<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News</title>
        </image>
        <lastBuildDate>Sun, 06 Jul 2025 15:05:20 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/coronavirus" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കൊവിഡ് കേസുകളിലെ വർധന; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി, മാസ്‍ക് ഉറപ്പാക്കണം]]></title>
            <link>https://www.asianetnews.com/kerala-news/covid-cases-rises-in-kerala-health-minister-urges-the-people-to-be-vigilant-re8hqh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/covid-cases-rises-in-kerala-health-minister-urges-the-people-to-be-vigilant-re8hqh</guid>
            <pubDate>Wed, 29 Jun 2022 15:43:29 +0530</pubDate>
            <description><![CDATA[&lt;p&gt;ആയിരത്തിലേറെ പ്രതിദിന കേസുകളുള്ള എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയതായി വീണ ജോ&zwj;ർജ്&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g6qf6x2dg2gvyak528fnfp9x/covid-veena.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് കൊവിഡ് കേസുകള്&zwj; വര്&zwj;ധിക്കാതിരിക്കാന്&zwj; എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&zwj;ജ്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്&zwj; വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്&zwj;ക്കും പ്രതിരോധം ശക്തമാക്കാന്&zwj; നിര്&zwj;ദേശം നല്&zwj;കിയതായും മന്ത്രി പറഞ്ഞു. ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്&zwj;ക്ക് പ്രത്യേക ജാഗ്രത നല്&zwj;കിയിട്ടുണ്ട്. കേസുകള്&zwj; ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളില്&zwj; 1,285 പേര്&zwj; ആശുപത്രികളിലും 239 പേര്&zwj; ഐസിയുവിലും 42 പേർ വെന്റിലേറ്ററുകളിലും ചികിത്സയിലുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്&zwnj;സീന്&zwj; എടുക്കാത്തവരിലുമാണ് രോഗം ഗുരുതരമാകുന്നത്. അത്തരക്കാര്&zwj; കൂടുതല്&zwj; ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;എല്ലാ കാലവും അടച്ചിടല്&zwj; ഉള്&zwj;പ്പെടെയുള്ള നിയന്ത്രണങ്ങള്&zwj; ഏര്&zwj;പ്പെടുത്താന്&zwj; കഴിയില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരില്&zwj; നിന്നും ആരിലേക്കും കൊവിഡ് ബാധിക്കാന്&zwj; സാധ്യതയുണ്ട്. അതിനാല്&zwj; വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനമാണ്. കൊവിഡിനെ പ്രതിരോധിക്കാന്&zwj; എല്ലാവരും നിര്&zwj;ബന്ധമായി മാസ്&zwnj;ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്&zwj; ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്&zwj;ശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതല്&zwj; ഡോസും എടുക്കാനുള്ള എല്ലാവരും വാക്&zwnj;സീന്&zwj; എടുക്കണമെന്നും മന്ത്രി നി&zwj;ർദേശിച്ചു.&lt;/p&gt; &lt;p&gt;സ്&zwnj;കൂള്&zwj; തുറന്ന സാഹചര്യത്തില്&zwj; കുട്ടികളിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കൃത്യമായി മാസ്&zwnj;ക് ധരിപ്പിച്ച് മാത്രമേ സ്&zwnj;കൂളിലേക്ക് അയക്കാവൂ. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്&zwj;ക്കും കൊവിഡ് വാക്&zwnj;സീന്&zwj; നല്&zwj;കണം. കുട്ടികളില്&zwj; നിന്നും പ്രായമുള്ളവരിലേക്കും മറ്റ് അസുഖമുള്ളവരിലേക്കും കൊവിഡ് ബാധിക്കാന്&zwj; സാധ്യതയുള്ളതിനാല്&zwj; പ്രത്യേകം ശ്രദ്ധ വേണം. ജലദോഷം, പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവര്&zwj; ഇവരുമായി ഇടപഴകരുത്. പുറത്ത് പോയി വരുന്നവരില്&zwj; നിന്നും അവരിലേക്ക് രോഗം പടരാനും അവര്&zwj;ക്ക് ഗുരുതരമാകാനും സാധ്യതയേറെയാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്&zwnj;കൂളുകളില്&zwj; വിടരുത്. അധ്യാപകരും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;രോഗലക്ഷണങ്ങളുള്ളവര്&zwj; കൊവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം. പ്രായമായവര്&zwj;, മറ്റ് അനുബന്ധ രോഗമുള്ളവര്&zwj; എന്നിവര്&zwj;ക്ക് രോഗലക്ഷണങ്ങള്&zwj; കണ്ടാല്&zwj; ഉടന്&zwj; ആരോഗ്യ പ്രവര്&zwj;ത്തകരെ വിവരമറിയിച്ച് വിദഗ്&zwj;ധ ചികിത്സ ഉപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.&amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/covid-cases-rises-in-kerala-health-minister-urges-the-people-to-be-vigilant-re8hqh"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്, മരണ നിരക്കിൽ മാറ്റമില്ല]]></title>
            <link>https://www.asianetnews.com/kerala-news/slight-decrease-in-covid-cases-in-kerala-no-change-in-mortality-rate-recg1b</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/slight-decrease-in-covid-cases-in-kerala-no-change-in-mortality-rate-recg1b</guid>
            <pubDate>Fri, 01 Jul 2022 20:58:06 +0530</pubDate>
            <description><![CDATA[&lt;p&gt;കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്, 24 മണിക്കൂറിനിടെ 14 മരണം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g6wz30rp2nktbnz083hgvkp5/kerala-covid.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഇന്ന് 3599 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ കേസുകൾ തിരുവനന്തപുരത്താണ്. 943 കേസുകൾ. എറണാകുളത്ത് 844 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 കൊവിഡ് മരണവും സ്ഥിരീകരിച്ചു. കൊല്ലത്താണ് കൂടുതൽ മരണം (5). കോട്ടയം (3), തിരുവനന്തപുരം (3), മലപ്പുറം (2), എറണാകുളം (1). &amp;nbsp;തുടരെ രണ്ടാം ദിവസവും സംസ്ഥാനത്ത് മരണ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്&lt;/strong&gt;&lt;/p&gt; &lt;p&gt;തിരുവനന്തപുരം (943), കൊല്ലം (336) ,&amp;nbsp;പത്തനംതിട്ട (212), ഇടുക്കി (60), കോട്ടയം (394),&amp;nbsp;ആലപ്പുഴ (199),&amp;nbsp;എറണാകുളം (844),&amp;nbsp;തൃശ്ശൂർ (151), പാലക്കാട് (101), മലപ്പുറം (78), കോഴിക്കോട് (175),&amp;nbsp;വയനാട് (31), കണ്ണൂർ (54),&amp;nbsp;കാസർകോട് (21).&amp;nbsp;ഇന്നലെ 3,904 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 മരണവും സ്ഥിരീകരിച്ചിരുന്നു. എറണാകുളത്തായിരുന്നു ഇന്നലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.&amp;nbsp;&lt;/p&gt; &lt;p&gt;'ഒന്നില്&zwj; കൂടുതല്&zwj; തവണ കൊവിഡ് ബാധിതരായാല്&zwj;...'; പഠനം പറയുന്നത് കേള്&zwj;ക്കൂ&lt;/p&gt; &lt;p&gt;രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 17,070 പേർക്കാണ്. 3.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/slight-decrease-in-covid-cases-in-kerala-no-change-in-mortality-rate-recg1b"/>
        </item>
        <item>
            <title><![CDATA[കൊവിഡ് പ്രതിരോധം: സംസ്ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് വിതരണം തുടങ്ങി]]></title>
            <link>https://www.asianetnews.com/coronavirus-kerala/free-booster-dose-distribution-started-in-kerala-rf27pn</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-kerala/free-booster-dose-distribution-started-in-kerala-rf27pn</guid>
            <pubDate>Fri, 15 Jul 2022 16:54:59 +0530</pubDate>
            <description><![CDATA[&lt;p&gt;സൗജന്യ വാക്സീൻ വിതരണം സെപ്തംബർ അവസാനം വരെ തുടരും, സംസ്ഥാനത്ത് നിലവിൽ വാക്&zwnj;സീൻ ക്ഷാമമില്ലെന്നും മന്ത്രി&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g80snaesmebpb49raens97r4/booster-dose.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് 18 വയസിന് മുകളില്&zwj; പ്രായമുള്ളവര്&zwj;ക്ക് സൗജന്യ കരുതല്&zwj; ഡോസ് വിതരണം തുടങ്ങി. 656 കേന്ദ്രങ്ങളിലൂടെയാണ് ഇന്ന് കരുതൽ ഡോസ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഇന്ന് ആകെ 1,002 കൊവിഡ് വാക്&zwnj;സിനേഷന്&zwj; കേന്ദ്രങ്ങളാണ് പ്രവര്&zwj;ത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികള്&zwj;ക്കായി 97 വാക്&zwnj;സിനേഷന്&zwj; കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്&zwj;ക്കായി 249 കേന്ദ്രങ്ങളും പ്രവര്&zwj;ത്തിച്ചു. സംസ്ഥാനത്ത് ഇനിയും കൊവിഡ് കുറഞ്ഞിട്ടില്ലാത്തതിനാൽ എല്ലാവരും മാര്&zwj;ഗനിര്&zwj;ദേശങ്ങള്&zwj; കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്&zwnj;സീനെടുക്കാന്&zwj; ശേഷിക്കുന്നവര്&zwj; മടിച്ച് നിൽക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 75 ദിവസം മാത്രമേ സൗജന്യമായി കരുതല്&zwj; ഡോസ് എടുക്കാന്&zwj; സാധിക്കൂ. സെപ്തംബര്&zwj; മാസം അവസാനം വരെ ഇത് തുടരും. സംസ്ഥാനത്ത് നിലവിൽ വാക്&zwnj;സീൻ ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്&zwnj;സീന്&zwj; സമയബന്ധിതമായി എടുത്താല്&zwj; മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ എന്നത് മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഡോസ് വാക്&zwnj;സിന്&zwj; എടുത്ത് 6 മാസത്തിന് ശേഷം കരുതല്&zwj; ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്&zwj;ക്കോ വിദേശത്ത് പോകുന്നവര്&zwj;ക്ക് 90 ദിവസം കഴിഞ്ഞും കരുതല്&zwj; ഡോസ് എടുക്കാവുന്നതാണ്.&amp;nbsp;&lt;/p&gt; &lt;p&gt;12 മുതല്&zwj; 14 വരെ പ്രായമുള്ള 71 ശതമാനം കുട്ടികള്&zwj;ക്ക് ആദ്യ ഡോസ് വാക്&zwnj;സീനും 36 ശതമാനം കുട്ടികള്&zwj;ക്ക് രണ്ടാം ഡോസും നല്&zwj;കിയിട്ടുണ്ട്. 15 മുതല്&zwj; 17 വരെ പ്രായമുള്ള 85 ശതമാനം കുട്ടികള്&zwj;ക്ക് ആദ്യ ഡോസ് വാക്&zwnj;സീനും 59 ശതമാനം കുട്ടികള്&zwj;ക്ക് രണ്ടാം ഡോസും നല്&zwj;കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള 89 ശതമാനം പേര്&zwj;ക്ക് രണ്ടാം ഡോസും 10 ശതമാനം പേര്&zwj;ക്ക് കരുതല്&zwj; ഡോസും നല്&zwj;കിയതായും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-kerala/free-booster-dose-distribution-started-in-kerala-rf27pn"/>
        </item>
        <item>
            <title><![CDATA[വിദേശത്തുനിന്ന് വരുന്ന രണ്ട് ശതമാനം പേരില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം]]></title>
            <link>https://www.asianetnews.com/india-news/two-percent-of-people-coming-from-abroad-should-be-tested-for-rtpcr-re9wus</link>
