<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 22 May 2026 03:54:31 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/crime-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[മോഡലിംഗ് കെണി, പരാതി ഒരാളെ ലക്ഷ്യമിട്ടുള്ള വ്യാജ ആരോപണമെന്ന വാദവുമായി പ്രതി അലീനയുടെ സുഹൃത്ത് ഔറന്ഗസീബ്]]></title>
            <link>https://www.asianetnews.com/local-news/sexual-assault-under-guise-of-modeling-accused-close-aid-goonda-leader-aourangazeeb-claims-fake-allegation-articleshow-3nn7yrh</link>
            <guid isPermaLink="true">https://www.asianetnews.com/local-news/sexual-assault-under-guise-of-modeling-accused-close-aid-goonda-leader-aourangazeeb-claims-fake-allegation-articleshow-3nn7yrh</guid>
            <pubDate>Wed, 20 May 2026 09:40:10 +0530</pubDate>
            <description><![CDATA[&lt;p&gt;കെട്ടിച്ചമച്ച വലിയൊരു ആരോപണം മാത്രമാണ് ഇതെന്നും ഇന്നല്ലെങ്കിൽ നാളെ ഈ കേസ് പൊട്ടിത്തകർന്നു വീഴുമെന്നുമാണ് ഔറന്ഗസീബിന്റെ വാദം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1rwh9pwg1x8fsbq8ft6kbq,imgname-modeling-trap-1779249857846.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: മോഡലിങിന്&zwj;റെ മറവിൽ യുവതിയെ വിദേശത്ത് എത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി വ്യാജമെന്ന വാദവുമായി പ്രതി അലീനയുടെ സുഹൃത്ത് ഔറന്ഗസീബ്. ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് ഔറന്ഗസീബിന്റെ പ്രതികരണം. പരാതിക്കാരി 3 മാസം അല്ല വിദേശത്തു ഉണ്ടായിരുന്നത് എന്നും പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമെന്നുമാണ് ഔറന്ഗസീബിന്റെ അവകാശവാദം. 25കാരിയുടെ പരാതിയിൽ രണ്ട് യുവതികൾ മരട് പൊലീസിന്റെ പിടിയിലാണ്. പരാതിക്കാരെ ഔറന്ഗസീബിനെ ഉപയോഗിച്ച് അലീന ഭീഷണപ്പെടുത്തിയിരുന്നു. മാധ്യമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായാണ് ഔറന്ഗസീബിന്റെ പ്രതികരണം. പരിപാടിയിൽ നിരവധി ആക്ടർസ് പങ്കെടുത്തതാണ് അവരെയെന്താണ് ചോദ്യം ചെയ്യാത്തതെന്നും ഔറന്ഗസീബ് ചോദിക്കുന്നത്. ഇവരെക്കൊണ്ട് പരാതി കൊടുപ്പിച്ചത് ആരാണെന്നും അന്വേഷിക്കണം. ഒരാളെ ലക്ഷ്യമിട്ടുള്ളതാണ് വ്യാജ ആരോപണം. കെട്ടിച്ചമച്ച വലിയൊരു ആരോപണം മാത്രമാണ് ഇതെന്നും ഇന്നല്ലെങ്കിൽ നാളെ ഈ കേസ് പൊട്ടിത്തകർന്നു വീഴുമെന്നുമാണ് ഔറന്ഗസീബിന്റെ വാദം.&lt;/p&gt;&lt;p&gt;നേരത്തെ ഗുണ്ടാത്തലവൻ അനസിന്റെ സംഘത്തിലെ അംഗമായിരുന്ന വ്യക്തിയാണ് ഔറന്ഗസീബ്. 2024ൽ മലപ്പുറം എടവണ്ണയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. മോഡലിംഗ് കെണി ആരോപണത്തിൽ സിന്ധു, അലീന എന്നീ യുവതികളാണ് പിടിയിലായത്. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസിൽ അറസ്റ്റിലായത്. സിന്ധു അറസ്റ്റിലായത് മുംബൈയിൽ നിന്നാണ്. അലീനയെ പിടികൂടിയത് കൊച്ചിയിൽ നിന്ന് തന്നെയാണ്. കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ് വിശദമാക്കിയത്. അലീന നേരത്തെയും ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയാണെന്ന് പൊലീസ് പറയുന്നത്. ഗുണ്ടാ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും പൊലീസ് വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുണ്ടാ ബന്ധങ്ങളുള്ള ഔറന്ഗസീബിന്റെ പ്രതികരണം പുറത്ത് വന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/sexual-assault-under-guise-of-modeling-accused-close-aid-goonda-leader-aourangazeeb-claims-fake-allegation-articleshow-3nn7yrh"/>
        </item>
        <item>
            <title><![CDATA[ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്, തടുക്കാൻ ശ്രമിച്ച ബന്ധുക്കൾക്കും കുത്തേറ്റു; സംഭവം ഒറ്റപ്പാലത്ത്]]></title>
            <link>https://www.asianetnews.com/local-news/man-stabbed-wife-and-relatives-at-ottapalam-articleshow-6h1ho0u</link>
            <guid isPermaLink="true">https://www.asianetnews.com/local-news/man-stabbed-wife-and-relatives-at-ottapalam-articleshow-6h1ho0u</guid>
            <pubDate>Thu, 21 May 2026 09:25:17 +0530</pubDate>
            <description><![CDATA[&lt;p&gt;പാലക്കാട് ഒറ്റപ്പാലത്ത് നാലുപേർക്ക് കുത്തേറ്റു. മയിലുംപുറത്ത് ഇന്നലെ വൈകിട്ട് ആറരയോടെ ആണ് ആക്രമണം. ഭർത്താവ് ആണ് ഭാര്യയെയും ബന്ധുക്കളെയും ആക്രമിച്ചത്. സംഭവത്തിൽ ഒരാളുടെ പരിക്ക് ഗുരുതരം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4ap0sf6mza7pwexyg0hc6w,imgname-ottappalam-attack-1779335627567.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബ വഴക്കിനെ തുടർന്ന് നാലുപേർക്ക് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ സച്ചിൻ, മോഹൻ കുമാർ, പത്മജ, വിഷ്ണുജിത്ത് എന്നിവർക്കാണ് കത്തികൊണ്ട് കുത്തേറ്റത്. നെഞ്ചിലും മുതുകിലും കുത്തേറ്റ മോഹൻ കുമാറിന്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തെ തുടർന്ന് പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.&lt;/p&gt;&lt;p&gt;ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പത്മജ സ്വന്തം വീട്ടിലേക്ക് പോയ വൈരാഗ്യത്തെ തുടർന്നായിരുന്നു സംഭവം. ഭാര്യവീട്ടിൽ എത്തിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് കുത്തുന്നത് കണ്ട് തടുക്കാൻ ശ്രമിച്ച സഹോദരൻ സച്ചിൻ, ചെറിയച്ചൻ മോഹൻ കുമാർ, ബന്ധുവായ വിഷ്ണുജിത്ത് എന്നിവരെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. പരിക്കേറ്റവർ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/man-stabbed-wife-and-relatives-at-ottapalam-articleshow-6h1ho0u"/>
        </item>
        <item>
            <title><![CDATA[സ്ഥിരമായി മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തു, താമരശ്ശേരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്]]></title>
            <link>https://www.asianetnews.com/crime-news/husband-hacked-wife-thamarassery-after-questioning-about-his-frequent-drinking-articleshow-6vum3ho</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/husband-hacked-wife-thamarassery-after-questioning-about-his-frequent-drinking-articleshow-6vum3ho</guid>
            <pubDate>Wed, 20 May 2026 21:39:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നലെയും മദ്യപിച്ച് ബഹളം വച്ചിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷിജിയുടെ മൊഴിയെടുത്ത ശേഷം ബിജുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രതി ബിജുവിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിക്കാണ് വെട്ടേറ്റത്. വാക്കത്തി കൊണ്ടുള്ള വെട്ടിൽ തലയ്ക്ക് പരിക്കേറ്റു. സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. ആഴത്തിൽ മുറിവേറ്റ ഷാജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരം. ജോലി കഴിഞ്ഞ് വൈകിട്ട് 4 മണിയോടെ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് ഷിജിയെ ഭർത്താവ് ആക്രമിച്ചത്.ബിജു വീട്ടിലെ സ്ഥിരം പ്രശ്നക്കാരനാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്നലെയും മദ്യപിച്ച് ബഹളം വച്ചിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷിജിയുടെ മൊഴിയെടുത്ത ശേഷം ബിജുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/husband-hacked-wife-thamarassery-after-questioning-about-his-frequent-drinking-articleshow-6vum3ho"/>
