<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 20 Jul 2026 22:23:24 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/cricket-sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[പ്രായം തെല്ലും ബാധിച്ചില്ല, വിമര്‍ശനങ്ങള്‍ക്ക് ഫീല്‍ഡിംഗിലൂടെ മറുപടി പറഞ്ഞ് രോഹിത് ശര്‍മ; വീഡിയോ]]></title>
            <link>https://www.asianetnews.com/cricket-sports/watch-video-rohit-sharma-splendid-fielding-efforts-against-england-articleshow-1piq6gr</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/watch-video-rohit-sharma-splendid-fielding-efforts-against-england-articleshow-1piq6gr</guid>
            <pubDate>Sun, 19 Jul 2026 21:19:15 +0530</pubDate>
            <description><![CDATA[ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അവിശ്വസനീയമായ ഫീൽഡിംഗ് പ്രകടനം കാഴ്ചവച്ചു. പ്രായത്തെയും ഫിറ്റ്നസിനെയും കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയായി, ഒരു ഡൈവിംഗ് സേവിലൂടെ ബൗണ്ടറി തടഞ്ഞും നിർണായക ക്യാച്ചെടുത്തും രോഹിത് ടീമിന് മുതൽക്കൂട്ടാണെന്ന് തെളിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxh0qb5z7fs8bgfx2mdgxhv,imgname-rohit-sharma-1784476097892.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ഇന്ത്യന്&zwj; ക്രിക്കറ്റ് താരം രോഹിത് ശര്&zwj;മ്മയുടെ വിരമിക്കല്&zwj; സംബന്ധിച്ച അഭ്യൂഹങ്ങള്&zwj;ക്കിടെ, തന്റെ ഫീല്&zwj;ഡിങ് മികവിലൂടെ വിമര്&zwj;ശകര്&zwj;ക്ക് ചുട്ട മറുപടി നല്&zwj;കി ഇന്ത്യന്&zwj; നായകന്&zwj;. ഇംഗ്ലണ്ടിനെതിരായ നിര്&zwj;ണായകമായ മൂന്നാം ഏകദിനത്തില്&zwj; ലോര്&zwj;ഡ്സ് മൈതാനത്ത് അവിശ്വസനീയമായ ഫീല്&zwj;ഡിങ് പ്രകടനമാണ് 39-കാരനായ രോഹിത് കാഴ്ചവെച്ചത്.&lt;/p&gt;&lt;h2&gt;പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനം&lt;/h2&gt;&lt;p&gt;ഇന്നിംഗ്&zwnj;സിന്റെ 42-ാം ഓവറിലായിരുന്നു മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം. അര്&zwj;ഷ്ദീപ് സിംഗിന്റെ പന്തില്&zwj; ജോ റൂട്ട് അടിച്ച പന്ത് ബൗണ്ടറിയിലേക്ക് കുതിക്കവെ, ഡീപ് പോയിന്റില്&zwj; നിന്ന് അതിവേഗം ഓടിയെത്തിയ രോഹിത് ഡൈവ് ചെയ്ത് പന്ത് തടഞ്ഞിട്ടു. തീര്&zwj;ച്ചയായും നാല് റണ്&zwj;സ് ലഭിക്കേണ്ടിടത്ത് വെറും രണ്ട് റണ്&zwj;സ് മാത്രം വിട്ടുകൊടുത്ത് രോഹിത് നടത്തിയ ഈ പ്രകടനം ലോര്&zwj;ഡ്സിലെ കാണികളെ ആവേശത്തിലാക്കി. സ്റ്റേഡിയം മുഴുവന്&zwj; 'രോഹിത്, രോഹിത്' എന്ന ആരവങ്ങളോടെയാണ് നായകന്റെ സമര്&zwj;പ്പണത്തെ വരവേറ്റത്. വീഡിയോ...&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Rohit Sharma with a spectacular effort in the field &amp;nbsp;Watch #ENGvIND 3rd ODI, LIVE NOW on Sony Sports Network TV channels.#SonySportsNetwork #MamlaPersonalHai #ExtraaaInnings pic.twitter.com/1Vhrs6ycRZ&lt;/p&gt;&lt;p&gt;&mdash; Sony Sports Network (@SonySportsNetwk) July 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ച് പലപ്പോഴും ഉയര്&zwj;ന്നു വരാറുള്ള ചര്&zwj;ച്ചകള്&zwj;ക്കുള്ള മറുപടി കൂടിയായിരുന്നു ഈ ഡൈവിംഗ് സേവ്. പ്രായം കേവലം ഒരു അക്കം മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു രോഹിത്തിന്റെ ഈ പോരാട്ടവീര്യം. ഫീല്&zwj;ഡിംഗില്&zwj; മാത്രമല്ല, ബൗണ്ടറി ലൈനിലെ സുപ്രധാനമായ ക്യാച്ചിലൂടെയും രോഹിത് ഇന്ത്യക്ക് തുണയായി. സെഞ്ചുറിക്ക് തൊട്ടടുത്തെത്തി നില്&zwj;ക്കെ (91 റണ്&zwj;സ്) ജേക്കബ് ബെഥെല്&zwj; അടിച്ച ഷോട്ട് കൃത്യമായി കൈപ്പിടിയിലൊതുക്കി രോഹിത് ഇന്ത്യക്ക് നിര്&zwj;ണായകമായ ബ്രേക്ക്ത്രൂ നല്&zwj;കി. ഇംഗ്ലണ്ട് ബാറ്റര്&zwj;മാര്&zwj; ആധിപത്യം പുലര്&zwj;ത്തിയ മത്സരത്തില്&zwj; ബെഥെല്ലിന്റെ പുറത്താകല്&zwj; ഇന്ത്യക്ക് വലിയ ആശ്വാസമാണ് നല്&zwj;കിയത്.&lt;/p&gt;&lt;h3&gt;വിരമിക്കല്&zwj; അഭ്യൂഹങ്ങള്&zwj;ക്ക് വിരാമം&lt;/h3&gt;&lt;p&gt;ഈ പരമ്പരയ്ക്ക് ശേഷം രോഹിത് വിരമിക്കുമെന്ന തരത്തില്&zwj; വലിയ പ്രചാരണങ്ങള്&zwj; നടന്നിരുന്നു. എന്നാല്&zwj;, ഇതെല്ലാം ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്&zwj; യഥാക്രമം 11, 26 എന്നിങ്ങനെ ചെറിയ സ്&zwnj;കോറുകള്&zwj; മാത്രമാണ് രോഹിത്തിന് നേടാനായതെങ്കിലും, മൂന്നാം ഏകദിനത്തിലെ ഫീല്&zwj;ഡിങ് പ്രകടനം താന്&zwj; ഇപ്പോഴും ടീമിന് മുതല്&zwj;ക്കൂട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/watch-video-rohit-sharma-splendid-fielding-efforts-against-england-articleshow-1piq6gr"/>
        </item>
        <item>
            <title><![CDATA[വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് വിട; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശര്‍മ]]></title>
            <link>https://www.asianetnews.com/cricket-sports/rohit-sharma-shares-laugh-with-gautam-gambhir-despite-retirement-news-articleshow-4ppc9di</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/rohit-sharma-shares-laugh-with-gautam-gambhir-despite-retirement-news-articleshow-4ppc9di</guid>
            <pubDate>Sat, 18 Jul 2026 19:06:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഏകദിന ടീമില്&zwj; നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ലോർഡ്&zwnj;സിൽ സൗഹൃദം പങ്കിട്ടു. ബിസിസിഐ വിരമിക്കൽ വാർത്തകൾ നിഷേധിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും പരിശീലനത്തിനിടെ ചിരിച്ചുല്ലസിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxt11xjvt0jyv8qhfpmq6g07,imgname-rohit-sharma-1784358696537.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ഇന്ത്യന്&zwj; ഏകദിന ടീമില്&zwj; നിന്ന് രോഹിത് ശര്&zwj;മ്മ വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്&zwj;ക്കിടെ, ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി സൗഹൃദത്തില്&zwj; ലോര്&zwj;ഡ്സ് മൈതാനത്ത് ഇന്ത്യന്&zwj; ക്യാപ്റ്റന്&zwj;. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം രോഹിത് വിരമിക്കുമെന്ന തരത്തില്&zwj; ഉയര്&zwj;ന്ന വാര്&zwj;ത്തകള്&zwj; ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക്കിയ വെള്ളിയാഴ്ച പൂര്&zwj;ണമായും നിഷേധിച്ചിരുന്നു. രോഹിത് ഏകദിന ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും വിരമിക്കല്&zwj; വാര്&zwj;ത്തകള്&zwj; അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ലോര്&zwj;ഡ്സിലെ പരിശീലനം&lt;/strong&gt;&lt;/h2&gt;&lt;p&gt;അഭ്യൂഹങ്ങള്&zwj;ക്ക് വിരാമമിട്ടതിന് പിന്നാലെ, ശനിയാഴ്ച നടന്ന ഇന്ത്യയുടെ ഓപ്ഷണല്&zwj; പരിശീലന സെഷനില്&zwj; രോഹിത് സജീവമായി പങ്കെടുത്തു. ഫോം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്&zwj; നായകന്&zwj;. പരിശീലനത്തിന് മുന്നോടിയായി ഗൗതം ഗംഭീര്&zwj;, ബാറ്റിംഗ് കോച്ച് സിതാന്&zwj;ഷു കൊട്ടക് എന്നിവരുമായി രോഹിത് ദീര്&zwj;ഘനേരം ചര്&zwj;ച്ച നടത്തി. ലോര്&zwj;ഡ്സ് ബാല്&zwj;ക്കണിയില്&zwj; വെച്ച് ഗംഭീറുമായി രോഹിത് വളരെ സന്തോഷത്തോടെ സംസാരിക്കുന്നതും തമാശകള്&zwj; പങ്കുവെക്കുന്നതും കാണാമായിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;പിന്തുണയുമായി മോണി മോര്&zwj;ക്കല്&zwj;&lt;/strong&gt;&lt;/h3&gt;&lt;p&gt;തുടര്&zwj;ച്ചയായി ഫോം കണ്ടെത്താന്&zwj; വിഷമിക്കുന്ന രോഹിത്തിന് പൂര്&zwj;ണ പിന്തുണയുമായി ഇന്ത്യന്&zwj; ബോളിംഗ് കോച്ച് മോണി മോര്&zwj;ക്കല്&zwj; രംഗത്തെത്തി. 'പുതിയ പന്തില്&zwj; റണ്&zwj;സ് കണ്ടെത്താന്&zwj; രോഹിത്തിന് പ്രയാസമുണ്ട്, പന്ത് നല്ലതുപോലെ സ്വിംഗ് ചെയ്യുന്നുമുണ്ട്. എന്നാല്&zwj; രോഹിത് ഇതിനുമുമ്പും ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആവശ്യത്തിന് അനുഭവസമ്പത്തുണ്ട്, തീര്&zwj;ച്ചയായും അദ്ദേഹം ഈ മോശം ഫോമില്&zwj; നിന്ന് തിരിച്ചുവരും.' മോര്&zwj;ക്കല്&zwj; മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;h3&gt;&lt;strong&gt;2027 ലോകകപ്പും ഭാവി പദ്ധതികളും&lt;/strong&gt;&lt;/h3&gt;&lt;p&gt;രോഹിത്തിന്റെ വിരമിക്കല്&zwj; ബിസിസിഐ തള്ളിക്കളഞ്ഞെങ്കിലും, 2027-ലെ ഏകദിന ലോകകപ്പിനുള്ള ടീമില്&zwj; അദ്ദേഹം ഉണ്ടാകുമോ എന്ന കാര്യത്തില്&zwj; ഔദ്യോഗിക സ്ഥിരീകരണം നല്&zwj;കാന്&zwj; ബോര്&zwj;ഡ് തയ്യാറായില്ല. യശസ്വി ജയ്സ്വാള്&zwj; പോലുള്ള യുവതാരങ്ങള്&zwj; അവസരത്തിനായി കാത്തിരിക്കുമ്പോള്&zwj;, ദക്ഷിണാഫ്രിക്കയില്&zwj; നടക്കാനിരിക്കുന്ന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളില്&zwj; രോഹിത്തിന്റെ സ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം സെലക്ടര്&zwj;മാര്&zwj; കൈക്കൊള്ളും.&lt;/p&gt;&lt;h3&gt;&lt;strong&gt;തണുപ്പന്&zwj; മട്ടില്&zwj; നിന്ന് സൗഹൃദത്തിലേക്ക്&lt;/strong&gt;&lt;/h3&gt;&lt;p&gt;2024-25 ലെ ഓസ്ട്രേലിയന്&zwj; പര്യടനത്തിനിടെ രോഹിതും ഗംഭീറും തമ്മില്&zwj; അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്&zwj; വാര്&zwj;ത്തകള്&zwj; പ്രചരിച്ചിരുന്നു. സിഡ്&zwnj;നി ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിന് രോഹിത് വൈകിയെത്തിയത് വലിയ ചര്&zwj;ച്ചയായിരുന്നു. കൂടാതെ, മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്&zwj; രോഹിത്തിന് പകരം ഗംഭീറാണ് പങ്കെടുത്തത്. എന്നാല്&zwj;, ഇന്നലെ ലോര്&zwj;ഡ്സില്&zwj; കണ്ടത് പൂര്&zwj;ണമായും വ്യത്യസ്തമായ ചിത്രമാണ്. പരിശീലനത്തിന് തൊട്ടുമുമ്പ് ഗംഭീറും രോഹിത്തും വളരെ സൗഹൃദത്തോടെ ഇടപെടുന്നത് ടീമിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തള്ളിക്കളയുന്നതായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/rohit-sharma-shares-laugh-with-gautam-gambhir-despite-retirement-news-articleshow-4ppc9di"/>
        </item>
        <item>
            <title><![CDATA[കെസിഎ സീനിയർ ക്രിക്കറ്റ് ടീം പരിശീലന മത്സരങ്ങൾക്കായി ശ്രീനഗറിലേക്ക്; വിഷ്ണു വിനോദ് ടീമിനെ നയിക്കും]]></title>
            <link>https://www.asianetnews.com/cricket-sports/kca-senior-mens-cricket-team-bound-for-srinagar-for-warm-up-matchesvishnu-vinod-to-lead-articleshow-4ypz5nk</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kca-senior-mens-cricket-team-bound-for-srinagar-for-warm-up-matchesvishnu-vinod-to-lead-articleshow-4ypz5nk</guid>
            <pubDate>Fri, 17 Jul 2026 18:06:38 +0530</pubDate>