            <guid isPermaLink="true">https://www.asianetnews.com/india-news/two-percent-of-people-coming-from-abroad-should-be-tested-for-rtpcr-re9wus</guid>
            <pubDate>Thu, 30 Jun 2022 10:07:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതിൽ പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിർദേശം.&amp;nbsp;രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്&amp;nbsp; പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f4xt6hmbap8zb823a7dcy4gm/2021-05-05-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആർ റ്റി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം. ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതിൽ പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിർദേശം.&lt;/p&gt; &lt;p&gt;രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് &amp;nbsp;പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്. സാമ്പിൾ ശേഖരിക്കുന്നത് മുതൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.&lt;/p&gt; &lt;p&gt;അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്&zwj; വര്&zwj;ധിക്കാതിരിക്കാന്&zwj; എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&zwj;ജ് ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്&zwj; വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്&zwj;ക്കും പ്രതിരോധം ശക്തമാക്കാന്&zwj; നിര്&zwj;ദേശം നല്&zwj;കിയതായും മന്ത്രി പറഞ്ഞു. ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്&zwj;ക്ക് പ്രത്യേക ജാഗ്രത നല്&zwj;കിയിട്ടുണ്ട്. കേസുകള്&zwj; ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളില്&zwj; 1,285 പേര്&zwj; ആശുപത്രികളിലും 239 പേര്&zwj; ഐസിയുവിലും 42 പേർ വെന്റിലേറ്ററുകളിലും ചികിത്സയിലുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്&zwnj;സീന്&zwj; എടുക്കാത്തവരിലുമാണ് രോഗം ഗുരുതരമാകുന്നത്. അത്തരക്കാര്&zwj; കൂടുതല്&zwj; ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;എല്ലാ കാലവും അടച്ചിടല്&zwj; ഉള്&zwj;പ്പെടെയുള്ള നിയന്ത്രണങ്ങള്&zwj; ഏര്&zwj;പ്പെടുത്താന്&zwj; കഴിയില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരില്&zwj; നിന്നും ആരിലേക്കും കൊവിഡ് ബാധിക്കാന്&zwj; സാധ്യതയുണ്ട്. അതിനാല്&zwj; വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനമാണ്. കൊവിഡിനെ പ്രതിരോധിക്കാന്&zwj; എല്ലാവരും നിര്&zwj;ബന്ധമായി മാസ്&zwnj;ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്&zwj; ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്&zwj;ശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതല്&zwj; ഡോസും എടുക്കാനുള്ള എല്ലാവരും വാക്&zwnj;സീന്&zwj; എടുക്കണമെന്നും മന്ത്രി നി&zwj;ർദേശിച്ചു.&lt;/p&gt; &lt;p&gt;സ്&zwnj;കൂള്&zwj; തുറന്ന സാഹചര്യത്തില്&zwj; കുട്ടികളിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കൃത്യമായി മാസ്&zwnj;ക് ധരിപ്പിച്ച് മാത്രമേ സ്&zwnj;കൂളിലേക്ക് അയക്കാവൂ. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്&zwj;ക്കും കൊവിഡ് വാക്&zwnj;സീന്&zwj; നല്&zwj;കണം. കുട്ടികളില്&zwj; നിന്നും പ്രായമുള്ളവരിലേക്കും മറ്റ് അസുഖമുള്ളവരിലേക്കും കൊവിഡ് ബാധിക്കാന്&zwj; സാധ്യതയുള്ളതിനാല്&zwj; പ്രത്യേകം ശ്രദ്ധ വേണം. ജലദോഷം, പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവര്&zwj; ഇവരുമായി ഇടപഴകരുത്. പുറത്ത് പോയി വരുന്നവരില്&zwj; നിന്നും അവരിലേക്ക് രോഗം പടരാനും അവര്&zwj;ക്ക് ഗുരുതരമാകാനും സാധ്യതയേറെയാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്&zwnj;കൂളുകളില്&zwj; വിടരുത്. അധ്യാപകരും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;രോഗലക്ഷണങ്ങളുള്ളവര്&zwj; കൊവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം. പ്രായമായവര്&zwj;, മറ്റ് അനുബന്ധ രോഗമുള്ളവര്&zwj; എന്നിവര്&zwj;ക്ക് രോഗലക്ഷണങ്ങള്&zwj; കണ്ടാല്&zwj; ഉടന്&zwj; ആരോഗ്യ പ്രവര്&zwj;ത്തകരെ വിവരമറിയിച്ച് വിദഗ്&zwj;ധ ചികിത്സ ഉപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.&amp;nbsp; &amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/two-percent-of-people-coming-from-abroad-should-be-tested-for-rtpcr-re9wus"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് ഏറ്റവുമധികം പേർ മരിക്കുന്ന അസുഖമേതാണ്? ഒറ്റ ഉത്തരം കൊവിഡ്; കണക്കുകൾ നൽകുന്ന സൂചനയെന്ത്?]]></title>
            <link>https://www.asianetnews.com/kerala-news/covid-19-death-rate-is-very-high-in-kerala-why-rhjia6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/covid-19-death-rate-is-very-high-in-kerala-why-rhjia6</guid>
            <pubDate>Thu, 01 Sep 2022 22:22:53 +0530</pubDate>
            <description><![CDATA[&lt;p&gt;അത്രയെളുപ്പം അവഗണിച്ചു കളയാൻ പാടില്ലാത്ത കണക്കുകളാണ് കൊവിഡ് മരണത്തിന്&zwj;റെ കാര്യത്തിൽ ഇപ്പോഴും കേരളത്തിൽ&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01eqx83vyaykedegdr7k2d87v0/gettyimages-1214127210-170667a-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സംസ്ഥാനത്ത് ഇപ്പോഴും ഏറ്റവുമധികം പേർ മരിക്കുന്ന അസുഖമേതാണ് എന്ന് ചോദിച്ചാൽ കണക്കുകളിൽ ഒറ്റ ഉത്തരമാകും കാണാനാകുക. മഹാമാരിയായി ലോകത്തെ വിറപ്പിച്ച കൊവിഡ് തന്നെയാണ് കേരളത്തിൽ ഇപ്പോഴും ഏറ്റവുമധികം വേദന സമ്മാനിക്കുന്നത്. രാജ്യത്ത് ഇപ്പോഴും ഏറ്റവുമധികം പേർ കൊവിഡ് വന്നു മരിക്കുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നതും കേരളമാണ്. കൊവിഡ് മരണങ്ങളെ, കൊവിഡ് അല്ലെന്ന് വരുത്തിത്തീർക്കാൻ നമ്മുടെ സർക്കാ&zwj;&zwj;&zwj;&zwj;&zwj;ർ നടത്തിയ ശ്രമങ്ങൾ നേരത്തെ വിവാദവും വാർത്തയുമായതാണ്. തിരുത്തലുമുണ്ടായി. 'കുറഞ്ഞ കൊവിഡ് മരണം' എന്ന രാഷ്ട്രീയനേട്ട സർട്ടിഫിക്കറ്റിനായുള്ള ആദ്യ നാളുകളിലെ ബലംപിടുത്തവും ന്യായീകരണവും ഇപ്പോൾ സർക്കാരിനുമില്ല, ആരോഗ്യ വകുപ്പിനുമില്ല. പക്ഷെ അത്രയെളുപ്പം അവഗണിച്ചു കളയാൻ പാടില്ലാത്ത കണക്കുകളാണ് കൊവിഡ് മരണത്തിന്&zwj;റെ കാര്യത്തിൽ ഇപ്പോഴും കേരളത്തിൽ.&lt;/p&gt; &lt;p&gt;ഇക്കഴിഞ്ഞ മാസം, ആഗസ്തിൽ കേരളത്തിൽ മരിച്ചത് 358 പേരാണ്. &amp;nbsp;ജൂലൈയിൽ 544 പേർ മരിച്ചു. കൊവിഡ് ഏറെക്കുറെ ഇല്ലെന്ന മട്ടിൽത്തന്നെയാണ് ജനജീവിതം മുന്നോട്ടു പോവുന്നത്. മരണം തടയാൻ വാക്സിനും എല്ലാവരിലുമെത്തേണ്ട സമയം കഴിഞ്ഞു. വിദഗ്ദ ഭാഷ്യം നോക്കിയാൽ മിക്കവാറും പേരിൽ കൊവിഡ് വന്നുപോയത് കൊണ്ട് ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയും വേണ്ടുവോളം. പക്ഷെ മരണം, ഇപ്പോഴുണ്ടാകാൻ പാടില്ലാത്ത വിധം തുടരുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;കരുതല്&zwj; ഡോസായി കോര്&zwj;ബിവാക്&zwnj;സ് വാക്&zwnj;സിനുമെടുക്കാം,കോവിന്&zwj; പോര്&zwj;ട്ടലിലും ഇതിനനുസരിച്ച് മാറ്റം വരുത്തി&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;'ബാക്ക് ലോഗ്' മരണങ്ങൾ&lt;/strong&gt;&lt;/p&gt; &lt;p&gt;പഴയ മരണങ്ങൾ പട്ടികയിൽ ചേർക്കുന്നതായിരുന്നു, കൊവിഡ് കുറഞ്ഞിട്ടും മരണക്കണക്ക് ഉയർന്നുതന്നെ നിൽക്കുന്നതിലെ സർക്കാർ ന്യായീകരണം. പഴയ മരണങ്ങൾ കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിൽ കേന്ദ്രം പലതവണ കേരളത്തിന് കത്തെഴുതി. &amp;nbsp;പക്ഷെ, ബാക്ക് ലോഗ് മരണങ്ങൾ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. സർക്കാർ വെബ്സൈറ്റിൽ ജൂലൈ 14ന് ശേഷം അപ്പീൽ വഴി ചേർത്ത മരണങ്ങൾ കാണാനില്ല. ആഗസ്ത് മാസത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 33,532 ആണ്. കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായത് 1238 കോവിഡ് കേസുകൾ. മരണം 11 ആണ്. ഇതിൽ തന്നെ 6 മരണം കൊല്ലം ജില്ലയിൽ മാത്രമാണ്. വാക്സിനെടുത്തിട്ടും, കൊവിഡ് ഏറെക്കുറെ എല്ലാവരിലും വന്നുപോയിട്ടും, കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞിട്ടും കൊവിഡ് മരണം കുറയാത്തതെന്താണ്?&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;അടച്ചുവെച്ച വിവരങ്ങൾ&lt;/strong&gt;&lt;/p&gt; &lt;p&gt;കൊവിഡ് കുറഞ്ഞിട്ടും മരണം കുറയാതെ നിൽക്കുന്നതിന് പിന്നിലെ കാരണങ്ങളറിയാൻ ഏക വഴി കൃത്യമായ വിവരം ലഭിക്കുക എന്നതാണ്. മരിച്ചവർ ഏത് പ്രായത്തിൽ ഉള്ളവരാണ്?, വാക്സിനെടുത്തവരെത്ര, എടുക്കാത്തവരെത്ര?, മരണത്തിന് കാരണമായ മറ്റ് അസുഖങ്ങളുണ്ടോ? കൊവിഡ് ആദ്യ തരംഗത്തെ വിലയിരുത്താനും നിർദേശങ്ങൾ നൽകാനും വിദഗ്ദർക്ക് സഹായകമായിരുന്ന ഈ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ല. മരിച്ചവരുടെ പ്രായം, പേര്, ജില്ല എന്നിവ തരംതിരിച്ച വിവരം നേരത്തെ പൊതുജനത്തിന് കാണാനാവും വിധം &amp;nbsp;ലഭിക്കാറുണ്ടായിരുന്നു. കൊവിഡ് വന്നു മരിച്ചവരുടെ കണക്ക് ഇനി ജനങ്ങൾക്ക് നൽകേണ്ടതില്ലെന്ന് സർക്കാ&zwj;ർ തീരുമാനിച്ചതോടെ ഈ വിവരങ്ങൾ പിന്നീട് കിട്ടാതായി. ഇപ്പോൾ പുറത്തുവരുന്നതാകട്ടെ, എത്ര പേർ ഒരു ദിവസം മരിച്ചു എന്ന എണ്ണം മാത്രമാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ആരോഗ്യമന്ത്രിയുടെ കള്ളം പൊളിഞ്ഞു : വാങ്ങാത്ത പിപിഇ കിറ്റിന് 78ലക്ഷം എഴുതിയെടുത്തെന്ന് വിവരാവകാശ രേഖ&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Sahal C Muhammad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/covid-19-death-rate-is-very-high-in-kerala-why-rhjia6"/>
        </item>
        <item>
            <title><![CDATA['കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ല', കടുപ്പിച്ച് സുപ്രീം കോടതി, കൊവിഷീൽഡിന്‍റെ ആവശ്യം തള്ളി]]></title>
            <link>https://www.asianetnews.com/india-news/supreme-court-rejects-covishield-vaccine-company-serum-institute-plea-rm1z2y</link>
            <guid isPermaLink="true">https://www.asianetnews.com/india-news/supreme-court-rejects-covishield-vaccine-company-serum-institute-plea-rm1z2y</guid>
            <pubDate>Thu, 01 Dec 2022 21:45:01 +0530</pubDate>
