<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 06 Apr 2026 19:33:11 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/crime-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[വീഴ്ചകൾ മുതലെടുത്ത് അടുപ്പം നേടി, വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ വ്യവസായി അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/crime-news/blackmailed-with-private-video-female-customs-officer-raped-for-years-businessman-held-articleshow-19ibfub</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/blackmailed-with-private-video-female-customs-officer-raped-for-years-businessman-held-articleshow-19ibfub</guid>
            <pubDate>Mon, 06 Apr 2026 10:11:42 +0530</pubDate>
            <description><![CDATA[&lt;p&gt;കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാൾ പല നിയമലംഘനങ്ങളും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kng68yrx5v3gpvkk82cehbcw,imgname-female-customs-officer-raped-1775438691101.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ യുവവ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ ഇന്ദിരാ നഗറിലാണ് 36കാരനായ വ്യവസായി അറസ്റ്റിലായത്. കൃപലാനി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതി. ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇലക്ട്രോണിക് സാധനങ്ങൾ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന ബിസിനസുകാരനാണ് കൃപലാനി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാൾ പല നിയമലംഘനങ്ങളും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;കസ്റ്റംസ് വകുപ്പിൽ ജോലി ചെയ്തിരുന്ന പരാതിക്കാരിയുടെ ചില വീഴ്ചകൾ മുതലെടുത്താണ് ഇയാൾ ബ്ലാക്ക്മെയിലിങ് തുടങ്ങിയത്. പിന്നീട് ഇവരുടെ സഹപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെയും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുകയും ചെയ്തിരുന്നു. തുടക്കത്തിൽ പരാതിക്കാരിയുമായി പ്രണയം നടിച്ച് അടുത്തുകൂടിയാണ് ഇയാൾ ലൈംഗികമായി മുതലെടുപ്പ് തുടങ്ങിയത്. താൻ പറയുന്നത് കേട്ടില്ലെങ്കിൽ സ്വകാര്യ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഏകദേശം ഏഴ് വർഷത്തോളം കൃപലാനിയുടെ ഉപദ്രവം സഹിച്ച ശേഷമാണ് ഉദ്യോഗസ്ഥ യെലഹങ്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവം നടന്ന സ്ഥലം ഇന്ദിരാനഗർ പരിധിയിലായതിനാൽ പൊലീസ് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്.&lt;/p&gt;&lt;p&gt;കൃപലാനി ഇതിനുമുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. അയൽവാസികൾ വീട്ടിൽ കഞ്ചാവ് വളർത്തുന്നുണ്ടെന്നും രാത്രി വൈകി പാർട്ടി നടത്തുന്നുണ്ടെന്നും കാണിച്ച് ഇയാൾ ഇന്ദിരാനഗർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുക്കുന്നതിന് പകരം എൻസിആർ രജിസ്റ്റർ ചെയ്യുകയാണുണ്ടായത്. ഇതിൽ ദേഷ്യം തോന്നിയ കൃപലാനി പൊലീസിനോട് പ്രതികാരം ചെയ്യാൻ സ്വന്തം അമ്മയായ മഹേശ്വരിയെക്കൊണ്ട് 2025 ജൂൺ മാസത്തിൽ ഹൈക്കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യിച്ചു. തന്നെ ആരോ തട്ടിക്കൊണ്ടുപോയെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ചെന്നൈയിലെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കുകയായിരുന്നു.ഹൈക്കോടതിയുടെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ ചെന്നൈയിൽ നിന്ന് കണ്ടെത്തി കോടതിയിൽ ഹാജരാക്കി. ഇയാളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും പൊലീസിനെ കുടുക്കാൻ മനപൂർവം ഒളിവിൽ പോയതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതേത്തുടർന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കൃപലാനിയുടെ അമ്മയ്ക്ക് ഹൈക്കോടതി 2 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/blackmailed-with-private-video-female-customs-officer-raped-for-years-businessman-held-articleshow-19ibfub"/>
        </item>
        <item>
            <title><![CDATA[വിവാഹിതയായ സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന, പിന്നാലെ വിവാഹിതനായ സലൂൺ ഉടമയ്ക്ക് മർദ്ദനം]]></title>
            <link>https://www.asianetnews.com/crime-news/salon-owner-propose-married-employee-gets-brutual-beaten-up-by-women-family-articleshow-4csizbi</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/salon-owner-propose-married-employee-gets-brutual-beaten-up-by-women-family-articleshow-4csizbi</guid>
            <pubDate>Sat, 04 Apr 2026 15:00:33 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ പിരിച്ച് വിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവാഹിതൻ കൂടിയായ സലൂൺ ഉടമയെ യുവതിയും കുടുംബാംഗങ്ങളും ചേർന്നാണ് മർദ്ദിച്ചത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knbkmrpf7adtd4czy00j2wj2,imgname-bengaluru-salon-attack-1775284937421.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആവലഹള്ളി: ബിസ്കറ്റ് നൽകി സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയ സലൂൺ ഉടമയ്ക്ക് ക്രൂര മർദ്ദനം. ബെംഗളൂരുവിലാണ് സംഭവം. പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ പിരിച്ചുവിട്ടെന്ന് ആരോപണം ഉയർന്നതോടെ ക്രൂരമർദ്ദനമാണ് ഉടമയ്ക്ക് നേരെയുണ്ടായത്. ആവലഹള്ളിയിലെ സ്കിൻ ഷൈൻ ഫാമിലി സലൂണിലാണ് സംഭവം. ഇവിടെ ബ്യൂട്ടീഷ്യനായിരുന്ന സുഷമയോട് സലൂൺ ഉടമ മോഹൻ കുമാർ പ്രണയാഭ്യർത്ഥന നടത്തിയെന്നാണ് ആരോപണം. ഒരു ബിസ്കറ്റ് നൽകിയായിരുന്നു മോഹൻ പ്രൊപ്പോസ് ചെയ്തതെന്നും സംസാരമുണ്ട്. എന്നാൽ സുഷമ ഈ അഭ്യർത്ഥന നിരസിച്ചു.ഇതിന് പിന്നാലെ സുഷമയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെയാണ് പ്രശ്നങ്ങൾ വഷളായത്. സുഷമയുടെ ഭർത്താവും നാലഞ്ചു സുഹൃത്തുക്കളും സലൂണിലെത്തി മോഹൻ കുമാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഇത് തടയാൻ ശ്രമിച്ച മോഹന്റെ ഭാര്യ ശ്രീജയെയും സംഘം ആക്രമിച്ചു. ഇവരുടെ കഴുത്തിന് പിടിച്ചു തള്ളിയെന്നും പരാതിയുണ്ട്. സലൂണിലുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്മാറിയില്ല. ഈ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സലൂണിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതാണ് കേസിലെ പ്രധാന തെളിവ്. സംഭവത്തിന് ശേഷം സുഷമ, ഭർത്താവ്, ഒപ്പമുണ്ടായിരുന്നവർ എന്നിവർക്കെതിരെ ആവലഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഒളിവിൽപ്പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/salon-owner-propose-married-employee-gets-brutual-beaten-up-by-women-family-articleshow-4csizbi"/>
        </item>
        <item>
            <title><![CDATA[അവധിക്ക് വീട്ടിൽ വന്ന് മടങ്ങും വഴി ക്രൂരത, കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം റോഡിലിട്ട് കത്തിച്ച നിലയിൽ]]></title>
