<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 07 May 2026 11:39:42 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/companies" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി]]></title>
            <link>https://www.asianetnews.com/companies/reliance-signs-amitabh-bachchan-for-packaged-water-brand-campa-sure-articleshow-0wzol8l</link>
            <guid isPermaLink="true">https://www.asianetnews.com/companies/reliance-signs-amitabh-bachchan-for-packaged-water-brand-campa-sure-articleshow-0wzol8l</guid>
            <pubDate>Wed, 07 Jan 2026 15:40:16 +0530</pubDate>
            <description><![CDATA[&lt;p&gt;വിപണിയിലെ പ്രമുഖരായ ബിസ്ലേരിക്ക് വേണ്ടി നടി ദീപിക പദുകോണ്&zwj; രംഗത്തുള്ളപ്പോഴാണ്, 'ബിഗ് ബി'യുടെ ജനപ്രീതിയിലൂടെ സാധാരണക്കാരെ കയ്യിലെടുക്കാന്&zwj; മുകേഷ് അംബാനി നീക്കം നടത്തുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcqvv2p2jr229sz8e2j5rgyn,imgname-amitabh-bachchan-in-kbc-17-1766032509634.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുപ്പി വെള്ള വിപണിയില്&zwj; ആധിപത്യം ഉറപ്പിക്കാന്&zwj; ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ കൂട്ടുപിടിച്ച് റിലയന്&zwj;സ്. റിലയന്&zwj;സ് കണ്&zwj;സ്യൂമര്&zwj; പ്രോഡക്ട്സിന്റെ ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാന്&zwj;ഡായ 'കാംപ ഷുവര്&zwj;' പരസ്യങ്ങളില്&zwj; ഇനി അമിതാഭ് ബച്ചനായിരിക്കും ഇടംപിടിക്കുക. നിലവില്&zwj; ഒരു വര്&zwj;ഷത്തേക്കാണ് കരാര്&zwj; എന്നാണ് സൂചന. വിപണിയിലെ പ്രമുഖരായ ബിസ്ലേരിക്ക് വേണ്ടി നടി ദീപിക പദുകോണ്&zwj; രംഗത്തുള്ളപ്പോഴാണ്, 'ബിഗ് ബി'യുടെ ജനപ്രീതിയിലൂടെ സാധാരണക്കാരെ കയ്യിലെടുക്കാന്&zwj; മുകേഷ് അംബാനി നീക്കം നടത്തുന്നത്.&lt;/p&gt;&lt;h2&gt;വിലയില്&zwj; 'റിലയന്&zwj;സ്' മാജിക്&lt;/h2&gt;&lt;p&gt;കോള വിപണിയില്&zwj; പരീക്ഷിച്ച അതേ വിലക്കുറവ് തന്ത്രം തന്നെയാണ് കുപ്പിവെള്ളത്തിലും റിലയന്&zwj;സ് പയറ്റുന്നത്. പ്രമുഖ ബ്രാന്&zwj;ഡുകളായ ബിസ്ലേരി, കിന്&zwj;ലി (കൊക്കകോള), അക്വാഫിന (പെപ്സികോ) എന്നിവയേക്കാള്&zwj; 20 മുതല്&zwj; 30 ശതമാനം വരെ കുറഞ്ഞ വിലയിലാകും കാംപ ഷുവര്&zwj; ലഭ്യമാകുക.&lt;/p&gt;&lt;h2&gt;താരപ്പൊലിമയില്&zwj; കാംപ&lt;/h2&gt;&lt;p&gt;അടുത്തകാലത്തായി സിനിമ-കായിക താരങ്ങളെ അണിനിരത്തി വലിയ ബ്രാന്&zwj;ഡിംഗ് നീക്കങ്ങളാണ് റിലയന്&zwj;സ് നടത്തുന്നത്. കഴിഞ്ഞ ഏപ്രിലില്&zwj; തെന്നിന്ത്യന്&zwj; താരം രാം ചരണിനെ കാംപ കോളയുടെ ബ്രാന്&zwj;ഡ് അംബാസഡറായി നിയമിച്ചിരുന്നു. രണ്ട് മാസം മുമ്പ് തമിഴ് നടനും റേസറുമായ അജിതിന്റെ മോട്ടോര്&zwj; സ്&zwnj;പോര്&zwj;ട്&zwnj;സ് ടീമുമായും റിലയന്&zwj;സ് കരാറൊപ്പിട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോള്&zwj; അമിതാഭ് ബച്ചനും റിലയന്&zwj;സ് നിരയിലെത്തുന്നത്.&lt;/p&gt;&lt;h2&gt;കുപ്പിവെള്ളത്തിന് വില കുറയും&lt;/h2&gt;&lt;p&gt;സെപ്റ്റംബറില്&zwj; കേന്ദ്ര സര്&zwj;ക്കാര്&zwj; കുപ്പിവെള്ളത്തിന്റെ ചരക്ക് സേവന നികുതി 18 ശതമാനത്തില്&zwj; നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. ഇതോടെ എല്ലാ കമ്പനികളും വില കുറയ്ക്കാന്&zwj; നിര്&zwj;ബന്ധിതരായിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് കുറഞ്ഞ വിലയും ബച്ചന്റെ താരപ്രഭയും സമന്വയിപ്പിച്ച് വിപണി പിടിച്ചടക്കാനാണ് റിലയന്&zwj;സിന്റെ ലക്ഷ്യം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/companies/reliance-signs-amitabh-bachchan-for-packaged-water-brand-campa-sure-articleshow-0wzol8l"/>
        </item>
        <item>
            <title><![CDATA[10 വർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്‌ലെ ഇന്ത്യ]]></title>
            <link>https://www.asianetnews.com/companies/nestle-india-records-strongest-quarterly-growth-in-10-years-articleshow-4o5u12t</link>
            <guid isPermaLink="true">https://www.asianetnews.com/companies/nestle-india-records-strongest-quarterly-growth-in-10-years-articleshow-4o5u12t</guid>
            <pubDate>Thu, 23 Apr 2026 15:35:26 +0530</pubDate>
            <description><![CDATA[നെസ്&zwnj;ലെ ഇന്ത്യ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി. 2026 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ആഭ്യന്തര വിൽപ്പന 23.1% ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 6,445 കോടി രൂപയിലെത്തി. പരസ്യ ചെലവിലെ വർദ്ധനവും, കൺഫെക്ഷനറി, പെറ്റ് ഫുഡ് തുടങ്ങിയ വിഭാഗങ്ങളിലെ മുന്നേറ്റവുമാണ് ഈ നേട്ടത്തിന് പ്രധാന കാരണം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k10tc2r4scvc0ctmqs3smz6w,imgname-fotojet---2025-07-25t182228.199-1753448057527.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ആഭ്യന്തര വിൽപ്പനയിൽ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്&zwnj;ലെ ഇന്ത്യ. 2026 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 23.1 ശതമാനം ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 6,445 കോടി രൂപയിലേക്ക് ആഭ്യന്തര വിൽപ്പന എത്തി. ഇതോടൊപ്പം 26.3 ശതമാനം പ്രവർത്തന ലാഭവും കമ്പനി നേടി. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലൂടെയും ശക്തമായ ബ്രാൻഡ് സാന്നിധ്യത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് കമ്പനി പറയുന്നു.&lt;/p&gt;&lt;p&gt;പരസ്യ ചെലവ് 50 ശതമാനത്തിലധികം ഉയർത്തിയത് കുത്തനെയുള്ള വിൽപ്പന വളർച്ച നേടാൻ സഹായിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പന കണക്കുകളെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 23.4 ശതമാനമാണ് ഉണ്ടായത്. 2025-26 സാമ്പത്തിക വർഷത്തിൽ നെസ്&zwnj;ലെയുടെ മൊത്തം വിൽപ്പന 23,071.5 കോടി രൂപയാണ്. അറ്റാദായം 3,544.6 കോടി രൂപയുമാണ്.&lt;/p&gt;&lt;p&gt;കൺഫെക്ഷനറി, പൗഡർ &amp;amp; ലിക്വിഡ് ബെവറേജസ്, പെറ്റ് ഫുഡ് വിഭാഗങ്ങളിലെ മികച്ച മുന്നേറ്റമാണ് നേട്ടത്തിൻ്റെ പ്രധാന കാരണം. പ്രിപയേർഡ് ഡിഷസ് വിഭാഗവും മികച്ച മുന്നേറ്റം നടത്തി. ക്വിക്ക് കൊമേഴ്&zwnj;സ് ചാനലുകളും വളർച്ചയ്ക്ക് വലിയ പിന്തുണ നൽകി. രാജ്യത്തെ 2.16 ലക്ഷം ഗ്രാമീണ വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ച കമ്പനി, മാലിദ്വീപ്, പാപ്പുവ ന്യൂ ഗിനിയ, യുകെ, യുഎസ് ഉൾപ്പെടെ 28 രാജ്യങ്ങളിലേക്ക് കയറ്റുമതിയും വർധിപ്പിച്ചു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/nestle-india-records-strongest-quarterly-growth-in-10-years-articleshow-4o5u12t"/>
        </item>
        <item>
            <title><![CDATA[എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ]]></title>
            <link>https://www.asianetnews.com/companies/kunchacko-boban-appointed-brand-ambassador-of-agd-gold-and-diamonds-articleshow-80aystm</link>
            <guid isPermaLink="true">https://www.asianetnews.com/companies/kunchacko-boban-appointed-brand-ambassador-of-agd-gold-and-diamonds-articleshow-80aystm</guid>
            <pubDate>Thu, 07 May 2026 11:39:38 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി നടൻ കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എ ജി ഡി മാനേജ്മെന്റും കുഞ്ചാക്കോ ബോബനും സഹകരണത്തിലുള്ള സന്തോഷം പങ്കുവെച്ചു. പുതിയ പ്രഖ്യാപനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും സ്വർണ്ണ സമ്പാദ്യ പദ്ധതികളും അവതരിപ്പിക്കുമെന്ന് മാനേജ്&zwnj;മെൻ്റ് അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr0gtv6xjcw4n22f4xc8a3y9,imgname-agd-gold-and-diamonds-1778134117597.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുഞ്ഞ്, മാനേജിംഗ് ഡയറക്ടർ ഷഫീഖ് എ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;25 വർഷത്തെ പാരമ്പര്യമുള്ളതും ജനങ്ങളുടെ വിശ്വാസം നേടിയതുമായ എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലൊരു ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഗുണനിലവാരത്തിലും സത്യസന്ധതയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത എ ജി ഡിയുടെ ഈ യാത്രയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;കേരളത്തിലെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമായ കുഞ്ചാക്കോ ബോബൻ ബ്രാൻഡ് അംബാസഡറായി എത്തുന്നത് എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് മാനേജിംഗ് ഡയറക്ടർ ഷഫീഖ് എ പ്രതികരിച്ചു. മലയാളികളുടെ പ്രിയതാരത്തെ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. കാൽ നൂറ്റാണ്ടായി ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് കൂടുതൽ തിളക്കമേകാൻ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് സാധിക്കും. സത്യസന്ധതയും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ബ്രാൻഡിന്റെ മുഖമാകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് കുഞ്ചാക്കോ ബോബനെന്നും അദ്ദേഹം കൂട്ടിച്ചേ&zwj;&zwj;&zwnj;ർത്തു.&lt;/p&gt;&lt;p&gt;2000 ൽ ആണ് എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രവർത്തനം ആരംഭിച്ചത്. കായംകുളം, ചങ്ങനാശ്ശേരി, കൊച്ചി എന്നിവിടങ്ങൾക്ക് പുറമെ യു.എ.ഇയിലും എ.ജി.ഡിക്ക് നിലവിൽ ശാഖകളുണ്ട്. 100 ശതമാനം എച്ച്.യു.ഐ.ഡി, ബി.ഐ.എസ് ഹാൾമാർക്ക് ചെയ്ത 916 സ്വർണ്ണാഭരണങ്ങൾ, ഐ.ജി.ഐ സർട്ടിഫൈഡ് ഡയമണ്ടുകൾ എന്നിവയുടെ വിപുലമായ ശേഖരം എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. പുതിയ പ്രഖ്യാപനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും പുതിയ സ്വർണ്ണ സമ്പാദ്യ പദ്ധതികളും അവതരിപ്പിക്കുമെന്നും മാനേജ്&zwnj;മെൻ്റ് അധികൃതർ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/kunchacko-boban-appointed-brand-ambassador-of-agd-gold-and-diamonds-articleshow-80aystm"/>
        </item>
        <item>
            <title><![CDATA[4 മാസം, 4 കോടി! വിസ്‌കി വിപണിയില്‍  'സിങ്കമായി'  അജയ് ദേവ്ഗണ്‍; തരംഗമായി 'ദ ഗ്ലെന്‍ ജേര്‍ണീസ്']]></title>