            <description><![CDATA[&lt;p&gt;കുത്തിവെപ്പിന് പിന്നാലെ മലയാളി പെൺകുട്ടി മരിച്ചതിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹർജി നിലനിൽക്കുന്നുണ്ട്&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01gjyver9f14ctadqpfsgycaqf/covishield-vaccine.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കൊവിഷീൽഡ് വാക്സീന് എതിരെ വിവിധ ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഹർജി സുപ്രിം കോടതി തള്ളിയത്. ഇരകളായവരെയും കണക്കിലെടുക്കണമെന്ന് കോടതി ചൂണ്ടികാട്ടി. കുത്തിവെപ്പിന് പിന്നാലെ മലയാളി പെൺകുട്ടി മരിച്ചതിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹർജി നിലനിൽക്കുന്നുണ്ട്. ഈ ഹർജിയടക്കം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഹർജിയിലൂടെ ആവശ്യപ്പെട്ടത്. ഹർജി തള്ളിയതോടെ ഇരകളായവർക്ക് അതാത് ഹൈക്കോടതികളിൽ കേസുമായി മുന്നോട്ടു പോകാനാകും.&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് പ്രക്ഷോഭം ആളി പടര്&zwj;ന്ന് ചൈന; അടിച്ചമര്&zwj;ത്താന്&zwj; നടപടി തുടങ്ങി ചൈനീസ് സര്&zwj;ക്കാര്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;അതേസമയം സുപ്രീം കോടതിയിൽ നിന്ന് ഇന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്. നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിപ്പെടുത്തിയും മറ്റു മാർ​ഗങ്ങളിലൂടെയും രാജ്യത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്&zwj;ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ലെന്നും കേന്ദ്ര സര്&zwj;ക്കാര്&zwj; സുപ്രീംകോടതിയില്&zwj; വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ഒന്&zwj;പത് സംസ്ഥാനങ്ങള്&zwj; പ്രത്യേക നിയമനിര്&zwj;മാണങ്ങള്&zwj; തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സ്ത്രീകളുൾപ്പെടെയുള്ള സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതിനാലാണ് നിയമ വിരുദ്ധമായ മതപരിവർത്തനം തടയുന്നതിനുള്ള നിയമങ്ങളെ പിന്തുണച്ചതെന്നും കേന്ദ്രം അറിയിച്ചു. വിവിധ മാർഗങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നതിനെതിരെ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്.&amp;nbsp;ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം പാസാക്കിയിട്ടുള്ളതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.&lt;/p&gt; &lt;p&gt;&lt;strong&gt;'മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്&zwj;ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല'; കേന്ദ്രം സുപ്രീം കോടതിയിൽ&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/supreme-court-rejects-covishield-vaccine-company-serum-institute-plea-rm1z2y"/>
        </item>
        <item>
            <title><![CDATA[കൊവിഡ് വ്യാപനം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ആശങ്ക അറിയിച്ച് കേന്ദ്രം]]></title>
            <link>https://www.asianetnews.com/coronavirus-india/centre-expresses-concern-over-rise-of-covid-cases-in-kerala-rfbnln</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/centre-expresses-concern-over-rise-of-covid-cases-in-kerala-rfbnln</guid>
            <pubDate>Wed, 20 Jul 2022 19:16:35 +0530</pubDate>
            <description><![CDATA[&lt;p&gt;പരിശോധനയും വാക്സിനേഷനും കൂട്ടാൻ നിർദേശം, സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g82rzqnjtp1wtavvmttcjv1g/covid-cases--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെ കൊവിഡ് വ്യാപനം കൂടിയ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാൻ മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് നടപടി. 24 മണിക്കൂറിനിടെ രാജ്യത്ത് 20,557 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 മരണവും റിപ്പോർ&zwj;ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,28,525 ആയി ഉയർന്നു. 4.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.&amp;nbsp; മഹാരാഷ്ട്രയിൽ 2279 കേസുകളും തമിഴ&zwj;്&zwj;നാട്ടിൽ 2142 കേസുകളും കർണാടകത്തിൽ 1151 കേസുകളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ 585 കേസുകളാണ് സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 658 കേസുകളഉം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. &amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/centre-expresses-concern-over-rise-of-covid-cases-in-kerala-rfbnln"/>
        </item>
        <item>
            <title><![CDATA[തീവ്രവ്യാപനശേഷി, രാജ്യതലസ്ഥാനത്ത് ഒമിക്രോൺ പുതിയ വകഭേദം സ്ഥിരീകരിച്ചു, എല്ലായിടത്തും ജാഗ്രത, മാസ്ക്ക് നിർബന്ധം]]></title>
            <link>https://www.asianetnews.com/india-news/omicron-new-variant-ba-2-75-found-in-delhi-rggc7h</link>
            <guid isPermaLink="true">https://www.asianetnews.com/india-news/omicron-new-variant-ba-2-75-found-in-delhi-rggc7h</guid>
            <pubDate>Thu, 11 Aug 2022 18:32:04 +0530</pubDate>
            <description><![CDATA[&lt;p&gt;പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ദില്ലി സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g5gfexgjrwbv2tgpn61ex0p5/eee.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്&zwj;റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ജാഗ്രത വർധിപ്പിച്ചു. ദില്ലിയിൽ ഒരാൾക്കാണ് തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദമായ ബി എ - 2.75 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ദില്ലിയിൽ നിയന്ത്രണം ശക്തമാക്കുകയാണ്. ആദ്യ പടിയായി ദില്ലിയിൽ മാസ്ക് ധരിക്കുന്നത് വീണ്ടും കർശനമാക്കി. പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ദില്ലി സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. അടച്ചിട്ട സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 18 ശതമാനമാണ് ദില്ലിയിൽ പോസിറ്റിവിറ്റി നിരക്ക്.&lt;/p&gt; &lt;p&gt;&lt;strong&gt;യാത്രക്കാർക്ക് ആശ്വസിക്കാമോ? ആഭ്യന്തര വിമാന നിരക്കുകളിലെ നിയന്ത്രണങ്ങൾ നീക്കും&lt;/strong&gt;&lt;/p&gt; &lt;p&gt;അതേസമയം രാജ്യവ്യാപകമായി കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 207.29 കോടി ഡോസ് വാക്സിൻ ( 93.69 കോടി രണ്ടാം ഡോസും, 11.49 കോടി മുൻകരുതൽ ഡോസും ) എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 25,75,389 ഡോസുകളാണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,25,076 പേരാണെന്നും ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.28% ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,431 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,35,55,041 ആയിട്ടുണ്ട്. രോഗമുക്തി നിരക്കാകട്ടെ 98.53% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 16,299 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.58% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.85% ആണ്. ആകെ നടത്തിയത് 87.92 കോടി പരിശോധനകളാണെന്നും കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,56,153 പരിശോധനകളാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.&lt;/p&gt; &lt;p&gt;&lt;strong&gt;ബഫർ സോൺ വിവാദം: സർക്കാരിന്റെ പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് കെസിബിസി&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/omicron-new-variant-ba-2-75-found-in-delhi-rggc7h"/>
        </item>
        <item>
            <title><![CDATA[5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ]]></title>
            <link>https://www.asianetnews.com/india-news/ntagi-recommends-use-of-corbevax-and-covaxin-for-children-between-5-12-years-repgso</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ntagi-recommends-use-of-corbevax-and-covaxin-for-children-between-5-12-years-repgso</guid>
            <pubDate>Fri, 08 Jul 2022 19:42:24 +0530</pubDate>
            <description><![CDATA[&lt;p&gt;5 മുതൽ 12 വരെ പ്രായമുള്ളവരിൽ കോർബിവാക്സ് നൽകാൻ ശുപാർശ, 6 മുതൽ 12 വരെയുള്ളവർക്ക് കൊവാക്സിനോ കോർബിവാക്സോ നൽകാം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g7f2evqjsq144ewy4f11ymy2/covid-vaccine.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ. നാഷണൽ ടെക്നിക്കൽ അഡ്വൈസറി വിഭാഗം (NTAGI) ആണ് സർക്കാരിന് ശുപാർശ കൈമാറിയത്. 5 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബിവാക്സ് നൽകാനാണ് പ്രതിരോധ കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്ന ദേശീയ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ 6 വയസ്സിന് മുകളിലും 12ന് ഇടയിലും പ്രായമുള്ള കുട്ടികൾക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ നൽകാവുന്നതാണെന്നും എൻടിഎജിഐ വ്യക്തമാക്കുന്നു. ഇരു വിഭാഗങ്ങളിലും വാക്സീനുകളുടെ പ്രവർത്തനം ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതായി ദേശീയ സാങ്കേതിക ഉപദേശക സംഘം വ്യക്തമാക്കി.&amp;nbsp;&lt;/p&gt; &lt;p&gt;അതേസമയം ദേശീയ പ്രതിരോധ പദ്ധതിയിൽ ഈ രണ്ട് വാക്സീനുകളും ഉൾപ്പെടുത്തുന്ന കാര്യം അടുത്ത യോഗത്തിലേ തീരുമാനിക്കൂ എന്നാണ് എൻടിഎജിഐയുടെ ഔദ്യോഗിക വിശദീകരണം. 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോബിവാക്സാണ് നിലവിൽ നൽകുന്നത്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/ntagi-recommends-use-of-corbevax-and-covaxin-for-children-between-5-12-years-repgso"/>
        </item>
        <item>
            <title><![CDATA[67 ലക്ഷം ജീവനെടുത്ത കൊറോണ വൈറസ് ചോർന്നത് എവിടെ നിന്ന്? അമേരിക്കൻ ഊർജ്ജ വകുപ്പിന്‍റെ രഹസ്യരേഖ ചർച്ചയാകുന്നു!]]></title>
            <link>https://www.asianetnews.com/international-news/coronavirus-emerged-from-china-lab-leak-report-from-american-energy-department-asd-rqqr0u</link>
            <guid isPermaLink="true">https://www.asianetnews.com/international-news/coronavirus-emerged-from-china-lab-leak-report-from-american-energy-department-asd-rqqr0u</guid>
