<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 16 Aug 2026 05:18:52 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/careers" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ]]></title>
            <link>https://www.asianetnews.com/local-news/first-doctor-from-oorali-tribe-saranya-got-appointment-in-government-hospital-in-birthplace-idukki-articleshow-74y1tbc</link>
            <guid isPermaLink="true">https://www.asianetnews.com/local-news/first-doctor-from-oorali-tribe-saranya-got-appointment-in-government-hospital-in-birthplace-idukki-articleshow-74y1tbc</guid>
            <pubDate>Fri, 14 Aug 2026 12:55:04 +0530</pubDate>
            <description><![CDATA[&lt;p&gt;ചെറുപ്പം മുതൽ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. 2019 ൽ ആദിവാസി വിഭാഗത്തിലെ 23ാം റാങ്ക് നേടിയാണ് ശരണ്യ എംബിബിഎസിന് പ്രവേശനം നേടിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzzjjhvz5b0n63mjftabdcrw,imgname-saranya-1786692323199.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: ജന്മനാട്ടിൽ ആദ്യ നിയമനം കിട്ടിയതിൻറെ സന്തോഷത്തിലാണ് ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഇടുക്കിയിലെ ആദ്യത്തെ ഡോക്ടറായ ശരണ്യ മോഹനൻ. ഇടുക്കി കണ്ണംപടി ആദിവാസി ഉന്നതിയിലാണ് ശരണ്യയുടെ വീട്. ഇതിനടുത്തുള്ള ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ശരണ്യക്ക് ജോലി കിട്ടിയത്. ഇടുക്കി വന്യജീവി സങ്കേതത്തിൽപെട്ട കണ്ണംപടി വനമേഖലയിലെ പുന്നപാറ ഉന്നതിയിൽ കണ്ടത്തിൻകര കെ.എൻ. മോഹനൻറെയും മിനിമോളുടെയും ഏകമകളാണ് ശരണ്യ. ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റൻറ് സർജനായാണ് ശരണ്യ ജോലിയിൽ പ്രവേശിച്ചത്. അഞ്ചാം ക്ലാസ് വരെ സ്വരാജ് സയൺ പബ്ലിക് സ്&zwnj;കൂളിലാണ് പഠിച്ചത്. പ്ലസ്സു വരെ കുളമാവ് നവോദയ വിദ്യാലയത്തിൽ. പ്ലസ്തുവിന് 88 ശതമാനം മാർക്കു വാങ്ങി ജയിച്ചു. ചെറുപ്പം മുതൽ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. 2019 ൽ ആദിവാസി വിഭാഗത്തിലെ 23ാം റാങ്ക് നേടിയാണ് ശരണ്യ എംബിബിഎസിന് പ്രവേശനം നേടിയത്. ഫസ്റ്റ് ക്ലാസോടെ എംബിബിഎസ് പാസ്സായി. പി എസ&zwnj;് സി റാങ്ക് ലി സ്&zwnj;റ്റിൽ ഇടം പിടിച്ച ശരണ്യയ്ക്ക് ഒടുവിൽ ജന്മനാട്ടിലെ സർക്കാർ ആശുപത്രിയിൽ തന്നെ നിയമനം ലഭിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കണ്ണംപടി മേഖലയിലെ പതിനൊന്ന് ആദിവാസി ഉന്നതികളിലുള്ളവരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. ശരണ്യയുടെ നേട്ടത്തിൽ വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ സന്തോഷം. ജന്മനാട്ടിൽ ആദ്യ നിയമനം കിട്ടിയതോടെ ആഭിനന്ദന പ്രവാഹമാണ് ശരണ്യക്കിപ്പോൾ. പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇനി ഇടുക്കിയിലെത്തുമ്പോൾ ശരണ്യയെ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/first-doctor-from-oorali-tribe-saranya-got-appointment-in-government-hospital-in-birthplace-idukki-articleshow-74y1tbc"/>
        </item>
        <item>
            <title><![CDATA[അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/careers/press-club-journalism-results-announced-aparna-prabhakar-secures-first-rank-articleshow-a1ri0nz</link>
            <guid isPermaLink="true">https://www.asianetnews.com/careers/press-club-journalism-results-announced-aparna-prabhakar-secures-first-rank-articleshow-a1ri0nz</guid>
            <pubDate>Wed, 29 Jul 2026 16:44:50 +0530</pubDate>
            <description><![CDATA[തിരുവനന്തപുരം പ്രസ് ക്ലബ് ഇന്&zwj;സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തിയ പി ജി ഡിപ്ലോമ ഇന്&zwj; ജേണലിസം പരീക്ഷാഫലം പ്രഖ്യാപിച്ചു. അപര്&zwj;ണാ പ്രഭാകറിന് ഒന്നാം റാങ്ക് ലഭിച്ചപ്പോൾ, ഇസാ ബിജു, എസ് കൃഷ്ണകുമാര്&zwj; എന്നിവര്&zwj; യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി. 18 വിദ്യാര്&zwj;ഥികള്&zwj;ക്ക് ഫസ്റ്റ് ക്ലാസും അഞ്ച് വിദ്യാര്&zwj;ഥികള്&zwj;ക്ക് സെക്കന്&zwj;ഡ് ക്ലാസും ലഭിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyps9wpt58wkta7n531aba5n,imgname-press-club-rank-holder-1785323647706.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇന്&zwj;സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തിയ പി ജി ഡിപ്ലോമ ഇന്&zwj; ജേണലിസം റഗുലര്&zwj; ബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. 18 വിദ്യാര്&zwj;ഥികള്&zwj;ക്ക് ഫസ്റ്റ് ക്ലാസും അഞ്ച് വിദ്യാര്&zwj;ഥികള്&zwj;ക്ക് സെക്കന്&zwj;ഡ് ക്ലാസും ലഭിച്ചു. അപര്&zwj;ണാ പ്രഭാകറിനാണ് ഒന്നാം റാങ്ക്. രണ്ടാംറാങ്ക് ഇസാ ബിജുവും മൂന്നാം റാങ്ക് എസ് കൃഷ്ണകുമാറും നേടി. വഴുതക്കാട് എംപി അപ്പന്&zwj; റോഡില്&zwj; പ്രഭാ അജാനൂരിന്റെയും ശോഭന ബി സിയുടെയും മകളാണ് അപര്&zwj;ണ. കേശവദാസപുരം മോസ്&zwnj;ക് ലെയിന്&zwj; തുഷാരയില്&zwj; ഡി ബിജുവിന്റെയും അജിതാ സി വിയുടെയും മകളാണ് ഇസ. കൊടുങ്ങല്ലൂര്&zwj; രാധാകൃഷ്ണനിവാസില്&zwj; ടി എസ് ശ്രീകുമാറിന്റെയും ജ്യോതി കെയുടെയും മകനാണ് കൃഷ്ണകുമാര്&zwj;. ഐ ജെ ടി ബിരുദദാന സമ്മേളനം ഓഗസ്റ്റ് രണ്ടാം വാരം നടക്കും.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/careers/press-club-journalism-results-announced-aparna-prabhakar-secures-first-rank-articleshow-a1ri0nz"/>
        </item>
        <item>
            <title><![CDATA['രണ്ട് മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ വ്യത്യസ്ത സ്കോറുകൾ'; നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർഥികൾ]]></title>
            <link>https://www.asianetnews.com/india-news/more-students-raise-complaints-regarding-neet-results-articleshow-dcr4gep</link>
            <guid isPermaLink="true">https://www.asianetnews.com/india-news/more-students-raise-complaints-regarding-neet-results-articleshow-dcr4gep</guid>
            <pubDate>Mon, 20 Jul 2026 19:02:41 +0530</pubDate>
