<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 21 Apr 2026 11:12:17 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/cricket-sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[സീസണിലെ അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് പ്രകടനം; വിക്കറ്റ് നേട്ടത്തിന് സഹായിച്ചതെന്തെന്ന് വ്യക്തമാക്കി അശ്വനി കുമാര്‍]]></title>
            <link>https://www.asianetnews.com/cricket-sports/ashwani-kumar-on-his-great-performance-against-gujarat-titans-and-more-articleshow-9pzg7m3</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ashwani-kumar-on-his-great-performance-against-gujarat-titans-and-more-articleshow-9pzg7m3</guid>
            <pubDate>Tue, 21 Apr 2026 11:12:12 +0530</pubDate>
            <description><![CDATA[&lt;p&gt;സീസണിലെ അരങ്ങേറ്റ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നാല് വിക്കറ്റ് വീഴ്ത്തി അശ്വനി കുമാർ മുംബൈ ഇന്ത്യൻസിന് നിർണായക വിജയം സമ്മാനിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jr001zq57darhjtzybwmaxc7,imgname-ashwani-kumar-1.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: തുടര്&zwj;ച്ചയായ തോല്&zwj;വികളില്&zwj; പതറി പോയിന്റ് പട്ടികയില്&zwj; അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈ ഇന്ത്യന്&zwj;സ് ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. ഗുജറാത്ത് ടൈറ്റന്&zwj;സിനെതിരായ നിര്&zwj;ണ്ണായക മത്സരത്തില്&zwj; ഇടങ്കയ്യന്&zwj; പേസര്&zwj; അശ്വനി കുമാറിന്റെ തകര്&zwj;പ്പന്&zwj; ബോളിംഗ് പ്രകടനമാണ് മുംബൈക്ക് തുണയായത്. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും ബെഞ്ചിലിരുന്ന അശ്വനി, തന്റെ മടങ്ങിവരവില്&zwj; 24 റണ്&zwj;സിന് 4 വിക്കറ്റുകള്&zwj; വീഴ്ത്തി ഗുജറാത്ത് നിരയെ തകര്&zwj;ത്തു.&lt;/p&gt;&lt;p&gt;മുംബൈ ഇന്ത്യന്&zwj;സിന് പലപ്പോഴും വെല്ലുവിളിയായിട്ടുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം. 200ന് മുകളില്&zwj; സ്&zwnj;കോര്&zwj; പ്രതിരോധിക്കുമ്പോള്&zwj; മുംബൈ പുലര്&zwj;ത്തുന്ന ആധിപത്യം ഇത്തവണയും ആവര്&zwj;ത്തിച്ചു. ശുഭ്മാന്&zwj; ഗില്&zwj;, രാഹുല്&zwj; തെവാട്ടിയ, ഷാരൂഖ് ഖാന്&zwj;, റാഷിദ് ഖാന്&zwj; എന്നീ കരുത്തരായ മധ്യനിര ബാറ്റര്&zwj;മാരെ പുറത്താക്കിയാണ് അശ്വനി ഗുജറാത്തിന്റെ നട്ടെല്ലൊടിച്ചത്. ''കറുത്ത മണ്ണുള്ള പിച്ചായതിനാല്&zwj; പന്ത് താഴ്ന്നു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുന്&zwj;കൂട്ടി തയ്യാറാക്കിയ പദ്ധതികളേക്കാള്&zwj; ഉപരി, പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തെറിയാനാണ് ശ്രമിച്ചത്.'' അശ്വനി മത്സരശേഷം പറഞ്ഞു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഹാര്&zwj;ദിക്കുമൊത്തുള്ള തന്ത്രങ്ങള്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;ക്യാപ്റ്റന്&zwj; ഹാര്&zwj;ദിക് പാണ്ഡ്യയുമായുള്ള കൃത്യമായ ആശയവിനിമയമാണ് വിക്കറ്റുകള്&zwj; നേടാന്&zwj; സഹായിച്ചതെന്ന് അശ്വനി വ്യക്തമാക്കി. ഷോര്&zwj;ട്ട് ബോളുകളും കൃത്യമായ ലെങ്തും പരീക്ഷിക്കാനുള്ള തീരുമാനം ഇരുവരും ചേര്&zwj;ന്നാണ് എടുത്തത്. ആദ്യ ആഴ്ചകളില്&zwj; അവസരം ലഭിക്കാതിരുന്നിട്ടും നെറ്റ്&zwnj;സില്&zwj; യോര്&zwj;ക്കറുകളും സ്വിംഗും പരിശീലിച്ചുകൊണ്ട് തയ്യാറെടുപ്പിലായിരുന്നു താനെന്ന് താരം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;h3&gt;&lt;strong&gt;പോയിന്റ് പട്ടികയില്&zwj; മുന്നേറ്റം&lt;/strong&gt;&lt;/h3&gt;&lt;p&gt;ബാറ്റിംഗില്&zwj; തിലക് വര്&zwj;മ്മ നേടിയ 45 പന്തിലെ സെഞ്ച്വറിയും അശ്വനിയുടെ വിക്കറ്റ് വേട്ടയും മുംബൈയെ പോയിന്റ് പട്ടികയില്&zwj; പത്താം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയര്&zwj;ത്തി. കഴിഞ്ഞ വര്&zwj;ഷം കെകെആറിനെതിരായ അരങ്ങേറ്റ മത്സരത്തിലെ മികവ് ആവര്&zwj;ത്തിക്കാന്&zwj; തനിക്ക് സാധിക്കുമെന്ന് അശ്വാനി ഒരിക്കല്&zwj; കൂടി തെളിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ashwani-kumar-on-his-great-performance-against-gujarat-titans-and-more-articleshow-9pzg7m3"/>
        </item>
        <item>
            <title><![CDATA['ധോണിയെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; കടുത്ത വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍]]></title>
            <link>https://www.asianetnews.com/cricket-sports/sanjay-manjrekar-slams-csk-over-over-dhoni-injury-and-more-articleshow-lzb3cit</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/sanjay-manjrekar-slams-csk-over-over-dhoni-injury-and-more-articleshow-lzb3cit</guid>
            <pubDate>Tue, 21 Apr 2026 09:29:00 +0530</pubDate>
            <description><![CDATA[&lt;p&gt;എം എസ് ധോണിയെ കൈകാര്യം ചെയ്യുന്നതിൽ ചെന്നൈ സൂപ്പർ കിംഗ്&zwnj;സ് മാനേജ്&zwnj;മെന്റിന് പിഴച്ചുവെന്ന് സഞ്ജയ് മഞ്ജരേക്കർ. ധോണിയുടെ പരിക്കും കളിക്കുമോ എന്നതിലെ അവ്യക്തതയും ടീമിനെയും പുതിയ ക്യാപ്റ്റൻ റുതുരാജിനെയും ബാധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knbqnevsjvhjbf2s8pajwj8a,imgname-ms-dhoni-1775289154425.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിനെതിരെ വിമര്&zwj;ശനവുമായി സഞ്ജയ് മഞ്ജരേക്കര്&zwj;. ധോണിയെ കൈകാര്യം ചെയ്യുന്നതില്&zwj; ടീം മാനേജ്&zwnj;മെന്റിന് വന്ന വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധികള്&zwj;ക്ക് കാരണമെന്ന് മഞ്ജരേക്കര്&zwj; പറഞ്ഞു. ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന്റെ മുഖമാണ് ആരാധകരുടെ സ്വന്തം തലയായ എം എസ് ധോണി. എന്നാല്&zwj; പരിക്കേറ്റ ധോണിക്ക് ഈ സീസണില്&zwj; ഇതുവരെ കളിക്കാനായിട്ടില്ല. ചെന്നൈയെ അഞ്ചുതവണ ചാന്പ്യന്&zwj;മാരാക്കിയ ധോണി എന്ന് കളിക്കളത്തിലേക്ക് തിരികെ എത്തുമെന്ന് വ്യക്തതയില്ല.&lt;/p&gt;&lt;p&gt;ആറ് കളിയില്&zwj; നാലിലും തോറ്റ ചെന്നൈ പ്രതീക്ഷയ്&zwnj;ക്കൊത്ത പ്രകടനം നടത്താനാവാതെ കിതയ്ക്കുന്നു. ഇതിന് ഉത്തരവാദികള്&zwj; ടീം മാനേജ്&zwnj;മെന്റ് ആണെന്ന് മുന്&zwj;താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്&zwj;. അമിത ആരാധന കാരണം ധോണിയുടെ കാര്യത്തില്&zwj; ടീം മാനേജ്&zwnj;മെന്റിന് തീരുമാനം എടുക്കാന്&zwj; കഴിയുന്നില്ല. ധോണി കളിക്കുമോ, ഏത് പൊസിഷനില്&zwj; കളിക്കും. ധോണി തിരിച്ചെത്തുമ്പോള്&zwj; ആരെ പുറത്തിരുത്തും എന്നീ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. മൂന്നോ നാലോ പന്തുകള്&zwj; മാത്രം നേരിടാനാണെങ്കില്&zwj; ധോണി ടീമിന് ബാധ്യതയായിരിക്കും.&lt;/p&gt;&lt;p&gt;ധോണിയുടെ പാരമ്പര്യം റുതുരാജിന് ബാധ്യതയാണ്. ആരാധകരുടെ പൂര്&zwj;ണ പിന്തുണ രുതുരാജിന് കിട്ടുന്നില്ല. ക്യാപ്റ്റനാവും മുന്&zwj;പ് നടത്തിയ പ്രകടനം തുടരാന്&zwj; റുതുരാജിന് കഴിയാത്തതിന്റെ പ്രധാന കാരണം ഇതാണെന്നും മഞ്ജരേക്കര്&zwj; പറഞ്ഞു. ഈ സീസണില്&zwj; റുതുരാജിന് ഫോമിലേക്ക് എത്താന്&zwj; കഴിഞ്ഞിട്ടില്ല. ആറ് കളിയില്&zwj; നേിടയത് 82 റണ്&zwj;സ് മാത്രം.&lt;/p&gt;&lt;h2&gt;&lt;strong&gt;ബാറ്റിംഗ് ഓര്&zwj;ഡറിലെ ആശങ്ക&lt;/strong&gt;&lt;/h2&gt;&lt;p&gt;കഴിഞ്ഞ സീസണില്&zwj; ബാറ്റിംഗ് ഓര്&zwj;ഡറില്&zwj; താഴേക്ക് ഇറങ്ങിയ ധോണിയുടെ തീരുമാനം വലിയ വിമര്&zwj;ശനങ്ങള്&zwj;ക്ക് വഴിവെച്ചിരുന്നു. ടീം പ്രതിസന്ധിയിലായ ഘട്ടങ്ങളില്&zwj; പോലും എട്ടാം നമ്പറിലാണ് അദ്ദേഹം ബാറ്റിംഗിന് എത്തിയിരുന്നത്. കഴിഞ്ഞ സീസണില്&zwj; 14 മത്സരങ്ങളില്&zwj; നിന്ന് 135.17 സ്ട്രൈക്ക് റേറ്റില്&zwj; 196 റണ്&zwj;സ് മാത്രമാണ് ധോണിക്ക് നേടാനായത്. പോയിന്റ് പട്ടികയില്&zwj; അവസാന സ്ഥാനത്താണ് അന്ന് ചെന്നൈ ഫിനിഷ് ചെയ്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/sanjay-manjrekar-slams-csk-over-over-dhoni-injury-and-more-articleshow-lzb3cit"/>
        </item>
        <item>
            <title><![CDATA[ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ]]></title>
            <link>https://www.asianetnews.com/cricket-sports/sunrisers-hyderabad-vs-delhi-capitals-match-preview-and-more-articleshow-195n0dg</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/sunrisers-hyderabad-vs-delhi-capitals-match-preview-and-more-articleshow-195n0dg</guid>
            <pubDate>Tue, 21 Apr 2026 09:10:08 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യന്&zwj; പ്രീമിയര്&zwj; ലീഗില്&zwj; ഇന്ന് സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദ് ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിനെ നേരിടും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmwc3y7z330qnnz5mh0fwp7c,imgname-sunrisers-hyderabad-1774773729535.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: ഇന്ത്യന്&zwj; പ്രീമിയര്&zwj; ലീഗില്&zwj; സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദ് ഇന്ന് ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിനെ നേരിടും. ഹൈദരാബാദില്&zwj; വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. ബൗളര്&zwj;മാരും ഫോമിലേക്ക് എത്തിയതോടെ അപകടകാരികളാണ് സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദ്. ഡല്&zwj;ഹി ക്യാപിറ്റല്&zwj;സാവട്ടെ നിലവിലെ ചാമ്പ്യന്&zwj;മാരെ വീഴ്ത്തി വിജയവഴിയിലെത്തികഴിഞ്ഞു. റണ്&zwj;മഴയാണ് ഹൈദരാബാദില്&zwj; പ്രതീക്ഷിക്കുന്നത് റണ്&zwj;മഴയാണ്. അവസാന രണ്ട് കളിയിലും സണ്&zwj;റൈസേഴ്&zwnj;സിന്റെ ജയം കൂറ്റന്&zwj; സ്&zwnj;കോര്&zwj; അടിച്ചുകൂട്ടി ശേഷം എതിരാളികളെ എറിഞ്ഞിട്ട്.&lt;/p&gt;&lt;p&gt;ട്രാവിസ് ഹെഡ് പതിവ് മികവിലേക്ക് എത്തിയിട്ടില്ലെങ്കിലും അഭിഷേക് ശര്&zwj;മ, ഇഷാന്&zwj; കിഷന്&zwj;, ഹെന്റിച് ക്ലാസന്&zwj; എന്നിവരുടെ ബാറ്റുകള്&zwj; ഹൈദരാബാദിന്റെ സ്&zwnj;കോര്&zwj; സുരക്ഷിതമാക്കും. ഇഷാന്&zwj; മലിംഗയും പേസ് നിരയിലെ പുത്തന്&zwj; കണ്ടെത്തലായ പ്രഫുല്&zwj; ഹിംഗേയും സാകിബ് ഹുസൈനും ക്യാപ്റ്റന്&zwj; ഇഷാന്&zwj; കിഷന് കാര്യങ്ങള്&zwj; എളുപ്പമാക്കുന്നു. ഓള്&zwj;റൗണ്ട് മികവുമായി നിതീഷ് കുമാര്&zwj; റെഡ്ഡിയും എതിരാളികള്&zwj;ക്ക് വെല്ലുവിളി. കെ എല്&zwj; രാഹുല്&zwj; ഫോമിലേക്ക് എത്തിയതോടെ ഡല്&zwj;ഹിയുടെ ഓപ്പണിംഗ് പ്രതിസന്ധിക്ക് പരിഹാരമായി.&lt;/p&gt;&lt;p&gt;തുടക്കം മുതല്&zwj; തകര്&zwj;ത്തടിക്കുന്ന പതും നിസ്സങ്ക. ഇംപാക്ട് പ്ലെയര്&zwj; സമീര്&zwj; റിസ്വി ക്രീസിലുറച്ചാല്&zwj; സ്&zwnj;കോര്&zwj;ബോര്&zwj;ഡ് പറക്കും. ഫിനിഷര്&zwj;മാരായ ട്രിസ്റ്റന്&zwj; സ്റ്റബ്&zwnj;സിലും ഡേവിഡ് മില്ലറിലും പ്രതീക്ഷയേറെ. ലുംഗി എന്&zwj;ഗിഡി, ടീ നടരാജന്&zwj;, മുകേഷ് കുമാര്&zwj; പേസ് ത്രയത്തിനൊപ്പം കളിയില്&zwj; നിര്&zwj;ണായകമാവുക അക്&zwnj;സര്&zwj; പട്ടേല്&zwj;, കുല്&zwj;ദീപ് യാദവ് സ്പിന്&zwj; ജോഡിയുടെ പ്രകടനം. ഇരുടീമും ഏറ്റുമുട്ടിയത് 26 മത്സരങ്ങളില്&zwj;. ഹൈദരാബാദ് 13ലും ഡല്&zwj;ഹി പന്ത്രണ്ടിലും ജയിച്ചു. സാധ്യതാ ഇലവന്&zwj; അറിയാം.&lt;/p&gt;&lt;p&gt;സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദ്: അഭിഷേക് ശര്&zwj;മ, ട്രാവിസ് ഹെഡ്, ഇഷാന്&zwj; കിഷന്&zwj;, ഹെന്റിച്ച് ക്ലാസന്&zwj;, നിതീഷ് റെഡ്ഡി, അനികേത് വര്&zwj;മ, സലില്&zwj; അറോറ, ലിയാം ലിവിംഗ്സ്റ്റണ്&zwj; / ഹര്&zwj;ഷ് ദുബെ, ശിവംഗ് കുമാര്&zwj;, പ്രഫുല്&zwj; ഹിംഗെ, സാക്കിബ് ഹുസൈന്&zwj;, എഹ്സാന്&zwj; മലിംഗ.&lt;/p&gt;&lt;p&gt;ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ്: കെഎല്&zwj; രാഹുല്&zwj;, പതും നിസ്സങ്ക, നിതീഷ് റാണ, സമീര്&zwj; റിസ്വി, ട്രിസ്റ്റന്&zwj; സ്റ്റബ്&zwnj;സ്, ഡേവിഡ് മില്ലര്&zwj;, അക്&zwnj;സര്&zwj; പട്ടേല്&zwj;, ഔഖിബ് നബി, കുല്&zwj;ദീപ് യാദവ്, ലുങ്കി എന്&zwj;ഗിഡി, മുകേഷ് കുമാര്&zwj;, ടി നടരാജന്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/sunrisers-hyderabad-vs-delhi-capitals-match-preview-and-more-articleshow-195n0dg"/>
        </item>
        <item>
            <title><![CDATA[തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്]]></title>
            <link>https://www.asianetnews.com/cricket-sports/mumbai-indians-beat-gujarat-titans-by-99-runs-in-crucial-ipl-match-articleshow-5xg8poe</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/mumbai-indians-beat-gujarat-titans-by-99-runs-in-crucial-ipl-match-articleshow-5xg8poe</guid>
            <pubDate>Mon, 20 Apr 2026 23:13:27 +0530</pubDate>
            <description><![CDATA[&lt;p&gt;തിലക് വർമ്മയുടെ അപരാജിത സെഞ്ചുറിയുടെയും (101*) അശ്വിനി കുമാറിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെയും മികവിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിന്റെ തകർപ്പൻ ജയം നേടി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpnx7fntb5f3ptf6ej8wvtds,imgname-tilak-varma--2--1776704274105.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: ഐപിഎല്ലില്&zwj; വിജയവഴിയില്&zwj; തിരിച്ചെത്തി മുംബൈ ഇന്ത്യന്&zwj;സ്. ഗുജറാത്ത് ടൈറ്റന്&zwj;സിനെ 99 റണ്&zwj;സിന് തകര്&zwj;ത്താണ് മുംബൈ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കുന്നത്. നാല് മത്സരങ്ങള്&zwj;ക്ക് ശേഷമാണ് മുംബൈ ജയിക്കുന്നത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്&zwnj;റ്റേഡിയത്തില്&zwj; ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ തിലക് വര്&zwj;മയുടെ (45 പന്തില്&zwj; പുറത്താവാതെ 101) സെഞ്ചുറി കരുത്തില്&zwj; അഞ്ച് വിക്കറ്റ് നഷ്ടത്തില്&zwj; 199 റണ്&zwj;സാണ് നേടിയത്. മറുപടി ബാറ്റിംഗില്&zwj; ഗുജറാത്ത് 15.5 ഓവറില്&zwj; 100 റണ്&zwj;സിന് എല്ലാവരും പുറത്തായി. അശ്വിനി കുമാര്&zwj; മുംബൈക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മുംബൈ ആറ് മത്സരങ്ങളില്&zwj; നിന്ന് നാല് പോയിന്റുമായി ഏഴാമതായി. ആറ് മത്സരങ്ങളില്&zwj; ആറ് പോയിന്റുള്ള ഗുജറാത്ത് ആറാം സ്ഥാനത്താണ്.&lt;/p&gt;&lt;p&gt;വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് തൊട്ടതെല്ലാം പിഴച്ചു. 17 പന്തില്&zwj; 26 റണ്&zwj;സ് നേടിയ വാഷിംഗ്ടണ്&zwj; സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്&zwnj;കോറര്&zwj;. ശുഭ്മാന്&zwj; ഗില്&zwj; (14), ഷാരുഖ് ഖാന്&zwj; (17), കഗിസോ റബാദ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്&zwj;. സായ് സുദര്&zwj;ശന്&zwj; (0), ജോസ് ബട്&zwnj;ലര്&zwj; (5), ഗ്ലെന്&zwj; ഫിലിപ്&zwnj;സ് (6), രാഹുല്&zwj; തെവാട്ടിയ (8), റാഷിദ് ഖാന്&zwj; (4), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളും ഗുജറാത്തിന് നഷ്ടമായി. അശോക് ശര്&zwj;മ (1) പുറത്താവാതെ നിന്നു. അശ്വിനിക്ക് പുറമെ മിച്ചല്&zwj; സാന്റ്&zwnj;നര്&zwj;, ഗസന്&zwj;ഫാര്&zwj; മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രിത് ബുമ്ര, ഹാര്&zwj;ദിക് പാണ്ഡ്യ എന്നിവര്&zwj;ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.&lt;/p&gt;&lt;p&gt;നേരത്തെ തിലകിന് പുറമെ നമന്&zwj; ധിര്&zwj; (32 പന്തില്&zwj; 45) മികച്ച പ്രകടനനം പുറത്തെടുത്തു. സ്ഥിരം ഓപ്പണര്&zwj;മാരായ രോഹിത് ശര്&zwj;മ, റിയാന്&zwj; റിക്കിള്&zwj;ട്ടണ്&zwj; എന്നിവരില്ലാതെയാണ് മുംബൈ ഇറങ്ങിയത്. പകരമെത്തിയ ഡാനിഷ് മലേവാര്&zwj; (2), ക്വിന്റണ്&zwj; ഡി കോക്ക് (13) എന്നിവര്&zwj; നിരാശപ്പെടുത്തി. ഇരുവരും മടങ്ങുമ്പോള്&zwj; 25 റണ്&zwj;സ് മാത്രമാണ് സ്&zwnj;കോര്&zwj;ബോര്&zwj;ഡില്&zwj; ഉണ്ടായിരുന്നത്. പിന്നീടെത്തിയ സൂര്യകുമാര്&zwj; യാദവും (15) മടങ്ങിയതോടെ മൂന്നിന് 44 എന്ന നിലയിലായി മുംബൈ. തുടര്&zwj;ന്ന് തിലക് - ധിര്&zwj; സഖ്യം 52 റണ്&zwj;സ് കൂട്ടിചേര്&zwj;ത്തു. എന്നാല്&zwj; 13-ാം ഓവറില്&zwj; ധിര്&zwj; മടങ്ങി.&lt;/p&gt;&lt;p&gt;പകരമെത്തിയ ക്യാപ്റ്റന്&zwj; ഹാര്&zwj;ദിക്കിന് (15) തിളങ്ങാനുമായില്ല. എങ്കിലും തിലകിനൊപ്പം 81 റണ്&zwj;സ് ചേര്&zwj;ക്കാന്&zwj; ഹാര്&zwj;ദിക്കിന് സാധിച്ചു. 19-ാം ഓവറില്&zwj; ഹാര്&zwj;ദിക് മടങ്ങി. എങ്കിലും തിലകിന്റെ സെഞ്ചുറി മുംബൈയെ മികച്ച സ്&zwnj;കോറിലേക്ക് നയിച്ചു. 45 പന്തുകള്&zwj; നേരിട്ട തിലക് ഏഴ് സിക്&zwnj;സും എട്ട് ഫോറും നേടി. സ്&zwnj;റ്റെഫാനെ റുതര്&zwj;ഫോര്&zwj;ഡ് (1) പുരത്താവാതെ നിന്നു. ഗുജറാത്തിന് വേണ്ടി കഗിസോ റബാദ മൂന്ന് വിക്കറ്റെടുത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/mumbai-indians-beat-gujarat-titans-by-99-runs-in-crucial-ipl-match-articleshow-5xg8poe"/>
        </item>
        <item>
            <title><![CDATA[അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ]]></title>
            <link>https://www.asianetnews.com/cricket-sports/afghan-cricketer-shapoor-zadran-in-critical-condition-with-rare-disease-fights-for-life-in-delhi-articleshow-3fe633g</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/afghan-cricketer-shapoor-zadran-in-critical-condition-with-rare-disease-fights-for-life-in-delhi-articleshow-3fe633g</guid>
            <pubDate>Mon, 20 Apr 2026 21:05:51 +0530</pubDate>
            <description><![CDATA[&lt;p&gt;വളരെ അപൂർവമായ രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. തുടക്കത്തിൽ കണ്ടെത്തിയാൽ ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിയുന്ന രോഗമാണിത്. എന്നാൽ ഷാപൂരിന്റെ രോഗം നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് കാര്യങ്ങൾ സങ്കീർണമായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpnpd5ph7qww4cmbchz0ctqp,imgname-afghan-cricketer-shapoor-zadran-1776697120465.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിലെ ആശുപത്രിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ ഷാപൂർ സദ്രാൻ . അപൂർവമായ ഒരു രോഗം ബാധിച്ചതിനെ തുടർന്ന് ദില്ലിയിലെ ഒരു ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് താരം. ഷാപൂർ സദ്രാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 'ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്'എന്ന വളരെ അപൂർവമായ രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. തുടക്കത്തിൽ കണ്ടെത്തിയാൽ ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിയുന്ന രോഗമാണിത്. എന്നാൽ ഷാപൂരിന്റെ രോഗം നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് കാര്യങ്ങൾ സങ്കീർണമായത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ജനുവരി 18 മുതലാണ് ഷാപൂർ സദ്രാനെ ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ തുടക്കത്തിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. ഫെബ്രുവരിയിൽ അസുഖം ഭേദമായി വന്നെങ്കിലും അണുബാധ രൂക്ഷമായതോടെ അവസ്ഥ വീണ്ടും വഷളായി. ഈ അണുബാധ തലച്ചോറിലേക്കും പടർന്നതോടെയാണ് ഷാപൂരിന്റെ നില അതീവ ഗുരുതരമായത്. കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂരിന് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായത്. അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനാൽ, മികച്ച ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അഫ്ഗാൻ താരം റഷീദ് ഖാനും ഈ ആവശ്യത്തിന് പിന്തുണയുമായെത്തി.&lt;/p&gt;&lt;p&gt;തുടർന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും റഷീദ് ഖാനും ബിസിസിഐ സെക്രട്ടറി ജയ് ഷായോട് സഹായം അഭ്യർത്ഥിച്ചത്. റഷീദ് ഖാൻ തൻ്റെ ഐപിഎൽ ഫ്രാഞ്ചൈസി വഴിയും സഹായം തേടി. ഇതോടെയാണ് ഷാപൂരിന് ഇന്ത്യയിൽ ചികിത്സയ്ക്കായി വിസയും മറ്റ് സൗകര്യങ്ങളും വേഗത്തിൽ ലഭ്യമാക്കിയത്. നിലവിൽ സംസാരിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഷാപൂർ. താരം വേഗം സുഖം പ്രാപിക്കാനുള്ള പ്രാർത്ഥനയിലാണ് കുടുംബവും ക്രിക്കറ്റ് പ്രേമികളും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/afghan-cricketer-shapoor-zadran-in-critical-condition-with-rare-disease-fights-for-life-in-delhi-articleshow-3fe633g"/>