            <pubDate>Wed, 07 Jun 2023 13:32:00 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് രേഖയുടെ ഉള്ളടക്കം പുറത്തുവിട്ടത്&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01earczv6rwa8kfqat70sxhjk7/delhi-2-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: മനുഷ്യരാശിയെ ഏറ്റവും ഭീതിയിലാക്കിയ രോഗാണു ആയിരുന്നു കൊറോണോ വൈറസ്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണുമടക്കമുള്ള എല്ലാ വഴികളും പ്രതിരോധത്തിനായി പുറത്തെടുത്തിട്ടും ഓരോ നിമിഷവും എണ്ണമില്ലാത്ത മനുഷ്യ ജീവനുകൾ കൊറോണോ വൈറസ് കവർന്നെടുത്തു. കൊവിഡിന്&zwj;റെ ഭീതിയിൽ നിന്ന് മനുഷ്യൻ ഇന്നും പൂർണമായി പുറത്തുകടന്നിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് മരണങ്ങൾ നിരവധിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏറക്കുറെ 67 ലക്ഷം മനുഷ്യരെയാണ് കൊവിഡ് കൊന്നൊടുക്കിയത് എന്നാണ് കണക്കുകൾ പറയുന്നത്. എവിടുന്നാണ് ഈ വൈറസ് പുറത്തുവന്നത് എന്ന ചോദ്യം കൊവിഡിന്&zwj;റെ തുടക്കകാലം മുതൽ തന്നെയുള്ളതാണ്. അമേരിക്കയടക്കമുള്ള വിവിധ ലോകരാജ്യങ്ങൾ ഇക്കാര്യത്തിൽ ചൈനയ്ക്കെതിരെയാണ് വിരൽചൂണ്ടിയിട്ടുള്ളത്.&lt;/p&gt; &lt;p&gt;&lt;strong&gt;യുവതി ബോധംകെട്ട് വീണു, കെഎസ്ആർടിസി ആംബുലൻസായി, പക്ഷേ ഗതാഗതകുരുക്ക്; മുന്നിലെ കാറിൽ ഡോക്ടർ സ്റ്റിക്കർ, രക്ഷ!&lt;/strong&gt;&lt;/p&gt; &lt;p&gt;അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ് ബി ഐ പലപ്പോഴും ചൈനയിൽ നിന്നാണ് കൊവിഡ് രോഗാണു പുറത്തുവന്നതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അന്നെല്ലാം അമേരിക്കൻ ഊർജ വകുപ്പ് ഈ അഭിപ്രായം അംഗീകരിച്ചിരുന്നില്ല. എന്നാൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്, 67 ലക്ഷം ആളുകളെ കൊന്നൊടുക്കിയ കൊവിഡ് രോഗാണു ചൈനയുടെ പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തുവന്നതാകാമെന്നാണ് അമേരിക്കയുടെ രഹസ്യ രേഖ എന്നതാണ്. അമേരിക്കൻ ഊർജ വകുപ്പിന്റെ രഹസ്യ രേഖയിലാണ് ഈ നിഗമനം. അമേരിക്കൻ മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് രേഖയുടെ ഉള്ളടക്കം പുറത്തുവിട്ടത്.&lt;/p&gt; &lt;p&gt;ലഭ്യമായ നിരവധി ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്തും ഗവേഷണം നടത്തിയും ഊർജ വകുപ്പ് എത്തിച്ചേർന്ന നിഗമനം അതിപ്രധാനമാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ പറയുന്നു. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ് ബി ഐ നേരത്തെതന്നെ ഇതേ നിഗമനം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ അന്ന് ഊർജ വകുപ്പ് അതിനോട് യോജിച്ചില്ല. ഇപ്പോൾ കൂടുതൽ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഊർജവകുപ്പ് എഫ് ബി ഐയുടെ നിഗമനത്തോട് യോജിക്കുകയാണെന്നാണ് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പറയുന്നത്.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/international-news/coronavirus-emerged-from-china-lab-leak-report-from-american-energy-department-asd-rqqr0u"/>
        </item>
        <item>
            <title><![CDATA[കരുതല്‍ ഡോസിനോട് മുഖം തിരിച്ച് സംസ്ഥാനങ്ങൾ; പണം പ്രശ്നമാകുന്നോ? അപകടമാകുമെന്ന് വിദഗ്ധർ]]></title>
            <link>https://www.asianetnews.com/india-news/what-happens-booster-dose-in-india-special-story-rewuek</link>
            <guid isPermaLink="true">https://www.asianetnews.com/india-news/what-happens-booster-dose-in-india-special-story-rewuek</guid>
            <pubDate>Tue, 12 Jul 2022 19:19:31 +0530</pubDate>
            <description><![CDATA[&lt;p&gt;വാക്സിന്&zwj;റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g08zj2xc8v62rf6q3qykj6bt/600--26-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രായപൂർത്തിയായ മുഴുവൻ പേർക്കും കൊവിഡ് വാക്സിന്&zwj;റെ കരുതൽ ഡോസ് നൽകി തുടങ്ങിയത് ഏപ്രിൽ മാസത്തിലാണ്. പതിനെട്ടിനും അമ്പത്തിയൊമ്പതിനുമിടയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ചാണ് കരുതൽ ഡോസ് വിതരണം. വാക്സിന്&zwj;റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം. കൃത്യം മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വാക്സിൻ കണക്ക് പരിശോധിച്ചാൽ ജനങ്ങൾക്കിടയിൽ കരുതൽ ഡോസിനോടുള്ള വിമുഖത വ്യക്തമാണ്.&lt;/p&gt; &lt;p&gt;ലക്ഷദ്വീപിൽ പതിനെട്ടിനും പത്തൊമ്പതിനുമിടയിലുള്ള ആരും കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കരുതൽ ഡോസ് വിതരണം അവതാളത്തിലാണ്. മണിപ്പൂരിൽ - 12 പേർ അരുണാചൽ പ്രദേശിൽ 106 , മേഘാലയ 591 മിസോറാം 447, നാഗാലാൻഡ് 639 സിക്കിം 988 ത്രിപുര 308 തുടങ്ങി എല്ലായിടത്തും ആയിരത്തിൽ താഴെയാണ് കണക്ക്. ഹിമാചൽ പ്രദേശ് , ജമ്മു കശ്മീർ, ചണ്ഡിഗഡ്, പുതുച്ചേരി എന്നിവിടങ്ങളിൽ പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് കരുതൽ ഡോസ് സ്വീകരിച്ചത്.&lt;/p&gt; &lt;p&gt;&lt;strong&gt;തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ് 19 സ്ഥിരീകരിച്ചു&lt;/strong&gt;&lt;/p&gt; &lt;p&gt;ആദ്യ രണ്ട് ഡോസ് വിതരണം നടന്നത് കൊവിഡ് ഭീതി ഏറ്റവും ഉയർന്നു നിന്ന സമയത്താണ്. വൈറസിനെ കുറിച്ചുള്ള ആശങ്കയും ഭീതിയുമാണ് അന്ന് പലരേയും വാക്സീൻ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ബഹുഭൂരിഭാഗം പേർക്കും സ്വയമോ, അടുത്ത ബന്ധുക്കൾക്കോ കൊവിഡ് ബാധിച്ച അനുഭവമുണ്ട്. ഭയം കുറഞ്ഞതാകാം ഇപ്പോൾ ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നതെന്ന് കൊവിഡ് ദൗത്യസംഘാംഗം സുനീല ഗാർഗ് അഭിപ്രായപ്പെടുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;ശുഭവാർത്ത; ക്യാൻസറിനുള്ള മരുന്ന് കൊവിഡ് 19 മരണത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം&lt;/strong&gt;&lt;/p&gt; &lt;p&gt;എന്നാൽ കൊവിഡിനോടുള്ള ഭയം മാറിയത് മാത്രമല്ല ഈ വിമുഖതയ്ക്ക് കാരണം എന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഈ വർഷമാദ്യം മുതൽ മുതിർന്ന പൗരന്മാരും, മുന്നണി പോരാളികളും ഉൾപ്പെടുന്ന മുൻഗണന വിഭാഗത്തിന് സൗജന്യമായാണ് മൂന്നാം ഡോസ് നൽകുന്നത്. ആന്ധ്രപ്രദേശിലാണ് മുൻഗണനാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ കരുതൽ ഡോസെടുത്തത്. പക്ഷെ അതേസ്ഥലത്ത് 18 നും 59 നും ഇടയിലുള്ള ഇരുപത്തിരണ്ടായിരം പേർ മാത്രമേ കരുതൽ ഡോസെടുത്തുള്ളു. കരുതൽ ഡോസ് എല്ലാവർക്കും സൗജന്യമായി നൽകുന്ന ദില്ലിയിലും ബിഹാറിലും ഒഴികെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഇതേ അനുപാതമാണ്. അതായത് സൗജന്യമാണെങ്കിൽ വാക്സിനെടുക്കാൻ ആളുണ്ടെന്നർത്ഥം. പണമടച്ചുള്ള വാക്സിനേഷനോടുള്ള വിമുഖത വ്യക്തമാണ്. ഇക്കാര്യത്തിൽ കേന്ദ്രം പുനരാലോചന നടത്തണമെന്ന് പല സംസ്ഥാനങ്ങളും തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം നടത്താമെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് കേന്ദ്രം ചെയ്തത്.&lt;/p&gt; &lt;p&gt;അതേസമയം തുടർച്ചയായി പ്രതിദിന കൊവിഡ് കണക്ക് പതിനെട്ടായിരത്തിന് മുകളിലെത്തുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സീൻറെ കരുതൽ ഡോസ് ഒഴിവാക്കുന്നത് അപകടകരമാണെന്ന് ഡോ. സുനീല ഗാർഗ് ഉൾപ്പടെയുള്ള വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബി എ 2.75 ഉൾപ്പടെയുള്ള വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മാസ്കും, വാക്സിനേഷനും ഉൾപ്പടെയുള്ള മുൻകരുതലുകൾ ശക്തമാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.&lt;/p&gt; &lt;p&gt;&lt;strong&gt;പ്രതിസന്ധി പ്രതിഫലം മാത്രമോ? നഷ്&zwj;ടത്തില്&zwj; നിന്ന് കരകയറാന്&zwj; വഴിതേടി മലയാള സിനിമ&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Soumya R Krishna</dc:creator>
            <atom:link href="https://www.asianetnews.com/india-news/what-happens-booster-dose-in-india-special-story-rewuek"/>
        </item>
        <item>
            <title><![CDATA[14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടകുട്ടികളെ വരവേറ്റിട്ട് 4 മാസം, കേദാർനാഥ് ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ടത് മുൻ സൈനിക ഉദ്യോഗസ്ഥൻ]]></title>
            <link>https://www.asianetnews.com/coronavirus-india/tragic-helicopter-crash-in-kedarnath-retired-indian-army-lt-colonel-rajveer-singh-chauhan-father-of-4-month-twins-killed-16-june-2025/articleshow-nmboar4</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/tragic-helicopter-crash-in-kedarnath-retired-indian-army-lt-colonel-rajveer-singh-chauhan-father-of-4-month-twins-killed-16-june-2025/articleshow-nmboar4</guid>
            <pubDate>Mon, 16 Jun 2025 10:55:11 +0530</pubDate>
            <description><![CDATA[&lt;p&gt;14 വ&zwj;ർഷത്തെ വിവാഹ ജീവിതത്തിന് ശേഷം നാല് മാസം മുൻപാണ് ദമ്പതികൾ ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്തത്&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jxvh6zkvy8epckra1pnsxxjb/rajveer-singh-chauhan--1750049455738.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്പൂർ: കേദാർനാഥ് ക്ഷേത്രത്തിൽ നിന്നുമായി ഗുപ്തകാശിയിലേക്കുള്ള യാത്രയ്ക്കിടെ ഹെലികോപ്ടർ തകർന്ന് മരിച്ചത് മുൻ സൈനിക ഉദ്യോഗസ്ഥൻ. ലെഫ്ന്റന്റ് കേണൽ പദവിയിൽ നിന്ന് കഴിഞ്ഞ വ&zwj;ർഷം വിരമിച്ച ഉദ്യോഗസ്ഥനായ രാജ്&zwj;വീർ സിംഗ് ചൗഹാനാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. 15 വ&zwj;ർഷത്തെ സർവ്വീസിന് ശേഷം കഴി&zwnj;ഞ്ഞ വ&zwj;ർഷമാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ വിരമിച്ചത്. രാജ്&zwj;വീർ സിംഗ് ചൗഹാന്റെ ഭാര്യയും സൈനിക ഉദ്യോഗസ്ഥയാണ്. 14 വ&zwj;ർഷത്തെ വിവാഹ ജീവിതത്തിന് ശേഷം നാല് മാസം മുൻപാണ് ദമ്പതികൾ ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്തത്.&lt;/p&gt;&lt;p&gt;കേദാർനാഥിൽ നിന്ന് ഒരേസമയത്ത് മൂന്ന് ഹെലികോപ്ടറുകളാണ് പറന്നുയർന്നത്. ഇതിൽ രണ്ടെണ്ണം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും രാജ്&zwj;വീർ സിംഗ് ചൗഹാൻ നിയന്ത്രിച്ചിരുന്ന ബെൽ 407 ഹെലികോപ്ടർ ഗൗരികുണ്ഡിന് സമീപത്ത് തകർന്ന് വീഴുകയായിരുന്നു. മേഘങ്ങളിൽ വഴി മറച്ചതിനാൽ ഇടത് ഭാഗത്തേക്ക് തിരിയുന്നുവെന്നും വഴി ദൃശ്യമല്ലെന്നുമാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ നൽകിയ അവസാന സന്ദേശം. ദൗസയിലെ മഹ്വ സ്വദേശിയാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ. സിയാച്ചിൽ മലനിരകളിൽ അടക്കം സൈനിക സേവനം നടത്തിയ വ്യക്തിയാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഒക്ടോബറിലാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ ആര്യൻ ഏവിയേഷനിൽ ജോലി ആരംഭിത്തക്, 2000ലേറെ മണിക്കൂറുകൾ ഫ്ലെയിംഗ് എക്സ്പീരിയൻസ് ഉള്ള പൈലറ്റ് കൂടിയാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ. ഞായറാഴ്ച പുല&zwj;ർച്ചെ 5.20ഓടെയാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ നിയന്ത്രിച്ചിരുന്ന ഹെലികോപ്ട&zwj;ർ കാണാതായത്. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വർഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ചയുണ്ടായത്. ശ്രീ കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. ഗുപ്തകാശിയിലെ ആര്യൻ ഏവിയേഷന്റെ ഹെലികോപ്ടറാണ് ഗൗരികുണ്ഡിന് സമീപം ഞായറാഴ്ച തകർന്നത്. 2025ലെ ചാർ ധാം യാത്രയുമായി ബന്ധപ്പെട്ട് ഇതിനോടകമുണ്ടായ ഹെലികോപ്ട&zwj;&zwj;ർ അപകടങ്ങളിൽ 12 പേർക്കാണ് ജീവൻ നഷ്ടമായതെന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/tragic-helicopter-crash-in-kedarnath-retired-indian-army-lt-colonel-rajveer-singh-chauhan-father-of-4-month-twins-killed-16-june-2025/articleshow-nmboar4"/>