        </item>
        <item>
            <title><![CDATA[തൊഴിലാളികൾക്ക് നേരെ വെടിവയ്പുമായി അക്രമികൾ,ഹോണ്ടുറാസിൽ കൊല്ലപ്പെട്ടത് 6 പൊലീസുകാർ ഉൾപ്പെടെ 16 പേർ]]></title>
            <link>https://www.asianetnews.com/international-news/gunmen-kill-at-least-16-including-6-police-officers-in-separate-attacks-in-honduras-articleshow-6xwopl0</link>
            <guid isPermaLink="true">https://www.asianetnews.com/international-news/gunmen-kill-at-least-16-including-6-police-officers-in-separate-attacks-in-honduras-articleshow-6xwopl0</guid>
            <pubDate>Fri, 22 May 2026 03:30:45 +0530</pubDate>
            <description><![CDATA[&lt;p&gt;വടക്കൻ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഫാമിലാണ് ആദ്യത്തെ സംഭവം നടന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks68q187j9v3sde16kwe73za,imgname-honduras-gunmen-attack-1779400672519.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ട്രൂജിലോ: ഹോണ്ടുറാസിന്റെ തീരദേശ മേഖലകളിൽ നടന്ന രണ്ട് വെടിവെയ്പ്പുകളിലായി ആറ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. വടക്കൻ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഫാമിലാണ് ആദ്യത്തെ സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന പത്തോളം തൊഴിലാളികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. പതിറ്റാണ്ടുകളായി കാർഷിക തർക്കങ്ങൾ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്. അക്രമത്തിന് ശേഷം ഇരകളുടെ ബന്ധുക്കൾ മൃതദേഹങ്ങൾ അവിടെനിന്നും മാറ്റിയതിനാൽ കൃത്യമായ മരണസംഖ്യ വ്യക്തമാകാൻ ഇനിയും സമയമെടുക്കുമെന്ന് പൊലീസ് വക്താവ് എഡ്ഗാർഡോ ബരാഹോണ വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഗ്വാട്ടിമാല അതിർത്തിയോട് ചേർന്നുള്ള കോർട്ടെസ് ഡിപ്പാർട്ട്&zwnj;മെന്റിലെ ഒമോവ മുനിസിപ്പാലിറ്റിയിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഇവിടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/gunmen-kill-at-least-16-including-6-police-officers-in-separate-attacks-in-honduras-articleshow-6xwopl0"/>
        </item>
        <item>
            <title><![CDATA[മതിൽ ചാടിയെത്തിയ 'മലയാളി' കള്ളൻ, ചാലാട് ക്ഷേത്രത്തിൽ വൻ കവ‍ർച്ച, സെക്യൂരിറ്റി ജീവനക്കാരനെ അടിച്ച് വീഴ്ത്തി മോഷ്ടാവ്]]></title>
            <link>https://www.asianetnews.com/local-news/brave-security-employee-stops-malayali-burglar-escapes-after-attacking-in-kannur-temple-articleshow-86cpgba</link>
            <guid isPermaLink="true">https://www.asianetnews.com/local-news/brave-security-employee-stops-malayali-burglar-escapes-after-attacking-in-kannur-temple-articleshow-86cpgba</guid>
            <pubDate>Thu, 21 May 2026 22:49:09 +0530</pubDate>
            <description><![CDATA[&lt;p&gt;സെക്യൂരിറ്റി ജീവനക്കാരൻ വൈഷ്ണവ് ഈ സമയം മുറിയിൽ നിന്ന് പുറത്തിറങ്ങി. ഓടിവന്ന് കള്ളനെ പിടികൂടാൻ ശ്രമിച്ചു. കയ്യിൽ കരുതിയ പിക്കാസ് കൊണ്ട് കള്ളൻ കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയതതിനാലാണ് രക്ഷപ്പെട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks5s95qtcsa3w8gk211t2cng,imgname-temple-theft-1779384489722.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചാലാട്: കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ കവർച്ച നടത്തിയ കള്ളൻ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തിയ ശേഷം കടന്നു കളഞ്ഞു. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത കള്ളൻ 20,000 രൂപയോളം മോഷ്ടിച്ചു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കള്ളൻ കയറിയത്. ക്ഷേത്രത്തിൻ്റെ മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് കടന്നശേഷം സെക്യൂരിറ്റി ജീവനക്കാരൻ്റെ മുറി പുറത്ത്നിന്ന് പൂട്ടി. കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വഴിപാട് കൗണ്ടർ തകർത്തു. മേശവലിപ്പിൽ ഉണ്ടായിരുന്ന പണം കൈക്കലാക്കിയ കള്ളൻ, ഭണ്ഡാരം പൊളിക്കാനായി നടന്നു.&lt;/p&gt;&lt;p&gt;ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വൈഷ്ണവ് ഈ സമയം മുറിയിൽ നിന്ന് പുറത്തിറങ്ങി. ഓടിവന്ന് കള്ളനെ പിടികൂടാൻ ശ്രമിച്ചു. കയ്യിൽ കരുതിയ പിക്കാസ് കൊണ്ട് കള്ളൻ കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയതതിനാലാണ് രക്ഷപ്പെട്ടത്. ഇതിനിടെ മതിൽ ചാടി കള്ളൻ രക്ഷപ്പെട്ടു. ജീവൻ പണയം വെച്ച് നടത്തിയ ഇടപെടലാണ് കൂടുതൽ മോഷണം തടയാൻ കഴിഞ്ഞത്. ഏകദേശം 20,000 രൂപയോളം മോഷണം പോയിട്ടുണ്ടെന്ന് ക്ഷേത്രം മാനേജർ ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.&lt;/p&gt;&lt;p&gt;മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനു ശേഷം ഷർട്ട് അവിടെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഒരു ബൈക്കിൻ്റെ താക്കോലും സ്ഥലത്ത് നിന് കിട്ടിയിട്ടുണ്ട്. സിസിടിവി ദൃശ്യത്തിൽ മോഷ്ടാവിന്റെ വ്യക്തമായ ചിത്രമുണ്ട്. മലയാളി തന്നെയാണ് മോഷ്ടാവ് എന്നാണ് കരുതുന്നത്. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധിച്ചു&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/brave-security-employee-stops-malayali-burglar-escapes-after-attacking-in-kannur-temple-articleshow-86cpgba"/>
        </item>
        <item>
            <title><![CDATA[അമിത വേഗതയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ചു, ഓടിക്കൂടിയ നാട്ടുകാ‍ർ ഡ്രൈവറെ മ‍ർദ്ദിച്ചു, കേസ്]]></title>
            <link>https://www.asianetnews.com/local-news/over-speeding-bus-hits-bike-rider-injured-locals-beat-bus-driver-articleshow-88edhs2</link>
            <guid isPermaLink="true">https://www.asianetnews.com/local-news/over-speeding-bus-hits-bike-rider-injured-locals-beat-bus-driver-articleshow-88edhs2</guid>
            <pubDate>Fri, 22 May 2026 00:01:33 +0530</pubDate>