        </item>
        <item>
            <title><![CDATA['സമയത്തിന്റെ പ്രശ്‌നമാണ്, എല്ലാം ശരിയാകും'; റിയാന്‍ പരാഗിനെ പിന്തുണച്ച് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ്]]></title>
            <link>https://www.asianetnews.com/cricket-sports/he-will-back-to-form-says-rajasthan-royals-team-management-on-riyan-parag-articleshow-1oob3cb</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/he-will-back-to-form-says-rajasthan-royals-team-management-on-riyan-parag-articleshow-1oob3cb</guid>
            <pubDate>Mon, 20 Apr 2026 16:46:39 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്&zwj; 2026 സീസണില്&zwj; റിയാന്&zwj; പരാഗ് മോശം ഫോമില്&zwj; തുടരുകയാണെങ്കിലും, ഇത് സമയത്തിന്റെ പ്രശ്&zwnj;നം മാത്രമാണെന്നും താരം കരുത്തോടെ തിരിച്ചുവരുമെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് ഉള്&zwj;പ്പെടെയുള്ള രാജസ്ഥാന്&zwj; റോയല്&zwj;സ് മാനേജ്&zwnj;മെന്റ് വ്യക്തമാക്കി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp5hdek49tdh12bjbpjk6km8,imgname-afp--20260404--a6re4kd--v1--midres--cricketindiplt20gujaratrajasthan-1776155015780.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത: ഐപിഎല്&zwj; 2026 സീസണില്&zwj; റിയാന്&zwj; പരാഗിന്റെ മോശം ബാറ്റിംഗ് ഫോം തുടരുമ്പോഴും നായകന് പൂര്&zwj;ണ പിന്തുണയുമായി രാജസ്ഥാന്&zwj; റോയല്&zwj;സ് മാനേജ്മെന്റ്. പരാഗ് വൈകാതെ ഫോമിലേക്ക് തിരിച്ചെത്തുമെന്നും ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കാന്&zwj; താരത്തിന് സാധിക്കുമെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;സമയത്തിന്റെ മാത്രം പ്രശ്&zwnj;നം&lt;/strong&gt;&lt;/h2&gt;&lt;p&gt;കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിനെതിരായ മത്സരത്തില്&zwj; വെറും 12 റണ്&zwj;സ് മാത്രമാണ് പരാഗ് നേടിയത്. മത്സരശേഷം പരാഗിനെ കുറിച്ച് റാത്തോഡ് പറഞ്ഞതിങ്ങനെ.. ''എന്നെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു സമയത്തിന്റെ പ്രശ്&zwnj;നം മാത്രമാണ്. എല്ലാ താരങ്ങളും എല്ലാ മത്സരങ്ങളിലും റണ്&zwj;സ് നേടണമെന്നില്ല. ടീമില്&zwj; ചിലര്&zwj; ഫോമിലാകുമ്പോള്&zwj; മറ്റു ചിലര്&zwj;ക്ക് ഫോം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. പരാഗ് കരുത്തോടെ തിരിച്ചുവരുമെന്ന കാര്യത്തില്&zwj; സംശയമില്ല.'' മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്&zwj; റാത്തോഡ് പറഞ്ഞു. പരിക്കിന് ശേഷമാണ് പരാഗ് ടീമിലെത്തിയത് എന്നതും ഐപിഎല്ലിന് മുന്&zwj;പ് മതിയായ മത്സരപരിചയം ലഭിച്ചില്ല എന്നതും ഫോമിനെ ബാധിച്ചിട്ടുണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;സീസണില്&zwj; രാജസ്ഥാന്&zwj; റോയല്&zwj;സ് മികച്ച രീതിയിലാണ് മുന്നേറുന്നതെങ്കിലും പരാഗിന്റെ വ്യക്തിഗത പ്രകടനം നിരാശാജനകമാണ്. ആറ് ഇന്നിംഗ്&zwnj;സുകളില്&zwj; നിന്ന് വെറും 61 റണ്&zwj;സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. 122 സ്&zwnj;ട്രൈക്ക് റേറ്റിലുള്ള ഈ പ്രകടനത്തില്&zwj; ഏറ്റവും ഉയര്&zwj;ന്ന സ്&zwnj;കോര്&zwj; 20 റണ്&zwj;സ് മാത്രമാണ്. ഇതിന് പുറമെ പരാഗിന്റെ നായകത്വത്തെയും ബൗളിംഗ് മാറ്റങ്ങളെയും ചോദ്യം ചെയ്ത് മുന്&zwj; സെലക്ഷന്&zwj; കമ്മിറ്റി ചെയര്&zwj;മാന്&zwj; കൃഷ്ണമാചാരി ശ്രീകാന്ത് ഉള്&zwj;പ്പെടെയുള്ളവര്&zwj; രംഗത്തെത്തിയിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ഈഡന്&zwj; ഗാര്&zwj;ഡന്&zwj;സിലെ പോരാട്ടം&lt;/strong&gt;&lt;/h3&gt;&lt;p&gt;കൊല്&zwj;ക്കത്തയ്&zwnj;ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്&zwj;, വൈഭവ് സൂര്യവംശി (46), യശസ്വി ജയ്സ്വാള്&zwj; (39) എന്നിവരുടെ മികവില്&zwj; 81/0 എന്ന നിലയില്&zwj; മികച്ച തുടക്കമാണ് നേടിയത്. എന്നാല്&zwj; മിഡില്&zwj; ഓര്&zwj;ഡറില്&zwj; പരാഗ് ഉള്&zwj;പ്പെടെയുള്ളവര്&zwj; പരാജയപ്പെട്ടതോടെ സ്&zwnj;കോര്&zwj; 155-ല്&zwj; ഒതുങ്ങി. വരുണ്&zwj; ചക്രവര്&zwj;ത്തിയും സുനില്&zwj; നരെയ്&zwnj;നും ചേര്&zwj;ന്നാണ് രാജസ്ഥാനെ തകര്&zwj;ത്തത്. മറുപടി ബാറ്റിംഗില്&zwj; റിങ്കു സിംഗിന്റെ (53*) മികവില്&zwj; കെകെആര്&zwj; നാല് വിക്കറ്റിന് വിജയിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ടൂര്&zwj;ണമെന്റ് നിര്&zwj;ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്&zwj; നായകന്റെ ഫോം രാജസ്ഥാന്&zwj; റോയല്&zwj;സിന് വളരെ പ്രധാനമാണ്. പ്ലേ ഓഫ് ഉറപ്പിക്കാന്&zwj; പരാഗിന്റെ ബാറ്റിംഗ് കരുത്ത് ടീമിന് അനിവാര്യമാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/he-will-back-to-form-says-rajasthan-royals-team-management-on-riyan-parag-articleshow-1oob3cb"/>
        </item>
        <item>
            <title><![CDATA[മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; പരിക്കില്‍ നിന്ന് മുക്തനായി ഹിറ്റ്മാന്‍ മടങ്ങിവരുന്നു; ഗുജറാത്തിനെതിരെ രോഹിത് കളിച്ചേക്കും]]></title>
            <link>https://www.asianetnews.com/cricket-sports/rohit-sharma-set-to-play-against-gujarat-titans-for-mumbai-indians-articleshow-vtmeg44</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/rohit-sharma-set-to-play-against-gujarat-titans-for-mumbai-indians-articleshow-vtmeg44</guid>
            <pubDate>Mon, 20 Apr 2026 16:21:59 +0530</pubDate>
            <description><![CDATA[&lt;p&gt;തുടർച്ചയായ പരാജയങ്ങളിൽ വലയുന്ന മുംബൈ ഇന്ത്യൻസിന്, ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണായക മത്സരത്തിൽ രോഹിത്തിന്റെ സാന്നിധ്യം വലിയ പ്രതീക്ഷയാണ് നൽകുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmywsabyapyf9hkr75mb8eb8,imgname-rohit-sharma-1774858316158.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: തുടര്&zwj;ച്ചയായ നാല് പരാജയങ്ങളില്&zwj; വലയുന്ന മുംബൈ ഇന്ത്യന്&zwj;സിന് ആശ്വാസവാര്&zwj;ത്ത. ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്&zwj;ന്ന് വിട്ടുനിന്ന മുന്&zwj; നായകന്&zwj; രോഹിത് ശര്&zwj;മ്മ നെറ്റ്&zwnj;സ് പരിശീലനത്തിന് തിരിച്ചെത്തി. ഗുജറാത്ത് ടൈറ്റന്&zwj;സുമായുള്ള നിര്&zwj;ണായക മത്സരത്തിന് മുന്നോടിയായി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്&zwj;സ് പുറത്തുവിട്ടു. റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. ഇതേത്തുടര്&zwj;ന്ന് പഞ്ചാബ് കിംഗ്&zwnj;സിനെതിരെയുള്ള കഴിഞ്ഞ മത്സരം അദ്ദേഹത്തിന് നഷ്ടമായിരുന്നു.&lt;/p&gt;&lt;p&gt;രോഹിത് കൂടുതല്&zwj; മത്സരങ്ങളില്&zwj; നിന്ന് വിട്ടുനിന്നേക്കുമെന്ന് ക്യാപ്റ്റന്&zwj; ഹാര്&zwj;ദിക് പാണ്ഡ്യ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, അഹമ്മദാബാദിലെ പരിശീലന സെഷനില്&zwj; താരം മികച്ച രീതിയില്&zwj; പന്തുകള്&zwj; നേരിടുന്നത് ആരാധകര്&zwj;ക്ക് വലിയ പ്രതീക്ഷ നല്&zwj;കുന്നുണ്ട്. നിലവില്&zwj; മെഡിക്കല്&zwj; ടീമിന്റെയും ഹെഡ് കോച്ച് മഹേല ജയവര്&zwj;ധനെയുടെയും നിരീക്ഷണത്തിലാണ് രോഹിത്. അവസാന വട്ട പരിശോധനകള്&zwj;ക്ക് ശേഷം മാത്രമേ ഗുജറാത്തിനെതിരെ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തില്&zwj; ഔദ്യോഗിക തീരുമാനമുണ്ടാകൂ എന്ന് ഫ്രാഞ്ചൈസി അറിയിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ബാറ്റിംഗ് നിരയിലെ മാറ്റങ്ങള്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;രോഹിത്തിന്റെ അഭാവത്തില്&zwj; ക്വിന്റണ്&zwj; ഡി കോക്കും റയാന്&zwj; റിക്കല്&zwj;ട്ടനുമാണ് മുംബൈക്ക് വേണ്ടി ഇന്നിംഗ്&zwnj;സ് ഓപ്പണ്&zwj; ചെയ്തത്. പഞ്ചാബ് കിംഗ്&zwnj;സിനെതിരെ ഡി കോക്ക് 112 റണ്&zwj;സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്&zwj; റിക്കല്&zwj;ട്ടന്റെ ഫോം മുംബൈയെ ആശങ്കപ്പെടുത്തുന്നുണ്ട്. രോഹിത് തിരിച്ചെത്തുന്നതോടെ ഡി കോക്ക്-രോഹിത് സഖ്യം ഓപ്പണിംഗില്&zwj; ഒന്നിക്കാനാണ് സാധ്യത. ഈ സീസണില്&zwj; കളിച്ച നാല് മത്സരങ്ങളില്&zwj; നിന്ന് 45.67 ശരാശരിയില്&zwj; 137 റണ്&zwj;സ് രോഹിത് നേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;അഞ്ച് മത്സരങ്ങളില്&zwj; നിന്ന് വെറും ഒരു വിജയം മാത്രമുള്ള മുംബൈ ഇന്ത്യന്&zwj;സ് പോയിന്റ് പട്ടികയില്&zwj; അവസാന സ്ഥാനത്താണ്. ടൂര്&zwj;ണമെന്റിലേക്ക് ശക്തമായി തിരിച്ചുവരാന്&zwj; രോഹിത് ശര്&zwj;മ്മയുടെ സാന്നിധ്യം ടീമിന് അനിവാര്യമാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/rohit-sharma-set-to-play-against-gujarat-titans-for-mumbai-indians-articleshow-vtmeg44"/>
        </item>
        <item>
            <title><![CDATA[എവിടെ ആ പഴയ ഹാര്‍ദിക്? മുംബൈ ഇന്ത്യന്‍സ് താരത്തിനെതിരെ കനത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം]]></title>
            <link>https://www.asianetnews.com/cricket-sports/former-indian-cricketer-slams-mumbai-indians-captain-hardik-pandya-articleshow-2gyftfp</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/former-indian-cricketer-slams-mumbai-indians-captain-hardik-pandya-articleshow-2gyftfp</guid>
            <pubDate>Mon, 20 Apr 2026 15:49:59 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്&zwj; 2024 സീസണിലെ മുംബൈ ഇന്ത്യന്&zwj;സിൻ്റെ മോശം പ്രകടനത്തെ തുടർന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ വിമർശനം ശക്തമാകുന്നു. പഴയതുപോലെ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ഹാർദിക്കിന് സാധിക്കുന്നില്ലെന്ന് മുൻ താരം ആകാശ് ചോപ്ര വിമർശിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpd66rza437bg7hfwpcmtprd,imgname-hardik-pandya-1776411698154.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഐപിഎല്&zwj; 2026 സീസണിലെ മുംബൈ ഇന്ത്യന്&zwj;സിന്റെ മോശം പ്രകടനത്തെത്തുടര്&zwj;ന്ന് ക്യാപ്റ്റന്&zwj; ഹാര്&zwj;ദിക് പാണ്ഡ്യക്കെതിരെ വിമര്&zwj;ശനം ശക്തമാകുന്നു. മുന്&zwj; ഇന്ത്യന്&zwj; താരം ആകാശ് ചോപ്രയാണ് പാണ്ഡ്യയുടെ ബാറ്റിംഗ് ഫോമിനെയും നായകസ്ഥാനത്തെയും ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ആദ്യ അഞ്ച് മത്സരങ്ങളില്&zwj; നാലിലും പരാജയപ്പെട്ട മുംബൈ നിലവില്&zwj; പോയിന്റ് പട്ടികയില്&zwj; അവസാന സ്ഥാനത്താണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;എവിടെ ആ പഴയ ഹാര്&zwj;ദിക്?&lt;/strong&gt;&lt;/h2&gt;&lt;p&gt;മുംബൈയുടെ ബാറ്റിംഗ് നിരയില്&zwj; ഹാര്&zwj;ദിക് കൂടുതല്&zwj; ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ ചോപ്ര ആവശ്യപ്പെട്ടു. ''പഴയതുപോലെ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്&zwj; ഹാര്&zwj;ദിക്കിന് സാധിക്കുന്നില്ല. ഇടയ്&zwnj;ക്കൊക്കെ ചെറിയ ഇന്നിംഗ്&zwnj;സുകള്&zwj; കളിക്കുന്നുണ്ടെങ്കിലും, തനിയെ 70-80 റണ്&zwj;സ് നേടി ടീമിനെ വിജയത്തിലെത്തിക്കുന്ന ഹാര്&zwj;ദിക്കിനെയാണ് മുംബൈക്ക് ആവശ്യം.'' അദ്ദേഹം പറഞ്ഞു. അഞ്ച് തവണ കിരീടം നേടിയ ടീം പത്താം സ്ഥാനത്ത് നില്&zwj;ക്കുമ്പോള്&zwj; കൂടുതല്&zwj; ഭയമില്ലാത്ത സമീപനവും പുതിയ പരീക്ഷണങ്ങളും മുംബൈക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;h3&gt;&lt;strong&gt;ബൗളിംഗ് നിരയിലെ തകര്&zwj;ച്ച&lt;/strong&gt;&lt;/h3&gt;&lt;p&gt;പാണ്ഡ്യയുടെ ഫോം മാത്രമല്ല, മുംബൈയുടെ ബൗളിംഗ് യൂണിറ്റും വലിയ പ്രതിസന്ധിയിലാണ്. അഞ്ച് മത്സരങ്ങളില്&zwj; നിന്നായി 10.26 എന്ന ഉയര്&zwj;ന്ന എക്കണോമി റേറ്റില്&zwj; 972 റണ്&zwj;സാണ് മുംബൈ ബൗളര്&zwj;മാര്&zwj; വിട്ടുനല്&zwj;കിയത്. ഏപ്രില്&zwj; 16ന് പഞ്ചാബ് കിംഗ്&zwnj;സിനെതിരെ 195 റണ്&zwj;സ് നേടിയിട്ടും അത് പ്രതിരോധിക്കാന്&zwj; മുംബൈക്ക് കഴിഞ്ഞില്ല. ഹാര്&zwj;ദിക് പാണ്ഡ്യ ഇതുവരെ കളിച്ച നാല് മത്സരങ്ങളില്&zwj; നിന്ന് 81 റണ്&zwj;സും രണ്ട് വിക്കറ്റും മാത്രമാണ് നേടിയത്. ഹാര്&zwj;ദിക്കിന്റെ ക്യാപ്റ്റന്&zwj;സിയെ മുന്&zwj; താരം മനോജ് തിവാരിയും കഴിഞ്ഞ ദിവസം വിമര്&zwj;ശിച്ചിരുന്നു.&lt;/p&gt;&lt;p&gt;ടീമിന് സ്ഥിരത നല്&zwj;കാന്&zwj; അഞ്ച് തവണ കിരീടം നേടിക്കൊടുത്ത രോഹിത് ശര്&zwj;മ്മയെ വീണ്ടും ക്യാപ്റ്റനാക്കുന്നത് മുംബൈ ഇന്ത്യന്&zwj;സ് ആലോചിക്കണമെന്ന് കഴിഞ്ഞ ദിവസം മുന്&zwj; ഇന്ത്യന്&zwj; താരം മനോജ് തിവാരി അഭിപ്രായപ്പെട്ടിരുന്നു. ടീമെന്ന നിലയിലുള്ള പരാജയമാണെങ്കിലും, നായകന്&zwj; എന്ന നിലയില്&zwj; ഹാര്&zwj;ദിക് പാണ്ഡ്യയുടെ മേല്&zwj; സമ്മര്&zwj;ദ്ദം ഏറുകയാണ്. വരും മത്സരങ്ങളില്&zwj; ഒരു മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്&zwj; ഹാര്&zwj;ദിക്കിനെതിരെയുള്ള വിമര്&zwj;ശനങ്ങള്&zwj; കൂടുതല്&zwj; ശക്തമാകും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/former-indian-cricketer-slams-mumbai-indians-captain-hardik-pandya-articleshow-2gyftfp"/>
        </item>
        <item>
            <title><![CDATA[ആരാണ് യാഷ് രാജ് പുഞ്ജ? രാജസ്ഥാന് വേണ്ടി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത് മുന്‍ യുഎഇ ക്രിക്കറ്റ് താരത്തിന്റെ സഹോദരന്‍]]></title>
            <link>https://www.asianetnews.com/cricket-sports/who-is-yash-raj-punja-who-took-good-performance-for-rajasthan-royals-against-kkr-articleshow-xnpt6b8</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/who-is-yash-raj-punja-who-took-good-performance-for-rajasthan-royals-against-kkr-articleshow-xnpt6b8</guid>
            <pubDate>Mon, 20 Apr 2026 15:27:04 +0530</pubDate>
            <description><![CDATA[&lt;p&gt;കൊൽക്കത്തയ്&zwnj;ക്കെതിരെ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ച 19-കാരനായ ലെഗ് സ്പിന്നർ യാഷ് രാജ് പുഞ്ജ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpn52efwdffew4vq674kn2rg,imgname-yash-raj-punja-1776678943228.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത: ഐപിഎല്ലില്&zwj; യുവപ്രതിഭകളെ കണ്ടെത്തുന്നതില്&zwj; തങ്ങള്&zwj;ക്കുള്ള മികവ് ഒരിക്കല്&zwj; കൂടി തെളിയിച്ചിരിക്കുകയാണ് രാജസ്ഥാന്&zwj; റോയല്&zwj;സ്. ഞായറാഴ്ച ഈഡന്&zwj; ഗാര്&zwj;ഡന്&zwj;സില്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിനെതിരെ നടന്ന മത്സരത്തില്&zwj; 19കാരനായ ലെഗ് സ്പിന്നര്&zwj; യഷ് രാജ് പുഞ്ജ ശ്രദ്ധേയമായ അരങ്ങേറ്റമാണ് നടത്തിയത്. വൈഭവ് സൂര്യവന്&zwj;ഷിക്ക് പകരം ഇംപാക്ട് സബ്ബായാണ് താരം മൈതാനത്തെത്തിയത്. തന്റെ നാലോവര്&zwj; സ്&zwnj;പെല്ലില്&zwj; 25 റണ്&zwj;സ് മാത്രം വഴങ്ങി രമണ്&zwj;ദീപ് സിംഗിന്റെ നിര്&zwj;ണ്ണായക വിക്കറ്റും യഷ് സ്വന്തമാക്കി.&lt;/p&gt;&lt;p&gt;തുടക്കത്തില്&zwj; റോവ്മാന്&zwj; പവല്&zwj; ഒരു ഫോറും സിക്&zwnj;സും അടക്കം താരത്തെ സമ്മര്&zwj;ദ്ദത്തിലാക്കിയെങ്കിലും, പതറാതെ പന്തെറിഞ്ഞ യഷ് രാജ് കൃത്യമായ ലൈനിലൂടെയും മത്സരത്തിലേക്ക് തിരിച്ചുവന്നു. വേഗത്തില്&zwj; എറിഞ്ഞ ഒരു പന്തില്&zwj; രമണ്&zwj;ദീപിനെ കുടുക്കി തന്റെ ആദ്യ ഐപിഎല്&zwj; വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. യഷിന്റെ പ്രകടനത്തെയും താരത്തെ വളര്&zwj;ത്തിയെടുത്ത രാജസ്ഥാന്&zwj; റോയല്&zwj;സ് ഫ്രാഞ്ചൈസിയെയും മുന്&zwj; വിന്&zwj;ഡീസ് താരം ഇയാന്&zwj; ബിഷപ്പ് പ്രശംസിച്ചു. താരത്തെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും രാജസ്ഥാന്&zwj; കാണിച്ച ക്ഷമയും വിശ്വാസവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം എക്&zwnj;സില്&zwj; കുറിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ആരാണ് യഷ് രാജ് പുഞ്ജ?&lt;/strong&gt;&lt;/h2&gt;&lt;p&gt;അബുദാബിയില്&zwj; ജനിച്ച് വളര്&zwj;ന്ന യഷ് രാജിന്റെ ക്രിക്കറ്റ് യാത്ര ഏറെ കൗതുകകരമാണ്. തുടക്കത്തില്&zwj; ഒരു പേസ് ബൗളറായിരുന്ന അദ്ദേഹം തന്റെ സഹോദരനും യുഎഇ അന്താരാഷ്ട്ര താരവുമായ യോധിന്&zwj; പുഞ്ജയുടെ നിര്&zwj;ദ്ദേശപ്രകാരമാണ് ലെഗ് സ്പിന്നിലേക്ക് മാറിയത്. 2023-ല്&zwj; ക്രിക്കറ്റില്&zwj; കൂടുതല്&zwj; ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ബംഗളൂരുവിലേക്ക് മാറുകയും രാഹുല്&zwj; ദ്രാവിഡുമായി ബന്ധപ്പെട്ട അക്കാദമിയില്&zwj; പരിശീലനം നേടുകയും ചെയ്തു.&lt;/p&gt;&lt;p&gt;2025ല്&zwj; കര്&zwj;ണാടക ആഭ്യന്തര ടി20 ലീഗായ മഹാരാജ ട്രോഫിയില്&zwj; 10 മത്സരങ്ങളില്&zwj; നിന്ന് 23 വിക്കറ്റുകള്&zwj; വീഴ്ത്തിയതോടെയാണ് യഷ് ഐപിഎല്&zwj; സ്&zwnj;കൗട്ടുകളുടെ ശ്രദ്ധയില്&zwj;പ്പെടുന്നത്. 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്&zwj; റോയല്&zwj;സ് ഈ യുവതാരത്തെ ടീമിലെത്തിച്ചത്. ഉയരക്കൂടുതല്&zwj; ഉള്ളതുകൊണ്ട് തന്നെ പന്തിന് മികച്ച ബൗണ്&zwj;സ് നല്&zwj;കാന്&zwj; കഴിയുന്ന യഷ് രാജ്, ഭാവിയില്&zwj; ഇന്ത്യന്&zwj; ക്രിക്കറ്റിലെ വലിയ വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/who-is-yash-raj-punja-who-took-good-performance-for-rajasthan-royals-against-kkr-articleshow-xnpt6b8"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: 'തമ്മിലടിച്ച്' ആര് കയറും? ടി20 ടീമിലെ ഓപ്പണിങ് സ്ഥാനം ലക്ഷ്യമിട്ട് യുവതാരങ്ങള്‍]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-from-vaibhav-to-gill-who-will-claim-opening-slot-in-indian-team-articleshow-k5ni3cd</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-from-vaibhav-to-gill-who-will-claim-opening-slot-in-indian-team-articleshow-k5ni3cd</guid>