        </item>
        <item>
            <title><![CDATA[Covid 19: രണ്ടര വര്‍ഷത്തിനിടെ ഒറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തെ ഒരു ദേശം ]]></title>
            <link>https://www.asianetnews.com/gallery/international-news/not-a-single-covid-case-reported-in-two-and-a-half-years-in-tristan-da-cunha-redplg</link>
            <guid isPermaLink="true">https://www.asianetnews.com/gallery/international-news/not-a-single-covid-case-reported-in-two-and-a-half-years-in-tristan-da-cunha-redplg</guid>
            <pubDate>Sat, 02 Jul 2022 11:21:16 +0530</pubDate>
            <description><![CDATA[&lt;p&gt; &lt;span&gt;&lt;strong&gt;ക&lt;/strong&gt;&lt;/span&gt;ഴിഞ്ഞ രണ്ട് വര്&zwj;ഷത്തിനിടെ കൊവിഡ് (covid 19) മഹാമാരിക്ക് സമാനതകളില്ലാത്തെ വ്യാപനമായിരുന്നു ലോകത്തുണ്ടായത്. ചൈനയിലെ വുഹാനില്&zwj; 2019 ഡിസംബര്&zwj; മാസം ആദ്യം സാര്&zwj;സ് കോവ് വൈറസ് സ്ഥിരീകരിക്കുമ്പോള്&zwj; അത്തെരമൊരു വൈറസ് രോഗാണുവിന്&zwj;റെ ശക്തി ദൗര്&zwj;ബല്യങ്ങള്&zwj; ലോകത്തിന് അജ്ഞാതമായിരുന്നു. പിന്നീടിങ്ങോട്ട് ഇന്നലെവരെയുള്ള കണക്കുകള്&zwj; ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു രോഗവ്യാപന ചിത്രമാണ് നല്&zwj;കുന്നത്. കൊവിഡ് ബാധ രേഖപ്പെടുത്തപ്പെട്ടത് മുതല്&zwj; അതിന്&zwj;റെ വിവരങ്ങള്&zwj; സൂക്ഷിക്കുന്ന വേള്&zwj;ഡോമീറ്റേര്&zwj;സ് എന്ന വെബ് സൈറ്റിന്&zwj;റെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെയായി 55,35,91,147 പേര്&zwj;ക്കാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധ മൂലം മരിച്ചവരെ എണ്ണമാകട്ടെ 63,59,967 ഉം. ലോകത്തിലെ എല്ലാ വന്&zwj;കരകളിലും കൊവിഡ് വൈറസിന്&zwj;റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്&zwj;, കഴിഞ്ഞ രണ്ടരവര്&zwj;ഷത്തിനിടെ ഒരിക്കല്&zwj; പോലും കൊവിഡ് രോഗബാധ ഇല്ലാതിരുന്ന ഒരു സ്ഥലം ലോകത്തുണ്ട്. അങ്ങ് അറ്റ്ലാന്റിക് സമുദ്രത്തിൽ, കരയില്&zwj; നിന്നും 6,140 മൈൽ അകലെ (9881 കിലോമീറ്റര്&zwj;) ഉള്ള ട്രിസ്റ്റൻ ഡ കുൻഹ (Tristan da Cunha) എന്നറിയപ്പെടുന്ന അഗ്നിപര്&zwj;വ്വത ദ്വീപ്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g6ypcmrgs9rtqn3wynvn7syh/gettyimages-1050760298-170667a.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt; &lt;span&gt;&lt;strong&gt;ക&lt;/strong&gt;&lt;/span&gt;ഴിഞ്ഞ രണ്ട് വര്&zwj;ഷത്തിനിടെ കൊവിഡ് (covid 19) മഹാമാരിക്ക് സമാനതകളില്ലാത്തെ വ്യാപനമായിരുന്നു ലോകത്തുണ്ടായത്. ചൈനയിലെ വുഹാനില്&zwj; 2019 ഡിസംബര്&zwj; മാസം ആദ്യം സാര്&zwj;സ് കോവ് വൈറസ് സ്ഥിരീകരിക്കുമ്പോള്&zwj; അത്തെരമൊരു വൈറസ് രോഗാണുവിന്&zwj;റെ ശക്തി ദൗര്&zwj;ബല്യങ്ങള്&zwj; ലോകത്തിന് അജ്ഞാതമായിരുന്നു. പിന്നീടിങ്ങോട്ട് ഇന്നലെവരെയുള്ള കണക്കുകള്&zwj; ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു രോഗവ്യാപന ചിത്രമാണ് നല്&zwj;കുന്നത്. കൊവിഡ് ബാധ രേഖപ്പെടുത്തപ്പെട്ടത് മുതല്&zwj; അതിന്&zwj;റെ വിവരങ്ങള്&zwj; സൂക്ഷിക്കുന്ന വേള്&zwj;ഡോമീറ്റേര്&zwj;സ് എന്ന വെബ് സൈറ്റിന്&zwj;റെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെയായി 55,35,91,147 പേര്&zwj;ക്കാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധ മൂലം മരിച്ചവരെ എണ്ണമാകട്ടെ 63,59,967 ഉം. ലോകത്തിലെ എല്ലാ വന്&zwj;കരകളിലും കൊവിഡ് വൈറസിന്&zwj;റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്&zwj;, കഴിഞ്ഞ രണ്ടരവര്&zwj;ഷത്തിനിടെ ഒരിക്കല്&zwj; പോലും കൊവിഡ് രോഗബാധ ഇല്ലാതിരുന്ന ഒരു സ്ഥലം ലോകത്തുണ്ട്. അങ്ങ് അറ്റ്ലാന്റിക് സമുദ്രത്തിൽ, കരയില്&zwj; നിന്നും 6,140 മൈൽ അകലെ (9881 കിലോമീറ്റര്&zwj;) ഉള്ള ട്രിസ്റ്റൻ ഡ കുൻഹ (Tristan da Cunha) എന്നറിയപ്പെടുന്ന അഗ്നിപര്&zwj;വ്വത ദ്വീപ്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;അന്&zwj;റ്ലാന്&zwj;റിക് സമുദ്രത്തില്&zwj; ആഫ്രിക്കന്&zwj; വന്&zwj;കരയ്ക്കും തെക്കേ അമേരിക്കന്&zwj; വന്&zwj;കരയ്ക്കും ഇടയില്&zwj; ഏതാണ്ട് മദ്ധ്യത്തിലായി കിടക്കുന്ന അഗ്നിപര്&zwj;വ്വത ദ്വീപാണ് ട്രിസ്റ്റന്&zwj; ഡ കുന്&zwj;ഹ. ബ്രിട്ടീഷ് അധീനതയിലുള്ള ഈ ദ്വീപില്&zwj; ഏതാണ്ട് 250 ഓളം അന്തേവാസികളാണ് ഉള്ളത്. ഇവിടെ ഇതുവരെയായും കൊവിഡ് രോഗാണുവിന് പ്രവേശനുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്&zwj;ട്ടുകള്&zwj;.&lt;/p&gt; &lt;img&gt;&lt;p&gt;ട്രിസ്റ്റൻ ഡ കുൻഹയുടെ മാതൃരാജ്യമായ യുകെയില്&zwj; കൊവിഡ് രോഗാണുവ്യാപനം അഞ്ചാം തരംഗത്തിലേക്ക് കടക്കുകയാണ്. യുകെയില്&zwj; ഇതുവരെയായി 2,27,41,065 പേര്&zwj;ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വോള്&zwj;ഡോമീറ്ററിന്&zwj;റെ കണക്കുകള്&zwj; പറയുന്നു. അതേസമയം 1,80,417 പേര്&zwj; കൊവിഡ് ബാധയെ തുടര്&zwj;ന്ന് മരിച്ചു. രാജ്യം നിലവില്&zwj; അഞ്ചാം തരംഗത്തിലേക്ക് കടന്നു.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;രണ്ടര വര്&zwj;ഷത്തിനിടെയിലെ കൊവിഡ് വ്യാപനം രാജ്യത്തിന്&zwj;റെ ഉത്പാദനത്തെയും അത് വഴി സമ്പത്ത് വ്യവസ്ഥയെയും പിടിച്ച് ഉലച്ചെന്ന് കണക്കുകളും പറയുന്നു. അപ്പോഴും ആഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് ഒരാഴ്ച നീണ്ട് നിൽക്കുന്ന കപ്പല്&zwj; യാത്രയിലൂടെ എത്തപ്പെടാന്&zwj; പറ്റുന്ന യുകെയുടെ അധീനതയിലുള്ള ട്രിസ്റ്റൻ ഡ കുൻഹ ദ്വീപില്&zwj; ഇതുവരെയായും ഒരു കൊവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt; &lt;img&gt;&lt;p&gt;ലോക്ക്ഡൗണുകളുടെയും മാസ്ക്-സാമൂഹിക അകലവും തുടങ്ങിയ നിയന്ത്രണങ്ങളില്&zwj;പ്പെട്ട് ലോകത്തെ മറ്റ് ദേശങ്ങള്&zwj; വീര്&zwj;പ്പുമുട്ടുമ്പോള്&zwj; തെക്കൻ അറ്റ്ലാന്&zwj;റിക് സമുദ്രത്തിലെ അഗ്നിപർവ്വത ദ്വീപുകളുടെ വിദൂര സഖ്യമായ ട്രിസ്റ്റൻ ഡ കുൻഹയിലെ 250 നിവാസികൾക്ക് കഴിഞ്ഞ രണ്ട് വർഷും മറ്റ് വര്&zwj;ഷങ്ങളെ പോലെ പതിവുപോലെ കടന്ന് പോയി.&lt;/p&gt; &lt;img&gt;&lt;p&gt;വന്&zwj;കരയില്&zwj; നിന്ന് ഏതാണ്ട് 10,000 കിലോമീറ്റര്&zwj; ദൂരത്തുള്ള ഈ ദ്വീപിലേക്ക് അപൂര്&zwj;വ്വമായാണ് മത്സ്യബന്ധന, ഗവേഷണ കപ്പലുകൾ പോലും എത്തിചേരാറ്. അതല്ലെങ്കില്&zwj; ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്&zwj; നിന്ന് ഒരാഴ്ച നീണ്ടു നില്&zwj;ക്കുന്ന കപ്പല്&zwj; യാത്രമാത്രമാണ് ആശ്രയം. വന്&zwj; കരകളില്&zwj; നിന്ന് മനുഷ്യന് എത്തിചേരാവുന്ന യാത്രയുടെ ദൈര്&zwj;ഘ്യം കാരണം ഒരു കൊവിഡ് കേസ് പോലും തീരത്തെത്തിയില്ല.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;ഇനി കപ്പലില്&zwj; ആര്&zwj;ക്കെങ്കിലും കൊവിഡ് ബാധി സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്&zwj; അവയെ തീരത്തടുപ്പിക്കാതെ തിരിച്ചയച്ചും അവര്&zwj; പ്രതിരോധം തീര്&zwj;ത്തു. ട്രിസ്റ്റൻ ഡ കുൻഹയുടെ രണ്ട് ജോയിന്&zwj;റ് അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളായ സ്റ്റീഫൻ ടൗൺസെൻഡ്, ദ്വീപ് നിവാസികളുടെ പാൻഡെമിക്ക് അനുഭവത്തെക്കുറിച്ച് പറഞ്ഞത് : ' ഞങ്ങളുടെ എല്ലാ മുൻകരുതലുകളുടെയും ഫലമായി, ദ്വീപിനെ കോവിഡ് രഹിതമായി നിലനിർത്തി. ക്രിസ്മസും പുതുവർഷവും എല്ലാവര്&zwj;ഷവും സാധാരണപോലെ ആഘോഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,' എന്നാണ്.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;ഇവിടെ പരിമിതമായ ആരോഗ്യ സൗകര്യങ്ങളാണുള്ളത്. കൂടാതെ പ്രായമായ ജനസംഖ്യ കൂടുതലാണ്. അതിനാല്&zwj; കൊവിഡിനെ പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു ടൗൺസെൻഡ് കൂട്ടിച്ചേര്&zwj;ത്തു. 'ഞങ്ങൾക്ക് ദ്വീപിൽ ഒരു ചെറിയ മെഡിക്കൽ സെന്&zwj;റർ മാത്രമേയുള്ളൂ. ഞങ്ങൾക്ക് ഐസിയുവോ വെന്&zwj;റിലേറ്റര്&zwj; സൗകര്യങ്ങളോ ഇല്ല. ഇവിടെയുള്ള ജനസംഖ്യയില്&zwj; താരതമ്യേന പ്രായമായവര്&zwj; ഏറെയാണ്. ആരോഗ്യപരമായ നിരവധി പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് നമ്മൾ വളരെ ശ്രദ്ധിക്കണം.' അദ്ദേഹം ഡെയ്ലി മെയിലിനോട് പറയുന്നു.&lt;/p&gt; &lt;img&gt;&lt;p&gt;218 വ്യക്തികൾ അടങ്ങുന്ന അഞ്ച് കുടുംബങ്ങൾ മാത്രമാണ് ദ്വീപിലെ താമസക്കാരായുള്ളത്. &amp;nbsp;പ്രവാസി തൊഴിലാളികളായും അവരുടെ കുടുംബങ്ങളായും ഡോക്ടർമാരും നഴ്സുമാരും അധ്യാപകരും ഉൾപ്പെടെ 30 പേരുകൂടി ദ്വീപിലുണ്ട്. ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട വാസസ്ഥലം ഏഴ് കടല്&zwj; പ്രദേശത്തെ എഡിൻബർഗ് ആണ്. 1961 ല്&zwj; ഈ ദ്വീപില്&zwj; അഗ്നിപര്&zwj;വ്വത സ്ഫോടനമുണ്ടായപ്പോള്&zwj; ജനങ്ങള്&zwj; ഇവിടെ നിന്നും പലായനം ചെയ്തു.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;എന്നാല്&zwj;, 1963 ല്&zwj; ഇവരെ എഡിൻബർഗില്&zwj; വീണ്ടും പുനരധിവസിപ്പിച്ചു. ദ്വീപ് സന്ദർശകരെ അനുവദിക്കുന്നില്ല. ഇനി മടങ്ങിവരുന്ന ഏതെങ്കിലും ദ്വീപ് നിവാസികളോ അല്ലെങ്കിൽ തൊഴിലാളികളോ ട്രിസ്റ്റൻ ഡ കുൻഹയിലേക്ക് പ്രവേശിക്കണമെങ്കില്&zwj; പൂർണ്ണമായി വാക്സിനേഷൻ എടുത്തിരിക്കണം. ദക്ഷിണാഫ്രിക്കയിലെ കേപ്&zwj;ടൗണില്&zwj; നിന്ന് ദ്വീപിലേക്ക് ആരെങ്കിലും പുറപ്പെടുന്നുണ്ടെങ്കില്&zwj; അതിന് മുമ്പ് പിസിആർ ടെസ്റ്റ് നടത്തി.