            <link>https://www.asianetnews.com/crime-news/government-school-teacher-was-brutally-hacked-to-death-in-kalaburagi-and-her-body-was-later-burnt-on-roadside-articleshow-56h1gmd</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/government-school-teacher-was-brutally-hacked-to-death-in-kalaburagi-and-her-body-was-later-burnt-on-roadside-articleshow-56h1gmd</guid>
            <pubDate>Mon, 06 Apr 2026 11:09:53 +0530</pubDate>
            <description><![CDATA[&lt;p&gt;ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്. ആഴ്ചയിൽ ഒരു ദിവസം കലബുറഗിയിലെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kngf7y2v3zhcn8qvdgfdkndv,imgname-government-school-teacher-murder-1775448094811.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കലബുറഗി: കർണാടകയിൽ സർക്കാർ സ്കൂൾ അധ്യാപികയെ മാരകായുധങ്ങൾ കൊണ്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ച് അക്രമികൾ.കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലുള്ള കൽമൂഡ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൽമൂഡ് ഗ്രാമത്തിലെ റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.57 വയസ്സുള്ള ജ്യോതി കപാലെയാണ് കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയിൽ താമസിക്കുന്ന ജ്യോതി ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സ്കൂളിലാണ് പഠിപ്പിച്ചിരുന്നത്. ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്. ആഴ്ചയിൽ ഒരു ദിവസം കലബുറഗിയിലെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. കലബുറഗിയിൽ നിന്ന് ബീദറിലേക്ക് തിരികെ പോകുന്ന വഴിയാണ് ജ്യോതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.&amp;nbsp;&lt;/p&gt;&lt;p&gt;കമലാപുരത്തിനടുത്തുള്ള കൽമൂഡ് എന്ന സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. അക്രമികൾ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ കമലാപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/government-school-teacher-was-brutally-hacked-to-death-in-kalaburagi-and-her-body-was-later-burnt-on-roadside-articleshow-56h1gmd"/>
        </item>
        <item>
            <title><![CDATA['ചവിട്ടി, മുടി പിടിച്ച് വലിച്ചു, ഐസ് കൊണ്ട് മുഖത്തിടിച്ചു'; കാസർകോ‍ട് 5ഉം 13ഉം വയസുള്ള കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത, രണ്ടാനച്ഛൻ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/crime-news/stepfathers-cruelty-to-5-and-13-year-old-children-in-kasaragod-stepfather-arrested-articleshow-8vmax9m</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/stepfathers-cruelty-to-5-and-13-year-old-children-in-kasaragod-stepfather-arrested-articleshow-8vmax9m</guid>
            <pubDate>Fri, 03 Apr 2026 12:42:45 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ടാനച്ഛൻ കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മർദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വർഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയം താമസിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn90xkwcwj6ny9x7tmj7fgvp,imgname-mixcollage-03-apr-2026-12-02-pm-9843-1775198195596.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാസർകോഡ്: കാസർകോട് ആറ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം. മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി അയൽവാസി, പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛൻ തന്നേയും നിരന്തരം മർദിക്കാറുണ്ടെന്ന് 13 വയസുകാരനായ മൂത്ത കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;കാസർകോട്ട് ആറ് വയസുകാരന് ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനം. മുടിക്ക് കുത്തിപ്പിടിച്ച് രണ്ടാനച്ഛൻ നിരന്തരം മർദ്ദിക്കുകയായിരുന്നു. അയൽവാസി മർദന ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവും മാതാവും മൂന്നുവർഷം മുമ്പ് വിവാഹമോചിതരായിരുന്നു. കോടതി നിർദേശ പ്രകാരം നാലുമാസം മുമ്പാണ് മൂന്നു കുട്ടികൾ മാതാവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. മൂന്ന് മാസമായി മർദനം തുടരുന്നുവെന്നും രണ്ടാനഛൻ ലഹരിക്ക് അടിമയാണെന്നും കുട്ടികളുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;രണ്ടാനഛൻ തന്നെയും നിരന്തരം മർദിക്കാറുണ്ടെന്ന് മൂത്ത കുട്ടിയും വെളിപ്പെടുത്തി. ചവിട്ടുകയും മുടി പിടിച്ച് വലിക്കുകയും ഐസ് കട്ട വച്ച് മുഖത്ത് കുത്തുകയും ചെയ്തെന്നും 13 വയസുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മർദ്ദനമേറ്റ ആറു വയസ്സുകാരൻ ചികിത്സയിലാണ്. രണ്ടാനച്ഛനായ ഷൗക്കത്തലിയെ കോടതി റിമാൻ്റ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/stepfathers-cruelty-to-5-and-13-year-old-children-in-kasaragod-stepfather-arrested-articleshow-8vmax9m"/>
        </item>
        <item>
            <title><![CDATA[സ്വകാര്യ കമ്പനികളിൽ നിന്ന് പിഎഫ്, ഇഎസ്ഐ പണം തിരിമറി, ഒരു കോടിയോളം രൂപ തട്ടി, മുൻ അക്കൗണ്ടന്റടക്കം 3 പേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/three-including-former-accountant-loot-pf-esi-among-loot-crores-held-in-waynad-articleshow-ggsn1ew</link>
            <guid isPermaLink="true">https://www.asianetnews.com/local-news/three-including-former-accountant-loot-pf-esi-among-loot-crores-held-in-waynad-articleshow-ggsn1ew</guid>
            <pubDate>Mon, 06 Apr 2026 14:30:27 +0530</pubDate>
            <description><![CDATA[&lt;p&gt;2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലാണ് തട്ടിപ്പ് നടന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kngzykfhmhgywwm2pqeqqkkh,imgname-attack-arrest-1775465614833.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സുൽത്താൻ ബത്തേരി: സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടിൽ, സി.ബി. പ്രവീൺ(26), സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയിൽ വീട്ടിൽ, ബേസിൽ വർഗീസ്(26), ബത്തേരി, പുന്നശ്ശേരിയിൽ വീട്ടിൽ, പി.ആർ. അശ്വിൻ രാജ്(25) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലാണ് തട്ടിപ്പ് നടന്നത്. പ്രവീണായിരുന്നു മൂന്ന് കമ്പനികളുടെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. ഉടമയെ തെറ്റിദ്ധരിപ്പിച്ച് ജി.എസ്.ടി എന്ന പേരിലും, തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ എന്നിവ തിരിമറി നടത്തിയുമാണ് ഒരു കോടി 16 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തത്.&lt;/p&gt;&lt;p&gt;ജി.എസ്.ടി തുകകളിൽ തിരിമറി കാണിച്ച് 70 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 58 ലക്ഷത്തോളം രൂപ പല തവണകളിലായി സുഹൃത്തുക്കളായ ബേസിൽ, വർഗീസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്ത് തട്ടിയെടുക്കുകയും ചെയ്&zwnj;തു. എം.ഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. ജി.എസ്.ടി വിഹിതം യഥാസമയം ജി.എസ്.ടി വകുപ്പിന് അടക്കാതെ കമ്പനിക്ക് നഷ്ടം വരുത്തുകയും ചെയ്തു. ഇതിൽ 35 ലക്ഷം രൂപ മാത്രമാണ് ഇയാൾ തിരികെ നൽകിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/three-including-former-accountant-loot-pf-esi-among-loot-crores-held-in-waynad-articleshow-ggsn1ew"/>