            <pubDate>Mon, 20 Apr 2026 14:05:06 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതിനോടകം തന്നെ വെല്&zwj; സെറ്റില്&zwj;ഡായ ഇന്ത്യയുടെ ടി20 ഇലവനെ അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്ന പേരുകള്&zwj; നിരവധിയാണ്. അതില്&zwj; ഏറ്റവും പ്രധാനപ്പെട്ടത് ഓപ്പണര്&zwj;മാരുടെ നിരയിലാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knxw1x8sbk7gsv6mzvf6djav,imgname-vaibhav-sooryavanshi-1775897736473.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൊണ്ണൂറുകളുടെ മധ്യത്തിലേയും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലേയും ഓസ്ട്രേലിയ. വെറും ഓസ്ട്രേലിയ അല്ല, മൈറ്റി ഓസ്ട്രേലിയ. അവര്&zwj; മൈതാനത്ത് പുറത്തെടുത്തിരുന്ന ലെവലിനൊപ്പം എത്തുക എന്നത് ഏറെക്കുറെ അസാധ്യമായിരുന്നു മറ്റ് ടീമുകള്&zwj;ക്ക്. അതിന് കാരണം ഒന്ന് മുതല്&zwj; 11 വരെ നീളുന്ന വലിയ പേരുകളായിരുന്നു. ഇന്ന് അതിന് സമാനമായൊരു സംഘമുണ്ട്, ഓസ്ട്രേലിയയുടെ വിഖ്യാത മഞ്ഞയില്&zwj; അല്ല, നീലയിലാണ്, ടി20 ഫോര്&zwj;മാറ്റിലെ ഇന്ത്യ. രോഹിത് ശര്&zwj;മ തുടക്കമിട്ട വിപ്ലവം പൂര്&zwj;ണമായും ഉള്&zwj;ക്കൊള്ളുന്ന പുതുതലമുറ, ഇതാണ് ഇന്ത്യയുടെ സര്&zwj;വാധിപത്യത്തിന്റെ ആധാരം.&lt;/p&gt;&lt;p&gt;അത് ഒരു ചുരുങ്ങിയ കാലഘട്ടത്തിലേക്ക് മാത്രം ഒതുങ്ങുന്നതായിരിക്കില്ല എന്നതിന്റെ സൂചനയാണ് ഇത്തവണത്തെ ഐപിഎല്&zwj;. ഇതിനോടകം തന്നെ വെല്&zwj; സെറ്റില്&zwj;ഡായ ഇന്ത്യയുടെ ടി20 ഇലവനെ അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്ന പേരുകള്&zwj; നിരവധിയാണ്. അതില്&zwj; ഏറ്റവും പ്രധാനപ്പെട്ടത് ഓപ്പണര്&zwj;മാരുടെ നിരയിലാണ്. സഞ്ജു സാംസണ്&zwj;, അഭിഷേക് ശര്&zwj;മ എന്നീ രണ്ട് ജയന്റ്സിന്റെ സ്ഥാനത്തിന് തന്നെ ഇളക്കം തട്ടിയേക്കാം ഭാവിയിലെന്ന സന്ദേശം ബാറ്റുകൊണ്ട് നല്&zwj;കാൻ പലര്&zwj;ക്കുമായിട്ടുണ്ട്. അവര്&zwj; ആരൊക്കെയാണെന്ന് പരിശോധിക്കാം.&lt;/p&gt;&lt;p&gt;വൈഭവ് സൂര്യവംശിയെന്ന പേരിനപ്പുറം നിന്നുകൊണ്ട് തുടങ്ങാനാകില്ലെല്ലോ. എറിയുന്ന ബൗളറുടെ പേരോ ലോകക്രിക്കറ്റിലെ അയാളുടെ വലുപ്പമോ ഒന്നുമല്ല വൈഭവെന്ന പതിനഞ്ചുകാരൻ പരിഗണിക്കുന്നത്. മുന്നില്&zwj; വരുന്ന പന്തിനെ നിര്&zwj;ഭയമായി നേരിടും, അതാണ് ഫിലോസഫി. 236 സ്ട്രൈക്ക് റേറ്റില്&zwj; ആറ് മത്സരങ്ങളില്&zwj; നിന്ന് 246 റണ്&zwj;സാണ് സീസണില്&zwj; ഇതുവരെ വൈഭവ് നേടിയത്. ഇതിനോടകം തന്നെ 20 സിക്സുകള്&zwj;. ഓറഞ്ച് ക്യാപ് പോരാട്ടത്തില്&zwj; മത്സരിക്കുന്നത് താൻ ജനിക്കും മുൻപ് ബാറ്റെടുത്ത സാക്ഷാല്&zwj; വിരാട് കോലിയോടും പിന്നെ ശുഭ്മാൻ ഗില്ലിനോടുമൊക്കെ.&lt;/p&gt;&lt;p&gt;ടെസ്റ്റ് ഫോര്&zwj;മാറ്റിലെ സ്ഥിരം ഓപ്പണറും ഏകദിനത്തില്&zwj; ഇന്ത്യയുടെ ഭാവി താരമായും വിലയിരുത്തപ്പെടുന്ന യശസ്വി ജയ്സ്വാള്&zwj;. രാജസ്ഥാൻ റോയല്&zwj;സില്&zwj; വൈഭവിനൊപ്പം ബാറ്റ് ചെയ്യുന്നതുകൊണ്ട് മാത്രം ജയ്സ്വാളിന്റെ ഇന്നിങ്സുകള്&zwj;ക്ക് ഇംപാക്റ്റ് കുറവാണെന്ന് തോന്നിയേക്കാം. ആറ് മത്സരങ്ങളില്&zwj; നിന്ന് 223 റണ്&zwj;സ് ഇടം കയ്യൻ ബാറ്ററും നേടിയിട്ടുണ്ട്, വൈഭവ് 20 സിക്സറുകള്&zwj; ഗ്യാലറിയില്&zwj; എത്തിച്ചിട്ടുണ്ടെങ്കില്&zwj; ജയ്സ്വാളും ബൗണ്ടറികളുടെ കാര്യത്തില്&zwj; ഒരുപാട് പിന്നില്&zwj; അല്ല.&lt;/p&gt;&lt;p&gt;പക്ഷേ, വൈഭവിനേക്കാള്&zwj; അപകടകാരിയായൊരാളുണ്ട് പഞ്ചാബ് കിങ്സില്&zwj;. പ്രിയാൻഷ് ആര്യ. 246 സ്ട്രൈക്ക് റേറ്റിലാണ് പ്രിയാൻഷ് സീസണില്&zwj; ബാറ്റ് ചെയ്യുന്നത്. അഞ്ച് മത്സരങ്ങളില്&zwj; നിന്ന് 211 റണ്&zwj;സ് പഞ്ചാബ് ഓപ്പണര്&zwj; സീസണില്&zwj; സ്വന്തം പേരില്&zwj; ചേര്&zwj;ത്തിട്ടുണ്ട്. 20 സിക്സറുകളുമായി വൈഭവിനൊപ്പമുണ്ട് പ്രിയാൻഷും. 2025 എഡിഷനില്&zwj; സ്ഥിരതയോടെ 475 റണ്&zwj;സെടുത്തിരുന്നു താരം. അന്ന് 179 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തതും, നിര്&zwj;ത്തിയിടത്തുവെച്ച് തന്നെ തുടരുകയാണ് ഇക്കുറി പ&zwj;ഞ്ചാബ് ബാറ്റര്&zwj;.&lt;/p&gt;&lt;p&gt;മൂവരും ഇടംകയ്യൻ ബാറ്റര്&zwj;മാരാണെങ്കില്&zwj; ഇനി രണ്ട് വലം കയ്യൻ താരങ്ങളാണ്. പഞ്ചാബിന്റെ തന്നെ പ്രഭ്&zwnj;സിമ്രാൻ സിങ്ങും ഒപ്പം ചെന്നൈ സൂപ്പര്&zwj; കിങ്സിന്റെ യുവതാരം ആയുഷ് മാത്രെയും. പ്രഭ്&zwnj;സിമ്രാൻ സീസണില്&zwj; അഞ്ച് ഇന്നിങ്സുകളില്&zwj; നിന്ന് 211 റണ്&zwj;സാണ് സ്കോര്&zwj; ചെയ്തിട്ടുള്ളത്. സ്ട്രൈക്ക് റേറ്റ് 171ല്&zwj; എത്തി നില്&zwj;ക്കുന്നു. പ്രിയാൻഷിന് സമാനമായി സ്ഥിരത തന്നെയാണ് പ്രഭ്&zwnj;സിമ്രാന്റെ കരുത്തും. കഴിഞ്ഞ സീസണില്&zwj; 549 റണ്&zwj;സ് സ്കോര്&zwj; ചെയ്ത താരം അതേ ദിശയിലാണ് ഇക്കുറിയും മുന്നോട്ട് പോകുന്നത്. മാത്രയുടെ സീസണിലെ സമ്പാദ്യവും 200 കടന്നിട്ടുണ്ട്, സ്ട്രൈക്ക് റേറ്റ് 180ന് അടുത്തും.&lt;/p&gt;&lt;p&gt;ശുഭ്മാൻ ഗില്ലിന്റെ സാധ്യതകളും തള്ളിക്കളയാൻ കഴിയില്ല. സീസണില്&zwj; നാല് കളികളില്&zwj; മൂന്നിലും അര്&zwj;ദ്ധ ശതകം നേടിയിട്ടുള്ള ഗില്&zwj; 251 റണ്&zwj;സാണ് ആകെ സ്കോര്&zwj; ചെയ്തത്. മറ്റ് ഓപ്പണര്&zwj;മാരെ അപേക്ഷിച്ച് ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് അല്&zwj;പ്പം പിന്നിലാണെന്ന് മാത്രം. കടുത്ത മത്സരം മറുവശത്ത് നടക്കുമ്പോള്&zwj; അഭിഷേകും സഞ്ജുവും ഇഷാനുമൊന്നും വിട്ടുകൊടുക്കാനും തയാറാല്ല. ലോകകപ്പോടുകൂടി സഞ്ജുവും ഇഷാനും തങ്ങളുടെ സ്ഥാനം ഭദ്രമാക്കിയിട്ടുണ്ടെന്ന് അനുമാനിക്കാം. പക്ഷേ, അഭിഷേകിനാണ് കൂടുതല്&zwj; മത്സരം നേരിടുന്നത്, പ്രത്യേകിച്ചും ഇടം കയ്യൻ ബാറ്ററായതുകൊണ്ട് തന്നെ.&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-from-vaibhav-to-gill-who-will-claim-opening-slot-in-indian-team-articleshow-k5ni3cd"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ഒൻപത് മിനുറ്റില്‍ ഏഴ് ബൗണ്ടറി, തകർക്കാനാകാത്ത സ്ട്രൈക്ക് റേറ്റ്]]></title>
            <link>https://www.asianetnews.com/cricket-sports/ipl-2026-nine-minutes-and-seven-boundaries-ipl-innings-with-highest-strike-rate-intl-articleshow-mfg08f2</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ipl-2026-nine-minutes-and-seven-boundaries-ipl-innings-with-highest-strike-rate-intl-articleshow-mfg08f2</guid>
            <pubDate>Mon, 20 Apr 2026 14:08:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്ലിന്റെ ചരിത്രമെടുത്താല്&zwj; ഏറ്റവും ഉയര്&zwj;ന്ന സ്ട്രൈക്ക് റേറ്റില്&zwj; പിറന്ന ഇന്നിങ്സ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpn0k1eprhbraxfx11qpwy26,imgname-chris-morris-1776674244053.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;422 സ്ട്രൈക്ക് റേറ്റിലൊക്കെ ബാറ്റ് ചെയ്യുക. സഞ്ജുവിന്റെ സെഞ്ചുറിയേപ്പോലും സൈഡാക്കി എം എസ് ധോണിയുടെ ബൗളിങ് നിരയ്ക്ക് എതിരെ. മറ്റാര്&zwj;ക്കും ഇതുവരെ മറികടക്കാൻ പോലും കഴിഞ്ഞിട്ടില്ല ഈ നേട്ടം.&lt;/p&gt;&lt;p&gt;ഐപിഎല്ലിന്റെ ചരിത്രമെടുത്താല്&zwj; ഏറ്റവും ഉയര്&zwj;ന്ന സ്ട്രൈക്ക് റേറ്റില്&zwj; പിറന്ന ഇന്നിങ്സ്. അത് സംഭവിച്ചത് ട്വന്റി 20 ക്രിക്കറ്റില്&zwj; അഗ്രസീവ് ശൈലിയുടെ ആധിപത്യം മുറുകുന്ന ഈ കാലത്തല്ല. 2017ലാണ്. ഒൻപത് വര്&zwj;ഷം മുൻപ്.&lt;/p&gt;&lt;p&gt;ആ ഇന്നിങ്സിന് പിന്നില്&zwj; ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസാണ്. അന്ന് ഡല്&zwj;ഹി ഡയര്&zwj;ഡെവിള്&zwj;സിന്റെ ഭാഗമായിരുന്നു മോറിസ്. റൈസിങ് പൂനെ സൂപ്പര്&zwj; ജയന്റ്സിനെതിരെയായിരുന്നു മോറിസിന്റെ വെടിക്കെട്ടും.&lt;/p&gt;&lt;p&gt;അന്ന് ഏഴ് മിനുറ്റ് മാത്രമാണ് മോറിസ്&zwj; ക്രീസിലുണ്ടായിരുന്നത്. നേരിട്ടത് ഒൻപത് പന്തുകള്&zwj;. അതില്&zwj; ഏഴ് ബൗണ്ടറി. നാല് ഫോറും മൂന്ന് സിക്സും. സ്കോര്&zwj;ബോര്&zwj;ഡിലേക്ക് ചേര്&zwj;ത്തത് 38 റണ്&zwj;സ്.&lt;/p&gt;&lt;p&gt;മോറിസിന്റെ ഫിനിഷിങ്ങില്&zwj; ഡല്&zwj;ഹി സ്കോര്&zwj; 200 കടന്നു. 97 റണ്&zwj;സിന്റെ കൂറ്റൻ ജയവും ഡല്&zwj;ഹി അന്ന് സ്വന്തമാക്കി.&lt;/p&gt;&lt;p&gt;Powered By:&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ipl-2026-nine-minutes-and-seven-boundaries-ipl-innings-with-highest-strike-rate-intl-articleshow-mfg08f2"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: എല്ലാ ഓവറും പവർപ്ലേ മോഡില്‍, കത്തിക്കയറുന്ന പ്രിയാൻഷ് ആര്യ]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-priyansh-aryas-brutal-hitting-won-the-game-for-pbks-vs-lsg-articleshow-u54e7wi</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-priyansh-aryas-brutal-hitting-won-the-game-for-pbks-vs-lsg-articleshow-u54e7wi</guid>
            <pubDate>Mon, 20 Apr 2026 14:01:54 +0530</pubDate>
            <description><![CDATA[&lt;p&gt;റണ്ണൊഴുകുന്ന ഐപിഎല്&zwj; മൈതാനങ്ങളില്&zwj; ബാറ്റര്&zwj;മാരെ പിടിച്ചുകെട്ടിശീലിച്ച ഷമിയുടെ സംഘത്തിനോട് ഒരു ഘട്ടത്തിലും ദയയുണ്ടായില്ല ആ ബാറ്റില്&zwj; നിന്ന്. ഫിയര്&zwj;ലെസ് പ്രിയാൻഷ് ആര്യ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpn075dg5jcbzj1fmx3cdpaz,imgname-priyansh-arya-1776673854895.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്നൗ സൂപ്പര്&zwj; ജയന്റ്സിനെതിരെ പവര്&zwj;പ്ലേ അവസാനിക്കുമ്പോള്&zwj; ലെങ്ത് പിക്ക് ചെയ്യുന്നതിലും ടൈമിങ്ങ് കണ്ടെത്തുന്നതിലും നിരന്തരം പരാജയപ്പെടുകയായിരുന്നു കൂപ്പര്&zwj; കനോലിയെന്ന ഓസീസ് യുവതാരം. കനോലിയുടെ ബാറ്റിനെ അക്ഷരാര്&zwj;ത്ഥത്തില്&zwj; ബന്ധിയാക്കുകയായിരുന്നു മൊഹമ്മദ് ഷമി, മൊഹ്സിൻ ഖാൻ, പ്രിൻസ് യാദവ് ത്രയം.&lt;/p&gt;&lt;p&gt;കഥ മാറുകയാണ്, പഞ്ചാബ് കിങ്സ് ഇന്നിങ്സിന്റെ ദൈര്&zwj;ഘ്യം ഒരു മണിക്കൂറും ആറ് മിനുറ്റും പിന്നിടുമ്പോള്&zwj; കനോലി മടങ്ങി. മുലൻപൂരിലെ ചുവപ്പ് പുതച്ച ഗ്യാലറി ഒന്നടങ്കം കനോലിക്കായി ആരവം മുഴക്കിയപ്പോള്&zwj;, കാരണം മത്സരത്തെ ഡിഫൈൻ ചെയ്യാൻ കഴിയുന്ന ഒരു ഇന്നിങ്സിനായിരുന്നു അവര്&zwj; സാക്ഷ്യം വഹിച്ചത്.&lt;/p&gt;&lt;p&gt;പക്ഷേ, അതിന് മുൻപ് തന്നെ ആ മത്സരം മറ്റൊരാളുടെ പേരില്&zwj; എഴുതപ്പെട്ട് കഴിഞ്ഞിരുന്നു. എട്ട് ഫോറും എഴ് സിക്സും അടക്കം 189 സ്ട്രൈക്ക് റേറ്റില്&zwj; 87 റണ്&zwj;സ് നേടിയ കനോലിയുടെ ഇന്നിങ്സിനപ്പോലും നിഴലാക്കി മാറ്റിയ 37 പന്തുകള്&zwj;. റണ്ണൊഴുകുന്ന ഐപിഎല്&zwj; മൈതാനങ്ങളില്&zwj; ബാറ്റര്&zwj;മാരെ പിടിച്ചുകെട്ടിശീലിച്ച ഷമിയുടെ സംഘത്തിനോട് ഒരു ഘട്ടത്തിലും ദയയുണ്ടായില്ല ആ ബാറ്റില്&zwj; നിന്ന്. ഫിയര്&zwj;ലെസ് പ്രിയാൻഷ് ആര്യ.&lt;/p&gt;&lt;p&gt;പവര്&zwj;പ്ലേയിലെ അഞ്ചാം ഓവര്&zwj; പ്രിൻസ് യാദവ് എറിഞ്ഞ് അവസാനിപ്പിക്കുമ്പോള്&zwj; കനോലിയുടെ സ്കോര്&zwj; 21 പന്തില്&zwj; 19 റണ്&zwj;സായിരുന്നു. സ്ട്രൈക്ക് റേറ്റ് 90.4. മറുവശത്ത് അതേ ബൗളര്&zwj;മാരുടെ എട്ട് പന്തുകളായിരുന്നു പ്രിയാൻഷ് അതുവരെ നേരിട്ടത്. സ്കോര്&zwj; ചെയ്തത് 21 റണ്&zwj;സ്, സ്ട്രൈക്ക് റേറ്റ് 262 റണ്&zwj;സ്. ലഖ്നൗ ബൗളര്&zwj;മാരെ ഡൊമിനേറ്റ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും കാര്യമായ ആ ഷിഫ്റ്റ് പ്രിയാൻഷിന്റെ ഭാഗത്തുനിന്നുണ്ടായത് ആറാം ഓവറിലാണ്.&lt;/p&gt;&lt;p&gt;തന്റെ ഷോട്ടുകളെ ബാക്ക് ചെയ്യാനുള്ള പ്രിയാൻഷിന്റെ ആത്മവിശ്വാസമായിരുന്നു ഓവറിലുടനീളം കണ്ടത്. നാലാം പന്തില്&zwj; ഡീപ്പില്&zwj; രണ്ട് ഫീല്&zwj;ഡര്&zwj;മാരുണ്ടായിരുന്നിട്ടും ഹുക്ക് ചെയ്യാൻ മടിച്ചില്ല, സിക്സ്. മിഡ് വിക്കറ്റിന് മുകളിലൂടെ മൊഹ്സിന്റെ അവസാന പന്തും ഗ്യാലറിയില്&zwj; നിക്ഷേപിക്കപ്പെടുമ്പോള്&zwj; 20 റണ്&zwj;സാണ് ഓവറില്&zwj; സ്കോര്&zwj;ബോര്&zwj;ഡിലേക്ക് ചെര്&zwj;ക്കപ്പെട്ടത്. അതില്&zwj; 19 റണ്&zwj;സും പ്രിയാൻഷിന്റെ ബാറ്റില്&zwj; നിന്നായിരുന്നു.&lt;/p&gt;&lt;p&gt;പവര്&zwj;പ്ലേയില്&zwj; പ്രിയാൻഷിന്റെ സമ്പാദ്യം 13 പന്തില്&zwj; 40 റണ്&zwj;സായിരുന്നു. മുന്നൂറിന് മുകളിലാണ് പ്രഹരശേഷി. പവര്&zwj;പ്ലേയില്&zwj; പ്രിയാൻഷിന്റെ ബ്രൂട്ടല്&zwj; ഹിറ്റിങ്ങിനാണ് റിഷഭ് പന്തിന്റെ സംഘം സാക്ഷിയായത്. ശേഷം ഫീല്&zwj;ഡിനെ എക്സ്പ്ലോയിറ്റ് ചെയ്തുള്ള ഷോട്ട് മേക്കിങ്ങിനും. ഒൻപതാം ഓവറിലെ നാലാം പന്തില്&zwj; സിദ്ധാര്&zwj;ത്ഥിനെതിരെ നേടിയ ഹാഫ് സ്കൂപ്പ് ബൗണ്ടറിയും ആവേശ് ഖാന്റെ വൈഡ് യോര്&zwj;ക്കര്&zwj; ശ്രമത്തെ പൂര്&zwj;ണമായും നിര്&zwj;വീര്യമാക്കിയ ഷോട്ടുമെല്ലാം ഉദാഹരണങ്ങളായിരുന്നു.&lt;/p&gt;&lt;p&gt;ഓഫ് സ്പിൻ ട്രാപ്പിലൂടെ പ്രിയാൻഷിനേയും കനോലിയേയും മടക്കാമെന്ന പന്തിന്റെ തന്ത്രം തിരിച്ചടിച്ച ഓവറായിരുന്നു എയ്&zwnj;ഡൻ മാര്&zwj;ക്രത്തിന്റേത്. അഞ്ച് സിക്&zwnj;സടക്കം 32 റണ്&zwj;സ്. അതില്&zwj; രണ്ടെണ്ണം പ്രിയാൻഷിന്റെ സംഭാവന. 15-ാം ഓവറില്&zwj; സിദ്ധാര്&zwj;ത്ഥിന് മുന്നില്&zwj; കീഴടങ്ങുമ്പോള്&zwj; സെഞ്ചുറിയിലേക്കുള്ള ദൂരം കേവലം ഏഴ് റണ്&zwj;സ് മാത്രമായിരുന്നു. അഞ്ച് ഓവര്&zwj; ഇനിയും ബാക്കിയുണ്ടായിരുന്നു, പഞ്ചാബിന്റെ സ്കോറാകട്ടെ 200ന് തൊട്ടടുത്തും എത്തിയിരുന്നു, അനായാസം മൂന്നക്കം തൊടാമായിരുന്നിട്ടും ടീമിന് പ്രധാന്യം നല്&zwj;കിയായിരുന്നു കൂറ്റനടിക്ക് പ്രിയാൻഷ് ശ്രമിച്ചത്. നാല് ഫോറും ഒൻപത് സിക്&zwnj;സും ഇന്നിങ്സില്&zwj; ഉള്&zwj;പ്പെട്ടു. സ്ട്രൈക്ക് റേറ്റ് 251.&lt;/p&gt;&lt;p&gt;കനോലിയുമൊത്ത് 182 റണ്&zwj;സിന്റെ കൂട്ടുകെട്ടായിരുന്നു പ്രിയാൻഷ് പടുത്തുയര്&zwj;ത്തത്. അതും 13.6 എന്ന പടുകൂറ്റൻ റണ്&zwj;റേറ്റില്&zwj;.&lt;/p&gt;&lt;p&gt;ലഖ്നൗ ബൗളിങ് നിരയിലെ എല്ലാവരുടേയും പത്തും കടന്ന് 32 വരെ എത്തി നിന്നപ്പോള്&zwj; പ്രിൻസ് യാദവ് മാത്രം വ്യത്യസ്തനായിരുന്നു. നാല് ഓവറില്&zwj; 25 റണ്&zwj;സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ്. പക്ഷേ, ആ പ്രിൻസിനും പ്രിയാൻഷിന്റെ ബാറ്റില്&zwj; നിന്ന് പ്രഹരമേല്&zwj;ക്കേണ്ടി വന്നു. ടോട്ടല്&zwj; ഡൊമിനേഷൻ എന്ന് തന്നെ വിശേഷിപ്പിക്കാനാകും കേവലം 37 പന്തുകള്&zwj; മാത്രം നീണ്ട ഇന്നിങ്സിനെ. ശ്രേയസ് അയ്യര്&zwj; മത്സരശേഷം എന്തുകൊണ്ട് പ്രിയാൻഷിന്റെ ഇന്നിങ്സിനെക്കുറിച്ച് വാചാലനായി എന്നതിനും ഉത്തരം അത് തന്നെയാണ്.&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-priyansh-aryas-brutal-hitting-won-the-game-for-pbks-vs-lsg-articleshow-u54e7wi"/>
        </item>
        <item>
            <title><![CDATA[തോല്‍വിക്ക് പിന്നാലെ പൊട്ടികരഞ്ഞ് വൈഭവ് സൂര്യവന്‍ഷി, ആശ്വസിപ്പിച്ച് കൊല്‍ക്കത്ത സ്റ്റാഫ് അംഗം; ഈഡനില്‍ കണ്ണുനിറയ്ക്കുന്ന കാഴ്ച്ച]]></title>
            <link>https://www.asianetnews.com/cricket-sports/watch-video-vaibhav-suryavanshi-crying-after-lose-against-kolkata-knight-riders-articleshow-4fk7v3e</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/watch-video-vaibhav-suryavanshi-crying-after-lose-against-kolkata-knight-riders-articleshow-4fk7v3e</guid>
            <pubDate>Mon, 20 Apr 2026 13:46:09 +0530</pubDate>
            <description><![CDATA[&lt;p&gt;ഈഡന്&zwj; ഗാര്&zwj;ഡന്&zwj;സില്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിനോട് പരാജയപ്പെട്ടതിന് പിന്നാലെ രാജസ്ഥാന്&zwj; റോയല്&zwj;സിന്റെ 15കാരന്&zwj; താരം വൈഭവ് സൂര്യവന്&zwj;ഷി മൈതാനത്ത് പൊട്ടിക്കരഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmz7cr84nd3s49wsavhek64,imgname-vaibhav--2--1776672813832.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത: ഈഡന്&zwj; ഗാര്&zwj;ഡന്&zwj;സിലെ ആവേശപ്പോരാട്ടത്തില്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സ് തങ്ങളുടെ ആദ്യ വിജയം ആഘോഷിക്കുമ്പോള്&zwj;, ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് നിറഞ്ഞത് മറ്റൊരു കാഴ്ചയിലായിരുന്നു. രാജസ്ഥാന്&zwj; റോയല്&zwj;സിന്റെ 15 വയസുകാരന്&zwj; ഓപ്പണര്&zwj; വൈഭവ് സൂര്യവന്&zwj;ഷി തോല്&zwj;വിക്ക് പിന്നാലെ മൈതാനത്ത് തകര്&zwj;ന്നിരിക്കുന്ന ദൃശ്യങ്ങള്&zwj; ആരാധകരുടെ ഉള്ളുലച്ചു. മത്സരശേഷം ബൗണ്ടറി ലൈനിന് സമീപം ഒറ്റക്കിരുന്ന് കരയുന്ന വൈഭവിനെയാണ് ക്യാമറകള്&zwj; ഒപ്പിയെടുത്തത്.&lt;/p&gt;&lt;p&gt;ടൂര്&zwj;ണമെന്റിലെ രണ്ടാം തോല്&zwj;വി മാത്രമാണിത്. എന്നിട്ടും വൈവഭവിന് വിഷമം കടിച്ചമര്&zwj;ത്താനായില്ല. വൈഭവിന്റെ വിഷമം കണ്ട കെകെആര്&zwj; സപ്പോര്&zwj;ട്ട് സ്റ്റാഫ് അംഗങ്ങളില്&zwj; ഒരാള്&zwj; താരത്തിനരികിലെത്തി ആശ്വസിപ്പിച്ചത് ഐപിഎല്ലിലെ മനോഹരമായ കാഴ്ചയായി മാറി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Yesterday Vaibhav Sooryavanshi was spotted crying after the game&hellip; This guy is unbelievable! Whether he gets out early or the team loses, he wears his heart on his sleeve. Honestly, that&rsquo;s that 15-year-old mindset I know I would&rsquo;ve been doing the exact same thing at that age! &hellip; pic.twitter.com/Ug6X4gVqks&lt;/p&gt;&lt;p&gt;&mdash; OldMonkOfCricket (@OldMonkOfCric) April 20, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;&lt;strong&gt;തകര്&zwj;ത്തടിച്ച് വൈഭവ്, തകര്&zwj;ന്ന് മിഡില്&zwj; ഓര്&zwj;ഡര്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;ബാറ്റിംഗിന് ദുഷ്&zwnj;കരമായ പിച്ചില്&zwj; കൊല്&zwj;ക്കത്തന്&zwj; ബൗളര്&zwj;മാരെ ഭയമില്ലാതെ നേരിട്ട വൈഭവ് 28 പന്തില്&zwj; 46 റണ്&zwj;സാണ് അടിച്ചുകൂട്ടിയത്. യശസ്വി ജയ്സ്വാളിനൊപ്പം (39) ചേര്&zwj;ന്ന് ഒമ്പതാം ഓവറില്&zwj; ടീമിനെ 81/0 എന്ന ശക്തമായ നിലയിലെത്തിക്കാന്&zwj; വൈഭവിന് സാധിച്ചു. എന്നാല്&zwj; അര്&zwj;ധസെഞ്ചുറിക്ക് നാല് റണ്&zwj;സ് അകലെ താരം പുറത്തായതോടെ രാജസ്ഥാന്&zwj; തകര്&zwj;ച്ച നേരിട്ടു. വരുണ്&zwj; ചക്രവര്&zwj;ത്തി (3/14), സുനില്&zwj; നരെയ്ന്&zwj; (2/26) എന്നിവരുടെ സ്പിന്&zwj; കെണിയില്&zwj; വീണ റോയല്&zwj;സ് 155 റണ്&zwj;സില്&zwj; ഒതുങ്ങി.&lt;/p&gt;&lt;h3&gt;&lt;strong&gt;റിങ്കു സിംഗിന്റെ പോരാട്ടം&lt;/strong&gt;&lt;/h3&gt;&lt;p&gt;മറുപടി ബാറ്റിംഗില്&zwj; ഒരു ഘട്ടത്തില്&zwj; 85 റണ്&zwj;സിന് 6 വിക്കറ്റ് എന്ന നിലയില്&zwj; തകര്&zwj;ന്ന കെകെആറിനെ വൈസ് ക്യാപ്റ്റന്&zwj; റിങ്കു സിംഗാണ് വിജയത്തിലേക്ക് നയിച്ചത്. 34 പന്തില്&zwj; പുറത്താവാതെ 53 റണ്&zwj;സ് നേടിയ റിങ്കുവിനൊപ്പം അനുുകുല്&zwj; റോയ് (29*) മികച്ച പിന്തുണ നല്&zwj;കി. പരാജയപ്പെട്ടെങ്കിലും 6 മത്സരങ്ങളില്&zwj; നിന്ന് 8 പോയിന്റുമായി രാജസ്ഥാന്&zwj; റോയല്&zwj;സ് പട്ടികയില്&zwj; മൂന്നാം സ്ഥാനത്ത് തുടരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/watch-video-vaibhav-suryavanshi-crying-after-lose-against-kolkata-knight-riders-articleshow-4fk7v3e"/>
        </item>
        <item>
            <title><![CDATA[ഗില്ലിന് ഇന്ന് റണ്‍വേട്ടക്കാരിലെ ഒന്നാമനാകാന്‍ അവസരം; ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ സഞ്ജു ആദ്യ 15ന് പുറത്ത്]]></title>