            <link>https://www.asianetnews.com/companies/the-glenjourneys-whisky-by-ajay-devgn-earns-rs-4-crore-in-4-months-articleshow-8yovpo6</link>
            <guid isPermaLink="true">https://www.asianetnews.com/companies/the-glenjourneys-whisky-by-ajay-devgn-earns-rs-4-crore-in-4-months-articleshow-8yovpo6</guid>
            <pubDate>Fri, 27 Feb 2026 16:13:04 +0530</pubDate>
            <description><![CDATA[&lt;p&gt;ബോളിവുഡ് താരം അജയ് ദേവ്ഗൺ പുറത്തിറക്കിയ പ്രീമിയം വിസ്&zwnj;കി ബ്രാൻഡായ 'ദ ഗ്ലെൻ ജേർണീസ്' വിപണിയിൽ വൻ മുന്നേറ്റം നടത്തുന്നു. വെറും നാല് മാസത്തിനുള്ളിൽ 4.14 കോടി രൂപയുടെ വിറ്റുവരവ് നേടിയ ബ്രാൻഡ്, വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയിടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjfb5583gwdj0d4tfreyp2hb,imgname-glenjourneys-1772189029635.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിനിമാ തിരശ്ശീലയിലെ 'സിങ്കം' പ്രകടനം ഇപ്പോള്&zwj; ബിസിനസ്സ് ലോകത്തും ആവര്&zwj;ത്തിക്കുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്&zwj;. താരം പുറത്തിറക്കിയ പ്രീമിയം വിസ്&zwnj;കി ബ്രാന്&zwj;ഡായ 'ദ ഗ്ലെന്&zwj; ജേര്&zwj;ണീസ്' വിപണിയില്&zwj; വന്&zwj; മുന്നേറ്റം നടത്തുന്നു. വിപണിയിലെത്തി വെറും നാല് മാസത്തിനുള്ളില്&zwj; 4.14 കോടി രൂപയുടെ വിറ്റുവരവാണ് ഈ ബ്രാന്&zwj;ഡ് സ്വന്തമാക്കിയത്. 2025 ഒക്ടോബറില്&zwj; വിപണിയിലെത്തിയത് മുതല്&zwj; ഇതുവരെ 8,622 കുപ്പികളാണ് വിറ്റുപോയതെന്ന് കമ്പനി അറിയിച്ചു. കാര്&zwj;ട്ടല്&zwj; ബ്രദേഴ്&zwnj;സുമായി സഹകരിച്ചാണ് അജയ് ദേവ്ഗണ്&zwj; ഈ സംരംഭം ആരംഭിച്ചത്. ആഭ്യന്തര വിപണിയിലെ ഈ തകര്&zwj;പ്പന്&zwj; വിജയത്തിന് പിന്നാലെ ഉല്&zwj;പ്പന്നം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനി&lt;/p&gt;&lt;h2&gt;ആറ് സംസ്ഥാനങ്ങളില്&zwj; സാന്നിധ്യം&lt;/h2&gt;&lt;p&gt;മഹാരാഷ്ട്രയില്&zwj; ആണ് ഈ വിസ്&zwnj;കി വില്&zwj;പന തുടങ്ങിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഉത്തരേന്ത്യന്&zwj; വിപണിയില്&zwj; ഗ്ലെന്&zwj; ജേര്&zwj;ണീസ് ചുവടുറപ്പിച്ചു. നിലവില്&zwj; ആറ് സംസ്ഥാനങ്ങളിലായി 437 ഔട്ട്ലെറ്റുകളില്&zwj; ബ്രാന്&zwj;ഡ് ലഭ്യമാണ്. ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്&zwj;പ്രദേശ്, ദില്ലി എന്നിവിടങ്ങളില്&zwj; ബ്രാന്റ് ലഭ്യമാണ്. ഈ മാസം ഹരിയാന വിപണിയിലും ബ്രാന്റ് സാന്നിധ്യമറിയിച്ചു.&lt;/p&gt;&lt;h3&gt;തിരുവനന്തപുരം വിമാനത്താവളത്തിലും ലഭ്യം&lt;/h3&gt;&lt;p&gt;യാത്രക്കാരെ ലക്ഷ്യമിട്ട് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ഗ്ലെന്&zwj; ജേര്&zwj;ണീസ് ഇടംപിടിച്ചിട്ടുണ്ട്. തിരുവനന്തപുരം, മുംബൈ, ലഖ്നൗ, ജയ്പൂര്&zwj;, അഹമ്മദാബാദ്, അമൃത്സര്&zwj;, മംഗലാപുരം എന്നീ വിമാനത്താവളങ്ങളില്&zwj; ഇപ്പോള്&zwj; ഈ വിസ്&zwnj;കി ലഭ്യമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;വരുന്നത് വമ്പന്&zwj; വിപുലീകരണം&lt;/strong&gt;&lt;/p&gt;&lt;p&gt;രാജസ്ഥാന്&zwj;, ചണ്ഡീഗഡ്, പോണ്ടിച്ചേരി, പഞ്ചാബ് തുടങ്ങി 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടി ഉടന്&zwj; വിതരണം ആരംഭിക്കാനുള്ള നടപടികള്&zwj; പുരോഗമിക്കുകയാണ്. പാരമ്പര്യ സ്&zwnj;കോച്ച് വിസ്&zwnj;കിയുടെ ഗുണമേന്മ ഇന്ത്യന്&zwj; ഉപഭോക്താക്കള്&zwj;ക്ക് പ്രിയപ്പെട്ട രീതിയില്&zwj; അവതരിപ്പിക്കാന്&zwj; കഴിഞ്ഞതാണ് ഈ വിജയത്തിന് പിന്നിലെന്ന് അജയ് ദേവ്ഗണ്&zwj; പറഞ്ഞു. മെട്രോ നഗരങ്ങള്&zwj;ക്ക് പുറമെ സാധാരണ നഗരങ്ങളിലും ബ്രാന്&zwj;ഡിന് ലഭിക്കുന്ന സ്വീകാര്യതയില്&zwj; അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/the-glenjourneys-whisky-by-ajay-devgn-earns-rs-4-crore-in-4-months-articleshow-8yovpo6"/>
        </item>
        <item>
            <title><![CDATA[കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ]]></title>
            <link>https://www.asianetnews.com/companies/polotopo-aims-to-grow-as-authentic-kerala-snacks-brand-articleshow-bxxgev3</link>
            <guid isPermaLink="true">https://www.asianetnews.com/companies/polotopo-aims-to-grow-as-authentic-kerala-snacks-brand-articleshow-bxxgev3</guid>
            <pubDate>Thu, 11 Dec 2025 20:59:39 +0530</pubDate>
            <description><![CDATA[&lt;p&gt;കർശനമായ ഗുണനിലവാര നിയന്ത്രണവും ഉയർന്ന ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചാണ് പോളോടോപോ ഓരോ ഉൽപ്പന്നവും വിപണിയിലെത്തിക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kc7051qmzsyvnb0cs2vby4ww,imgname-polotopo-1765466605300.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട, കോട്ടയം ജില്ലകളെ കേന്ദ്രീകരിച്ച് അതിവേഗം ജനപ്രിയത നേടിയ സ്നാക്&zwnj;സ് ബ്രാൻഡായ &lsquo;പോളോടോപോ&rsquo; (Polotopo) സംസ്ഥാന വ്യാപക വളർച്ച ലക്ഷ്യമിട്ട് മുന്നേറുന്നു. മികച്ച സ്വാദ്, ആരോഗ്യകരമായ ചേരുവകൾ, സ്ഥിരതയുള്ള ഗുണനിലവാരം എന്നിവയുടെ പിൻബലത്തിൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ പോളോടോപോ ഈ പ്രദേശങ്ങളിലെ മുൻനിര സ്നാക്&zwnj;സ് ബ്രാൻഡായി മാറിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;പത്തനംതിട്ട ജില്ലയിലെ കുളത്തൂർമൂഴിയിലാണ് പോളോടോപോയുടെ അത്യാധുനിക നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. കർശനമായ ഗുണനിലവാര നിയന്ത്രണവും ഉയർന്ന ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചാണ് ഓരോ ഉൽപ്പന്നവും വിപണിയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന (fast-selling) സ്നാക്&zwnj;സ് ബ്രാൻഡുകളിലൊന്നായി പോളോടോപോ ശ്രദ്ധ നേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പോളോടോപോ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകർ സുനീഷ് എൻ. പി.യും സുബി ബോസുമാണ്. കമ്പനിയുടെ പ്രവർത്തനങ്ങൾ സിഇഒയായി സുനീഷ് എൻ. പി. നയിക്കുന്നു. നൂതനമായ പാക്കേജിംഗും മികച്ച ഗുണമേന്മയും കൊണ്ട് ബ്രാൻഡിനെ കേരളത്തിലെ പ്രമുഖ സ്നാക്&zwnj;സ് ബ്രാൻഡുകളിലൊന്നാക്കി ഉയർത്തുകയാണ് മാനേജ്&zwnj;മെന്റിന്റെ ലക്ഷ്യം.&lt;/p&gt;&lt;p&gt;&quot;രുചിയും ആരോഗ്യവും ഒരുമിച്ച് നൽകുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഉപഭോക്താക്കളുടെ വിശ്വാസമാണ് പോളോടോപോയുടെ ഏറ്റവും വലിയ ശക്തി,&quot; എന്ന് സിഇഒ സുനീഷ് എൻ. പി. അറിയിച്ചു.&lt;/p&gt;&lt;p&gt;പത്തനംതിട്ട - കോട്ടയം ജില്ലകളിൽ ശക്തമായ അടിത്തറ നേടിയ പോളോടോപോ അടുത്ത ഘട്ടമായി കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വിപുലീകരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് പുതിയ ഉൽപ്പന്നങ്ങളും വിതരണ ശൃംഖലയും ഉടൻ അവതരിപ്പിക്കാൻ കമ്പനി നടപടികൾ ആരംഭിച്ചു.&lt;/p&gt;&lt;p&gt;ഉയർന്ന ഗുണമേന്മ, വിശ്വാസ്യത, ആരോഗ്യകരമായ രുചി - ഈ അടിസ്ഥാന ഘടകങ്ങളാണ് പോളോടോപോയെ കേരളത്തിലെ അതിവേഗം വളരുന്ന സ്നാക്&zwnj;സ് ബ്രാൻഡാക്കി മാറ്റിയത്. ഈ വളർച്ചാ യാത്ര അടുത്ത മാസങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/companies/polotopo-aims-to-grow-as-authentic-kerala-snacks-brand-articleshow-bxxgev3"/>
        </item>
        <item>
            <title><![CDATA[ആദ്യ ശ്രമത്തിൽ തന്നെ ആഗോള പുരസ്കാരം, മലയാളിയുടെ നാടൻ വാറ്റ് ഒറ്റക്കൊമ്പന് ബ്രിട്ടനിൽ വൻനേട്ടം, 3 ഫ്ലേവറിനും അംഗീകാരം]]></title>
            <link>https://www.asianetnews.com/local-news/nri-malayali-nurses-handcrafted-spirit-arrack-ottakomban-bags-prestigious-medals-in-london-spirits-competoition-articleshow-cgwgo6x</link>
            <guid isPermaLink="true">https://www.asianetnews.com/local-news/nri-malayali-nurses-handcrafted-spirit-arrack-ottakomban-bags-prestigious-medals-in-london-spirits-competoition-articleshow-cgwgo6x</guid>
            <pubDate>Wed, 22 Apr 2026 22:11:01 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകത്തെ വിവിധ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2026ൽ വെങ്കല മെഡലാണ് ഒറ്റക്കൊമ്പൻ സ്വന്തമാക്കിയത്. അദർ സ്പിരിറ്റ്സ് എന്ന വിഭാഗത്തിലാണ് 84 പോയിന്&zwj;റുകളുമായി ഒറ്റക്കൊമ്പന്റെ ജാതിക്കാ വാറ്റിന് വെങ്കല മെഡൽ നേടാനായത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpv0w3n1mcqa22c53svj21s4,imgname-ottakkomban--1--1776875867809.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടൻ: ആഗോള പുരസ്കാരത്തിന്റെ നിറവിൽ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്പൻ. ബ്രിട്ടനിൽ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്പന്റെ വാറ്റിന് ആഗോള തലത്തിൽ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2026ൽ വെങ്കല മെഡലാണ് ഒറ്റക്കൊമ്പൻ സ്വന്തമാക്കിയത്. അദർ സ്പിരിറ്റ്സ് എന്ന വിഭാഗത്തിലാണ് 84 പോയിന്&zwj;റുകളുമായി ഒറ്റക്കൊമ്പന്റെ ജാതിക്കാ വാറ്റിന് വെങ്കല മെഡൽ നേടാനായത്. ഒറ്റക്കൊമ്പന്റെ നെല്ലിക്കാ വാറ്റ് 82 പോയിന്റുകളോടെയും ഒറ്റക്കൊമ്പൻ ക്ലാസിക് റെഡ് 81 പോയിന്റോടെയും വെങ്കല മെഡൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;മദ്യത്തിന്റെ ക്വാളിറ്റിയും, വിലയും, പാക്കേജും അടക്കമുള്ളവ കണക്കിലെടുത്താണ് മത്സരത്തിലെ വിജയികളെ കണ്ടെത്തുന്നത്. 800ഓളം കമ്പനികൾ ആറായിരത്തോളം ബ്രാൻഡുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ നിന്ന് ഫൈനലിലേക്ക് എത്തിയത് ഒറ്റക്കൊമ്പനടക്കം 300 ഓളം ബ്രാൻഡുകൾക്കാണ് നേട്ടം നേടാനായത്. ഒട്ടേറെ വിദേശ മദ്യബ്രാൻഡുകളെ പിന്തള്ളിയാണ് ഒറ്റക്കൊമ്പന്റെ നേട്ടം. കോഴിക്കോട് താമരശേരി മൈക്കാവ് സ്വദേശിയും നഴ്സുമായ ബിനു മാണിയുടെ സംരംഭമാണ് ഒറ്റക്കൊമ്പൻ വാറ്റ്. അപ്പായീസ് ലിമിറ്റഡ് എന്ന രജിസ്ട്രേഷനിലാണ് ബിനു മാണിയുടെ മലയാളി വാറ്റ് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. നഴ്സ് ജോലിയുമായി ലണ്ടനിലെത്തി സ്ഥിരതാമസമാക്കിയ ബിനു മാണിക്ക് സ്ഥിരം ജോലി, ചെറിയ രീതിയിലുള്ള ബോറടി തോന്നിച്ച സമയത്താണ് എന്തെങ്കിലും മാറി ചെയ്യണമെന്നുള്ള ചിന്തയാണ് ഒറ്റക്കൊമ്പനിലേക്ക് എത്തിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;കേരളത്തിൽ നിന്ന് നെല്ലിക്കയും ജാതിക്കയും മറയൂർ ശർക്കരയും പതിമുഖം അടക്കം ബ്രിട്ടനിലെത്തിച്ചാണ് ഒറ്റക്കൊമ്പന്റെ നിർമ്മാണം. നിർമ്മാണം തുടങ്ങിയ ശേഷം ആദ്യമായാണ് ഒറ്റക്കൊമ്പൻ മത്സരത്തിനിറങ്ങുന്നത്. ആദ്യ വർഷത്തിൽ തന്നെ മൂന്ന് ഇനം വാറ്റിനും അംഗീകാരം നേടാനായി. നിലവിൽ ബ്രിട്ടനിലും അബുദാബിയിലും മാൾട്ടയിലുമാണ് ഒറ്റക്കൊമ്പൻ ലഭ്യമായിട്ടുള്ളത്. രണ്ട് വർഷം കൊണ്ട് 25000 ബോട്ടിലുകളാണ് ഒറ്റക്കൊമ്പൻ വിറ്റ് പോയത്. ഇന്ത്യൻ മാർക്കറ്റിൽ ഒറ്റക്കൊമ്പനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നിലവിലുള്ളതെന്നാണ് ബിനു മാണി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. നെല്ലിക്കയും ജാതിക്കയും പതിമുഖവുമാണ് ഒറ്റക്കൊമ്പന് പ്രധാനമായും ലഭ്യമായിട്ടുള്ള ഫ്ലേവറുകൾ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/nri-malayali-nurses-handcrafted-spirit-arrack-ottakomban-bags-prestigious-medals-in-london-spirits-competoition-articleshow-cgwgo6x"/>