        </item>
        <item>
            <title><![CDATA[ബീഹാറിൽ നിന്ന് പിസ്റ്റളുകൾ വാങ്ങി, ഭാര്യയെ നടുറോഡിലിട്ട് കൊല്ലാൻ ഷൂട്ടിംഗ് അക്കാദമിയിൽ പരിശീലനം, കുറ്റപത്രവുമായി പൊലീസ്]]></title>
            <link>https://www.asianetnews.com/crime-news/bengaluru-techie-shoots-wife-in-middle-of-road-after-getting-trained-in-shooting-academy-articleshow-gig2410</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/bengaluru-techie-shoots-wife-in-middle-of-road-after-getting-trained-in-shooting-academy-articleshow-gig2410</guid>
            <pubDate>Mon, 06 Apr 2026 13:09:23 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതി ബാലമുരുകൻ ഭാര്യയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഷൂട്ടിംഗ് പരിശീലനം നേടിയതെന്ന് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kngvkydnvgsewhgrywyg55gj,imgname-techie-kills-wife-1775461071285.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ നടുറോഡിലിട്ട് വെടിവെച്ച് കൊന്ന കേസിൽ ഭർത്താവ് ബാലമുരുകനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തുന്നതിന് വേണ്ടി ഇയാൾ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള ഒരു ഷൂട്ടിംഗ് അക്കാദമിയിൽ പരിശീലനം നേടിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. കേസന്വേഷണം പൂർത്തിയാക്കിയ മാഗഡി റോഡ് പൊലീസ് അടുത്തിടെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. പ്രതി ബാലമുരുകൻ ഭാര്യയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഷൂട്ടിംഗ് പരിശീലനം നേടിയതെന്ന് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;ബാലമുരുകനും മറ്റ് പ്രതികളായ മൗലീഷ് കുമാർ, പെരിയസ്വാമി, രാഹുൽ, ഹരി, സൂര്യ എന്നിവരും മജെസ്റ്റിക്കിലെ ഒരു ലോഡ്ജിൽ വെച്ച് ഗൂഢാലോചന നടത്തി. ഇവിടെ വെച്ചാണ് ഭുവനേശ്വരിയെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയും സ്ഥലം തീരുമാനിക്കുകയും ചെയ്തത്. ഇതിനായി ബാലമുരുകൻ ബിഹാറിലെത്തി 80,000 രൂപയ്ക്ക് രണ്ട് പിസ്റ്റളുകൾ വാങ്ങി. സംശയം തോന്നാതിരിക്കാൻ ഒരു പിസ്റ്റൾ കൂട്ടുപ്രതിക്ക് നൽകി. ഇയാൾ അത് തമിഴ്&zwnj;നാട്ടിലേക്ക് കൊണ്ടുപോയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;2025 ഡിസംബർ 23-നാണ് 39-കാരിയായ ഭാര്യ ഭുവനേശ്വരിയെ ബാലമുരുകൻ കൊലപ്പെടുത്തിയത്. കേസിൽ തമിഴ്&zwnj;നാട് സ്വദേശിയായ ഭർത്താവ് സെൽവ ബാലമുരുകൻ, കൂട്ടാളികളായ അഭിമന്യു സിംഗ്, മൗലേഷ് കുമാർ, പെരിയസ്വാമി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ, ഹരീഷ്, സൂര്യ എന്നിവർ ഇപ്പോഴും ഒളിവിലാണ്. എല്ലാ പ്രതികൾക്കുമെതിരെ 495 പേജുള്ള കുറ്റപത്രം 24-ാമത് എസിഎംഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മാഗഡിക്ക് സമീപമായിരുന്നു കൊലപാതകം നടന്നത്. ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായിരുന്നു പ്രകോപനമായത്. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള നോട്ടീസ് കൈപ്പറ്റി ഒരു ആഴ്ചയ്ക്ക് ശേഷമായിരുന്നു കൊലപാതകം. ഏറെക്കാലം പിരിഞ്ഞുകഴിഞ്ഞ ശേഷമായിരുന്നു 39കാരിയായ ഭുവനേശ്വരി വിവാഹമോചനം ആവശ്യപ്പെട്ടത്. 2011ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. രണ്ട് കുട്ടികളാണ് ദമ്പതികൾക്കുള്ളത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/bengaluru-techie-shoots-wife-in-middle-of-road-after-getting-trained-in-shooting-academy-articleshow-gig2410"/>
        </item>
        <item>
            <title><![CDATA[രക്ഷകർത്താവെന്ന പേരിലെത്തി,നഴ്സറി സ്കൂളിൽ വടിവാളുമായി യുവാവിന്റെ ക്രൂരത, 4 പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടമായി, അറസ്റ്റ്]]></title>
            <link>https://www.asianetnews.com/crime-news/man-killed-four-children-in-a-machete-attack-inside-a-nursery-school-in-the-uganda-articleshow-gigh6sr</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/man-killed-four-children-in-a-machete-attack-inside-a-nursery-school-in-the-uganda-articleshow-gigh6sr</guid>
            <pubDate>Sat, 04 Apr 2026 14:27:38 +0530</pubDate>
            <description><![CDATA[&lt;p&gt;ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knbv9ddh3qdakf1y93x6vrtj,imgname-kids-1775292954033.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാംപാല: രക്ഷകർത്താവെന്ന രീതിയിൽ നഴ്സറി സ്കൂളിലേക്ക് കയറി. വടിവാളിന് കുട്ടികളെ ആക്രമിച്ച് യുവാവ്. ഉഗാണ്ടയിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്&zwnj;മെന്റ് പ്രോഗ്രാം സ്കൂളിൽ വ്യാഴാഴ്ചയാണ് അതിക്രൂരമായ ആക്രമണമുണ്ടായത്. നഴ്സറി സ്കൂളിലുള്ള കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാൾ നഴ്സറി കെട്ടിടത്തിൽ കയറിയത്. ചുമതലയിലുള്ള ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. നാല് കുട്ടികളും രണ്ട് മുതൽ മൂന്ന് വരെ വയസ്സ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്.&amp;nbsp;&lt;/p&gt;&lt;p&gt;സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ഈ ക്രൂരമായ ആക്രമണം നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 3 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന കാംപാലയിൽ ഇത്തരം ആക്രമണങ്ങൾ അസാധാരണമാണ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/man-killed-four-children-in-a-machete-attack-inside-a-nursery-school-in-the-uganda-articleshow-gigh6sr"/>
        </item>
        <item>
            <title><![CDATA[ഭർത്താവിന് പ്രായം 40, ഒത്തുപോകാനാവുന്നില്ല, കാമുകനൊപ്പം പോകാൻ 19കാരിക്ക് അനുമതി നൽകി കോടതി]]></title>
            <link>https://www.asianetnews.com/india-news/court-grants-19-year-old-bride-to-live-with-boyfriend-as-husband-age-40-articleshow-ifafyzd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/court-grants-19-year-old-bride-to-live-with-boyfriend-as-husband-age-40-articleshow-ifafyzd</guid>
            <pubDate>Mon, 06 Apr 2026 11:54:37 +0530</pubDate>