            <link>https://www.asianetnews.com/gallery/cricket-sports/ipl-orange-cap-list-updated-after-lucknow-super-giants-vs-punjab-kings-match-t1ii0eu</link>
            <guid isPermaLink="true">https://www.asianetnews.com/gallery/cricket-sports/ipl-orange-cap-list-updated-after-lucknow-super-giants-vs-punjab-kings-match-t1ii0eu</guid>
            <pubDate>Mon, 20 Apr 2026 13:12:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്&zwj; ഓറഞ്ച് ക്യാപ്പിനുള്ള പോരില്&zwj; ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഹെന്റിച്ച് ക്ലാസന്&zwj;. നാല് മത്സരം മാത്രം കളിച്ച ശുഭ്മാന്&zwj; ഗില്&zwj; രണ്ടാമത്. സഞ്ജു 16-ാം സ്ഥാനത്തേക്ക് വീണു. റണ്&zwj;വേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനങ്ങള്&zwj; ഇങ്ങനെ...&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmcvrnmk9s8e7rayag6808dk,imgname-shubman-gill-1774253266579.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഐപിഎല്&zwj; ഓറഞ്ച് ക്യാപ്പിനുള്ള പോരില്&zwj; ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഹെന്റിച്ച് ക്ലാസന്&zwj;. നാല് മത്സരം മാത്രം കളിച്ച ശുഭ്മാന്&zwj; ഗില്&zwj; രണ്ടാമത്. സഞ്ജു 16-ാം സ്ഥാനത്തേക്ക് വീണു. റണ്&zwj;വേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനങ്ങള്&zwj; ഇങ്ങനെ...&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;img&gt;&lt;p&gt;സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദ് മധ്യനിര താരം ഇതുവരെ ആറ് മത്സരങ്ങള്&zwj; പൂര്&zwj;ത്തിയാക്കി. ആറ് ഇന്നിംഗ്&zwnj;സുകളില്&zwj; നിന്ന് 283 റണ്&zwj;സാണ് പട്ടികയില്&zwj; ഒന്നാമതുള്ള ക്ലാസന്റെ സമ്പാദ്യം. 47.16 ശരാശരിയിലും 144.38 സ്&zwnj;ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്&zwj;സ്. മൂന്ന് അര്&zwj;ധ സെഞ്ചുറികള്&zwj; സ്വന്തമാക്കിയ ക്ലാസന്റെ ഉയര്&zwj;ന്ന സ്&zwnj;കോര്&zwj; 62 റണ്&zwj;സ്.&lt;/p&gt;&lt;img&gt;&lt;p&gt;ഗുജറാത്ത് ടൈറ്റന്&zwj;സ് ക്യാപ്റ്റന്&zwj; ശുഭ്മാന്&zwj; ഗില്&zwj; രണ്ടാം സ്ഥാനത്താണ്. നാല് മത്സരം മാത്രം കളിച്ച ഗില്&zwj; ഇതിനോടകം 251 റണ്&zwj;സാണ് നേടിയത്. ഉയര്&zwj;ന്ന സ്&zwnj;കോര്&zwj; 86 റണ്&zwj;സ്. 62.75 ശരാശരിയിലും 154.93 സ്&zwnj;ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. മൂന്ന് അര്&zwj;ധ സെഞ്ചുറികള്&zwj; നേടിയിട്ടുള്&zwnj;ല ഗില്ലിന്റെ ഉയര്&zwj;ന്ന സ്&zwnj;കോര്&zwj; 86 റണ്&zwj;സാണ്. ഇന്ന് മുംബൈ ഇന്ത്യന്&zwj;സിനെതിരെ നന്നായി കളിച്ചാല്&zwj; ഗില്ലിന് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം.&lt;/p&gt;&lt;img&gt;&lt;p&gt;റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ഓപ്പണറായ വിരാട് കോലി മൂന്നാം സ്ഥാനത്ത്. ആറ് മത്സരം പൂര്&zwj;ത്തിയാക്കിയ കോലി 247 റണ്&zwj;സാണ് നേടിയത്. പുറത്താവാതെ നേടിയ 69 റണ്&zwj;സാണ് വെറ്ററന്&zwj; താരത്തിന്റെ ഉയര്&zwj;ന്ന സ്&zwnj;കോര്&zwj;. 49.40 ശരാശരിയും 157.32 സ്&zwnj;ട്രൈക്ക് റേറ്റും കോലിക്കുണ്ട്. രണ്ട് അര്&zwj;ധ സെഞ്ചുറികള്&zwj; പൂര്&zwj;ത്തിയാക്കാനും മുന്&zwj; ആര്&zwj;സിബി ക്യാപ്റ്റന് സാധിച്ചു.&lt;/p&gt;&lt;img&gt;&lt;p&gt;രാജസ്ഥാന്&zwj; റോയല്&zwj;സ് ഓപ്പണര്&zwj; വൈഭവ് സൂര്യവന്&zwj;ഷി നാലാമതുണ്ട്. ആറ് മത്സരം പൂര്&zwj;ത്തയാക്കിയ സൂര്യവന്&zwj;ഷി ഇതുവരെ നേടിയത് 246 റണ്&zwj;സ്. 78 റണ്&zwj;സാണ് ഉയര്&zwj;ന്ന സ്&zwnj;കോര്&zwj;. 41.00 ശരാശരിയും 236.53 സ്&zwnj;ട്രൈക്ക് റേറ്റും വൈഭവിനുണ്ട്. രണ്ട് അര്&zwj;ധ സെഞ്ചുറികളും 15കാരന്&zwj; സ്വന്തമാക്കി.&lt;/p&gt;&lt;img&gt;&lt;p&gt;റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരു ക്യാപ്റ്റന്&zwj; ഇതുവരെ നേടിയത് 230 റണ്&zwj;സ്. ആറ് മത്സരങ്ങള്&zwj; കളിച്ച താരം 46.00 ശരാശരിയിലും 212.96 സ്&zwnj;ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്&zwj;സ് നേടിയത്. അഞ്ചാം സ്ഥാനത്തുള്ള പടിധാര്&zwj; ഒരു തവണ പുറത്താവാതിരുന്നു. രണ്ട് അര്&zwj;ധ സെഞ്ചുറികളും ആര്&zwj;സിബി മധ്യനിര താരത്തിന്റെ അക്കൗണ്ടിലുണ്ട്.&lt;/p&gt;&lt;img&gt;&lt;p&gt;നിലവില്&zwj; 16-ാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സ് ഓപ്പണര്&zwj; സഞ്ജു സാംസണ്&zwj;. ആറ് മത്സരം കളിച്ച മലയാളി താരം ഇതുവരെ നേടിയത് 192 റണ്&zwj;സാണ്. പുറത്താവാതെ നേടിയ 115 റണ്&zwj;സാണ് ഉയര്&zwj;ന്ന സ്&zwnj;കോര്&zwj;. ഈ സീസണില്&zwj; സെഞ്ചുറി നേടിയ ഏക ഇന്ത്യന്&zwj; താരവും സഞ്ജു തന്നെ. 38.40 ശരാശരിയും 174.54 സ്&zwnj;ട്രൈക്ക് റേറ്റുമാണ് സഞ്ജുവിന്.&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/gallery/cricket-sports/ipl-orange-cap-list-updated-after-lucknow-super-giants-vs-punjab-kings-match-t1ii0eu"/>
        </item>
        <item>
            <title><![CDATA[എന്തിനും പോന്ന 11 പേര്‍! എന്നിട്ടും മുംബൈ ഇന്ത്യന്‍സിനാണ് എന്താണ് സംഭിക്കുന്നത്? ആശങ്കയില്‍ ആരാധകര്‍]]></title>
            <link>https://www.asianetnews.com/cricket-sports/fans-were-not-happy-with-mumbai-indian-performance-in-ipl-articleshow-3x2tme9</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/fans-were-not-happy-with-mumbai-indian-performance-in-ipl-articleshow-3x2tme9</guid>
            <pubDate>Mon, 20 Apr 2026 12:04:08 +0530</pubDate>
            <description><![CDATA[&lt;p&gt;രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ വമ്പൻ താരങ്ങളുണ്ടായിട്ടും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായി പരാജയപ്പെടുകയാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpb3xy1vmxjc43q41gaxzejq,imgname-mumbai-indians-1776342202427.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: മുംബൈ ഇന്ത്യന്&zwj;സിന്റെ മോശം പ്രകടനത്തില്&zwj; ആരാധകരാകെ അങ്കലാപ്പിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും സൂപ്പര്&zwj; താരങ്ങളുടെ നീണ്ട നിരയുണ്ടെങ്കിലും കളത്തില്&zwj; ആരും മാച്ച് വിന്നര്&zwj;മാരാവുന്നില്ല എന്നതാണ് പ്രശ്&zwnj;നം. മുംബൈ ഇന്ത്യന്&zwj;സിന് ഇത് എന്ത് പറ്റി? തുടര്&zwj; തോല്&zwj;വികളില്&zwj; ആരാധകരാകെ ആശങ്കയിലാണ്. പൊരുതി തോറ്റാല്&zwj; പോട്ടെന്ന് വയ്ക്കാമായിരുന്നു. പക്ഷേ, ഇത് അങ്ങനെയല്ല. പത്ത് ടീമുകളുള്ള ലീഗില്&zwj; പോയിന്റ് പട്ടികയിലെ പത്താം സ്ഥാനക്കാരായാണ് മുംബൈ ഇന്നിറങ്ങുന്നത്. അഞ്ച് മത്സരങ്ങളില്&zwj; നാലും നന്നായി തോറ്റു.&lt;/p&gt;&lt;p&gt;ബിഗ് ഗണ്ണുകള്&zwj; ഏറെയുള്ള ടീമില്&zwj; ആരും ആവശ്യത്തിന് കളിക്കുന്നില്ല എന്നതാണ് സത്യം. ബാറ്റിങ്ങില്&zwj; രോഹിത് ശര്&zwj;മ, റയാന്&zwj; റക്കില്&zwj;ടണ്&zwj;, സൂര്യകുമാര്&zwj; യാദവ്, തിലക് വര്&zwj;മ, ബോളിങ്ങില്&zwj; ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്&zwj;ട്ട്, മിച്ചല്&zwj; സാന്റ്&zwnj;നര്&zwj;. ഒപ്പം എന്തിനും പോന്ന ക്യാപ്റ്റന്&zwj; ഓള്&zwj;റൗണ്ടര്&zwj; ഹാര്&zwj;ദിക് പാണ്ഡ്യ. കടലാസില്&zwj; എന്തിനും പോന്ന ടീം. പക്ഷേ, മൈതാനത്ത് തൊട്ടതെല്ലാം പിഴയ്ക്കുന്നു. മികച്ച റണ്&zwj;വേട്ടക്കാരില്&zwj; ആദ്യ 25ല്&zwj; ഒരു മുംബൈ ഇന്ത്യന്&zwj;സ് താരം പോലുമില്ല. ബോളിങ്ങിലേക്ക് വന്നാല്&zwj; ആദ്യ പതിനഞ്ചില്&zwj; ഒരു മുംബൈ താരമില്ല.&lt;/p&gt;&lt;p&gt;ജസ്പ്രീത് ബുംറയ്ക്ക് ഇതുവരെ ടൂര്&zwj;ണമെന്റില്&zwj; ഒരു വിക്കറ്റെടുക്കാനായിട്ടില്ല. പവര്&zwj;പ്ലേ സ്&zwnj;പെഷ്യലിസ്റ്റ് ബോള്&zwj;ട്ടാകട്ടെ ഇതുവരെ നേടിയത് ഒരൊറ്റ വിക്കറ്റ് മാത്രം. അഞ്ച് കിരീടമുള്ള ഐപിഎല്ലിലെ വന്പന്&zwj;മാര്&zwj;ക്ക് എന്ത് പറ്റിയെന്ന് തലപുകയ്ക്കുകയാണ് ആരാധകര്&zwj;. അതിനിടിയിലാണ് വണ്&zwj; ഫാമിലിയില്&zwj; കാര്യങ്ങള്&zwj; അത്ര ശരിയല്ലെന്ന് സൈബറിടം കണ്ടെത്തുന്നത്. പാണ്ഡ്യയുടെ ക്യാപ്റ്റന്&zwj;സി അത്ര പോരെന്നും സഹതാരങ്ങള്&zwj; തൃപ്തരല്ലെന്നും വിമര്&zwj;ശിക്കുന്നവരുണ്ട്.&lt;/p&gt;&lt;p&gt;പക്ഷേ, ടീം തോല്&zwj;ക്കുന്&zwnj;പോള്&zwj; മാത്രമാണ് പ്രശ്&zwnj;നങ്ങള്&zwj; തലപൊക്കുക എന്ന വിശ്വസിക്കുകയാണ് ആരാധകര്&zwj;. വിജയത്തുടര്&zwj;ച്ചയിലേക്ക് ടീം തിരിച്ചെത്തിയാല്&zwj; പ്രശ്&zwnj;നങ്ങള്&zwj; മാറുമെന്ന് ആരാധര്&zwj; ഉറപ്പിക്കുന്നു. തുടര്&zwj; തോല്&zwj;വികളില്&zwj; നിന്ന് തിരിച്ചുവന്ന് കപ്പടിച്ച കാലം മുംബൈയ്ക്കുണ്ടെന്നാണ് ആരാധക പക്ഷം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/fans-were-not-happy-with-mumbai-indian-performance-in-ipl-articleshow-3x2tme9"/>
        </item>
        <item>
            <title><![CDATA[വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ ഇന്ത്യന്‍സ്; തുടര്‍ച്ചയായ നാലാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ്]]></title>
            <link>https://www.asianetnews.com/cricket-sports/mumbai-indians-vs-gujarat-titans-ipl-match-preview-and-more-articleshow-ifdayzd</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/mumbai-indians-vs-gujarat-titans-ipl-match-preview-and-more-articleshow-ifdayzd</guid>
            <pubDate>Mon, 20 Apr 2026 11:45:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. തുടർച്ചയായ നാലാം ജയം ലക്ഷ്യമിടുന്ന ഗുജറാത്തിനെതിരെ, വിജയവഴിയിൽ തിരിച്ചെത്താനാണ് മുംബൈയുടെ ശ്രമം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmraj4r8c0a1hk5scgtm33m3,imgname-gettyimages-2217826271-1774637880072.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: ഇന്ത്യന്&zwj; പ്രീമിയല്&zwj; ലീഗില്&zwj; വിജയവഴിയില്&zwj; തിരിച്ചെത്താന്&zwj; മുംബൈ ഇന്ത്യന്&zwj;സ് ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റന്&zwj;സാണ് മുംബൈയുടെ എതിരാളികള്&zwj;. രാത്രി 7.30ന് അഹമ്മദാബാദിലാണ് മത്സരം. ജയിച്ച് തുടങ്ങി തുടര്&zwj;ച്ചയായി നാല് മത്സരങ്ങളില്&zwj; മുംബൈ പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരം തോറ്റ് തുടങ്ങി, പിന്നാലെ വിന്നിങ് ട്രാക്കിലേക്ക് മടങ്ങിയെത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റന്&zwj;സ്. ഗുജറാത്തിന് നിര്&zwj;ണായകമെങ്കില്&zwj; മുംബൈയ്ക്കിത് ജീവന്&zwj;മരണ പോരാട്ടം. ഫോമിലേക്ക് എത്തിയ ക്യാപ്റ്റന്&zwj; ശുഭ്മന്&zwj; ഗില്ലിലാണ് ടൈറ്റന്&zwj;സിന്റെ പ്രതീക്ഷ.&lt;/p&gt;&lt;p&gt;ഹാട്രിക് അര്&zwj;ധസെഞ്ച്വറികളുമായി ഗില്ലാട്ടം തുടര്&zwj;ന്നാല്&zwj; ഗുജറാത്തിന് കാര്യങ്ങള്&zwj; എളുപ്പമാകും. ബുംറയും ബോള്&zwj;ട്ടുമടക്കമുള്ള മുംബൈ ബോളിങ്ങിനെ കരുതലോടെ നേരിട്ട് വന്&zwj; സ്&zwnj;കോര്&zwj; നേടാന്&zwj; കരുത്തുണ്ട് ടൈറ്റന്&zwj;സിന്റെ ബാറ്റര്&zwj;മാര്&zwj;ക്ക്. ബോളിങ്ങില്&zwj; റബാഡയും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമടങ്ങുന്ന പേസ് ത്രയം മുംബൈയ്ക്ക് തലവേദനയാകുമെന്നുറപ്പ്. റാഷിദ് ഖാനും വാഷിങ്ടണ്&zwj; സുന്ദറുമടങ്ങുന്ന സ്പിന്നര്&zwj;മാരും ചേരുന്നതോടെ ഗുജറാത്ത് സെറ്റ്.&lt;/p&gt;&lt;p&gt;നേര്&zwj;ക്കുനേര്&zwj; ഏറ്റുമുട്ടിയ എട്ടില്&zwj; അഞ്ചിലും ജയം ഗുജറാത്തിനായിരുന്നു. പക്ഷേ കഴിഞ്ഞ സീസണിലെ എലിമിനേറ്ററില്&zwj; മുംബൈ ഗുജറാത്തിനെ വീഴ്ത്തി. ആ തോല്&zwj;വിക്ക് പകരം വീട്ടാനാകും ഇന്ന് ഗില്ലും സംഘവും കളത്തിലിറങ്ങുക. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്&zwj; അറിയാം...&lt;/p&gt;&lt;p&gt;ഗുജറാത്ത് ടൈറ്റന്&zwj;സ്: ശുഭ്മാന്&zwj; ഗില്&zwj; (ക്യാപ്റ്റന്&zwj;), സായ് സുദര്&zwj;ശന്&zwj;, ജോസ് ബട്ട്ലര്&zwj; (വിക്കറ്റ് കീപ്പര്&zwj;), ഗ്ലെന്&zwj; ഫിലിപ്സ്, വാഷിംഗ്ടണ്&zwj; സുന്ദര്&zwj;, രാഹുല്&zwj; തെവാതിയ, ഷാരൂഖ് ഖാന്&zwj;, റാഷിദ് ഖാന്&zwj;, അശോക് ശര്&zwj;മ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.&lt;/p&gt;&lt;p&gt;മുംബൈ ഇന്ത്യന്&zwj;സ്: റയാന്&zwj; റിക്കല്&zwj;ടണ്&zwj;, ക്വിന്റണ്&zwj; ഡി കോക്ക് (വിക്കറ്റ് കീപ്പര്&zwj;), സൂര്യകുമാര്&zwj; യാദവ്, നമാന്&zwj; ധിര്&zwj;, ഹാര്&zwj;ദിക് പാണ്ഡ്യ (ക്യാപ്റ്റന്&zwj;), ഷെര്&zwj;ഫാന്&zwj; റൂഥര്&zwj;ഫോര്&zwj;ഡ്, തിലക് വര്&zwj;മ്മ, മായങ്ക് റാവത്ത്, ഷാര്&zwj;ദുല്&zwj; താക്കൂര്&zwj;, ദീപക് ചാഹര്&zwj;, ജസ്പ്രീത് ബുംറ, ഗസന്&zwj;ഫാര്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/mumbai-indians-vs-gujarat-titans-ipl-match-preview-and-more-articleshow-ifdayzd"/>
        </item>
        <item>
            <title><![CDATA[പഞ്ചാബ് കിംഗ്‌സ് അപരാജിത കുതിപ്പ് തുടരുന്നു; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി]]></title>
            <link>https://www.asianetnews.com/cricket-sports/punjab-king-into-top-of-table-after-win-against-lucknow-super-giants-articleshow-g7zuxeq</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/punjab-king-into-top-of-table-after-win-against-lucknow-super-giants-articleshow-g7zuxeq</guid>
            <pubDate>Sun, 19 Apr 2026 23:22:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്ലിൽ ലക്&zwnj;നൗ സൂപ്പര്&zwj; ജയന്റ്&zwnj;സിനെതിരായ മത്സരത്തിൽ തകർപ്പൻ ജയം നേടി പഞ്ചാബ് കിംഗ്&zwnj;സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knbqeckaadksd40s9heezhf6,imgname-priyansh-arya-1775288922730.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുല്ലാര്&zwj;പൂര്&zwj;: ഐപിഎല്ലില്&zwj; പഞ്ചാബ് കിംഗ്&zwnj;സിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് ലക്&zwnj;നൗ സൂപ്പര്&zwj; ജയന്റ്&zwnj;സിനെ 54 റണ്&zwj;സിന് പരാജയപ്പെടുത്തിയ ശ്രേയസ് അയ്യരും സംഘവും പോയിന്റ് പട്ടികയില്&zwj; ഒന്നാമതെത്തി. മുല്ലാന്&zwj;പൂരില്&zwj; ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്&zwj; ഏഴ് വിക്കറ്റ് നഷ്ടത്തില്&zwj; 254 റണ്&zwj;സാണ് നേടിയത്. പ്രിയാന്&zwj;ഷ് ആര്യ (37 പന്തില്&zwj; 93), കൂപ്പര്&zwj; കൊനോലി (46 പന്തില്&zwj; 87) എന്നിവരുടെ ഇന്നിംഗ്&zwnj;സുകളാണ് പഞ്ചാബിനെ കൂറ്റന്&zwj; സ്&zwnj;കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്&zwj; ലക്&zwnj;നൗവിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്&zwj; 200 റണ്&zwj;സെടുക്കാനാണ് സാധിച്ചത്.&lt;/p&gt;&lt;p&gt;ഭേദപ്പെട്ട തുടക്കമായിരുന്നു ലക്&zwnj;നൗവിന്. ഒന്നാം വിക്കറ്റില്&zwj; മിച്ചല്&zwj; മാര്&zwj;ഷ് (40) - ആയുഷ് ബദോനി (35) സഖ്യം 61 റണ്&zwj;സ് അടിച്ചെടുത്തു. ബദോനിയെ പുറത്താക്കി വിജയകുമാര്&zwj; വൈശാഖാണ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്&zwj;കുന്നത്. തുടര്&zwj;ന്ന് മാര്&zwj;ഷ് - റിഷബ് പന്ത് (23 പന്തില്&zwj; 43) സഖ്യം 48 റണ്&zwj;സും ചേര്&zwj;ത്തു. എന്നാല്&zwj; ഇരുവരും പുറത്തായ ശേഷം ലക്&zwnj;നൗവിന്റെ പ്രതീക്ഷകളും അവസാനിച്ചു. നിക്കോളാസ് പുരാന് (9) തിളങ്ങാന്&zwj; സാധിച്ചില്ല. ഇതോടെ നാലിന് 139 എന്ന നിലയിലായി ലക്&zwnj;നൗ. പിന്നീട് എയ്ഡന്&zwj; മാര്&zwj;ക്രമിന്&zwj;റെ (42) ഇന്നിംഗ്സ് തോല്&zwj;വിഭാരം കുറയ്ക്കാന്&zwj; സഹായിച്ചു. &amp;nbsp;മുകുള്&zwj; ചൗധരി (21), ഹിമ്മത് സിംഗ് (01) പുറത്താവാതെ നിന്നു.&lt;/p&gt;&lt;p&gt;നേരത്തെ, ആദ്യ ഓവറില്&zwj; തന്നെ പ്രഭ്&zwnj;സിമ്രാന്&zwj; സിംഗിന്റെ (0) വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. പിന്നീട് പ്രിയാന്&zwj;ഷ് - കൊനോലി സഖ്യം 182 റണ്&zwj;സ് കൂട്ടിചേര്&zwj;ത്തു. ഇതുതന്നെയായിരുന്നു പഞ്ചാബ് ഇന്നിംഗ്&zwnj;സിന്റെ നട്ടെല്ല്. ഇരുവരും സെഞ്ചുറി തികയ്ക്കുമെന്ന് തോന്നിച്ചെങ്കിലും കൊനോലി ആദ്യം മടങ്ങി. ഏഴ് സിക്&zwnj;സും എട്ട് ഫോറും നേടിയ താരത്തെ 14-ാം ഓവറില്&zwj; പ്രിന്&zwj;സ് യാദവ് മടക്കി. തൊട്ടടുത്ത ഓവറില്&zwj; പ്രിയാന്&zwj;ഷും മടങ്ങി. 37 പന്തുകള്&zwj; മാത്രം നേരിട്ട പ്രിയാന്&zwj; ഒമ്പത് സിക്&zwnj;സും നാല് ഫോറും നേടി. ശ്രേയസ് അയ്യര്&zwj; (5), മാര്&zwj;കസ് സ്&zwnj;റ്റോയിനിസ് (29), നെഹാല്&zwj; വധേര (13), ശശാങ്ക് സിംഗ് (17) എന്നിവരുടെ വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി. മാര്&zwj;കോ ജാന്&zwj;സന്&zwj; (1) പുറത്താവാതെ നിന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/punjab-king-into-top-of-table-after-win-against-lucknow-super-giants-articleshow-g7zuxeq"/>
        </item>
        <item>
            <title><![CDATA[ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ആയുഷ് മാത്രെയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും, ധോണിയുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം]]></title>
            <link>https://www.asianetnews.com/cricket-sports/ayush-mhatre-set-to-miss-few-games-for-chennai-super-kings-because-of-injury-articleshow-82mkm51</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ayush-mhatre-set-to-miss-few-games-for-chennai-super-kings-because-of-injury-articleshow-82mkm51</guid>