            <description><![CDATA[&lt;p&gt;അന്തിമ ഉത്തരസൂചിക പ്രകാരമുള്ള മാർക്കും ഔദ്യോഗിക ഫലവും തമ്മിൽ വ്യത്യാസമുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvg9sy0v9j7bdjqjkft96xk8,imgname-neet-exam-mock-drill-1781884844059.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർഥികൾ. രണ്ട് മണിക്കൂറിനുള്ളിൽ വെബ്&zwnj;സൈറ്റിൽ രണ്ട് വ്യത്യസ്ത സ്കോറുകൾ കാണിച്ചതായാണ് പരാതി. ഉത്തർപ്രദേശ് കാൺപൂർ സ്വദേശി ആര്യ സിം​ഗാണ് പരാതി നൽകിയത്. എൻ&zwnj;ടി&zwnj;എക്കും വിദ്യാഭ്യാസ മന്ത്രിക്കും ആര്യ പരാതി അയച്ചു. മധേപുരയിലെ വിദ്യാർഥിനിക്ക് പരീക്ഷക്ക് ഹാജരാകാത്തതായി രേഖപ്പെടുത്തിയ ഫലം ലഭിച്ചതായും ആരോപണമുയർന്നു.&amp;nbsp;&lt;/p&gt;&lt;p&gt;അന്തിമ ഉത്തരസൂചിക പ്രകാരമുള്ള മാർക്കും ഔദ്യോഗിക ഫലവും തമ്മിൽ വ്യത്യാസമുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. എൻടിഎക്ക് നിയമപരമായ നോട്ടീസ് നൽകുമെന്ന് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ അറിയിച്ചു. ചട്ടപ്രകാരം പരാതി ഉന്നയിച്ചാൽ വിഷയം പരിശോധിച്ചു പരിഹരിക്കുമെന്നാണ് എൻടിഎയുടെ വിശദീകരണം.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/more-students-raise-complaints-regarding-neet-results-articleshow-dcr4gep"/>
        </item>
        <item>
            <title><![CDATA[പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ]]></title>
            <link>https://www.asianetnews.com/india-news/pm-modi-announces-nandan-nilekani-led-task-force-on-exam-reforms-articleshow-dncl2ir</link>
            <guid isPermaLink="true">https://www.asianetnews.com/india-news/pm-modi-announces-nandan-nilekani-led-task-force-on-exam-reforms-articleshow-dncl2ir</guid>
            <pubDate>Sun, 26 Jul 2026 20:20:06 +0530</pubDate>
            <description><![CDATA[&lt;p&gt;, പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന് കർശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിർമ്മാണങ്ങളിലേക്ക് പാർലമെന്റ് കടക്കുകയാണെന്നും പ്രധാനമന്ത്രി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyfaw86ekg0wz1yr79p5mr1r,imgname-pm-modi-announces-infosys-co-founder-nandan-nilekani-led-task-force-on-exam-reforms-neet-row-dharmendra-pradhan-resigns07835f80ba8a4a8383520bfb6f0043d9-1785073639630.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡൽഹി:വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം. ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്. പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്താനുള്ള നിർദ്ദേശങ്ങൾ ടാസ്ക് ഫോഴ്സ് തയ്യാറാക്കും. എൻടിഎ പരീക്ഷകൾ ഉടച്ചു വാർക്കാൻ ആറംഗ ടാസ്ക് ഫോഴ്സിൽ ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയവും സുതാര്യവും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമാക്കുന്നതിനായാണ് നീക്കം. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ പ്രധാന തീരുമാനം വ്യക്തമാക്കിയത്. ക്രമക്കേടുകളിൽ പങ്കാളികളായവരെ ജയിലിലടച്ചിട്ടുണ്ടെന്നും വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന് കർശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിർമ്മാണങ്ങളിലേക്ക് പാർലമെന്റ് കടക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;HIGH POWERED TASK FORCE on examination reforms under the leadership of Shri Nandan Nilekani constituted.@NandanNilekani pic.twitter.com/mMpmPdIEL5&lt;/p&gt;&lt;p&gt;&mdash; Narendra Modi (@narendramodi) July 26, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഭാവി തലമുറയുടെ സുരക്ഷിതത്വത്തിനായി പരീക്ഷാ സംവിധാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും പരീക്ഷകൾ സുതാര്യവും വിശ്വസനീയവുമാകുന്നതോടൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.ഈ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യത എത്രയും വേഗം ഉറപ്പുവരുത്തുകയും ചെയ്യും.ചോദ്യപേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പുകളും തടയുന്നതിനായി 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്റ്റിൽ' ഭേദഗതികൾ വരുത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദിഷ്ട സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കൽ, വേഗത്തിലുള്ള വിചാരണ, കടുത്ത ശിക്ഷാനടപടികൾ എന്നിവ ഇതിലൂടെ ഉറപ്പാക്കും. രാജ്യത്തുടനീളമുള്ള പൊതുപരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയുടെ ഉപയോഗവും ഘടനാപരമായ പരിഷ്കാരങ്ങളും നിർദ്ദേശിക്കുക എന്നതായിരിക്കും നന്ദൻ നിലേക്കനി സമിതിയുടെ പ്രധാന ചുമതല.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/pm-modi-announces-nandan-nilekani-led-task-force-on-exam-reforms-articleshow-dncl2ir"/>
        </item>
        <item>
            <title><![CDATA[തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക നിയമനം; അഭിമുഖം ജൂലൈ 20-ന്]]></title>
            <link>https://www.asianetnews.com/careers/recruitment-of-teachers-in-the-computer-science-department-at-thrikaripur-engineering-college-interview-on-july-20-articleshow-eldkhqr</link>
            <guid isPermaLink="true">https://www.asianetnews.com/careers/recruitment-of-teachers-in-the-computer-science-department-at-thrikaripur-engineering-college-interview-on-july-20-articleshow-eldkhqr</guid>
            <pubDate>Thu, 16 Jul 2026 15:40:30 +0530</pubDate>
            <description><![CDATA[&lt;p&gt;കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. AICTE നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി എഴുത്തുപരീക്ഷയും അഭിമുഖവും 2026 ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തെ മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01etscgxzsjq41z0c2h6djza83,imgname-gettyimages-85074729-170667a-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സർക്കാർ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE) നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സമയ വേതനാടിസ്ഥാനത്തിലാണ് താൽക്കാലിക അധ്യാപകരെ &amp;nbsp;നിയമിക്കുന്നത്. AICTE നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി എഴുത്തുപരീക്ഷയും അഭിമുഖവും 2026 ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തെ മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടക്കും.&lt;/p&gt;&lt;p&gt;താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നിശ്ചിത സമയത്തിന് മുൻപായി മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് അധികൃതരുമായി ബന്ധപ്പെടാം.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/careers/recruitment-of-teachers-in-the-computer-science-department-at-thrikaripur-engineering-college-interview-on-july-20-articleshow-eldkhqr"/>
        </item>
        <item>
            <title><![CDATA[നീറ്റിൽ ഒന്നാം റാങ്കുകാരൻ, തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയതിന് പിന്നിൽ ഒരു സ്വകാര്യ ദുഃഖം, വെളിപ്പെടുത്തി ആര്യൻ]]></title>