        </item>
        <item>
            <title><![CDATA[ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി]]></title>
            <link>https://www.asianetnews.com/companies/aster-dm-health-care-quality-care-merger-investors-meet-called-articleshow-ctbu5e3</link>
            <guid isPermaLink="true">https://www.asianetnews.com/companies/aster-dm-health-care-quality-care-merger-investors-meet-called-articleshow-ctbu5e3</guid>
            <pubDate>Sun, 25 Jan 2026 18:43:07 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-c4e0090e-e377-4b39-8ef0-dad0476b89e9,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: ആസ്റ്റർ ഡിഎം ഹെൽത്ത്&zwnj;കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 27-നും മാർച്ച് 13-നും ഇടയിലായിരിക്കും യോഗം നടക്കുക. ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം. ലയനത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള എൻ.ഒ.സിയും നേരത്തെ തന്നെ ലഭിച്ചിരുന്നു. മറ്റ് അനുമതികൾ കൂടി ലഭിക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയന നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലയന നടപടികളിൽ ഇതുവരെ കൈവരിച്ച പുരോഗതിയിൽ വലിയ സന്തോഷവും തൃപ്തിയുമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്&zwnj;കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പ്രതികരിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/companies/aster-dm-health-care-quality-care-merger-investors-meet-called-articleshow-ctbu5e3"/>
        </item>
        <item>
            <title><![CDATA[ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഇനി മുതൽ തുടസമില്ലാതെ സൈബര്‍നെറ്റ് വഴി ഇപിഎഫ് പേയ്മെന്റ് നടത്താം]]></title>
            <link>https://www.asianetnews.com/companies/south-indian-bank-enables-epf-payments-via-sibernet-for-customers-articleshow-i9n6q3s</link>
            <guid isPermaLink="true">https://www.asianetnews.com/companies/south-indian-bank-enables-epf-payments-via-sibernet-for-customers-articleshow-i9n6q3s</guid>
            <pubDate>Thu, 12 Mar 2026 16:32:56 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്റര്&zwj;നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബര്&zwj;നെറ്റ് വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പേയ്മെന്റ് സേവനങ്ങള്&zwj; ആരംഭിച്ച് സൗത്ത് ഇന്ത്യന്&zwj; ബാങ്ക് (എസ്ഐബി). എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്&zwj;ഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ചാണ് പദ്ധതി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkgvf91j42f9em33fby2n6dv,imgname-sib-1773313434674.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ഇന്റര്&zwj;നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബര്&zwj;നെറ്റ് (SIBerNet) വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പേയ്മെന്റ് സേവനങ്ങള്&zwj; ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യന്&zwj; ബാങ്ക് (എസ്ഐബി). എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്&zwj;ഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്കിന്റെ ഡിജിറ്റല്&zwj; ബാങ്കിംഗ് പ്ലാറ്റ്ഫോം വഴി തൊഴിലുടമകള്&zwj;ക്കും സ്ഥാപനങ്ങള്&zwj;ക്കും ഇപിഎഫ് തുക തടസമില്ലാതെ അടയ്ക്കാന്&zwj; ഈ സംയോജനം പ്രാപ്തമാക്കും.കൊച്ചി മേഖലയുടെയും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന്റെയും റീജിയണല്&zwj; പിഎഫ് കമ്മീഷണര്&zwj; ഉത്തം പ്രകാശ്, സൗത്ത് ഇന്ത്യന്&zwj; ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആര്&zwj; ശേഷാദ്രി, എസ്ജിഎമ്മും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ ബിജി എസ്.എസ് എന്നിവര്&zwj; ചേര്&zwj;ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.&lt;/p&gt;&lt;p&gt;ബാങ്കും ഇപിഎഫ്ഒയും തമ്മിലുള്ള സാങ്കേതിക സംയോജനം വിജയകരമായി പൂര്&zwj;ത്തീകരിച്ചതോടെ, തൊഴിലുടമകള്&zwj;ക്കും സ്ഥാപനങ്ങള്&zwj;ക്കും മറ്റും എസ്ഐബിയുടെ നെറ്റ് ബാങ്കിംഗ് സേവനങ്ങള്&zwj; ഉപയോഗിച്ച് ഇപിഎഫ്ഒ പോര്&zwj;ട്ടല്&zwj; വഴി നേരിട്ട് ഇപിഎഫ് തവണകള്&zwj;, കുടിശ്ശികകള്&zwj;, പണമടയ്ക്കലുകള്&zwj;, അനുബന്ധ ചാര്&zwj;ജുകള്&zwj; എന്നിവ അടയ്ക്കാന്&zwj; സാധിക്കും.&lt;/p&gt;&lt;p&gt;സൈബര്&zwj;നെറ്റ് (SIBerNet) വഴി ഇപിഎഫ് പേയ്മെന്റുകള്&zwj; ആരംഭിക്കുന്നത് ഞങ്ങളുടെ ഉപഭോക്താക്കള്&zwj;ക്ക് തടസമില്ലാത്തതും സുരക്ഷിതവുമായ ഡിജിറ്റല്&zwj; ബാങ്കിംഗ് സേവനങ്ങള്&zwj; നല്&zwj;കുന്നതിനുള്ള പ്രതിബദ്ധതയില്&zwj; മറ്റൊരു പ്രധാനപ്പെട്ട ചുവടുവയ്പ്പാണെന്ന് സൗത്ത് ഇന്ത്യന്&zwj; ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആര്&zwj; ശേഷാദ്രി ചടങ്ങില്&zwj; പറഞ്ഞു. ഇപിഎഫ്ഒയുമായി നേരിട്ടുള്ള സംയോജനം സാധ്യമാക്കുന്നതിലൂടെ, തൊഴിലുടമകള്&zwj;ക്കും ബിസിനസുകള്&zwj;ക്കുമുള്ള നിയമാനുസൃത പണമിടപാടുകൾ ലളിതമാക്കാനും, സേവനങ്ങളിലെ സൗകര്യം എളുപ്പമാക്കുന്നതിനായി ഞങ്ങളുടെ ഡിജിറ്റല്&zwj; എക്കോസിസ്റ്റം ശക്തിപ്പെടുത്താനുമാണ് ഞങ്ങള്&zwj; ലക്ഷ്യമിടുന്നെതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/south-indian-bank-enables-epf-payments-via-sibernet-for-customers-articleshow-i9n6q3s"/>
        </item>
        <item>
            <title><![CDATA[തകര്‍ച്ചയില്‍ ബിയര്‍ വിപണി ; എന്നിട്ടും 'ബഡ്വൈസര്‍' കമ്പനി ലാഭം കൊയ്യുന്നത് എങ്ങനെ? കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!]]></title>
            <link>https://www.asianetnews.com/companies/beer-market-slumps-but-how-budweiser-still-making-big-profits-articleshow-isd183u</link>
            <guid isPermaLink="true">https://www.asianetnews.com/companies/beer-market-slumps-but-how-budweiser-still-making-big-profits-articleshow-isd183u</guid>
            <pubDate>Tue, 10 Mar 2026 18:20:27 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകമെമ്പാടും ബിയർ വിൽപ്പന കുറയുമ്പോഴും, ബഡ്വൈസറിന്റെ നിർമ്മാതാക്കളായ അൻഹെയ്സർ-ബുഷ് ഇൻബെവ് വളർച്ച നേടുകയാണ്. ബിയറിന് പുറമെ റെഡി-ടു-ഡ്രിങ്ക് കോക്ക്ടെയിലുകളിലേക്കും ആൽക്കഹോൾ രഹിത പാനീയങ്ങളിലേക്കും ശ്രദ്ധ തിരിച്ചതാണ് ഈ വിജയത്തിന് പിന്നിൽ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbwts5y313708qbgjn4kcq3,imgname-budweiser-1773147088062.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകമെമ്പാടും ബിയര്&zwj; വില്&zwj;പ്പന കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നത് മദ്യവ്യവസായ രംഗത്തെ ഇപ്പോഴത്തെ വലിയ ആശങ്കയാണ്. എന്നാല്&zwj; ഈ പ്രതിസന്ധിക്കിടയിലും ലോകത്തിലെ ഏറ്റവും വലിയ ബിയര്&zwj; നിര്&zwj;മ്മാതാക്കളായ അന്&zwj;ഹെയ്സര്&zwj;- ബുഷ് ഇന്&zwj;ബെവ് എന്ന കമ്പനി മാത്രം തളരാതെ കുതിക്കുകയാണ്. പ്രശസ്തമായ 'ബഡ്വൈസര്&zwj;' ബിയറിന്റെ നിര്&zwj;മ്മാതാക്കളാണ് ഇവര്&zwj;. ജനം ബിയര്&zwj; കുടിക്കുന്നത് കുറയ്ക്കുകയോ അല്ലെങ്കില്&zwj; ബിയര്&zwj; പൂര്&zwj;ണ്ണമായും ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്&zwj;, ഈ കമ്പനിയുടെ ഓഹരികള്&zwj; കഴിഞ്ഞ അഞ്ച് വര്&zwj;ഷത്തിനിടയിലെ ഏറ്റവും ഉയര്&zwj;ന്ന നിരക്കിലാണ്. ഈ വര്&zwj;ഷം മാത്രം ഇവരുടെ ഓഹരികളില്&zwj; 15 ശതമാനം വര്&zwj;ദ്ധനവുണ്ടായി.&lt;/p&gt;&lt;h2&gt;ബിയറിന് പുറത്തുള്ള 'മാജിക്'&lt;/h2&gt;&lt;p&gt;വെറുമൊരു ബിയര്&zwj; കമ്പനിയായി മാത്രം ഒതുങ്ങിക്കൂടാന്&zwj; തങ്ങള്&zwj; തയ്യാറല്ലെന്ന് ഏതാനും വര്&zwj;ഷങ്ങള്&zwj;ക്ക് മുമ്പ് തന്നെ അന്&zwj;ഹെയ്സര്&zwj;-ബുഷ് തീരുമാനിച്ചിരുന്നു. ഈ ദീര്&zwj;ഘവീക്ഷണമാണ് അവരെ രക്ഷിച്ചത്. ബിയറിന് പുറമെ, റെഡി-ടു-ഡ്രിങ്ക് വിഭാഗത്തില്&zwj;പ്പെടുന്ന ക്യാനുകളില്&zwj; ലഭിക്കുന്ന കോക്ക്&zwnj;ടൈലുകള്&zwj;, ആല്&zwj;ക്കഹോള്&zwj; ഇല്ലാത്ത ബിയറുകള്&zwj; എന്നിവയിലേക്ക് കമ്പനി ശ്രദ്ധ തിരിച്ചു.&lt;/p&gt;&lt;p&gt;സ്പിരിറ്റ് വിപണിയിലെ താരം: ബിയര്&zwj; കമ്പനിയാണെങ്കിലും, ഇന്ന് അമേരിക്കയില്&zwj; ഏറ്റവും വേഗത്തില്&zwj; വളരുന്ന 'സ്പിരിറ്റ്' വിതരണക്കാരായി ഇവര്&zwj; മാറി. 'കട്ട് വാട്ടര്&zwj; സ്പിരിറ്റ്സ്' , 'ന്യൂട്രല്&zwj;' വോഡ്ക സെല്&zwj;റ്റ്സര്&zwj; തുടങ്ങിയ ബ്രാന്&zwj;ഡുകള്&zwj; വന്&zwj; ഹിറ്റായി. കമ്പനിയുടെ ആകെ വരുമാനത്തിന്റെ 3 ശതമാനവും ഇപ്പോള്&zwj; ഈ വിഭാഗത്തില്&zwj; നിന്നാണ്. മദ്യം വേണ്ടെന്ന് വെക്കുന്നവര്&zwj;ക്കായി ഇറക്കിയ ആല്&zwj;ക്കഹോള്&zwj; ഇല്ലാത്ത ബിയര്&zwj; ആയ 'മിക്കെലോബ് അള്&zwj;ട്രാ സീറോ' ഇപ്പോള്&zwj; വിപണിയില്&zwj; ഒന്നാമതാണ്.&lt;/p&gt;&lt;h3&gt;മറ്റു കമ്പനികള്&zwj; വിയര്&zwj;ക്കുമ്പോള്&zwj;...