            <description><![CDATA[&lt;p&gt;ജൂലൈ 23 മുതൽ 29 വരെ ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളിൽ വിഷ്ണു വിനോദിന്&zwj;റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke9chsaf2djn6f886ktzc044,imgname-vishnu-vinod-baba-aparajith-1767694198095.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെ.സി.എ സീനിയർ ക്രിക്കറ്റ് ടീം ജമ്മു കശ്മീരിലേക്ക് തിരിക്കുന്നു. ശ്രീനഗറിൽ വെച്ച് നടക്കുന്ന പര്യടനത്തിൽ ജമ്മു കശ്മീർ സീനിയർ പുരുഷ ടീമുമായി രണ്ട് മൾട്ടി-ഡേ പരിശീലന മത്സരങ്ങളിലാണ് കേരളം മാറ്റുരയ്ക്കുന്നത്.&lt;/p&gt;&lt;p&gt;ജൂലൈ 23 മുതൽ 29 വരെ ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളിൽ വിഷ്ണു വിനോദിന്&zwj;റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മുവിനെതിരെയാണ് മത്സരം എന്നത് ഈ പരിശീലന പരമ്പരയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളിലും കഠിനമായ പിച്ച് കണ്ടീഷനുകളിലും കളിച്ച് മികച്ച പരിചയസമ്പത്ത് നേടാൻ കളിക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ടീം സ്ക്വാഡ്: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് പി. നായർ, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഭിജിത്ത് പ്രവീൺ വി., കൃഷ്ണ പ്രസാദ്, ആദിത്യ ആനന്ദ് സർവതെ, അനുരാജ് ജെ. എസ്., നിധീഷ് എം. ഡി., ആസിഫ് കെ. എം., പവൻ രാജ്, വിശ്വേശ്വർ സുരേഷ് എന്നിവരടങ്ങുന്ന 14 അംഗ സ്ക്വാഡിനെയാണ് പര്യടനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kca-senior-mens-cricket-team-bound-for-srinagar-for-warm-up-matchesvishnu-vinod-to-lead-articleshow-4ypz5nk"/>
        </item>
        <item>
            <title><![CDATA[ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ നേതൃമാറ്റം അനിവാര്യം; ഹര്‍മന്‍പ്രീതിന് പകരം സ്മൃതി മന്ദാന ക്യാപ്റ്റനാകണമെന്ന് മിതാലി]]></title>
            <link>https://www.asianetnews.com/cricket-sports/mithali-raj-says-smriti-mandhana-should-take-over-captaincy-from-harmanpreet-kaur-articleshow-5sb5r91</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/mithali-raj-says-smriti-mandhana-should-take-over-captaincy-from-harmanpreet-kaur-articleshow-5sb5r91</guid>
            <pubDate>Fri, 17 Jul 2026 10:27:03 +0530</pubDate>
            <description><![CDATA[&lt;p&gt;ഹര്&zwj;മന്&zwj;പ്രീതിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും ഫോമില്ലായ്മയും ചൂണ്ടിക്കാട്ടിയ മിതാലി, ടി20-യില്&zwj; ഷെഫാലി വര്&zwj;മ്മയെപ്പോലുള്ള യുവതാരങ്ങള്&zwj;ക്ക് അവസരം നല്&zwj;കണമെന്നും അഭിപ്രായപ്പെട്ടു. ടീമിന് ദീര്&zwj;ഘകാല ലക്ഷ്യങ്ങളോടെയുള്ള ഒരു റോഡ് മാപ്പ് ആവശ്യമാണെന്നും അവര്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvphd3rva7jswhqkqktpkc6h,imgname-bcciwomen-1981013171260592427-01-1782094139162.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ത്യന്&zwj; വനിതാ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തേക്ക് സ്മൃതി മന്ദാനയെ കൊണ്ടുവരാന്&zwj; സമയമായെന്ന് മുന്&zwj; ഇന്ത്യന്&zwj; ക്യാപ്റ്റന്&zwj; മിതാലി രാജ്. ഹര്&zwj;മന്&zwj;പ്രീത് കൗറിന് ശേഷം സ്മൃതിക്ക് ഈ ചുമതല നല്&zwj;കണമെന്നും, കുറച്ചു വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പേ തന്നെ അവര്&zwj;ക്ക് ഈ പദവി ലഭിക്കേണ്ടതായിരുന്നുവെന്നും മിതാലി അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പില്&zwj; നിന്നുള്ള ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ പിടിഐയോട് സംസാരിക്കുകയായിരുന്നു മിതാലി. തുടര്&zwj;ച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പിന്റെ സെമിഫൈനലില്&zwj; കടക്കാന്&zwj; ഇന്ത്യക്ക് സാധിച്ചിരുന്നില്ല.&lt;/p&gt;&lt;p&gt;കഴിഞ്ഞ വര്&zwj;ഷം ഏകദിന ലോകകപ്പില്&zwj; ടീമിനെ ചരിത്രവിജയത്തിലേക്ക് നയിച്ചെങ്കിലും, ഹര്&zwj;മന്&zwj;പ്രീതിന്റെ നായകത്വത്തിന് മേല്&zwj; വലിയ വിമര്&zwj;ശനങ്ങളാണ് ഉയരുന്നത്. എന്നാല്&zwj;, ഒരു ടൂര്&zwj;ണമെന്റിലെ പരാജയം കൊണ്ട് മാത്രം നായകനെ മാറ്റേണ്ടതില്ലെന്ന് മിതാലി വ്യക്തമാക്കി. പകരം ടീം മാനേജ്മെന്റ് പരിശോധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ടെന്ന് അവര്&zwj; ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;ഹര്&zwj;മന്&zwj;പ്രീതിന്റെ ഫിറ്റ്&zwnj;നസ് സംബന്ധമായ പ്രശ്&zwnj;നങ്ങളാണ് മിതാലി പ്രധാനമായും ഉയര്&zwj;ത്തിക്കാട്ടിയത്. ''കഴിഞ്ഞ രണ്ടോ മൂന്നോ വര്&zwj;ഷമായി ഓരോ മത്സരത്തിലും ഹര്&zwj;മന്&zwj;പ്രീതിനെ ചികിത്സിക്കാന്&zwj; ഫിസിയോയെ ആവശ്യമായി വരുന്നുണ്ട്. പല മത്സരങ്ങളിലും അവര്&zwj;ക്ക് കളിക്കാനും സാധിച്ചില്ല. ഒരു ക്യാപ്റ്റന്&zwj; എപ്പോഴും ഫിറ്റായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മള്&zwj; എല്ലാവരും. നിര്&zwj;ഭാഗ്യവശാല്&zwj; പ്രായം കൂടുന്നത് അനുസരിച്ച് ഫിറ്റ്&zwnj;നസ് നിലനിര്&zwj;ത്തുക ബുദ്ധിമുട്ടാണ്.'' മിതാലി പറഞ്ഞു.&lt;/p&gt;&lt;p&gt;കൂടാതെ, ഐസിസി ടൂര്&zwj;ണമെന്റുകളിലെ ബാറ്റിംഗ് ഫോമിലെ പാറ്റേണും അവര്&zwj; ചോദ്യം ചെയ്തു. അടുത്ത ഏകദിന, ടി20 ലോകകപ്പ് സൈക്കിളിലേക്ക് ഹര്&zwj;മന്&zwj;പ്രീത് ടീമിന്റെ ഭാഗമായിരിക്കുമോ എന്ന് സെലക്ടര്&zwj;മാര്&zwj; തീരുമാനിക്കണം. അതേസമയം, പരാജയത്തിന്റെ ഉത്തരവാദിത്തം ക്യാപ്റ്റന് മാത്രമാണെന്ന് കരുതുന്നില്ലെന്നും കോച്ച് അമോല്&zwj; മുസുംദാര്&zwj;ക്കും ഇതില്&zwj; തുല്യ പങ്കുണ്ടെന്നും മിതാലി ഓര്&zwj;മ്മിപ്പിച്ചു. നീണ്ട ഫോര്&zwj;മാറ്റുകളില്&zwj; സ്മൃതി മന്ദാന തന്നെ നായികയാകണമെന്നതില്&zwj; മിതാലിക്ക് സംശയമില്ല.&lt;/p&gt;&lt;p&gt;എന്നാല്&zwj; ടി20 ഫോര്&zwj;മാറ്റില്&zwj; യുവതാരങ്ങള്&zwj;ക്ക് അവസരം നല്&zwj;കണമെന്നാണ് മിതാലിയുടെ പക്ഷം. ടി20 ക്യാപ്റ്റനായി ഷെഫാലി വര്&zwj;മ്മയെയാണ് മിതാലി നിര്&zwj;ദ്ദേശിക്കുന്നത്. ''ഷെഫാലിയുടെ പ്രധാന ഫോര്&zwj;മാറ്റ് ടി20 ആണ്. കൂടാതെ അണ്ടര്&zwj;-19 ലോകകപ്പില്&zwj; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച അനുഭവപരിചയവും അവര്&zwj;ക്കുണ്ട്. ജെമിമ റോഡ്രിഗസിനെയും ഒരു ഓപ്ഷനായി പരിഗണിക്കാം, പക്ഷെ ആരെ തിരഞ്ഞെടുത്താലും അവര്&zwj;ക്ക് പക്വത വരാന്&zwj; സമയം നല്&zwj;കണം.'' മിതാലി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;ഇന്ത്യന്&zwj; ടീമിന് ദീര്&zwj;ഘകാലമായുള്ള ഒരു റോഡ് മാപ്പ് ഇല്ലെന്നും, പരമ്പരകള്&zwj; മാത്രം മുന്നില്&zwj; കണ്ട് പ്രവര്&zwj;ത്തിക്കുന്നത് ടീമിന് തിരിച്ചടിയാണെന്നും മിതാലി കുറ്റപ്പെടുത്തി. ഫിറ്റ്&zwnj;നസ്, ഫീല്&zwj;ഡിംഗ് നിലവാരം എന്നിവ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ടീമില്&zwj; കൂടുതല്&zwj; ഫിനിഷര്&zwj;മാരെ വളര്&zwj;ത്തേണ്ടതിനെക്കുറിച്ചും മിതാലി ഓര്&zwj;മിപ്പിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/mithali-raj-says-smriti-mandhana-should-take-over-captaincy-from-harmanpreet-kaur-articleshow-5sb5r91"/>
        </item>
        <item>
            <title><![CDATA[രോഹിത് ശര്‍മ വിരമിക്കുമോ? ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്കിന് പറയാനുള്ളത് കൂടി കേള്‍ക്കണം]]></title>
            <link>https://www.asianetnews.com/cricket-sports/indian-batting-coach-sitanshu-kotak-on-rohit-sharma-and-his-form-articleshow-86hb5r6</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/indian-batting-coach-sitanshu-kotak-on-rohit-sharma-and-his-form-articleshow-86hb5r6</guid>
            <pubDate>Fri, 17 Jul 2026 09:55:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രോഹിത്തിന് മേൽ സമ്മർദ്ദമില്ലെന്നും ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക് വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxnyczvkqjdvbkx8abxjxv66,imgname-rohit-sharma-1784221695858.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാര്&zwj;ഡിഫ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ കാര്&zwj;ഡിഫ് ഏകദിനത്തിന് ശേഷം ഇന്ത്യന്&zwj; ക്യാപ്റ്റന്&zwj; രോഹിത് ശര്&zwj;മ്മയുടെ വിരമിക്കലിനെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങള്&zwj; തള്ളി ബാറ്റിംഗ് കോച്ച് സിതാന്&zwj;ഷു കൊടക്. ടീം മാനേജ്മെന്റ് രോഹിത്തിന് മേല്&zwj; സമ്മര്&zwj;ദ്ദം ചെലുത്തുന്നില്ലെന്നും, ഇത്തരം വാര്&zwj;ത്തകള്&zwj; അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എട്ട് ഏകദിന മത്സരങ്ങളിലായി 30.1 ശരാശരിയിലും 88.6 സ്&zwnj;ട്രൈക്ക് റേറ്റിലും 241 റണ്&zwj;സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഈ മോശം ഫോം രോഹിത്തിന്റെ കരിയറിനെക്കുറിച്ചുള്ള സംസാരങ്ങള്&zwj;ക്ക് വഴിവെച്ചിരുന്നു.&lt;/p&gt;&lt;p&gt;ഇതിനു പിന്നാലെയാണ്, കാര്&zwj;ഡിഫില്&zwj; നടന്ന രണ്ടാം ഏകദിനത്തില്&zwj; 47 പന്തുകളില്&zwj; നിന്ന് 26 റണ്&zwj;സ് മാത്രം നേടി വില്&zwj; ജാക്സിന്റെ പന്തില്&zwj; പുറത്തായതോടെ വിമര്&zwj;ശനങ്ങള്&zwj; ശക്തമായത്. ലോര്&zwj;ഡ്&zwnj;സില്&zwj; നടക്കുന്ന മൂന്നാം ഏകദിനം രോഹിത്തിന്റെ അവസാന മത്സരമായിരിക്കുമെന്നും, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം സെലക്ടര്&zwj;മാര്&zwj; അദ്ദേഹത്തെ ടീമില്&zwj; നിന്ന് ഒഴിവാക്കുമെന്നും പിടിഐ റിപ്പോര്&zwj;ട്ട് ചെയ്തിരുന്നു. രോഹിത്തിന് പകരം യശസ്വി ജയ്സ്വാളിനെയോ ഇഷാന്&zwj; കിഷനെയോ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യവും ഉയര്&zwj;ന്നിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj; ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സിതാന്&zwj;ഷു കൊടക് രംഗത്തെത്തി. ''രോഹിത് ശര്&zwj;മ്മയെപ്പോലൊരു വലിയ താരത്തിന് സമ്മര്&zwj;ദ്ദം അനുഭവപ്പെടാന്&zwj; സാധ്യതയില്ല. അദ്ദേഹം വളരെ മികച്ചൊരു കളിക്കാരനാണ്. ആദ്യ രണ്ട് മത്സരങ്ങളില്&zwj; റണ്&zwj;സ് കണ്ടെത്താന്&zwj; സാധിച്ചില്ല എന്നത് വലിയ വിഷയമല്ല.'' കൊടക് പറഞ്ഞു.&lt;/p&gt;&lt;p&gt;രോഹിത്തിന്റെ മെല്ലെപ്പോക്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്&zwj;ക്ക് മറുപടിയായി, താരം ഒട്ടും ബുദ്ധിമുട്ടിയിരുന്നില്ലെന്നും കൊടക് കൂട്ടിച്ചേര്&zwj;ത്തു. ''പിച്ചിലെ സ്വഭാവം കാരണം അദ്ദേഹത്തിന് പതിവുപോലെ പന്തിനെ നേരിടാന്&zwj; കഴിഞ്ഞില്ല. ശുഭ്മാനും വിരാടും വേഗത്തില്&zwj; റണ്&zwj;സ് കണ്ടെത്തിയപ്പോള്&zwj; രോഹിത്തിന് തനിക്ക് ഇഷ്ടപ്പെട്ട രീതിയില്&zwj; പന്തുകള്&zwj; ലഭിച്ചില്ല. ഇത് ഏതൊരു ബാറ്റ്സ്മാനും സംഭവിക്കാവുന്നതാണ്. എന്നാല്&zwj;, ലോര്&zwj;ഡ്&zwnj;സില്&zwj; നടക്കുന്ന അടുത്ത മത്സരത്തില്&zwj; നമ്മള്&zwj; തീര്&zwj;ത്തും വ്യത്യസ്തനായൊരു രോഹിത്തിനെയാകും കാണാന്&zwj; പോകുന്നത്.'' അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.&lt;/p&gt;&lt;p&gt;പരമ്പരയില്&zwj; ഒപ്പമെത്താന്&zwj; ഇംഗ്ലണ്ട് വിജയം അനിവാര്യമായ സാഹചര്യത്തില്&zwj;, ജൂലൈ 19 ഞായറാഴ്ച ലോര്&zwj;ഡ്&zwnj;സില്&zwj; നടക്കുന്ന പരമ്പരയിലെ അവസാന പോരാട്ടം രോഹിത് ശര്&zwj;മ്മയെ സംബന്ധിച്ച് ഏറെ നിര്&zwj;ണായകമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/indian-batting-coach-sitanshu-kotak-on-rohit-sharma-and-his-form-articleshow-86hb5r6"/>