            <description><![CDATA[&lt;p&gt;കൌൺസിലിംഗ് അടക്കമുള്ള കോടതി നടപടികൾക്ക് ശേഷവും പങ്കാളിക്കൊപ്പം പോകണമെന്ന് യുവതി നിലപാട് തുടർന്നതോടെയാണ പ്രായപൂർത്തിയായ യുവതിയുടെ തീരുമാനം എടുക്കാനുള്ള അവകാശത്തിനൊപ്പം കോടതി നിന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcthgzm6tb0bkxctdnmj2vza,imgname-whatsapp-image-2025-12-19-at-10.59.25-am-1766122356358.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭോപ്പാൽ: നാൽപത് വയസുള്ള ഭർത്താവിനൊപ്പം ഒത്തുപോവാനാവുന്നില്ല. 19കാരിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് കോടതി. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയോർ ബെഞ്ചാണ് 19കാരിയായ വിവാഹിതയെ കാമുകനൊപ്പം പോകാൻ അനുവദിച്ചത്. ഭാര്യയെ മറ്റൊരു പുരുഷൻ തടഞ്ഞുവച്ചതായി ആരോപിച്ച് 40കാരൻ നൽകിയ പരാതിയിലാണ് കോടതി നടപടി. കൌൺസിലിംഗ് അടക്കമുള്ള കോടതി നടപടികൾക്ക് ശേഷവും പങ്കാളിക്കൊപ്പം പോകണമെന്ന് യുവതി നിലപാട് തുടർന്നതോടെയാണ പ്രായപൂർത്തിയായ യുവതിയുടെ തീരുമാനം എടുക്കാനുള്ള അവകാശത്തിനൊപ്പം കോടതി നിന്നത്. ഭാര്യയെ അനുജ് കുമാർ എന്നയാൾ തടഞ്ഞുവയ്ക്കുന്നതായി ആരോപിച്ചാണ് 19കാരിയുടെ ഭർത്താവ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. പൊലീസ് യുവതിയെ കണ്ടെത്തി കോടതിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;ഭർത്താവുമായി 21 വയസ് വ്യത്യാസം ഉണ്ടെന്നും ഇത് ദമ്പതികളെന്ന നിലയിലുള്ള ബന്ധത്തെ സാരമായി ബാധിക്കുന്നുവെന്നും പലപ്പോഴും അപമാനിതയായി അനുഭവപ്പെടുന്നുവെന്നുമാണ് 19കാരി കോടതിയെ അറിയിച്ചത്. തീരുമാനത്തിൽ പുനർ ചിന്തനം നടത്താൻ കോടതി സമയം നൽകിയെങ്കിലും 19കാരി പങ്കാളിക്കൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. 19കാരിയെ സംരക്ഷിക്കുമെന്ന് പങ്കാളിയും കോടതിയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ആനന്ദ് പാഥക്, ജസ്റ്റിസ് പുഷ്പേന്ദ്ര യാദവ് എന്നിവർ 19കാരിയെ പങ്കാളിക്കൊപ്പം അയച്ചത്. ആറ് മാസത്തോളം കോടതി 19കാരിയേയും പങ്കാളിയേയും നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/court-grants-19-year-old-bride-to-live-with-boyfriend-as-husband-age-40-articleshow-ifafyzd"/>
        </item>
        <item>
            <title><![CDATA[പെട്രോൾ പമ്പിന് സമീപം ചുറ്റിത്തിരി‍ഞ്ഞ് യുവാവ്, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചു, എംഡിഎംഎയുമായി പിടിയിലായത് ജാമ്യത്തിലിറങ്ങിയ പ്രതി]]></title>
            <link>https://www.asianetnews.com/crime-news/suspect-out-on-bail-caught-with-mdma-malappuram-articleshow-k2eb8dd</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/suspect-out-on-bail-caught-with-mdma-malappuram-articleshow-k2eb8dd</guid>
            <pubDate>Mon, 06 Apr 2026 19:33:07 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ടുവർഷം മുൻപ് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഷാഹുൽ ഹമീദും സഹോദരനും അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ വിൽപ്പനയിൽ ഷാഹുൽ ഹമീദ് സജീവമാകാൻ ശ്രമിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: രണ്ടുവർഷം മുൻപ് ലഹരി കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയിൽ സജീവമാകാൻ ശ്രമം. ഒടുവിൽ എംഡിഎംഎയുമായി പോലീസ് പിടിയിൽ. മലപ്പുറം ചങ്ങരംകുളത്താണ് നാട്ടുകാർ ചേർന്ന് ലഹരി വില്പനക്കാരനെ പോലീസിലേൽപ്പിച്ചത്. ചങ്ങരംകുളം നടുവട്ടത്തെ പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരാൾ ചുറ്റി തിരിയുന്നു. സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവിൽ നിന്നും 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.&amp;nbsp;&lt;/p&gt;&lt;p&gt;പട്ടാമ്പി സ്വദേശി ഷാഹുൽഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുൻപ് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഷാഹുൽ ഹമീദും സഹോദരനും അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ വിൽപ്പനയിൽ ഷാഹുൽ ഹമീദ് സജീവമാകാൻ ശ്രമിച്ചത്. ഷാഹുൽ ഹമീദിൻ്റെ ഇടപാടുകാരെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ചങ്ങരംകുളം പോലീസും, ഡാൻസാഫ് സംഘം ചേർന്നാണ് ലഹരി സംഘത്തിന് വലയൊരുക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/suspect-out-on-bail-caught-with-mdma-malappuram-articleshow-k2eb8dd"/>
        </item>
        <item>
            <title><![CDATA[സൗഹൃദം നടിച്ച് അപാർട്മെന്റിലേക്ക് വിളിച്ച് വരുത്തി, പാലാരിവട്ടത്ത് യുവാവിന് നേരിടേണ്ടി വന്നത് ക്രൂര മർദനം]]></title>
            <link>https://www.asianetnews.com/local-news/youth-allegedly-beaten-and-money-looted-in-kochi-articleshow-l2tfee0</link>
            <guid isPermaLink="true">https://www.asianetnews.com/local-news/youth-allegedly-beaten-and-money-looted-in-kochi-articleshow-l2tfee0</guid>
            <pubDate>Sun, 05 Apr 2026 21:56:09 +0530</pubDate>
            <description><![CDATA[&lt;p&gt;ആക്രമണത്തിൽ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മർദനത്തിന് ശേഷം സന്ദീപിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതികൾ പിടിച്ചെടുത്തു. അതിലെ വാലറ്റ് ആപ്പ് ഉപയോഗിച്ച് 24,757 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01keq7mh404vqjcpqk12seevsd,imgname-1000814536-1768158807167.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: സൗഹൃദം നടിച്ച് യുവാവിനെ അപാർട്മെന്റിലേക്ക് വിളിച്ച് വരുത്തി ക്രൂര മർദനത്തിനും മോഷണത്തിനും ഇരയാക്കി. പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ കെ വി സന്ദീപിനാണ് അതിക്രൂര മർദനത്തിന് ഇരയായത്. മാർച്ച് 30ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പാലാരിവട്ടം സ്വദേശിയായ മനു സൗഹൃദം നടിച്ച് സന്ദീപിനെ അപ്പാർട്മെന്റിലേക്കു വിളിച്ചു. എന്നാൽ അവിടേക്കെത്തിയ സന്ദീപിനെ കാത്തിരുന്നത് ആക്രമണ സംഘമായിരുന്നു. മനുവിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർ ചേർന്ന് സന്ദീപിനെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു.വയറ്റിൽ ചവിട്ടേറ്റും കൂട്ടമായി ആക്രമിക്കപ്പെട്ടും സന്ദീപ് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിൽ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മർദനത്തിന് ശേഷം സന്ദീപിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതികൾ പിടിച്ചെടുത്തു. അതിലെ വാലറ്റ് ആപ്പ് ഉപയോഗിച്ച് 24,757 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.&lt;/p&gt;&lt;p&gt;ഇതിന് പിന്നാലെ സന്ദീപിന്റെ പഴ്&zwnj;സിലുണ്ടായിരുന്ന 13,000 രൂപയും കവർന്നു. ഗുരുതരമായി പരുക്കേറ്റ സന്ദീപ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മനുവിനെയും കൂട്ടാളികളെയും കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/youth-allegedly-beaten-and-money-looted-in-kochi-articleshow-l2tfee0"/>
        </item>
        <item>
            <title><![CDATA[10 ലക്ഷം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ക്രൂരകൃത്യം; അരീക്കോട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍]]></title>