            <description><![CDATA[&lt;p&gt;അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്&zwj; ചിലര്&zwj; ബസ് ഡ്രൈവറായ കണ്ണമംഗലം സ്വദേശി റിയാസുദ്ദീനെ മര്&zwj;ദിക്കുകയായിരുന്നുവെന്നാണ് പരാതി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks5vza95n0f6sv20t6822fye,imgname-bus-attack-1779387312421.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെട്ട്യാര്&zwj;മാട്: മലപ്പുറം ചെട്ട്യാര്&zwj;മാട് ബൈക്കില്&zwj; സ്വകാര്യ ബസിടിച്ചതിനെത്തുടര്&zwj;ന്ന് ബസ് ഡ്രൈവറെ മര്&zwj;ദിച്ചതായി പരാതി. കണ്ണമംഗലം സ്വദേശി റിയാസുദ്ദീനാണ് മര്&zwj;ദനമേറ്റത്. സംഭവത്തില്&zwj; അഞ്ച് പേര്&zwj;ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ദേശീയപാതയുടെ സര്&zwj;വീസ് റോഡില്&zwj; ചെട്ട്യാര്&zwj;മാട് ഭാഗത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിര്&zwj;ദിശയില്&zwj; വന്ന ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്&zwj; ചിലര്&zwj; ബസ് ഡ്രൈവറായ കണ്ണമംഗലം സ്വദേശി റിയാസുദ്ദീനെ മര്&zwj;ദിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നാലെ വന്ന ബസില്&zwj; കയറി രക്ഷപ്പെടാന്&zwj; ശ്രമിച്ചെങ്കിലും അവിടെ വെച്ചും മര്&zwj;ദനമേറ്റു. പൊലീസെത്തിയ ശേഷമാണ് ആളുകള്&zwj; പിന്തിരിഞ്ഞത്. കഴുത്തിനും തലക്കും പരിക്കേറ്റ റിയാസുദ്ദീന്&zwj; ആശുപത്രിയില്&zwj; ചികിത്സ തേടി. സംഭവത്തില്&zwj; തേഞ്ഞിപ്പലം പൊലീസ് അഞ്ചു പേര്&zwj;ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേ സമയം സ്വകാര്യ ബസിന്&zwj;റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്&zwj; ആരോപിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/over-speeding-bus-hits-bike-rider-injured-locals-beat-bus-driver-articleshow-88edhs2"/>
        </item>
        <item>
            <title><![CDATA[യൂണിയൻ ഷെഡിൽ കയറി പരസ്യ മദ്യപാനം, തടഞ്ഞ ചുമട്ടുതൊഴിലാളിക്ക് മർദ്ദനം, 4 പേർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/questioned-public-drinking-four-attack-head-load-worker-held-articleshow-a1xt592</link>
            <guid isPermaLink="true">https://www.asianetnews.com/local-news/questioned-public-drinking-four-attack-head-load-worker-held-articleshow-a1xt592</guid>
            <pubDate>Fri, 22 May 2026 02:44:42 +0530</pubDate>
            <description><![CDATA[&lt;p&gt;വഞ്ചിയൂർ മാനവനഗറിലുള്ള ചുമട്ടുതൊഴിലാളി യൂണിയൻ ഷെഡിൽ പ്രതികൾ സ്ഥിരമായി കയറി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വെയ്റ്റിങ് ഷെഡ് പൂട്ടിയിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks6632bycx5azchjsrvkjjkx,imgname-murder-attempt-arrest-1779397921150.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ചുമട്ടുതൊഴിലാളിയെ ട്രേഡ് യൂണിയൻ ഷെഡിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നാല് പേരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാനവനഗർ സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ രാധാകൃഷ്ണൻ (56) ആണ് ആക്രമണത്തിന് ഇരയായത്. വള്ളക്കടവ് സ്വദേശി സൂരജ്, പേട്ട സ്വദേശി സതീഷ്, വള്ളക്കടവ് സ്വദേശി ലിജിത്, ചാക്ക സ്വദേശി സുജു എന്നിവരാണ് പൊലീസ് പിടിയിലായത്. വഞ്ചിയൂർ മാനവനഗറിലുള്ള ചുമട്ടുതൊഴിലാളി യൂണിയൻ ഷെഡിൽ പ്രതികൾ സ്ഥിരമായി കയറി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വെയ്റ്റിങ് ഷെഡ് പൂട്ടിയിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;ഷെഡിൽ അതിക്രമിച്ചു കയറിയ പ്രതികൾ രാധാകൃഷ്ണനെ അസഭ്യം പറയുകയും ഇരുമ്പ് കസേര ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പിടിയിലായവരിൽ സ്ഥിരം കുറ്റവാളികളുമുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/questioned-public-drinking-four-attack-head-load-worker-held-articleshow-a1xt592"/>
        </item>
        <item>
            <title><![CDATA[പെരിന്തൽമണ്ണയിൽ പൊലീസുമായി ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികള്‍; പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു, 2 പേര്‍ കസ്റ്റഡിയിൽ]]></title>
            <link>https://www.asianetnews.com/crime-news/migrant-workers-attacked-police-two-people-in-custody-perinthalmanna-articleshow-akh3yn2</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/migrant-workers-attacked-police-two-people-in-custody-perinthalmanna-articleshow-akh3yn2</guid>
            <pubDate>Wed, 20 May 2026 23:47:02 +0530</pubDate>
            <description><![CDATA[&lt;p&gt;ഏറെ പണിപ്പെട്ടാണ് ഛത്തിസ് ഗഡ് സ്വദേശികളായ അലീഷ് തോപ്പര്&zwj;, അങ്കിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്&zwj; പെരിന്തല്&zwj;മണ്ണ സ്റ്റേഷനിലെ എസ് ഐ അന്&zwj;വറിന് പരിക്കേറ്റു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks39nw3khe2ys3dv7vjbxsyy,imgname-mixcollage-20-may-2026-11-46-pm-8149-1779301019763.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: മലപ്പുറം പെരിന്തല്&zwj;മണ്ണയില്&zwj; പൊലീസുമായി ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികള്&zwj;. പെരിന്തല്&zwj;മണ്ണ ടൗണില്&zwj; ഇതര സംസ്ഥാന തൊഴിലാളികള്&zwj; തമ്മില്&zwj; സംഘര്&zwj;ഷം നടക്കുന്നത് അറിഞ്ഞ് പൊലീസ് എത്തിയപ്പോളാണ് സംഭവം. രണ്ട് ഛത്തിസ്ഗഡ് സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെരിന്തല്&zwj;മണ്ണ ടൗണില്&zwj; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്&zwj; തമ്മില്&zwj; ഏറ്റുമുട്ടുന്നുണ്ടെന്ന് നാട്ടുകാരാണ് പോലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പോലീസിന് മുന്നിലും ഇരുവരും തമ്മിലടിച്ചു. കസ്റ്റഡിയിലെടുക്കാന്&zwj; ശ്രമിച്ചതോടെ പോലീസിന് നേരെ അസഭ്യവര്&zwj;ഷമായി. പിന്നാലെ ഏറ്റു മുട്ടി. ഏറെ പണിപ്പെട്ടാണ് ഛത്തിസ് ഗഡ് സ്വദേശികളായ അലീഷ് തോപ്പര്&zwj;, അങ്കിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്&zwj; പെരിന്തല്&zwj;മണ്ണ സ്റ്റേഷനിലെ എസ് ഐ അന്&zwj;വറിന് പരിക്കേറ്റു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/migrant-workers-attacked-police-two-people-in-custody-perinthalmanna-articleshow-akh3yn2"/>
        </item>
        <item>
            <title><![CDATA[സൗഹൃദം നടിച്ച് അയല്‍വാസിയായ വയോധികയുടെ കമ്മല്‍ വലിച്ചുപറിച്ച യുവാവ് പിടിയില്‍]]></title>
            <link>https://www.asianetnews.com/local-news/neighbor-snatches-gold-earing-of-senior-citizen-in-wayanad-held-articleshow-dt1v2vt</link>
            <guid isPermaLink="true">https://www.asianetnews.com/local-news/neighbor-snatches-gold-earing-of-senior-citizen-in-wayanad-held-articleshow-dt1v2vt</guid>
            <pubDate>Wed, 20 May 2026 07:56:19 +0530</pubDate>