            <link>https://www.asianetnews.com/careers/neet-ug-2026-topper-aryan-gupta-on-his-dream-to-become-an-oncologist-articleshow-gaabrfe</link>
            <guid isPermaLink="true">https://www.asianetnews.com/careers/neet-ug-2026-topper-aryan-gupta-on-his-dream-to-become-an-oncologist-articleshow-gaabrfe</guid>
            <pubDate>Fri, 17 Jul 2026 12:13:44 +0530</pubDate>
            <description><![CDATA[2026-ലെ നീറ്റ് യുജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആര്യൻ ഗുപ്ത തൻ്റെ വിജയത്തിന് പിന്നിലെ പ്രചോദനം വെളിപ്പെടുത്തുന്നു. ഡോക്ടർമാരുടെ കുടുംബത്തിൽ നിന്നുള്ള ആര്യൻ, അർബുദരോഗ വിദഗ്ദ്ധനാകാൻ ആഗ്രഹിക്കുന്നതിന് പിന്നിൽ ഒരു വ്യക്തിപരമായ നഷ്ടത്തിൻ്റെ കഥയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqd148fegfxdh48c77v15av,imgname-neet-2026-1784270590223.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യത്തെ ഏറ്റവും കഠിനമായ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 ൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ആര്യൻ ഗുപ്ത. എന്നാൽ ഈ ഉന്നതവിജയത്തിനപ്പുറം, ഒരു ഡോക്ടറാകാനുള്ള തൻ്റെ തീരുമാനത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട് ആര്യന്. അത് തന്നെയാണ് ആര്യനെ ശ്രദ്ധേയനാക്കുന്നതും. വെറുമൊരു ഡോക്ടറാകുക എന്നതിലുപരി, അർബുദ ചികിത്സാ രംഗത്ത് പ്രവർത്തിക്കാനാണ് ആര്യൻ ലക്ഷ്യമിടുന്നത്. ഈ വലിയ സ്വപ്നത്തിന് പിന്നിൽ ആര്യൻ്റെ ജീവിതത്തിലുണ്ടായ ഒരു വ്യക്തിപരമായ നഷ്ടത്തിൻ്റെ കഥയുണ്ട്. ലക്ഷ്യത്തിന് കൂടുതൽ ആഴമേറിയ അർത്ഥം നൽകിയത് തന്റെ മുത്തശ്ശിയുടെ വേർപാടായിരുന്നു. താൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റേജ് 4 ക്യാൻസർ ബാധിച്ച് മരണപ്പെട്ട മുത്തശ്ശിയുടെ ഓർമ്മകളാണ് തന്നെ ഒരു ഓങ്കോളജിസ്റ്റ് &amp;nbsp;ആകുക എന്ന ഉറച്ച തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ആര്യൻ വെളിപ്പെടുത്തി. ആ ദുഃഖമാണ് അർബുദത്തിനെതിരെ പോരാടുക എന്ന ലക്ഷ്യത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഈയൊരു ലക്ഷ്യബോധം തന്നെയാണ് കഠിനമായ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തനിക്ക് ഊർജ്ജം നൽകിയതെന്നും ആര്യൻ പറയുന്നു.&lt;/p&gt;&lt;h2&gt;ഡോക്ടർമാരുടെ കുടുംബത്തിൽ നിന്ന് ഒന്നാമനിലേക്ക്&lt;/h2&gt;&lt;p&gt;ഡോക്ടർമാരുടെ ഒരു കുടുംബത്തിലാണ് ആര്യൻ ഗുപ്ത ജനിച്ചതും വളർന്നതും. വൈദ്യശാസ്ത്ര രംഗത്തേക്ക് ചുവടുവെക്കാൻ തനിക്ക് ഏറ്റവും വലിയ പ്രചോദനമായത് ഈ കുടുംബ പശ്ചാത്തലം തന്നെയാണെന്ന് അദ്ദേഹം തുറന്നുപറയുന്നു. ചെറുപ്പം മുതലേ കണ്ടുവളർന്ന ചുറ്റുപാടുകൾ ആര്യനെ ഈ മേഖലയിലേക്ക് ആകർഷിക്കുകയായിരുന്നു. കുടുംബത്തിൽ നിന്നുള്ള പിന്തുണ പഠനവഴിയിൽ വലിയൊരു മുതൽക്കൂട്ട് തന്നെയായിരുന്നു. എങ്കിലും, തൻ്റെ കരിയറിന് വ്യക്തമായ ഒരു ദിശാബോധം നൽകിയത് ജീവിതത്തിലെ ആ നിർണായകമായ അനുഭവമാണ്. അതോടെയാണ് ഒരു ഓങ്കോളജിസ്റ്റ് ആകണമെന്ന തീരുമാനം ആര്യൻ ഉറപ്പിച്ചത്. അർബുദത്തിനെതിരായ പോരാട്ടമാണ് ആര്യൻ തൻ്റെ ജീവിതലക്ഷ്യമായി കാണുന്നത്, അതും വ്യക്തമായ കാരണങ്ങളോടെ. തൻ്റെ അറിവും കഴിവും ഉപയോഗിച്ച് ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രതീക്ഷ. നീറ്റ് പരീക്ഷയിലെ ഒന്നാം റാങ്ക് ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ്.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/careers/neet-ug-2026-topper-aryan-gupta-on-his-dream-to-become-an-oncologist-articleshow-gaabrfe"/>
        </item>
        <item>
            <title><![CDATA[ത്രിഭാഷാ നയത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ, 10-ാം ക്ലാസിൽ മൂന്നാം ഭാഷ പരീക്ഷ ഇക്കുറിയില്ല]]></title>
            <link>https://www.asianetnews.com/kerala-news/cbse-issues-guidelines-on-the-three-language-policy-no-third-language-exam-for-class-10-this-year-articleshow-ggmuxmk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cbse-issues-guidelines-on-the-three-language-policy-no-third-language-exam-for-class-10-this-year-articleshow-ggmuxmk</guid>
            <pubDate>Tue, 14 Jul 2026 12:29:58 +0530</pubDate>
            <description><![CDATA[&lt;p&gt;പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപായി പുനർമൂല്യനിർണയത്തിനുള്ള അവസരവും ലഭ്യമാക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1n362j0fa71hkqdgkcykk8,imgname-mixcollage-01-jun-2026-06-41-pm-9498-1780319623250.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; പത്താം ക്ലാസ് പരീക്ഷാ ത്രിഭാഷാ നയത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ ഉണ്ടാകില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. സ്കൂൾ തലത്തിലെ ഇന്റേണൽ പരീക്ഷകൾക്ക് ശേഷം നടപ്പിലാക്കും. ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം മുതൽ മൂന്നാം ഭാഷാ പരീക്ഷ. പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർത്ഥികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും, പത്താം ക്ലാസിൽ പഠിക്കുമ്പോൾ പരീക്ഷ പാസായിരിക്കണം. പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പത്താം ക്ലാസ് വിദ്യാർത്ഥികൾ R3 പാസാവേണ്ടത് നിർബന്ധമാക്കി. പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപായി പുനർമൂല്യനിർണയത്തിനുള്ള അവസരവും ലഭ്യമാക്കും. ഇത് സംബന്ധിച്ച് സിബിഎസ്ഇ മാർ​ഗ നിർദ്ദേശങ്ങൾ സ്കൂൾ മാനേജ്മെന്റിനും പ്രഥമ അധ്യാപകർക്കും നൽകി.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cbse-issues-guidelines-on-the-three-language-policy-no-third-language-exam-for-class-10-this-year-articleshow-ggmuxmk"/>
        </item>
        <item>
            <title><![CDATA[540 മാർക്ക് രണ്ട് മണിക്കൂറിന് പിന്നാലെ 167ആയി, നീറ്റ് പരീക്ഷാ ഫലത്തിനെതിരെ കൂടുതൽ ഉദ്യോഗാർത്ഥികൾ, തള്ളി എൻടിഎ]]></title>
            <link>https://www.asianetnews.com/india-news/more-neet-aspirant-alleges-discrepancy-in-result-changed-different-mark-in-same-website-articleshow-gqigrnp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/more-neet-aspirant-alleges-discrepancy-in-result-changed-different-mark-in-same-website-articleshow-gqigrnp</guid>
            <pubDate>Mon, 20 Jul 2026 13:10:12 +0530</pubDate>