&lt;/h3&gt;&lt;p&gt;മറ്റു പ്രമുഖ ബിയര്&zwj; കമ്പനികള്&zwj; വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഹൈനക്കന്&zwj; ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരില്&zwj; 7 ശതമാനം പേരെ വെട്ടിക്കുറക്കാൻ തീരുമാനിച്ചു. മോള്&zwj;സണ്&zwj; കൂര്&zwj;സിന്റെ കാര്യമെടുക്കുമ്പോൾ, കഴിഞ്ഞ പാദത്തില്&zwj; വില്&zwj;പ്പനയില്&zwj; വലിയ ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. കോറോണക്കും വിപണിയില്&zwj; തിരിച്ചടികള്&zwj; നേരിടുന്നുണ്ട്. എന്നാല്&zwj; ഇതിനെയെല്ലാം അന്&zwj;ഹെയ്സര്&zwj;-ബുഷ് മറികടന്നത് തങ്ങളുടെ പാനീയങ്ങളുടെ വൈവിധ്യം കൊണ്ടാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ലോകകപ്പ് ഫുട്&zwnj;ബോളും പ്രതീക്ഷകളും&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ വര്&zwj;ഷം വടക്കേ അമേരിക്കയില്&zwj; നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്&zwnj;ബോള്&zwj; ടൂര്&zwj;ണമെന്റ് തങ്ങള്&zwj;ക്ക് വലിയ നേട്ടമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ഖത്തര്&zwj; ലോകകപ്പില്&zwj; സ്റ്റേഡിയങ്ങളില്&zwj; ബിയര്&zwj; നിരോധിച്ചത് കമ്പനിക്ക് തിരിച്ചടിയായിരുന്നു. എന്നാല്&zwj; ഇത്തവണ ലോകകപ്പിന്റെ വലിയ സ്&zwnj;പോണ്&zwj;സര്&zwj;മാരില്&zwj; ഒരാളായ അന്&zwj;ഹെയ്സര്&zwj;- ബുഷ്, ആഗോളതലത്തില്&zwj; തങ്ങളുടെ വില്&zwj;പ്പന പത്തിരട്ടി വരെ വര്&zwj;ദ്ധിക്കുമെന്ന് കണക്കുകൂട്ടുന്നു. ചുരുക്കത്തില്&zwj;, ബിയര്&zwj; വില്&zwj;പ്പനയില്&zwj; ചെറിയ കുറവ് (ഏകദേശം 1.9%) സംഭവിച്ചിട്ടുണ്ടെങ്കിലും, മാറിവരുന്ന ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് പുതിയ പാനീയങ്ങള്&zwj; വിപണിയിലെത്തിച്ചതാണ് ബഡ്വൈസര്&zwj; കമ്പനിയെ ലോകവിപണിയിലെ രാജാവായി നിലനിര്&zwj;ത്തുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/beer-market-slumps-but-how-budweiser-still-making-big-profits-articleshow-isd183u"/>
        </item>
        <item>
            <title><![CDATA[ഇന്ന് തന്നെ സെറ്റ് ആക്കി വയ്ക്കാം; രാവിലെ വിഷുക്കൈനീട്ടം പ്രിയപ്പെട്ടവരിലേക്കെത്തും! പുത്തൻ ഫീച്ചറുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്]]></title>
            <link>https://www.asianetnews.com/companies/south-indian-bank-launches-new-feature-delivers-vishu-kaineettam-by-sib-mirror-plus-app-articleshow-n9ci10v</link>
            <guid isPermaLink="true">https://www.asianetnews.com/companies/south-indian-bank-launches-new-feature-delivers-vishu-kaineettam-by-sib-mirror-plus-app-articleshow-n9ci10v</guid>
            <pubDate>Tue, 14 Apr 2026 13:02:45 +0530</pubDate>
            <description><![CDATA[&lt;p&gt;എസ്.ഐ.ബി മിറര്&zwj; പ്ലസ് ആപ്പിൽ വിഷുക്കൈനീട്ടം ഡിജിറ്റലായി നൽകാൻ പ്രത്യേക സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ഈ ഫീച്ചർ ഉപയോഗിച്ച് ലോകത്തെവിടെ നിന്നും വിഷു ദിനത്തിൽ പ്രിയപ്പെട്ടവർക്ക് പണം അയക്കാൻ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം. എസ്.ഐ.ബി ഉപഭോക്താക്കൾക്കും അല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp5ek4tdvmd8hkq34s8fwajc,imgname-vishu-kaineettam--1776152056653.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം നൽകാൻ പ്രത്യേക സംവിധാനമൊരുക്കി കേരളത്തിലെ മുന്&zwj;നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്&zwj; ബാങ്ക്. ആഘോഷവേളകളിലെ വിനിമയം സുഗമമാക്കാന്&zwj; ലോകത്തെവിടെ നിന്നും മുന്&zwj;കൂട്ടി ഷെഡ്യൂള്&zwj; ചെയ്യാനടക്കമുള്ള സംവിധാനമാണ് എസ്.ഐ.ബി മിറര്&zwj; പ്ലസ് ആപ്പില്&zwj; ഒരുക്കിയിരിക്കുന്നത്. ഇതുവഴി വിഷു ദിനത്തിൽ രാവിലെ തന്നെ പ്രിയപ്പെട്ടവ&zwj;&zwj;&zwnj;ർക്ക് ഡിജിറ്റലായി കൈനീട്ടം നൽകാനാകും. സൗത്ത് ഇന്ത്യന്&zwj;ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് അക്കൗണ്ടുകളിലേക്കും വിഷുക്കൈനീട്ടം അയക്കാന്&zwj; ഈ സംവിധാനം വഴി സാധിക്കും.&lt;/p&gt;&lt;p&gt;സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി ഉപഭോക്താക്കള്&zwj;ക്ക് എസ്.ഐ.ബി മിറര്&zwj; പ്ലസ് ആപ്പില്&zwj; ലോഗിന്&zwj; ചെയ്ത് 'വിഷു കൈനീട്ടം' എന്ന വിഭാഗത്തില്&zwj; സ്വീകര്&zwj;ത്താവിന്റെ വിശദാംശങ്ങള്&zwj; നല്&zwj;കാം. ഇതിന് ശേഷം ഇടപാട് കൺഫേം ആക്കി എം പിന്&zwj; (MPIN) നല്&zwj;കി ഈ സവിശേഷത ഉപയോഗിക്കാം. പണമയക്കാൻ ഏപ്രില്&zwj; 14ന് വൈകുന്നേരം വരെ ഷെഡ്യൂൾ ചെയ്യാനാകും. എസ്.ഐ.ബി ഉപഭോക്താക്കളല്ലാത്തവര്&zwj;ക്കും ഓൺലൈനായി ഒരു സേവിങ്ങ്&zwnj;സ് അക്കൗണ്ട് ആരംഭിച്ച് എസ്.ഐ.ബി മിറര്&zwj; പ്ലസ് ആപ്പ് ഉപയോഗിച്ച് ഈ സവിശേഷത വിനിയോഗിക്കാം.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/south-indian-bank-launches-new-feature-delivers-vishu-kaineettam-by-sib-mirror-plus-app-articleshow-n9ci10v"/>
        </item>
        <item>
            <title><![CDATA[88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ]]></title>
            <link>https://www.asianetnews.com/companies/verse-innovation-achieves-88-pc-revenue-growth-articleshow-o7y844y</link>
            <guid isPermaLink="true">https://www.asianetnews.com/companies/verse-innovation-achieves-88-pc-revenue-growth-articleshow-o7y844y</guid>
            <pubDate>Wed, 01 Oct 2025 11:18:58 +0530</pubDate>
            <description><![CDATA[&lt;p&gt;വെർസേ ഇന്നൊവേഷൻ 88 ശതമാനം വരുമാന വളർച്ച കൈവരിച്ചു. 2024 ൽ 1,029 കോടി രൂപയായിരുന്ന വരുമാനം 2025 ൽ 1,930 കോടി രൂപയായി. മൊത്തം വരുമാനം 64 ശതമാനം വർദ്ധിച്ച് 2024 ലെ 1,261 കോടി രൂപയിൽ നിന്ന് 2025 ൽ 2,071 കോടി രൂപയായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6cj22sb5p3ndqhrdskb7mfp,imgname-thumb-1-1759210703659.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു&lt;/strong&gt;: ഇന്ത്യയിലെ മുൻനിര പ്രാദേശിക ഭാഷാ സാങ്കേതിക പ്ലാറ്റ്&zwnj;ഫോമും എഐ അധിഷ്ഠിത സാങ്കേതിക കമ്പനിയുമായ വെർസേ ഇന്നൊവേഷൻ 88 ശതമാനം വരുമാന വളർച്ച കൈവരിച്ചു. 2024 ൽ 1,029 കോടി രൂപയായിരുന്ന വരുമാനം 2025 ൽ 1,930 കോടി രൂപയായി. മൊത്തം വരുമാനം 64 ശതമാനം വർദ്ധിച്ച് 2024 ലെ 1,261 കോടി രൂപയിൽ നിന്ന് 2025 ൽ 2,071 കോടി രൂപയായി. ഏറ്റെടുക്കലുകൾ ഒഴികെയുള്ള പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33% വർദ്ധിച്ചു. ഇത് 2024 ലെ 1,029 കോടി രൂപയിൽ നിന്ന് 2025 ൽ 1,373 കോടി രൂപയായി.&lt;/p&gt;&lt;p&gt;ശക്തമായ മൂലധനം, പ്ലാറ്റ്&zwnj;ഫോമുകൾ വികസിപ്പിക്കാനുള്ള കഴിവ്, എഐ-അധിഷ്ഠിത നവീകരണത്തിൽ നിരന്തരമായ ശ്രദ്ധ എന്നിവയിലൂടെ, ഇന്ത്യയുടെ അടുത്ത ഡിജിറ്റൽ വളർച്ചാ തരംഗത്തെ നയിക്കാൻ വെർസേ ഇന്നൊവേഷൻ മുൻപന്തിയിലായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;വളർച്ചയെ സ​ഹായിച്ച കാര്യങ്ങൾ&lt;/h2&gt;&lt;p&gt;● മികച്ച വരുമാനം: വരുമാനം 88% വർദ്ധിച്ച് 2024 ലെ 1,029 കോടിയിൽ നിന്ന് 2025ൽ 1,930 കോടി രൂപയായി.&lt;/p&gt;&lt;p&gt;● ചെലവ് നിയന്ത്രണം: ക്യാഷ് ഇതര ചെലവുകൾ ഒഴികെയുള്ള ചെലവുകൾ വർഷം തോറും 20% മെച്ചപ്പെട്ടു. ഇത് 2024 920 കോടിയിൽ നിന്ന് 2025ൽ ഇത് 1,373 കോടി രൂപയായി.&lt;/p&gt;&lt;p&gt;● കാര്യക്ഷമത വർദ്ധിച്ചു: ചെലവുകൾ 2024 ൽ 112% ആയിരുന്നത് 2025 ൽ 77% ആയി കുറഞ്ഞു.&lt;/p&gt;&lt;p&gt;ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് സാങ്കേതികവിദ്യകൾ തുടങ്ങിയവ ഉപയോ​ഗിച്ച് ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് അവരുടെ താത്പര്യങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ ഉൽപ്പന്നങ്ങൾ നൽകാൻ വെർസേ ഇന്നൊവേഷൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/companies/verse-innovation-achieves-88-pc-revenue-growth-articleshow-o7y844y"/>
        </item>
        <item>
            <title><![CDATA[2 ബിഎച്ച്കെ ഫ്ലാറ്റിലെ ഡൈനിം​ഗ് ടേബിൾ ആദ്യ ഓഫീസാക്കി 2 സുഹൃത്തുക്കൾ, ഇന്ത്യയുടെ സ്വന്തം 'മീഷോ' പിറന്ന കഥ]]></title>
            <link>https://www.asianetnews.com/companies/two-friends-started-meesho-from-2-room-flat-dining-table-office-story-articleshow-psxza4y</link>
            <guid isPermaLink="true">https://www.asianetnews.com/companies/two-friends-started-meesho-from-2-room-flat-dining-table-office-story-articleshow-psxza4y</guid>
            <pubDate>Fri, 27 Feb 2026 14:51:18 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ ഇ-കൊമേഴ്സ് മോഡലിനെ പൊളിച്ചെഴുതി ഒരു ഇന്ത്യൻ മാതൃക സൃഷ്ടിച്ച കമ്പനിയാണ് മീഷോ. സാധാരണക്കാരെയും ചെറുകിട സംരംഭകരെയും ലക്ഷ്യമിട്ട്, സെല്ലർ കമ്മീഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം അതിവേഗം വളർന്ന് രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായി മാറി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjf6f7y90yyeyjg2j3x5zhrg,imgname-meesho-success-story--1--1772184117193.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;1990 കളിൽ വന്ന ആമസോൺ, 2007 ൽ പ്രവർത്തനമാരംഭിച്ച ഫ്ലിപ്കാർട്ട്, അതേ വർഷം വന്ന മിന്ത്ര... ഇവരെല്ലാം പിന്തുടർന്നത് ഇ- കൊമേഴ്സ് ബിസിനസിന്റെ അമേരിക്കൻ മോഡലാണ്. ആഗോള തലത്തിൽ വലിയ ശ്രദ്ധ നേടിയ അമേരിക്കൻ മോഡലിനെ പൊളിച്ചെഴുതി 2015 ൽ ഒരു ഇന്ത്യൻ മോഡൽ പുറത്തിറക്കി വന്ന സ്ഥാപനം..ഇന്ന് രാജ്യത്തെ 10 ൽ ഒരാൾ കസ്റ്റമറായ ഒരു ഇന്ത്യൻ കമ്പനി.. മിഡിൽ ക്ലാസിലും അപ്പർ മിഡിൽ ക്ലാസിനുമപ്പുറം വളരെ സാധാരണക്കാരായ കസ്റ്റമർമാരാണ് ഈ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ ഉപഭോക്താക്കാൾ.. സാധാരണക്കാർ നെഞ്ചിലേറ്റിയ മീഷോ...&lt;/p&gt;&lt;p&gt;ഇന്ത്യയുടെ ഗ്രാമങ്ങളിലെ സ്വന്തം വീടുകളിലിരുന്ന് തങ്ങളുടെ പ്രൊഡക്ട്സ് മീഷോയിൽ റീസെൽ ചെയ്യുന്ന സ്ത്രീകൾ മുതൽ പ്രായഭേദമന്യേ ഇത് വാങ്ങിക്കുന്ന കസ്റ്റമേഴ്സ് വരെ ഉൾക്കൊള്ളുന്നതാണ് മീഷോയുടെ ഈ വിജയ രഹസ്യത്തിന് പിന്നിൽ. സെല്ലർ കമ്മീഷൻ ഇല്ല, പടുകൂറ്റൻ വെയ&zwnj;&zwj;&zwnj;&zwj;&zwj;ർ ഹൗസുകളില്ല, കമ്പനിയിലേക്ക് സെൽ ചെയ്യാനോ റീസെൽ ചെയ്യാനോ വരുന്ന സംരംഭക&zwj;&zwnj;&zwnj;&zwj;ർക്ക് വലിയ കടമ്പകളൊന്നും കടക്കേണ്ടി വരുന്നില്ല... ഇതൊക്കെയാണ് മീഷോയെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിൽ, ഒരുപാട് ഓപ്ഷനുകളിൽ പ്രൊഡക്ട്സ് ലഭിക്കുമെന്നത് തന്നെയാണ് ഇതിനൊക്കെ മുകളിൽ മീഷോയെ മലയാളിക്കടക്കം സുപരിചിതമാക്കിയത്..