            <link>https://www.asianetnews.com/kerala-news/accused-of-murdering-wife-and-children-in-areekode-arrested-after-13-years-articleshow-lwr9lmi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/accused-of-murdering-wife-and-children-in-areekode-arrested-after-13-years-articleshow-lwr9lmi</guid>
            <pubDate>Sat, 04 Apr 2026 11:27:48 +0530</pubDate>
            <description><![CDATA[10 ലക്ഷം രൂപയുടെ ഇന്&zwj;ഷുറന്&zwj;സ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വര്&zwj;ഷത്തിന് ശേഷം പിടിയില്&zwj;. അരീക്കോട് സ്വദേശിയായ മുഹമ്മദ് ശരീഫ് അപകടമരണമെന്ന് വരുത്തിത്തീര്&zwj;ത്ത ക്രൂരകൃത്യത്തിന് ശേഷം ഒളിവില്&zwj; പോവുകയായിരുന്നു. കര്&zwj;ണാടകയില്&zwj; നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knbh348emajz97ptwjvxfpcq,imgname-shareef--1--1775282262286.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;ഇന്&zwj;ഷുറന്&zwj;സ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വര്&zwj;ഷത്തിന് ശേഷം പിടിയിലായി. അരീക്കോട് വാവൂര്&zwj; സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്&zwj;ണാടകയില്&zwj; നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളവട്ടൂര്&zwj; സ്വദേശി സാബിറ(21)യെയും അവരുടെ മക്കളായ ഫാത്തിമ ഫിദ(4)ഹൈഫ(2) എന്നിവരെയും ഭര്&zwj;ത്താവ് മുഹമ്മദ് ഷെരീഫ് പെരുമ്പറയിലെ പെരിങ്കടവ് പഞ്ചായത്ത് റോഡ് ജംഗ്ഷന് സമീപമുള്ള വെള്ളക്കുഴിയിലേക്ക് സ്&zwnj;കൂട്ടര്&zwj; ഓടിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. കുടുംബവുമൊത്ത് കോഴിക്കോട് നിന്ന് പെരുന്നാള്&zwj; വസ്ത്രങ്ങള്&zwj; വാങ്ങി വീട്ടിലേക്ക് വരുമ്പോള്&zwj; ടയര്&zwj; പഞ്ചറായി അപകടത്തില്&zwj;പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.&lt;/p&gt;&lt;p&gt;സംഭവത്തിന് രണ്ട് മാസം മുന്&zwj;പാണ് ഇയാള്&zwj; ഭാര്യയുടെ പേരില്&zwj; 10 ലക്ഷം രൂപയുടെ ഇന്&zwj;ഷുറന്&zwj;സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു ഈ ഹീനകൃത്യം നടത്തിയത്. 2013 ജൂലൈ 23ന് ഷരീഫിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്&zwj; ഇയാള്&zwj;ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് മാസം കൊണ്ട് വിചാരണ പൂര്&zwj;ത്തിയാക്കാന്&zwj; കോടതി നിര്&zwj;ദേശിച്ചെങ്കിലും ഷരീഫ് കോടതിയില്&zwj; ഹാജരാകാതെ മുങ്ങുകയായിരുന്നു. വയനാട്, ഗൂഡല്ലൂര്&zwj;, കണ്ണൂര്&zwj;, എടക്കര എന്നിവിടങ്ങളില്&zwj; ഇയാളെ കണ്ടതായി പലരും വെളിപ്പെടുത്തിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/accused-of-murdering-wife-and-children-in-areekode-arrested-after-13-years-articleshow-lwr9lmi"/>
        </item>
        <item>
            <title><![CDATA[മോഷ്ടിച്ചുവെന്ന് ആരോപണം, ഏഴ് വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ട് യുവാവ്, തണുത്ത് വിറച്ചുള്ള നിലവിളി പോലും കേൾക്കാതെ ക്രൂരത]]></title>
            <link>https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r</guid>
            <pubDate>Wed, 01 Apr 2026 12:42:47 +0530</pubDate>
            <description><![CDATA[&lt;p&gt;കുട്ടി നിലവിളിക്കുന്നത് പോലും പരിഗണിക്കാതെയാണ് യുവാവിന്റെ ക്രൂരത. യുവാവിന്റെ ഭീഷണിപ്പെടുത്തലിൽ കുട്ടി ഭയന്നുവിറയ്ക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3trykcrysmvv5v0e3d8ht9,imgname-uttar-pradesh-1775023979116.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാപുർ: മോഷണം ആരോപിച്ച് കുട്ടിയെ അഞ്ച് മണിക്കൂറോളം ഫ്രീസറിൽ പൂട്ടിയിട്ട യുവാവ്. ഉത്തർ പ്രദേശിലെ ഹാപൂറിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഡീപ് ഫ്രീസർ തുറന്ന് യുവാവ് കുട്ടിയെ ചോദ്യം ചെയ്യുന്നതും വീണ്ടും ഫ്രീസർ പൂട്ടിയിടുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹാപുറിൽ കാർ വർക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദ് എന്ന യുവാവാണ് 7 വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ടത്. വർക്ക്&zwnj;ഷോപ്പിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് സംശയിച്ചായിരുന്നു ഈ ക്രൂരത. കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പറയുന്നത്. നാട്ടുകാരനായ ഒരാളുടെ മകനാണ് ഏഴ് വയസുകാരൻ. കുട്ടി നിലവിളിക്കുന്നത് പോലും പരിഗണിക്കാതെയാണ് യുവാവിന്റെ ക്രൂരത. യുവാവിന്റെ ഭീഷണിപ്പെടുത്തലിൽ കുട്ടി ഭയന്നുവിറയ്ക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Shantidoot locked an innocent mere 7-year-old boy, in a deep freezer who probably doesn't even fully understand the meaning of theft, was accused of stealing by the shopkeeper, who, in the name of punishment, locked him inside a cold deep freezer.&amp;nbsp;pic.twitter.com/AsZLpo2lis&lt;/p&gt;&lt;p&gt;&mdash; Oxomiya Jiyori  (@SouleFacts) March 31, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ അവ്നീഷ് കുമാർ പറഞ്ഞു. ബിഎൻഎസ്എസ് 170 വകുപ്പ് പ്രകാരം പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആസാദിനെ ചൊവ്വാഴ്ച തന്നെ പിടികൂടി ജയിലിലടച്ചു എന്നാണ് പൊലീസ് വിശദമാക്കുന്നത്. മുഹമ്മദ് ആസാദിന് ആ പ്രദേശത്ത് ഒരു കാർ വർക്ക്&zwnj;ഷോപ്പുണ്ട്. കുട്ടിയും അതേ നാട്ടുകാരനാണ്. കുട്ടി സാധനങ്ങൾ മോഷ്ടിച്ചുവെന്ന് സംശയിച്ചാണ് ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r"/>
        </item>
        <item>
            <title><![CDATA[മുൻ മേയറുടെ ഭാര്യയും മകളും കൊല്ലപ്പെട്ടു, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തിരിമറി, മാസങ്ങൾക്ക് ശേഷം അന്വേഷണം]]></title>
            <link>https://www.asianetnews.com/international-news/mayors-wife-and-daughter-poisoned-with-ricin-at-christmas-dinner-double-murder-investigation-on-articleshow-npmtvst</link>
            <guid isPermaLink="true">https://www.asianetnews.com/international-news/mayors-wife-and-daughter-poisoned-with-ricin-at-christmas-dinner-double-murder-investigation-on-articleshow-npmtvst</guid>