        </item>
        <item>
            <title><![CDATA['വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ പ്രശ്‌നങ്ങളില്ല'; അഭ്യൂഹങ്ങള്‍ തള്ളി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്]]></title>
            <link>https://www.asianetnews.com/cricket-sports/indian-batting-coach-sitanshu-kotak-says-no-rift-between-gambhir-and-kohli-articleshow-9tqwsc7</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/indian-batting-coach-sitanshu-kotak-says-no-rift-between-gambhir-and-kohli-articleshow-9tqwsc7</guid>
            <pubDate>Fri, 17 Jul 2026 10:09:29 +0530</pubDate>
            <description><![CDATA[&lt;p&gt;വിരാട് കോലിയും മുഖ്യ പരിശീലകന്&zwj; ഗൗതം ഗംഭീറും തമ്മില്&zwj; അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്&zwj; ഇന്ത്യന്&zwj; ബാറ്റിംഗ് കോച്ച് സിതാന്&zwj;ഷു കൊടക് തള്ളി. ഇരുവരും മികച്ച രീതിയില്&zwj; ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇത്തരം വാര്&zwj;ത്തകള്&zwj; അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxfye18tep1xstby78syerxw,imgname-virat-kohli-and-gautam-gambhir-1784020403481.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാര്&zwj;ഡിഫ്: വിരാട് കോലിയും മുഖ്യ പരിശീലകന്&zwj; ഗൗതം ഗംഭീറും തമ്മില്&zwj; അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്&zwj; തള്ളി ഇന്ത്യന്&zwj; ബാറ്റിംഗ് കോച്ച് സിതാന്&zwj;ഷു കൊടക്. ഇരുവരും തമ്മില്&zwj; മികച്ച രീതിയില്&zwj; ആശയവിനിമയം നടത്തുന്നുണ്ടെന്നും, അവരുടെ ഔദ്യോഗിക ബന്ധത്തില്&zwj; യാതൊരു പ്രശ്&zwnj;നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാര്&zwj;ത്തകള്&zwj; എവിടെ നിന്നാണ് വരുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും കൊടക് കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;കഴിഞ്ഞ വര്&zwj;ഷം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്&zwj; നിന്ന് വിരമിച്ചതിന് പിന്നാലെയാണ് കോലിയും ഗംഭീറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങള്&zwj; പ്രചരിക്കാന്&zwj; തുടങ്ങിയത്. എഡ്ജ്ബാസ്റ്റണില്&zwj; നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള പരിശീലന സെഷനില്&zwj; ഇരുവരും തമ്മില്&zwj; സംസാരിക്കുന്നതായി കണ്ടില്ലെന്ന റിപ്പോര്&zwj;ട്ടുകള്&zwj; ഈ അഭ്യൂഹങ്ങള്&zwj;ക്ക് ആക്കം കൂട്ടിയിരുന്നു. കോലി പരിശീലനം നടത്തുമ്പോള്&zwj; ഗംഭീര്&zwj; അടുത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം കോലിയുമായി സംസാരിക്കാന്&zwj; തയ്യാറായില്ലെന്നും, പകരം കോലി ബാറ്റിംഗ് കോച്ച് സിതാന്&zwj;ഷു കൊടകുമായാണ് സംസാരിച്ചതെന്നും പ്രചാരണമുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj;, കാര്&zwj;ഡിഫില്&zwj; നടന്ന രണ്ടാം ഏകദിനത്തിന് ശേഷമുള്ള വാര്&zwj;ത്താസമ്മേളനത്തില്&zwj; ഇത്തരം പ്രചാരണങ്ങളെ കൊടക് നിശിതമായി വിമര്&zwj;ശിച്ചു. ''വിരാടും ഗംഭീറും ഇന്ന് പത്തോളം തവണയെങ്കിലും സംസാരിച്ചിട്ടുണ്ടാകും. അവര്&zwj;ക്കിടയില്&zwj; ഒരു അനുരഞ്ജനത്തിന്റെ ആവശ്യമില്ല,'' കൊടക് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;താന്&zwj; ബാറ്റിംഗ് കോച്ചെന്ന നിലയില്&zwj; കോലിയുടെ ബാറ്റിംഗിനെ തടസ്സപ്പെടുത്താറില്ലെന്നും, അദ്ദേഹം താളത്തിലായിരിക്കുമ്പോള്&zwj; ഒട്ടും അസ്വസ്ഥപ്പെടുത്താന്&zwj; പാടില്ലെന്നും കൊടക് വ്യക്തമാക്കി. ''വിരാട് ബാറ്റിംഗിന് പോകുന്നതിന് മുന്&zwj;പ് ചില കാര്യങ്ങള്&zwj; ചോദിക്കാറുണ്ട്. ബാറ്റിംഗിന് മുന്&zwj;പ് അദ്ദേഹത്തിന്റെ ഫുട്വര്&zwj;ക്കിനെക്കുറിച്ച് സംസാരിക്കാറുണ്ട്. അല്ലാതെ നിങ്ങള്&zwj; പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ല, പക്ഷെ ഇത്തരം അഭ്യൂഹങ്ങള്&zwj; വരുന്നുണ്ട്.'' അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;കാര്&zwj;ഡിഫ് ഏകദിനത്തില്&zwj; 66 പന്തില്&zwj; നിന്ന് 65 റണ്&zwj;സ് നേടിയ കോലി മികച്ച ഫോമിലായിരുന്നു. കോലിയും ശ്രേയസ് അയ്യരും അര്&zwj;ധസെഞ്ച്വറി നേടിയെങ്കിലും ഇന്ത്യക്ക് 233 റണ്&zwj;സ് മാത്രമേ നേടാനായുള്ളൂ. മത്സരത്തിനിടെ കോലി ഗംഭീറിന് സന്ദേശങ്ങള്&zwj; അയക്കാറുണ്ടെന്നും കൊടക് വെളിപ്പെടുത്തി. ''വിരാട് ബാറ്റിംഗില്&zwj; നില്&zwj;ക്കുമ്പോള്&zwj; തന്നെ പിച്ചിന്റെ അവസ്ഥയെക്കുറിച്ച് സന്ദേശങ്ങള്&zwj; അയക്കാറുണ്ട്. ഷോര്&zwj;ട്ട് ബോളുകള്&zwj; വിക്കറ്റിലേക്ക് കൃത്യമായി വരുന്നില്ലെന്ന് അദ്ദേഹം ഡ്രസ്സിംഗ് റൂമിലേക്ക് സന്ദേശം നല്&zwj;കിയിരുന്നു, അത് ഞങ്ങള്&zwj;ക്ക് അറിയാമായിരുന്നു,'' കൊടക് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/indian-batting-coach-sitanshu-kotak-says-no-rift-between-gambhir-and-kohli-articleshow-9tqwsc7"/>
        </item>
        <item>
            <title><![CDATA[ക്രിക്കറ്റ് ഇതിഹാസം ​ഗാരി സോബേഴ്സ് അന്തരിച്ചു, വിടവാങ്ങിയത് ലോകം കണ്ട മികച്ച ഓൾ റൗണ്ടർ]]></title>
            <link>https://www.asianetnews.com/cricket-sports/cricket-legend-garry-sobers-dies-at-89-articleshow-a4c98wh</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/cricket-legend-garry-sobers-dies-at-89-articleshow-a4c98wh</guid>
            <pubDate>Fri, 17 Jul 2026 21:08:30 +0530</pubDate>
            <description><![CDATA[&lt;p&gt;1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്&zwnj;സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxrbjj57jxewqbzqrzarbn9k,imgname-garry-sobers-1784302618791.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്&zwnj;സ് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. &amp;nbsp;ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്&zwnj;സ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. സോബേഴ്സിന്റെ മരണത്തോടെ ക്രിക്കറ്റിലെ സുവർണ്ണ യുഗത്തിനാണ് അവസാനമാകുന്നത്. ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു അ​ദ്ദേഹം.&lt;/p&gt;&lt;p&gt;1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്&zwnj;സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഇടംകൈയ്യൻ ബാറ്ററായിരുന്ന സോബേഴ്സ് ടെസ്റ്റിൽ 8032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കി. 1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു. ഈ സ്കോർ പിന്നീട് ബ്രയാൻ ലാറ തകർത്തു.&lt;/p&gt;&lt;p&gt;ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേപോലെ തിളങ്ങിയ സോബേഴ്&zwnj;സ്,ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ താരമെന്ന റെക്കോർഡിനും ഉടമയാണ്. 1975-ൽ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടനിലെ രാജ്ഞി അദ്ദേഹത്തിന് 'നൈറ്റ്ഹുഡ്' (സർ പദവി) നൽകി. സോബേഴ്സിന്റെ വിയോഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും പ്രമുഖ ക്രിക്കറ്റ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/cricket-legend-garry-sobers-dies-at-89-articleshow-a4c98wh"/>
        </item>
        <item>
            <title><![CDATA[കെസിഎൽ ഫാൻ ലീഗ് - തൃശൂർ ജില്ലയിൽ ലെജൻഡ്സ് പൊന്നൂക്കര ജേതാക്കൾ]]></title>
            <link>https://www.asianetnews.com/cricket-sports/legends-ponnookkara-crowned-champions-of-kcl-fan-league-thrissur-district-tournament-articleshow-clarrnb</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/legends-ponnookkara-crowned-champions-of-kcl-fan-league-thrissur-district-tournament-articleshow-clarrnb</guid>
            <pubDate>Mon, 20 Jul 2026 15:39:15 +0530</pubDate>
            <description><![CDATA[&lt;p&gt;ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ലെജൻഡ്സ് പൊന്നൂക്കര ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തു. സനൂപ് കുക്കുവിന്റെയും വിഷ്ണു സുന്ദറിന്റെയും തകർപ്പൻ ബാറ്റിങ്ങാണ് ലെജൻഡ്സിന് മികച്ച സ്കോർ സമ്മാനിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxzfz62tewcj60wwp0pfdnbp,imgname-kcl-fan-leauge-1784542107738.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്റെ തൃശൂർ ജില്ലാ മത്സരങ്ങളിൽ ലെജൻഡ്സ് പൊന്നൂക്കര ജേതാക്കളായി. ഫൈനലിൽ ലോർഡ്സ് ഇലവനെയാണ് ലെജൻഡ്സ് പൊന്നൂക്കര തോൽപ്പിച്ചത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.&lt;/p&gt;&lt;p&gt;ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ലെജൻഡ്സ് പൊന്നൂക്കര ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തു. സനൂപ് കുക്കുവിന്റെയും വിഷ്ണു സുന്ദറിന്റെയും തകർപ്പൻ ബാറ്റിങ്ങാണ് ലെജൻഡ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. സനൂപ് 18 പന്തുകളിൽ 40-ഉം വിഷ്ണു ഒൻപത് പന്തുകളിൽ 23-ഉം റൺസ് നേടി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലോർഡ്സിന് ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് മാത്രമാണ് നേടാനായത്. ബൗളിങ്ങിലും തിളങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ വിഷ്ണു സുന്ദറാണ് പ്ലെയർ ഓഫ് ദി മാച്ച്.&lt;/p&gt;&lt;p&gt;ലോർഡ്സ് ഇലവന്റെ ശ്രീഷ് ലാൽ പ്ലെയർ ഓഫ് ദി ടൂർണമെന്റും മികച്ച ബാറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയതും ശ്രീഷ് ലാൽ ആണ്. ലെജൻഡ്സ് ഒ. എസ്. ശശിധരനാണ് മികച്ച ബൗളർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/legends-ponnookkara-crowned-champions-of-kcl-fan-league-thrissur-district-tournament-articleshow-clarrnb"/>
        </item>
        <item>
            <title><![CDATA[പരമ്പര പിടിക്കാനുള്ള നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിന് ടോസ്; രോഹിത് ശർമയിൽ കണ്ണ് നട്ട് ആരാധകർ, ഇന്ത്യൻ ടീമിൽ 3 മാറ്റം]]></title>
            <link>https://www.asianetnews.com/cricket-sports/england-win-toss-as-india-force-3-massive-changes-all-eyes-on-rohit-sharma-articleshow-f411rbw</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/england-win-toss-as-india-force-3-massive-changes-all-eyes-on-rohit-sharma-articleshow-f411rbw</guid>