            <pubDate>Sun, 19 Apr 2026 22:48:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്ലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന് തിരിച്ചടിയായി യുവ ഓപ്പണര്&zwj; ആയുഷ് മാത്രെയ്ക്ക് ഹാംസ്ട്രിംഗ് പരിക്കേറ്റു. താരം ഏതാനും മത്സരങ്ങളില്&zwj; നിന്ന് വിട്ടുനില്&zwj;ക്കും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kna4t84k0d2x6etph2gej4j4,imgname-ayush-mhatre-1775235834002.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഐപിഎല്ലില്&zwj; മിന്നും ഫോമില്&zwj; കളിക്കുന്ന ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന് തിരിച്ചടിയായി യുവ ഓപ്പണര്&zwj; ആയുഷ് മത്രെയുടെ പരിക്ക്. സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റ 18കാരനായ മാത്രെയ്ക്ക് വരാനിരിക്കുന്ന ഏതാനും മത്സരങ്ങള്&zwj; നഷ്ടമാകും. പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് അറിയാന്&zwj; തിങ്കളാഴ്ച സ്&zwnj;കാനിംഗ് നടത്തും. ഹൈദരാബാദിനെതിരായ മത്സരത്തില്&zwj; മൂന്നാം നമ്പറില്&zwj; ഇറങ്ങി മികച്ച രീതിയില്&zwj; ബാറ്റ് ചെയ്യുകയായിരുന്നു മാത്രെ. എന്നാല്&zwj; വേഗത്തില്&zwj; രണ്ടാം റണ്&zwj; എടുക്കാനുള്ള ശ്രമത്തിനിടെ താരത്തിന്റെ ഇടത് കാലിലെ പേശികള്&zwj;ക്ക് പരിക്കേല്&zwj;ക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ടീം ഫിസിയോയുടെ സഹായത്തോടെയാണ് താരം കളം വിട്ടത്. 'അദ്ദേഹത്തിന് ഹാംസ്ട്രിംഗ് പരിക്ക് സംഭവിച്ചിട്ടുണ്ട്. എത്രത്തോളം ഗൗരവമാണെന്ന് അറിയില്ലെങ്കിലും അത് മോശമാണെന്ന് തോന്നുന്നു.' എന്ന് ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക്കല്&zwj; ഹസ്സി പറഞ്ഞു. മാത്രെയുടെ അഭാവം ടീമിന് വലിയ നഷ്ടമാണെന്നും എന്നാല്&zwj; മറ്റൊരു താരത്തിന് ഇത് അവസരം നല്&zwj;കുമെന്നും ഹസ്സി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;ധോണി തിരിച്ചെത്തുമോ?&lt;/strong&gt;&lt;/h2&gt;&lt;p&gt;ആരാധകര്&zwj; ഏറെ കാത്തിരിക്കുന്ന എം എസ് ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചും ഹസ്സി പ്രതികരിച്ചു. പേശീവലിവിനെ തുടര്&zwj;ന്ന് ഈ സീസണിലെ എല്ലാ മത്സരങ്ങളും ധോണിക്ക് നഷ്ടമായിരുന്നു. ധോണി നിലവില്&zwj; മുംബൈയില്&zwj; ടീമിനൊപ്പമുണ്ട്. ''അദ്ദേഹത്തിന്റെ റീഹാബിലിറ്റേഷന്&zwj; മികച്ച രീതിയില്&zwj; നടക്കുന്നുണ്ട്, ബാറ്റിംഗിലും അദ്ദേഹം സംതൃപ്തനാണ്. എന്നാല്&zwj; വിക്കറ്റുകള്&zwj;ക്കിടയിലെ ഓട്ടത്തില്&zwj; ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. എപ്പോള്&zwj; കളിക്കുമെന്ന് ഉറപ്പില്ലെങ്കിലും എത്രയും വേഗം അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.'' ഹസ്സി പറഞ്ഞു.&lt;/p&gt;&lt;h3&gt;&lt;strong&gt;പുതിയ താരങ്ങള്&zwj;ക്കായി തിരച്ചില്&zwj;&lt;/strong&gt;&lt;/h3&gt;&lt;p&gt;പരിക്കേറ്റ ഖലീല്&zwj; അഹമ്മദിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിഎസ്&zwnj;കെ. ഇതിന്റെ ഭാഗമായി മുന്&zwj; മുംബൈ ഇന്ത്യന്&zwj;സ് താരം ആകാശ് മധ്വാള്&zwj; ഹൈദരാബാദില്&zwj; നടന്ന ട്രയല്&zwj;സില്&zwj; പങ്കെടുത്തു. കൂടാതെ രാജ്വര്&zwj;ധന്&zwj; ഹംഗര്&zwj;ഗേക്കറും മുംബൈയില്&zwj; നടക്കുന്ന ട്രയല്&zwj;സില്&zwj; പങ്കെടുക്കും. ഏപ്രില്&zwj; 23ന് വാംഖഡെ സ്റ്റേഡിയത്തില്&zwj; മുംബൈ ഇന്ത്യന്&zwj;സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ayush-mhatre-set-to-miss-few-games-for-chennai-super-kings-because-of-injury-articleshow-82mkm51"/>
        </item>
        <item>
            <title><![CDATA[തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുവദിച്ച ഐപിഎല്‍ ടിക്കറ്റുകള്‍ നടി കുഷിത കല്ലാപ്പുവിന്റെ കയ്യില്‍; വിവാദം]]></title>
            <link>https://www.asianetnews.com/cricket-sports/ipl-match-tickets-meant-for-telangana-cm-revanth-reddy-end-up-in-actress-kushita-kallapu-hands-articleshow-7pxs03h</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ipl-match-tickets-meant-for-telangana-cm-revanth-reddy-end-up-in-actress-kushita-kallapu-hands-articleshow-7pxs03h</guid>
            <pubDate>Sun, 19 Apr 2026 22:27:43 +0530</pubDate>
            <description><![CDATA[&lt;p&gt;തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പ്രോട്ടോക്കോള്&zwj; പ്രകാരം അനുവദിച്ച ഐപിഎല്&zwj; മത്സരത്തിന്റെ വിഐപി ടിക്കറ്റുകള്&zwj; തെലുങ്ക് നടി കുഷിത കല്ലാപ്പുവിന്റെ കൈവശമെത്തിയത് വലിയ വിവാദമായി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpkams9zgtxknj8xzjzdm4ab,imgname-kushitha-1776617678143.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദും ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സും തമ്മില്&zwj; ശനിയാഴ്ച നടന്ന മത്സരത്തിനിടെ വിഐപി ടിക്കറ്റുകളെച്ചൊല്ലി പുതിയ വിവാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പ്രോട്ടോക്കോള്&zwj; പ്രകാരം നല്&zwj;കേണ്ടിയിരുന്ന കോംപ്ലിമെന്ററി ടിക്കറ്റുകള്&zwj; ഒരു യുവനടിയുടെ കൈകളില്&zwj; എത്തിയതാണ് വിവാദത്തിന് കാരണമായത്.&lt;/p&gt;&lt;h2&gt;വിവാദം പുറത്തായത് ഇന്&zwj;സ്റ്റഗ്രാമിലൂടെ&lt;/h2&gt;&lt;p&gt;ഓരോന്നിനും 40,000 രൂപയോളം വിലമതിക്കുന്ന സണ്&zwj;റൈസേഴ്&zwnj;സ് എലൈറ്റ് ലോഞ്ച് ടിക്കറ്റുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് പകരം തെലുങ്ക് നടി കുഷിത കല്ലാപ്പുവിന്റെ കൈവശമെത്തിയത്. നടി തന്നെ ഈ ടിക്കറ്റുകളുടെ ചിത്രം തന്റെ ഇന്&zwj;സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇന്&zwj;സ്റ്റഗ്രാമില്&zwj; 1.1 മില്യണ്&zwj; ഫോളോവേഴ്സുള്ള കുഷിത ഏതാനും തെലുങ്ക് സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നല്&zwj;കിയ ഔദ്യോഗിക ടിക്കറ്റുകള്&zwj; എങ്ങനെ നടിയുടെ കൈകളില്&zwj; എത്തിയെന്ന കാര്യത്തില്&zwj; ഇതുവരെ വ്യക്തത വന്നിട്ടില്ല.&lt;/p&gt;&lt;h3&gt;&lt;strong&gt;പ്രോട്ടോക്കോള്&zwj; ലംഘനം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഐപിഎല്&zwj; സംഘാടകര്&zwj; സുരക്ഷാ ക്രമീകരണങ്ങള്&zwj;ക്കും സര്&zwj;ക്കാര്&zwj; ഏകോപനത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നല്&zwj;കുന്ന ടിക്കറ്റുകള്&zwj; ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ വ്യക്തിപരമായ ആവശ്യങ്ങള്&zwj;ക്കായി ഉപയോഗിക്കാന്&zwj; പാടുള്ളതല്ല. ഇത് അടുത്ത സുഹൃത്തുക്കള്&zwj;ക്കോ ബന്ധുക്കള്&zwj;ക്കോ നല്&zwj;കുന്നത് ധാര്&zwj;മ്മികമായും നിയമപരമായും തെറ്റാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.&lt;/p&gt;&lt;h3&gt;&lt;strong&gt;ടിക്കറ്റിനെച്ചൊല്ലി തുടരുന്ന തര്&zwj;ക്കം&lt;/strong&gt;&lt;/h3&gt;&lt;p&gt;നേരത്തെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും സണ്&zwj;റൈസേഴ്&zwnj;സ് മാനേജ്മെന്റും തമ്മില്&zwj; ടിക്കറ്റുകളെച്ചൊല്ലി വലിയ തര്&zwj;ക്കങ്ങള്&zwj; നിലനിന്നിരുന്നു. കഴിഞ്ഞ വര്&zwj;ഷം കൂടുതല്&zwj; ടിക്കറ്റുകള്&zwj; ആവശ്യപ്പെട്ട് എച്ച്സിഎ അധികൃതര്&zwj; സ്റ്റേഡിയത്തിലെ വെള്ളവും വൈദ്യുതിയും തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്&zwj;ന്നിരുന്നു. ഇതേത്തുടര്&zwj;ന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്&zwj; മുഖ്യമന്ത്രിയുടെ പേരിലുള്ള ടിക്കറ്റുകള്&zwj; തന്നെ ഇത്തരത്തില്&zwj; ദുരുപയോഗം ചെയ്യപ്പെട്ടത് വലിയ ചര്&zwj;ച്ചയായിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ipl-match-tickets-meant-for-telangana-cm-revanth-reddy-end-up-in-actress-kushita-kallapu-hands-articleshow-7pxs03h"/>
        </item>
        <item>
            <title><![CDATA['സ്‌ട്രൈക്ക് റേറ്റില്‍ കാര്യമൊന്നുമില്ല'; വിജയത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ]]></title>
            <link>https://www.asianetnews.com/cricket-sports/ajinkya-rahane-speaking-after-win-against-rajasthan-royals-and-more-articleshow-trpgoge</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ajinkya-rahane-speaking-after-win-against-rajasthan-royals-and-more-articleshow-trpgoge</guid>
            <pubDate>Sun, 19 Apr 2026 21:44:48 +0530</pubDate>
            <description><![CDATA[&lt;p&gt;രാജസ്ഥാന്&zwj; റോയല്&zwj;സിനെതിരായ വിജയത്തിന് ശേഷം കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സ് ക്യാപ്റ്റന്&zwj; അജിങ്ക്യ രഹാനെ ആശ്വാസം പ്രകടിപ്പിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhxgc5vk7wjcxq8ntry002c,imgname-ajinkya-rahane-kkr-1775496605883.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത: സീസണിലെ തുടര്&zwj;ച്ചയായ പരാജയങ്ങള്&zwj;ക്ക് ശേഷം ആദ്യ വിജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സ് ക്യാപ്റ്റന്&zwj; അജിങ്ക്യ രഹാനെ. ഞായറാഴ്ച രാജസ്ഥാന്&zwj; റോയല്&zwj;സിനെതിരെ നേടിയ ആവേശകരമായ ജയത്തിന് ശേഷം രസകരമായ രീതിയിലാണ് രഹാനെ സംസാരിച്ചു തുടങ്ങിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;അഞ്ച് മിനിറ്റ് അധികം ലഭിച്ചു&lt;/strong&gt;&lt;/h2&gt;&lt;p&gt;സീസണിലെ ആദ്യ ആറ് മത്സരങ്ങളില്&zwj; അഞ്ചിലും പരാജയപ്പെട്ടതിനാല്&zwj; കളി കഴിഞ്ഞാലുടന്&zwj; ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വരുമായിരുന്നുവെന്നും, എന്നാല്&zwj; ഈ വിജയത്തിന് ശേഷം ഗ്രൗണ്ടില്&zwj; അഞ്ച് മിനിറ്റ് അധികം ചിലവഴിക്കാന്&zwj; കഴിഞ്ഞതില്&zwj; സന്തോഷമുണ്ടെന്നും രഹാനെ തമാശരൂപേണ പറഞ്ഞു. വിജയത്തില്&zwj; നിര്&zwj;ണ്ണായക പങ്കുവഹിച്ച റിങ്കു സിങ്ങിനെയും വരുണ്&zwj; ചക്രവര്&zwj;ത്തിയെയും നായകന്&zwj; വാനോളം പുകഴ്ത്തി. ''റിങ്കു സിംഗിന്റേയും വരുണ്&zwj; ചക്രവര്&zwj;ത്തിയുടേയും കാര്യത്തില്&zwj; എനിക്ക് ഏറെ സന്തോഷമുണ്ട്. വരുണ്&zwj; മോശം ഫോമിലൂടെ കടന്നുപോയെങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അതുപോലെ മാനസികമായി വലിയ സമ്മര്&zwj;ദ്ദത്തിലായിരുന്ന റിങ്കു കളി ഫിനിഷ് ചെയ്ത രീതി കാണാന്&zwj; കാത്തിരുന്നതാണ്.'' രഹാനെ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;മികച്ച ആഭ്യന്തര സീസണിന് ശേഷം ടീമിലെത്തിയ അനുകൂല്&zwj; റോയിയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. 156 റണ്&zwj;സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ സ്&zwnj;ട്രൈക്ക് റേറ്റിനെക്കുറിച്ച് രഹാനെ തന്റെ നിലപാട് വ്യക്തമാക്കി. ഇത്തരം പിച്ചുകളില്&zwj; സ്&zwnj;ട്രൈക്ക് റേറ്റിന് അമിത പ്രാധാന്യം നല്&zwj;കേണ്ടതില്ലെന്നും വിക്കറ്റുകള്&zwj;ക്കിടയിലെ ഓട്ടത്തിനാണ് മുന്&zwj;ഗണന നല്&zwj;കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;''വലിയ സിക്&zwnj;സറുകള്&zwj; അടിക്കുന്നതിനേക്കാള്&zwj; സിംഗിളുകളും ഡബിളുകളും എടുത്ത് സ്&zwnj;കോര്&zwj; മുന്നോട്ട് കൊണ്ടുപോകുന്നതിലായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കഴിഞ്ഞ മത്സരങ്ങളില്&zwj; ഇത്തരം പിഴവുകള്&zwj; ഞങ്ങള്&zwj;ക്ക് സംഭവിച്ചിരുന്നു. ഈ മത്സരത്തില്&zwj; നിന്ന് ഒട്ടേറെ കാര്യങ്ങള്&zwj; പഠിക്കാനുണ്ട്.'' രഹാനെ കൂട്ടിച്ചേര്&zwj;ത്തു. വരാനിരിക്കുന്ന അഞ്ച് ദിവസത്തെ ഇടവേള ടീമിന് പിഴവുകള്&zwj; തിരുത്താന്&zwj; സഹായിക്കുമെന്നും ഡ്രസിങ് റൂമിലെ അന്തരീക്ഷം മികച്ചതാണെന്നും രഹാനെ പറഞ്ഞു. ഏപ്രില്&zwj; 26-ന് ലഖ്നൗവിനെതിരെയാണ് കൊല്&zwj;ക്കത്തയുടെ അടുത്ത മത്സരം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ajinkya-rahane-speaking-after-win-against-rajasthan-royals-and-more-articleshow-trpgoge"/>
        </item>
        <item>
            <title><![CDATA['ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു'; തള്ളികളയാനുള്ള കാരണം വ്യക്തമാക്കി റാഷിദ് ഖാന്‍]]></title>
            <link>https://www.asianetnews.com/cricket-sports/afghanistan-spinner-rashid-khan-on-why-he-denied-offer-for-indian-citizenship-articleshow-nmuevmg</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/afghanistan-spinner-rashid-khan-on-why-he-denied-offer-for-indian-citizenship-articleshow-nmuevmg</guid>
            <pubDate>Sun, 19 Apr 2026 21:20:44 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയും ഓസ്ട്രേലിയയും തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിരുന്നുവെന്ന് അഫ്ഗാന്&zwj; സ്പിന്നര്&zwj; റാഷിദ് ഖാന്&zwj; വെളിപ്പെടുത്തി. തൻ്റെ പുതിയ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j89wbmzfv56m57byt61ckj70,imgname-rashid-khan.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മാദാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്&zwj; അഫ്ഗാനിസ്ഥാന്റെ അഭിമാനമായ ലെഗ് സ്പിന്നര്&zwj; റാഷിദ് ഖാന്&zwj; നടത്തിയ വെളിപ്പെടുത്തലുകളാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്&zwj; ചര്&zwj;ച്ചയാകുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും ഉള്&zwj;പ്പെടെയുള്ള രാജ്യങ്ങള്&zwj; തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്&zwj; തന്റെ മാതൃരാജ്യമായ അഫ്ഗാനിസ്ഥാനെ വിട്ടുപോകാന്&zwj; താന്&zwj; തയ്യാറായില്ലെന്നും റാഷിദ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'റാഷിദ് ഖാന്&zwj;: ഫ്രം സ്ട്രീറ്റ്&zwnj;സ് ടു സ്റ്റാര്&zwj;ഡം' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്&zwj; പറയുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്ത്യന്&zwj; ബോര്&zwj;ഡിന്റെ വാഗ്ദാനം&lt;/strong&gt;&lt;/h2&gt;&lt;p&gt;2023-ലെ ഐപിഎല്&zwj; സീസണിനിടെയാണ് ഇന്ത്യന്&zwj; ക്രിക്കറ്റ് ബോര്&zwj;ഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്&zwj; തന്നെ കണ്ടതെന്നു റാഷിദ് പറയുന്നു... 'അഫ്ഗാനിസ്ഥാനിലെ സാഹചര്യം വളരെ മോശമാണ്, അതിനാല്&zwj; ഇന്ത്യയില്&zwj; തന്നെ താമസിച്ച് ഇവിടെ കളിച്ചുകൂടേ' എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്&zwj; രേഖകള്&zwj; നല്&zwj;കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്&zwj; ചിരിച്ചുകൊണ്ട് താന്&zwj; ആ ക്ഷണം നിരസിച്ചുവെന്നും തന്റെ രാജ്യം അഫ്ഗാനിസ്ഥാനാണെന്ന് വ്യക്തമാക്കിയെന്നും റാഷിദ് പുസ്തകത്തില്&zwj; കുറിക്കുന്നു. സമാനമായ വാഗ്ദാനങ്ങള്&zwj; ഓസ്ട്രേലിയയില്&zwj; നിന്നും തനിക്ക് ലഭിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;നേരത്തെ 2018-ല്&zwj; സണ്&zwj;റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോള്&zwj; റാഷിദ് ഖാന്റെ തകര്&zwj;പ്പന്&zwj; പ്രകടനത്തില്&zwj; ആവേശഭരിതരായ ഇന്ത്യന്&zwj; ആരാധകര്&zwj; അദ്ദേഹത്തിന് ഇന്ത്യന്&zwj; പൗരത്വം നല്&zwj;കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്&zwj; മീഡിയയില്&zwj; വലിയ ക്യാംപെയ്ന്&zwj; നടത്തിയിരുന്നു. അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഈ പോസ്റ്റുകള്&zwj;. ഇതേത്തുടര്&zwj;ന്ന് അഫ്ഗാന്&zwj; പ്രസിഡന്റ് അഷ്&zwnj;റഫ് ഗാനി നേരിട്ട് ഇടപെടുകയും റാഷിദ് ഖാന്&zwj; തങ്ങളുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹത്തെ വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;നങ്ങര്&zwj;ഹാറിലെ പൊടിപിടിച്ച തെരുവുകളില്&zwj; നിന്ന് ലോകം അറിയപ്പെടുന്ന ക്രിക്കറ്ററായി മാറിയ റാഷിദ് ഖാന്റെ ജീവിതം ഇന്ന് അഫ്ഗാനിസ്ഥാന്&zwj; ക്രിക്കറ്റിന്റെ തന്നെ വളര്&zwj;ച്ചയുടെ അടയാളമാണ്. 2020ലെ ഐസിസി പ്ലെയര്&zwj; ഓഫ് ദി ഡെക്കേഡ് പുരസ്&zwnj;കാരം സ്വന്തമാക്കിയ റാഷിദ്, എത്ര വലിയ വാഗ്ദാനങ്ങള്&zwj; ലഭിച്ചാലും അഫ്ഗാനിസ്ഥാന്&zwj; ജേഴ്&zwnj;സിയില്&zwj; തുടരുമെന്ന ഉറച്ച നിലപാടിലാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/afghanistan-spinner-rashid-khan-on-why-he-denied-offer-for-indian-citizenship-articleshow-nmuevmg"/>
        </item>
        <item>
            <title><![CDATA[മിന്നല്‍ സ്റ്റമ്പിംഗുമായി ധ്രുവ് ജൂറല്‍; സീസണിലെ ഏറ്റവും മികച്ചത്? അമ്പരപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍]]></title>
            <link>https://www.asianetnews.com/cricket-sports/watch-video-dhruv-jurel-electric-stumping-against-kolkata-knight-riders-articleshow-ka2or55</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/watch-video-dhruv-jurel-electric-stumping-against-kolkata-knight-riders-articleshow-ka2or55</guid>
            <pubDate>Sun, 19 Apr 2026 20:57:07 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിനെതിരായ മത്സരത്തില്&zwj; രാജസ്ഥാന്&zwj; റോയല്&zwj;സ് വിക്കറ്റ് കീപ്പര്&zwj; ധ്രുവ് ജൂറല്&zwj; നടത്തിയ മിന്നല്&zwj; സ്റ്റമ്പിംഗ് ശ്രദ്ധേയമായി. അപകടകാരിയായി മാറിയ കാമറൂണ്&zwj; ഗ്രീനിനെയാണ് രവി ബിഷ്ണോയിയുടെ പന്തില്&zwj; ജൂറല്&zwj; അവിശ്വസനീയമായ ഡൈവിംഗ് സ്റ്റമ്പിംഗിലൂടെ പുറത്താക്കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjx9g4s7bc2k8nt8wpt1g5b,imgname-dhruv-jurel-produces-stunning-no-look-stumping-to-dismiss-cameron-green-in-kkr-vs-rr-ipl-2026-clash-watch-1776603676824.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത: ഈഡന്&zwj; ഗാര്&zwj;ഡന്&zwj;സില്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സ് - രാജസ്ഥാന്&zwj; റോയല്&zwj;സ് പോരാട്ടത്തില്&zwj; വിക്കറ്റിന് പിന്നിലെ അസാമാന്യ പ്രകടനം കൊണ്ട് കൈയടി നേടി രാജസ്ഥാന്&zwj; താരം ധ്രുവ് ജുറല്&zwj;. കൊല്&zwj;ക്കത്തയുടെ ബാറ്റിംഗ് നിരയില്&zwj; വന്&zwj; ഭീഷണിയായി മാറിയ കാമറൂണ്&zwj; ഗ്രീനിനെ പുറത്താക്കാന്&zwj; ജൂറല്&zwj; നടത്തിയ മിന്നല്&zwj; സ്റ്റമ്പിംഗ് മത്സരത്തിലെ വഴിത്തിരിവായി മാറി.&lt;/p&gt;&lt;p&gt;കൊല്&zwj;ക്കത്തയുടെ റണ്&zwj; ചേസിംഗിനിടെ അഞ്ചാം ഓവറിലായിരുന്നു സംഭവം. രവി ബിഷ്ണോയിയെ ക്രീസിന് പുറത്തിറങ്ങി അടിക്കാനുള്ള ഗ്രീനിന്റെ ശ്രമം പാളി. ലെഗ് സൈഡിലേക്ക് പോയ ഗൂഗ്ലി ബാറ്ററെ മറികടന്ന് വിക്കറ്റ് കീപ്പര്&zwj; ജൂറലിന്റെ കൈകളിലേക്ക്. പന്ത് പിടിച്ചെടുക്കാന്&zwj; ജൂറലിന് തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്യേണ്ടി വന്നു. കാഴ്ച മറഞ്ഞുപോയിട്ടും പന്ത് കൃത്യമായി കൈക്കലാക്കിയ ജൂറല്&zwj;, നിലത്തു വീണ അവസ്ഥയില്&zwj; നിന്ന് ഒറ്റക്കൈ കൊണ്ട് പന്ത് വിക്കറ്റിലേക്ക് എറിയുകയായിരുന്നു. ഗ്രീന്&zwj; ക്രീസില്&zwj; തിരിച്ചെത്തുന്നതിന് മുന്&zwj;പേ വിക്കറ്റ് തെറിച്ചു. തേര്&zwj;ഡ് അമ്പയറുടെ പരിശോധനയില്&zwj; ഗ്രീന്&zwj; ഔട്ടാണെന്ന് വ്യക്തമായി. വീഡിയോ..&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;THAT&rsquo;s SOME STUMPING!  Dhruv Jurel off balance &amp;amp; diving away from the stumps but hits the target Updates ▶️ https://t.co/776nTdPbPj#TATAIPL | #KhelBindaas | #KKRvRR | @rajasthanroyals pic.twitter.com/lqjSajx2iO&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) April 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;&lt;strong&gt;ഗ്രീനിന്റെ വെടിക്കെട്ടും കെകെആറിന്റെ തകര്&zwj;ച്ചയും&lt;/strong&gt;&lt;/h2&gt;&lt;p&gt;156 റണ്&zwj;സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്&zwj;ക്കത്തയുടെ തുടക്കം ദയനീയമായിരുന്നു. അജിങ്ക്യ രഹാനെയും ടിം സീഫെര്&zwj;ട്ടും റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ 1.2 ഓവറില്&zwj; 5 റണ്&zwj;സിന് 2 വിക്കറ്റ് എന്ന നിലയില്&zwj; കെകെആര്&zwj; പതറി. ഈ ഘട്ടത്തിലാണ് കാമറൂണ്&zwj; ഗ്രീന്&zwj; ക്രീസിലെത്തിയത്. 13 പന്തില്&zwj; 4 ഫോറും ഒരു സിക്&zwnj;സറും ഉള്&zwj;പ്പെടെ 27 റണ്&zwj;സെടുത്ത ഗ്രീന്&zwj; തകര്&zwj;പ്പന്&zwj; പ്രകടനമാണ് കാഴ്ചവെച്ചത്. ജോഫ്ര ആര്&zwj;ച്ചറെയും നാന്ദ്രെ ബര്&zwj;ഗറെയും അതിര്&zwj;ത്തി കടത്തി മത്സരം കൊല്&zwj;ക്കത്തയുടെ വരുതിയിലാക്കാന്&zwj; ഗ്രീന്&zwj; ശ്രമിക്കുന്നതിനിടെയാണ് ബിഷ്ണോയിയും ജൂറലും ചേര്&zwj;ന്ന് ആ പോരാട്ടം അവസാനിപ്പിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/watch-video-dhruv-jurel-electric-stumping-against-kolkata-knight-riders-articleshow-ka2or55"/>
        </item>
        <item>
            <title><![CDATA[കുല്‍ദീപ് യാദവിനെ മറികടന്ന വരുണ്‍ ചക്രവര്‍ത്തി; ടി20യില്‍ വേഗത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളര്‍]]></title>