            <pubDate>Thu, 02 Apr 2026 14:33:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഇവർ കഴിച്ച കൂൺ, മത്സ്യം എന്നിവയിൽ നിന്നാണ് ഭക്ഷ്യവിഷ ബാധയേറ്റതെന്നായിരുന്നു വിലയിരുത്തൽ. പോസ്റ്റ്മോർട്ടത്തിലും അസ്വാഭാവികതയുണ്ടായില്ല.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn6pe60jqr2en6mr6jmcbn9a,imgname-ricin-poison-italy-1775120095250.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പീട്രാകാറ്റെല്ല: ക്രിസ്തുമസ് ആഘോഷത്തിന് പിന്നാലെ മുൻമേയറുടെ ഭാര്യയും മകളും മരിച്ചതിന് പിന്നിൽ റിസിൻ എന്ന് കണ്ടെത്തൽ. പിന്നാലെ കൊലപാതക അന്വേഷണം ആരംഭിച്ച് പൊലീസ്. ഇറ്റലിയിലെ പീട്രാകാറ്റെല്ല നഗരത്തിൽ ഡിസംബറിൽ നടന്ന ക്രിസ്തുമസ് വിരുന്നിന് പിന്നാലെയാണ് മുൻ മേയറുടെ ഭാര്യ ആന്റൊണെല്ലാ ഡി ജെൽസിയും മകൾ സാറ ഡി വിറ്റയും അവശനിലയിലായത്. ഡിസംബർ 23ന് നടന്ന ക്രിസ്തുമസ് വിരുന്നിനിടെയായിരുന്നു ഇരുവർക്കും ശാരീരികാസ്വാസ്ഥ്യം നേരിട്ടത്. ഗുരുതരമായ ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ ചികിത്സ നൽകി ഇവരെ ആശുപത്രിയിൽ നിന്ന് വിട്ടു. ഇവർ കഴിച്ച കൂൺ, മത്സ്യം എന്നിവയിൽ നിന്നാണ് ഭക്ഷ്യവിഷ ബാധയേറ്റതെന്നായിരുന്നു വിലയിരുത്തൽ.&amp;nbsp;&lt;/p&gt;&lt;p&gt;എന്നാൽ ഡിസംബർ 24ഓടെ ഇരുവരുടേയും ആരോഗ്യനില മോശമാവുകയായിരുന്നു. പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ 50കാരിയായ അമ്മയും 15കാരിയായ മകളും മരണപ്പെടുകയായിരുന്നു. പിന്നാലെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനുമായിരുന്നില്ല. ഇതിന് ശേഷം സ്വിറ്റ്സർലണ്ടിലും ഇറ്റലിയിലുമായി നടത്തിയ തുടർ പരിശോധനയിലാണ് ഇരുവരുടേയും രക്തത്തിലെ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ആവണക്കിന്റെ കായയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന റിസിൻ എന്ന മാരക വിഷ വസ്തുവാണ് ഇരുവരുടേയും മരണത്തിന് കാരണമായത്. പിന്നാലെയാണ് സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;ഇവർക്കൊപ്പം മുൻ മേയറായ ജിയാനി ഡി വിറ്റയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും ചികിത്സയിലൂടെ 55കാരന് പൂർണമായി സുഖപ്പെട്ടിരുന്നു. ദമ്പതികളുടെ 19കാരിയായ മകൾ വിരുന്നിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ 19കാരിക്കും വിഷബാധയേറ്റിരുന്നില്ല. പീട്രാകാറ്റെല്ലയുടെ മുൻ മേയറും ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവും ട്രഷററുമാണ് ജിയാനി ഡി വിറ്റ. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും മരണപ്പെട്ടവർക്കെതിരെ എതിർപ്പുകളുണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളാണ് നിലവിൽ അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടത്തിലെ വീഴ്ചയുടെ പേരിൽ അഞ്ച് ആരോഗ്യ വിദഗ്ധർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 70 കിലോ ഭാരമുള്ള മനുഷ്യനെ അപായപ്പെടുത്താൻ 14 മില്ലിഗ്രാം റിസിൻ മാത്രമാണ് വേണ്ടി വരുന്നതെന്നാണ് ഫാർമ വിദഗ്ധർ വിശദമാക്കുന്നത്. പരിസ്ഥിതിയിലുള്ള ഏറ്റവും മാരകമായ വിഷങ്ങളിലൊന്നാണ് റിസിൻ.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/mayors-wife-and-daughter-poisoned-with-ricin-at-christmas-dinner-double-murder-investigation-on-articleshow-npmtvst"/>
        </item>
        <item>
            <title><![CDATA[എവറസ്റ്റ് കയറാനെത്തുന്ന വിനോദസഞ്ചാരികളെ ഭക്ഷണത്തിൽ വിഷം കലർത്തി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം, നടക്കുന്നത് വൻ ഇൻഷുറൻസ് തട്ടിപ്പ്]]></title>
            <link>https://www.asianetnews.com/international-news/mount-everest-guides-accused-of-poisoning-tourists-food-trigger-expensive-helicopter-rescues-insurance-scam-articleshow-nz91tad</link>
            <guid isPermaLink="true">https://www.asianetnews.com/international-news/mount-everest-guides-accused-of-poisoning-tourists-food-trigger-expensive-helicopter-rescues-insurance-scam-articleshow-nz91tad</guid>
            <pubDate>Thu, 02 Apr 2026 10:24:24 +0530</pubDate>
            <description><![CDATA[&lt;p&gt;വിനോദസഞ്ചാരികളെ നിർബന്ധിച്ച് ഹെലികോപ്റ്റർ ആംബുലൻസുകളിൽ കയറ്റുകയും തുടർന്ന് വ്യാജ മെഡിക്കൽ രേഖകളും ഫ്ലൈറ്റ് രേഖകളും ചമച്ച് അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പണം തട്ടിയെടുക്കുകയുമായിരുന്നു ഈ സംഘത്തിന്റെ രീതി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn68687wb6qk9fh2vn9497we,imgname-everest-summit-1775105155324.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാഠ്മണ്ഡു:എവറസ്റ്റ് കൊടുമുടിയിൽ വിനോദസഞ്ചാരികളെ ബോധപൂർവ്വം അസുഖബാധിതരാക്കി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. വളരെ രഹസ്യമായി സഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയാണ് വൻ തുകയുടെ രക്ഷാപ്രവർത്തനത്തിനുള്ള അവസരം സൃഷ്ടിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. കാഠ്മണ്ഡു പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 20 മില്യൺ ഡോളർ (ഏകദേശം 167 കോടി രൂപ)ന്റെ ഇൻഷുറൻസ് തട്ടിപ്പാണ് നടക്കുന്നത്. ആരോപണത്തിൽ ട്രെക്കിംഗ് കമ്പനി ഉടമകൾ അടക്കം 32 പേർക്കെതിരെ നേപ്പാൾ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻഷുറൻസ് തട്ടിപ്പിനായി എവറസ്റ്റ് ഗൈഡുകൾ വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ ബേക്കിംഗ് സോഡ കലർത്തി അവരെ അസുഖബാധിതരാക്കുന്നുവെന്നാണ് ആരോപണം. ബേക്കിംഗ് സോഡ കഴിക്കുന്നത് വഴി വിനോദസഞ്ചാരികൾക്ക് കഠിനമായ ദഹനപ്രശ്നങ്ങളും വയറുവേദനയും അനുഭവപ്പെടും. ഇത് ഉയർന്ന സ്ഥലങ്ങളിൽ ഉണ്ടാകുന്ന ആൾട്ടിറ്റ്യൂഡ് സിക്നസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വൻതുക ഈടാക്കുന്ന ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.&lt;/p&gt;&lt;h2&gt;32 പേർക്കെതിരെ കുറ്റപത്രം&lt;/h2&gt;&lt;p&gt;ട്രെക്കിംഗ് ഏജൻസി ഉടമകൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ, ആശുപത്രി എക്സിക്യൂട്ടീവുകൾ എന്നിവരടങ്ങുന്ന 32 പേർക്കെതിരെ നേപ്പാൾ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിനോദസഞ്ചാരികളെ നിർബന്ധിച്ച് ഹെലികോപ്റ്റർ ആംബുലൻസുകളിൽ കയറ്റുകയും തുടർന്ന് വ്യാജ മെഡിക്കൽ രേഖകളും ഫ്ലൈറ്റ് രേഖകളും ചമച്ച് അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പണം തട്ടിയെടുക്കുകയുമായിരുന്നു ഈ സംഘത്തിന്റെ രീതി.&lt;/p&gt;&lt;p&gt;ജനുവരി മുതൽ നടന്ന അന്വേഷണത്തിൽ മൂന്ന് പ്രമുഖ മൗണ്ടൻ റെസ്ക്യൂ കമ്പനികളിലെ ആറ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കമ്പനി മാത്രം നടത്തിയ 1248 രക്ഷാപ്രവർത്തനങ്ങളിൽ 171 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചതിനെത്തുടർന്ന് പല പ്രമുഖ അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളും നേപ്പാളിലെ ട്രെക്കിംഗ് സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് നിർത്തിവെച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പത്തുലക്ഷത്തിലധികം തൊഴിലവസരങ്ങൾ നൽകുന്ന നേപ്പാളിലെ ടൂറിസം മേഖലയിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഇതാദ്യമായല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തട്ടിപ്പുകൾ വർദ്ധിച്ച സാഹചര്യത്തിൽ പല പ്രമുഖ അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളും നേപ്പാളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് അടുത്തിടെ നിർത്തിവെച്ചിരുന്നു.&lt;/p&gt;&lt;p&gt;അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് 2018ൽ നേപ്പാൾ സർക്കാർ പുതിയ നിയമം കൊണ്ടുവന്നിരുന്നു. യാത്രയിലുടനീളം സഞ്ചാരികളുടെ ഉത്തരവാദിത്തം ടൂർ ഓപ്പറേറ്റർമാർക്കായിരിക്കുമെന്നും രക്ഷാപ്രവർത്തനത്തിന്റെയും ചികിത്സയുടെയും വിവരങ്ങൾ ടൂറിസം വകുപ്പിന് സമർപ്പിക്കണമെന്നും ഇതിൽ വ്യവസ്ഥ ചെയ്തിരുന്നു. എങ്കിലും, കുറ്റവാളികൾക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഇല്ലാത്തതിനാലാണ് ഈ തട്ടിപ്പ് ഇന്നും തുടരുന്നതെന്ന് നേപ്പാളിലെ സംഘടിത കുറ്റകൃത്യ അന്വേഷണ വിഭാഗം മേധാവി മനോജ് കുമാർ കെ.സി പറയുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/mount-everest-guides-accused-of-poisoning-tourists-food-trigger-expensive-helicopter-rescues-insurance-scam-articleshow-nz91tad"/>