            <description><![CDATA[&lt;p&gt;85 വയസ്സുള്ള കല്യാണിയുടെ വീട്ടില്&zwj; കയറി പ്രതി സനീഷ് തോമസ് കുശലന്വേഷണത്തിനെന്ന പേരില്&zwj; എത്തുകയും സംസാരിക്കുന്നതിനിടെ വയോധികയുടെ ഇരു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1k03f2ex3ghkmv5gjza6eg,imgname-earing-theft--1779243683298.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാനന്തവാടി: അയല്&zwj;വാസിയുടെ വീട്ടില്&zwj; കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മല്&zwj; വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പിടിയില്&zwj;. വള്ളിയൂര്&zwj;ക്കാവ് കാരത്തങ്കല്&zwj; വീട്ടില്&zwj; സനീഷ് തോമസ്(46)നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്. മാനന്തവാടിയിലെ ഒരു ജ്വല്ലറിയില്&zwj; വില്&zwj;പ്പന നടത്തിയ മോഷണ മുതല്&zwj; മഹസ്സര്&zwj; പ്രകാരം പൊലീസ് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി വൈകീട്ടോടെയായിരുന്നു സംഭവം. 85 വയസ്സുള്ള കല്യാണിയുടെ വീട്ടില്&zwj; കയറി പ്രതി സനീഷ് തോമസ് കുശലന്വേഷണത്തിനെന്ന പേരില്&zwj; എത്തുകയും സംസാരിക്കുന്നതിനിടെ വയോധികയുടെ ഇരു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു. ചെവിയില്&zwj; വേദനയനുഭവപ്പെട്ട വയോധിക ഇയാള്&zwj; വീട്ടില്&zwj;നിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകള്&zwj; പരിശോധിച്ചപ്പോള്&zwj; ഇടത് കാതിലെ കമ്മല്&zwj; കാണാനുണ്ടായിരുന്നില്ല. തുടര്&zwj;ന്ന് പൊലീസില്&zwj; പരാതിപ്പെടുകയായിരുന്നു. ഇന്&zwj;സ്പെക്ടര്&zwj; എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്&zwj; സബ് ഇന്&zwj;സ്പെക്ടര്&zwj; റെജി സ്&zwnj;കറിയയാണ് കേസില്&zwj; അന്വേഷണം നടത്തുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/neighbor-snatches-gold-earing-of-senior-citizen-in-wayanad-held-articleshow-dt1v2vt"/>
        </item>
        <item>
            <title><![CDATA[വിവാഹ നിശ്ചയം കഴിഞ്ഞ് നാല് ദിവസം മാത്രം, 22 കാരി അതിക്രൂരമായി കൊല്ലപ്പെട്ടു, തല ഇഷ്ടികയ്ക്ക് തകർത്ത് യുവാവ്]]></title>
            <link>https://www.asianetnews.com/local-news/just-four-days-after-engagement-woman-strangled-by-ex-lover-head-bashed-in-with-brick-articleshow-e5vhs00</link>
            <guid isPermaLink="true">https://www.asianetnews.com/local-news/just-four-days-after-engagement-woman-strangled-by-ex-lover-head-bashed-in-with-brick-articleshow-e5vhs00</guid>
            <pubDate>Wed, 20 May 2026 14:23:42 +0530</pubDate>
            <description><![CDATA[&lt;p&gt;മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8qjqfsceaa2n0x0efcyz5fk,imgname-fotojet---2025-10-29t142250.788-1761727987500.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്&zwnj;നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖ്&zwnj;നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വിജനമായ ഒരു വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശിവാനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.&lt;/p&gt;&lt;p&gt;ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഓഫീസിലെ ആവശ്യങ്ങൾക്കായി എന്ന് പറഞ്ഞാണ് ശിവാനി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ രാത്രി വൈകിയിട്ടും മകൾ തിരികെ എത്താതിരുന്നതിനെ തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സുശാന്ത് ഗോൾഫ് സിറ്റിയിലെ കാട്ടിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന വിവരമാണ് പൊലീസ് ഇവരെ അറിയിച്ചത്. തുടർന്ന് പൊലീസ് കാണിച്ച ചിത്രങ്ങളിൽ നിന്നും അമ്മയാണ് മൃതദേഹം ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ശിവാനിയുടെ പിതാവ് ഒരു ദിവസവേതന തൊഴിലാളിയും അമ്മ വീട്ടുജോലിക്കാരിയുമാണ്.&lt;/p&gt;&lt;p&gt;കേസ് അന്വേഷിക്കുന്നതിനായി പൊലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് നിരീക്ഷണ ഡാറ്റയും വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ അന്വേഷണത്തിനൊടുവിലാണ് ലഖ്&zwnj;നൗവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ബീഹാർ ചപ്ര സ്വദേശിയായ പ്രേം കുമാർ മാഞ്ചി എന്ന ഇരുപത്തിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് ശിവാനിയെ കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി അറിയാമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. എന്നാൽ കഴിഞ്ഞ ആറുമാസമായി ശിവാനിക്ക് അവളുടെ ഓഫീസിലെ സഹപ്രവർത്തകനായ മനീഷ് എന്നയാളുമായി ഉണ്ടായിരുന്ന സൌഹൃദം പ്രേമിനെ അസ്വസ്ഥനാക്കിയിരുന്നു. ശിവാനിയുടെ ഫോണിൽ ഇരുവരുടെയും ചിത്രങ്ങൾ കണ്ടതോടെ പ്രതി ദേഷ്യത്തിലായി. ശിവാനിയുടെ വിവാഹനിശ്ചയത്തിൽ തനിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ മനീഷുമായുള്ള അവളുടെ അടുപ്പം സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഞായറാഴ്ച രാവിലെ ശിവാനിയെ തന്റെ മോട്ടോർ സൈക്കിളിൽ കയറ്റി ആവാസ് വികാസ് കോളനിക്ക് സമീപമുള്ള വനമേഖലയിലേക്ക് പ്രേം കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് റബ്ബർ പൈപ്പ് ഉപയോഗിച്ച് ശിവാനിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം സിമന്റ് കട്ട ഉപയോഗിച്ച് അവളുടെ തല അടിച്ചുതകർത്തു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി ശിവാനിയുടെ മൊബൈൽ ഫോൺ പ്രതി അടുത്തുള്ള കനാലിലേക്ക് എറിഞ്ഞു കളഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച സിമന്റ് കട്ട കണ്ടെടുത്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അമിത് കുമാർ ആനന്ദ് വിശദമാക്കി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/just-four-days-after-engagement-woman-strangled-by-ex-lover-head-bashed-in-with-brick-articleshow-e5vhs00"/>
        </item>
        <item>
            <title><![CDATA[ചോരയിൽ കുളിച്ച് 74കാരി, പ്രതി പൂവൻകോഴി, കൊട്ടാരക്കരയിൽ കോഴിയുടെ ആക്രമണത്തിൽ 74കാരിക്ക് ഗുരുതര പരിക്ക്]]></title>
            <link>https://www.asianetnews.com/local-news/74-year-old-women-seriously-injured-in-rooster-attack-kollam-12-stiches-in-face-articleshow-fwqfg5u</link>
            <guid isPermaLink="true">https://www.asianetnews.com/local-news/74-year-old-women-seriously-injured-in-rooster-attack-kollam-12-stiches-in-face-articleshow-fwqfg5u</guid>
            <pubDate>Wed, 20 May 2026 10:32:37 +0530</pubDate>
            <description><![CDATA[&lt;p&gt;തലയിൽ കയറിയ ശേഷം തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1vw23wn90xztpmjfh90vh2,imgname-rooster-attack-1779252988028.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കടയിൽ പോയി മടങ്ങിയ 74 കാരിക്ക് നേരെ തലങ്ങും വിലങ്ങും ആക്രമണം. പ്രതിസ്ഥാനത്ത് പൂവൻ കോഴി. റോഷൻ ആൻഡ്രൂസിന്റെ സിനിമയുടെ കാര്യമല്ല. സംഭവം കൊട്ടാരക്കര പൂയപ്പള്ളിയിൽ പൂവൻ കോഴി നടത്തിയ ആക്രമണത്തിന് ഇര ഒരു പാവം വയോധികയാണ്. പൂവൻകോഴിയുടെ ആക്രമണത്തിൽ പരുക്കേറ്റ വയോധികയുടെ മുഖത്ത് 12 തുന്നലുകളാണ് വേണ്ടി വന്നത്. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ആണ് പൂവൻ കോഴിയുടെ ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കോഴിയുടെ ആക്രമണം. സമീപത്തെ കടയിൽ പോയി വീട്ടിലേക്കു മടങ്ങുമ്പോഴാണ് കോഴി ജോയിസിന് മേൽ ചാടി കയറിയത്. തലയിൽ കയറിയ ശേഷം തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി.&amp;nbsp;&lt;/p&gt;&lt;p&gt;ജോയ്സിന്റെ നിലവിളി കേട്ട് സമീപവാസി ഓടി എത്തി. അപ്പോഴേക്കും ജോയിസ് ചോരയിൽ കുളിച്ചു കഴിഞ്ഞു. അപ്പോഴും തലയിൽ കയറി നിന്നു പൂവൻകോഴി കൊത്തികൊണ്ടിരുന്നു. ഓടി എത്തി കോഴിയെ ഉടൻ തന്നെ ജോയ്സിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിലടക്കം കൊത്തേറ്റ ജോയിസിന്റെ മുറിവുകളിൽ 12 തുന്നൽ വേണ്ടി വന്നു. വീട്ടുകാർ പൂയപ്പള്ളിപൊലീസിൽ പരാതി നൽകിയെങ്കിലും കോഴിയെ കോടതി കേറ്റാൻ മനസില്ലാത്ത വിശാല മനസ്കനായ ജോയിസ് കോഴിയോട് ക്ഷമിക്കുകയായിരുന്നു. മുൻപും പൂവന്റെ കൊത്തിന് ഇരയാകേണ്ടി വന്നവർ തലനാരിഴയ്ക് രക്ഷപെട്ട സംഭവങ്ങളുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/74-year-old-women-seriously-injured-in-rooster-attack-kollam-12-stiches-in-face-articleshow-fwqfg5u"/>