&lt;/p&gt;&lt;p&gt;മീഷോയുടെ ആ വലിയ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.. എൻഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യിത് ആത്രേയിയും സഞ്ജീവ് ബർണ്വാളും കണ്ട സ്വപ്നമാണ് ഇന്ന് കാണുന്ന മീഷോയിലെത്തി നിൽക്കുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം സഞ്ജയ് ജപ്പാനിലെ സോണിയുടെ കോർ ടെക് ടീമിൽ പ്രവർത്തിച്ചിരുന്നു. വിദ്യിത് ഈ സമയത്ത് ഇന്നത്തെ ഇൻമോബിയിലാണ് പ്രവ&zwj;ർത്തിച്ചിരുന്നു. പിന്നീട് ഇരുവരും ചേ&zwj;&zwnj;ർന്നാണ് മീഷോ ആരംഭിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിച്ച് എല്ലാവ&zwnj;&zwj;&zwnj;ർക്കും സ്വന്തമായി ഓൺലൈനിലൂടെ ബിസിനസ് ആരംഭിക്കാനാകണം എന്ന ആശയം ആയിരുന്നു ഇതിന്റെ തുടക്കം. 2015 ജൂണോടെ, സ്റ്റാർട്ടപ്പിന്റെ ആശയത്തിന് പൂ&zwnj;&zwj;ർണ രൂപം നൽകുന്നതിന് മുമ്പുതന്നെ ഇരുവരും ജോലിയിൽ നിന്ന് രാജിവെച്ച് ഇന്ത്യയിലേക്ക് മടങ്ങി. ആദ്യം ഒരു ഫാഷൻ മാർക്കറ്റ്&zwnj;പ്ലേസ് ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും, പിന്നീട് ചെറിയ ബിസിനസുകൾക്ക് കൂടുതൽ സഹായകരമാകാൻ സോഷ്യൽ കൊമേഴ്&zwnj;സ് മോഡലിലേക്ക് മാറുകയായിരുന്നു.&lt;/p&gt;&lt;p&gt;ആമസോൺ പോലുള്ള വലിയ ഇ-കൊമേഴ്&zwnj;സ് പ്ലാറ്റ്ഫോമുകൾ വളർച്ച കൈവരിക്കുമ്പോഴും, ചെറുകിട വ്യാപാരികൾക്കും വ്യക്തിഗത സംരംഭകർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു സംവിധാനത്തിന്റെ അഭാവവും അവ&zwj;&zwnj;&zwj;ർ മനസിലാക്കിയിരുന്നു. വിതരണക്കാരെയും നിർമ്മാതാക്കളെയും ഉപഭോക്താക്കളെയും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ ചാനലുകൾ വഴി ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ വിപണിയാണ് അവ&zwj;&zwnj;ർ ലക്ഷ്യമിട്ടത്.&lt;/p&gt;&lt;p&gt;2015ൽത്തന്നെ മീഷോ യാഥാ&zwnj;&zwj;&zwj;&zwnj;ർത്ഥ്യമായി.. ബെംഗളൂരുവിലെ കൊരമംഗലയിലെ ഒരു 2 ബിഎച്ച്കെ ഫ്ലാറ്റിലായിരുന്നു മീഷോയുടെ തുടക്കം. ഡൈനിം​ഗ് ടേബിൾ ചേ&zwj;&zwj;&zwj;&zwnj;ർത്തിട്ട് അവിടമാണ് ആദ്യ ഓഫീസായി മാറിയത്. പിന്നീടുള്ള വള&zwnj;&zwj;ർച്ച അതിവേ​ഗമായിരുന്നു. ഈ ഇന്ത്യൻ ബിസിനസ് മാതൃക വളരെ വേഗത്തിൽ ജനപ്രീതി നേടി. 6 വ&zwnj;&zwj;ർഷങ്ങൾ കഴിഞ്ഞ് 2021 ഏപ്രിലിൽ കമ്പനിയുടെ വാല്യുവേഷൻ 2.1 ബില്യൺ ഡോളറിലെത്തി. അതേ വർഷം സെപ്റ്റംബറിൽ അത് ഏകദേശം ഇരട്ടിയായി 4.9 ബില്യൺ ഡോളറായി ഉയർന്നു. SoftBank, Facebook, Sequoia Capital തുടങ്ങിയ പ്രമുഖ നിക്ഷേപകരുടെ പിന്തുണയും ഈ വള&zwj;&zwj;&zwnj;ർച്ചക്ക് നിർണായകമായി. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആപ്പും വീട്ടിൽ നിന്നു വരുമാനം നേടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നൽകിയ പ്രാധാന്യവും മീഷോയെ കുടുംബങ്ങളിലെ പരിചിതമായ പേരാക്കി മാറ്റി. 2022ൽ 28.3 ഡൗൺലോഡുകളാണ് മീഷോക്കുണ്ടായിരുന്നത്. 2023 ൽ ഇത് 134.3 മില്യൺ ഡൗൺലോഡുകളായി ചരിത്രം കുറിച്ചു. ഇപ്പോൾ 500 മില്യൺ അഥവാ 50 കോടിയിലധികം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട് മീഷോ ആപ്പ്. അതായത് ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിലൊന്ന് എന്ന കണക്കിൽ...മീഷോ ജൈത്രയാത്ര തുടരുകയാണ്&hellip;&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/two-friends-started-meesho-from-2-room-flat-dining-table-office-story-articleshow-psxza4y"/>
        </item>
        <item>
            <title><![CDATA[വീണ്ടും മീഷോയ്ക്ക് ആദായനികുതി വകുപ്പിന്റെ 'ഷോക്ക്'; 1500 കോടി രൂപ നികുതി അടയ്ക്കാന്‍ നോട്ടീസ്]]></title>
            <link>https://www.asianetnews.com/companies/income-tax-depertment-notice-to-meesho-rs-1500-crore-tax-demand-articleshow-rdbf5k7</link>
            <guid isPermaLink="true">https://www.asianetnews.com/companies/income-tax-depertment-notice-to-meesho-rs-1500-crore-tax-demand-articleshow-rdbf5k7</guid>
            <pubDate>Sat, 07 Mar 2026 19:28:35 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണ്&zwj;ലൈന്&zwj; ഷോപ്പിംഗ് ഭീമനായ മീഷോയ്ക്ക് 2023-24 സാമ്പത്തിക വര്&zwj;ഷത്തേക്ക് 1,499.73 കോടി രൂപയുടെ ആദായനികുതി നോട്ടീസ് ലഭിച്ചു. ഈ ഉത്തരവിനെതിരെ നിയമപരമായി പോരാടുമെന്ന് കമ്പനി അറിയിച്ചു. മുൻ വർഷവും സമാനമായ നോട്ടീസ് ലഭിച്ചിരുന്നു. ഈ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hb66rt3hx1c5bjk6b38mqr63,imgname-fotojet---2023-09-25t182902.352.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓണ്&zwj;ലൈന്&zwj; ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ മീഷോയ്ക്ക് തിരിച്ചടിയായി ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2023-24 സാമ്പത്തിക വര്&zwj;ഷത്തെ നികുതിയിനത്തില്&zwj; പലിശയടക്കം 1,499.73 കോടി രൂപ അടയ്ക്കണമെന്നാണ് വകുപ്പിന്റെ ആവശ്യം. എന്നാല്&zwj;, ഈ ഉത്തരവിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും കമ്പനി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ആദായനികുതി നിയമത്തിലെ സെക്ഷന്&zwj; 143(3), സെക്ഷന്&zwj; 156 എന്നിവ പ്രകാരമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വകുപ്പിന്റെ കണ്ടെത്തലുകളോട് വിയോജിക്കുന്നതായും തങ്ങളുടെ ഭാഗം ന്യായീകരിക്കാന്&zwj; കൃത്യമായ നിയമപരമായ തെളിവുകളുണ്ടെന്നും മീഷോ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.&lt;/p&gt;&lt;h2&gt;ഇത് രണ്ടാം തവണ&lt;/h2&gt;&lt;p&gt;ഇതാദ്യമായല്ല മീഷോ നികുതി കുരുക്കില്&zwj;പ്പെടുന്നത്. തൊട്ടുമുമ്പത്തെ വര്&zwj;ഷവും (2022-23) സമാനമായ രീതിയില്&zwj; നികുതി ആവശ്യം ഉയര്&zwj;ന്നിരുന്നു. ഈ കേസ് നിലവില്&zwj; കര്&zwj;ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ വര്&zwj;ഷം ഏപ്രിലില്&zwj; ഈ നോട്ടീസിന്റെ നടപടികള്&zwj; കോടതി താല്&zwj;ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. പുതിയ നോട്ടീസിലും സമാനമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.&lt;/p&gt;&lt;h3&gt;നഷ്ടം കൂടി, വരുമാനവും കൂടി&lt;/h3&gt;&lt;p&gt;കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതിനിടെയാണ് പുതിയ നോട്ടീസ് എത്തിയിരിക്കുന്നത്. ഡിസംബര്&zwj; പാദത്തിലെ കണക്കുകള്&zwj; പ്രകാരം മുന്&zwj;വര്&zwj;ഷം 37.4 കോടിയായിരുന്ന അറ്റനഷ്ടം ഇത്തവണ 491 കോടി രൂപയായി വര്&zwj;ധിച്ചിട്ടുണ്ട്. മുന്&zwj;വര്&zwj;ഷത്തെ വരുമാനത്തെ അപേക്ഷിച്ച് 32% വര്&zwj;ധിച്ച് 3,517.6 കോടി രൂപയിലെത്തി.ഓര്&zwj;ഡറുകളുടെ എണ്ണത്തില്&zwj; 36 ശതമാനവും ഉപഭോക്താക്കളുടെ എണ്ണത്തില്&zwj; 34 ശതമാനവും വളര്&zwj;ച്ചയുണ്ടായെന്നാണ് കണക്ക്. ചെലവുകള്&zwj; വരുമാനത്തേക്കാള്&zwj; വേഗത്തില്&zwj; വര്&zwj;ധിച്ചതാണ് നഷ്ടം കൂടാന്&zwj; കാരണമായത്. എങ്കിലും കമ്പനിയുടെ ദൈനംദിന പ്രവര്&zwj;ത്തനങ്ങളെ ഈ നികുതി നോട്ടീസ് ബാധിക്കില്ലെന്ന് കമ്പനി അധികൃതര്&zwj; ഉറപ്പുനല്&zwj;കുന്നു.&lt;/p&gt;&lt;p&gt;2015-ല്&zwj; വിദിത് ആത്രേയും സഞ്ജീവ് ബര്&zwj;ണ്&zwj;വാളും ചേര്&zwj;ന്ന് സ്ഥാപിച്ച മീഷോ, ചെറുകിട വ്യാപാരികളെയും സാധാരണക്കാരായ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് പ്രവര്&zwj;ത്തിക്കുന്നത്. പ്രത്യേകിച്ച് രണ്ടാം നിര നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കമ്പനി വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. നിയമപോരാട്ടം തുടരുമ്പോഴും തങ്ങളുടെ സേവനങ്ങള്&zwj; തടസമില്ലാതെ തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/income-tax-depertment-notice-to-meesho-rs-1500-crore-tax-demand-articleshow-rdbf5k7"/>
        </item>
        <item>
            <title><![CDATA[അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല, ട്രക്കിൻ്റെ പൊടിപോലുമില്ല കണ്ടെത്താൻ! ലണ്ടനിൽ നിന്ന് പോളണ്ടിലേക്ക് കിറ്റ്കാറ്റ് കൊണ്ടുപോയ ട്രക്ക് കാണാതായി]]></title>
            <link>https://www.asianetnews.com/companies/truck-goes-missing-nesle-doubts-4-lakh-kitkat-bars-stolen-in-london-articleshow-rws3q1q</link>
            <guid isPermaLink="true">https://www.asianetnews.com/companies/truck-goes-missing-nesle-doubts-4-lakh-kitkat-bars-stolen-in-london-articleshow-rws3q1q</guid>
            <pubDate>Sun, 29 Mar 2026 00:45:50 +0530</pubDate>
            <description><![CDATA[ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് പോയ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകളുമായി ഒരു ട്രക്ക് അപ്രത്യക്ഷമായി. ഈസ്റ്റർ സീസണിൽ യൂറോപ്പിൽ ചോക്ലേറ്റ് ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നെസ്&zwnj;ലേ അറിയിച്ചു. മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fqw8a2hnzaw0zek4gyxc9bba,imgname-1.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടൻ: ലോകപ്രശസ്തമായ കിറ്റ്കാറ്റ് ചോക്ലേറ്റിന്റെ വൻശേഖരം മോഷണം പോയെന്ന് കമ്പനി. മധ്യ ഇറ്റലിയിലെ ഉൽപ്പാദന കേന്ദ്രത്തിൽ നിന്നും പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് പോയ ട്രക്കാണ് മോഷണം പോയത്. ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. 12 ടൺ ഭാരമുള്ള പുതിയ തരം കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇറ്റലിയിൽ നിന്ന് ആരംഭിച്ച് 1,350 കിലോമീറ്റർ സഞ്ചരിച്ച് പോളണ്ടിൽ എത്തേണ്ടതായിരുന്നു ട്രക്ക്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് വാഹനവും ചോക്ലേറ്റും അപ്രത്യക്ഷമായി. വരാനിരിക്കുന്ന ഈസ്റ്റർ സീസൺ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ലോഡ് പോളണ്ടിലേക്ക് പോയത്.&lt;/p&gt;&lt;p&gt;ട്രക്ക് മോഷ്ടിക്കപ്പെട്ട സാഹചര്യത്തിൽ യൂറോപ്പിലെ വിപണികളിൽ കിറ്റ്കാറ്റിന് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് നെസ്&zwnj;ലേ മുന്നറിയിപ്പ് നൽകി. മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി സംശയിക്കുന്നു. എന്നാൽ ഓരോ ചോക്ലേറ്റ് പാക്കറ്റിലും പ്രത്യേക ബാച്ച് കോഡുകൾ ഉള്ളതിനാൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. സംശയാസ്പദമായ രീതിയിൽ ചോക്ലേറ്റ് ലഭിക്കുന്നവർ ബാർകോഡ് സ്കാൻ ചെയ്ത് വിവരമറിയിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു.&lt;/p&gt;&lt;p&gt;കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകം (&quot;Have a break, have a KitKat&quot;) ഓർമ്മിപ്പിച്ചുകൊണ്ട് തമാശരൂപേണയാണ് കമ്പനി വക്താവ് സംഭവത്തിൽ പ്രതികരിച്ചത്. ഒരു ബ്രേക്ക് എടുക്കാൻ ഞങ്ങൾ എപ്പോഴും ഉപഭോക്താക്കലോട് പറയാറുണ്ട്. എന്നാൽ കള്ളന്മാർ ഞങ്ങളുടെ 12 ടൺ ചോക്ലേറ്റുമായി 'ബ്രേക്ക്' എടുത്ത് കടന്നുകളഞ്ഞു! കാർഗോ മോഷണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളർത്താനാണ് തങ്ങൾ ഈ വിവരം പുറത്തുവിടുന്നതെന്നും നെസ്&zwnj;ലേ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/companies/truck-goes-missing-nesle-doubts-4-lakh-kitkat-bars-stolen-in-london-articleshow-rws3q1q"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിൽ അടിപതറി ഇന്ത്യന്‍ കമ്പനികളും; നേരിട്ട് ബാധിക്കുന്നത് ഇങ്ങനെ! തിരിച്ചടി നേരിടുന്നവരിൽ കല്യാൺ ജ്വല്ലേഴ്സും ടിസിഎസും]]></title>