        </item>
        <item>
            <title><![CDATA[മോഷണശേഷം അന്താരാഷ്ട്ര വിനോദയാത്ര, നൂറിലേറെ മോഷണക്കേസിൽ പ്രതിയായ വാക്കയിൽ അക്ബർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/used-loot-money-for-luxury-international-trips-accused-in-more-than-100-case-held-articleshow-q5illgr</link>
            <guid isPermaLink="true">https://www.asianetnews.com/local-news/used-loot-money-for-luxury-international-trips-accused-in-more-than-100-case-held-articleshow-q5illgr</guid>
            <pubDate>Thu, 02 Apr 2026 13:34:14 +0530</pubDate>
            <description><![CDATA[&lt;p&gt;ആഴ്ചകളോളം പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. നൂറ്റിപ്പത്തോളം മോഷണക്കേസുകളിലെ പ്രതിയാണ് അക്ബര്&zwj; എന്നാണ് പൊലീസ് വിശദമാക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn6kda2c83kjzz5nzgjfa36y,imgname-arrest-1775116920908.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: നൂറ്റിപത്തോളം മോഷണ കേസുകളിലെ പ്രതിയായ മധ്യവയസ്കനെ പൊലീസ് പിടികൂടി. മലപ്പുറം വഴിക്കടവ് പുവത്തിപൊയില്&zwj; സ്വദേശി വാക്കയില്&zwj; അക്ബറിനെയാണ് (56) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കാളികാവ് അമ്പലക്കുന്നിലെ വീട് കുത്തിപ്പൊളിച്ച് പണവും സ്വര്&zwj;ണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് പ്രതിയെ കാളികാവ് പൊലിസ് ഇന്&zwj;സ്&zwnj;പെക്ടര്&zwj; ഷാജിമോന്റെ നേതൃത്വത്തില്&zwj; അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്&zwj; 23ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലക്കുന്നിലെ വള്ളിപ്പാടന്&zwj; ഷാജഹാന്റെ മകള്&zwj; ഷിഫ്നയുടെ രണ്ടേകാല്&zwj; പവന്&zwj; സ്വര്&zwj;ണാഭരണങ്ങളും 47000 രൂപയും വീടിന്റെ വാതില്&zwj; കത്തിച്ച് അകത്തുകയറിയാണ് അലമാരയില്&zwj;നിന്ന് പ്രതി കവര്&zwj;ച്ച ചെയ്തത്. തുടര്&zwj;ന്ന് നിലമ്പൂര്&zwj; ഡിവൈ. എസ്.പി വി.കെ. വിശ്വംഭരന്&zwj; നായരുടെ നേതൃത്വത്തില്&zwj; പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.&lt;/p&gt;&lt;p&gt;സംഭവശേഷം ഒളിവില്&zwj; പോയ പ്രതി അട്ടപ്പാടിയില്&zwj; ഒളിവില്&zwj; കഴിയുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ആഴ്ചകളോളം പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. നൂറ്റിപ്പത്തോളം മോഷണക്കേസുകളിലെ പ്രതിയാണ് അക്ബര്&zwj; എന്നാണ് പൊലീസ് വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;മോഷണമുതലുകള്&zwj; വിറ്റ് ആഡംബര ജീവിതം നയിക്കുന്ന പ്രതി കഴിഞ്ഞ തവണ കൂട്ടുപ്രതികളോടൊപ്പം നേപ്പാളിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ജയില്&zwj;മോചിതനായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐമാരായ ടി അബ്ദുല്&zwj; റസാ ഖ്, അന്&zwj;വര്&zwj; സാദത്ത്, എസ്സി പി ഒ ക്ലിന്റ്&zwnj;റ് ജേക്കബ്, പ്രത്യേക അ ന്വേഷണ സംഘത്തിലെ സുനില്&zwj; മമ്പാട്, ടി നിബിന്&zwj;ദാസ്, ജിയോ ജേക്കബ്, സാബിറലി, പി സജി ഷ്, സജേഷ് സി, കെ. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്ര തിയെ പിടികൂടിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/used-loot-money-for-luxury-international-trips-accused-in-more-than-100-case-held-articleshow-q5illgr"/>
        </item>
        <item>
            <title><![CDATA[രണ്ടാമതും ഗർഭിണി, സ്ത്രീധനം പൂർണമായില്ലെന്ന് ആരോപിച്ച് അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് ഭർതൃവീട്ടുകാർ]]></title>
            <link>https://www.asianetnews.com/india-news/pregnant-daughter-in-law-set-on-fire-with-petrol-for-dowry-by-husband-and-parents-in-law-articleshow-qg5zosp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/pregnant-daughter-in-law-set-on-fire-with-petrol-for-dowry-by-husband-and-parents-in-law-articleshow-qg5zosp</guid>
            <pubDate>Sat, 04 Apr 2026 10:49:28 +0530</pubDate>
            <description><![CDATA[&lt;p&gt;മാർച്ച് 30ന് ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് ശ്വേതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ ഉടൻതന്നെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ഏപ്രിൽ ഒന്നിന് ശ്വേത മരണത്തിന് കീഴടങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knb76yxk2hy099jgrme7maf1,imgname-sorba-murder-1775271902131.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശിവമൊഗ്ഗ: ആവശ്യപ്പെട്ട സ്ത്രീധനം പൂർണമായി നൽകിയില്ല. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് മാസങ്ങൾ പിന്നിട്ടതോടെ മരുമകളെ പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തി ഭർതൃവീട്ടുകാർ. കർണാടകയിലെ സോറബ താലൂക്കിലെ ഉളവി ഹോബ്ലിയിലുള്ള ഹൊഡബട്ടെയിലാണ് അഞ്ച് മാസം ഗർഭിണിയായ മരുമകളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർതൃപിതാവും ഭർതൃമാതാവും ഉൾപ്പെടെ നാല് പേരെ സോറബ പൊലീസ് അറസ്റ്റ് ചെയ്തു. സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലെ നവീന്റെ ഭാര്യയും സ്റ്റാഫ് നഴ്സുമായിരുന്ന ശ്വേത (30) ആണ് കൊല്ലപ്പെട്ടത്. അഞ്ച് മാസം ഗർഭിണിയായിരുന്നു ശ്വേത. മാർച്ച് 30ന് ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് ശ്വേതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ ഉടൻതന്നെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ഏപ്രിൽ ഒന്നിന് ശ്വേത മരണത്തിന് കീഴടങ്ങി.&lt;/p&gt;&lt;p&gt;ശ്വേതയുടെ മരണത്തിന് പിന്നാലെ സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും സോറബ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഭർത്താവ് നവീന്റെ സഹോദരൻ ഹേമന്ത്, ഹേമന്തിന്റെ ഭാര്യ ദിവ്യ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ ഒന്നിന് മരിച്ച ശ്വേതയുടെ മൃതദേഹം ഏപ്രിൽ രണ്ടിന് സംസ്കരിച്ചു. സംസ്കാര ചടങ്ങുകൾ കഴിഞ്ഞയുടൻ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉളവി ഗ്രാമത്തിലെ മഞ്ജപ്പ-നാഗരത്ന ദമ്പതികളുടെ മകളാണ് ശ്വേത. ഉളവി ഡയഗ്നോസ്റ്റിക് സെന്ററിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. 2020ൽ വീട്ടുകാരുടെ സമ്മതത്തോടെയാണ് ഹൊഡബട്ടെ സ്വദേശിയായ നവീനെ ശ്വേത വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ നാല് വയസ്സുള്ള ഒരു മകളുണ്ട്.&lt;/p&gt;&lt;p&gt;ശ്വേതയ്ക്കും അവരുടെ വയറ്റിലുണ്ടായിരുന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും അനാഥയായ മകൾക്കും നീതി ലഭിക്കണമെന്നാണ് യുവതിയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്. ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ സ്ത്രീധനത്തിന്റെ പേരിൽ നടത്തിയ ഈ കൊലപാതകം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. സോറബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/pregnant-daughter-in-law-set-on-fire-with-petrol-for-dowry-by-husband-and-parents-in-law-articleshow-qg5zosp"/>