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;10 ദിവസം അംഗീകൃത കേപ്ടൗൺ ഹോട്ടലിൽ ഐസൊലേറ്റ് ചെയ്യണം. മാത്രമല്ല, ദ്വീപിലേക്കുള്ള ഒരാഴ്ച നീണ്ട യാത്രയും ദ്വീപ് നിവാസികൾക്ക് അനുകൂലമാണ്. കാരണം, കൊവിഡ് ബാധിതരായ യാത്രക്കാർക്ക് യാത്രയ്ക്കിടയില്&zwj; രോഗലക്ഷണങ്ങള്&zwj; ഉണ്ടായതാല്&zwj; ദ്വീപിലേക്ക് പ്രവേശനം നിഷേധിക്കുകയോ അല്ലെങ്കില്&zwj; രോഗിയെ അവിടെ വച്ച് തന്നെ ക്വാറന്&zwj;റീന്&zwj; ചെയ്യുകയോ ചെയ്യാം.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;2021 ജൂലൈയിലാണ് ഏക കോവിഡ് ഭീതി ദ്വീപിലുണ്ടായത്. എംഎഫ്&zwnj;വി എഡിൻബർഗ് എന്ന മത്സ്യബന്ധന കപ്പലില്&zwj; നിന്ന് ദ്വീപിലേക്കുള്ള മത്സ്യവിതരണ കപ്പലില്&zwj; യാത്ര ചെയ്തിരുന്നവര്&zwj;ക്ക് അസ്വസ്ഥത തോന്നിയത് മാത്രമാണ് ദ്വീപിനുണ്ടായ ഏക കൊവിഡ് ആശങ്ക. പരിശോധനയില്&zwj; പലരും പോസറ്റീവ് ആയി. തുടര്&zwj;ന്ന് നെഗറ്റീവായിരുന്ന തൊഴിലാളികള്&zwj;ക്ക് ദ്വീപില്&zwj; പ്രവേശിപ്പിക്കാന്&zwj; അനുമതി നല്&zwj;കി.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;ആ സമയത്ത് മാത്രമാണ് ദ്വീപിലെ ഏക ലോക്ഡൗണ്&zwj; പ്രഖ്യാപിച്ചതെന്നും ടൗൺസെൻഡ് പറഞ്ഞു. അങ്ങനെ 10 ദിവസം ദ്വീപില്&zwj; ലോക്&zwj;ഡൗണ്&zwj; പ്രഖ്യാപിച്ചു 'ഓഫീസുകളും കടകളും സ്&zwnj;കൂളും അടഞ്ഞുകിടന്നു. വീടുകളിലേക്ക് കടയിൽ നിന്ന് അവശ്യസാധനങ്ങൾ എത്തിച്ചു. &amp;nbsp;കന്നുകാലികൾക്ക് ഭക്ഷണം നൽകാനും നായ്ക്കളെ വ്യായാമം ചെയ്യാനും ആളുകൾ ദിവസത്തിൽ ഒരു മണിക്കൂർ മാത്രം വീടിന് പുറത്തിറങ്ങി.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;10 ദിവസത്തിന് ശേഷം കരയിലേക്ക് വന്ന എല്ലാ കപ്പല്&zwj; യാത്രക്കാരെയും വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരും നെഗറ്റീവ്, ദ്വീപ് വീണ്ടും സാധാരണ ജീവിതത്തിലേക്ക് കടന്നു. 2020 മാർച്ചിൽ, ജനസംഖ്യയുടെ പകുതിയും 50 വയസ്സിന് മുകളിലുള്ള ട്രിസ്റ്റൻ ഡാ കുൻഹ കർശനമായ ഒറ്റപ്പെടൽ (Isolation ) നയം സ്വീകരിച്ചു. മടങ്ങിവരുന്ന താമസക്കാരെയും പ്രധാന ജീവനക്കാരെയും മാത്രമേ ദ്വീപിലേക്ക് ഇറങ്ങാൻ അനുവദിച്ചൊള്ളൂ.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;ഭാവിയിൽ ഇത്തരമൊരു സംഭവം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ദ്വീപിന് ലോക്ക്ഡൗൺ ഒരു പ്രധാന പഠനാനുഭവമായിരുന്നുവെന്ന് ടൗൺസെൻഡ് പറഞ്ഞു. ചില ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ലോക്ക്ഡൗൺ നിയമങ്ങൾ പ്രധാനമായും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt; &lt;img&gt;&lt;p&gt;ഫൈസറും മോഡേണയും പ്രവർത്തനക്ഷമമായി തുടരാൻ -80 മുതൽ -60 C വരെ താപനിലയിൽ സൂക്ഷിക്കണം. ഒരാഴ്ചത്തെ യാത്രയില്&zwj; ഇത് അസാധ്യമാണ്. അതിനാല്&zwj; ദ്വീപില്&zwj; 8 C യില്&zwj; സൂക്ഷിക്കാന്&zwj; പറ്റുന്ന ഓക്&zwnj;സ്&zwnj;ഫോർഡ്/ആസ്&zwnj;ട്രാസെനെക്ക വാക്&zwnj;സിനാണ് ഉപയോഗിച്ചത്. ബ്രിട്ടന്&zwj;റെ റോയല്&zwj; നേവി കപ്പലില്&zwj; പ്രത്യേകം സംവിധാനമൊരുക്കിയാണ് 2021 ഏപ്രിലില്&zwj; ദ്വീപിലേക്ക് വാക്സിനെത്തിച്ചത്.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;നിലവില്&zwj; ദ്വീപിലെ മുതിര്&zwj;ന്നവരില്&zwj; 95 ശതമാനം പേരും രണ്ട് വാക്സിനെടുത്തു. മറ്റുള്ളവര്&zwj; മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്&zwj; വിട്ടുനില്&zwj;ക്കുന്നു. കൊവിഡ് വകഭേദങ്ങളില്&zwj; നിന്ന് സംരക്ഷണത്തിനായി കൊവിഡ് ബൂസ്റ്ററുകൾക്കായി തങ്ങള്&zwj; കാത്തിരിക്കുകയാണെന്നും ടൗൺസെൻഡ് പറഞ്ഞു. മഹാമാരിയുടെ മറ്റൊരു പ്രധാന വെല്ലുവിളി കപ്പലിൽ എത്തുന്ന ഭക്ഷണ വിതരണമായിരുന്നു.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;ദ്വീപിലേക്ക് അഞ്ചമാസത്തോളം പുതിയ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്തില്ല. ഇതില്&zwj; നിന്നും പാഠം ഉള്&zwj;ക്കൊണ്ട് ഭാവിയിലേക്കായി തങ്ങളുടെ ഭക്ഷ്യാവശ്യത്തിനായി ഒരു ഹൈഡ്രോപോണിക്സ് ഹരിതഗൃഹം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.&lt;/p&gt; &lt;img&gt;&lt;p&gt;നിലവില്&zwj; ബ്രിട്ടനിലെ കൊവിഡ് രോഗ ബാധാകണക്കുകള്&zwj; രണ്ടാഴ്ചയ്ക്കുള്ളില്&zwj; ഏകദേശം ഇരട്ടിയായി ഉയര്&zwj;ന്നു. രാജ്യത്ത് &amp;nbsp;ഇപ്പോൾ ഓരോ ദിവസവും 1,000-ത്തിലധികം പേര്&zwj;ക്ക് രോഗം സ്ഥിരീകരിക്കുന്നു. ഏതാണ്ട് 20 ഓളം പേരാണ് ഓരോ ദിവസവും മരിക്കുന്നത്. എന്നാല്&zwj;, തങ്ങള്&zwj; സ്ഥിതി നിരീക്ഷിക്കുകയാണെന്നും നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരാൻ ഇപ്പോള്&zwj; ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/gallery/international-news/not-a-single-covid-case-reported-in-two-and-a-half-years-in-tristan-da-cunha-redplg"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് ആശ്വാസം; പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, 24 മണിക്കൂറിനിടെ  14,830 കേസുകൾ]]></title>
            <link>https://www.asianetnews.com/coronavirus-india/india-reports-14-830-fresh-cases-in-past-24-hours-12-percentage-lower-than-yesterday-rfm93a</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/india-reports-14-830-fresh-cases-in-past-24-hours-12-percentage-lower-than-yesterday-rfm93a</guid>
            <pubDate>Tue, 26 Jul 2022 12:45:17 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗബാധതിരുടെ എണ്ണം 12 ശതമാനം കുറഞ്ഞു, ടിപിആർ 3.48 ശതമാനം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g79cj1rqbkdb0tr9rgcjev4e/covid-cases.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. ഇന്നലത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം 12 ശതമാനം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 14,830 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 36 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 1,47,512 പേർക്കാണ് രോഗബാധയുള്ളത്. ഇന്നലത്തെ അപേക്ഷിച്ച് 3,365 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 36 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ മരണം 5,26,110 ആയി. 3.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.&lt;/p&gt; &lt;p&gt;കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടിലാണ് ഏറ്റവും അധികം പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്തത്. 1,903 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാടിന് പുറമേ, കേരളം (1,700), പശ്ചിമ ബംഗാൾ (1,094), കർണാടക (939), മഹാരാഷ്ട്ര (785) എന്നിവിടങ്ങിലും രോഗബാധ കൂടുതലാണ്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 43.29 ശതമാനം ഈ 5 സംസ്ഥാനങ്ങളിലായാണ്. എന്നാൽ കേരളത്തിലുൾപ്പെടെ മുൻ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസ സൂചകമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഊ&zwj;ർജിതമാക്കിയിട്ടുണ്ട്. ഇതുവരെ&amp;nbsp;202.5&amp;nbsp;കോടി ഡോസ് വാക്സ&zwj;ീൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.&amp;nbsp;93.04&amp;nbsp;കോടി രണ്ടാം ഡോസും,&amp;nbsp;7.57&amp;nbsp;കോടി മുൻകരുതൽ ഡോസും വിതരണം ചെയ്തു. കഴിഞ്ഞ&amp;nbsp;24&amp;nbsp;മണിക്കൂറിൽ&amp;nbsp;നൽകിയത്&amp;nbsp;30,42,476&amp;nbsp;ഡോസുകളാണ്.&amp;nbsp;12&amp;nbsp;മുതൽ&amp;nbsp;14&amp;nbsp;വയസ്സ്&amp;nbsp;പ്രായമുള്ളവർക്കുള്ളവരുടെ വിഭാഗത്തിൽ, 3.85 കോടി പേർക്ക് ആദ്യ ഡോസ് നൽകിയിട്ടുണ്ട്. 2022&amp;nbsp;മാർച്ച്&amp;nbsp;16നാണ് ഈ വിഭാഗത്തിന് കുത്തിവയ്പ്പ് തുടങ്ങിയത്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/india-reports-14-830-fresh-cases-in-past-24-hours-12-percentage-lower-than-yesterday-rfm93a"/>
        </item>
        <item>
            <title><![CDATA[കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ്; ദില്ലി സന്ദർശനം റദ്ദാക്കി]]></title>
            <link>https://www.asianetnews.com/coronavirus-india/karnataka-cm-tests-covid-positive-cancels-delhi-trip-rg6v60</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/karnataka-cm-tests-covid-positive-cancels-delhi-trip-rg6v60</guid>
            <pubDate>Sat, 06 Aug 2022 15:45:36 +0530</pubDate>
            <description><![CDATA[&lt;p&gt;ബസവരാജ് ബൊമ്മയ് ബെംഗളൂരുവിലെ വസതിയിൽ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g9sae33c6h1b1982jmjjjak9/basavaraj-bommai.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു: &lt;/strong&gt;കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ വസതിയിൽ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി. ബൊമ്മയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ദില്ലി സന്ദർശനം അടക്കം മുഖ്യമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.&amp;nbsp; താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ &amp;nbsp;പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേഗം സുഖമാകട്ടെ എന്ന് തമിഴ&zwj;്&zwj;നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ബസവരാജ് ബൊമ്മയ്ക്ക് സന്ദേശം അയച്ചു.&lt;/p&gt; &lt;p&gt;കൊവിഡ് വ്യാപനം: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്, വാക്സീനേഷനും പരിശോധനകളും കൂട്ടാൻ നി&zwj;ർദേശം&lt;/p&gt; &lt;p&gt;കൊവിഡ് വ്യാപനത്തിൽ കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തിൽ പ്രതിദിന കൊവിഡ് വർധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് ആവർത്തിച്ച് അറിയിപ്പ് നൽകിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളിൽ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. 1364 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോ&zwj;ർട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.&lt;/p&gt; &lt;p&gt;സംസ്ഥാനത്ത് പരിശോധനയും വാക്സിനേഷനും കൂട്ടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകി. ടിപിആർ കൂടിയ ഇടങ്ങൾ, രോഗ ക്ലസ്റ്ററുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. പതിനെട്ട് വയസ്സിന് മുകളിലുളളവർക്ക് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ കരുതൽ ഡോസ് പ്രയോജനപ്പെടുത്താൻ കൂടുതൽ ഊർജിതമായി വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കാനും കേന്ദ്രം നിർദേശിച്ചു.&amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/karnataka-cm-tests-covid-positive-cancels-delhi-trip-rg6v60"/>