            <pubDate>Sun, 19 Jul 2026 15:14:44 +0530</pubDate>
            <description><![CDATA[&lt;p&gt;പരമ്പരയിലെ വിജയികളെ നിർണ്ണയിക്കുന്ന പോരാട്ടത്തിൽ ഇന്ത്യൻ നിരയിൽ ഏവരും ഉറ്റുനോക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനത്തിലേക്കാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxg0w6t2gxbew1f7q2w8y211,imgname-india-vs-england-odi-1784022965058.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലോര്&zwj;ഡ്സ്:&lt;/strong&gt; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്&zwj; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്&zwj; മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കാല്&zwj;മുട്ടിനേറ്റ പരിക്കുമൂം ജസ്പ്രീത് ബുംറ പുറത്തായപ്പോള്&zwj; പകരം അര്&zwj;ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിത്തി. പരിക്കുമൂലം പുറത്തായ സ്പിന്നര്&zwj; വാഷിംഗ്ടൺ സുന്ദറിന് പകരം പേസര്&zwj; പ്രിന്&zwj;സ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. നാലു പേസര്&zwj;മാരുമായാണ് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.&lt;/p&gt;&lt;p&gt;പരമ്പരയിലെ വിജയികളെ നിർണ്ണയിക്കുന്ന പോരാട്ടത്തിൽ ഇന്ത്യൻ നിരയിൽ ഏവരും ഉറ്റുനോക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനത്തിലേക്കാണ്. ലോര്&zwj;ഡ്സ് ഏകദിനത്തോടെ രോഹിത് വിരമിക്കല്&zwj; പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്&zwj; ബിസിസിഐ തന്നെ തള്ളിയെങ്കിലും ഇന്ന് തിളങ്ങിയില്ലെങ്കില്&zwj; രോഹിത്തിന്&zwj;റെ ഭാവി തുലാസിലാവും.&lt;/p&gt;&lt;p&gt; Toss England have won the toss and elected to bat first in the 3️⃣rd ODI.Updates ▶️ https://t.co/pLZ2PvDH5G#TeamIndia | #ENGvIND pic.twitter.com/uZ2XqxneZb&lt;/p&gt;&lt;p&gt;&mdash; BCCI (@BCCI) July 19, 2026&lt;/p&gt;&lt;p&gt;&lt;strong&gt;ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: &lt;/strong&gt;ബെൻ ഡക്കറ്റ്, ജേക്കബ് ബെഥേൽ, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജോസ് ബട്ട്&zwnj;ലർ (വിക്കറ്റ് കീപ്പർ), സാം കറൻ, വിൽ ജാക്സ്, ഗസ് അറ്റ്കിൻസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടങ്&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യ പ്ലേയിംഗ് ഇലവൻ: &lt;/strong&gt;രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/england-win-toss-as-india-force-3-massive-changes-all-eyes-on-rohit-sharma-articleshow-f411rbw"/>
        </item>
        <item>
            <title><![CDATA[വിമര്‍ശനങ്ങള്‍ ബാറ്റുകൊണ്ട് മായ്ച്ചു; ലോര്‍ഡ്സില്‍ ചരിത്ര സെഞ്ചുറിയുമായി രോഹിത് ശര്‍മ, റെക്കോഡ്]]></title>
            <link>https://www.asianetnews.com/cricket-sports/rohit-sharma-creates-history-after-century-against-england-articleshow-fgcni5t</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/rohit-sharma-creates-history-after-century-against-england-articleshow-fgcni5t</guid>
            <pubDate>Sun, 19 Jul 2026 23:01:00 +0530</pubDate>
            <description><![CDATA[വിമര്&zwj;ശനങ്ങള്&zwj;ക്ക് ബാറ്റുകൊണ്ട് മറുപടി നല്&zwj;കി രോഹിത് ശര്&zwj;മ ലോര്&zwj;ഡ്സില്&zwj; ചരിത്ര സെഞ്ചുറി നേടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്&zwj; 39-ാം വയസ്സില്&zwj; നേടിയ ഈ സെഞ്ചുറിയോടെ, ലോര്&zwj;ഡ്സില്&zwj; ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന്&zwj; എന്നതുള്&zwj;പ്പെടെ നിരവധി റെക്കോര്&zwj;ഡുകളാണ് താരം സ്വന്തമാക്കിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxpse9kc8r6xdr5ef8c3qbv,imgname-ind-vs-eng--2--1784482150707.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: വിരമിക്കല്&zwj; സംബന്ധിച്ച അഭ്യൂഹങ്ങള്&zwj;ക്കും വിമര്&zwj;ശനങ്ങള്&zwj;ക്കും ലോര്&zwj;ഡ്സ് മൈതാനത്ത് വെച്ച് ഇതിഹാസ താരം രോഹിത് ശര്&zwj;മ്മ നല്&zwj;കിയത് അവിസ്മരണീയമായ മറുപടി. ഇംഗ്ലണ്ടിനെതിരായ നിര്&zwj;ണായകമായ മൂന്നാം ഏകദിനത്തില്&zwj; 388 റണ്&zwj;സ് എന്ന കൂറ്റന്&zwj; വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ മുന്നില്&zwj; നിന്ന് നയിച്ച് രോഹിത് തകര്&zwj;പ്പന്&zwj; സെഞ്ചുറി നേടി. 39-ാം വയസ്സിലും തന്റെ ക്ലാസ് വെളിപ്പെടുത്തുന്ന ഇന്നിംഗ്&zwnj;സായിരുന്നു രോഹിത്തിന്റേത്. 84 പന്തില്&zwj; നിന്നാണ് താരം തന്റെ 34-ാം ഏകദിന സെഞ്ചുറി തികച്ചത്.&lt;/p&gt;&lt;p&gt;ആദില്&zwj; റഷീദിന്റെ പന്തില്&zwj; സ്വീപ്പ് ഷോട്ടിലൂടെ ബൗണ്ടറി കണ്ടെത്തി സെഞ്ചുറിയിലെത്തിയപ്പോള്&zwj;, സാധാരണ കാണാറുള്ള ആവേശകരമായ ആഘോഷപ്രകടനങ്ങളൊന്നും രോഹിത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഹെല്&zwj;മറ്റ് അഴിക്കാതെ, ബാറ്റ് ഉയര്&zwj;ത്തി കാണികളെ അഭിവാദ്യം ചെയ്ത് അടുത്ത പന്തിനായി താരം നിലയുറപ്പിച്ചു. ഇന്ത്യയുടെ വിജയലക്ഷ്യം വളരെ ദൂരത്താണെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ ഓരോ നീക്കത്തിലുമുണ്ടായിരുന്നു. ഡ്രസ്സിംഗ് റൂമിലെ സഹതാരങ്ങളും പരിശീലകന്&zwj; ഗൗതം ഗംഭീറും എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോള്&zwj;, വിരാട് കോ്ലി ഓടിയെത്തി രോഹിത്തിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.&lt;/p&gt;&lt;p&gt;ഈ സെഞ്ചുറിയോടെ നിരവധി റെക്കോര്&zwj;ഡുകളാണ് ഇന്ത്യന്&zwj; നായകനെ തേടിയെത്തിയത്. ലോര്&zwj;ഡ്സില്&zwj; ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്&zwj; താരമായി രോഹിത് മാറി. 2004ല്&zwj; സൗരവ് ഗാംഗുലി നേടിയ 90 റണ്&zwj;സായിരുന്നു ഇതിനുമുമ്പത്തെ ഉയര്&zwj;ന്ന സ്&zwnj;കോര്&zwj;. 39 വയസും 80 ദിവസവും പ്രായമുള്ള രോഹിത്, ലോര്&zwj;ഡ്സില്&zwj; ഏകദിന സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി. കൂടാതെ, എല്ലാ ഫോര്&zwj;മാറ്റിലുമായി അന്താരാഷ്ട്ര സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്&zwj; താരവുമാണ് അദ്ദേഹം.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ടില്&zwj; മാത്രം രോഹിത്തിന്റെ എട്ടാമത്തെ ഏകദിന സെഞ്ചുറിയാണിത്. വിദേശ രാജ്യത്ത് ഏറ്റവും കൂടുതല്&zwj; സെഞ്ചുറി നേടുന്ന സന്ദര്&zwj;ശക ബാറ്റര്&zwj; എന്ന റെക്കോര്&zwj;ഡ് ഇതോടെ രോഹിത്തിന്റെ പേരിലായി. (സച്ചിന്&zwj; തെന്&zwj;ഡുല്&zwj;ക്കര്&zwj;, സയീദ് അന്&zwj;വര്&zwj;, എബി ഡി വില്ലിയേഴ്&zwnj;സ്, ക്വിന്റണ്&zwj; ഡി കോക്ക് എന്നിവര്&zwj; ഏഴ് സെഞ്ചുറികള്&zwj; വീതം നേടിയിട്ടുണ്ട്).&lt;/p&gt;&lt;h2&gt;&lt;strong&gt;വിമര്&zwj;ശകര്&zwj;ക്ക് മറുപടി&lt;/strong&gt;&lt;/h2&gt;&lt;p&gt;പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്&zwj; 11, 26 എന്നിങ്ങനെ ചെറിയ സ്&zwnj;കോറുകള്&zwj; മാത്രം നേടിയതിന് പിന്നാലെ, രോഹിത്തിന്റെ ഏകദിന ഭാവി സംബന്ധിച്ച ചര്&zwj;ച്ചകള്&zwj; കൊഴുത്തിരുന്നു. എന്നാല്&zwj; ലോര്&zwj;ഡ്സിലെ നിര്&zwj;ണായക മത്സരത്തില്&zwj; ശുഭ്മാന്&zwj; ഗില്ലിനൊപ്പം ചേര്&zwj;ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്&zwj;കിയ രോഹിത്, ഇംഗ്ലീഷ് പേസര്&zwj;മാരെ അനായാസം നേരിട്ടു. കൃത്യമായ ഇടവേളകളില്&zwj; ബൗണ്ടറികള്&zwj; കണ്ടെത്തി ഇന്നിംഗ്&zwnj;സിന് വേഗത പകര്&zwj;ന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/rohit-sharma-creates-history-after-century-against-england-articleshow-fgcni5t"/>
        </item>
        <item>
            <title><![CDATA['പുറത്തുനിന്നുള്ള സംസാരങ്ങള്‍ ബാധിക്കുന്നില്ല'; വിരമിക്കല്‍ അഭ്യൂഹങ്ങളെ തള്ളി രോഹിത് ശര്‍മ]]></title>
            <link>https://www.asianetnews.com/cricket-sports/rohit-sharma-on-his-odi-retirement-plans-and-more-articleshow-ik6v56o</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/rohit-sharma-on-his-odi-retirement-plans-and-more-articleshow-ik6v56o</guid>
            <pubDate>Sat, 18 Jul 2026 20:48:56 +0530</pubDate>
            <description><![CDATA[ഏകദിന ക്രിക്കറ്റില്&zwj; നിന്നുള്ള വിരമിക്കല്&zwj; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യന്&zwj; താരം രോഹിത് ശര്&zwj;മ. പുറത്തു നടക്കുന്ന ചര്&zwj;ച്ചകള്&zwj; തന്നെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോള്&zwj;, ഈ വാര്&zwj;ത്തകള്&zwj; ബിസിസിഐയും നിഷേധിച്ചിട്ടുണ്ട്. ഇന്ത്യന്&zwj; ടീമിലെ നിര്&zwj;ണായക താരമായി അദ്ദേഹം തുടരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxszx8m9jbq8hnh45fzjpwr6,imgname-rohit-sharma--2--1784357495431.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ഏകദിന ക്രിക്കറ്റില്&zwj; നിന്നുള്ള വിരമിക്കല്&zwj; സംബന്ധിച്ച അഭ്യൂഹങ്ങള്&zwj;ക്ക് മറുപടിയുമായി ഇന്ത്യന്&zwj; താരം രോഹിത് ശര്&zwj;മ. ഇംഗ്ലണ്ടിനെതിരായ നിര്&zwj;ണായകമായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ലോര്&zwj;ഡ്സില്&zwj; പരിശീലനത്തിനെത്തിയപ്പോഴാണ്, തന്നെ ചുറ്റിപ്പറ്റി നടക്കുന്ന ഇത്തരം ചര്&zwj;ച്ചകളെ താന്&zwj; കാര്യമാക്കുന്നില്ലെന്ന് രോഹിത് വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;ഇന്ത്യന്&zwj; ബാറ്റിംഗ് കോച്ച് സിതാന്&zwj;ഷു കൊട്ടക്കുമായി സംസാരിക്കുന്നതിനിടെ, പുറത്തു നടക്കുന്ന ചര്&zwj;ച്ചകളെക്കുറിച്ച് രോഹിത് പരാമര്&zwj;ശിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്&zwj; വൈറലായിട്ടുണ്ട്. 'പുറത്ത് എന്ത് നടക്കുന്നു എന്നത് നമ്മളെ ബാധിക്കുന്ന കാര്യമേയല്ല' എന്ന് അദ്ദേഹം പറയുന്നതാണ് വീഡിയോയിലുള്ളത്. കാര്&zwj;ഡിഫിലെ രണ്ടാം ഏകദിനത്തിന് ശേഷമാണ്, ലോര്&zwj;ഡ്സിലെ മത്സരം രോഹിത്തിന്റെ അവസാന ഏകദിനമായിരിക്കുമെന്ന് അഭ്യൂഹങ്ങള്&zwj; പ്രചരിച്ചത്.&lt;/p&gt;&lt;p&gt;എന്നാല്&zwj; ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ ഈ വാര്&zwj;ത്തകള്&zwj; പൂര്&zwj;ണമായും നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്&zwj; പരമ്പരയ്ക്ക് മുന്നോടിയായി, സെലക്ഷന്&zwj; കമ്മിറ്റിയിലെ ചില അംഗങ്ങള്&zwj; രോഹിത്തിന്റെ ഭാവി പദ്ധതികളില്&zwj; അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്ന് അറിയിച്ചിരുന്നതായാണ് റിപ്പോര്&zwj;ട്ടുകള്&zwj;. ഇന്ത്യന്&zwj; ഹെഡ് കോച്ച് ഗൗതം ഗംഭീറും ഈ ചര്&zwj;ച്ചകളില്&zwj; പങ്കാളിയായിരുന്നു. എന്നിരുന്നാലും, ബിസിസിഐയിലെ ഉന്നതരുമായി സംസാരിച്ചതിനെത്തുടര്&zwj;ന്ന് അഫ്ഗാനിസ്ഥാന്&zwj;, ഇംഗ്ലണ്ട് പരമ്പരകളില്&zwj; രോഹിത്തിനെ നിലനിര്&zwj;ത്തുകയായിരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്ത്യയുടെ കരുത്തന്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;ഏകദിന ക്രിക്കറ്റില്&zwj; 11,700-ലധികം റണ്&zwj;സ് നേടിയിട്ടുള്ള രോഹിത് ശര്&zwj;മ, 2023 ഏകദിന ലോകകപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിലും 2025 ചാമ്പ്യന്&zwj;സ് ട്രോഫി വിജയത്തിലും നിര്&zwj;ണായക പങ്കുവഹിച്ചിട്ടുണ്ട്. ശുഭ്മാന്&zwj; ഗില്&zwj; ഏകദിന ക്യാപ്റ്റന്&zwj; സ്ഥാനം ഏറ്റെടുത്തുവെങ്കിലും, ഇന്ത്യന്&zwj; ബാറ്റിംഗ് നിരയിലെ ഏറ്റവും സീനിയര്&zwj; താരമെന്ന നിലയില്&zwj; ടീമിലെ സുപ്രധാന അംഗമായി അദ്ദേഹം തുടരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/rohit-sharma-on-his-odi-retirement-plans-and-more-articleshow-ik6v56o"/>