        </item>
        <item>
            <title><![CDATA[ഒരാൾക്ക് കടന്നുപോകാൻ പാകത്തിൽ തുരന്ന ഭിത്തി, ആൾ അകത്തുകടന്നത് വൻ ആസൂത്രണത്തോടെ, വണ്ടൂരിൽ വെള്ളിയാഭരണ കടയിൽ മോഷണം]]></title>
            <link>https://www.asianetnews.com/crime-news/robbery-in-silver-shop-malappuram-articleshow-h94g14g</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/robbery-in-silver-shop-malappuram-articleshow-h94g14g</guid>
            <pubDate>Thu, 21 May 2026 00:04:32 +0530</pubDate>
            <description><![CDATA[&lt;p&gt;സമീപത്തെ മറ്റു സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വണ്ടൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. കൃത്യമായ ആസൂത്രണത്തോടെയുള്ള മോഷണം എന്നാണ് പോലീസിന്റെയും വിലയിരുത്തൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks3ahk5fnm3y55rbxhzb9frf,imgname-mixcollage-21-may-2026-12-01-am-3255-1779301928111.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: മലപ്പുറം വണ്ടൂരിൽ വെള്ളിയാഭരണ കടയിൽ മോഷണം. മാസ്കും തൊപ്പിയും വെച്ച കള്ളൻ അതിവിദഗ്ധമായാണ് കടയുടെ അകത്ത് കടന്നത്. രണ്ട് കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. വണ്ടൂർ പോലീസ് അന്വേഷണം തുടങ്ങി. സ്വർണാഭരണങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമല്ല, വെള്ളിയാഭരണ കടകൾക്കും രക്ഷയില്ല. കഴിഞ്ഞദിവസം രാത്രിയിലാണ് മലപ്പുറം വണ്ടൂരിലെ വെള്ളിയാഭരണ കടയിൽ കള്ളൻ എത്തിയത്. കടയുടെ ഭിത്തി തുരന്ന് അതിവിദഗ്ധമായാണ് കടയ്ക്ക് അകത്തു കയറിയത്.&lt;/p&gt;&lt;p&gt;ഒരാൾക്ക് ശ്രമകരമായി കടക്കാൻ പാകത്തിൽ ഭിത്തി പൊളിച്ചിട്ടുണ്ട്. ഡിസ്പ്ലേയിൽ ഉണ്ടായിരുന്ന വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. ഏകദേശം രണ്ട് കിലോയോളം വരുന്ന ആഭരണം മോഷണം പോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖത്തെ മാസ്കും തൊപ്പിയും കാരണം ആളെ തിരിച്ചറിയാൻ ആയിട്ടില്ല. സമീപത്തെ മറ്റു സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വണ്ടൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. കൃത്യമായ ആസൂത്രണത്തോടെയുള്ള മോഷണം എന്നാണ് പോലീസിന്റെയും വിലയിരുത്തൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/robbery-in-silver-shop-malappuram-articleshow-h94g14g"/>
        </item>
        <item>
            <title><![CDATA[ഗതാഗത നിയമ ലംഘനത്തിൽ വിഐപി വാഹനങ്ങളും, പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ, കൊച്ചിയിൽ 6 മാസത്തിനിടെ 64 നിയമലംഘനം]]></title>
            <link>https://www.asianetnews.com/local-news/traffic-rule-violation-vip-vehicles-in-black-list-including-police-and-political-leaders-articleshow-lhuyksi</link>
            <guid isPermaLink="true">https://www.asianetnews.com/local-news/traffic-rule-violation-vip-vehicles-in-black-list-including-police-and-political-leaders-articleshow-lhuyksi</guid>
            <pubDate>Wed, 20 May 2026 14:09:35 +0530</pubDate>
            <description><![CDATA[&lt;p&gt;കൊച്ചിയിൽ മാത്രം വിവിധ റോഡുകളിലായി സ്ഥാപിച്ച 64 ക്യാമറകളിൽ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ 60ഓളം വിഐപി വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcxcmx49vc6za4cj3t8nxpta,imgname-mvd--1--1766217905289.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാക്കനാട്: റോഡുകളിൽ ഗതാഗതനിയമ ലംഘനങ്ങളിൽ വിഐപി വാഹനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ. മന്ത്രിമാർ, എംപി, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ ക്യാമറ നിരീക്ഷണത്തിൽ കുടുങ്ങിയത്. ജില്ലയിലെ വിവിധ റോഡുകളിലായി സ്ഥാപിച്ച 64 ക്യാമറകളിൽ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ 60ഓളം വിഐപി വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. മുൻ വർഷങ്ങളിലെ കണക്കുകൾ ചേർത്ത് പരിശോധിക്കുമ്പോൾ ഇത് 180ഓളം വരുമെന്ന് അധികൃതർ പറയുന്നു.&lt;/p&gt;&lt;p&gt;മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്യൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗം എന്നിവയാണ് പ്രധാന നിയമ ലംഘനങ്ങൾ. ദേശീയ പാതകളിലെ ക്യാമറകളിലും നിരവധി വിഐപി വാഹനങ്ങൾ മുമ്പ് കുടുങ്ങിയിട്ടുണ്ട്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരുടേയും വാഹനങ്ങൾ വരെ പട്ടികയിലുണ്ടെന്നാണ് വിവരം. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്ന ചില വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിലായതായും കണ്ടെത്തിയിട്ടുണ്ട്. പല തവണ നോട്ടീസ് നൽകിയിട്ടും പിഴ അടയ്ക്കാതെയും ആവർത്തിച്ച് നിയമ ലംഘനം നടത്തിയതുമായ വാഹനങ്ങളെയാണ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള കാറും ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. ക്യാമറയിൽ നിയമ ലംഘനം പതിഞ്ഞ് ഇ-ചലാൻ തയ്യാറായാൽ പിന്നീട് ഇടപെടലുകൾക്ക് വലിയ സാധ്യതയില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. സോഫ്റ്റ്&zwnj;വെയർ അടിസ്ഥാനത്തിലുള്ള സംവിധാനമായതിനാൽ ആരെയും ഒഴിവാക്കാനാകില്ലെന്നാണ് വിശദീകരണം.&lt;/p&gt;&lt;p&gt;പിഴ കുടിശികയുള്ള വാഹനങ്ങൾക്ക് വാഹനം കൈമാറ്റം, രജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് പരിശോധന തുടങ്ങിയ സേവനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകും. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളിൽ പല ജനപ്രതിനിധികളും കുടിശിക പിഴ അടച്ചുതീർത്തതായും ഉദ്യോഗസ്ഥർ പറയുന്നു. സർക്കാരിലേക്കുള്ള കുടിശികയുള്ളവർക്ക് നാമനിർദേശ പത്രിക തള്ളപ്പെടാനുള്ള വ്യവസ്ഥയും ഇതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/traffic-rule-violation-vip-vehicles-in-black-list-including-police-and-political-leaders-articleshow-lhuyksi"/>
        </item>
        <item>
            <title><![CDATA[സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകൾ മാത്രം ലക്ഷ്യം, റെയിൽവേ ക്വാട്ടേഴ്സിൽ നിന്ന് കാണാതായത് ലക്ഷങ്ങളുടെ സ്വർണം, അറസ്റ്റ്]]></title>
            <link>https://www.asianetnews.com/local-news/government-employees-targetted-migrant-worker-held-for-theft-in-government-quarters-articleshow-o93cmx8</link>
            <guid isPermaLink="true">https://www.asianetnews.com/local-news/government-employees-targetted-migrant-worker-held-for-theft-in-government-quarters-articleshow-o93cmx8</guid>