            <link>https://www.asianetnews.com/cricket-sports/varun-chakravarthy-back-to-form-and-creates-new-record-t20-cricket-articleshow-timre2w</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/varun-chakravarthy-back-to-form-and-creates-new-record-t20-cricket-articleshow-timre2w</guid>
            <pubDate>Sun, 19 Apr 2026 20:29:38 +0530</pubDate>
            <description><![CDATA[&lt;p&gt;രാജസ്ഥാനെതിരായ മത്സരത്തില്&zwj; മൂന്ന് വിക്കറ്റ് വീഴ്ത്തിയ കൊൽക്കത്ത ബൗളർ വരുണ്&zwj; ചക്രവര്&zwj;ത്തി ഫോമിലേക്ക് തിരിച്ചെത്തി. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റില്&zwj; 200 വിക്കറ്റുകള്&zwj; തികയ്ക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യന്&zwj; സ്പിന്നര്&zwj; എന്ന റെക്കോര്&zwj;ഡ് അദ്ദേഹം സ്വന്തമാക്കി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jq9jbspnjvbn04vav4ge30yh,imgname-fotojet--2-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത: ഐപിഎല്ലില്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സ് ആദ്യ ജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്&zwj; റോയല്&zwj;സിനെതിരായ മത്സരത്തില്&zwj; നാല് വിക്കറ്റിനാണ് കൊല്&zwj;ക്കത്ത ജയിച്ചത്. ഈഡന്&zwj; ഗാര്&zwj;ഡന്&zwj;സില്&zwj; ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്&zwj; ഒമ്പത് വിക്കറ്റ് വിക്കറ്റ് 155 റണ്&zwj;സാണ് നേടിയത്. 28 പന്തില്&zwj; 46 റണ്&zwj;സ് നേടിയ വൈഭവ് സൂര്യവന്&zwj;ഷിയാണ് ടോപ് സ്&zwnj;കോറര്&zwj;. കാര്&zwj;ത്തിക് ത്യാഗി, വരുണ്&zwj; ചക്രവര്&zwj;ത്തി എന്നിവര്&zwj; കൊല്&zwj;ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗില്&zwj; കൊല്&zwj;ക്കത്ത 19.4 ഓവറില്&zwj; ആറ് വിക്കറ്റ് നഷ്ടത്തില്&zwj; ലക്ഷ്യ മറികടന്നു. 34 പന്തില്&zwj; 53 റണ്&zwj;സുമായി പുറത്താവാതെ നിന്ന റിങ്കു സിംഗാണ് കൊല്&zwj;ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.&lt;/p&gt;&lt;p&gt;മൂന്ന് വിക്കറ്റ് പ്രകടനവുമായി ഫോമിലേക്ക് തിരിച്ചെത്തിയ വരുണ്&zwj; ഒരു നാഴികക്കല്ലും പിന്നിട്ടു. മത്സരത്തില്&zwj; വൈഭവ് സൂര്യവന്&zwj;ശിയുടെ വിക്കറ്റ് വീഴ്ത്തിയതോടെ ട്വന്റി-20 ക്രിക്കറ്റില്&zwj; 200 വിക്കറ്റുകള്&zwj; തികയ്ക്കുന്ന വേഗമേറിയ ഇന്ത്യന്&zwj; സ്പിന്നര്&zwj; എന്ന റെക്കോര്&zwj;ഡ് വരുണ്&zwj; ചക്രവര്&zwj;ത്തി സ്വന്തമാക്കി. വെറും 155 ഇന്നിങ്&zwnj;സുകളില്&zwj; നിന്നാണ് വരുണ്&zwj; ഈ നേട്ടം കൈവരിച്ചത്. 160 ഇന്നിങ്&zwnj;സുകളില്&zwj; നിന്ന് ഈ നേട്ടത്തിലെത്തിയ കുല്&zwj;ദീപ് യാദവിന്റെ റെക്കോര്&zwj;ഡാണ് ഇതോടെ പഴങ്കഥയായത്.&lt;/p&gt;&lt;p&gt;അര്&zwj;ഷ്ദീപ് സിങ്ങിന് പിന്നാലെ ഈ നാഴികക്കല്ല് പിന്നിടുന്ന വേഗമേറിയ രണ്ടാമത്തെ ഇന്ത്യന്&zwj; താരം കൂടിയാണ് വരുണ്&zwj;. അര്&zwj;ഷ്ദീപ് 151 ഇന്നിംഗ്&zwnj;സില്&zwj; നിന്നാണ് 200 വിക്കറ്റിലെത്തിയത്. ജയദേവ് ഉനദ്കട് (162), മുഹമ്മദ് ഷമി (165) എന്നിവരാണ് പിന്നിലുള്ള മറ്റുതാരങ്ങള്&zwj;.&lt;/p&gt;&lt;h2&gt;&lt;strong&gt;തകര്&zwj;ന്നടിഞ്ഞ് രാജസ്ഥാന്&zwj; നിര&lt;/strong&gt;&lt;/h2&gt;&lt;p&gt;മികച്ച തുടക്കമാണ് ഓപ്പണര്&zwj;മാരായ യശസ്വി ജയ്സ്വാളും (39) സൂര്യവംശിയും (46) ചേര്&zwj;ന്ന് രാജസ്ഥാന് നല്&zwj;കിയത്. പവര്&zwj;പ്ലേ ഓവറുകളില്&zwj; പത്തിന് മുകളില്&zwj; റണ്&zwj;റേറ്റില്&zwj; 63 റണ്&zwj;സ് ഇവര്&zwj; അടിച്ചുകൂട്ടി. എന്നാല്&zwj; വരുണ്&zwj; ചക്രവര്&zwj;ത്തി പന്തെറിയാന്&zwj; എത്തിയതോടെ രാജസ്ഥാന്റെ തകര്&zwj;ച്ച തുടങ്ങി. നാല് ഓവറില്&zwj; വെറും 14 റണ്&zwj;സ് മാത്രം വഴങ്ങി മൂന്ന് നിര്&zwj;ണ്ണായക വിക്കറ്റുകളാണ് വരുണ്&zwj; പിഴുതത്.&lt;/p&gt;&lt;p&gt;വരുണിന് പിന്തുണയുമായി സുനില്&zwj; നരൈന്&zwj; എത്തിയതോടെ രാജസ്ഥാന്&zwj; ബാറ്റര്&zwj;മാര്&zwj; പതറി. നരൈന്&zwj; 26 റണ്&zwj;സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. റിയാന്&zwj; പരാഗ് (12), ധ്രുവ് ജൂറല്&zwj; (5) എന്നിവര്&zwj; നിരാശപ്പെടുത്തിയപ്പോള്&zwj; രാജസ്ഥാന്&zwj; സ്&zwnj;കോര്&zwj; 155-ല്&zwj; അവസാനിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/varun-chakravarthy-back-to-form-and-creates-new-record-t20-cricket-articleshow-timre2w"/>
        </item>
        <item>
            <title><![CDATA[റിങ്കു സിംഗിന് അര്‍ധ സെഞ്ചുറി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം; രാജസ്ഥാനെ വീഴ്ത്തിയതിന് നാല് വിക്കറ്റിന്]]></title>
            <link>https://www.asianetnews.com/cricket-sports/kolkata-knight-riders-beat-rajasthan-royals-by-four-wickets-in-ipl-articleshow-qazy6qt</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kolkata-knight-riders-beat-rajasthan-royals-by-four-wickets-in-ipl-articleshow-qazy6qt</guid>
            <pubDate>Sun, 19 Apr 2026 19:42:15 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്ലില്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സ് രാജസ്ഥാന്&zwj; റോയല്&zwj;സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവന്&zwj;ഷി 46 റണ്&zwj;സ് നേടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpk0pbvh2p6rgj2r45saj7q9,imgname-kkr-vs-rr-match-results-1776607244144.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത: ഐപിഎല്ലില്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിന് ആദ്യ ജയം. രാജസ്ഥാന്&zwj; റോയല്&zwj;സിനെതിരായ മത്സരത്തില്&zwj; നാല് വിക്കറ്റിനാണ് കൊല്&zwj;ക്കത്ത ജയിച്ചത്. ഈഡന്&zwj; ഗാര്&zwj;ഡന്&zwj;സില്&zwj; ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്&zwj; ഒമ്പത് വിക്കറ്റ് വിക്കറ്റ് 155 റണ്&zwj;സാണ് നേടിയത്. 28 പന്തില്&zwj; 46 റണ്&zwj;സ് നേടിയ വൈഭവ് സൂര്യവന്&zwj;ഷിയാണ് ടോപ് സ്&zwnj;കോറര്&zwj;. കാര്&zwj;ത്തിക് ത്യാഗി, വരുണ്&zwj; ചക്രവര്&zwj;ത്തി എന്നിവര്&zwj; കൊല്&zwj;ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗില്&zwj; കൊല്&zwj;ക്കത്ത 19.4 ഓവറില്&zwj; ആറ് വിക്കറ്റ് നഷ്ടത്തില്&zwj; ലക്ഷ്യ മറികടന്നു. 34 പന്തില്&zwj; 53 റണ്&zwj;സുമായി പുറത്താവാതെ നിന്ന റിങ്കു സിംഗാണ് കൊല്&zwj;ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.&lt;/p&gt;&lt;p&gt;മോശം തുടക്കമായിരുന്നു കൊല്&zwj;ക്കത്തയ്ക്ക്. സ്&zwnj;കോര്&zwj;ബോര്&zwj;ഡില്&zwj; അഞ്ച് റണ്&zwj;സുള്ളപ്പോള്&zwj; ടിം സീഫെര്&zwj;ട്ട് (0), അജിന്&zwj;ക്യ രഹാനെ (0) എന്നിവരുടെ വിക്കറ്റുകള്&zwj; കൊല്&zwj;ക്കത്തയ്ക്ക് നഷ്ടമായി. ജോഫ്ര ആര്&zwj;ച്ചര്&zwj; എറിഞ്ഞ ആദ്യ പന്തില്&zwj; തന്നെ സീഫെര്&zwj;ട്ട് ബൗള്&zwj;ഡായി. രണ്ടാം ഓവറില്&zwj; രഹാനെ, നന്ദ്രേ ബര്&zwj;ഗറിന്റെ പന്തില്&zwj; പുറത്തായി. അഞ്ചാം ഓവറില്&zwj; കാമറൂണ്&zwj; ഗ്രീന്&zwj; (27) കൂടി മടങ്ങിയതോടെ മൂന്നിന് 37 എന്ന നിലയിലായി കൊല്&zwj;ക്കത്ത. ഏഴാം ഓവറില്&zwj; ആംകൃഷ് രഘുവന്&zwj;ഷിയും (10) വീണു. റോവ്മാന്&zwj; പവല്&zwj; (23), രമണ്&zwj;ദീപ് സിംഗ് (10) എന്നിവര്&zwj; കൂടി നിരാശപ്പെടുത്തിയതോടെ ആറിന് 85 എന്ന നിലയിലായി കൊല്&zwj;ക്കത്ത.&lt;/p&gt;&lt;p&gt;തോല്&zwj;വി ഉറപ്പിച്ചിരിക്കെയാണ് റിങ്കു സിംഗ് - അനുകൂല്&zwj; റോയ് (16 പന്തില്&zwj; 29) സഖ്യം കൊല്&zwj;ക്കത്തയുടെ രക്ഷയ്&zwnj;ക്കെത്തുന്നത്. ഇരുവരും 76 റണ്&zwj;സ് കൂട്ടിചേര്&zwj;ത്തു. ഇതിനിടെ റിങ്കു നല്&zwj;കിയ അവസരം കൊല്&zwj;ക്കത്ത നഷ്ടപ്പെടുത്തിയിരുന്നു. 34 പന്തുകല്&zwj; നേരിട്ട റിങ്കു രണ്ട് സിക്&zwnj;സും അഞ്ച് ഫോറും നേടി. അനുകൂലിന്റെ ഇന്നിംഗ്&zwnj;സില്&zwj; രണ്ട് സിക്&zwnj;സും ഒരു ഫോറുമുണ്ടായിരുന്നു. രവീന്ദ്ര ജഡേജ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.&lt;/p&gt;&lt;p&gt;നേരത്ത സൂര്യവന്&zwj;ഷി, യശസ്വി ജയ്&zwnj;സ്വാള്&zwj; (30) എന്നിവര്&zwj; ഒഴികെ മറ്റാര്&zwj;ക്കും രാജസ്ഥാന്&zwj; നിരയില്&zwj; തിളങ്ങാന്&zwj; സാധിച്ചില്ല. ഇരുവരും ഒന്നാം വിക്കറ്റില്&zwj; 81 റണ്&zwj;സ് ചേര്&zwj;ത്തിരുന്നു. ആദ്യം സൂര്യവന്&zwj;ഷിയുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. തുടര്&zwj;ന്ന ധ്രുവ് ജുറലും (5), ജയ്&zwnj;സ്വാളും വീണും. പിന്നീട് വന്നവരില്&zwj; റിയാന്&zwj; പരാഗ് (12), ഷിംറോണ്&zwj; ഹെറ്റ്&zwnj;മെയര്&zwj; (15) എന്നിവര്&zwj; മാത്രമാണ് രണ്ടക്കം കണ്ടത്. ഡൊണോവന്&zwj; ഫെരേര (7), രവീന്ദ്ര ജഡേജ (9), ജോഫ്ര ആര്&zwj;ച്ചര്&zwj; (8), രവി ബിഷ്&zwnj;ണോയ് (0) എന്നിവരുടെ വിക്കറ്റുകളും രാജസ്ഥാന് നഷ്ടമായി. ബ്രിജേഷ് ശര്&zwj;മ (1) പുറത്താവാതെ നിന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kolkata-knight-riders-beat-rajasthan-royals-by-four-wickets-in-ipl-articleshow-qazy6qt"/>
        </item>
        <item>
            <title><![CDATA[തകര്‍ത്തടിച്ച് തുടങ്ങി പിന്നെ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍, സീസണിലെ ആദ്യ ജയത്തിന് കൊല്‍ക്കത്തക്ക് വേണ്ടത് 156 റണ്‍സ്]]></title>
            <link>https://www.asianetnews.com/cricket-sports/from-81-0-to-155-9-rajasthan-royals-implode-at-eden-kkr-need-156-for-their-first-win-of-the-season-articleshow-nyshfa1</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/from-81-0-to-155-9-rajasthan-royals-implode-at-eden-kkr-need-156-for-their-first-win-of-the-season-articleshow-nyshfa1</guid>
            <pubDate>Sun, 19 Apr 2026 17:36:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഓപ്പണിംഗ് വിക്കറ്റില്&zwj; വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും തകര്&zwj;പ്പന്&zwj; തുടക്കമാണ് രാജസ്ഥാന് നല്&zwj;കിയത്. ആദ്യ ഓവറുകളില്&zwj; കരുതലോടെ കളിച്ച ഇരുവരും 8 ഓവറില്&zwj; രാജസ്ഥാനെ 81 റണ്&zwj;സിലെത്തിച്ചശേഷമാണ് വേര്&zwj;പിരിഞ്ഞത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjt4chevm0zzxvgtcrzwrkg,imgname-20260419179l-1776600363566.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്&zwj;ക്കത്ത&lt;/strong&gt;: ഐപിഎല്ലില്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡഴ്സിനെതിരെ തകര്&zwj;ത്തടിച്ച് തുടങ്ങിയെങ്കിലും ഓപ്പണര്&zwj;മാരുടെ വെടിക്കെട്ടിന് ശേഷം തകര്&zwj;ന്നടിഞ്ഞ് രാജസ്ഥാന്&zwj; റോയല്&zwj;സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറില്&zwj; 9 വിക്കറ്റ് നഷ്ടത്തില്&zwj; 155 റണ്&zwj;സെടുക്കാനെ കഴിഞ്ഞുള്ളു. സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ 156 റണ്&zwj;സിന്&zwj;റെ കുഞ്ഞൻ വിജയലക്ഷ്യമാണ് കൊല്&zwj;ക്കത്തക്ക് മുന്നിലുള്ളത്. 28 പന്തില്&zwj; 46 റണ്&zwj;സെടുത്ത വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്&zwj;റെ ടോപ് സ്കോറര്&zwj;. യശസ്വി ജയ്സ്വാള്&zwj; 29 പന്തില്&zwj; 39 റണ്&zwj;സെടുത്തപ്പോള്&zwj; റിയാന്&zwj; പരാഗ്(12), ഷിമ്രോണ്&zwj; ഹെറ്റ്മെയര്&zwj;(15) എന്നിവര്&zwj; മാത്രമാണ് രാജസ്ഥാന്&zwj; നിരയില്&zwj; രണ്ടക്കം കടന്നത്. കൊല്&zwj;ക്കത്തക്കായി കാര്&zwj;ത്തിക് ത്യാഗിയും വരുണ്&zwj; ചക്രവര്&zwj;ത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്&zwj; സുനില്&zwj; നരെയ്ന്&zwj; രണ്ട് വിക്കറ്റെടുത്തു.&lt;/p&gt;&lt;h2&gt;തകര്&zwj;പ്പന്&zwj; തുടക്കം, പിന്നെ തകര്&zwj;ച്ച&lt;/h2&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by IPL (@iplt20)&lt;/p&gt;&lt;p&gt;ഓപ്പണിംഗ് വിക്കറ്റില്&zwj; വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും തകര്&zwj;പ്പന്&zwj; തുടക്കമാണ് രാജസ്ഥാന് നല്&zwj;കിയത്. ആദ്യ ഓവറുകളില്&zwj; കരുതലോടെ കളിച്ച ഇരുവരും 8 ഓവറില്&zwj; രാജസ്ഥാനെ 81 റണ്&zwj;സിലെത്തിച്ചശേഷമാണ് വേര്&zwj;പിരിഞ്ഞത്. 28 പന്തില്&zwj; 46 റണ്&zwj;സെടുത്ത വൈഭവിനെ വീഴ്ത്തിയ വരുണ്&zwj; ചക്രവര്&zwj;ത്തിയാണ് രാജസ്ഥാന്&zwj;റെ തകര്&zwj;ച്ചക്ക് തുടക്കമിട്ടത്. ഇതോടെ രാജസ്ഥാന്&zwj;റെ റണ്ണൊഴുക്ക് നിലച്ചു. മിന്നും ഫോമിലുള്ള ധ്രുവ് ജുറെലിനെയും(5) ചക്രവര്&zwj;ത്തി പുറത്തക്കിയപ്പോള്&zwj; യശസ്വി ജയ്സ്വാളിനെ സുനില്&zwj; നരെയ്ന്&zwj; മടക്കി. 10.3 ഓവറില്&zwj; 97-1 എന്ന മികച്ച നിലയിലായിരുന്ന രാജസ്ഥാന്&zwj; അവസാന 10 ഓവറില്&zwj; 8 വിക്കറ്റ് നഷ്ടപ്പെടുത്തി 59 റൺസ് മാത്രമാണ് നേടാനായത്. ധ്രുവ് ജുറെല്&zwj; പുറത്തായതിന് പിന്നാലെ ജയ്സ്വാളും മടങ്ങി.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by IPL (@iplt20)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഇതോടെ സ്കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞു. മധ്യ ഓവറുകളില്&zwj; സുനില്&zwj; നരെയ്നും വരുണ്&zwj; ചക്രവര്&zwj;ത്തിയും ചേര്&zwj;ന്ന് പിടിമുറുക്കിയതോടെ രാജസ്ഥാന്&zwj; സമ്മര്&zwj;ദ്ദത്തിലായി. ക്യാപ്റ്റൻ റിയാൻ പരാഗിനെ(14 പന്തില്&zwj; 12) വരുണ്&zwj; ബൗള്&zwj;ഡാക്കിയപ്പോള്&zwj; ഡൊണോവന്&zwj; ഫെരേരയെ(7) നരെയ്ന്&zwj; പുറത്താക്കി. അവസാന ഓവറുകളില്&zwj; തകര്&zwj;ത്തടിക്കുമെന്ന് കരുതിയ ഷിമ്രോൺ ഹെറ്റ്മെയറെ(18 പന്തില്&zwj; 15) രവീന്ദ്ര ജഡേജ(9), രവി ബിഷ്ണോയ്(0) എന്നിവരെ കാര്&zwj;ത്തിക് ത്യാഗി ഒരോവറില്&zwj; വീഴ്ത്തിയതോടെ രാജസ്ഥാന്&zwj; 155 റണ്&zwj;സിലൊതുങ്ങി. കൊല്&zwj;ക്കത്തക്കായി വരുണ്&zwj; ചക്രവര്&zwj;&zwj;ത്തി നാലോവറില്&zwj; 14 റണ്&zwj;സിന് 3 വിക്കറ്റെടുത്തപ്പോള്&zwj; കാര്&zwj;ത്തിക് ത്യാഗി 22 റണ്&zwj;സിന് 3 വിക്കറ്റെടുത്തു&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/from-81-0-to-155-9-rajasthan-royals-implode-at-eden-kkr-need-156-for-their-first-win-of-the-season-articleshow-nyshfa1"/>
        </item>
        <item>
            <title><![CDATA[ഒടുവില്‍ സ്വന്തം ഫോമില്ലായ്മ തുറന്നുസമ്മതിച്ച് മുഹമ്മദ് റിസ്‌വാൻ', ഈ പ്രകടനംകൊണ്ട് പാക് ടീമിൽ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് കുറ്റസമ്മതം']]></title>
            <link>https://www.asianetnews.com/cricket-sports/shocking-confession-mohammad-rizwan-admits-poor-form-says-he-doesnt-deserve-to-play-for-pakistan-articleshow-apcr6q2</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/shocking-confession-mohammad-rizwan-admits-poor-form-says-he-doesnt-deserve-to-play-for-pakistan-articleshow-apcr6q2</guid>
            <pubDate>Sun, 19 Apr 2026 17:14:58 +0530</pubDate>
            <description><![CDATA[&lt;p&gt;2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായതും ടീമിലെ റിസ്&zwnj;വാന്&zwj;റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k82p3ast6r0mcvk1a24xdjwv,imgname-mohammad-rizwan-1761026878266.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇസ്ലാമാബാദ്:&lt;/strong&gt; തന്&zwj;റെ മോശം ഫോമിനെക്കുറിച്ച് തുറന്നുപറഞ്ഞ് പാകിസ്ഥാൻ വിക്കറ്റ് കീപ്പര്&zwj; ബാറ്റർ മുഹമ്മദ് റിസ്&zwnj;വാൻ. നിലവിലെ പ്രകടനം വച്ച് താൻ പാകിസ്ഥാൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്നും റിസ്&zwnj;വാന്&zwj; വാര്&zwj;ത്താസമ്മേളനത്തില്&zwj; വ്യക്തമാക്കി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ഖലന്ദേഴ്സിനോട് 'റാവൽപിണ്ടി പിണ്ടിസ്' പരാജയപ്പെട്ടതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു മോശം പ്രകടനങ്ങളെക്കുറിച്ചുള്ള റിസ്&zwnj;വാന്&zwj;റെ തുറന്നുപറച്ചില്&zwj;.&lt;/p&gt;&lt;p&gt;മത്സരത്തിൽ വെറും 9 റൺസ് മാത്രം എടുത്ത് പുറത്തായ റിസ്&zwnj;വാൻ, തന്&zwj;റെ സമീപകാലത്തെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വൈകാരികമായാണ് മറുപടി നൽകിയത്. ഞാന്&zwj; ബിഗ് ബാഷ് ലീഗിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലോകകപ്പിനുളള പാകിസ്ഥാൻ ടീമിനെ തിരഞ്ഞെടുത്തത്. അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു, എന്&zwj;റെ ഇപ്പോഴത്തെ ഫോം വെച്ച് ഞാൻ ടീമിൽ ഇടം അർഹിക്കുന്നില്ലെന്ന്. ഇത് ഹാരിസ് റൗഫിനോട് ഞാൻ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. ഹാരിസ് അതിന് സാക്ഷിയാണ്. ഞാനിത് അവനോട് പറഞ്ഞപ്പോൾ അവൻ എനിക്ക് നൽകിയ മറുപടി ഇവിടെ ആവർത്തിക്കാൻ കഴിയില്ല, പക്ഷേ ഞാൻ പറഞ്ഞത് സത്യമാണെന്ന് അവനറിയാം- റിസ്&zwnj;വാൻ വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായതും ടീമിലെ റിസ്&zwnj;വാന്&zwj;റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. തനിക്ക് സിക്സറുകൾ അടിക്കാൻ കഴിയില്ലെന്ന വിമർശകരുടെ പഴയ പരാമർശങ്ങളും റിസ്&zwnj;വാൻ വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു. ഈ സീസൺ പിഎസ്എല്ലിൽ കളിച്ച ഏഴ് മത്സരങ്ങളിലും പരാജയപ്പെട്ട മുഹമ്മദ് റിസ്&zwnj;വാൻ നയിക്കുന്ന റാവൽപിണ്ടി പിണ്ടിസ് പോയിന്&zwj;റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്. ഏഴ് കളിയിൽ നിന്ന് വെറും 107 റൺസാണ് റിസ്&zwnj;വാന്&zwj;റെ സമ്പാദ്യം.&lt;/p&gt;&lt;p&gt;Q: You didn&rsquo;t perform in BBL or in Pindiz. It doesn&rsquo;t look like you&rsquo;ve got a future in the Pakistan team. Shouldn&rsquo;t you retire from T20?Muhammad Rizwan said, When I was playing in the BBL and the team got selected, I myself said I didn&rsquo;t deserve a spot based on that&hellip; pic.twitter.com/8GCom9R5Yo&lt;/p&gt;&lt;p&gt;&mdash; Sheri. (@CallMeSheri1_) April 18, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ടീമിൽ ഇടം അർഹിക്കുന്നില്ലെന്ന് പറയുമ്പോഴും താൻ ക്രിക്കറ്റില്&zwj; നിന്ന് വിരമിക്കില്ലെന്ന് റിസ്&zwnj;വാൻ വ്യക്തമാക്കി. ഞാനും ഒരു മനുഷ്യനാണ്, തെറ്റുകൾ സംഭവിക്കാം. പക്ഷേ അതിന്&zwj;റെ അർത്ഥം ഞാൻ പ്രതീക്ഷ കൈവിട്ട് ക്രിക്കറ്റ് വിടുമെന്നല്ല. എനിക്ക് കരുത്തുള്ളിടത്തോളം കാലം ഞാൻ കഠിനാധ്വാനം ചെയ്യും റിസ്&zwnj;വാൻ കൂട്ടിച്ചേർത്തു. സ്വന്തം ഫോമില്ലായ്മ ഇത്ര പരസ്യമായി സമ്മതിക്കാൻ കാണിച്ച റിസ്&zwnj;വാന്&zwj;റെ ആർജ്ജവത്തെ ആരാധകർ പ്രശംസിക്കുമ്പോഴും, ടി20 ഫോർമാറ്റിൽ റിസ്&zwnj;വാന്&zwj;റെ ഭാവി തുലാസിലാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു. പാകിസ്ഥാൻ ടീമിൽ വൻ അഴിച്ചുപണികൾ നടക്കുന്ന സാഹചര്യത്തിൽ റിസ്&zwnj;വാന്&zwj;റെ ഈ തുറന്നുപറച്ചിൽ സെലക്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നും ആരാധകര്&zwj; ഉറ്റുനോക്കുന്നു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/shocking-confession-mohammad-rizwan-admits-poor-form-says-he-doesnt-deserve-to-play-for-pakistan-articleshow-apcr6q2"/>
        </item>
        <item>