        </item>
        <item>
            <title><![CDATA[ഡക്കറ്റിന് സെഞ്ചുറി, ബട്‌ലറുടെ വെടിക്കെട്ട്; ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം]]></title>
            <link>https://www.asianetnews.com/cricket-sports/huge-total-for-england-against-india-in-third-odi-at-lords-articleshow-m2qofxs</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/huge-total-for-england-against-india-in-third-odi-at-lords-articleshow-m2qofxs</guid>
            <pubDate>Sun, 19 Jul 2026 20:36:31 +0530</pubDate>
            <description><![CDATA[ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് 388 റൺസ് വിജയലക്ഷ്യം. ബെൻ ഡക്കറ്റിന്റെ (141) സെഞ്ചുറിയുടെയും ജോ റൂട്ട്, ജോസ് ബട്&zwnj;ലർ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിൽ ഇംഗ്ലണ്ട് 387/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxx80ge5gf7wxfcn1y22xycz,imgname-untitled-design--2--1784466653637.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്&zwj; ഇന്ത്യക്ക് 388 റണ്&zwj;സിന്റെ കൂറ്റന്&zwj; വിജയലക്ഷ്യം. ലോര്&zwj;ഡ്&zwnj;സില്&zwj; ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ബെന്&zwj; ഡക്കറ്റിന്റെ (135 പന്തില്&zwj; 141) ഇന്നിംഗ്&zwnj;സാണ് കൂറ്റന്&zwj; സ്&zwnj;കോറിലേക്ക് നയിച്ചത്. ജേക്കബ് ബേഥല്&zwj; (91), ജോ റൂട്ട് (48 പന്തില്&zwj; പുറത്താവാതെ 74) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്&zwj; ജോസ് ബട്&zwnj;ലറുടെ (13 പന്തില്&zwj; പുറത്താവാതെ 41) വെടിക്കെട്ട് കൂടിയായപ്പോള്&zwj; ഇംഗ്ലണ്ട് കൂറ്റന്&zwj; സ്&zwnj;കോറിലേക്കെത്തി. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന് നഷ്ടമായ മൂന്ന് വിക്കറ്റുകളില്&zwj; രണ്ടും പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു. പ്രിന്&zwj;സ് യാദവിന് ഒരു വിക്കറ്റുണ്ട്.&lt;/p&gt;&lt;p&gt;ഗംഭീര തുടക്കമാണ് ഡക്കറ്റ് - ബേഥല്&zwj; സഖ്യം ഇംഗ്ലണ്ടിന് നല്&zwj;കിയത്. ഒന്നാം വിക്കറ്റില്&zwj; ഇരുവരും 192 റണ്&zwj;സ് ചേര്&zwj;ത്തിരുന്നു. 31-ാം ഓവറില്&zwj; മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്&zwj; സാധിച്ചത്. ബേഥലിനെ പ്രസിദ്ധ്, രോഹിത് ശര്&zwj;മയുടെ കൈകളിലേക്കയച്ചു. 93 പന്തുകള്&zwj; നേരിട്ട താരം രണ്ട് സ്&zwnj;കിസും 11 ഫോറും നേടിയിരുന്നു. പിന്നീട് റൂട്ടിനൊപ്പം 101 റണ്&zwj;സ് കൂടി ചേര്&zwj;ത്ത് ഡക്കറ്റ് മടങ്ങി. 135 പന്തുകള്&zwj; നേരിട്ട താരം ഒരു സിക്&zwnj;സും 18 ഫോറും നേടി. ലോര്&zwj;ഡ്&zwnj;സിലെ ഉയര്&zwj;ന്ന വ്യക്തിഗത സ്&zwnj;കോറെന്ന റെക്കോഡും ഡക്കറ്റ് സ്വന്തമാക്കി. തുടര്&zwj;ന്നെത്തിയ ഹാരി ബ്രൂക്ക് (14) പെട്ടന്ന് മടങ്ങിയെങ്കിലും ബട്&zwnj;ലര്&zwj; - റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ കൂറ്റന്&zwj; സ്&zwnj;കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 19 പന്തില്&zwj; 63 റണ്&zwj;സ് അടിച്ചെടുത്തു. മൂന്ന് സിക്&zwnj;സും നാല് ഫോറും നേടി. റൂട്ടിന്റെ ഇന്നിംഗ്&zwnj;സില്&zwj; ഒമ്പത് ഫോറുകളറുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യന്&zwj; പേസര്&zwj; ഗുര്&zwj;നൂര്&zwj; ബ്രാര്&zwj; 10 ഓവറില്&zwj; 97 റണ്&zwj;സ് വഴങ്ങി. പ്രിന്&zwj;സ് യാദവ് 79 റണ്&zwj;സ് വിട്ടുകൊടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്&zwj; മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കാല്&zwj;മുട്ടിനേറ്റ പരിക്കുമൂം ജസ്പ്രീത് ബുംറ പുറത്തായപ്പോള്&zwj; പകരം അര്&zwj;ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിത്തി. പരിക്കുമൂലം പുറത്തായ സ്പിന്നര്&zwj; വാഷിംഗ്ടണ്&zwj; സുന്ദറിന് പകരം പേസര്&zwj; പ്രിന്&zwj;സ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.&lt;/p&gt;&lt;p&gt;ഇന്ത്യ: രോഹിത് ശര്&zwj;മ്മ, ശുഭ്മന്&zwj; ഗില്&zwj; (ക്യാപ്റ്റന്&zwj;), വിരാട് കോലി, ഇഷാന്&zwj; കിഷന്&zwj;, ശ്രേയസ് അയ്യര്&zwj;, കെ.എല്&zwj;. രാഹുല്&zwj; (വിക്കറ്റ് കീപ്പര്&zwj;), അക്&zwnj;സര്&zwj; പട്ടേല്&zwj;, ഗുര്&zwj;നൂര്&zwj; ബ്രാര്&zwj;, പ്രിന്&zwj;സ് യാദവ്, അര്&zwj;ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ട്: ബെന്&zwj; ഡക്കറ്റ്, ജേക്കബ് ബെഥേല്&zwj;, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്&zwj;), ജോസ് ബട്ട്ലര്&zwj; (വിക്കറ്റ് കീപ്പര്&zwj;), സാം കറന്&zwj;, വില്&zwj; ജാക്&zwnj;സ്, ഗസ് അറ്റ്കിന്&zwj;സണ്&zwj;, ജോഫ്ര ആര്&zwj;ച്ചര്&zwj;, ആദില്&zwj; റഷീദ്, ജോഷ് ടങ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/huge-total-for-england-against-india-in-third-odi-at-lords-articleshow-m2qofxs"/>
        </item>
        <item>
            <title><![CDATA['ബലാത്സംഗ കുറ്റം, ഭീഷണിപ്പെടുത്തല്‍'; ഐപിഎല്‍ താരത്തെ അറസ്റ്റ് ചെയ്യാന്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശം]]></title>
            <link>https://www.asianetnews.com/cricket-sports/calcutta-high-court-directs-arrest-of-ipl-cricketer-over-allegation-of-rape-articleshow-msxqb8o</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/calcutta-high-court-directs-arrest-of-ipl-cricketer-over-allegation-of-rape-articleshow-msxqb8o</guid>
            <pubDate>Mon, 20 Jul 2026 22:23:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്&zwj; കല്&zwj;ക്കട്ട ഹൈക്കോടതി നിര്&zwj;ദേശം നല്&zwj;കി. വിവാഹ വാഗ്ദാനം നല്&zwj;കി പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്&zwj; ചുമത്തി ഒരു മെഡിക്കല്&zwj; വിദ്യാര്&zwj;ത്ഥിനിയാണ് പരാതി നല്&zwj;കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvtsp83zvh1aqpm6z5jygam6,imgname-snapinsta.to-701612691-18375836587205484-9195254422100930268-n-1782237044863.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത: മെഡിക്കല്&zwj; വിദ്യാര്&zwj;ത്ഥിനിയുടെ പരാതിയില്&zwj; ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ് വിക്കറ്റ് കീപ്പര്&zwj;-ബാറ്ററായ അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്&zwj; കല്&zwj;ക്കട്ട ഹൈക്കോടതി നിര്&zwj;ദേശം. വിവാഹ വാഗ്ദാനം നല്&zwj;കി പീഡിപ്പിക്കല്&zwj;, ബലാത്സംഗ കുറ്റം, ഭീഷണിപ്പെടുത്തല്&zwj; തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പരാതിയിലുള്ളത്. വൈകാതെ ക്രിക്കറ്റ് താരം അഭിഷേക് പോറലിനൊപ്പം മറ്റൊരു പ്രതിയെയും ഉടന്&zwj; അറസ്റ്റ് ചെയ്യാന്&zwj; കല്&zwj;ക്കട്ട ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. വിവാഹവാഗ്ദാനം നല്&zwj;കി ലൈംഗിക ബന്ധത്തില്&zwj; ഏര്&zwj;പ്പെടുകയും പിന്നീട് മര്&zwj;ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് ജൂണില്&zwj; തന്നെ ബംഗാള്&zwj; പൊലീസില്&zwj; പരാതി ലഭിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യ എ ടീമിനൊപ്പം യുകെയിലും ഓസ്ട്രേലിയയിലും പര്യടനം നടത്തിയിട്ടുള്ള പോറല്&zwj;, തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഹൂഗ്ലി ജില്ലയിലെ മോഗ്ര പോലീസ് സ്റ്റേഷനില്&zwj; യുവതിയും അമ്മയുമാണ് പരാതി നല്&zwj;കിയത്. ഇതിനുപിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്&zwj;ഷമായി താനും പോറലും പ്രണയത്തിലായിരുന്നുവെന്നും, കഴിഞ്ഞ വര്&zwj;ഷം ഇരുവരും തമ്മില്&zwj; അഭിപ്രായവ്യത്യാസങ്ങള്&zwj; ഉണ്ടാവുകയും അതിനുശേഷം ക്രിക്കറ്റ് താരം തന്നില്&zwj; നിന്ന് അകലാന്&zwj; തുടങ്ങിയെന്നുമാണ് യുവതിയുടെ പരാതിയില്&zwj; പറയുന്നത്.&lt;/p&gt;&lt;p&gt;വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്&zwj;കിയെങ്കിലും ഇപ്പോള്&zwj; അദ്ദേഹം അതിന് തയ്യാറാകുന്നില്ലെന്നും യുവതി ആരോപിക്കുന്നു. വിവാഹവാഗ്ദാനം നല്&zwj;കി ലൈംഗിക ബന്ധത്തില്&zwj; ഏര്&zwj;പ്പെട്ടതിനും തന്നെ മര്&zwj;ദ്ദിച്ചതിനും ക്രിമിനല്&zwj; ഭീഷണിപ്പെടുത്തിയതിനും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് പരാതിയില്&zwj; ആവശ്യപ്പെടുന്നു. നിലവില്&zwj; ബെംഗളൂരുവിലുള്ള പോറല്&zwj; ആരോപണങ്ങള്&zwj; നിഷേധിക്കുകയും അവ അടിസ്ഥാനരഹിതമാണെന്ന് പറയുകയും ചെയ്തു. പൊലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;പോറലിന്റെ വാക്കുകള്&zwj;... ''ഞാന്&zwj; ഇപ്പോള്&zwj; നന്നായി കളിച്ചുകൊണ്ടിരിക്കുകയാണ്, അതിനാല്&zwj; പല കാര്യങ്ങളും ഉയര്&zwj;ന്നുവരുന്നുണ്ട്.'' മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പോലീസ് പ്രാഥമിക അന്വേഷണം പൂര്&zwj;ത്തിയാക്കിയ ശേഷം വിശദമായി പ്രതികരിക്കുമെന്നും 23-കാരനായ താരം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഇടംകൈയ്യന്&zwj; ബാറ്ററായ പോറല്&zwj; 2023 മുതല്&zwj; ഇന്ത്യന്&zwj; പ്രീമിയര്&zwj; ലീഗില്&zwj; ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ സീസണില്&zwj; നാല് ഇന്നിംഗ്സുകളില്&zwj; നിന്ന് 108 റണ്&zwj;സ് അദ്ദേഹം നേടിയിരുന്നു. 2021-22 സീസണിലാണ് ബംഗാളിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്&zwj; അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 23 ലിസ്റ്റ് എ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/calcutta-high-court-directs-arrest-of-ipl-cricketer-over-allegation-of-rape-articleshow-msxqb8o"/>
        </item>
        <item>
            <title><![CDATA[കുല്‍ദീപ് യാദവിനെ തഴയുന്നതില്‍ അതൃപ്തിയുമായി അശ്വിന്‍; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനം]]></title>
            <link>https://www.asianetnews.com/cricket-sports/former-indian-cricketer-ashwin-on-kuldeep-yadav-and-his-performance-articleshow-ndkl1dr</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/former-indian-cricketer-ashwin-on-kuldeep-yadav-and-his-performance-articleshow-ndkl1dr</guid>