            <pubDate>Fri, 22 May 2026 01:38:33 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശ്ശൂരിൽ നിന്നും ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്ത് വെച്ചാണ് പൊലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks625nnptxem6g5j6bzg8pnc,imgname-theft-arrest-1779393812150.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ കോട്ടേഴ്&zwnj;സുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന അന്യസംസ്ഥാന മോഷ്ടാവ് പൂജപ്പുര പൊലീസിന്&zwj;റെ പിടിയിലായി. കൊൽക്കത്ത സ്വദേശിയായ മുഹമ്മദ് പർവേഷ് നാദിർ അലി എന്നയാളാണ് അറസ്റ്റിലായത്. പൂജപ്പുരയിൽ റെയിൽവേ ഉദ്യോഗസ്ഥർ താമസിക്കുന്ന അൻവർ ഗാർഡൻസിലാണ് പ്രതി മോഷണം നടത്തിയത്. ഇവിടെ താമസക്കാരനായ, കൊട്ടാരക്കര സ്വദേശിയായ റെയിൽവേ എൻജിനീയറുടെ ക്വാർട്ടേഴ്&zwnj;സിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ കവർന്നത്. കഴിഞ്ഞ ഏപ്രിൽ 21-ന് റെയിൽവേ ഉദ്യോഗസ്ഥൻ പൂജപ്പുര സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.&amp;nbsp;&lt;/p&gt;&lt;p&gt;തൃശ്ശൂരിൽ നിന്നും ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്ത് വെച്ചാണ് പൊലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. കേരളത്തിന് പുറമെ തമിഴ്&zwnj;നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ താമസസ്ഥലങ്ങൾ കൃത്യമായി നിരീക്ഷിച്ചായിരുന്നു ഇയാൾ പ്രധാനമായും മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ നിലവിൽ മറ്റ് നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/government-employees-targetted-migrant-worker-held-for-theft-in-government-quarters-articleshow-o93cmx8"/>
        </item>
        <item>
            <title><![CDATA[മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: മുഖ്യ സൂത്രധാരൻ ബിലാൽ (ശ്രീകുമാർ) അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/crime-news/key-accused-arrested-in-kochi-sex-racket-case-articleshow-oiblygs</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/key-accused-arrested-in-kochi-sex-racket-case-articleshow-oiblygs</guid>
            <pubDate>Thu, 21 May 2026 23:11:31 +0530</pubDate>
            <description><![CDATA[കൊച്ചി മോഡലിംഗ് സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരനായ ബിലാൽ എന്ന ശ്രീകുമാർ അറസ്റ്റിലായി. മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി പെൺവാണിഭം നടത്തിയെന്നാണ് കേസ്. ഒന്നാം പ്രതി സിന്ധു പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ച് വിലപേശൽ നടത്തിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks5t1d4s1bvr22x8q6kx81gv,imgname-bilal-1779385283737.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; മോഡലിംഗ് സെക്സ് റാക്കറ്റ് കേസിൽ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാർ ആണ് പിടിയിലായത്. മുഖ്യ ആസൂത്രകൻ ശ്രീകുമാറെന്ന് പൊലീസ് പറയുന്നു. മോഡലിംഗിന്റെ മറവിൽ വിദേശത്ത് നടന്നത് പെൺവാണിഭമാണെന്നതിന് കൂടുതൽ തെളിവുകളും ലഭിച്ചു. മുഖ്യപ്രതി സിന്ധു, പെൺകുട്ടികളുടെ ചിത്രങ്ങൾ, ഇടപാടുകാർക്ക് അയച്ച് കൊടുത്ത്, വിലപേശൽ നടത്തി. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ അന്വേഷണ സംഘം ശേഖരിച്ചു. മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കൂട്ട ബലാത്സംഗത്തിന്&zwj;റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധുവാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്തു വിലപേശൽ നടത്തുന്നതിന്&zwj;റെ സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു. സിന്ധുവിനെ കേടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. ഇവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊമ്ടു പോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിന്&zwj;റെ ഫോണിലേക്ക് അയച്ചു. കേസിൽ 5 പ്രതികളാണുള്ളത്. ഒന്നും മൂന്നും നാലും പ്രതികൾ പിടിയിലായി. രണ്ടും അഞ്ചും പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി തുടങ്ങി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പരാതിക്കാരിയെ രണ്ടാം പ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചു. ശാരീരികവും മാനസീകവുമായി പീഡിപ്പിച്ച അഞ്ചാം പ്രതി പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സിന്ധുവിനെതിരെ കൂടുതൽ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെൺകുട്ടികളുടെ പേരിൽ ഇടപാടുകാരുമായി വിലപേശൽ നടത്തും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് കിട്ടിയത്. ഇടപാടുകാരിൽ ചിലരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പോലീസ് ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പൊലീസിന്&zwj;റെ പ്രതീക്ഷ.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/key-accused-arrested-in-kochi-sex-racket-case-articleshow-oiblygs"/>
        </item>
        <item>
            <title><![CDATA[മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; സിന്ധുവിനെതിരെ നിർണായക തെളിവ്, പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുള്ള വിലപേശലിന്‍റെ സ്ക്രീൻ ഷോട്ടുകൾ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/crime-news/modeling-sex-racket-crucial-evidence-against-sindhu-screenshots-of-bargain-involving-sending-pictures-of-girls-found-articleshow-soyrkt6</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/modeling-sex-racket-crucial-evidence-against-sindhu-screenshots-of-bargain-involving-sending-pictures-of-girls-found-articleshow-soyrkt6</guid>
            <pubDate>Thu, 21 May 2026 14:21:39 +0530</pubDate>
            <description><![CDATA[&lt;p&gt;മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക ദുബായിൽ ഇവന്&zwj;റ് മാനേജ്മെന്&zwj;റ് സ്ഥാപനം നടത്തുന്ന സിന്ധുവെന്ന് പൊലീസ് ഉറപ്പിക്കുന്നു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ നടത്തുന്നതിന്&zwj;റെ സ്ക്രീൻ ഷോട്ടുകള്&zwj; പൊലീസിന് ലഭിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4vncdn053ymj0ka221szpm,imgname-modeling-sex-racket-1779353432490.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ നടത്തുന്നതിന്&zwj;റെ സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് ലഭിച്ചത്. സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.&lt;/p&gt;&lt;p&gt;മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക ദുബായിൽ ഇവന്&zwj;റ് മാനേജ്മെന്&zwj;റ് സ്ഥാപനം നടത്തുന്ന സിന്ധുവെന്ന് പൊലീസ് ഉറപ്പിക്കുന്നു. മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സിന്ധുവിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം തേടുകയാണ്. സിന്ധുവിനെതിരെ തെളിവുകളായി വാട്സാപ്പ് ചാറ്റുകൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെൺകുട്ടികളുടെ പേരിൽ ഇടപാടുകാരുമായി വിലപേശൽ നടത്തും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് കിട്ടിയത്. ഇടപാടുകാരിൽ ചിലരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു.&lt;/p&gt;&lt;p&gt;യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധുവാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചതും സിന്ധു തന്നെ. കേസിൽ രണ്ട് സ്ത്രീകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. അതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പൊലീസിന്&zwj;റെ പ്രതീക്ഷ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/modeling-sex-racket-crucial-evidence-against-sindhu-screenshots-of-bargain-involving-sending-pictures-of-girls-found-articleshow-soyrkt6"/>