            <link>https://www.asianetnews.com/companies/indian-companies-hit-by-iran-israel-conflict-kalyan-jewellers-and-tcs-among-those-impacted-articleshow-skxal9g</link>
            <guid isPermaLink="true">https://www.asianetnews.com/companies/indian-companies-hit-by-iran-israel-conflict-kalyan-jewellers-and-tcs-among-those-impacted-articleshow-skxal9g</guid>
            <pubDate>Mon, 02 Mar 2026 17:43:49 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമേഷ്യയിലെ യുദ്ധം വലിയ തോതിൽ ബിസിനസ് ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്കും കനത്ത തിരിച്ചടിയാകുന്നു. ടിസിഎസ്, കല്യാൺ ജ്വല്ലേഴ്&zwnj;സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രവർത്തനങ്ങളെയും ലാഭത്തെയും ഇത് നേരിട്ട് ബാധിക്കുകയും ചെയ്യുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjq3715hxt2dsb4h52954xye,imgname-sultan-qaboos-port-iran-attack-1772449137841.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യയിലെ യുദ്ധം ആഗോള വിപണികളെ ഉലയ്ക്കുമ്പോള്&zwj; ഇന്ത്യയിലെ പ്രധാന കമ്പനികള്&zwj;ക്കും അത് തിരിച്ചടിയാണ്. പശ്ചിമേഷ്യയില്&zwj; വലിയ തോതില്&zwj; ബിസിനസ് ചെയ്യുന്ന നിരവധി ഇന്ത്യന്&zwj; കമ്പനികളുടെ ലാഭത്തെയും പ്രവര്&zwj;ത്തനങ്ങളെയും യുദ്ധം നേരിട്ട് ബാധിക്കും. പശ്ചിമേഷ്യയില്&zwj; നിര്&zwj;ണ്ണായക സ്വാധീനമുള്ള ഓഹരി വിപണിയില്&zwj; ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാന ഇന്ത്യന്&zwj; കമ്പനികള്&zwj; ഇവയാണ്:&lt;/p&gt;&lt;h2&gt;1. ലാര്&zwj;സന്&zwj; ആന്&zwj;ഡ് ട്യൂബ്രോ&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ ഏറ്റവും വലിയ നിര്&zwj;മ്മാണ കമ്പനിയായ എല്&zwj; ആന്&zwj;ഡ് ടിക്ക് പശ്ചിമേഷ്യയില്&zwj; വന്&zwj; നിക്ഷേപമുണ്ട്. കഴിഞ്ഞ ഒക്ടോബര്&zwj;-ഡിസംബര്&zwj; പാദത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ ആകെ വരുമാനത്തിന്റെ 54 ശതമാനവും വിദേശത്തുനിന്നാണ്, ഇതില്&zwj; വലിയൊരു പങ്ക് പശ്ചിമേഷ്യയില്&zwj; നിന്നുള്ളതാണ്. ഇന്ന് കമ്പനിയുടെ ഓഹരി വില 7.5% ഇടിഞ്ഞു.&lt;/p&gt;&lt;h3&gt;2. ടാറ്റ കണ്&zwj;സള്&zwj;ട്ടന്&zwj;സി സര്&zwj;വീസസ്&lt;/h3&gt;&lt;p&gt;ഐടി ഭീമന്മാരായ ടിസിഎസിന് മിഡില്&zwj; ഈസ്റ്റ് - നോര്&zwj;ത്ത് ആഫ്രിക്ക മേഖലയില്&zwj; ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യയിലും യുകെയിലും കമ്പനിയുടെ വരുമാനം കുറഞ്ഞപ്പോഴും മിഡില്&zwj; ഈസ്റ്റില്&zwj; 8.3% വളര്&zwj;ച്ച രേഖപ്പെടുത്തിയിരുന്നു. യുദ്ധവാര്&zwj;ത്തയെത്തുടര്&zwj;ന്ന് ടിസിഎസ് ഓഹരി 3% ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ ?2551.55-ല്&zwj; എത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;3. കെഇസി ഇന്റര്&zwj;നാഷണല്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;സിവില്&zwj; കണ്&zwj;സ്ട്രക്ഷന്&zwj; രംഗത്തുള്ള ഈ കമ്പനിക്ക് സൗദി അറേബ്യ, യുഎഇ, ഒമാന്&zwj; എന്നിവിടങ്ങളില്&zwj; നിരവധി പ്രോജക്റ്റുകളുണ്ട്. പശ്ചിമേഷ്യയെ തങ്ങളുടെ പ്രധാന വളര്&zwj;ച്ചാ കേന്ദ്രമായാണ് കമ്പനി കാണുന്നത്. എന്നാല്&zwj; യുദ്ധസാഹചര്യത്തില്&zwj; കമ്പനിയുടെ ഓഹരി വില 12 ശതമാനത്തോളം ഇടിഞ്ഞ് 517.90 എന്ന താഴ്ന്ന നിലവാരത്തിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;4. വിഎ ടെക് വബാഗ്&lt;/strong&gt;&lt;/p&gt;&lt;p&gt;സൗദി അറേബ്യയിലെ വന്&zwj;കിട വാട്ടര്&zwj; ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നിര്&zwj;മ്മാണത്തില്&zwj; ഏര്&zwj;പ്പെട്ടിരിക്കുകയാണ് ഈ കമ്പനി. സൗദിയിലെ യാന്&zwj;ബു മെഗാ പ്ലാന്റ് ഉള്&zwj;പ്പെടെയുള്ള പ്രോജക്റ്റുകള്&zwj; കമ്പനി ഏറ്റെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇന്ന് കമ്പനിയുടെ ഓഹരി വില 12 ശതമാനത്തിലധികം കൂപ്പുകുത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;5. കല്യാണ്&zwj; ജ്വല്ലേഴ്&zwnj;സ്&lt;/strong&gt;&lt;/p&gt;&lt;p&gt;പശ്ചിമേഷ്യയില്&zwj; വലിയ തോതില്&zwj; ഷോറൂമുകളുള്ള കല്യാണ്&zwj; ജ്വല്ലേഴ്&zwnj;സിനും യുദ്ധം വെല്ലുവിളിയാണ്. കഴിഞ്ഞ പാദത്തില്&zwj; ഈ മേഖലയില്&zwj; നിന്നുള്ള വരുമാനത്തില്&zwj; 28% വര്&zwj;ദ്ധനവ് കമ്പനി നേടിയിരുന്നു. വിപണിയിലെ തകര്&zwj;ച്ചയില്&zwj; കല്യാണ്&zwj; ജ്വല്ലേഴ്&zwnj;സിന്റെ ഓഹരി വിലയും 4 ശതമാനത്തിലധികം താഴ്ന്നു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/indian-companies-hit-by-iran-israel-conflict-kalyan-jewellers-and-tcs-among-those-impacted-articleshow-skxal9g"/>
        </item>
        <item>
            <title><![CDATA[പ്രീമിയം ബിയറുകള്‍ക്ക് പ്രിയമേറുന്നു; ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകളുടെ പ്രിയ ബിയർ ആയി 'ഹൈനകൻ']]></title>
            <link>https://www.asianetnews.com/companies/heineken-becomes-most-popular-premium-beer-in-india-as-demand-surges-articleshow-u9wa3pc</link>
            <guid isPermaLink="true">https://www.asianetnews.com/companies/heineken-becomes-most-popular-premium-beer-in-india-as-demand-surges-articleshow-u9wa3pc</guid>
            <pubDate>Sat, 25 Apr 2026 13:50:25 +0530</pubDate>
            <description><![CDATA[ആഗോള ബിയർ ഭീമനായ ഹൈനകന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ മികച്ച വരുമാന വളർച്ച. പ്രീമിയം ബിയറുകളുടെ, പ്രത്യേകിച്ച് കിംഗ്ഫിഷർ അൾട്രായുടെ, വിൽപ്പനയിലുണ്ടായ കുതിപ്പാണ് ഈ മുന്നേറ്റത്തിന് കാരണം. ആഗോളതലത്തിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ഇന്ത്യൻ വിപണിയിൽ കമ്പനി ശക്തമായ വളർച്ച രേഖപ്പെടുത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmj253jmx39zmv747k47gezt,imgname-beer-price-hike-in-india-1774427737684.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗോള ബിയര്&zwj; വിപണിയിലെ വമ്പന്മാരായ ഹൈനകന് ഇന്ത്യയില്&zwj; മികച്ച മുന്നേറ്റം. 2026 സാമ്പത്തിക വര്&zwj;ഷത്തിന്റെ ആദ്യ പാദത്തില്&zwj; ഇന്ത്യയിലെ വരുമാനത്തില്&zwj; വര്&zwj;ധന രേഖപ്പെടുത്തി. പ്രീമിയം വിഭാഗത്തിലുള്ള ബിയറുകളുടെ വില്&zwj;പനയിലുണ്ടായ കുതിപ്പാണ് ഇന്ത്യയില്&zwj; കമ്പനിക്ക് തുണയായത്. യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡില്&zwj; 61.5 ശതമാനത്തിലധികം ഓഹരിയുള്ള ഹൈനകന്, ഇന്ത്യ തങ്ങളുടെ സുസ്ഥിരമായ വിപണിയാണെന്ന് കമ്പനി വ്യക്തമാക്കി. മാര്&zwj;ച്ച് പാദത്തില്&zwj; ബിയര്&zwj; വില്&zwj;പനയില്&zwj; 5 ശതമാനത്തിനടുത്താണ് വളര്&zwj;ച്ച രേഖപ്പെടുത്തിയത്.&lt;/p&gt;&lt;h2&gt;കിംഗ്ഫിഷര്&zwj; അള്&zwj;ട്രായുടെ കുതിപ്പ്&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ പ്രീമിയം ബിയര്&zwj; വിപണിയില്&zwj; 15 ശതമാനത്തോളം വളര്&zwj;ച്ചയുണ്ടായി. ഈ വിഭാഗത്തില്&zwj; 'കിംഗ്ഫിഷര്&zwj; അള്&zwj;ട്രാ' ആണ് വിപണി നയിക്കുന്നത്. പ്രീമിയം ബിയറുകള്&zwj;ക്ക് പുറമെ സാധാരണ ബിയര്&zwj; വിപണിയിലും സ്വാധീനം ഉറപ്പിക്കാന്&zwj; കമ്പനി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കയ്പ്പ് കുറഞ്ഞ 'കിംഗ്ഫിഷര്&zwj; സ്മൂത്ത്' എന്ന പുതിയ ബിയറും കമ്പനി വിപണിയിലിറക്കിയിരുന്നു.&lt;/p&gt;&lt;h3&gt;ആഗോളതലത്തില്&zwj; വെല്ലുവിളികള്&zwj;&lt;/h3&gt;&lt;p&gt;ഇന്ത്യയില്&zwj; നേട്ടമുണ്ടാക്കിയെങ്കിലും ആഗോളതലത്തില്&zwj; വര്&zwj;ധിച്ചുവരുന്ന ഇന്ധന- ഊര്&zwj;ജ്ജ വിലയും പണപ്പെരുപ്പവും കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്&zwj; വിപണിയെ ബാധിച്ചേക്കാമെന്ന് വിരമിക്കുന്ന സി.ഇ.ഒ ഡോള്&zwj;ഫ് വാന്&zwj; ഡെന്&zwj; ബ്രിങ്ക് പറഞ്ഞു. വിദേശ നാണയ വിനിമയ നിരക്കിലെ മാറ്റങ്ങള്&zwj;, പ്രത്യേകിച്ച് ഇന്ത്യന്&zwj; രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കമ്പനിയുടെ മൊത്തം വരുമാനത്തെ ബാധിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രതീക്ഷ കൈവിടാതെ കമ്പനി&lt;/strong&gt;&lt;/p&gt;&lt;p&gt;ആഗോളതലത്തില്&zwj; ആദ്യ പാദത്തില്&zwj; 6.7 ബില്യണ്&zwj; യൂറോയാണ് ഹൈനകന്റെ വരുമാനം. ഇത് മുന്&zwj; വര്&zwj;ഷത്തെ അപേക്ഷിച്ച് 2.8 ശതമാനം കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധികള്&zwj;ക്കിടയിലും ഈ വര്&zwj;ഷം 2 മുതല്&zwj; 6 ശതമാനം വരെ പ്രവര്&zwj;ത്തന ലാഭം കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. നിലവില്&zwj; കിംഗ്ഫിഷര്&zwj;, ഹൈനകന്&zwj; എന്നിവയ്ക്ക് പുറമെ കല്യാണി ബ്ലാക്ക് ലേബല്&zwj;, ബുള്ളറ്റ്, മഹാരാജ പ്രീമിയം, താജ്മഹല്&zwj;, അമസ്റ്റല്&zwj;, സോള്&zwj; തുടങ്ങിയ പ്രമുഖ ബ്രാന്&zwj;ഡുകളാണ് യുണൈറ്റഡ് ബ്രൂവറീസ് ഇന്ത്യയില്&zwj; വില്&zwj;ക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/heineken-becomes-most-popular-premium-beer-in-india-as-demand-surges-articleshow-u9wa3pc"/>
        </item>
        <item>
            <title><![CDATA[മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്]]></title>