        </item>
        <item>
            <title><![CDATA[കൊവിഡ് വ്യാപനം: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്, വാക്സീനേഷനും പരിശോധനകളും കൂട്ടാൻ നി‍ർദേശം]]></title>
            <link>https://www.asianetnews.com/coronavirus-kerala/ministry-of-health-sends-letter-to-kerala-asks-to-increase-covid-tests-and-vaccination-rg6qzz</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-kerala/ministry-of-health-sends-letter-to-kerala-asks-to-increase-covid-tests-and-vaccination-rg6qzz</guid>
            <pubDate>Sat, 06 Aug 2022 14:15:35 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലെന്ന് കേന്ദ്രം. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g9s5990fg6xe46ncyp92j56v/covid-test.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;കൊവിഡ് വ്യാപനത്തിൽ കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തിൽ പ്രതിദിന കൊവിഡ് വർധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് ആവർത്തിച്ച് അറിയിപ്പ് നൽകിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളിൽ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. 1364 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോ&zwj;ർട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.&lt;/p&gt; &lt;p&gt;സംസ്ഥാനത്തെ 10 ജില്ലകളിൽ ഓഗസ്റ്റ് 4നും 28നും ഇടയിലുള്ള കാലയളവിലെ പരിശോധനകളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിമർശനം. അ&zwj;ഞ്ച് ജില്ലകളിലെ ഈ കാലയളവിലെ പ്രതിവാര കേസുകളുടെ എണ്ണത്തിലെ വർധനയും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ആളുകൾ ഒത്തുചേരാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പേർ യാത്ര ചെയ്യാനുള്ള സാഹചര്യവും നിലനിൽക്കുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;സംസ്ഥാനത്ത് പരിശോധനയും വാക്സിനേഷനും കൂട്ടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകി. ടിപിആർ കൂടിയ ഇടങ്ങൾ, രോഗ ക്ലസ്റ്ററുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. പതിനെട്ട് വയസ്സിന് മുകളിലുളളവർക്ക് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ കരുതൽ ഡോസ് പ്രയോജനപ്പെടുത്താൻ കൂടുതൽ ഊർജിതമായി വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കാനും കേന്ദ്രം നിർദേശിച്ചു.&amp;nbsp;   &amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-kerala/ministry-of-health-sends-letter-to-kerala-asks-to-increase-covid-tests-and-vaccination-rg6qzz"/>
        </item>
        <item>
            <title><![CDATA[കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു, 24 മണിക്കൂറിനിടെ 17,135 പേർക്ക് കൊവിഡ്, 47 മരണം]]></title>
            <link>https://www.asianetnews.com/coronavirus-india/india-sees-sharp-rise-in-covid-cases-17135-cases-in-past-24-hours-rg0yin</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/india-sees-sharp-rise-in-covid-cases-17135-cases-in-past-24-hours-rg0yin</guid>
            <pubDate>Wed, 03 Aug 2022 11:12:23 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളം, മഹാരാഷ്ട്ര, തമിഴ&zwj;്&zwj;നാട്, കർണാടക സംസ്ഥാനങ്ങൾക്ക് പിന്നാലെ തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g7bgrpyfwgqnhxg7z7hjpj1v/corona1.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ &amp;nbsp;വീണ്ടും വർ&zwj;ധന. ഇരുപത്തിനാല് മണിക്കൂറിനിടെ &amp;nbsp;17,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി ഉയർന്നു. 3.69 ശതമാനമാണ് ടിപിആർ. 24 മണിക്കൂറിനിടെ 47 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,26,477 ആയി. കഴിഞ്ഞ ദിവസം 13,734 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 34 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 24 മണിക്കൂറിനുള്ളിൽ 19,823 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആയി. 98.49 &amp;nbsp;ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.&amp;nbsp;&lt;/p&gt; &lt;p&gt;കേരളം, മഹാരാഷ്ട്ര, തമിഴ&zwj;്&zwj;നാട്, കർണാടക സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതൽ രോഗബാധിതരുള്ളത്. തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. മൂന്നാം തരംഗത്തിന് ശേഷം തെലങ്കാനയിൽ ഇതാദ്യമായി രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇതാദ്യമായാണ് തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;രാജ്യത്തിതു വരെ നൽകിയ ആകെ വാക്സീനുകളുടെ എണ്ണം 204.84 കോടി (2,04,84,30,732) കടന്നു. 2,71,69,995 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സീൻ നൽകിയത്. 12 മുതൽ 14 വയസ്സ് പ്രായമുള്ളവരുടെ വിഭാഗത്തിൽ ഇതുവരെ 3.91 കോടിയിൽ കൂടുതൽ (3,91,64,000) ആദ്യ ഡോസ് വാക്സീൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൗമാരക്കാർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16ന് ആണ് ആരംഭിച്ചത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 75 ദിവസത്തെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി, 18നും 75നും ഇടയിൽ പ്രായമുള്ളവർക്കായി പ്രഖ്യാപിച്ച സൗജന്യ കരുതൽ ഡോസ് വിതരണം പുരോഗമിക്കുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/india-sees-sharp-rise-in-covid-cases-17135-cases-in-past-24-hours-rg0yin"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞില്ല; 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ പുതിയ കേസുകൾ, 58 മരണം]]></title>
            <link>https://www.asianetnews.com/coronavirus-india/india-reports-20-044-fresh-cases-56-fatalities-in-last-24-hours-rf3myf</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/india-reports-20-044-fresh-cases-56-fatalities-in-last-24-hours-rf3myf</guid>
            <pubDate>Sat, 16 Jul 2022 11:21:51 +0530</pubDate>
            <description><![CDATA[&lt;p&gt;24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ്. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മരണ നിരക്കും മാറ്റമില്ലാതെ തുടരുന്നു&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g82rzqnjtp1wtavvmttcjv1g/covid-cases--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. 24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760 ആക്ടീവ് കേസുകളാണുള്ളത്. മരണ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 58 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,660 ആയി. വെള്ളിയാഴ്ച 20,038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 47 മരണവും റിപ്പോ&zwj;ർട്ട് ചെയ്തിരുന്നു.&lt;/p&gt; &lt;p&gt;സംസ്ഥാനത്തും കൊവിഡ് വ്യാപന തോത് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 2,871 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 729 പേർക്ക് ജില്ലയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു.&amp;nbsp;എറണാകുളം-634, കൊല്ലം-348, കോട്ടയം-291, തൃശ്ശൂർ-182, പത്തനംതിട്ട-171, ആലപ്പുഴ-161, പാലക്കാട്-97, കോഴിക്കോട്-67, മലപ്പുറം-64, ഇടുക്കി-57, കണ്ണൂർ-38, കാസർകോട്-17, വയനാട്-15 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗികളുടെ എണ്ണം.&amp;nbsp;അതേസമയം വെള്ളിയാഴ&zwj;്&zwj;ച സംസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്തില്ല.&amp;nbsp;&lt;/p&gt; &lt;p&gt;സംസ്ഥാനത്ത് 18 വയസിന് മുകളില്&zwj; പ്രായമുള്ളവര്&zwj;ക്ക് സൗജന്യ കരുതല്&zwj; ഡോസ് വിതരണം ഇന്നലെ തുടങ്ങി. 656 കേന്ദ്രങ്ങളിലൂടെയാണ് വെള്ളിയാഴ&zwj;്&zwj;ച കരുതൽ ഡോസ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ ആകെ 1,002 കൊവിഡ് വാക്&zwnj;സിനേഷന്&zwj; കേന്ദ്രങ്ങൾ പ്രവര്&zwj;ത്തിച്ചു. 12 വയസിന് മുകളിലുള്ള കുട്ടികള്&zwj;ക്കായി 97 വാക്&zwnj;സിനേഷന്&zwj; കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്&zwj;ക്കായി 249 കേന്ദ്രങ്ങളും പ്രവര്&zwj;ത്തിച്ചു. സംസ്ഥാനത്ത് ഇനിയും കൊവിഡ് കുറഞ്ഞിട്ടില്ലാത്തതിനാൽ എല്ലാവരും മാര്&zwj;ഗനിര്&zwj;ദേശങ്ങള്&zwj; കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്&zwnj;സീനെടുക്കാന്&zwj; ശേഷിക്കുന്നവര്&zwj; മടിച്ച് നിൽക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 75 ദിവസം മാത്രമേ സൗജന്യമായി കരുതല്&zwj; ഡോസ് എടുക്കാന്&zwj; സാധിക്കൂ. സെപ്തംബര്&zwj; മാസം അവസാനം വരെ ഇത് തുടരും. സംസ്ഥാനത്ത് നിലവിൽ വാക്&zwnj;സീൻ ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/india-reports-20-044-fresh-cases-56-fatalities-in-last-24-hours-rf3myf"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് 21,880 പേർക്ക് കൂടി കൊവിഡ്, ടിപിആർ 4.42 ശതമാനം; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും രോഗം]]></title>
            <link>https://www.asianetnews.com/india-news/covid-case-daily-cases-rises-in-india-us-president-joe-biden-tests-positive-rfepp4</link>
            <guid isPermaLink="true">https://www.asianetnews.com/india-news/covid-case-daily-cases-rises-in-india-us-president-joe-biden-tests-positive-rfepp4</guid>