        </item>
        <item>
            <title><![CDATA[പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ പ്രമുഖൻ പാക് അധീന കശ്മീരിൽ വെടിയേറ്റ് കൊല്ലപ്പെട്ടു]]></title>
            <link>https://www.asianetnews.com/india-news/hamza-burhan-master-brain-behind-pulwama-terror-attack-killed-by-unknown-gunmen-in-pok-articleshow-u8v5n3q</link>
            <guid isPermaLink="true">https://www.asianetnews.com/india-news/hamza-burhan-master-brain-behind-pulwama-terror-attack-killed-by-unknown-gunmen-in-pok-articleshow-u8v5n3q</guid>
            <pubDate>Fri, 22 May 2026 03:06:33 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രിൻസിപ്പലായി ജോലി ചെയ്തു വരികയായിരുന്ന ബുർഹാനെ വ്യാഴാഴ്ച രാവിലെ കോളേജിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് അക്രമികൾ ലക്ഷ്യമിട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks675s2ae434nm04banzkc47,imgname--hamza-burhan-1779399058506.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി:2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ പാക് അധിനിവേശ കാശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. അർജുമന്ദ് ഗുൽസാർ ദാർ, ഡോക്ടർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഇയാൾ അൽ ബദർ ഭീകര സംഘടനയുടെ പ്രമുഖ കമാൻഡറായിരുന്നു. ജമ്മു കാശ്മീരിൽ നടന്ന നിരന്തരമായ ഭീകരപ്രവർത്തനങ്ങളിലെ പങ്കാളിത്തം മുൻനിർത്തി 2022 ഏപ്രിലിൽ ഇന്ത്യൻ സർക്കാർ ഇയാളെ ഒരു ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുൽവാമ ആക്രമണത്തിന് ശേഷം ഇയാൾ പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ഒരു അധ്യാപകനായി ആൾമാറാട്ടം നടത്തി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;ഇസ്ലാമാബാദിൽ നിന്നും ഏകദേശം 135 കിലോമീറ്റർ അകലെയുള്ള മുസാഫറാബാദിലെ ഗോജ്&zwnj;രയിലുള്ള ഒരു സ്വകാര്യ കോളേജിലെ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയായിരുന്ന ബുർഹാനെ വ്യാഴാഴ്ച രാവിലെ കോളേജിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് അക്രമികൾ ലക്ഷ്യമിട്ടത്. വളരെ അടുത്തേക്ക് എത്തിയ അക്രമികൾ ഇയാൾക്ക് നേരെ നിരവധി തവണ വെടിയുതിർത്തു. തലയ്ക്ക് മൂന്ന് തവണ വെടിയേറ്റ ബുർഹാനെ അതീവ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തെങ്കിലും തുടർന്ന് മരണപ്പെടുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;ആക്രമണത്തിന് ശേഷം മോട്ടോർ സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. അക്രമത്തിന് ഉപയോഗിച്ച ആയുധം പൊലീസ് വീണ്ടെടുത്തതായും ദൃക്&zwnj;സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. 1999ൽ ജമ്മു കാശ്മീരിലെ പുൽവാമയിലുള്ള രത്&zwnj;നിപോരയിൽ ജനിച്ച ഹംസ ബുർഹാൻ, നിയമപരമായ രേഖകളോടെയാണ് പാകിസ്ഥാനിലേക്ക് കടന്നതെന്നും അവിടെവച്ചാണ് അൽ ബദർ ഭീകര സംഘടനയിൽ ചേർന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം പാകിസ്ഥാനിലേക്ക് കടന്നതിന് ശേഷവും കശ്മീരിലെ യുവാക്കളെ അൽ ബദറിലേക്ക് ആകർഷിക്കുന്നതിനും ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കുന്നതിനും ഇയാൾ സജീവമായി നേതൃത്വം നൽകിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/hamza-burhan-master-brain-behind-pulwama-terror-attack-killed-by-unknown-gunmen-in-pok-articleshow-u8v5n3q"/>
        </item>
        <item>
            <title><![CDATA[സ്റ്റേഷനിലെത്തിയ ട്രെയിൻ ശുചീകരണത്തിടെ ബർത്തിന് താഴെ ലോഹപ്പെട്ടി, പരിശോധനയിൽ കണ്ടെത്തിയത് തലയില്ലാത്ത യുവതിയുടെ മൃതദേഹം]]></title>
            <link>https://www.asianetnews.com/crime-news/womans-beheaded-body-found-inside-train-coach-in-uttar-pradesh-cleaning-staff-finds-articleshow-vdivlq4</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/womans-beheaded-body-found-inside-train-coach-in-uttar-pradesh-cleaning-staff-finds-articleshow-vdivlq4</guid>
            <pubDate>Tue, 19 May 2026 17:04:53 +0530</pubDate>
            <description><![CDATA[&lt;p&gt;മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. പെട്ടിയിൽ ഉടൽ ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks004399hajenn0aattdjd2p,imgname-womans-beheaded-body-found-inside-train-coach-1779190336809.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്&zwnj;നൗ: ട്രെയിനിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം. ഉത്തർ പ്രദേശിലെ ലഖ്&zwnj;നൗവിലാണ് സംഭവം. ഛപ്രയിൽ നിന്ന് ലഖ്&zwnj;നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്&zwnj;സ്പ്രസിനുള്ളിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ട്രെയിൻ സ്റ്റേഷനിലെത്തിയ ശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി എസ് വൺ സ്ലീപ്പർ കോച്ചിൽ കയറിയ ശുചീകരണ തൊഴിലാളിയാണ് ഒരു ബർത്തിന് താഴെ സംശയാസ്പദമായ രീതിയിൽ ലോഹ പെട്ടിയും ബാഗും കിടക്കുന്നത് ശ്രദ്ധിച്ചത്. ഇതിൽ അസ്വാഭാവികത തോന്നിയ അദ്ദേഹം ഉടൻ തന്നെ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. താഴും താക്കോലും ഉപയോഗിച്ച് പൂട്ടിയിട്ട നിലയിലായിരുന്നു പെട്ടിയുണ്ടായിരുന്നത്.&lt;/p&gt;&lt;p&gt;വിവരമറിഞ്ഞയുടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും സംഭവസ്ഥലത്തേക്ക് എത്തി. കോച്ചിനുള്ളിൽ കണ്ടെത്തിയ പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ ഉടൽ ഭാഗം മാത്രം അതിനുള്ളിൽ കണ്ടെത്തിയത്. ഏതാണ്ട് മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. പെട്ടിയിൽ ഉടൽ ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്, എന്നാൽ അതിനടുത്ത് സൂക്ഷിച്ചിരുന്ന ബാഗ് തുറന്നപ്പോൾ അതിൽ പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ കൈകളും കാലുകളും കണ്ടെത്തുകയായിരുന്നു. നിലവിൽ മൃതദേഹം പോസ്റ്റ്&zwnj;മോർട്ടത്തിനായി അയച്ചിരിക്കുകയാണ്, ഒപ്പം കൊല്ലപ്പെട്ടതാരാണെന്ന് തിരിച്ചറിയാനുള്ള തീവ്രശ്രമത്തിലാണ് പൊലീസുള്ളത്.&lt;/p&gt;&lt;p&gt;മേയ് 17 ഞായറാഴ്ചയാണ് ഗോംതിനഗർ എക്&zwnj;സ്പ്രസിന്റെ എസ്&zwnj; വൺ കോച്ചിൽ നിന്ന് സംശയാസ്പദമായ രീതിയിൽ പെട്ടിയും ബാഗും കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ വിവിധ മാർഗങ്ങളിലൂടെ ശ്രമിച്ചെങ്കിലും ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്ന് പൊലീസ് വിശദമാക്കുന്നത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയെ തിരിച്ചറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും മറ്റ് നിയമപരമായ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകം ചെയ്തത് ആരാണെന്നും മൃതദേഹം ട്രെയിനിൽ ഉപേക്ഷിച്ചത് ആരാണെന്നും കണ്ടെത്താനായി റെയിൽവേ സ്റ്റേഷനുകളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൂടാതെ ഈ റൂട്ടിൽ യാത്ര ചെയ്ത യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും അടുത്തുള്ള ജില്ലകളിലും സംസ്ഥാനങ്ങളിലും ഈ പ്രായത്തിലുള്ള സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/womans-beheaded-body-found-inside-train-coach-in-uttar-pradesh-cleaning-staff-finds-articleshow-vdivlq4"/>