            <link>https://www.asianetnews.com/news-money/singapore-threatens-fines-for-meta-over-facebook-impersonation-scams-articleshow-vbgbqcn</link>
            <guid isPermaLink="true">https://www.asianetnews.com/news-money/singapore-threatens-fines-for-meta-over-facebook-impersonation-scams-articleshow-vbgbqcn</guid>
            <pubDate>Sun, 28 Sep 2025 19:13:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഓൺലൈൻ തട്ടിപ്പിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികളെ കർശനമായി നിരീക്ഷിക്കാൻ സിംഗപ്പൂർ ഇപ്പോൾ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3tqsxqxj08n89h4p7fgvrn0,imgname-meta-1756465264381.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഫേ&lt;/strong&gt;സ്ബുക്ക് തട്ടിപ്പുകൾ തടയാൻ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് മേൽ കർശന സമ്മർദ്ദവുമായി സിംഗപ്പൂർ സർക്കാർ. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും വർദ്ധിക്കുന്നത് തടയാൻ ഈ മാസം അവസാനത്തോടെ മെറ്റാ മുഖം തിരിച്ചറിയൽ പോലുള്ള സാങ്കേതികവിദ്യ നടപ്പിലാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ ഇക്കാര്യം പാലിക്കുന്നതിൽ മെറ്റാ പരാജയപ്പെട്ടാൽ, കമ്പനിക്ക് മേൽ 65 ദശലക്ഷം രൂപ (ഏകദേശം 650,000 കോടി രൂപ) വരെ പിഴ ചുമത്തും. സമയപരിധി കഴിഞ്ഞാൽ പ്രതിദിനം 100,000 യുഎസ് ഡോളർ (ഏകദേശം 7.7 ദശലക്ഷം രൂപ) പിഴ കൂടി ചുമത്തുമെന്നും സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;2024 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന സിംഗപ്പൂരിന്റെ പുതിയ ഓൺലൈൻ ക്രിമിനൽ ഹാർംസ് ആക്ട് പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരം മെറ്റയിൽ നിന്ന് ഇത്തരമൊരു ഉത്തരവ് ലഭിക്കുന്ന ആദ്യത്തെ പ്രധാന കേസാണിത്. ഓൺലൈൻ തട്ടിപ്പിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികളെ കർശനമായി നിരീക്ഷിക്കാൻ സിംഗപ്പൂർ ഇപ്പോൾ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാണ്.&lt;/p&gt;&lt;p&gt;2024 ജൂണിനും 2025 ജൂണിനും ഇടയിൽ, ഫേസ്ബുക്കിൽ വ്യാജ പരസ്യങ്ങളിലും അക്കൗണ്ടുകളിലും വർദ്ധനവുണ്ടായി. ആളുകളെ കബളിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നു. മെറ്റായ്ക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുമ്പോഴും പക്ഷേ സിംഗപ്പൂരിൽ തട്ടിപ്പ് പ്രശ്നം ഒരു പ്രധാന ആശങ്കയായി തുടരുന്നു. ഈ മാസം ആദ്യം സിംഗപ്പൂര്&zwj; പോലീസ് മെറ്റയോട് ഫേസ്ബുക്ക് പ്ലാറ്റ്&zwnj;ഫോമിലെ പരസ്യങ്ങള്&zwj;, അക്കൗണ്ടുകള്&zwj;, പ്രൊഫൈലുകള്&zwj;, പ്രധാന&lt;/p&gt;&lt;p&gt;സര്&zwj;ക്കാര്&zwj; ഓഫീസര്&zwj;മാരെ അനുകരിക്കുന്ന ബിസിനസ് പേജുകള്&zwj; തുടങ്ങിയവയ്ക്കെതിരെ നടപടികൾ സ്വീകരിക്കാന്&zwj; ഉത്തരവിട്ടിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം ഫേസ്ബുക്കിൽ ഏതെങ്കിലും സെലിബ്രിറ്റിയുടെ ചിത്രമോ പേരോ ദുരുപയോഗം ചെയ്യുന്നത് തങ്ങളുടെ നയത്തിന് വിരുദ്ധമാണെന്ന് മെറ്റ പറയുന്നു. അത്തരം വ്യാജ അക്കൗണ്ടുകളും പരസ്യങ്ങളും കണ്ടെത്തിയാൽ അവ നീക്കം ചെയ്യുമെന്നും മെറ്റാ പറഞ്ഞു. വ്യാജ അക്കൗണ്ടുകളും പരസ്യങ്ങളും കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും തട്ടിപ്പുകാരെ നേരിടാൻ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/singapore-threatens-fines-for-meta-over-facebook-impersonation-scams-articleshow-vbgbqcn"/>
        </item>
        <item>
            <title><![CDATA[മരുന്ന് കഴിച്ചത് തടികുറയ്ക്കാന്‍; പക്ഷെ ചോക്ലേറ്റ് കഴിയ്ക്കുന്നത് കൂടി; കച്ചവടം കൂടിയതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ഇത്....]]></title>
            <link>https://www.asianetnews.com/companies/glp-1-weight-loss-drugs-users-eating-more-chocolate-lindt-report-articleshow-wgao700</link>
            <guid isPermaLink="true">https://www.asianetnews.com/companies/glp-1-weight-loss-drugs-users-eating-more-chocolate-lindt-report-articleshow-wgao700</guid>
            <pubDate>Thu, 12 Mar 2026 13:34:41 +0530</pubDate>
            <description><![CDATA[അമിതഭാരം കുറയ്ക്കാന്&zwj; ഉപയോഗിക്കുന്ന ജി.എല്&zwj;.പി-1 മരുന്നുകള്&zwj; കഴിക്കുന്നവര്&zwj;ക്കിടയില്&zwj; ചോക്ലേറ്റ് ഉപയോഗം കൂടുന്നതായി പ്രമുഖ ചോക്ലേറ്റ് നിര്&zwj;മ്മാതാക്കള്&zwj; വെളിപ്പെടുത്തുന്നു. ഈ മരുന്നുകള്&zwj;ക്ക് മദ്യം, പുകവലി തുടങ്ങിയ ലഹരി ശീലങ്ങളെ നിയന്ത്രിക്കാന്&zwj; കഴിയുമെന്നും പുതിയ പഠനങ്ങള്&zwj; സൂചിപ്പിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kh08hc7jp577t46vfpp5tqec,imgname-sugar-free-chocolate-for-chocolate-day-1-1770609225970.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമിതഭാരം കുറയ്ക്കാനായി ലോകമെമ്പാടും ആളുകള്&zwj; ഉപയോഗിക്കുന്ന 'ജി.എല്&zwj;.പി-1' വിഭാഗത്തില്&zwj;പ്പെട്ട മരുന്നുകള്&zwj; വിപണിയില്&zwj; പുതിയ വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം മരുന്നുകള്&zwj; ഉപയോഗിക്കുന്നവര്&zwj; മധുരപലഹാരങ്ങള്&zwj; ഉപേക്ഷിക്കുമെന്ന മുന്&zwj;ധാരണകളെ തിരുത്തിക്കൊണ്ട്, ഇവര്&zwj; കൂടുതല്&zwj; ചോക്ലേറ്റ് കഴിക്കുന്നുണ്ടെന്നാണ് പ്രമുഖ സ്വിസ് ചോക്ലേറ്റ് നിര്&zwj;മ്മാതാക്കളായ ലിന്&zwj;ഡ് വെളിപ്പെടുത്തുന്നത്.&lt;/p&gt;&lt;h2&gt;ചോക്ലേറ്റ് വിപണിയില്&zwj; മുന്നേറ്റം&lt;/h2&gt;&lt;p&gt;ഭാരം കുറയ്ക്കാനുള്ള മരുന്നുകള്&zwj; കഴിക്കുന്നവര്&zwj;ക്കിടയില്&zwj; ചോക്ലേറ്റ് വില്&zwj;പന ഇടിയുമെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധര്&zwj; വിലയിരുത്തിയിരുന്നു. എന്നാല്&zwj; ഇതിനെ ശരിവെക്കുന്ന കണക്കുകളല്ല ഇപ്പോള്&zwj; പുറത്തുവരുന്നത്. അമേരിക്കയിലെ ഏകദേശം 15 ശതമാനം വീടുകളിലാണ് ഒസെമ്പിക്, മൗഞ്ചാരോ തുടങ്ങിയ ജി.എല്&zwj;.പി-1 മരുന്നുകള്&zwj; ഉപയോഗിക്കുന്നത്. എന്നാല്&zwj; രാജ്യത്തെ ആകെ ചോക്ലേറ്റ് വില്&zwj;പനയുടെ 17.5 ശതമാനവും നടക്കുന്നത് ഈ വീടുകളിലാണെന്ന് വിപണി ഗവേഷക സ്ഥാപനമായ 'സിര്&zwj;ക്കാന'യുടെ കണക്കുകള്&zwj; വ്യക്തമാക്കുന്നു. സാധാരണക്കാരെ അപേക്ഷിച്ച് ഇത്തരം മരുന്നുകള്&zwj; ഉപയോഗിക്കുന്നവര്&zwj;ക്കിടയില്&zwj; പ്രീമിയം ചോക്ലേറ്റുകളുടെ വില്&zwj;പനയില്&zwj; 17 ശതമാനത്തോളം വര്&zwj;ധനവുണ്ടായി. ഭാവിയില്&zwj; കുത്തിവെപ്പിന് പകരം കഴിക്കാവുന്ന ഗുളിക രൂപത്തിലുള്ള മരുന്നുകള്&zwj; കൂടി വരുന്നതോടെ യുവാക്കളും പുരുഷന്മാരും ഉള്&zwj;പ്പെടെ കൂടുതല്&zwj; ആളുകള്&zwj; ഈ ചികിത്സയുടെ ഭാഗമാകുമെന്നും ഇത് ചോക്ലേറ്റ് വിപണിക്ക് ഗുണകരമാകും എന്നുമാണ് കമ്പനിയുടെ വിലയിരുത്തല്&zwj;.&lt;/p&gt;&lt;h3&gt;ലഹരിക്ക് തടയിടാന്&zwj; 'വെയ്റ്റ് ലോസ്' മരുന്നുകള്&zwj;&lt;/h3&gt;&lt;p&gt;മറ്റൊരു വിപ്ലവകരമായ കണ്ടെത്തല്&zwj; പുറത്തുവിട്ടിരിക്കുന്നത് പ്രശസ്ത മെഡിക്കല്&zwj; ജേണലായ ബി.എം.ജെ ആണ്. അമിതഭാരത്തിനും പ്രമേഹത്തിനുമായി ഉപയോഗിക്കുന്ന ഇതേ മരുന്നുകള്&zwj;ക്ക് ലഹരി ശീലങ്ങളെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടെന്നാണ് അമേരിക്കന്&zwj; സൈനികരില്&zwj; നടത്തിയ പഠനം തെളിയിക്കുന്നത്. ഒസെമ്പിക്, മൗഞ്ചാരോ തുടങ്ങിയ മരുന്നുകള്&zwj; ഉപയോഗിക്കുന്നവരില്&zwj; മദ്യം, നിക്കോട്ടിന്&zwj; (സിഗരറ്റ്), കഞ്ചാവ്, കൊക്കെയ്ന്&zwj; തുടങ്ങിയവയോടുള്ള അമിത ആസക്തി കുറയുന്നതായി കണ്ടെന്ന് റിപ്പോര്&zwj;ട്ട് വ്യക്തമാക്കുന്നു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/glp-1-weight-loss-drugs-users-eating-more-chocolate-lindt-report-articleshow-wgao700"/>
        </item>
        <item>
            <title><![CDATA[സ്‌ക്രൂവിലെ വരകളുടെ എണ്ണത്തില്‍ പോലും കര്‍ക്കശക്കാരന്‍; ആപ്പിളിന്റെ അമരത്തേക്ക് ഇനി പുതിയ നായകന്‍, ആരാണ് ജോണ്‍ ടെര്‍ണസ് ?]]></title>
            <link>https://www.asianetnews.com/companies/apple-new-leader-john-ternus-who-is-he-strict-engineering-style-articleshow-xh4tl5g</link>
            <guid isPermaLink="true">https://www.asianetnews.com/companies/apple-new-leader-john-ternus-who-is-he-strict-engineering-style-articleshow-xh4tl5g</guid>
            <pubDate>Tue, 21 Apr 2026 11:46:20 +0530</pubDate>
            <description><![CDATA[&lt;p&gt;ആപ്പിൾ സിഇഒ ടിം കുക്ക് സ്ഥാനമൊഴിയുന്നതോടെ പകരം ഹാർഡ്&zwnj;വെയർ എഞ്ചിനീയറിംഗ് മേധാവി ജോൺ ടെർണസ് ചുമതലയേൽക്കും. ഐപാഡ്, എയർപോഡ്&zwnj;സ്, മാക് കമ്പ്യൂട്ടറുകളിലെ സിലിക്കൺ ചിപ്പ് മാറ്റം തുടങ്ങിയ സുപ്രധാന നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് ടെർണസ്. ടിം കുക്ക് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpqaxztz571zsjstjxfk7z3h,imgname-john-ternus-1776752197471.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗോള ടെക് ഭീമന്മാരായ ആപ്പിളിന്റെ സിഇഒ പദവി അലങ്കരിക്കുന്ന ടിം കുക്ക് സ്ഥാനമൊഴിയുകയാണ്. ആപ്പിളിന്റെ ഹാര്&zwj;ഡ്വെയര്&zwj; എന്&zwj;ജിനീയറിങ് വിഭാഗം സീനിയര്&zwj; വൈസ് പ്രസിഡന്റായ ജോണ്&zwj; ടെര്&zwj;ണസ് ആണ് പുതിയ സിഇഒ. 2026 സെപ്റ്റംബര്&zwj; 1-ന് അദ്ദേഹം ചുമതലയേല്&zwj;ക്കും. സിഇഒ സ്ഥാനത്തുനിന്ന് മാറുന്ന ടിം കുക്ക് കമ്പനിയുടെ എക്&zwnj;സിക്യൂട്ടീവ് ചെയര്&zwj;മാനായി തുടരും.&lt;/p&gt;&lt;h2&gt;ആരാണ് ജോണ്&zwj; ടെര്&zwj;ണസ്?&lt;/h2&gt;&lt;p&gt;ആപ്പിളിന്റെ ഉല്&zwj;പ്പന്നങ്ങളുടെ രൂപകല്&zwj;പ്പനയിലും സാങ്കേതിക വിദ്യയിലും നിര്&zwj;ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് 50-കാരനായ ജോണ്&zwj; ടെര്&zwj;ണസ്. 2001-ല്&zwj; പ്രൊഡക്റ്റ് ഡിസൈന്&zwj; ടീമിലൂടെയാണ് അദ്ദേഹം ആപ്പിളില്&zwj; എത്തിയത്. 2013-ല്&zwj; ഹാര്&zwj;ഡ്വെയര്&zwj; എന്&zwj;ജിനീയറിങ് വൈസ് പ്രസിഡന്റായും 2021-ല്&zwj; സീനിയര്&zwj; വൈസ് പ്രസിഡന്റായും അദ്ദേഹം നിയമിതനായി. ഐഫോണ്&zwj;, ഐപാഡ്, മാക്, ആപ്പിള്&zwj; വാച്ച്, എയര്&zwj;പോഡ്&zwnj;സ് തുടങ്ങിയ ആപ്പിളിന്റെ സകല ഹാര്&zwj;ഡ്വെയര്&zwj; വിഭാഗങ്ങളുടെയും ചുമതല നിലവില്&zwj; ടെര്&zwj;ണസിനാണ്.