            <pubDate>Fri, 22 Jul 2022 11:09:59 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഉയർന്ന് തുടരുകയാണ്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, കർണാടക, തമിഴ&zwj;്&zwj;നാട് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്.ഉത്തരാഖണ്ഡില്&zwj; കൊവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കി&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g8j5syr2ggtm865btcr28vvm/covid-biden.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ആശങ്ക കൂട്ടി രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. പ്രതിദിന രോഗികളുടെ എണ്ണം 21,880 ആയി. കഴിഞ്ഞ 153 ദിവസത്തെ ഉയർന്ന് പ്രതിദിന നിരക്കാണിത്. ഇന്നലെ &amp;nbsp;21,566 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. &amp;nbsp;4.42 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.&amp;nbsp;&lt;/p&gt; &lt;p&gt;കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഉയർന്ന് തുടരുകയാണ്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, കർണാടക, തമിഴ&zwj;്&zwj;നാട് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. രോഗവ്യാപന നിരക്കിൽ മാറ്റം വന്നതോടെ ഉത്തരാഖണ്ഡ് കൊവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കി. മാസ്&zwj;ക് ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നി&zwj;ർദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരാഖണ്ഡ് സർക്കാർ നിർദേശിച്ചു. കൊവിഡിന് പുറമേ ഡെങ്കിപ്പനി കൂടി പകർന്ന് പിടിക്കുന്നതാണ് ഉത്തരാഖണ്ഡിനെ ആശങ്കയിലാക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക &amp;nbsp;നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കേരളം ഉൾപ്പെടെ കൊവിഡ് വ്യാപനം കൂടിയ 9 സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാൻ ഈ സംസ്ഥാനങ്ങളോട് മന്ത്രാലയം നിർദേശിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ബൈഡന് കൊവിഡ്&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് ബാധിച്ചതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. എഴുപത്തിയൊമ്പതുകാരനായ ബൈഡന് നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. രണ്ട് തവണ വാക്സീനും രണ്ട് തവണ ബൂസ്റ്റർ ഡോസും എടുത്തിരുന്നു ബൈഡൻ. ഐസൊലേഷനിൽ പ്രവേശിച്ച ബൈഡൻ, വൈറ്റ്ഹൗസിൽ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജോലികളെല്ലാം അദ്ദേഹം നിർവഹിക്കുന്നുണ്ടെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ബൈഡനുമായി സമ്പർക്കത്തിൽ വന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ് ടെസ്റ്റ് ചെയ്തെങ്കിലും പരിശോധനാഫലം നെഗറ്റീവ് ആണ്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/covid-case-daily-cases-rises-in-india-us-president-joe-biden-tests-positive-rfepp4"/>
        </item>
        <item>
            <title><![CDATA['ഡെൽറ്റയേക്കാള്‍ അഞ്ച് മടങ്ങ് തീവ്രമായ കൊവിഡ് വേരിയന്‍റ്, മരണനിരക്ക് കൂടുതല്‍, കണ്ടെത്താന്‍ പ്രയാസം'; സത്യമോ?]]></title>
            <link>https://www.asianetnews.com/fact-check/message-is-circulating-in-social-media-regarding-xbb-variant-of-covid19-is-fake-fact-check-jje-s5yd9s</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/message-is-circulating-in-social-media-regarding-xbb-variant-of-covid19-is-fake-fact-check-jje-s5yd9s</guid>
            <pubDate>Wed, 20 Dec 2023 12:22:37 +0530</pubDate>
            <description><![CDATA[&lt;p&gt;COVID-Omicron XBB വേരിയന്&zwj;റ് ഡെൽറ്റ വേരിയന്&zwj;റിനേക്കാൾ 5 മടങ്ങ് കൂടുതൽ ശക്തവും മരണനിരക്ക് കൂടുതലുള്ളതുമാണെന്നാണ് മലയാളത്തിലുള്ള വൈറല്&zwj; സന്ദേശത്തില്&zwj; പറയുന്നത്&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01hj2z8saa2b9vea1m2t6bnpwh/410520036-882122363382983-6974500940939166840-n.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കേരളത്തില്&zwj; കൊവിഡ് പോസിറ്റീവ് കേസുകള്&zwj; വര്&zwj;ധിക്കുന്ന സാഹചര്യത്തില്&zwj; സാമൂഹ്യമാധ്യമങ്ങളില്&zwj; ഒരു സന്ദേശം വ്യാപകം. 'COVID-Omicron XBB' വേരിയന്&zwj;റ് ഡെൽറ്റ വേരിയന്&zwj;റിനേക്കാൾ 5 മടങ്ങ് കൂടുതൽ ശക്തവും മരണനിരക്ക് കൂടുതലുള്ളതുമാണെന്നാണ് മലയാളത്തിലുള്ള വൈറല്&zwj; സന്ദേശത്തില്&zwj; പറയുന്നത്. COVID-Omicron XBB വേരിയന്റ് കണ്ടുപിടിക്കാന്&zwj; പ്രയാസമാണെന്നും ലക്ഷണങ്ങള്&zwj; എന്തൊക്കെയാണെന്നും സന്ദേശത്തില്&zwj; പറയുന്നു. ഈ സന്ദേശം ആളുകളെ ആശങ്കയിലാക്കുന്ന സാഹചര്യത്തില്&zwj; വസ്&zwnj;തുത എന്താണ് എന്ന് പരിശോധിക്കാം.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;പ്രചാരണം&lt;/strong&gt;&lt;/p&gt; &lt;p&gt;C S Rajesh Kuzhiyadiyil&amp;nbsp;എന്ന ഫേസ്&zwnj;ബുക്ക് യൂസര്&zwj; 2023 ഡിസംബര്&zwj; 19ന് പോസ്റ്റ് ചെയ്&zwnj;ത സന്ദേശത്തില്&zwj; പറയുന്ന കാര്യങ്ങള്&zwj; ചുവടെ.&amp;nbsp;&lt;/p&gt; &lt;p&gt;'ജാഗ്രത&lt;/p&gt; &lt;p&gt;കൊറോണ വൈറസിന്റെ പുതിയ COVID-Omicron XBB വേരിയന്റ് വ്യത്യസ്തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതുമാണ് കാരണം എല്ലാവരും മാസ്ക് ധരിക്കാൻ നിർദ്ദേശിക്കുന്നു:-&lt;/p&gt; &lt;p&gt;COVID-Omicron XBB എന്ന പുതിയ വൈറസിന്റെ ലക്ഷണങ്ങൾ ഇപ്രകാരമാണ്:-&lt;/p&gt; &lt;p&gt;1. ചുമ ഇല്ല. 2. പനി ഇല്ല.&lt;/p&gt; &lt;p&gt;ഒരുപാട് ഉണ്ടാകും :-&lt;/p&gt; &lt;p&gt;3. സന്ധി വേദന. 4. തലവേദന. 5. കഴുത്ത് വേദന. 6. മുകളിലെ നടുവേദന. 7. ന്യുമോണിയ. 8. പൊതുവെ വിശപ്പില്ല.&lt;/p&gt; &lt;p&gt;തീർച്ചയായും, COVID-Omicron XBB ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് കൂടുതൽ വൈറസ് ഉള്ളതും മരണനിരക്ക് കൂടുതലുള്ളതുമാണ്.&lt;/p&gt; &lt;p&gt;ഈ അവസ്ഥ അതീവ തീവ്രതയിലെത്താൻ കുറച്ച് സമയമെടുക്കും, ചിലപ്പോൾ വ്യക്തമായ ലക്ഷണങ്ങളില്ലാതെ. നമുക്ക് കൂടുതൽ ശ്രദ്ധിക്കാം!&lt;/p&gt; &lt;p&gt;ഇത്തരത്തിലുള്ള വൈറസ് നാസോഫറിംഗൽ പ്രദേശത്ത് വസിക്കുന്നില്ല, താരതമ്യേന ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്വാസകോശങ്ങളെ നേരിട്ട് ബാധിക്കുന്നു, അതായത് &quot;വിൻഡോ&quot;.&lt;/p&gt; &lt;p&gt;Covid Omicron XBB രോഗനിർണയം നടത്തിയ നിരവധി രോഗികളെ ഒടുവിൽ പനിയും വേദനയും ഇല്ലെന്ന് തരംതിരിച്ചു, എന്നാൽ എക്സ്-റേ ഫലങ്ങൾ നേരിയ നെഞ്ച് ന്യുമോണിയ കാണിച്ചു.&lt;/p&gt; &lt;p&gt;മൂക്കിലെ സ്വാബ് പരിശോധനകൾ COVID-Omicron XBB-യ്&zwnj;ക്ക് പലപ്പോഴും നെഗറ്റീവ് ഫലങ്ങൾ നൽകുന്നു, കൂടാതെ തെറ്റായ നെഗറ്റീവ് ഫലങ്ങൾ നൽകുന്ന നാസോഫറിംഗിയൽ ടെസ്റ്റുകളുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.&lt;/p&gt; &lt;p&gt;ഇതിനർത്ഥം വൈറസ് സമൂഹത്തിൽ വ്യാപിക്കുകയും ശ്വാസകോശങ്ങളെ നേരിട്ട് ബാധിക്കുകയും വൈറൽ ന്യുമോണിയയ്ക്ക് കാരണമാവുകയും അത് കടുത്ത ശ്വസന സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും.&lt;/p&gt; &lt;p&gt;Covid-Omicron XBB വളരെ സാംക്രമികവും വളരെ മാരകവും മാരകവുമാണെന്ന് ഇത് വിശദീകരിക്കുന്നു.&lt;/p&gt; &lt;p&gt;ദയവായി ശ്രദ്ധിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, തുറസ്സായ സ്ഥലങ്ങളിൽ പോലും 1.5 മീറ്റർ അകലം പാലിക്കുക, രണ്ട് ലെയർ മാസ്ക് ധരിക്കുക, അനുയോജ്യമായ മാസ്ക് ഉപയോഗിക്കുക, എല്ലാവർക്കും രോഗലക്ഷണമില്ലെങ്കിൽ (ചുമയോ തുമ്മലോ അല്ല) കൈകൾ ഇടയ്ക്കിടെ കഴുകുക.&lt;/p&gt; &lt;p&gt;കൊവിഡ് -19 ന്റെ ആദ്യ തരംഗത്തേക്കാൾ മാരകമാണ് കൊവിഡ് ഒമിക്രൊൺ *&quot;വേവ്&quot;*. &amp;nbsp;അതിനാൽ നമ്മൾ വളരെ ജാഗ്രത പാലിക്കുകയും എല്ലാത്തരം കൊറോണ വൈറസ് മുൻകരുതലുകളും എടുക്കുകയും വേണം.&lt;/p&gt; &lt;p&gt;നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ജാഗ്രതയോടെ ആശയവിനിമയം നടത്തുക.&lt;/p&gt; &lt;p&gt;ഈ വിവരം സ്വയം സൂക്ഷിക്കരുത്, കഴിയുന്നത്ര മറ്റ് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക, പ്രത്യേകിച്ച് നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും.&lt;/p&gt; &lt;p&gt;&lt;strong&gt;ഫേസ്&zwnj;ബുക്ക് പോസ്റ്റിന്&zwj;റെ സ്ക്രീന്&zwj;ഷോട്ട് താഴെ കൊടുക്കുന്നു&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&lt;strong&gt;വസ്&zwnj;തുത&lt;/strong&gt;&lt;/p&gt; &lt;p&gt;COVID-Omicron XBB വേരിയന്&zwj;റ് സംബന്ധിച്ച് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം 2022 ഡിസംബര്&zwj; 22ന് ട്വീറ്റ് ചെയ്&zwnj;തിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്&zwj;റെ വസ്&zwnj;തുതാ പരിശോധനയില്&zwj; കണ്ടെത്താനായി. ആരോഗ്യമന്ത്രാലയത്തിന്&zwj;റെ ട്വീറ്റ് ചുവടെ.&amp;nbsp;&lt;/p&gt;  &lt;p&gt;#FakeNews  This message is circulating in some Whatsapp groups regarding XBB variant of #COVID19.  The message is #FAKE and #MISLEADING. pic.twitter.com/LAgnaZjCCi&lt;/p&gt; &mdash; Ministry of Health (@MoHFW_INDIA) December 22, 2022  &lt;p&gt;2022ല്&zwj; ഇംഗ്ലീഷില്&zwj; പ്രചരിച്ചിരുന്ന സന്ദേശത്തിന്&zwj;റെ മലയാള പരിഭാഷയാണ് ഇപ്പോള്&zwj; 2023 ഡിസംബറില്&zwj; കേരളത്തിലെ പുതിയ കൊവിഡ് സാഹചര്യത്തില്&zwj; പ്രചരിക്കുന്നത്. അതേസമയം COVID-Omicron XBB അല്ല, കേരളത്തില്&zwj; ഇപ്പോള്&zwj; രജിസ്റ്റര്&zwj; ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്&zwj; സ്ഥിരീകരിച്ചിരിക്കുന്നത് ജെഎന്&zwj;.1 എന്ന കൊവിഡിന്&zwj;റെ ഉപവകഭേദമാണ് എന്നും ഏവരും മനസിലാക്കേണ്ടതാണ്. കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. കൊവിഡ് സംബന്ധിയായ സന്ദേശങ്ങള്&zwj; സാമൂഹ്യമാധ്യമങ്ങളില്&zwj; ഷെയര്&zwj; ചെയ്യും മുമ്പ് വസ്&zwnj;തുതകള്&zwj; കൃത്യമായി പരിശോധിക്കാന്&zwj; ശ്രമിക്കേണ്ടതാണ്. ആരോഗ്യവിദഗ്ധര്&zwj; നല്&zwj;കുന്ന ജാഗ്രതാ നിര്&zwj;ദേശങ്ങള്&zwj; കൃത്യമായി പാലിക്കാനും ശ്രദ്ധിക്കുക.&amp;nbsp;&lt;/p&gt; &lt;p&gt;2022ല്&zwj; പ്രചരിച്ചിരുന്ന വ്യാജ സന്ദേശത്തിന്&zwj;റെ സ്ക്രീന്&zwj;ഷോട്ട് ചുവടെ&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;Read more:&amp;nbsp;&lt;strong&gt;'435 രൂപ മുടക്കൂ, സര്&zwj;ക്കാര്&zwj; ജോലി സ്വന്തം'; പണമടച്ച് അപേക്ഷിക്കാന്&zwj; താല്&zwj;പര്യപ്പെടുന്നവര്&zwj;ക്ക് മുന്നറിയിപ്പ്&lt;/strong&gt;&lt;/p&gt; &lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/p&gt;]]></content:encoded>
            <category>coronavirus</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/fact-check/message-is-circulating-in-social-media-regarding-xbb-variant-of-covid19-is-fake-fact-check-jje-s5yd9s"/>
        </item>
    </channel>
</rss>