        </item>
        <item>
            <title><![CDATA[സംസ്കരിക്കാൻ മൃതദേഹം വിട്ടുനൽകിയില്ല, എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ട് ജനക്കൂട്ടം]]></title>
            <link>https://www.asianetnews.com/international-news/crowd-sets-ebola-hospital-tents-on-fire-in-dr-congo-articleshow-x2c26o5</link>
            <guid isPermaLink="true">https://www.asianetnews.com/international-news/crowd-sets-ebola-hospital-tents-on-fire-in-dr-congo-articleshow-x2c26o5</guid>
            <pubDate>Fri, 22 May 2026 03:54:25 +0530</pubDate>
            <description><![CDATA[&lt;p&gt;എബോള ബാധിതരുടെ മൃതദേഹങ്ങളിൽ നിന്നും രോഗം പടരാൻ വലിയ സാധ്യതയുള്ളതിനാൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സംസ്കാരം നടത്താവൂ എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krx3cc3kxbkaj5sb7hx63d96,imgname-ebolagettyimages-961320698-612x612-1779093090419.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. പ്രതിവിധികളില്ലാതെ എബോള വലിയ രീതിയിൽ പടർന്ന് പിടിച്ചതോടെയാണ് സംഭവം. മരിച്ച വ്യക്തിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയും എബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരെയും പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അവിശ്വാസവും ദേഷ്യവുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇറ്റൂരി പ്രവിശ്യയിലെ റാംപാര എന്ന നഗരത്തിൽ വ്യാഴാഴ്ചയാണ് ഈ അക്രമസംഭവം അരങ്ങേറിയത്. എബോള ബാധിച്ച് മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു പ്രാദേശിക ഫുട്ബോൾ കളിക്കാരന്റെ മൃതദേഹം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിട്ടുനൽകാൻ അധികൃതർ വിസമ്മതിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.&lt;/p&gt;&lt;p&gt;എബോള ബാധിതരുടെ മൃതദേഹങ്ങളിൽ നിന്നും രോഗം പടരാൻ വലിയ സാധ്യതയുള്ളതിനാൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സംസ്കാരം നടത്താവൂ എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, തങ്ങളുടെ പ്രിയപ്പെട്ടവന് അവസാന കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാത്തത് ക്രൂരതയാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കൾ കേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. അക്രമികൾ കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങൾ തല്ലിത്തകർക്കുകയും എബോള രോഗികൾക്കായി ഒരുക്കിയിരുന്ന ടെന്റുകൾക്ക് തീയിടുകയും ചെയ്തു.&lt;/p&gt;&lt;p&gt;അന്ന് സംസ്കരിക്കാൻ വെച്ചിരുന്ന ഒരു മൃതദേഹവും ടെന്റുകൾക്കൊപ്പം പൂർണ്ണമായി കത്തിയമർന്നു. സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസ് കണ്ണീർവാതകവും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തെങ്കിലും അക്രമികളെ തടയാൻ കഴിഞ്ഞില്ല. അക്രമം ഭയന്ന് സന്നദ്ധപ്രവർത്തകർ വാഹനങ്ങളിൽ അവിടെനിന്നും രക്ഷപ്പെട്ടു. കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/crowd-sets-ebola-hospital-tents-on-fire-in-dr-congo-articleshow-x2c26o5"/>
        </item>
        <item>
            <title><![CDATA[ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ഇറങ്ങാനാകാതെ കുടുങ്ങി, താഴയെത്തിച്ച് ഫയർഫോഴ്സ്, വിവാഹവാ​ഗ്ദാനം നിഷേധിച്ചത് കാരണം]]></title>
            <link>https://www.asianetnews.com/crime-news/suicide-threaten-youth-for-reject-marriage-request-articleshow-zyke6nq</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/suicide-threaten-youth-for-reject-marriage-request-articleshow-zyke6nq</guid>
            <pubDate>Wed, 20 May 2026 23:51:58 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും അവശനായ സോമശേഖറിനെ വേഗം ആശുപത്രിയിലാക്കിയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. അതുവരെയുള്ള ദൃശ്യങ്ങളെല്ലാം മത്സരിച്ച് ഫോണിൽ പകർത്തിയ സംതൃപ്തിയിൽ നാട്ടുകാരും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks39r942g46jq5w8k4nca5r5,imgname-mixcollage-20-may-2026-11-47-pm-3606-1779301098626.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെലങ്കാന: വിവാഹം കഴിക്കാനാവില്ലെന്ന് പെൺസുഹൃത്ത് പറഞ്ഞതിന്&zwj;റെ പേരിൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കർണാടകയിലെ അനേക്കൽ എന്ന സ്ഥലത്താണ് സംഭവം. ഉയരമേറിയ വൈദ്യുതി ടവറിന് മുകളിൽ നിലയുറപ്പിച്ച യുവാവിനെ താഴെയിറക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു ഉദ്യോഗസ്ഥർക്ക്. അനേക്കൽ താലൂക്കിലെ ചിന്നയ്യാൻപാളയത്തിലെ സോമശേഖറിന് ഒരു പ്രണയമുണ്ടായിരുന്നു. അതിനേക്കാളേറെ ഇഷ്ടമായിരുന്നു മദ്യത്തിനോടും മയക്കുമരുന്നിനോടും.&lt;/p&gt;&lt;p&gt;ഇത് തിരുത്തിക്കാൻ ആവുന്നിടത്തോളം ശ്രമിച്ചു പെൺസുഹൃത്ത്. നടക്കാതെ വന്നതോടെ സോമശേഖറിനോട് ഗുഡ് ബൈ പറ&zwnj;ഞ്ഞു. ഇതോടെ നിയന്ത്രണം വിട്ട സോമശേഖർ രണ്ടെണ്ണം അകത്താക്കി നേരെ യുവതിയുടെ വീട്ടിലെത്തി അടിച്ചുതകർത്തു! എന്നിട്ടും കലി തീരാതെ, വീടിനടുത്തുള്ള കൂറ്റൻ ഹൈ-വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിലേക്ക് വലിഞ്ഞുകയറി! പെൺസുഹൃത്ത് ഇവിടെ എത്തി തന്നോടുള്ള ഇഷ്ടം പറയണമെന്നായിരുന്നു ആവശ്യം&lt;/p&gt;&lt;p&gt;നാട്ടുകാരും സോമശേഖറിന്റെ അച്ഛനും വിളിച്ചറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. പിന്നാലെ ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരും. സോമശേഖറിനെ അനുനയിപ്പിക്കാനായി പെൺസുഹൃത്തിനെയും വിളിച്ചുവരുത്തി. ഒരുവിധം അനുനയിപ്പിച്ചപ്പോൾ അതാ അടുത്ത കടമ്പ, കയറാനേ അറിയൂ ഇറങ്ങാൻ അറിയില്ലെന്നായി സോമശേഖർ. പിന്നെ കാത്തില്ല,&amp;nbsp;&lt;/p&gt;&lt;p&gt;മൂന്ന് ഫയർ ആൻറ് റെസ്ക്യൂ ഉദ്യോഗസ്ഥ&zwnj;ർ സോമശേഖർ പോയ വഴിയേ കയറി. കപ്പി ഉറപ്പിച്ചു, വടം കെട്ടി, താഴെ വലയും ഒരുക്കി. മണിക്കൂറുകൾ പാടുപെട്ട് സോമശേഖറിനെ താഴെയിറക്കി. കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും അവശനായ സോമശേഖറിനെ വേഗം ആശുപത്രിയിലാക്കിയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. അതുവരെയുള്ള ദൃശ്യങ്ങളെല്ലാം മത്സരിച്ച് ഫോണിൽ പകർത്തിയ സംതൃപ്തിയിൽ നാട്ടുകാരും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/suicide-threaten-youth-for-reject-marriage-request-articleshow-zyke6nq"/>
        </item>
    </channel>
</rss>