            <title><![CDATA[ശിവം ദുബെയുടെ വിക്കറ്റ് വീഴാൻ ഗ്യാലറിയില്‍ ആരാധകന്‍റെ വക 'കൂടോത്രം', ഫലം കണ്ട് ഞെട്ടി ആരാധകര്‍-വീഡിയോ]]></title>
            <link>https://www.asianetnews.com/cricket-sports/viral-video-shows-srh-fans-black-magic-ritual-seconds-before-shivam-dubes-wicket-articleshow-saoot1x</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/viral-video-shows-srh-fans-black-magic-ritual-seconds-before-shivam-dubes-wicket-articleshow-saoot1x</guid>
            <pubDate>Sun, 19 Apr 2026 16:49:23 +0530</pubDate>
            <description><![CDATA[&lt;p&gt;ശിവം ദുബെ പുറത്താകുന്നതിന് തൊട്ടുമുമ്പ് ഗാലറിയിൽ ഒരു ഹൈദരാബാദ് ആരാധകൻ നടത്തിയ വിചിത്രമായ പ്രവൃത്തിയാണ് ഇപ്പോൾ ആരാധകരെ അമ്പപ്പിച്ചിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjq9vrprkz3hh92zerazmeb,imgname-fans-black-magic-shivam-dube-wicket-1776597397269.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹൈദരാബാദ്:&lt;/strong&gt; ഐപിഎല്ലില്&zwj; ഇന്നലെ നടന്ന സണ്&zwj;റൈസേഴ്സ് ഹൈദരാബാദ്-ചെന്നൈ സൂപ്പര്&zwj; കിംഗ്സ് മത്സരത്തില്&zwj; ചെന്നൈ 10 റണ്&zwj;സിന് തോറ്റപ്പോള്&zwj; നിര്&zwj;ണായകമായത് ശിവം ദുബെയുടെ വിക്കറ്റായിരുന്നു. അവസാന നാലോവറില്&zwj; 36 റണ്&zwj;സ് ജയിക്കാന്&zwj; വേണ്ടിയിരുന്ന ചെന്നൈക്ക് സാകിബ് ഹുസൈൻ എറിഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്തിലാണ് ദുബെയുടെ വിക്കറ്റ് നഷ്ടമായത്. സാക്കിബ് ഹുസൈൻ ദുബെയെ ക്ലീന്&zwj; ബൗള്&zwj;ഡാക്കുകയായിരുന്നു. ഈ വിക്കറ്റായിരുന്നു ഹൈദരാബാദിന്&zwj;റെ വിജയം ഉറപ്പിച്ചത്.&lt;/p&gt;&lt;p&gt;എന്നാല്&zwj; ശിവം ദുബെ പുറത്താകുന്നതിന് തൊട്ടുമുമ്പ് ഗാലറിയിൽ ഒരു ഹൈദരാബാദ് ആരാധകൻ നടത്തിയ വിചിത്രമായ പ്രവൃത്തിയാണ് ഇപ്പോൾ ആരാധകരെ അമ്പപ്പിച്ചിരിക്കുന്നത്. 17-ാം ഓവർ എറിയാൻ സാക്കിബ് ഹുസൈൻ തയ്യാറെടുക്കുമ്പോഴാണ് ക്യാമറക്കണ്ണുകൾ ഗാലറിയിലെ ആ ദൃശ്യം ഒപ്പിയെടുത്തത്. ഒരു ഹൈദരാബാദ് ആരാധകൻ കൈയ്യിലൊരു ചെറുനാരങ്ങയും പിടിച്ച് വിചിത്രമായ ആംഗ്യങ്ങൾ കാണിക്കുകയും എന്തോ മന്ത്രിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്&zwj; കാണാം. തൊട്ടടുത്ത പന്തിൽ സാക്കിബ് ഹുസൈന്&zwj;റെ ദുബെയുടെ കുറ്റി തെറിച്ചു. ഷോര്&zwj;ട്ട് ബോള്&zwj; പ്രതീക്ഷിച്ച് നിന്ന ദുബെയെ ഞെട്ടിച്ച് ഫുള്&zwj; ലെങ്ത് ബോളെറിഞ്ഞാണ് സാക്കിബ് ഹുസൈന്&zwj; വിക്കറ്റെടുത്തത്.&lt;/p&gt;&lt;p&gt;വിക്കറ്റ് വീണതിന് പിന്നാലെ ആരാധകൻ തന്&zwj;റെ കൂടോത്രം ഫലിച്ചതില്&zwj; തുള്ളിച്ചാടുന്നതാണ് വീഡിയോയിലുള്ളത്. ദുബെ വീണത് സാക്കിബിന്&zwj;റെ ബൗളിംഗ് മികവിലല്ല, മറിച്ച് ഈ 'നാരങ്ങ കൂടോത്ര'ത്തിലാണെന്നാണ് ഒരു വിഭാഗം ആരാധകര്&zwj; പറയുന്നത്. ഈ സംഭവത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്&zwnj;സ് മാനേജ്&zwnj;മെന്റിന്റേതെന്ന പേരിൽ ബിസിസിഐയ്ക്ക് അയച്ച ഒരു കത്തും സോഷ്യൽ മീഡിയയില്&zwj; പ്രചരിക്കുന്നുണ്ട്. താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്ന തരത്തിൽ ഗാലറിയിൽ മന്ത്രവാദവും കൂടോത്രവും നടക്കുന്നുണ്ട് എന്നാണ് വൈറലായ കത്തിലെ ആരോപണം. എന്നാൽ, ഈ കത്ത് വ്യാജമാണെന്നും ആരോ തമാശയ്ക്ക് ഉണ്ടാക്കിയതാണെന്നുമാണ് സൂചന.&lt;/p&gt;&lt;p&gt;Black magic live  pic.twitter.com/rzJYd6kjti&lt;/p&gt;&lt;p&gt;&mdash; Out Of Context Cricket (@GemsOfCricket) April 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ചിരിയുടെ പൂരമാണ് ഉയർത്തിയിരിക്കുന്നത്. ഒരു ആരാധകന്&zwj; കമന്&zwj;റായി കുറിച്ചത് അടുത്ത ലേലത്തിൽ ചെന്നൈ ടീം ഒരു ഓൾറൗണ്ടറെ ടീമിലെടുത്താൽ പോരാ, ഒരു ഫുൾടൈം പൂജാരിയെ കൂടി വാങ്ങേണ്ടി വരുമെന്നായിരുന്നു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/viral-video-shows-srh-fans-black-magic-ritual-seconds-before-shivam-dubes-wicket-articleshow-saoot1x"/>
        </item>
        <item>
            <title><![CDATA[ഈഡനില്‍ കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് ടോസ് ഭാഗ്യം, ടീമില്‍ മാറ്റം, വൈഭവ് വെടിക്കെട്ടില്‍ കണ്ണുവെച്ച് ആരാധകര്‍]]></title>
            <link>https://www.asianetnews.com/cricket-sports/riyan-parag-wins-the-toss-at-eden-rr-opt-to-bat-as-fans-brace-for-the-vaibhav-sooryavanshi-show-articleshow-s0lhil6</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/riyan-parag-wins-the-toss-at-eden-rr-opt-to-bat-as-fans-brace-for-the-vaibhav-sooryavanshi-show-articleshow-s0lhil6</guid>
            <pubDate>Sun, 19 Apr 2026 15:20:24 +0530</pubDate>
            <description><![CDATA[&lt;p&gt;സീസണിലെ ആദ്യ ജയം കൊതിച്ചാണ് കൊല്&zwj;ക്കത്ത ഇറങ്ങുന്നതെങ്കില്&zwj; പോയന്&zwj;റ് പട്ടികയില്&zwj; ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാണ് രാജസ്ഥാന്&zwj; ഇറങ്ങുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knxw1x8sbk7gsv6mzvf6djav,imgname-vaibhav-sooryavanshi-1775897736473.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്&zwj;ക്കത്ത: &lt;/strong&gt;ഐപിഎല്ലില്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈ&zwj;ഡേഴ്സിനെതിരെ ടോസ് നേടിയ രാജസ്ഥാന്&zwj; റോയല്&zwj;സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗുജറാത്തിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമിൽ മാറ്റമൊന്നും വരുത്താതെയാണ് കൊല്&zwj;ക്കത്ത ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്&zwj; രാജസ്ഥാന്&zwj; രണ്ട് മാറ്റങ്ങള്&zwj; വരുത്തി. പ്രിട്ടോറിയസിനും തുഷാര്&zwj; ദേസ്&zwnj;പാണ്ഡെക്കും പകരം ഹെറ്റ്മെയറും ബ്രിജേഷ് ശര്&zwj;മയും രാജസ്ഥാന്&zwj;റെ പ്ലേയിംഗ് ഇലവനിലെത്തി.&lt;/p&gt;&lt;p&gt;സീസണിലെ ആദ്യ ജയം കൊതിച്ചാണ് കൊല്&zwj;ക്കത്ത ഇറങ്ങുന്നതെങ്കില്&zwj; പോയന്&zwj;റ് പട്ടികയില്&zwj; ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാണ് രാജസ്ഥാന്&zwj; ഇറങ്ങുന്നത്. ആദ്യ നാലു കളികളും ജയിച്ച രാജസ്ഥാന് കഴിഞ്ഞ മത്സരത്തില്&zwj; സണ്&zwj;റേസേഴ്സ് ഹൈദരാബാദിനെതിരെ അടിതെറ്റിയിരുന്നു. ഓപ്പണര്&zwj;മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും നല്&zwj;കുന്ന മിന്നുന്ന തുടക്കത്തിലാണ് രാജസ്ഥാന്&zwj;റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്&zwj; ഗോള്&zwj;ഡന്&zwj; ഡക്കായ വൈഭവില്&zwj; നിന്നും വീണ്ടുമൊരു വെടിക്കെട്ട് പ്രകടനമാണ് ആരാധകര്&zwj; പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;വൈഭവിനും ജയ്സ്വാളിനും പുറമെ മിന്നുന്ന ഫോമിലുള്ള ധ്രുവ് ജുറെലും കഴിഞ്ഞ ഹൈദരാബാദിനെതിരെ നിരാശപ്പെടുത്തിയിരുന്നു. ക്യാപ്റ്റൻ റിയാന്&zwj; പരാഗിന്&zwj;റെ മോശം ഫോമാണ് രാജസ്ഥാന്&zwj;റെ മറ്റൊരു തലവേദന. മറുവശത്ത് പഞ്ചാബിനെതിരെ മഴ കൊണ്ടുപോയ മത്സരത്തില്&zwj; നിന്ന് ലഭിച്ച ഒരേയൊരു പോയന്&zwj;റ് മാത്രമാണ കൊല്&zwj;ക്കത്തയുടെ സമ്പാദ്യം. ഇന്നുകൂടി തോറ്റാല്&zwj; കൊല്&zwj;ക്കത്തക്ക് പ്ലേ ഓഫ് പ്രതീക്ഷകള്&zwj; ഏതാണ്ട് അവസാനിപ്പിക്കാം.&lt;/p&gt;&lt;p&gt;Toss update from Kolkata@rajasthanroyals won the toss and elected to bat first against @kkriders&amp;nbsp;Updates ▶️ https://t.co/776nTdPbPj#TATAIPL | #KhelBindaas | #KKRvRR pic.twitter.com/qlD0Fn2LMj&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) April 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവൻ:&lt;/strong&gt; അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, റോവ്മാൻ പവൽ, റിങ്കു സിംഗ്, സുനിൽ നരൈൻ, രമൺദീപ് സിംഗ്, അനുകൂൽ റോയ്, വൈഭവ് അറോറ, കാർത്തിക് ത്യാഗി, വരുൺ ചക്രവർത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ:&lt;/strong&gt; വൈഭവ് സൂര്യവംശി, യശസ്വി ജയ്&zwnj;സ്വാൾ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, ഡോണവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, ബ്രിജേഷ് ശർമ്മ, രവി ബിഷ്ണോയ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/riyan-parag-wins-the-toss-at-eden-rr-opt-to-bat-as-fans-brace-for-the-vaibhav-sooryavanshi-show-articleshow-s0lhil6"/>
        </item>
        <item>
            <title><![CDATA[ഹാര്‍ദിക്കും ഗില്ലുമല്ല, ടി20 ടീം ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യകുമാറിന്‍റെ പിന്‍ഗാമി ടീമിൽ പോലുമില്ലാത്ത ആ താരം, അഴിച്ചുപണിക്ക് ബിസിസിഐ]]></title>
            <link>https://www.asianetnews.com/cricket-sports/not-hardik-not-gill-surprise-candidate-emerges-as-skys-successor-for-indias-t20i-captaincy-articleshow-tftkasf</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/not-hardik-not-gill-surprise-candidate-emerges-as-skys-successor-for-indias-t20i-captaincy-articleshow-tftkasf</guid>
            <pubDate>Sun, 19 Apr 2026 14:39:20 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്&zwj;റെ ബാറ്റിംഗ് ഫോമിലെ ഇടിവും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ട് ബിസിസിഐ നേതൃമാറ്റത്തിന് ഒരുങ്ങുന്നതായാണ് സൂചന.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjg0mgp6630xgb3hv8htjkp,imgname-20221011338l-1776589754902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;ക്യാപ്റ്റൻ സൂര്യകുമാര്&zwj; യാദവ് മോശം ഫോമില്&zwj; തുരുന്നതിനിടെ ഇന്ത്യൻ ടി20 ടീമിന്&zwj;റെ അടുത്ത നായകൻ ആരാകുമെന്ന ചര്&zwj;ച്ചകളും സജീവമാണ്. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്&zwj;റെ ബാറ്റിംഗ് ഫോമിലെ ഇടിവും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ട് ബിസിസിഐ നേതൃമാറ്റത്തിന് ഒരുങ്ങുന്നതായാണ് സൂചന. ശുഭ്മാന്&zwj; ഗില്ലിനെയായിരുന്നു സൂര്യകുമാറിന്&zwj;റെ പിന്&zwj;ഗാമിയായി ബിസിസിഐ ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ഓപ്പണറായി ഗില്&zwj; പരാജയപ്പെട്ട സാഹചര്യത്തില്&zwj; ശ്രേയസ് അയ്യരുടെ പേരാണ് ബിസിസിഐ ഇപ്പോൾ പരിഗണിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;&lt;p&gt;2023-ന് ശേഷം ശ്രേയസ് അയ്യർ ഇന്ത്യക്കായി ടി20 ഫോർമാറ്റിൽ കളിച്ചിട്ടില്ല. എന്നാൽ ഐപിഎല്ലിലെ ശ്രേയസിന്&zwj;റെ മികച്ച ക്യാപ്റ്റൻസി റെക്കോർഡാണ് ബിസിസിഐയെ വീണ്ടും ശ്രേയസിനെ തന്നെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്&zwj; പ്രേരിപ്പിക്കുന്നത്. അയ്യർ അവസാനമായി ഇന്ത്യക്കായി ഒരു ടി20 മത്സരം കളിച്ചത് 2023-ലാണ്. നിലവിൽ ശ്രേയസ് ടി20 ടീമിന്&zwj;റെ ഭാഗമല്ല. എന്നാൽ ശ്രേയസിനെ ആദ്യം ടി20 ടീമിന്&zwj;റെ ഭാഗമാക്കുകയും സൂര്യകുമാര്&zwj; ബാറ്റിംഗ് ഫോം വീണ്ടെടുത്തില്ലെങ്കില്&zwj; അധികം കാത്തിരിക്കാതെ ശ്രേയസിനെ ടി20 ക്യാപ്റ്റൻ സ്ഥാനം ഏല്&zwj;പ്പിക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. 2028 ലെ ടി20 ലോകകപ്പും ഒളിംപിക്സും കൂടി മുന്നിൽ കണ്ടാണ് സെലക്ടർമാരുടെ നീക്കമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;2024 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചതോടെ സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ നയിക്കാനുള്ള ശ്രേയസിന്&zwj;റെ മികവ് തെളിയിക്കപ്പെട്ടതാണ്. ഐപിഎല്ലില്&zwj; ഏറ്റവും മികച്ച വിജയ ശതമാനമുള്ള നായകനും ശ്രേയസാണ്. കൊല്&zwj;ക്കത്തയെ ചാമ്പ്യൻമാരാക്കിയതിന് പുറമെ നായകനെന്ന നിലയില്&zwj; ഡൽഹി ക്യാപിറ്റൽസിനെയും പഞ്ചാബ് കിംഗ്സിനെയും ശ്രേയസ് ഫൈനലിലെത്തിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിര്&zwj;ത്തിയെങ്കിലും നായകൻ സൂര്യകുമാർ യാദവിന്&zwj;റെ വ്യക്തിഗത ഫോം സെലക്ടര്&zwj;മാരില്&zwj; വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2028-ലെ ഒളിമ്പിക്സും ടി20 ലോകകപ്പും ലക്ഷ്യമിട്ട് ഒരു ദീർഘകാല ക്യാപ്റ്റനെ കണ്ടെത്താനാണ് സെലക്ടർമാർ ഇപ്പോൾ ശ്രമിക്കുന്നത്. നിലവിൽ ഏകദിന ടീമിന്&zwj;റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർക്ക് വൈറ്റ് ബോള്&zwj; ഫോര്&zwj;മാറ്റില്&zwj; തിളങ്ങാൻ കഴിയുമെന്നത് അനുകൂല ഘടകമാണ്. കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്&zwj;ററായിരിക്കെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ശ്രേയസിന്&zwj;റെ ക്യാപ്റ്റൻസി മികവിനെ അംഗീകരിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്സിസിനായി ഐപിഎല്ലിൽ മികച്ച പ്രകടനം തുടർന്നാൽ ശ്രേയസ് അയ്യർ വൈകാതെ ടീം ഇന്ത്യൻ ടി20 ടീം നായകനായി തിരിച്ചെത്തുമെന്നാണ് റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/not-hardik-not-gill-surprise-candidate-emerges-as-skys-successor-for-indias-t20i-captaincy-articleshow-tftkasf"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ഫിസ് എന്ന ഒറ്റയാൻ! 18 വർഷത്തില്‍ ആ പുരസ്ക്കാരം നേടിയ ഒരേയൊരു വിദേശതാരം]]></title>
            <link>https://www.asianetnews.com/cricket-sports/ipl-2026-who-is-the-only-foreign-player-won-emerging-player-of-the-season-intl-articleshow-maqwl13</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ipl-2026-who-is-the-only-foreign-player-won-emerging-player-of-the-season-intl-articleshow-maqwl13</guid>
            <pubDate>Sun, 19 Apr 2026 14:30:48 +0530</pubDate>
            <description><![CDATA[&lt;p&gt;ചരിത്രത്തില്&zwj; ഒരേയൊരു വിദേശതാരത്തിന് മാത്രമെ ഇന്ത്യൻ പ്രീമിയര്&zwj; ലീഗില്&zwj; അത് നേടാൻ കഴിഞ്ഞിട്ടുള്ളു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke92jpd3grd9qy3z9612dkdg,imgname-mustafizur-rahman-1767683742115.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചരിത്രത്തില്&zwj; ഒരേയൊരു വിദേശതാരത്തിന് മാത്രമെ ഇന്ത്യൻ പ്രീമിയര്&zwj; ലീഗില്&zwj; അത് നേടാൻ കഴിഞ്ഞിട്ടുള്ളു. ഉയർന്ന് വരുന്ന യുവതാരങ്ങള്&zwj;ക്കായി മാത്രമുള്ള പുരസ്ക്കാരം. എമേര്&zwj;ജിങ് പ്ലെയർ ഓഫ് ദ സീസണ്&zwj;.&lt;/p&gt;&lt;p&gt;കൃത്യമായ മാനദണ്ഡങ്ങളൊക്കെയുണ്ട് പുരസ്ക്കാര നിർണയത്തില്&zwj;. പ്രായവും അന്താരാഷ്ട്ര ക്രിക്കറ്റിലെ സാന്നിധ്യവുമൊക്കെ പരിഗണിക്കപ്പെടും. അന്താരാഷ്ട്ര തലത്തില്&zwj; അഞ്ച് ടെസ്റ്റ് മത്സരങ്ങള്&zwj; അല്ലെങ്കില്&zwj; 20 ഏകദിനങ്ങള്&zwj;, ഇങ്ങനെയായിരിക്കണം പരമാവധി പരിചയസമ്പത്ത്. ഐപിഎല്ലിലെ എടുത്താല്&zwj; സീസണ്&zwj; ആരംഭിക്കുന്നതിന് മുൻപ് 25 മത്സരങ്ങളും.&lt;/p&gt;&lt;p&gt;ആദ്യവും അവസാനവുമായി ഒരു വിദേശതാരം ഐപിഎല്ലിലെ എമേര്&zwj;ജിങ് പ്ലെയർ ആകുന്നത് 2016ലാണ്. ഓസ്ട്രേലിയയുടേയോ ഇംഗ്ലണ്ടിന്റെയോ വെസ്റ്റ് ഇൻഡീസിന്റെയോ ഒന്നും താരമായിരുന്നില്ല അത് സ്വന്തമാക്കിയതും.&lt;/p&gt;&lt;p&gt;ബംഗ്ലാദേശിന്റെ ഇടം കയ്യൻ പേസര്&zwj; മുസ്തഫിസൂര്&zwj; റഹ്മാൻ. അന്ന് സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദ് താരമായിരുന്നു മുസ്&zwnj;തഫിസൂർ. ഹൈദരാബാദ് കിരീടം ചൂടിയ സീസണില്&zwj; 16 കളികളില്&zwj; നിന്ന് 17 വിക്കറ്റുകളായിരുന്നു നേട്ടം. പർപ്പിള്&zwj; ക്യാപ് പോരാട്ടത്തില്&zwj; അഞ്ചാം സ്ഥാനത്തും താരത്തിന് എത്താനായിരുന്നു.&lt;/p&gt;&lt;p&gt;മലയാളി താരങ്ങളായ സഞ്ജു സാംസണും ബേസില്&zwj; തമ്പിയും പുരസ്ക്കാരം നേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;Powered By:&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ipl-2026-who-is-the-only-foreign-player-won-emerging-player-of-the-season-intl-articleshow-maqwl13"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: വില്ലൻ ഹാർദിക്കോ മറ്റുള്ളവരോ! മുംബൈക്ക് ജയിച്ച് കയറുക എത്രത്തോളം എളുപ്പം?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-whats-the-reason-behind-mumbai-indians-setbacks-this-year-intl-articleshow-lt4ygbb</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-whats-the-reason-behind-mumbai-indians-setbacks-this-year-intl-articleshow-lt4ygbb</guid>
            <pubDate>Sun, 19 Apr 2026 14:25:28 +0530</pubDate>