            <description><![CDATA[&lt;p&gt;എൻടിഎ പുറത്ത് വിട്ട ഫലങ്ങളിൽ തന്നെ വ്യത്യസ്ത മാർക്ക് കാണിച്ചതായാണ് പരാതി. രണ്ട് മണിക്കൂറിനുള്ളിലാണ് ഈ മാർക്ക് മാറ്റമുണ്ടായതെന്നും ആര്യ സിംഗ് ആരോപിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxz7emj494em6ptvr7tcen0b,imgname-arya-singh-1784533176900.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാൻപൂർ: നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ പരീക്ഷാർത്ഥികൾ. ഒഎംആർ ഷീറ്റിൽ 609 മാർക്ക് എന്ന കാണിച്ച ഫലം വെബ്സൈറ്റിൽ ആദ്യം 540ഉം പിന്നീട് 167ആയും കുറഞ്ഞതായാണ് കാൻപൂർ സ്വദേശിനിയായ ഉദ്യോഗാർത്ഥി ആര്യ സിംഗ് ആരോപിക്കുന്നത്. എൻടിഎ പുറത്ത് വിട്ട ഫലങ്ങളിൽ തന്നെ വ്യത്യസ്ത മാർക്ക് കാണിച്ചതായാണ് പരാതി. രണ്ട് മണിക്കൂറിനുള്ളിലാണ് ഈ മാർക്ക് മാറ്റമുണ്ടായതെന്നും ആര്യ സിംഗ് ആരോപിക്കുന്നത്. എന്നാൽ ആര്യയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടതായും എന്നാൽ പരാതിക്ക് അടിസ്ഥാനമില്ലെന്നുമാണ് എൻടിഎ വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;സമാനമായ രീതിയിൽ അയോധ്യയിൽ നിന്നുള്ള ആരുഷി പട്ടേൽ എന്ന വിദ്യാർത്ഥിനിയും ഫലം വന്നതിന് പിന്നാലെ തന്റെ മാർക്കിൽ കുറവുണ്ടായതായി ആരോപിച്ചിട്ടുണ്ട്. സംഭവങ്ങൾ മൂല്യനിർണ്ണയത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കകൾ ഉണ്ടാക്കിയിട്ടുള്ളതിനാൽ എൻടിഎ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.സാങ്കേതിക തകരാറോ അല്ലെങ്കിൽ മൂല്യനിർണ്ണയത്തിൽ സംഭവിച്ച ഗുരുതരമായ പിഴവോ ആകാം എന്ന് ചൂണ്ടിക്കാണിച്ച് ആര്യ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്. തന്റെ വാദങ്ങളെ സാധൂകരിക്കുന്ന ഒഎംആർ ഷീറ്റ്, ഫലത്തിന്റെ സ്ക്രീൻഷോട്ടുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയും ആര്യ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ആര്യയുടെ രണ്ടാമത്തെ നീറ്റ് ശ്രമം ആയിരുന്നു ഇത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Arya Singh, a NEET aspirant from Kanpur and daughter of an ex-serviceman, initially calculated her score at 609. However, the score first reflected on the official portal was 540, which was later drastically reduced to 167. She is currently at Jantar Mantar in Delhi along with&hellip; pic.twitter.com/9cBLLwy4m0&lt;/p&gt;&lt;p&gt;&mdash; Piyush Rai (@Benarasiyaa) July 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ആര്യയുടെ പരീക്ഷാ രേഖകൾ എൻടിഎ ഔദ്യോഗികമായി വീണ്ടും പരിശോധിച്ചുവെന്നും ആര്യ സിംഗിന്റെ യഥാർത്ഥ ഒ.എം.ആർ ഷീറ്റ് എൻ.ടി.എയുടെ പക്കൽ സുരക്ഷിതമായി തന്നെയുണ്ടെന്നുമാണ് എൻടിഎ വിശദമാക്കുന്നത്. ഈ യഥാർത്ഥ ഷീറ്റ് വിദ്യാർത്ഥിനിയുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് എൻ.ടി.എ അയച്ചുനൽകിയിരുന്നതുമാണ്.നിലവിൽ ഇന്റർനെറ്റിലും മാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒ.എം.ആർ ഷീറ്റിന്റെ ചിത്രം ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചതാണെന്നാണ് എൻ.ടി.എ സ്ഥിരീകരിക്കുന്നത്. യഥാർത്ഥ ഒ.എം.ആർ ഷീറ്റിൽ പരീക്ഷാ നിരീക്ഷകരിൽ ഒരാൾ ഒപ്പുവെച്ച സമയം വൈകുന്നേരം 3:45 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന വ്യാജ ചിത്രത്തിൽ ഇത് ഉച്ചയ്ക്ക് 2:45 എന്ന് തിരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ, ഈ വ്യാജ ഒ.എം.ആർ ഷീറ്റിൽ ഡിജിറ്റൽ കൃത്രിമത്വം കാണിച്ചതിന്റെ നിരവധി അടയാളങ്ങൾ വേറെയും വ്യക്തമാണെന്നും എൻടിഎ ട്വിറ്റീലൂടെ വിശദമാക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Regarding claims by Ms. Arya Singh (App No. 260410434102) about her NEET (UG) 2026 OMR answer sheet:NTA has verified the record.The genuine OMR of the candidate is with NTA. It was also emailed to her at the registered e-mail address during the OMR Response Key challenge&hellip;&lt;/p&gt;&lt;p&gt;&mdash; National Testing Agency (@NTA_Exams) July 20, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ആര്യ സിംഗിന് ലഭിച്ച 167 മാർക്ക് എന്നത് കൃത്യമായി പരിശോധിച്ചുറപ്പിച്ചതാണെന്നും നേരത്തെ പ്രഖ്യാപിച്ച ഈ ഫലത്തിൽ യാതൊരു മാറ്റവുമില്ലാതെ അത് നിലനിൽക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി അറിയിക്കുന്നത്.വ്യാജ രേഖകൾ സമർപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/more-neet-aspirant-alleges-discrepancy-in-result-changed-different-mark-in-same-website-articleshow-gqigrnp"/>
        </item>
        <item>
            <title><![CDATA[പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 3 മണിയോടെ വിവിധ വെബ്സൈറ്റുകളിൽ അറിയാം]]></title>
            <link>https://www.asianetnews.com/careers/plus-one-exam-result-announce-today-articleshow-itus28c</link>
            <guid isPermaLink="true">https://www.asianetnews.com/careers/plus-one-exam-result-announce-today-articleshow-itus28c</guid>
            <pubDate>Fri, 17 Jul 2026 06:39:28 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല. ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kekckvjxw5wrx06p9n5j1b16,imgname-fotojet--7--1768029810268.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല. ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/careers/plus-one-exam-result-announce-today-articleshow-itus28c"/>
        </item>
        <item>
            <title><![CDATA[കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ]]></title>
            <link>https://www.asianetnews.com/careers/loyola-college-hosts-graduation-ceremony-magis-2026-with-minister-roji-m-john-as-chief-guest-articleshow-k2221tm</link>
            <guid isPermaLink="true">https://www.asianetnews.com/careers/loyola-college-hosts-graduation-ceremony-magis-2026-with-minister-roji-m-john-as-chief-guest-articleshow-k2221tm</guid>
            <pubDate>Tue, 11 Aug 2026 17:35:05 +0530</pubDate>