            <pubDate>Sun, 19 Jul 2026 22:46:46 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്&zwj; സ്പിന്നര്&zwj; കുല്&zwj;ദീപ് യാദവിനെ ഒഴിവാക്കിയ ഇന്ത്യന്&zwj; ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്&zwj; താരം രവിചന്ദ്രന്&zwj; അശ്വിന്&zwj;. ബാറ്റിംഗ് കരുത്തുണ്ടായിട്ടും ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ പുറത്തിരുത്തുന്നത് താരത്തിന്റെ ആത്മവിശ്വാസത്തെയും താളത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അശ്വിന്&zwj; മുന്നറിയിപ്പ് നല്&zwj;കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5tx74syg5nj6kj5vq8g59a5,imgname-fotojet--1--1758618424126.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ഇന്ത്യയുടെ സ്പിന്നര്&zwj; കുല്&zwj;ദീപ് യാദവിനെ ടീമില്&zwj; നിന്ന് തുടര്&zwj;ച്ചയായി ഒഴിവാക്കുന്നതിനെതിരെ മുന്&zwj; ഇന്ത്യന്&zwj; താരം രവിചന്ദ്രന്&zwj; അശ്വിന്&zwj; രംഗത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും കുല്&zwj;ദീപിനെ പ്ലേയിംഗ് ഇലവനില്&zwj; ഉള്&zwj;പ്പെടുത്താത്ത ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ അശ്വിന്&zwj; ചോദ്യം ചെയ്തു. താരത്തിന്റെ ആത്മവിശ്വാസത്തെയും ഫോമിനെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അശ്വിന്&zwj; മുന്നറിയിപ്പ് നല്&zwj;കുന്നു.&lt;/p&gt;&lt;p&gt;ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായതും, വാഷിംഗ്ടണ്&zwj; സുന്ദറിന് ഹാംസ്ട്രിംഗ് പ്രശ്&zwnj;നം മൂലം മത്സരം നഷ്ടമായതും കണക്കിലെടുക്കുമ്പോള്&zwj; കുല്&zwj;ദീപിനെ ഉള്&zwj;പ്പെടുത്താന്&zwj; മികച്ച അവസരമായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്&zwj;, നാല് പേസര്&zwj;മാരെയും അക്ഷര്&zwj; പട്ടേലിനെ മാത്രം സ്പിന്നറായും നിലനിര്&zwj;ത്തി ഇന്ത്യ പരീക്ഷണം തുടരുകയായിരുന്നു. എട്ടാം നമ്പര്&zwj; വരെ ബാറ്റിംഗ് കരുത്തുണ്ടായിട്ടും ഒരു സ്&zwnj;പെഷ്യലിസ്റ്റ് സ്പിന്നറെ ഒഴിവാക്കിയതിലെ യുക്തിയാണ് അശ്വിന്&zwj; ചോദ്യം ചെയ്യുന്നത്.&lt;/p&gt;&lt;p&gt;തന്റെ ഔദ്യോഗിക എക്&zwnj;സ് അക്കൗണ്ടിലൂടെയായിരുന്നു അശ്വിന്റെ പ്രതികരണം... 'കുല്&zwj;ദീപിനെ കളിപ്പിക്കാത്തതിന് സാധാരണയായി പറയുന്ന ന്യായം ഏഴാം നമ്പറിന് ശേഷം ബാറ്റിംഗ് തീരുന്നു എന്നതാണ്. എന്നാല്&zwj; ഇന്ന് അര്&zwj;ഷ്ദീപ് എട്ടാം നമ്പറില്&zwj; ബാറ്റ് ചെയ്യുമ്പോഴും കുല്&zwj;ദീപിനെ പുറത്തിരുത്തിയത് അത്ഭുതപ്പെടുത്തുന്നു. ബുംറയുടെ അഭാവം കൂടി പരിഗണിക്കുമ്പോള്&zwj; കുല്&zwj;ദീപിന്റെ അവസ്ഥയില്&zwj; വിഷമം തോന്നുന്നു. വിശ്വസിക്കൂ, ഇത് ഒരു ബൗളറുടെ താളത്തെയും ആത്മവിശ്വാസത്തെയും വല്ലാതെ ബാധിക്കും.' അശ്വിന്&zwj; കുറിച്ചിട്ടു.&lt;/p&gt;&lt;h2&gt;തുടരുന്ന അവഗണന&lt;/h2&gt;&lt;p&gt;ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്ന് ഏകദിനങ്ങളിലും കുല്&zwj;ദീപിന് അവസരം ലഭിച്ചില്ല. ടി20 പരമ്പരയിലും താരം പുറത്തിരിക്കുകയായിരുന്നു. നേരത്തെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്&zwj; ഒരു മത്സരത്തില്&zwj; മാത്രമാണ് കുല്&zwj;ദീപ് കളിച്ചത്. ബാറ്റര്&zwj;മാരുടെ ബാറ്റിംഗ് മികവിന് മുന്&zwj;ഗണന നല്&zwj;കുന്നതിനായി ടീം മാനേജ്മെന്റ് അക്ഷര്&zwj; പട്ടേലിനെയും വാഷിംഗ്ടണ്&zwj; സുന്ദറിനെയും സ്ഥിരമായി ഉള്&zwj;പ്പെടുത്താറുണ്ട്. ഇവര്&zwj; ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്നുണ്ടെങ്കിലും, ഇന്ത്യയുടെ പ്രധാന റിസ്റ്റ് സ്പിന്നറായ കുല്&zwj;ദീപിന് അവസരങ്ങള്&zwj; നഷ്ടമാകുന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്&zwj;ച്ചയാവുകയാണ്.&lt;/p&gt;&lt;p&gt;സമീപകാലത്ത് കുല്&zwj;ദീപ് കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഐപിഎല്&zwj; 2026-ല്&zwj; ഡല്&zwj;ഹി ക്യാപ്പിറ്റല്&zwj;സിന് വേണ്ടി കളിക്കുമ്പോള്&zwj; താരം സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നീട് ലക്&zwnj;നൗ സൂപ്പര്&zwj; ജയന്റ്&zwnj;സിലേക്ക് മാറിയതും ശ്രദ്ധേയമായി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/former-indian-cricketer-ashwin-on-kuldeep-yadav-and-his-performance-articleshow-ndkl1dr"/>
        </item>
        <item>
            <title><![CDATA['ഹിറ്റ്‌മാൻ യുഗം അവസാനിക്കുന്നില്ല' ലോർഡ്സിലേത് രോഹിത്തിന്‍റെ അവസാന മത്സരമല്ല; വിരമിക്കൽ വാർത്തകൾ തള്ളി ബിസിസിഐ]]></title>
            <link>https://www.asianetnews.com/cricket-sports/bcci-dismisses-retirement-rumours-confirms-lords-odi-wont-be-rohit-sharmas-last-articleshow-nrl6adr</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/bcci-dismisses-retirement-rumours-confirms-lords-odi-wont-be-rohit-sharmas-last-articleshow-nrl6adr</guid>
            <pubDate>Sat, 18 Jul 2026 09:09:45 +0530</pubDate>
            <description><![CDATA[&lt;p&gt;ലോർഡ്സ് ഏകദിനം രോഹിത്തിന്&zwj;റെ അവസാന മത്സരമല്ലെന്ന് വ്യക്തമാക്കിയ സൈകിയ, പക്ഷെ 2027 ലോകകപ്പിൽ താരം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ തയ്യാറായില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxnyczvkqjdvbkx8abxjxv66,imgname-rohit-sharma-1784221695858.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വിരമിക്കലിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിസിസിഐ. ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നാളെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനം രോഹിത്തിന്&zwj;റെ കരിയറിലെ അവസാന ഏകദിനമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി. ഞായറാഴ്ച നടക്കുന്ന പരമ്പര നിർണ്ണായക മത്സരത്തോടെ രോഹിത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ സൈകിയ പൂർണ്ണമായും തള്ളി.&lt;/p&gt;&lt;p&gt;രോഹിത് ശർമയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ ഒട്ടനവധി ചർച്ചകൾ നടക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്സിൽ രോഹിത് തന്&zwj;റെ അവസാന മത്സരം കളിക്കുമെന്ന തരത്തിൽ യാതൊരു ചർച്ചയും ബിസിസിഐയിൽ നടന്നിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ടീമിലെ സജീവ അംഗമാണെന്ന് ബിസിസിഐ സെക്രട്ടറി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.&lt;/p&gt;&lt;p&gt;എന്നാൽ ലോർഡ്സ് ഏകദിനം രോഹിത്തിന്&zwj;റെ അവസാന മത്സരമല്ലെന്ന് വ്യക്തമാക്കിയ സൈകിയ, പക്ഷെ 2027 ലോകകപ്പിൽ താരം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ തയ്യാറായില്ല. ടീമിന്&zwj;റെ പദ്ധതികളിൽ ഉൾപ്പെടുന്നിടത്തോളം കാലം രോഹിത് ഇന്ത്യക്കായി കളിക്കുമെന്നാണ് ബിസിസിഐ നിലപാട്. എഡ്ജ്ബാസ്റ്റണിലും കാർഡിഫിലും നടന്ന മത്സരങ്ങൾക്ക് ശേഷം 1-1 എന്ന നിലയിൽ തുല്യത പാലിക്കുന്ന പരമ്പരയിലെ ഫൈനൽ പോരാട്ടം ജൂലൈ 19 ഞായറാഴ്ച ലോർഡ്സിൽ നടക്കും.&lt;/p&gt;&lt;p&gt;2027-ലെ ഐസിസി ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ചീഫ് സെലക്ടറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ആലോചിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിലെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും 39-കാരനായ രോഹിത്തിന് തിളങ്ങാൻ സാധിക്കാതിരുന്നതോടെയാണ് വിരമിക്കൽ വാർത്തകൾക്ക് ചൂടുപിടിച്ചത്.&lt;/p&gt;&lt;p&gt;നിലവിൽ കരിയറിലെ മോശം ഫോമിലൂടെയാണ് രോഹിത് കടന്നുപോകുന്നത്. ലോർഡ്സിലെ നിർണ്ണായകമായ മൂന്നാം ഏകദിനത്തിലും പരാജയപ്പെട്ടാൽ, രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് സെലക്ടർമാർ നീങ്ങിയേക്കും. അങ്ങനെ വന്നാൽ വിരമിക്കൽ പ്രഖ്യാപനമില്ലാതെ തന്നെ താരത്തിന് പുറത്തിരിക്കേണ്ടി വരും. ഇന്ത്യക്കായി 287 ഏകദിനങ്ങൾ കളിച്ച ഈ ഇതിഹാസ ഓപ്പണർ, 48.58 ശരാശരിയിൽ 33 സെഞ്ചുറികൾ ഉൾപ്പെടെ 11,757 റൺസ് നേടിയിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏഴാമത്തെ ബാറ്റ്സ്മാനായ രോഹിത്തിന് ലോർഡ്സിലെ പ്രകടനം കരിയറിൽ നിർണ്ണായകമാകും.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/bcci-dismisses-retirement-rumours-confirms-lords-odi-wont-be-rohit-sharmas-last-articleshow-nrl6adr"/>
        </item>
        <item>
            <title><![CDATA[രോഹിത് ശര്‍മയുടെ സെഞ്ചുറി പാഴായി, ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്; ലോര്‍ഡ്‌സില്‍ 27 റണ്‍സ് തോല്‍വി]]></title>
            <link>https://www.asianetnews.com/cricket-sports/england-won-odi-series-against-india-after-27-runs-win-in-lords-articleshow-pl7ocn3</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/england-won-odi-series-against-india-after-27-runs-win-in-lords-articleshow-pl7ocn3</guid>
            <pubDate>Mon, 20 Jul 2026 00:04:06 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 27 റൺസിന്റെ തോൽവി. ഇതോടെ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ബെൻ ഡക്കറ്റിന്റെ (141) സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ട് 388 റൺസ് നേടിയപ്പോൾ, രോഹിത് ശർമ്മയുടെ (138) സെഞ്ചുറി ഇന്ത്യയെ വിജയത്തിലെത്തിക്കാൻ പര്യാപ്തമായിരുന്നില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxpwvygsyns0pt01ja79t9a,imgname-2-1784482262992.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ഇന്ത്യക്കെതിരാ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. ലോര്&zwj;ഡ്&zwnj;സില്&zwj; മൂന്നാം ഏകദിനത്തില്&zwj; 27 റണ്&zwj;സിന് ജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 388 റണ്&zwj;സിന്റെ കൂറ്റന്&zwj; വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ബെന്&zwj; ഡക്കറ്റിന്റെ (135 പന്തില്&zwj; 141) ഇന്നിംഗ്&zwnj;സാണ് കൂറ്റന്&zwj; സ്&zwnj;കോറിലേക്ക് നയിച്ചത്. ജേക്കബ് ബേഥല്&zwj; (91), ജോ റൂട്ട് (48 പന്തില്&zwj; പുറത്താവാതെ 74) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്&zwj; ജോസ് ബട്&zwnj;ലറുടെ (13 പന്തില്&zwj; പുറത്താവാതെ 41) വെടിക്കെട്ട് കൂടിയായപ്പോള്&zwj; ഇംഗ്ലണ്ട് കൂറ്റന്&zwj; സ്&zwnj;കോറിലേക്കെത്തി.&lt;/p&gt;&lt;p&gt;മറുപടി ബാറ്റിംഗില്&zwj; ഇന്ത്യക്ക് നിശ്ചിത ഓവറില്&zwj; 360 റണ്&zwj;സെടുക്കാനാണ് സാധിച്ചത്. രോഹിത് ശര്&zwj;മ (110 പന്തില്&zwj; 138) സെഞ്ചുറി നേടിയെങ്കിലും സഹതാരങ്ങള്&zwj;ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്&zwj; സാധിച്ചില്ല. ശുഭ്മാന്&zwj; ഗില്&zwj; (84 പന്തില്&zwj; 77), വിരാട് കോലി (60 പന്തില്&zwj; 74) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്&zwj;. ഇഷാന്&zwj; കിഷാന്&zwj; (14), ശ്രേയസ് അയ്യര്&zwj; (0), കെ എല്&zwj; രാഹുല്&zwj; (12), അക്&zwnj;സര്&zwj; പട്ടേല്&zwj; (2) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഗുര്&zwj;നൂര്&zwj; ബ്രാര്&zwj; (18), അര്&zwj;ഷ്ദീപ് സിംഗ് (15) എന്നിവര്&zwj; പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്&zwj; നാല് വിക്കറ്റ് വീഴ്ത്തി.