&lt;/p&gt;&lt;h3&gt;മാക് ബിസിനസ്സിന് പുതുജീവന്&zwj; നല്&zwj;കിയ താരം&lt;/h3&gt;&lt;p&gt;ആപ്പിളിന്റെ വിപ്ലവകരമായ മാറ്റങ്ങളില്&zwj; പലതിനും ടെര്&zwj;ണസ് നേതൃത്വം നല്&zwj;കിയിട്ടുണ്ട്. ഐപാഡ്, എയര്&zwj;പോഡ്&zwnj;സ് എന്നിവയുടെ ലോഞ്ചില്&zwj; അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അടുത്തിടെ വിപണിയിലെത്തിയ ഐഫോണ്&zwj; 17 ലൈനപ്പ്, തീര്&zwj;ത്തും കനം കുറഞ്ഞ ഐഫോണ്&zwj; എയര്&zwj;, പുതിയ മാക് ഉപകരണങ്ങള്&zwj; എന്നിവയ്ക്ക് പിന്നിലെ ബുദ്ധി ടെര്&zwj;ണസിന്റേതാണ്. ഇന്റല്&zwj; ചിപ്പുകളില്&zwj; നിന്ന് മാറി ആപ്പിള്&zwj; സ്വന്തമായി നിര്&zwj;മ്മിച്ച സിലിക്കണ്&zwj; ചിപ്പുകളിലേക്ക് മാറിയത് മാക് കമ്പ്യൂട്ടറുകളുടെ പ്രകടനവും ബാറ്ററി ലൈഫും വര്&zwj;ദ്ധിപ്പിച്ചു. ആപ്പിളിന്റെ ബിസിനസ്സില്&zwj; വലിയ കുതിച്ചുചാട്ടമുണ്ടാക്കിയ ഈ മാറ്റത്തിന് ചുക്കാന്&zwj; പിടിച്ചത് ഇദ്ദേഹമായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;പെര്&zwj;ഫെക്ഷനിസ്റ്റ്; സ്&zwnj;ക്രൂവിലെ വരകളില്&zwj; പോലും ശ്രദ്ധ&lt;/strong&gt;&lt;/p&gt;&lt;p&gt;സാങ്കേതികവിദ്യയേക്കാള്&zwj; ഉല്&zwj;പ്പന്നത്തിന്റെ ഗുണമേന്മയ്ക്ക് പ്രാധാന്യം നല്&zwj;കുന്ന വ്യക്തിയാണ് ടെര്&zwj;ണസ്. 'വെറുമൊരു സാങ്കേതികവിദ്യ പുറത്തിറക്കുക എന്നതല്ല ആപ്പിളിന്റെ ലക്ഷ്യം, മറിച്ച് അത് ഉപയോഗിച്ച് മികച്ച ഉല്&zwj;പ്പന്നങ്ങള്&zwj; നിര്&zwj;മ്മിക്കുക എന്നതാണ്,' എന്ന് അദ്ദേഹം മുന്&zwj;പ് വ്യക്തമാക്കിയിട്ടുണ്ട്. ജോലിയില്&zwj; അതീവ കൃത്യത പുലര്&zwj;ത്തുന്ന ടെര്&zwj;ണസിനെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. ജോലിയില്&zwj; പ്രവേശിച്ച ആദ്യകാലത്ത്, ഒരു സ്&zwnj;ക്രൂവിലെ വരകളുടെ എണ്ണത്തെച്ചൊല്ലി അദ്ദേഹം സഹപ്രവര്&zwj;ത്തകരോട് തര്&zwj;ക്കിച്ചിരുന്നു. ഉപഭോക്താക്കള്&zwj; ശ്രദ്ധിക്കില്ലെങ്കില്&zwj; പോലും ഓരോ ചെറിയ ഭാഗവും ആപ്പിളിന്റെ നിലവാരത്തിന് അനുസരിച്ചായിരിക്കണം എന്ന നിര്&zwj;ബന്ധമാണ് ടെര്&zwj;ണസിനെ വ്യത്യസ്തനാക്കുന്നത്. പെന്&zwj;സില്&zwj;വേനിയ യൂണിവേഴ്&zwnj;സിറ്റിയില്&zwj; നിന്ന് മെക്കാനിക്കല്&zwj; എന്&zwj;ജിനീയറിംഗില്&zwj; ബിരുദം നേടിയ ടെര്&zwj;ണസ്, ആപ്പിളില്&zwj; എത്തുന്നതിന് മുന്&zwj;പ് 'വെര്&zwj;ച്വല്&zwj; റിസര്&zwj;ച്ച് സിസ്റ്റംസ്' എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/apple-new-leader-john-ternus-who-is-he-strict-engineering-style-articleshow-xh4tl5g"/>
        </item>
        <item>
            <title><![CDATA[തുടക്കം പുസ്തക വിൽപനയിൽ നിന്ന്, ലോകത്തേക്ക് എത്തിക്കുന്നത് a to z വരെ; ജെഫ് ബെസോസിന്റെ സ്വന്തം ആമസോൺ കഥ!]]></title>
            <link>https://www.asianetnews.com/money/market/amazon-story-from-online-bookstore-to-a-to-z-jeff-bezos-success-story-articleshow-zzxoiww</link>
            <guid isPermaLink="true">https://www.asianetnews.com/money/market/amazon-story-from-online-bookstore-to-a-to-z-jeff-bezos-success-story-articleshow-zzxoiww</guid>
            <pubDate>Fri, 06 Mar 2026 14:19:39 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ ഗാരേജിൽ ജെഫ് ബെസോസ് ഒരു ഓൺലൈൻ പുസ്തക വിൽപ്പനശാലയായി ആരംഭിച്ച ആമസോൺ, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്&zwnj;സ് ഭീമനായി മാറി. പുസ്തകങ്ങളിൽ നിന്ന് ആമസോൺ ബെഡ്റോക്ക് വരെ എത്തി നിൽക്കുന്ന കമ്പനിയുടെ കഥ അറിയാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk15e56a2vvq6znpt59n9wkx,imgname-amazon-success-story-1772787012810.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്തിലെ ഏറ്റവും വലിയ കമ്പനികളേതെന്ന് ചോദിച്ചാൽ ആദ്യ 10ൽ ഒഴിച്ചു കൂടാനാവാത്തൊരു പേരാണ് ആമസോൺ എന്നത്. ജെഫ്രി പ്രെസ്റ്റൺ ബെസോസ് അഥവാ ജെഫ് ബെസോസ് ആണ് ആമസോൺ എന്ന ഈ പടുകൂറ്റൻ കമ്പനിക്ക് പിന്നിൽ. ആമസോണിനെക്കുറിച്ച് മലയാളിക്ക് അധികം പരിചയെപ്പെടുത്തേണ്ട കാര്യം പോലുമില്ല. ആഭരണങ്ങൾ മുതൽ പച്ചക്കറികൾ വരെ വാങ്ങാനും പുസ്തകം വാങ്ങാനും വീട്ടിൽ എഐ അസിസ്റ്റന്റായുമൊക്കെ ആമസോൺ നമ്മളോരോരുത്തരിലും ഓരോ രീതിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ തന്റെ ഗാരേജിൽ നിന്ന് ഇന്റർനെറ്റിലൂടെ പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റോർ ആയിട്ടായിരുന്നു ഇന്ന് കാണുന്ന ആമസോണിലേക്ക് ജെഫ് ബെസോസ് എത്തിയത്. ആ ഗ്യാരേജിൽ നിന്ന് ഇന്ന് കാണുന്ന ആമസോൺ ആയതെങ്ങനെ? നോക്കാം...&lt;/p&gt;&lt;h2&gt;പുസ്തക വിൽപ്പന&lt;/h2&gt;&lt;p&gt;ഇ- കൊമേഴ്സ് രംഗത്തോടായിരുന്നു തനിക്ക് താൽപര്യമെന്നും അങ്ങനെയാണ് പുസ്തക വിൽപന ഇതിലേക്ക് കടന്നു വന്നതെന്നുമാണ് ജെഫ് ബെസോസ് പറയുന്നത്. ആമസോൺ ഒരിക്കലും പുസ്തക വിൽപന മാത്രം നടത്തുന്ന ഒരു പ്ലാറ്റ്ഫോമായി ഒതുക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. അതിന്റെ സാധ്യതകൾ പഠിക്കാൻ പുസ്തകങ്ങളെ ഒരു ഉപാധിയാക്കുകയാണ് ചെയ്തതെന്ന് പിന്നീട് ജെഫ് ബെസോസ് പറഞ്ഞിരുന്നു. പിന്നീട് ആമസോൺ ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഗ്രോസറി, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി അനേകം മേഖലകളിലേക്കും വ്യാപിച്ചു. ആദ്യകാലങ്ങളിൽ കമ്പനി തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിയെങ്കിലും വളർച്ചയ്ക്കായി വൻതോതിൽ നിക്ഷേപം നടത്തി. 1997 ൽ ഓഹരി വിപണിയിൽ എത്തിയ കമ്പനിക്ക് ആദ്യ ലാഭം ലഭിച്ചത് 2003-ലാണ്. 2000 ത്തോടെ ആമസോൺ സ്വന്തം പ്ലാറ്റ്ഫോമിൽ തേർഡ് പാർട്ടി സർവ്വീസുകൾ ആരംഭിച്ചു. ഇതോടെ ചെറിയ വ്യാപാരികൾക്ക് ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ അവസരം ലഭിച്ചു. ഇന്ന് ആമസോണിലെ വിൽപ്പനയിൽ ഏകദേശം 60 ശതമാനവും ഈ തേർഡ് പാർട്ടി സെല്ലർമാരാണ്.&lt;/p&gt;&lt;h3&gt;ആമസോൺ വെബ് സർവീസ്&lt;/h3&gt;&lt;p&gt;ഇനി ആമസോൺ എന്നത് സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ച് പ്രധാനമായും ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോം എന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നാൽ, മ്പനിയുടെ ഏറ്റവും വലിയ ലാഭം ലഭിക്കുന്നത് അതിന്റെ ക്ലൗഡ് സേവനമായ ആമസോൺ വെബ് സർവീസ് (Amazon Web Services)- (AWS) വഴിയാണ്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് അവരുടെ കമ്പ്യൂട്ടിംഗ് പവർ, ഡാറ്റ സ്റ്റോറേജ്, ഡെവലപ്പർ ടൂളുകൾ എന്നിവ ഉൾപ്പെടെ 200 ൽ അധികം സേവനങ്ങളാണ് AWS നൽകി വരുന്നത്. 2002-ൽ ആണ് ആമസോൺ ഈ ക്ലൗഡ് സേവനം ആരംഭിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് പ്ലാറ്റ്ഫോങ്ങളിലൊന്നാണ് എ ഡബ്ല്യൂ എസ്. ആമസോണിന്റെ മൊത്തം വരുമാനത്തിന്റെ ചെറിയ ഭാഗം മാത്രമാണ് എ ഡബ്ലൂ എസ് വഴി ലഭിക്കുന്നതെങ്കിലും കമ്പനിയുടെ ഓപ്പറേറ്റിംഗ് ലാഭത്തിന്റെ വലിയ പങ്ക് ഇതിലൂടെയാണ് ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ആമസോൺ പ്രൈം&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതിന് ശേഷം, 2005-ൽ ആണ് ആ​​ദ്യമായി ആമസോൺ പ്രൈം മെമ്പ&zwj;&zwj;&zwnj;&zwnj;ർഷിപ്പ് ആരംഭിക്കുന്നത്. അമേരിക്കക്കുള്ളിൽ 2 ദിവസത്തിനുള്ളിൽ സാധനങ്ങൾ ഡെലിവെറി ചെയ്യുന്ന ഐഡിയ ആയിട്ടാണ് ഇത് തുടങ്ങിയതെങ്കിലും പിന്നീട് ആ​ഗോള തലത്തിലേക്ക് ഇത് വ്യാപിക്കുകയായിരുന്നു. പിന്നീട് ഡെലിവെറി കൂടാതെ സിനിമയടക്കമുള്ള എന്റ&zwj;&zwnj;ർടെയിൻമെന്റിനായി പ്രൈം വീഡിയോ, മ്യൂസിക്, ഗെയിമിംഗ് തുടങ്ങിയവയെല്ലാം കൂട്ടിച്ചേ&zwj;ർക്കപ്പെട്ടു. ഇവയുടെയെല്ലാം വള&zwnj;ർച്ച വളരെ പെട്ടെന്നായിരുന്നു. ഇന്ന് ലോകമെമ്പാടും ഏകദേശം 200 മില്യൺ പ്രൈം അംഗങ്ങളുണ്ടെന്നാണ് കണക്കുകൾ. ഇതിനിടെ 2013 ജൂൺ 15 ന് ആമസോൺ ഇന്ത്യയിലേക്കും എത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;എഐ രം​ഗത്തേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;ടെക് ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മത്സരങ്ങൾ ശക്തമാകുന്നതിനിടെ ആമസൺ ജനറേറ്റീവ് എഐ രംഗത്തേക്കുമെത്തി. 2023-ൽ കമ്പനി ആമസോൺ ബെഡ്റോക്ക് എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഡെവലപ്പർമാർക്ക് ജനറേറ്റീവ് എഐ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. എഐ സാങ്കേതികവിദ്യ ആമസോണിന് പുതിയതല്ല. 2014-ൽ കമ്പനി പുറത്തിറക്കിയ ആമസോൺ എക്കോ സ്മാർട്ട് ഡിവൈസിനൊപ്പം ശബ്ദം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെർച്വൽ അസിസ്റ്റന്റായ അലെക്സ അവതരിപ്പിച്ചിരുന്നു. 2020കളുടെ തുടക്കത്തോടെ ലോകമെമ്പാടുമായി 100 മില്യണിലധികം ഉപകരണങ്ങളിൽ അലക്സ ഉപയോഗിച്ചിരുന്നുവെന്നാണ് കണക്ക്.&lt;/p&gt;&lt;p&gt;എന്നാൽ 2022ൽ ചാറ്റ് ജിപിടി വന്നതോടെ ജനറേറ്റീവ് എഐയും എൽഎൽഎമ്മും (LLM) ടെക് ലോകത്തിന്റെ പ്രധാന ചർച്ചയായി മാറി. ഇത് പിന്നാലെ ആമസോൺ എഐ മേഖലയിലുള്ള തങ്ങളുടെ കടന്നുകയറ്റം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുകയായിരുന്നു. 2023 സെപ്റ്റംബറിൽ, എഐ സ്റ്റാർട്ടപ്പായ ആന്ത്രോപ്പിക്കിലേക്ക് ആമസോൺ 4 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. ജനറേറ്റീവ് എഐ മേഖലയിൽ വലിയ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് മൈക്രോസോഫ്റ്റിന്റെ ശക്തമായ സാന്നിധ്യത്തെ നേരിടാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. മൈക്രോസോഫ്റ്റ് ഇതിനുമുമ്പ് ഓപ്പൺ എഐയിലേക്ക് 10 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു. ഈ സഹകരണങ്ങളുടെയും സാങ്കേതിക വികസനങ്ങളുടെയും ഫലമായാണ് ആമസോൺ ബെഡ്റോക്ക് രൂപം കൊണ്ടത്. ടെക്സ്റ്റ്, ചിത്രങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങൾ ജനറേറ്റീവ് എഐ ഉപയോഗിച്ച് സൃഷ്ടിക്കാൻ ഡെവലപ്പർമാരെ സഹായിക്കുന്ന പ്രധാന പ്ലാറ്റ്ഫോമായി ഇത് മാറുകയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഭാവിയിലെ വെല്ലുവിളികൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഇ-കൊമേഴ്&zwnj;സ്, ക്ലൗഡ്, എഐ തുടങ്ങിയ മേഖലകളിൽ ശക്തമായ വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും വലിയ ടെക് കമ്പനിയായതിനാൽ ആമസോൺ അതിനനുസരിച്ച് കൂടുതൽ സർക്കാർ നിയന്ത്രണങ്ങളും കടുത്ത മത്സരവും നേരിടുന്നുണ്ട്. എങ്കിലും സാങ്കേതിക നവീകരണവും പുതിയ വിപണികളിലേക്കുള്ള വ്യാപനവും ആമസോണിനെ ലോക വ്യാപാര രംഗത്തെ ഏറ്റവും വലിയ ശക്തികളിലൊന്നായി തുടരാൻ ആമസോണിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money/market/amazon-story-from-online-bookstore-to-a-to-z-jeff-bezos-success-story-articleshow-zzxoiww"/>
        </item>
    </channel>
</rss>