            <description><![CDATA[&lt;p&gt;ലൊയോള കോളേജിൽ നിന്ന് നേടിയ അറിവിനും കഴിവുകൾക്കുമൊപ്പം സ്ഥാപനം പകർന്നുനൽകിയ മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വബോധവും ജീവിതത്തിലുടനീളം ഉയർത്തിപ്പിടിക്കണമെന്നും മന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzrbc75chcv0t4745ty2g7mp,imgname-loyola-college-graduation-ceremony-1786449894572.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; കേരളത്തിലെ യുവജനങ്ങൾ വെറും തൊഴിൽ അന്വേഷകരായി മാത്രം മാറാതെ സംരംഭക സാധ്യതകൾ കൂടി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ((ഓട്ടോണമസ്) 2024&ndash;2026 ബാച്ചിന്&zwj;റെ ബിരുദപൂർത്തീകരണ ചടങ്ങായ 'മാജിസ് 2026'ൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ലൊയോള കോളേജിൽ നിന്ന് നേടിയ അറിവിനും കഴിവുകൾക്കുമൊപ്പം സ്ഥാപനം പകർന്നുനൽകിയ മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വബോധവും ജീവിതത്തിലുടനീളം ഉയർത്തിപ്പിടിക്കണം. ഈ ആർജ്ജിച്ച അറിവുകൾ സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കാൻ ബിരുദധാരികൾ മുന്നോട്ടുവരണമെന്നും മന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. നൗഷാദ് വി., കേരള ജെസ്യൂട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ. ഫാ. ഹെൻറി പട്ടരുമഠത്തിൽ എസ്.ജെ, ലൊയോള ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. സണ്ണി തോമസ് എസ്.ജെ, അക്കാദമിക് ഡയറക്ടർ ഡോ. സൈമൺ തട്ടിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് പിള്ള ആർ., ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ഫ്രാൻസിന പി. എക്സ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകർ, ബിരുദധാരികളായ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ തുടങ്ങി നിരവധി വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/careers/loyola-college-hosts-graduation-ceremony-magis-2026-with-minister-roji-m-john-as-chief-guest-articleshow-k2221tm"/>
        </item>
        <item>
            <title><![CDATA['യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ]]></title>
            <link>https://www.asianetnews.com/kerala-news/state-government-change-stands-in-supreme-court-kerala-devaswom-recruitment-board-job-aspirants-against-udf-articleshow-liamcuz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/state-government-change-stands-in-supreme-court-kerala-devaswom-recruitment-board-job-aspirants-against-udf-articleshow-liamcuz</guid>
            <pubDate>Thu, 30 Jul 2026 11:25:23 +0530</pubDate>
            <description><![CDATA[&lt;p&gt;താത്കാലികക്കാർക്ക് നിയമനം നൽകുന്നതിൽ യുഡിഎഫിന് ഇരട്ടത്താപ്പാണോയെന്ന ചോദ്യമാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിലേക്ക് പരീക്ഷയെഴുതിയവർ ചോദിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kaxe76vrwzkgn26jszfgmee9,imgname-guruvayoor-temple-1764072070008.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റം.താത്കാലിക ജീവനക്കാർക്ക് അനുകൂലമായി സുപ്രീംകോടതിയിലെ അപ്പീൽ സർക്കാർ പിൻവലിച്ചതോടെ, പരീക്ഷയെഴുതി, ചുരുക്കപ്പട്ടികയിൽ വന്നവർക്കുളള നിയമന സാധ്യത തുലാസിലായി. ദേവസ്വം റിക്രൂട്ട്മെന്ർറ് ബോർഡിന്റെ അധികാരം ചോദ്യം ചെയ്തുളള നിയമ പോരാട്ടമാണ് സുപ്രീംകോടതിയിലെത്തിയത്. താത്കാലികക്കാർക്ക് നിയമനം നൽകുന്നതിൽ യുഡിഎഫിന് ഇരട്ടത്താപ്പാണോയെന്ന ചോദ്യമാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിലേക്ക് പരീക്ഷയെഴുതിയവർ ചോദിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;38 തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്ർറ് ബോർഡ് വഴി പരീക്ഷ നടത്തിയത് കഴിഞ്ഞ വർഷം ജൂലൈയിൽ. പലതിലും ചുരുക്കപ്പട്ടികയായി. പക്ഷേ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും നിയമനത്തിനും കോടതി വ്യവഹാരങ്ങൾ തടസ്സമായി. നിയമന അധികാരം മാനേജ്മെന്റ് കമ്മിറ്റിക്കെന്നും കെഡിആർബിക്ക് അല്ലെന്നും കാട്ടി ദേവസ്വം എംപ്ലോയീസ് യൂണിയൻ കോടതിയിലെത്തി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂലമായി വിധിച്ചു.സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു.താത്കാലിക ജീവനക്കാർക്ക് വേണ്ടിയായിരുന്നു എംപ്ലോയീസ് യൂണിയന്ർറെ ഹർജിയെങ്കിൽ, ഉദ്യോഗാർത്ഥികൾക്കും റിക്രൂട്ട്മെന്ർറ് ബോർഡിനും അനുകൂല നിലപാടാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. അതിലാണിപ്പോൾ യു ടേൺ. കോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചു.&lt;/p&gt;&lt;p&gt;സർക്കാർ രൂപീകരിച്ച ബോർഡ് നടത്തിയ പരീക്ഷ സർക്കാർ തന്നെ തളളുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ദേവസ്വം മന്ത്രിയെ ഉൾപ്പെടെ കണ്ടെങ്കിലും അനുകൂല സമീപനമില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതികരണം. നേരത്തെ, പരീക്ഷ നടത്തിയ ശേഷം, താത്കാലിക ജീവനക്കാർക്ക് വേണ്ടി, വിജ്ഞാപനം തിരുത്തിയതും വിവാദമായിരുന്നു. വർഷങ്ങളായി ക്ഷേത്രത്തിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടമാകാതിരിക്കാനെന്നായിരുന്നു വിശദീകരണം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/state-government-change-stands-in-supreme-court-kerala-devaswom-recruitment-board-job-aspirants-against-udf-articleshow-liamcuz"/>
        </item>
        <item>
            <title><![CDATA[സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി]]></title>
            <link>https://www.asianetnews.com/local-news/young-boy-levin-make-tools-to-help-mother-gets-appreciation-from-cm-v-d-satheesan-articleshow-lopdrdv</link>
            <guid isPermaLink="true">https://www.asianetnews.com/local-news/young-boy-levin-make-tools-to-help-mother-gets-appreciation-from-cm-v-d-satheesan-articleshow-lopdrdv</guid>
            <pubDate>Mon, 27 Jul 2026 13:43:12 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ കയ്യിൽ കിട്ടുന്ന ചെറിയ സാധനങ്ങളാണ് ലെവിൻ അമ്മയുടെ കൈ സഹായത്തിനുള്ള ഉപകരണങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyha5zptvf4x044nnb09r7vh,imgname-levin-vds-1785140018906.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: വീട്ടിലെ പരിമിത സാഹചര്യങ്ങളെ ചെറു ഉപകരണങ്ങൾ നിർമ്മിച്ച് മറികടക്കാൻ ശ്രമിക്കുന്ന കുട്ടി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എറണാകുളം സ്വദേശി ലെവിനാണ് ഒരു മോട്ടോറും കാർബോർഡ് കഷ്ണങ്ങളും കൊണ്ട് ചെറു ഉപകരണങ്ങൾ തയ്യാറാക്കുന്നത്. ഒടുവിൽ മുഖ്യമന്ത്രിയുടെ അഭിനന്ദനം വരെ ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ മിടുക്കൻ. തന്റെ കയ്യിൽ കിട്ടുന്ന ചെറിയ സാധനങ്ങളാണ് ലെവിൻ അമ്മയുടെ കൈ സഹായത്തിനുള്ള ഉപകരണങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പിറവം സ്വദേശിയാണ് ലെവിൻ. റോബോട്ട് മുതൽ സ്ഫടികം സിനിമയിലെ മണിയടി യന്ത്രം വരെ ലെവിൻ ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ മുതൽ ചെയ്തിരുന്നുവെങ്കിലും യുട്യൂബിൽ വീഡിയോ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ലെവിനെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. എല്ലാ ഉപകരണങ്ങൾക്കും ഒരേ മോട്ടറാണ് ഉപയോഗിക്കുന്നത്. ആട് വളർത്തലും കൃഷിയുമാണ് ലെവിന്റെ കുടുംബത്തിന്റെ വരുമാന മാർഗം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/young-boy-levin-make-tools-to-help-mother-gets-appreciation-from-cm-v-d-satheesan-articleshow-lopdrdv"/>
        </item>