&lt;/p&gt;&lt;p&gt;ഗംഭീര തുടക്കമാണ് ഡക്കറ്റ് - ബേഥല്&zwj; സഖ്യം ഇംഗ്ലണ്ടിന് നല്&zwj;കിയത്. ഒന്നാം വിക്കറ്റില്&zwj; ഇരുവരും 192 റണ്&zwj;സ് ചേര്&zwj;ത്തിരുന്നു. 31-ാം ഓവറില്&zwj; മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്&zwj; സാധിച്ചത്. ബേഥലിനെ പ്രസിദ്ധ്, രോഹിത് ശര്&zwj;മയുടെ കൈകളിലേക്കയച്ചു. 93 പന്തുകള്&zwj; നേരിട്ട താരം രണ്ട് സ്&zwnj;കിസും 11 ഫോറും നേടിയിരുന്നു. പിന്നീട് റൂട്ടിനൊപ്പം 101 റണ്&zwj;സ് കൂടി ചേര്&zwj;ത്ത് ഡക്കറ്റ് മടങ്ങി. 135 പന്തുകള്&zwj; നേരിട്ട താരം ഒരു സിക്&zwnj;സും 18 ഫോറും നേടി. ലോര്&zwj;ഡ്&zwnj;സിലെ ഉയര്&zwj;ന്ന വ്യക്തിഗത സ്&zwnj;കോറെന്ന റെക്കോഡും ഡക്കറ്റ് സ്വന്തമാക്കി.&lt;/p&gt;&lt;p&gt;തുടര്&zwj;ന്നെത്തിയ ഹാരി ബ്രൂക്ക് (14) പെട്ടന്ന് മടങ്ങിയെങ്കിലും ബട്&zwnj;ലര്&zwj; - റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ കൂറ്റന്&zwj; സ്&zwnj;കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 19 പന്തില്&zwj; 63 റണ്&zwj;സ് അടിച്ചെടുത്തു. മൂന്ന് സിക്&zwnj;സും നാല് ഫോറും നേടി. റൂട്ടിന്റെ ഇന്നിംഗ്&zwnj;സില്&zwj; ഒമ്പത് ഫോറുകളറുണ്ടായിരുന്നു. പരിക്കുമൂലം പുറത്തായ സ്പിന്നര്&zwj; വാഷിംഗ്ടണ്&zwj; സുന്ദറിന് പകരം പേസര്&zwj; പ്രിന്&zwj;സ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. പ്രിന്&zwj;സ് യാദവിന് ഒരു വിക്കറ്റുണ്ട്.&lt;/p&gt;&lt;p&gt;ഇന്ത്യന്&zwj; പേസര്&zwj; ഗുര്&zwj;നൂര്&zwj; ബ്രാര്&zwj; 10 ഓവറില്&zwj; 97 റണ്&zwj;സ് വഴങ്ങി. പ്രിന്&zwj;സ് യാദവ് 79 റണ്&zwj;സ് വിട്ടുകൊടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്&zwj; മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കാല്&zwj;മുട്ടിനേറ്റ പരിക്കിനെ തുടര്&zwj;ന്ന് ജസ്പ്രീത് ബുംറ പുറത്തായപ്പോള്&zwj; പകരം അര്&zwj;ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്തി.&lt;/p&gt;&lt;p&gt;ഇന്ത്യ: രോഹിത് ശര്&zwj;മ്മ, ശുഭ്മന്&zwj; ഗില്&zwj; (ക്യാപ്റ്റന്&zwj;), വിരാട് കോലി, ഇഷാന്&zwj; കിഷന്&zwj;, ശ്രേയസ് അയ്യര്&zwj;, കെ.എല്&zwj;. രാഹുല്&zwj; (വിക്കറ്റ് കീപ്പര്&zwj;), അക്&zwnj;സര്&zwj; പട്ടേല്&zwj;, ഗുര്&zwj;നൂര്&zwj; ബ്രാര്&zwj;, പ്രിന്&zwj;സ് യാദവ്, അര്&zwj;ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ട്: ബെന്&zwj; ഡക്കറ്റ്, ജേക്കബ് ബെഥേല്&zwj;, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്&zwj;), ജോസ് ബട്ട്ലര്&zwj; (വിക്കറ്റ് കീപ്പര്&zwj;), സാം കറന്&zwj;, വില്&zwj; ജാക്&zwnj;സ്, ഗസ് അറ്റ്കിന്&zwj;സണ്&zwj;, ജോഫ്ര ആര്&zwj;ച്ചര്&zwj;, ആദില്&zwj; റഷീദ്, ജോഷ് ടങ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/england-won-odi-series-against-india-after-27-runs-win-in-lords-articleshow-pl7ocn3"/>
        </item>
        <item>
            <title><![CDATA['ലോര്‍ഡ്സിലെ സെഞ്ചുറിയോടെ വിരമിക്കല്‍ ചര്‍ച്ചകള്‍ക്ക് വിരാമം'; രോഹിത് ശര്‍മയെ പിന്തുണച്ച് സബാ കരീം]]></title>
            <link>https://www.asianetnews.com/cricket-sports/saba-karim-on-rohit-sharma-and-his-form-in-odi-against-england-articleshow-rg3hlwl</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/saba-karim-on-rohit-sharma-and-his-form-in-odi-against-england-articleshow-rg3hlwl</guid>
            <pubDate>Mon, 20 Jul 2026 22:02:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് വിരമിക്കൽ അഭ്യൂഹങ്ങൾ നേരിട്ട രോഹിത് ശർമ്മ, ലോർഡ്സിൽ സെഞ്ചുറി നേടി. ഈ പ്രകടനത്തോടെ രോഹിത്തിന്റെ വിരമിക്കൽ സംബന്ധിച്ച എല്ലാ ചർച്ചകൾക്കും വിരാമമായെന്ന് മുൻ താരം സബാ കരീം അഭിപ്രായപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxyz96dk5vjxf724s286p5pq,imgname-asianet-bangla-thump---2026-07-20t104616.225-1784524609971.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 2-1ന് ഇന്ത്യ കൈവിട്ടെങ്കിലും, ലോര്&zwj;ഡ്സില്&zwj; രോഹിത് ശര്&zwj;മ നേടിയ സെഞ്ചുറി അദ്ദേഹത്തിന്റെ വിരമിക്കല്&zwj; സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങള്&zwj;ക്കും വിരാമമിട്ടെന്ന് മുന്&zwj; ഇന്ത്യന്&zwj; വിക്കറ്റ് കീപ്പര്&zwj;-ബാറ്റര്&zwj; സബാ കരീം. ആദ്യ രണ്ട് മത്സരങ്ങളില്&zwj; 11, 26 റണ്&zwj;സ് മാത്രമെടുത്ത് സമ്മര്&zwj;ദ്ദത്തിലായിരുന്ന രോഹിത്, മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിന് ഇറങ്ങിയത് വലിയ വിമര്&zwj;ശനങ്ങള്&zwj;ക്കിടയിലായിരുന്നു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് സെലക്ടര്&zwj;മാര്&zwj; 39-കാരനായ രോഹിത്തിന് പകരം പുതിയ താരങ്ങളെ പരിഗണിക്കുന്നുവെന്ന റിപ്പോര്&zwj;ട്ടുകള്&zwj; താരത്തിന്റെ ഭാവിയെക്കുറിച്ച് കൂടുതല്&zwj; ചര്&zwj;ച്ചകള്&zwj;ക്ക് വഴിവെച്ചിരുന്നു.&lt;/p&gt;&lt;p&gt;കാര്&zwj;ഡിഫില്&zwj; നടന്ന രണ്ടാം ഏകദിനത്തിനിടെ ഈ ചര്&zwj;ച്ചകള്&zwj; കൂടുതല്&zwj; ശക്തമായിരുന്നെങ്കിലും, ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക്കിയ ഈ റിപ്പോര്&zwj;ട്ടുകള്&zwj; തള്ളിക്കളഞ്ഞു. ലോര്&zwj;ഡ്സിലെ മത്സരം രോഹിത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരമാകുമെന്ന കാര്യത്തില്&zwj; ബോര്&zwj;ഡില്&zwj; ഒരു ചര്&zwj;ച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം പിടിഐയോട് വ്യക്തമാക്കിയിരുന്നു. തന്റെ ഭാവിയെക്കുറിച്ചുള്ള ചര്&zwj;ച്ചകള്&zwj;ക്കിടയിലും, തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് രോഹിത് പുറത്തെടുത്തു. 388 റണ്&zwj;സ് വിജയലക്ഷ്യം പിന്തുടര്&zwj;ന്ന ഇന്ത്യയ്ക്കായി, മുന്&zwj; ക്യാപ്റ്റന്&zwj; 110 പന്തില്&zwj; 138 റണ്&zwj;സാണ് അടിച്ചുകൂട്ടിയത്.&lt;/p&gt;&lt;p&gt;ലോര്&zwj;ഡ്സില്&zwj; ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനും ഏറ്റവും പ്രായം കൂടിയ ബാറ്ററുമായി അദ്ദേഹം മാറി. മത്സരം 27 റണ്&zwj;സിന് തോറ്റ് പരമ്പര നഷ്ടപ്പെട്ടെങ്കിലും, രോഹിത്തിന്റെ പ്രകടനം ചര്&zwj;ച്ചകളെ ബാറ്റിംഗിലേക്ക് തിരിച്ചുവിട്ടു. പരമ്പര തോറ്റെങ്കിലും ശുഭ്മാന്&zwj; ഗില്ലിന്റെ ഫോമും നേതൃത്വവും രോഹിത്തിന്റെ ഇന്നിംഗ്സും ഇന്ത്യക്ക് വലിയ പോസിറ്റീവുകളാണെന്ന് കരീം പറഞ്ഞു.&lt;/p&gt;&lt;p&gt;അദ്ദേഹത്തിന്റെ വാക്കുകള്&zwj;... ''ഇന്ത്യ പല കാര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത്തിന്റെ സെഞ്ചുറി അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ അഭ്യൂഹങ്ങള്&zwj;ക്കും വിരാമമിട്ടു. ശുഭ്മാന്&zwj; ഗില്&zwj; റണ്&zwj;സ് സ്&zwnj;കോര്&zwj; ചെയ്യുകയും മികച്ച രീതിയില്&zwj; ബാറ്റ് ചെയ്യുകയും ശ്രദ്ധേയമായ നേതൃത്വപാടവം കാണിക്കുകയും ചെയ്തു. അതിനാല്&zwj;, ബാറ്റിംഗില്&zwj; വലിയ പ്രശ്&zwnj;നങ്ങളൊന്നും ഞാന്&zwj; കാണുന്നില്ല. ജസ്പ്രീത് ബുംറ ലഭ്യമല്ലെങ്കില്&zwj; ശരിയായ പേസ് ബൗളിംഗ് നിരയെ കണ്ടെത്തുക എന്നതിലായിരിക്കണം ഇന്ത്യയുടെ ശ്രദ്ധ.'' കരീം പറഞ്ഞു.&lt;/p&gt;&lt;p&gt;ഇടത് കാല്&zwj;മുട്ടിനേറ്റ പരിക്കുമൂലം ബുംറ അവസാന മത്സരത്തില്&zwj; കളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തില്&zwj; ഇന്ത്യന്&zwj; പേസ് ബൗളര്&zwj;മാര്&zwj; ഇംഗ്ലീഷ് ബാറ്റര്&zwj;മാര്&zwj;ക്ക് മുന്നില്&zwj; നന്നായി വിയര്&zwj;ത്തു. ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്&zwj; 387 റണ്&zwj;സാണ് അടിച്ചുകൂട്ടിയത്. പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്&zwj;, അര്&zwj;ഷദീപ് സിംഗ് (0/72), പ്രിന്&zwj;സ് യാദവ് (1/79), ഗുര്&zwj;നൂര്&zwj; ബ്രാര്&zwj; (0/97) എന്നിവര്&zwj; റണ്&zwj;സ് വിട്ടുകൊടുക്കുന്നതില്&zwj; പരാജയപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/saba-karim-on-rohit-sharma-and-his-form-in-odi-against-england-articleshow-rg3hlwl"/>
        </item>
        <item>
            <title><![CDATA[ലോർഡ്‌സിലെ ചരിത്ര സെഞ്ച്വറിക്ക് പിന്നാലെ വിരമിക്കൽ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് രോഹിത് ശര്‍മ]]></title>
            <link>https://www.asianetnews.com/cricket-sports/rohit-sharma-slams-retirement-rumours-after-historic-lords-century-articleshow-s7tag4w</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/rohit-sharma-slams-retirement-rumours-after-historic-lords-century-articleshow-s7tag4w</guid>
            <pubDate>Mon, 20 Jul 2026 13:06:43 +0530</pubDate>
            <description><![CDATA[&lt;p&gt;എന്&zwj;റെ ജോലി ബാറ്റ് ചെയ്യുക എന്നതാണ്. വരിക, കളിക്കുക, രാജ്യത്തെ പ്രതിനിധീകരിക്കുക. അരങ്ങേറ്റം കുറിച്ച കാലം തൊട്ട് എന്നോട് ചെയ്യാൻ പറഞ്ഞിരിക്കുന്നത് ഇതാണ്, അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxszx8m9jbq8hnh45fzjpwr6,imgname-rohit-sharma--2--1784357495431.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ:&lt;/strong&gt; ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിന്&zwj;റെ മക്കയായ ലോർഡ്&zwnj;സിൽ ചരിത്ര സെഞ്ച്വറി കുറിച്ചതിന് പിന്നാലെ, വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോർഡ്&zwnj;സിലെ മൂന്നാം ഏകദിന മത്സരം രോഹിത്തിന്&zwj;റെ അവസാന മത്സരമായിരിക്കുമെന്ന മാധ്യമ വാർത്തകളെയും വിമർശകരെയും തന്&zwj;റെ ബാറ്റ് കൊണ്ടും വാക്കുകൾ കൊണ്ടും ഒരേപോലെ നിഷ്പ്രഭമാക്കുകയായിരുന്നു ഹിറ്റ്&zwnj;മാന്&zwj;. മത്സരത്തിന് ശേഷം ബിസിസിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പുറത്തുനടക്കുന്ന ബഹളങ്ങളെ രോഹിത് തള്ളിക്കളഞ്ഞത്.&lt;/p&gt;&lt;p&gt;എന്&zwj;റെ ജോലി ബാറ്റ് ചെയ്യുക എന്നതാണ്. വരിക, കളിക്കുക, രാജ്യത്തെ പ്രതിനിധീകരിക്കുക. അരങ്ങേറ്റം കുറിച്ച കാലം തൊട്ട് എന്നോട് ചെയ്യാൻ പറഞ്ഞിരിക്കുന്നത് ഇതാണ്, അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും. ഞാൻ ടീമിൽ എത്തിയ അന്നുതൊട്ട് ഈ ബഹളങ്ങളെല്ലാമുണ്ട്. ഞാൻ ഇവിടെയുള്ളിടത്തോളം കാലം ഈ ബഹളങ്ങൾ തുടര്&zwj;ന്നുകൊണ്ടേയിരിക്കും. അതെന്നെ ബാധിക്കുന്നേയില്ല. മൈതാനത്ത് ഞാൻ എന്ത് ചെയ്യുന്നു എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ടീമിന്&zwj;റെ വിജയത്തിന് സംഭാവന നൽകുക, അതിൽ മാത്രമാണ് എന്&zwj;റെ ശ്രദ്ധ-രോഹിത് പറഞ്ഞു.&lt;/p&gt;&lt;p&gt;വിരമിക്കാൻ സമ്മർദ്ദമുണ്ടോ എന്ന ചോദ്യത്തിന് രോഹിത് നല്&zwj;കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. പുറത്തുനിന്ന് ഈ ബഹളങ്ങളൊന്നുമില്ലെങ്കില്&zwj; പിന്നെ എന്താണ് രസം. എന്&zwj;റെ ജോലി മൈതാനത്തിന് അകത്താണ്, അവരുടെ ജോലി പുറത്താണ്. അങ്ങനെ കാണാനാണ് എനിക്കിഷ്ടമെന്നായിരുന്നു രോഹിത്തിന്&zwj;റെ പ്രതികരണം. ഇംഗ്ലണ്ട് ഉയർത്തിയ 388 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി രോഹിത് ശർമ 138 റണ്&zwj;സ് നേടി ലോര്&zwj;ഡ്സില്&zwj; ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്&zwj;ഡിട്ടിരുന്നു. 110 പന്തിൽ 17 ഫോറുകളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്&zwj;റെ ഇന്നിംഗ്സ്.&lt;/p&gt;&lt;p&gt;ശുഭ്മാൻ ഗില്ലിനൊപ്പവും (147 റൺസ്), വിരാട് കോലിക്കൊപ്പവും (113 റൺസ്) രോഹിത് സെഞ്ചുറി കൂട്ടുകെട്ടുകള്&zwj; ഉയര്&zwj;ത്തിയെങ്കിലും മത്സരത്തില്&zwj; 27 റൺസിന് തോറ്റ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. മത്സരത്തിന് മുന്നോടിയായി രോഹിത്തിനെ സെലക്ടർമാർ ഒഴിവാക്കുകയാണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നെങ്കിലും ബി.സി.സി.ഐ സെക്രട്ടറി ദേവാജിത് സൈകിയ ഇത് നിഷേധിച്ചിരുന്നു. ഡ്രസ്സിംഗ് റൂമിലും ഇത്തരം ചർച്ചകൾക്ക് സ്ഥാനമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലാവും ഇനി രോഹിത് കളിക്കുക.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/rohit-sharma-slams-retirement-rumours-after-historic-lords-century-articleshow-s7tag4w"/>