            <description><![CDATA[&lt;p&gt;അഞ്ച് വര്&zwj;ഷത്തെ കിരീടവരള്&zwj;ച്ച അവസാനിപ്പിക്കുമെന്ന് രോഹിതും ഹാര്&zwj;ദിക്കും ആരാധകര്&zwj;ക്ക് ഉറപ്പ് നല്&zwj;കിയതാണ്. പക്ഷേ, അത് സംഭവിക്കുമെന്ന് തോന്നിക്കുന്ന പ്രകടനം കഴിഞ്ഞ നാല് മത്സരങ്ങളിലും ഉണ്ടായിട്ടില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmdex2tkn165jgwc8sw4fz87,imgname-gettyimages-2207851034-1774273334095.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നിങ്ങള്&zwj;ക്ക് രണ്ട് തരത്തില്&zwj; വിജയം കൈവരിക്കാനാകും. ഒന്ന്, ലഭിക്കാവുന്ന ഏറ്റവും മികച്ച താരങ്ങളെ ഉപയോഗിച്ച്, ഉദാഹരണം മുംബൈ ഇന്ത്യൻസ്. രണ്ട്, താരങ്ങള്&zwj;ക്ക് തിളങ്ങാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുക, ഇവിടെ ആരാണ് താരങ്ങള്&zwj; എന്നതല്ല പ്രധാനം, ചെന്നൈയുടെ സമീപനം പോലെ. എനിക്ക് ഉള്&zwj;ക്കൊള്ളാൻ കഴിയുന്നതും പ്രചോദനമാകുന്നതും ചെന്നൈയുടെ മാർഗമാണ്. ഗുജറാത്ത് ടൈറ്റൻസ് നായകനായിരിക്കെ ഹാർദിക്ക് പാണ്ഡ്യ പറഞ്ഞ വാചകങ്ങളാണിത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹാർദിക്ക് മുംബൈ ഇന്ത്യൻസ് കുപ്പായം അണിഞ്ഞു, അവരുടെ നായകനായുള്ള മൂന്നാം സീസണിലൂടെ കടന്നുപോകുന്നു.&lt;/p&gt;&lt;p&gt;മുംബൈ ഇന്ത്യൻസിന്റെ സ്ക്വാഡിലേക്ക് ഇന്ന് നോക്കിയാല്&zwj; ഹാർദിക്ക് അന്ന് പറഞ്ഞതിലുമധികം ലോകോത്തര താരങ്ങളെ കാണാൻ കഴിയും. നിലവിലുള്ള ഏത് ടി20 ലീഗിലേക്കും അല്ലെങ്കില്&zwj; ഏത് ദേശീയ ടീമിലേക്കും കയറിച്ചെല്ലാൻ കഴിയുന്നവർ. രോഹിത് ശർമയില്&zwj; ആരംഭിക്കുന്ന നിരയ്ക്ക് എളുപ്പമൊരു അവസാനം പോലുമില്ല. ഏറ്റവും മികച്ച അന്തരീക്ഷ സൃഷ്ടിച്ച് താരങ്ങളുടെ മികവ് പുറത്തെടുക്കുന്ന ഫിലോസഫിയില്&zwj; വിശ്വസിക്കുന്ന ഹാർദിക്ക്, അതിനൊപ്പം ലോകോത്തര താരങ്ങള്&zwj;. ഇത് രണ്ടും ഒത്തുചേർന്നിട്ടും അഞ്ചില്&zwj; നാല് തുടർ തോല്&zwj;വികളുമായി മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയുടെ അടിത്തട്ടിലാണ്.&lt;/p&gt;&lt;p&gt;നായകന്റെ പ്രശ്നമാണോ അതോ താരങ്ങളുടെ ഫോമില്ലായ്&zwnj;മയാണോ എന്നതാണ് ആശയക്കുഴപ്പങ്ങളിലൊന്ന്. രണ്ടും പ്രകടമാണ്. വിശ്വം കീഴടക്കിയെത്തിയ സംഘത്തിലെ നാല് പേർ മുംബൈയുടെ ഭാഗമാണ്. സൂര്യകുമാര്&zwj; യാദവ്, ഹാര്&zwj;ദിക്ക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര, തിലക് വർമ. ലോകകപ്പ് വിജയത്തിന്റെ ആലസ്യത്തില്&zwj; നിന്ന് തിരിച്ചുവരാൻ നാല്&zwj;വര്&zwj; സംഘത്തിനായിട്ടില്ലെ എന്ന് ചോദ്യം വന്നാല്&zwj; തെറ്റ് പറയാനും കഴിയില്ല. ഇഷാൻ കിഷൻ, സഞ്ജു സാംസണ്&zwj;, അഭിഷേക് ശര്&zwj;മ എന്നിവര്&zwj;ക്ക് മാത്രമാണ് ലോകകപ്പ് സംഘത്തില്&zwj; നിന്ന് ഈ ഐപിഎല്ലില്&zwj; തിളങ്ങാനുമായിട്ടുള്ളത്. സ്ഥിരതയുടെ കാര്യം മറ്റൊരു പ്രശ്നം.&lt;/p&gt;&lt;p&gt;ബുമ്ര വിക്കറ്റെടുക്കുന്നില്ല എന്നത് മാറ്റി നിർത്തിയാല്&zwj; എക്കോണമിക്കലാണ്, പ്രത്യേകിച്ചും മറ്റ് മുംബൈ ബൗളര്&zwj;മാരുടെ പ്രകടനം കണക്കാക്കുമ്പോള്&zwj;. എന്നാല്&zwj; സൂര്യയുടേയും ഹാര്&zwj;ദിക്കിന്റേയും തിലകിന്റേയും സംഭാവനകള്&zwj; ഈ സീസണില്&zwj; കാര്യമായി മുംബൈക്ക് ലഭിച്ചിട്ടേയില്ലെന്ന് പറയേണ്ടി വരും. ശാര്&zwj;ദുല്&zwj; താക്കൂര്&zwj;, ദീപക് ചാഹര്&zwj;, ട്രെൻ ബോള്&zwj;ട്ട് എന്നിവരും ഫോമിലല്ല എന്നത് ചേര്&zwj;ത്ത് പറയാം. ആശ്വാസമായി നിന്ന രോഹിത് ശര്&zwj;മയ്ക്ക് പരുക്കുമേറ്റിരിക്കുന്നു. കൂട്ടിവായിക്കുമ്പോള്&zwj; പ്ലേ ഓഫ് വരെ എത്തുക എളുപ്പമല്ലെന്ന് ഒറ്റനോട്ടത്തില്&zwj; തോന്നാം. പക്ഷേ, മുംബൈയാണ്, തിരിച്ചുവരവ് എന്നത് അവരുടെ ഡിഎൻഎയാണ്.&lt;/p&gt;&lt;p&gt;കഴിഞ്ഞ സീസണിലും ഇത്തരം സാഹചര്യത്തില്&zwj; നിന്ന് പ്ലേ ഓഫിലേക്ക് എത്താൻ ഹാര്&zwj;ദിക്കിന്റെ സംഘത്തിന് സാധിച്ചിരുന്നു. എന്നാല്&zwj;, ഒറ്റ വര്&zwj;&zwj;ഷം കൊണ്ട് ടി20 ക്രിക്കറ്റില്&zwj; കാര്യമായ മാറ്റങ്ങള്&zwj; സംഭവിച്ചിട്ടുണ്ട് എന്നത് പ്രകടമാണ്. പോയിന്റ് പട്ടികയുടെ തലപ്പത്ത് ഇരിക്കുന്ന ടീമുകളുടെ പ്രകടനം അവലോകനം ചെയ്താല്&zwj; അത് മനസിലാകുകയും ചെയ്യും. അങ്ങനെ നോക്കുമ്പോള്&zwj; മുംബൈക്ക് വലിയൊരു ഷിഫ്റ്റ് തന്നെ ടീം ഘടനയില്&zwj; തുടങ്ങി സമീപനത്തില്&zwj; വരെ സ്വീകരിക്കേണ്ടി വന്നേക്കാം.&lt;/p&gt;&lt;p&gt;ഇനി അവശേഷിക്കുന്ന മത്സരങ്ങളെല്ലാം തന്നെ പ്ലേ ഓഫിന് സമാനമാണ് മുംബൈക്ക്. ഈ പശ്ചാത്തലത്തിലാണ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ മുംബൈ അഹമ്മദാബാദില്&zwj; ഇറങ്ങുന്നതും. മുംബൈക്ക് നേര്&zwj;വിപരീതമാണ് ഗുജറാത്തിന്റെ കാര്യം. മൂന്ന് തുടര്&zwj; വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ശുഭ്&zwnj;മാൻ ഗില്ലും കൂട്ടരും. മധ്യനിരയിലെ ദൗര്&zwj;ബല്യമുണ്ടായിട്ടും ജയിച്ചുകയറാൻ ഗുജറാത്തിന് കഴിയുന്നുണ്ട് എന്നത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ പോസിറ്റീവുകളിലോന്ന്. സായ് സുദര്&zwj;ശനും ബട്ട്ലറും തങ്ങളുടെ മികവിലേക്ക് ഉയരാതെ തന്നെ ഇത് സാധ്യവും ആകുന്നു.&lt;/p&gt;&lt;p&gt;ഒരു വിന്നിങ് കോമ്പിനേഷനെ കണ്ടെത്താൻ വലിയ പോരായ്മകള്&zwj;ക്കിടയിലും ഗുജറാത്തിന് കഴി&zwj;&zwj;ഞ്ഞു. ഇപ്പുറത്ത് താരനിബി&zwj;&zwj;ഡമായിട്ടും മുംബൈക്ക് അത് സാധിച്ചിട്ടില്ല. ബൗളിങ് നിരയില്&zwj; ഇതുവരെ മുംബൈ പരീക്ഷണം നടത്താത്ത മത്സരമില്ല, ഒന്ന് പോലും വിജയം കണ്ടതുമില്ല. ബാറ്റിങ് നിരയില്&zwj; മാത്രമാണ് അല്&zwj;പ്പമെങ്കിലും വിശ്വാസം അര്&zwj;പ്പിച്ചിട്ടുള്ളത്. പേപ്പറില്&zwj; മാത്രമായി ചുരുങ്ങുന്ന കരുത്ത് എന്ന് മുംബൈയെ വിശേഷിപ്പിക്കാനാകും. 2020ലാണ് അവസാന കിരീടം, അഞ്ച് വര്&zwj;ഷത്തെ ഇടവേള അവസാനിപ്പിക്കുമെന്ന് രോഹിതും ഹാര്&zwj;ദിക്കും ആരാധകര്&zwj;ക്ക് ഉറപ്പ് നല്&zwj;കിയതാണ്. പക്ഷേ, അത് സംഭവിക്കുമെന്ന് ഉറപ്പ് നല്&zwj;കുന്ന പ്രകടനം കഴിഞ്ഞ നാല് മത്സരങ്ങളിലും ഉണ്ടായിട്ടില്ല. മാറ്റങ്ങളും കടുത്ത തീരുമാനങ്ങളും അനിവാര്യമാണ്.&lt;/p&gt;&lt;p&gt;Powered By:&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-whats-the-reason-behind-mumbai-indians-setbacks-this-year-intl-articleshow-lt4ygbb"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ബാറ്റിങ്ങിലും നായകമികവിലും പിന്നില്‍; ചെന്നൈയില്‍ റുതുരാജ് കാലം ഇനി എത്രനാള്‍?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-ruturaj-gaikwad-fails-as-a-captain-and-batter-is-csk-ready-for-sanju-articleshow-xy1pa8d</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-ruturaj-gaikwad-fails-as-a-captain-and-batter-is-csk-ready-for-sanju-articleshow-xy1pa8d</guid>
            <pubDate>Sun, 19 Apr 2026 14:20:31 +0530</pubDate>
            <description><![CDATA[&lt;p&gt;നായകസമ്മര്&zwj;ദമാണോ അതോ ഫോമില്ലായ്മയാണോ കാരണമെന്നാണ് ചോദ്യം. റുതുരാജിന്റെ നിശബ്ദമായി തുടരുന്ന ബാറ്റ് ചെന്നൈയുടെ മുന്നേറ്റത്തിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjew8796qj5bpc5bgcmwy65,imgname-ruturaj-gaikwad-1776588562665.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സഞ്ജു സാംസണിന്റെ വിക്കറ്റ് ഏഴാം പന്തില്&zwj; നഷ്ടമായിരിക്കുന്നു. പ്രഫുല്&zwj; ഹിംഗയെ ശിക്ഷിച്ചുകൊണ്ട് ആയുഷ് മാത്രെ സമ്മർദസൂചിയെ പിന്നോടിപ്പിക്കുകയാണ്. അഞ്ച് ഇന്നിങ്സുകളുടെ ക്ഷീണം തീര്&zwj;ക്കാൻ റുതുരാജ് ഗെയ്&zwnj;ക്വാദിന് ഹൈദരാബാദില്&zwj; കളം ഒരുങ്ങി. തിരിച്ചുവരാൻ, നായകന് രക്ഷകന്റെ കുപ്പായമണിയാൻ ഇതിലും മികച്ച അവസരമില്ല. പക്ഷേ, മലിംഗയുടെ ഷോര്&zwj;ട്ട് ബോള്&zwj; ആ ഇന്നിങ്സ് ഒരിക്കല്&zwj;ക്കൂടി നിഷേധിക്കുകയാണ് റുതുരാജിന്. ഇതുപോലൊരു റണ്&zwj;വരള്&zwj;ച്ച അയാളുടെ ഐപിഎല്&zwj; കരിയറില്&zwj; ഇതുവരെയുണ്ടായിട്ടില്ല.&lt;/p&gt;&lt;p&gt;നായകസമ്മര്&zwj;ദമാണോ അതോ ഫോമില്ലായ്മയാണോ കാരണമെന്നാണ് ചോദ്യം. റുതുരാജിന്റെ നിശബ്ദമായി തുടരുന്ന ബാറ്റ് ചെന്നൈയുടെ മുന്നേറ്റത്തിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ആറ്, 28, ഏഴ്, 15, ഏഴ്, 19 എന്നിങ്ങനെയാണ് റുതുരാജിന്റെ സീസണിലെ സ്കോറുകള്&zwj;. ഒരു തവണ പോലും സ്കോര്&zwj; 30 കടന്നിട്ടില്ല, ഒറ്റയ്ക്കത്തില്&zwj; മടങ്ങിയത് മൂന്ന് പ്രാവശ്യം. ആറ് ഇന്നിങ്സുകളില്&zwj; നിന്ന് 82 റണ്&zwj;സ്. ശരാശരി 13.6, സ്ട്രൈക്ക് റേറ്റ് 112 മാത്രം. ട്വന്റി 20യുടെ ഇന്നത്തെ സഞ്ചാരത്തിനോട് ഒരിക്കലും ചേര്&zwj;ത്തുവെക്കാൻ കഴിയാത്ത കണക്കുകള്&zwj;.&lt;/p&gt;&lt;p&gt;സൂര്യകുമാര്&zwj; യാദവ് പറയുന്നതുപോലെ ഔട്ട് ഓഫ് ഫോം അല്ല, ഔട്ട് ഓഫ് റണ്&zwj;സ് എന്ന പ്രയോഗം റുതുരാജിലും ഉപയോഗിക്കാനാകും. താരം സ്കോര്&zwj; ചെയ്യുന്ന ബൗണ്ടറികള്&zwj; അത് ശരിവെക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് റണ്&zwj;സ് വരുന്നില്ല എന്നതിന് മുന്നിലുള്ള ഏക ഉത്തരം നായകസമ്മര്&zwj;ദം തന്നെയാണ്. കഴിഞ്ഞ സീസണിലാണ് റുതുരാജ് ചെന്നൈയുടെ നായകനായി, സാക്ഷാല്&zwj; എം എസ് ധോണിയുടെ പിൻഗാമിയായി എത്തുന്നത്. പരുക്കുമൂലം സീസണിന്റെ പാതി വഴിയില്&zwj; ഡഗൗട്ടിലിരിക്കേണ്ടി വന്നെങ്കിലും അഞ്ച് മത്സരങ്ങള്&zwj; ചെന്നൈയെ നയിക്കാൻ താരത്തിനായി.&lt;/p&gt;&lt;p&gt;അഞ്ച് ഇന്നിങ്സുകളില്&zwj; നിന്ന് 24 ശരാശരിയില്&zwj; 122 റണ്&zwj;സായിരുന്നു റുതുരാജിന്റെ നേട്ടം. ക്യാപ്റ്റനെന്ന നിലയിലും ശോഭിക്കാൻ റുതുരാജിന് കഴിഞ്ഞിട്ടില്ല. ആകെ 11 മത്സരങ്ങള്&zwj; ചെന്നൈയെ നയിച്ചപ്പോള്&zwj; റുതുരാജിന് സ്കോര്&zwj; ചെയ്യാൻ സാധിച്ചത് 205 റണ്&zwj;സ് മാത്രമാണ്. രണ്ട് അര്&zwj;ദ്ധ സെഞ്ചുറികള്&zwj; മാറ്റിവെച്ചാല്&zwj; ബാറ്റുകൊണ്ട് പൂര്&zwj;ണമായും പരാജയപ്പെടുന്നു. ക്യാപ്റ്റനാകുന്നതിന് മുൻപ് അഞ്ച് സീസണുകളില്&zwj; മൂന്നിലും 580 റണ്&zwj;സിലധികം റുതുരാജ് നേടിയിട്ടുമുണ്ട്. റുതുരാജിന്റെ സമ്മര്&zwj;ദം ഏറ്റവും അധികം ബാധിക്കുന്നത് സഞ്ജു സാംസണിനെയാണ്.&lt;/p&gt;&lt;p&gt;സ്വഭാവികമായി അല്&zwj;പ്പം പന്തുകളെടുത്ത് സാഹചര്യങ്ങളെ മനസിലാക്കി കളിക്കുന്നതാണ് സഞ്ജുവിന്റെ ശൈലി. അഗ്രസീവ് ക്രിക്കറ്റിന്റെ സ്വാധീനം സഞ്ജുവില്&zwj; അധികമായി കാണുന്നത് മറുവശത്തുള്ള ബാറ്റര്&zwj; അസാധാരണ ഫോമില്&zwj; തുടരുമ്പോഴാണ്. ഇവിടെ തിരിച്ചാണ് കാര്യങ്ങള്&zwj;, റുതുരാജ് റണ്&zwj;സ് കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുമ്പോള്&zwj; സഞ്ജുവിന് നേരിടുന്ന ആദ്യ പന്തുമുതല്&zwj; ആക്രമിച്ച് കളിക്കേണ്ടി വരുന്നു. സീസണിലെ ആറില്&zwj; നാല് ഇന്നിങ്സുകളിലും സഞ്ജുവിന്റെ പുറത്താകലിലേക്കും ഇത് വഴിവെക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;പവര്&zwj;പ്ലേയില്&zwj; പോലും അതിവേഗം സ്കോര്&zwj; ചെയ്യാൻ റുതുരാജിന് കഴിയുന്നില്ല എന്നതാണ് മറ്റൊന്ന്. പവര്&zwj;പ്ലേയില്&zwj; നാല്&zwj;പ്പതിലധികം പന്തുകള്&zwj; നേരിട്ട ബാറ്റര്&zwj;മാരുടെ പട്ടികയെടുത്താല്&zwj; ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റും റുതുരാജിനാണ്. 110നും താഴെയാണിത്. നിലവിലെ ഐപിഎല്ലിന്റെ ഘടന പരിശോധിക്കുമ്പോള്&zwj; പവര്&zwj;പ്ലേ ആണ് ഏറ്റവും നിര്&zwj;ണായകമായ ഘട്ടം. പവര്&zwj;പ്ലേയില്&zwj; ആധിപത്യം നേടുന്ന ടീമിന് മത്സരത്തില്&zwj; സ്വാഭാവികമായൊരു എഡ്ജ് ലഭിക്കുകയും അത് വിജയത്തില്&zwj; കലാശിക്കുന്നതുമാണ് കൂടുതലായും കാണുന്ന ട്രെൻഡ്.&lt;/p&gt;&lt;p&gt;110 സ്ട്രൈക്ക് റേറ്റില്&zwj; പവര്&zwj;പ്ലേയില്&zwj; ബാറ്റ് ചെയ്യുന്ന ഒരു താരത്തിന് ടീമിനെ വിജയത്തിന്റെ തട്ടിലേക്ക് എത്തിക്കാൻ കഴിയില്ല എന്നത് യാഥാര്&zwj;ത്ഥ്യമാണ്. ആറ് കളികളില്&zwj; നിന്ന് രണ്ട് ജയം മാത്രമുള്ള ചെന്നൈയെ സംബന്ധിച്ച് ഇനി ഓരോ മത്സരവും നിര്&zwj;ണായകവുമാണ്. നായകന്റെ ഉത്തരവാദിത്തം കണക്കിലെടുത്ത് റുതുരാജ് മൂന്നാം നമ്പറിലേക്ക് ഇറങ്ങുകയാണെങ്കില്&zwj; ആയുഷ് മാത്രെയ്ക്ക് ഓപ്പണിങ് സ്ഥാനത്തേക്ക് മടങ്ങിയെത്താനും ചെന്നൈക്ക് ഫോര്&zwj;മാറ്റ് ഡിമാൻഡ് ചെയ്യുന്ന തുടക്കങ്ങള്&zwj; ലഭിക്കുകയും ചെയ്യും.&lt;/p&gt;&lt;p&gt;സീസണിലെ മാത്രെയുടെ സ്ട്രൈക്ക് റേറ്റ് 170ന് മുകളിലാണ്, പവര്&zwj;പ്ലേയിലെ കാര്യം പറയേണ്ടതില്ലല്ലോ. മാത്രെ വരുമ്പോള്&zwj; സഞ്ജുവിന് തന്റെ സ്വഭാവിക ശൈലിയിലേക്ക് മടങ്ങാനും കഴിയും. റുതുരാജിനെ സംബന്ധിച്ച് താരത്തിന്റെ ഏറ്റവും മികച്ച സീസണുകള്&zwj; സംഭവിച്ചത് നായകൻ അല്ലാതിരുന്നപ്പോഴാണ്. അതും സ്ഥാരതയോടെ ഉയര്&zwj;ന്ന സ്ട്രൈക്ക് റേറ്റിലും താരത്തിന് ബാറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു. ഫ്രാഞ്ചൈസിയുടെ ദീര്&zwj;ഘകാലപദ്ധഥികളിലേക്ക് നോക്കുമ്പോള്&zwj; ഇതും പരിഗണിക്കേണ്ടതാണ്.&lt;/p&gt;&lt;p&gt;സഞ്ജു സാംസണ്&zwj; എന്ന ഓപ്ഷൻ മറുവശത്തുമുണ്ട്. നായകനായും അല്ലാതെയും തനിക്ക് തിളങ്ങാനാകുമെന്ന് സഞ്ജു ഐപിഎല്ലില്&zwj; തന്നെ എത്ര സീസണുകളില്&zwj; തെളിയിച്ചിരിക്കുന്നു. ഈ സീസണില്&zwj; റുതുരാജിന് കീഴില്&zwj; ചെന്നൈക്ക് നില മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെങ്കില്&zwj; അത് സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-ruturaj-gaikwad-fails-as-a-captain-and-batter-is-csk-ready-for-sanju-articleshow-xy1pa8d"/>
        </item>
        <item>
            <title><![CDATA['ആ തീരുമാനം ഞെട്ടിച്ചു?'; ഹൈദരാബാദിനെതിരായ തോൽവിക്ക് പിന്നാലെ സിഎസ്‌കെ മാനേജ്‌മെന്‍റിനെതിരെ പൊട്ടിത്തെറിച്ച്  അശ്വിൻ]]></title>
            <link>https://www.asianetnews.com/cricket-sports/i-am-honestly-shocked-r-ashwin-tears-into-csk-management-after-10-run-defeat-to-srh-articleshow-ama17uc</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/i-am-honestly-shocked-r-ashwin-tears-into-csk-management-after-10-run-defeat-to-srh-articleshow-ama17uc</guid>
            <pubDate>Sun, 19 Apr 2026 13:06:23 +0530</pubDate>
            <description><![CDATA[&lt;p&gt;മാത്യു ഷോർട്ടിനെയും ഡെവാൾഡ് ബ്രെവിസിനെയും ബാറ്റിംഗ് ഓർഡറിൽ ഇറക്കിയ രീതിയെയാണ് അശ്വിൻ ചോദ്യം ചെയ്തത്. ഒന്നും മനസ്സിലാക്കാതെയാണോ ഈ ആളുകളൊക്കെ കളിക്കാൻ ഇറക്കുന്നത്?.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpgzw8myh8frdstnxqp4v3kx,imgname-srh-vs-csk-ipl-result-1776539280029.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; ഐപിഎല്ലില്&zwj; സൺറൈസേഴ്സ് ഹൈദരാബാദിനോട് പത്ത് റൺസിന് തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്&zwnj;മെന്&zwj;റിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ആർ. അശ്വിൻ. ടീമിന്&zwj;റെ തന്ത്രപരമായ പിഴവുകളെയും പരിക്കേറ്റ യുവതാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെയും അശ്വിൻ തന്&zwj;റെ യൂട്യൂബ് ചാനലിലൂടെ രൂക്ഷമായി വിമര്&zwj;ശിച്ചു.&lt;/p&gt;&lt;p&gt;മാത്യു ഷോർട്ടിനെയും ഡെവാൾഡ് ബ്രെവിസിനെയും ബാറ്റിംഗ് ഓർഡറിൽ ഇറക്കിയ രീതിയെയാണ് അശ്വിൻ ചോദ്യം ചെയ്തത്. ഒന്നും മനസ്സിലാക്കാതെയാണോ ഈ ആളുകളൊക്കെ കളിക്കാൻ ഇറക്കുന്നത്?. എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. മറ്റ് ഗ്രൗണ്ടുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ? ഡെവാൾഡ് ബ്രെവിസിനെപ്പോലൊരു താരത്തെ ഫിനിഷറായി ആണോ ഇറക്കുന്നത്?. അതിനും മുൻപേ മാത്യു ഷോർട്ടിനെ ഇറക്കുന്നു. ആയുഷ് മാത്രെ നൽകിയ ആ തകർപ്പൻ തുടക്കം നിലനിർത്താൻ ടീമിന് സാധിച്ചില്ല. ഇത് ശരിക്കും എന്നെ ഞെട്ടിച്ചു, തനിക്ക് ഇതിന് ഉത്തരമില്ലെന്നും അശ്വിൻ തുറന്നടിച്ചു.&lt;/p&gt;&lt;p&gt;ടീമിന്&zwj;റെ തന്ത്രപരമായ പിഴവുകൾക്ക് പുറമെ യുവതാരം ആയുഷ് മാത്രെക്ക് പരിക്കേറ്റപ്പോള്&zwj; ടീം ഫിസിയോമാരുടെ സമീപനത്തെയും അശ്വിന്&zwj; ചോദ്യം ചെയ്തു. പരിക്കേറ്റ് മുടന്തിയിട്ടും മാത്രെയെ വീണ്ടും ഓടിപ്പിച്ചത് വലിയ പിഴവാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ആയുഷ് മാത്രെ നടക്കാന്&zwj; പോലുമാകാതെ മുടന്തുകയായിരുന്നു. ഗ്രൗണ്ടിൽ ഫിസിയോ വന്നു പരിശോധിച്ചു. എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ വീണ്ടും കളിപ്പിച്ചത്. അദ്ദേഹത്തിന് 'റിട്ടയേർഡ് ഔട്ട്' ആയി പോകാമായിരുന്നില്ലേ? മുടന്തിക്കൊണ്ടിരുന്ന താരത്തെക്കൊണ്ട് വീണ്ടും റണ്ണുകൾക്കായി ഓടിപ്പിച്ചു. ഇത് വലിയ പിഴവാണെന്നും അശ്വിന്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;എല്ലാ വർഷവും ചെന്നൈ ടീമിൽ മാത്രം ഇത്രയധികം പരിക്കുകൾ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും അശ്വിന്&zwj; ചോദിച്ചു. ഞാൻ അഞ്ച് വർഷം ഇൻജക്ഷൻ എടുത്താണ് കളിച്ചത്. പരിക്കുകൾ കൃത്യമായി കൈകാര്യം ചെയ്യണം. രാജസ്ഥാൻ റോയൽസിൽ എല്ലാ ആഴ്ചയും മെഡിക്കൽ റിപ്പോർട്ടുകൾ നൽകാറുണ്ട്. ഒരു യുവതാരത്തെ ഇത്ര അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് കണ്ട് താൻ ഞെട്ടിപ്പോയെന്നും അശ്വിന്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;ഈ സീസണിൽ ചെന്നൈയുടെ പരിക്കേറ്റ താരങ്ങളുടെ പട്ടിക നീളുകയാണ്. എം.എസ്. ധോണി, ഖലീൽ അഹമ്മദ്, നേഥൻ എല്ലിസ് എന്നിവർ ഇതിനകം തന്നെ പരിക്കിന്&zwj;റെ പിടിയിലാണ്. ഇതിന് പിന്നാലെയാണ് മാത്രെക്കും പരിക്കേറ്റത്. തുടർച്ചയായ രണ്ട് ജയങ്ങൾക്ക് ശേഷം ഹൈദരാബാദിനോട് തോറ്റ ചെന്നൈ നിലവിൽ പോയിന്&zwj;റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/i-am-honestly-shocked-r-ashwin-tears-into-csk-management-after-10-run-defeat-to-srh-articleshow-ama17uc"/>
        </item>
        <item>
            <title><![CDATA[തോല്‍വിക്ക് പിന്നാലെ ചെന്നൈക്ക് അടുത്ത തിരിച്ചടി; ആയുഷ് മാത്രെയുടെ പരിക്ക് ഗുരുതരം, സീസൺ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്]]></title>
            <link>https://www.asianetnews.com/cricket-sports/double-blow-for-chennai-ayush-mhatres-season-in-jeopardy-after-pretty-bad-hamstring-injury-vs-srh-articleshow-ni5azq2</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/double-blow-for-chennai-ayush-mhatres-season-in-jeopardy-after-pretty-bad-hamstring-injury-vs-srh-articleshow-ni5azq2</guid>
            <pubDate>Sun, 19 Apr 2026 11:45:35 +0530</pubDate>
            <description><![CDATA[&lt;p&gt;ബാറ്റിംഗിനിടെ പേശി വലിവ് അനുഭവപ്പെട്ട മാത്രെ ഓടാന്&zwj; പോലും ബുദ്ധിമുട്ടിയിരുന്നു. ഔട്ടായശേഷം സഹതാരങ്ങളുടെ തോളിലേറിയാണ് മാത്രെ ഗ്രൗണ്ട് വിട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj60phdedf00e7t5dxcpmcx,imgname-20260418555l-1776579271213.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹൈദരാബാദ്: &lt;/strong&gt;ഐപിഎല്ലില്&zwj; സണ്&zwj;റൈസേഴ്സ് ഹൈദരാബാദിനെതിരായ തോല്&zwj;വിക്ക് പിന്നാലെ ചെന്നൈ സൂപ്പര്&zwj; കിംഗ്സിന് തിരിച്ചടിയായി യുവതാരം ആയുഷ് മാത്രെയുടെ പരിക്ക്. ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തിനിടെ കാലിലെ തുടയില്&zwj; പരിക്കേറ്റ ആയുഷ് മാത്രെക്ക് വരാനിരിക്കുന്ന മത്സരങ്ങള്&zwj; നഷ്ടമാകുമെന്നാണ് റിപ്പോര്&zwj;ട്ട്. ആയുഷ് മാത്രെക്ക് സീസണ്&zwj; മുഴുവന്&zwj; നഷ്ടമാകുമോ എന്ന് ഇപ്പോള്&zwj; പറയാറായിട്ടില്ലെങ്കിലും പരിക്ക് ഗുരുതരമാണെന്ന് സൂചനയാണ ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക് ഹസി നല്&zwj;കുന്നത്.&lt;/p&gt;&lt;p&gt;ബാറ്റിംഗിനിടെ പേശി വലിവ് അനുഭവപ്പെട്ട മാത്രെ ഓടാന്&zwj; പോലും ബുദ്ധിമുട്ടിയിരുന്നു. ഔട്ടായശേഷം സഹതാരങ്ങളുടെ തോളിലേറിയാണ് മാത്രെ ഗ്രൗണ്ട് വിട്ടത്. ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അഞ്ചാം ഓവറിലായിരുന്നു സംഭവം. രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാത്രെയുടെ കാലിൽ പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. വേദന വകവെക്കാതെ ബാറ്റിംഗ് തുടരാൻ താരം ശ്രമിച്ചെങ്കിലും തൊട്ടടുത്ത ഓവറിൽ പുറത്തായി. പുറത്തായതിന് ശേഷം നടക്കാൻ പോലും കഴിയാതിരുന്ന താരത്തെ ഫിസിയോയും സഹതാരങ്ങളും ചേർന്നാണ് ഡ്രസ്സിംഗ് റൂമിലേക്ക് മാറ്റിയത്.&lt;/p&gt;&lt;p&gt;മാത്രെയുടെ പരിക്ക് ചെന്നൈയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്ന് ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി പറഞ്ഞു. നിലവിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. മികച്ച ഫോമിലായിരുന്ന ഒരു യുവതാരത്തെ നഷ്ടപ്പെടുന്നത് ടീമിന് വലിയ തിരിച്ചടിയാണ്. സ്കാനിംഗ് റിപ്പോർട്ട് വന്നതിന് ശേഷമേ എത്ര കാലം വിശ്രമം വേണ്ടിവരുമെന്ന് പറയാനാകൂവെന്നും ഹസി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഈ സീസണിൽ ചെന്നൈയെ വിടാതെ പിന്തുടരുകയാണ് പരിക്കുകൾ. പേസര്&zwj; ഖലീൽ അഹമ്മദ് പരിക്കേറ്റ് ടൂർണമെന്&zwj;റിൽ നിന്ന് നേരത്തെ പുറത്തായിരുന്നു. സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ഓസീസ് പേസർ നാഥൻ എല്ലിസിനെയും ചെന്നൈയ്ക്ക് നഷ്ടമായി. ഇതിന് പിന്നാലെയാണ് ബാറ്റിംഗിൽ മിന്നും ഫോമിലുള്ള മാത്രെയും പരിക്കിന്&zwj;റെ പിടിയിലാകുന്നത്.&lt;/p&gt;&lt;p&gt;ഹൈദരാബാദിനോട് 10 റൺസിന് പരാജയപ്പെട്ടതോടെ പോയിന്&zwj;റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ചെന്നൈ. ഹൈദരാബാദിനെതിരെ ആയുഷ് മാത്രെ 13 പന്തിൽ 30 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നത് ചെന്നൈയ്ക്ക് വിനയായി. നായകൻ റുതുരാജ് ഗെയ്&zwnj;ക്&zwnj;വാദിന്&zwj;റെ മോശം ഫോമും ടീമിന് തലവേദനയാകുന്നുണ്ട്. ആറ് മത്സരങ്ങളിൽ നിന്ന് വെറും നാല് പോയിന്&zwj;റ് മാത്രമാണ് നിലവിൽ ചെന്നൈയുടെ സമ്പാദ്യം. വരും മത്സരങ്ങളിൽ മാത്രെയ്ക്ക് പകരം ആര് എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. നിലവില്&zwj; ഊര്&zwj;വില്&zwj; പട്ടേല്&zwj; മാത്രെയുടെ പകരക്കാരനാകുമെന്നാണ് സൂചന.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/double-blow-for-chennai-ayush-mhatres-season-in-jeopardy-after-pretty-bad-hamstring-injury-vs-srh-articleshow-ni5azq2"/>
        </item>
    </channel>
</rss>