        <item>
            <title><![CDATA[ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ബിരുദപൂർത്തീകരണ ചടങ്ങ് 'മാജിസ് 2026' ഓഗസ്റ്റ് 11-ന്]]></title>
            <link>https://www.asianetnews.com/eduzone-career-abroad/loyola-college-graduation-ceremony-magis-2026-set-for-august-11-articleshow-oyy9edh</link>
            <guid isPermaLink="true">https://www.asianetnews.com/eduzone-career-abroad/loyola-college-graduation-ceremony-magis-2026-set-for-august-11-articleshow-oyy9edh</guid>
            <pubDate>Sat, 08 Aug 2026 18:31:23 +0530</pubDate>
            <description><![CDATA[&lt;p&gt;വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെയും നേട്ടങ്ങളെയും സമൂഹത്തിനു മുൻപിൽ ആദരിക്കാനുള്ള അവസരം കൂടിയായിരിക്കും ബിരുദപൂർത്തീകരണ ചടങ്ങ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg999zy83zz5rpxgzvxchhbb,imgname-fotojet--5--1769838280648.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ശ്രീകാര്യം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണോമസ്) 2024&ndash;2026 ബാച്ചിന്&zwj;റെ ബിരുദപൂർത്തീകരണ ചടങ്ങ് 2026 ഓഗസ്റ്റ് 11-ന് നടക്കും. രാവിലെ 10.30-ന് കോളേജിലെ എജ്യൂക്കേഷൻ തിയേറ്ററിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. കേരള ഉന്നത വിദ്യാഭ്യാസ കൗണ്&zwj;സില്&zwj; വൈസ് ചെയർപേഴ്സൺ ഡോ. അച്യുത്ശങ്കർ എസ്. നായർ, കേരള ജെസ്യൂട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ.ഫാ.ഹെൻറി പട്ടരുമഠത്തിൽ എസ്.ജെ. എന്നിവർ ചടങ്ങിൽ പങ്കെടുക്കും.&lt;/p&gt;&lt;p&gt;കോളേജ് പ്രിൻസിപ്പൽ ഡോ.പ്രകാശ് പിള്ള, ഫാക്കൽറ്റി കോർഡിനേറ്റർ ഡോ.ഫ്രാൻസിന പി.എക്സ് ഉൾപ്പെടെ അധ്യാപകർ, ബിരുദധാരികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, വിശിഷ്ടാതിഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്ന ബിരുദപൂർത്തീകരണ ചടങ്ങ് വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെയും നേട്ടങ്ങളെയും സമൂഹത്തിനു മുൻപിൽ ആദരിക്കാനുള്ള അവസരം കൂടിയായിരിക്കും.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/eduzone-career-abroad/loyola-college-graduation-ceremony-magis-2026-set-for-august-11-articleshow-oyy9edh"/>
        </item>
        <item>
            <title><![CDATA[വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി]]></title>
            <link>https://www.asianetnews.com/international-news/australian-education-minister-yvette-berry-resigns-from-cabinet-after-two-senior-public-servants-corruption-articleshow-r3861vg</link>
            <guid isPermaLink="true">https://www.asianetnews.com/international-news/australian-education-minister-yvette-berry-resigns-from-cabinet-after-two-senior-public-servants-corruption-articleshow-r3861vg</guid>
            <pubDate>Sat, 25 Jul 2026 15:03:41 +0530</pubDate>
            <description><![CDATA[&lt;p&gt;വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അഴിമതിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാബിനറ്റിൽ നിന്ന് രാജി വച്ചത്. പാർലമെന്റിലോ പൊതുവിടങ്ങളിലോ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പേരിൽ മറ്റ് പ്രകടനങ്ങൾ ഉണ്ടാവുന്നതിനോട് താൽപര്യമില്ലെന്ന് വ്യക്തമാക്കിയാണ് രാജി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyc9w004ctrb0rfcmbnrhk0z,imgname-yvette-berry-resignation-1784971919364.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാൻബെറ: വകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അഴിമതിക്കേസ്. പിന്നാലെ മന്ത്രി സ്ഥാനം രാജിവച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി. മന്ത്രിക്ക് അഴിമതിയിൽ നേരിട്ട് പങ്കില്ലെന്ന് അന്വേഷണ കമ്മീഷൻ വ്യക്തമാക്കിയെങ്കിലും, വകുപ്പിൻ്റെ മേധാവി എന്ന നിലയിൽ രാഷ്ട്രീയ ധാർമ്മികതയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അവർ രാജിവച്ചത്. ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററിയിലെ വിദ്യാഭ്യാസ മന്ത്രി ഇവെറ്റ് ബെറി രാജി വച്ചത്. ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററിയിൽ ഏറ്റവും അധികം കാലം ഉപമുഖ്യമന്ത്രി ആയിരുന്ന വ്യക്തി കൂടിയാണ് ഇവെറ്റ് ബെറി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത നൽകപ്പെട്ടിരുന്ന വ്യക്തി കൂടിയാണ്. വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അഴിമതിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാബിനറ്റിൽ നിന്ന് രാജി വച്ചത്. പാർലമെന്റിലോ പൊതുവിടങ്ങളിലോ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പേരിൽ മറ്റ് പ്രകടനങ്ങൾ ഉണ്ടാവുന്നതിനോട് താൽപര്യമില്ലെന്ന് വ്യക്തമാക്കിയാണ് രാജി.&lt;/p&gt;&lt;p&gt;2019-2020 കാലഘട്ടത്തിൽ ക്യാമ്പ്&zwnj;ബെൽ പ്രൈമറി സ്കൂൾ നവീകരണത്തിനായി നൽകിയ 18.2 മില്യൺ ഡോളറിന്റെ നിർമ്മാണ കരാർ വിതരണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ നടന്നത്. പദ്ധതി പൂർത്തിയാക്കാൻ കുറഞ്ഞ തുക ആവശ്യപ്പെട്ട 'മാന്റീന' എന്ന പ്രാദേശിക നിർമ്മാണ കമ്പനിയെ ഒഴിവാക്കിയ ഉദ്യോഗസ്ഥർ ഒൻപത് ലക്ഷത്തോളം ഡോളർ അധികം ആവശ്യപ്പെട്ട 'ലെൻഡ്&zwnj;ലീസ്' എന്ന കമ്പനിക്ക് അനധികൃതമായി കരാർ നൽകുകയായിരുന്നു.ട്രേഡ് യൂണിയനുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ കാറ്റി ഹെയറും മന്ത്രിയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫ് ജോഷ്വ സെറാമിഡാസും ചേർന്നാണ് കരാർ പ്രക്രിയയിൽ തിരിമറി നടത്തിയതെന്ന് 'എസിടി ഇന്റഗ്രിറ്റി കമ്മീഷൻ' അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സ്വന്തം ഓഫീസിലെയും വകുപ്പിലെയും ഉദ്യോഗസ്ഥർ നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇവെറ്റ് ബെറി രാജി സമർപ്പിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇന്ത്യയിൽ നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളെ ചൊല്ലി വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുകയും, ഭരണാധികാരികൾ അഴിമതിക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ഉദ്യോഗസ്ഥരുടെ അഴിമതിയിൽ പോലും സ്വയം ഉത്തരവാദിത്തമേറ്റെടുത്ത് രാജിവച്ച ഓസ്&zwnj;ട്രേലിയൻ മന്ത്രിയുടെ നടപടി വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/australian-education-minister-yvette-berry-resigns-from-cabinet-after-two-senior-public-servants-corruption-articleshow-r3861vg"/>
        </item>
        <item>
            <title><![CDATA[എൽജിഎസ് പ്രിലിമിനറി പരീക്ഷക്കുള്ള ചോദ്യ പേപ്പർ മാറി നൽകി, പിഎസ്‍സി പരീക്ഷ റദ്ദാക്കി]]></title>