        </item>
        <item>
            <title><![CDATA[ഭിന്നതയ്ക്ക് മുമ്പ്, പരിശീലകനായി ഗംഭീറിനെ കൊണ്ടുവന്നത് രോഹിത് തന്നെ; പുതിയ വെളിപ്പെടുത്തല്‍]]></title>
            <link>https://www.asianetnews.com/cricket-sports/rohit-sharma-requested-gautam-gambhir-to-coach-india-then-a-fallout-articleshow-uk88kus</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/rohit-sharma-requested-gautam-gambhir-to-coach-india-then-a-fallout-articleshow-uk88kus</guid>
            <pubDate>Sat, 18 Jul 2026 21:05:18 +0530</pubDate>
            <description><![CDATA[ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ രോഹിത് ശർമ്മ നേരിട്ട് ക്ഷണിച്ചിരുന്നുവെങ്കിലും പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിയും ഓസ്ട്രേലിയൻ പര്യടനത്തിലെ അഭിപ്രായവ്യത്യാസങ്ങളും രോഹിത്തും ഗംഭീറും തമ്മിലുള്ള വിശ്വാസം തകരാൻ കാരണമായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kf8qtmeyxznnkd407559fb5z,imgname-3-1768746209758.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡല്&zwj;ഹി: ഇന്ത്യന്&zwj; ഏകദിന ടീമില്&zwj; നിന്ന് രോഹിത് ശര്&zwj;മ്മ വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്&zwj;ക്കിടെ, ക്യാപ്റ്റന്&zwj; രോഹിത് ശര്&zwj;മ്മയും ഹെഡ് കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിര്&zwj;ണായക വിവരങ്ങള്&zwj; പുറത്ത്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വിരമിക്കല്&zwj; വാര്&zwj;ത്തകള്&zwj; തള്ളിക്കളഞ്ഞെങ്കിലും, ടീം മാനേജ്മെന്റിനുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള റിപ്പോര്&zwj;ട്ടുകള്&zwj; ക്രിക്കറ്റ് ലോകത്ത് ചര്&zwj;ച്ചയാകുകയാണ്.&lt;/p&gt;&lt;p&gt;ഐപിഎല്&zwj; 2024 സീസണിനിടെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്&zwj; വെച്ച് ഗൗതം ഗംഭീറിനോട് ഇന്ത്യന്&zwj; ടീമിന്റെ പരിശീലകനാകാന്&zwj; രോഹിത് ശര്&zwj;മ നേരിട്ട് അഭ്യര്&zwj;ത്ഥിച്ചിരുന്നതായാണ് പിടിഐ റിപ്പോര്&zwj;ട്ട് ചെയ്യുന്നത്. കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യന്&zwj;സും തമ്മിലുള്ള മത്സരത്തിനിടെ പരിശീലന സെഷനില്&zwj; വെച്ച് 'ഗൗതി ഭായ്, ഇന്ത്യന്&zwj; ടീമിലേക്ക് വരൂ' എന്ന് രോഹിത് ഗംഭീറിനോട് പറയുകയായിരുന്നു. 'നീ ക്യാപ്റ്റനായി തുടരുകയാണെങ്കില്&zwj; തീര്&zwj;ച്ചയായും ഞാന്&zwj; വരാം' എന്നായിരുന്നു ഗംഭീറിന്റെ മറുപടി.&lt;/p&gt;&lt;p&gt;എന്നാല്&zwj; പിന്നീട് ടീമിലെ കാര്യങ്ങള്&zwj; അത്ര സുഖകരമായിരുന്നില്ല. ന്യൂസിലാന്&zwj;ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ 0-3 തോല്&zwj;വിക്ക് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്ന് റിപ്പോര്&zwj;ട്ടുകള്&zwj; സൂചിപ്പിക്കുന്നു. ഓസ്ട്രേലിയന്&zwj; പര്യടനത്തിലെ സിഡ്നി ടെസ്റ്റിന് മുന്നോടിയായി കാര്യങ്ങള്&zwj; കൂടുതല്&zwj; വഷളായി. മോശം ഫോമിനെത്തുടര്&zwj;ന്ന് സിഡ്നി ടെസ്റ്റില്&zwj; നിന്ന് വിട്ടുനില്&zwj;ക്കാന്&zwj; രോഹിത് ആഗ്രഹിച്ചിരുന്നുവെങ്കിലും, ചീഫ് സെലക്ടര്&zwj; അജിത് അഗാര്&zwj;ക്കര്&zwj; അത് അനുവദിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള സെലക്ഷനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഗാര്&zwj;ക്കര്&zwj; രോഹിത്തിനെ തടഞ്ഞത്.&lt;/p&gt;&lt;h2&gt;&lt;strong&gt;തകര്&zwj;ന്ന വിശ്വാസം&lt;/strong&gt;&lt;/h2&gt;&lt;p&gt;ടെസ്റ്റ് ക്രിക്കറ്റില്&zwj; നിന്ന് വിരമിക്കാന്&zwj; രോഹിത് ആലോചിച്ചിരുന്നുവെങ്കിലും, പിന്നീട് ബ്രോഡ്കാസ്റ്റര്&zwj;മാര്&zwj;ക്ക് നല്&zwj;കിയ അഭിമുഖത്തില്&zwj; 'ഞാന്&zwj; രണ്ട് കുട്ടികളുടെ പിതാവാണ്, എനിക്ക് എന്താണ് നല്ലതെന്ന് എനിക്കറിയാം' എന്ന് രോഹിത് പറഞ്ഞത് ഗംഭീറിനെയും അഗാര്&zwj;ക്കറെയും ഞെട്ടിച്ചു. ഈ സംഭവത്തോടെ ഇവര്&zwj;ക്കിടയിലുള്ള പരസ്പര വിശ്വാസം പൂര്&zwj;ണമായും തകര്&zwj;ന്നുവെന്നാണ് പിടിഐ റിപ്പോര്&zwj;ട്ടില്&zwj; പറയുന്നത്.&lt;/p&gt;&lt;p&gt;നേരത്തെ ലോര്&zwj;ഡ്സില്&zwj; ഗംഭീറുമായി രോഹിത് ചിരിച്ചുല്ലസിച്ച് സംസാരിക്കുന്ന ദൃശ്യങ്ങള്&zwj; പുറത്തുവന്നിരുന്നുവെങ്കിലും, ടീമിനുള്ളിലെ അണിയറനീക്കങ്ങള്&zwj; ഇതില്&zwj; നിന്ന് തികച്ചും വ്യത്യസ്തമാണെന്ന സൂചനയാണ് പുതിയ റിപ്പോര്&zwj;ട്ടുകള്&zwj; നല്&zwj;കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/rohit-sharma-requested-gautam-gambhir-to-coach-india-then-a-fallout-articleshow-uk88kus"/>
        </item>
        <item>
            <title><![CDATA[ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; യുവ ഓള്‍റൗണ്ടര്‍ക്ക് പരിക്ക്, ഹര്‍ഷ് ദുബേ പകരമെത്തും]]></title>
            <link>https://www.asianetnews.com/cricket-sports/et-back-for-india-as-young-all-rounder-washington-sundar-set-miss-last-odi-vs-england-articleshow-zunuayz</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/et-back-for-india-as-young-all-rounder-washington-sundar-set-miss-last-odi-vs-england-articleshow-zunuayz</guid>
            <pubDate>Sat, 18 Jul 2026 19:19:35 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരമ്പരയിലെ അവസാന മത്സരത്തിൽ നിന്ന് പുറത്തായി. സുന്ദറിന് പകരക്കാരനായി സ്പിൻ ഓൾറൗണ്ടർ ഹർഷ് ദുബേയെ ടീമിൽ ഉൾപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxped1z1zq25h9enwkxx644w,imgname-team-india--5--1784238475233.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ഇംഗ്ലണ്ടിനെതിരായ നിര്&zwj;ണായകമായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്&zwj; ടീമിന് തിരിച്ചടി. രണ്ടാം ഏകദിനത്തിനിടെ വലത് ഹാംസ്ട്രിംഗിന് പരിക്കേറ്റ ഓള്&zwj;റൗണ്ടര്&zwj; വാഷിംഗ്ടണ്&zwj; സുന്ദര്&zwj; പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തില്&zwj; നിന്ന് പുറത്തായി. കാര്&zwj;ഡിഫില്&zwj; വെച്ച് നടന്ന മത്സരത്തില്&zwj; ബാറ്റിംഗിനിടെയാണ് 26-കാരനായ സുന്ദറിന് പരിക്കേറ്റത്. താരത്തിന് വിദഗ്ധ പരിശോധനകള്&zwj; നടത്തുമെന്നും പരുക്കിന്റെ തീവ്രത അതിനുശേഷം മാത്രമേ വ്യക്തമാകൂ എന്നും ബിസിസിഐ വെള്ളിയാഴ്ച അറിയിച്ചു. സുന്ദറിന് പകരമായി സ്പിന്&zwj; ഓള്&zwj;റൗണ്ടര്&zwj; ഹര്&zwj;ഷ് ദുബേയെ ടീമില്&zwj; ഉള്&zwj;പ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;പരിക്കിന്&zwj;റെ പിടിയില്&zwj; ഇന്ത്യ&lt;/h2&gt;&lt;p&gt;കാര്&zwj;ഡിഫിലെ മത്സരത്തില്&zwj; റണ്ണിനായി ഓടുന്നതിനിടെയാണ് സുന്ദറിന് പരിക്കേറ്റത്. അഞ്ച് പന്തില്&zwj; നിന്ന് രണ്ട് റണ്&zwj;സ് മാത്രം നേടിയ താരം പിന്നീട് ടീം ഫിസിയോയുടെ സഹായത്തോടെയാണ് ബാറ്റിംഗ് തുടര്&zwj;ന്നത്. എന്നാല്&zwj; പിന്നീട് ഫീല്&zwj;ഡിംഗിന് ഇറങ്ങാന്&zwj; അദ്ദേഹത്തിന് സാധിച്ചില്ല. പരമ്പരയിലെ ആദ്യ മത്സരത്തില്&zwj; എഡ്ജ്ബാസ്റ്റണില്&zwj; പുറത്താകാതെ 52 റണ്&zwj;സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സുന്ദറിന്റെ അഭാവം ടീമിന് വലിയൊരു നഷ്ടമായിരിക്കും.&lt;/p&gt;&lt;p&gt;ഈ ഇംഗ്ലണ്ട് പര്യടനത്തില്&zwj; തുടര്&zwj;ച്ചയായി പരിക്കുകള്&zwj; റിപ്പോര്&zwj;ട്ട് ചെയ്യുന്നത് ഇന്ത്യന്&zwj; ടീം മാനേജ്മെന്റിന് വലിയ തലവേദനയായിരിക്കുകയാണ്. ടി20 പരമ്പരയ്ക്കിടെ ഹര്&zwj;ഷിത് റാണയ്ക്കും വരുണ്&zwj; ചക്രവര്&zwj;ത്തിക്കും പരിക്കേറ്റിരുന്നു. ഹര്&zwj;ഷിത് റാണയ്ക്ക് ഹാംസ്ട്രിംഗില്&zwj; ഗ്രേഡ് 1 കീറല്&zwj; കണ്ടെത്തിയപ്പോള്&zwj;, വരുണ്&zwj; ചക്രവര്&zwj;ത്തിക്ക് ഗ്രേഡ് 2 പരിക്കേറ്റതിനെത്തുടര്&zwj;ന്ന് സിംബാബ്വെയ്&zwnj;ക്കെതിരായ പരമ്പരയും നഷ്ടമായി. കൂടാതെ കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും നിതീഷ് കുമാര്&zwj; റെഡ്ഡി പരിക്കുമൂലം പുറത്തിരിക്കേണ്ടി വന്നിരുന്നു.&lt;/p&gt;&lt;h3&gt;ഹര്&zwj;ഷ് ദുബേയുടെ അവസരം&lt;/h3&gt;&lt;p&gt;അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്&zwj; മികച്ച പ്രകടനം കാഴ്ചവെച്ചതിനെത്തുടര്&zwj;ന്നാണ് ഇടംകൈയ്യന്&zwj; സ്പിന്&zwj; ഓള്&zwj;റൗണ്ടറായ ഹര്&zwj;ഷ് ദുബേയ്ക്ക് ടീമില്&zwj; അവസരം ലഭിച്ചിരിക്കുന്നത്. ധരംശാലയില്&zwj; നടന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്&zwj; അഞ്ച് ഓവറില്&zwj; 47 റണ്&zwj;സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദുബേ തന്റെ മികവ് തെളിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;സതാംപ്ടണിലെ ആദ്യ മത്സരത്തില്&zwj; ഇന്ത്യ വിജയിച്ചെങ്കിലും കാര്&zwj;ഡിഫില്&zwj; ജോ റൂട്ടിന്റെ മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ട് പരമ്പര ഒപ്പമെത്തിക്കുകയായിരുന്നു. ലോര്&zwj;ഡ്സില്&zwj; നടക്കുന്ന പരമ്പരയിലെ നിര്&zwj;ണായകമായ മൂന്നാം മത്സരത്തില്&zwj; വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള കടുത്ത പോരാട്ടത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/et-back-for-india-as-young-all-rounder-washington-sundar-set-miss-last-odi-vs-england-articleshow-zunuayz"/>
        </item>
    </channel>
</rss>