            <link>https://www.asianetnews.com/kerala-news/psc-commits-another-error-issues-wrong-question-paper-for-lgs-exam-articleshow-tkyqvd5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/psc-commits-another-error-issues-wrong-question-paper-for-lgs-exam-articleshow-tkyqvd5</guid>
            <pubDate>Sat, 18 Jul 2026 16:43:55 +0530</pubDate>
            <description><![CDATA[&lt;p&gt;പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതൽ ആയതിനാൽ രണ്ട് പരീക്ഷ നടത്തുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k83f144eyzqy1x6t153gsjym,imgname-psc-1761053020294.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്&zwj;സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്&zwnj;റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകി. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതൽ ആയതിനാൽ രണ്ട് പരീക്ഷ നടത്തുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി.&lt;/p&gt;&lt;p&gt;പരീക്ഷ തീർന്നശേഷമാണ് പിഴവ് തിരിച്ചറിയുന്നത്. ആലപ്പുഴയിലെ ലജ്നത്തുൽ മുഹമ്മദിയ്യ സ്കൂളിലെ പരീക്ഷാകേന്ദ്രത്തിലാണ് ഉച്ചക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നൽകിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ പിഎസ് സി അറിയിച്ചു. പിന്നാലെയാണ് ഉച്ചക്ക് ശേഷമുള്ള പരീക്ഷ സംസ്ഥാന വ്യാപകമായി മാറ്റിയത്. ഇതറിയാതെ വിവിധ കേന്ദ്രങ്ങളിൽ ദൂരെ നിന്നടക്കം എത്തിയവർ കുടുങ്ങി.&amp;nbsp;&lt;/p&gt;&lt;p&gt;ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് രാവിലെയും ഉച്ചക്ക് ശേഷമായി രണ്ട് പ്രിലിമനറി പരീക്ഷകളാണ് ഇന്ന് നിശ്ചയിച്ചത്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായത് കൊണ്ട് ഒരു തസ്തികക്ക് രണ്ട് പരീക്ഷ. ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പിന് പിന്നാലെ വിശ്വാസ്യതയാണ് മുഖമുദ്രയെന്ന് കമ്മീഷൻ ആവർത്തിക്കുമ്പോഴാണ് അടുത്ത പിഴവ്. പരീക്ഷ പിഴവിൽ ആലപ്പുഴയിലടക്കം വിവിധ സ്ഥലങ്ങളിൽ എസ്എഫ്ഐ മാർച്ച് നടത്തി&lt;/p&gt;&lt;p&gt;ആസൂത്രണ ബോർ&zwj;ഡ് നിയമന തട്ടിപ്പിലെ വിവരങ്ങള്&zwj; പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്&zwj;. ആസൂത്രണ ബോർ&zwj;ഡ് പരീക്ഷയിലെ &amp;nbsp;10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വൻവിവാദമായിരുന്നു. നിയമനത്തിൽ മൂടിവെച്ചതെല്ലാം 7 ദിവസത്തിനുള്ളിൽ ഉദ്യാോഗാർത്ഥികൾക്ക് നൽകാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.&amp;nbsp;&lt;/p&gt;&lt;p&gt;പരാതിപ്രളയത്തിൽ പിഎസ് സിയുടെ വിശ്വാസ്യതക്കെതിരെ സംശയങ്ങളുയർന്നപ്പോൾ ഏഴിന് കമ്മീഷൻ വാർത്താകുറിപ്പിറക്കി. &amp;nbsp;ഉദ്യോഗാർത്ഥികളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത് സൂക്ഷിക്കും. എന്നാൽ പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ അപേക്ഷക്കുള്ള മറുപടിയിൽ കമ്മീഷന്&zwj;റെ തനിരൂപം ഒരിക്കൽ കൂടി തെളിഞ്ഞു.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/psc-commits-another-error-issues-wrong-question-paper-for-lgs-exam-articleshow-tkyqvd5"/>
        </item>
        <item>
            <title><![CDATA[മലപ്പുറം ജില്ലയിൽ പോക്സോ കോടതികളിലേക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു]]></title>
            <link>https://www.asianetnews.com/careers/applications-invited-for-special-public-prosecutor-posts-in-malappuram-pocso-courts-articleshow-u1bx9x7</link>
            <guid isPermaLink="true">https://www.asianetnews.com/careers/applications-invited-for-special-public-prosecutor-posts-in-malappuram-pocso-courts-articleshow-u1bx9x7</guid>
            <pubDate>Tue, 14 Jul 2026 19:57:43 +0530</pubDate>
            <description><![CDATA[മലപ്പുറം ജില്ലയിലെ റെഗുലര്&zwj; പോക്&zwnj;സോ കോടതികളിലേക്ക് സ്&zwnj;പെഷ്യല്&zwj; പബ്ലിക് പ്രോസിക്യൂട്ടര്&zwj;മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴ് വര്&zwj;ഷത്തെ പ്രവൃത്തിപരിചയമുള്ള യോഗ്യരായ അഭിഭാഷകര്&zwj;ക്ക് ജൂലൈ 30-നകം മലപ്പുറം ജില്ലാ കളക്ടര്&zwj;ക്ക് അപേക്ഷ സമര്&zwj;പ്പിക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hkqh6f4qjvkwb3tbcshqkdf8,imgname-dddd.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: ജില്ലയിലെ റെഗുലര്&zwj; പോക്&zwnj;സോ കോടതികളിലേക്ക് പുതിയ സ്&zwnj;പെഷ്യല്&zwj; പബ്ലിക് പ്രോസിക്യൂട്ടര്&zwj;മാരെ നിയമിക്കുന്നതിനായി അഭിഭാഷകരില്&zwj; നിന്നും അപേക്ഷ ക്ഷണിച്ചു. 2012-ലെ പോക്&zwnj;സോ നിയമത്തിലെ സെക്ഷന്&zwj; 32 പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. കോടതികളില്&zwj; അഭിഭാഷകനായി കുറഞ്ഞത് ഏഴു വര്&zwj;ഷത്തെ പ്രവൃത്തിപരിചയം നിര്&zwj;ബന്ധമാണ്.&amp;nbsp;&lt;/p&gt;&lt;p&gt;താത്പര്യമുള്ള അഭിഭാഷകര്&zwj; വെള്ളക്കടലാസില്&zwj; തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്&zwj;ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്&zwj;പ്പുകള്&zwj;, ജനനതീയതി തെളിയിക്കുന്നതിനായി എസ്.എസ്.എല്&zwj;.സി. സര്&zwj;ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്&zwj;പ്പ്, അഭിഭാഷകവൃത്തിയില്&zwj; ഏഴു വര്&zwj;ഷം പൂര്&zwj;ത്തിയാക്കിയെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്&zwj; അസോസിയേഷന്&zwj; പ്രസിഡന്റ്/സെക്രട്ടറിയുടെ അസ്സല്&zwj; സാക്ഷ്യപത്രം എന്നിവ സഹിതം മലപ്പുറം ജില്ലാ കളക്ടര്&zwj;ക്ക് ജൂലൈ 30 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്&zwj;: 0483-2739584.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/careers/applications-invited-for-special-public-prosecutor-posts-in-malappuram-pocso-courts-articleshow-u1bx9x7"/>
        </item>
        <item>
            <title><![CDATA[മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി]]></title>
            <link>https://www.asianetnews.com/kerala-news/the-government-issued-an-order-sanctioning-120-additional-plus-one-batches-for-the-malabar-region-articleshow-x1x78s9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/the-government-issued-an-order-sanctioning-120-additional-plus-one-batches-for-the-malabar-region-articleshow-x1x78s9</guid>
            <pubDate>Wed, 22 Jul 2026 19:35:07 +0530</pubDate>
            <description><![CDATA[&lt;p&gt;പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർ​ഗോഡ് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01g93zt97zb40gnphkc0r61xd5,imgname-plus-one-admission.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി. യുഡിഎഫ് സർക്കാർ പ്രകടന പത്രികയിൽ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന പറഞ്ഞ ഉറപ്പാണ് ഇത് വഴി പാലിച്ചിരിക്കുന്നത്. പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർ​ഗോഡ് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഇത് പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/the-government-issued-an-order-sanctioning-120-additional-plus-one-batches-for-the-malabar-region-articleshow-x1x78s9"/>
        </item>
        <item>
            <title><![CDATA[നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ]]></title>
            <link>https://www.asianetnews.com/careers/neet-re-exam-results-declared-articleshow-y9nrqep</link>
            <guid isPermaLink="true">https://www.asianetnews.com/careers/neet-re-exam-results-declared-articleshow-y9nrqep</guid>
            <pubDate>Thu, 16 Jul 2026 22:35:52 +0530</pubDate>
            <description><![CDATA[&lt;p&gt;നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവർ 715 മാർക്ക് നേടി ടോപ് സ്കോറർമാരായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvg9sy0v9j7bdjqjkft96xk8,imgname-neet-exam-mock-drill-1781884844059.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവർ 715 മാർക്ക് നേടി ടോപ് സ്കോറർമാരായി. യോഗ്യത നേടിയതിൽ 58 ശതമാനവും പെൺകുട്ടികൾ ആണ്. രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5,454 ലേറെ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. കേന്ദ്രസേനയുടെയും പൊലീസ് സേനയുടെയും സുരക്ഷാവലയത്തിലായിരുന്നു പരീക്ഷ.&lt;/p&gt;&lt;p&gt;പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും മറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിരുന്നു. പരീക്ഷ തുടങ്ങിയതിന് പിന്നാലെ ജാമറുകൾ ആക്ടിവേറ്റായി. പതിനായിരത്തിലേറെ ഭിന്നശേഷി വിദ്യാർത്ഥികൾക്കും പ്രത്യേക സൗകര്യം ഒരുക്കി, പരീക്ഷ കേന്ദ്രങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ തത്സമയം എൻടിഎ സംഘം നീരീക്ഷിച്ചു. എൻടിഎ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ എത്തിയ വിദ്യാഭ്യാസമന്ത്രി നേരിട്ട് പരീക്ഷ വിലയിരുത്തുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/careers/neet-re-exam-results-declared-articleshow-y9nrqep"/>
        </item>
        <item>
            <title><![CDATA[പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി; കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ നൽകിയ അപ്പീൽ തള്ളി]]></title>
            <link>https://www.asianetnews.com/careers/malayalam-news-live-updates-today-july-17-liveblog-updates-yi46xx0</link>
            <guid isPermaLink="true">https://www.asianetnews.com/careers/malayalam-news-live-updates-today-july-17-liveblog-updates-yi46xx0</guid>
            <pubDate>Tue, 21 Jul 2026 09:35:27 +0530</pubDate>
            <description><![CDATA[&lt;p&gt;പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knrgv8q4xenkpanv5kkry672,imgname-kerala-high-court--1--1775718212324.jpg" type="image/jpeg" height="390" width="690"/>
            <category>careers</category>
            <dc:creator>Asianet News</dc:creator>
            <atom:link href="https://www.asianetnews.com/careers/malayalam-news-live-updates-today-july-17-liveblog-updates-yi46xx0"/>
        </item>
        <item>
            <title><![CDATA[സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്]]></title>
            <link>https://www.asianetnews.com/india-news/karma-is-a-boomerang-indian-origin-ceo-who-fired-900-employees-in-one-zoom-call-loses-job-in-same-way-articleshow-yrwfes0</link>
            <guid isPermaLink="true">https://www.asianetnews.com/india-news/karma-is-a-boomerang-indian-origin-ceo-who-fired-900-employees-in-one-zoom-call-loses-job-in-same-way-articleshow-yrwfes0</guid>
            <pubDate>Sun, 16 Aug 2026 05:18:45 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഭരണസമിതി വിശാലിനെ പുറത്താക്കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m03x2g73asnyh1azdz6rpjn5,imgname-vishal-garg-1786837549283.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: 3 മിനിറ്റ് ദൈർഘ്യമുള്ള സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കുപ്രസിദ്ധനായ ഇന്ത്യൻ വംശജനായ സിഇഒയ്ക്കും തൊഴിൽ നഷ്ടം. വിശാൽ ഗാർഗിനെ സ്വന്തം കമ്പനിയായ ബെറ്റർ ഹോം ആൻഡ് ഫിനാൻസ് ആണ് ഓഗസ്റ്റ് 3ന് വിശാൽ ഗാർഗിനേയും പിരിച്ച് വിട്ടത്. ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസ് കമ്പനി ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് തീരുമാനം എത്തുന്നത്. ലൂയിസിന് ബോർഡിൽ സ്ഥാനം നൽകാൻ തക്ക രീതിയിൽ വിശ്വസിച്ചരുന്നതായാണ് വിശാൽ ഗാർഗ് വിശദമാക്കുന്നത്. 2021ൽ ക്രിസ്തുമസിന് മുന്നോടിയായി ആയിരുന്നു വിശാലിന്റെ കൂട്ടപ്പിരിച്ച് വിടൽ. നിലവിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഭരണസമിതി വിശാലിനെ പുറത്താക്കിയത്.&lt;/p&gt;&lt;p&gt;കമ്പനിയുടെ ഡയറക്ടർ ബോർഡിൽ പുതിയതായി എത്തിയ ഡാനിയൽ ലൂയിസിനെ താൽക്കാലിക സിഇഒയായി നിയമിച്ചു. വിശാൽ ഗാർഗിന്റെ തീരുമാനങ്ങളിലെ വീഴ്ചകൾ, പെരുമാറ്റ ദൂഷ്യം, വിശ്വസനീയതയില്ലായ്മ എന്നിവയാണ് പുറത്താക്കലിന് കാരണമായി ബോർഡ് വ്യക്തമാക്കിയത്. കൂടാതെ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ 2022 മുതൽ കമ്പനിക്ക് 1.5 ബില്യൺ ഡോളറിലധികം നഷ്ടം സംഭവിച്ചതായും ഓഹരി മൂല്യത്തിൽ 90 ശതമാനത്തിലധികം ഇടിവുണ്ടായതായും ബോർഡ് ചൂണ്ടിക്കാട്ടി. ഗൃഹവായ്പാ പ്രക്രിയകളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശാൽ ഗാർഗ് 2014ൽ ബെറ്റർ സ്ഥാപിച്ചത്.&lt;/p&gt;&lt;p&gt;2021 ഡിസംബറിലെ കൂട്ട പിരിച്ചുവിടലിനേ തുടർന്ന് താൽക്കാലികമായി മാറിനിന്ന അദ്ദേഹം പിന്നീട് കമ്പനിയിലേക്ക് തിരിച്ചെത്തിയെങ്കിലും ആ സംഭവം ബെറ്ററിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ കമ്പനി ലാഭത്തിലേക്ക് തിരിച്ചെത്തുന്ന നിർണായക ഘട്ടത്തിലാണ് തന്നോട് ഈ ചതി ചെയ്തതെന്ന് വിശാൽ ഗാർഗ് ആരോപിക്കുന്നത്. പുറത്താക്കലിനെ നിയമപരമായി നേരിടാൻ ഒരു പ്രമുഖ നിയമ സംവിധാനത്തെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/karma-is-a-boomerang-indian-origin-ceo-who-fired-900-employees-in-one-zoom-call-loses-job-in-same-way-articleshow-yrwfes0"/>
        </item>
    </channel>
</rss>