        </item>
        <item>
            <title><![CDATA['കേസ് ഒഴിവാക്കാം, 10,000 രൂപ തരാം മകളെ വീട്ടിലേക്ക് വിട്'; അറസ്റ്റിലായ യുവതിയോട് സബ് ഇൻസ്പെക്ടർ, പിന്നാലെ അറസ്റ്റ്]]></title>
            <link>https://www.asianetnews.com/web-specials-magazine/sub-inspector-arrested-for-allegedly-telling-arrested-woman-remove-her-from-case-if-she-let-her-daughter-go-home-articleshow-rlty92a</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/sub-inspector-arrested-for-allegedly-telling-arrested-woman-remove-her-from-case-if-she-let-her-daughter-go-home-articleshow-rlty92a</guid>
            <pubDate>Fri, 03 Apr 2026 16:11:22 +0530</pubDate>
            <description><![CDATA[മഹാരാഷ്ട്രയിലെ അകോലയിൽ സൈബർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ യുവതിയോട് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിലായി. കേസിൽ നിന്നും രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് രാജേഷ് ജാദവ് എന്ന ഉദ്യോഗസ്ഥൻ യുവതിയെ സമീപിച്ചത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9evz6masvj35gd20zgfwzs,imgname-sub-inspector-arrested-in-maharastra-1775212821716.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മ&lt;/strong&gt;ഹാരാഷ്ട്രയിലെ അകോലയിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള യുവതി തന്നെ ലൈംഗിക ബന്ധത്തിന് നി&zwj;ർബന്ധിച്ചുവെന്ന പരാതി ഉന്നയിച്ചതിനെ തുടർന്ന് പോലീസ് സബ് ഇന്&zwj;സ്പെക്ടർ രാജേഷ് ജാദവിനെ സസ്പെന്&zwj;റ് ചെയ്തു. പിന്നാലെ സിവിൽ ലൈൻസ് പോലീസ് സബ് ഇന്&zwj;സ്പെക്ടറായ രാജേഷിനെ ബുധനാഴ്ചയോടെ പോലീസ് അറസ്റ്റ് ചെയ്തു. 80 ലക്ഷത്തിന്&zwj;റെ സൈബർ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ യുവതിയാണ് പരാതിപ്പെട്ടതെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;സസ്പെൻഷൻ പിന്നാലെ അറസ്റ്റ്&lt;/strong&gt;&lt;/h2&gt;&lt;p&gt;അറസ്റ്റിലായ യുവതി പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു. ഈ സമയം സ്റ്റേഷൻ ഡ്യൂട്ടിയിലായിരുന്ന രാജേഷ് ജാദവ് ലോക്കപ്പിലുള്ള യുവതിയോട് തന്&zwj;റെ ആവശ്യം ഉന്നയിക്കുകയായിരുന്നു. വിചാരണ കാലാവധി കഴിഞ്ഞ യുവതിയോട് മകളെ തന്&zwj;റെ അടുത്തേക്ക് അയച്ചാൽ പതിനായിരം രൂപ നൽകാമെന്നും അവരെ കേസിൽ നിന്നും ഊരിക്കൊടുക്കാമെന്ന് പറഞ്ഞതായും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ രാജേഷിനെതിരെ ഭാരതീയ ന്യായ സംഹിത വച്ച് കേസെടുത്തു. പരാതി ലഭിച്ച അന്ന് രാത്രി തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്&zwj;റ് ചെയ്തെന്നും അകോല എസ്പി അർചിത് ചന്ദക് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Feminism Social (@fem.social)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ഒളിവിൽ നിന്നും അറസ്റ്റ്&lt;/strong&gt;&lt;/h3&gt;&lt;p&gt;പരാതി ലഭിച്ചെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും വ്യക്തമായതിന് പിന്നാലെ രാജേഷ് ജാദവ് ഒളിവിൽ പോയിയെന്ന് സ്റ്റേഷൻ സീനിയർ പോലീസ് ഇന്&zwj;സ്പെക്ടർ അനിൽ ജുലെ പറഞ്ഞു. പിന്നാലെ രാജേഷിനെ കണ്ടെത്തുന്നതിനായി മൂന്ന് പോലീസ് സംഘത്തെ നിയോഗിച്ചു. തുടർന്നാണ് ബുധനാഴ്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തത്. രാജേഷിന്&zwj;റെ ഭാര്യയിൽ നിന്നും ഒരു സ്ത്രീ പോലീസ് ഉദ്യോഗസ്ഥയിൽ നിന്നും നേരത്തെയും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നെന്നും ഇയാൾ വർഷങ്ങളായി നിരീക്ഷണത്തിലായിരുന്നെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ. ആഷാ മിർജേ പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/sub-inspector-arrested-for-allegedly-telling-arrested-woman-remove-her-from-case-if-she-let-her-daughter-go-home-articleshow-rlty92a"/>
        </item>
        <item>
            <title><![CDATA['അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ', ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ]]></title>
            <link>https://www.asianetnews.com/international-news/sandhu-ponnachan-nalayali-youth-appears-in-court-after-pedestrians-hit-by-car-in-britains-derby-articleshow-st70w5u</link>
            <guid isPermaLink="true">https://www.asianetnews.com/international-news/sandhu-ponnachan-nalayali-youth-appears-in-court-after-pedestrians-hit-by-car-in-britains-derby-articleshow-st70w5u</guid>
            <pubDate>Thu, 02 Apr 2026 09:59:48 +0530</pubDate>
            <description><![CDATA[&lt;p&gt;ഡെർബിയിലെ അൽവാസ്റ്റണിൽ താമസിച്ചിരുന്ന സന്ധു പൊന്നച്ചനെതിരെ വധശ്രമം ലക്ഷ്യമിട്ടുള്ള ആറ് ഗുരുതരമായ ശാരീരിക ഉപദ്രവങ്ങൾ,ഒരു വധശ്രമത്തിനുള്ള ശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മൂർച്ചയുള്ള ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn672m5n0dp0664appeq52d0,imgname-sandhu-ponnachan-1775103987893.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെർബി: നടപ്പാതയിലൂടെ പോയിരുന്നവരെ ഇടിച്ച് തെറിപ്പിച്ച മലയാളി യുവാവിനെ ബ്രിട്ടനിലെ ഡെർബി കോടതിയിൽ ഹാജരാക്കി. മലയാളിയും 36കാരനുമായ സന്ധു പൊന്നച്ചൻ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ ശനിയാഴ്ചയാണ് ഡെർബിയിൽ നടപ്പാതയിലൂടെ പോയിരുന്നവരെ ഇടിച്ച് തെറിപ്പിച്ചത്. കോടതിയിൽ തന്റെ പേരും വിവരവും മാത്രമാണ് സന്ധു പൊന്നച്ചൻ വിശദമാക്കിയത്. അപകടത്തേക്കുറിച്ചോ മറ്റ് വിവരങ്ങളേക്കുറിച്ചോ സന്ധു പൊന്നച്ചൻ കോടതിയിൽ സംസാരിച്ചില്ല. ഡെർബിയിലെ അൽവാസ്റ്റണിൽ താമസിച്ചിരുന്ന സന്ധു പൊന്നച്ചനെതിരെ വധശ്രമം ലക്ഷ്യമിട്ടുള്ള ആറ് ഗുരുതരമായ ശാരീരിക ഉപദ്രവങ്ങൾ,ഒരു വധശ്രമത്തിനുള്ള ശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മൂർച്ചയുള്ള ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സന്ധു പൊന്നച്ചനെ കോടതി റിമാൻഡ് ചെയ്തു. ഏപ്രിൽ 29നാണ് ഇയാളെ ഡെർബി ക്രൌൺ കോടതിയിൽ ഹാജരാക്കുക. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് താനായിരുന്നുവെന്ന് സന്ധു പൊന്നച്ചൻ കോടതിയിൽ വിശദമാക്കി.&lt;/p&gt;&lt;p&gt;ശനിയാഴ്ച രാത്രിയായിരുന്നു കാൽനടക്കാരായ ഏഴ് പേരെയാണ് സന്ധു പൊന്നച്ചന്റെ കറുത്ത നിറത്തിലെ സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പരിക്കേറ്റ 36നും 52നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാർക്കും മൂന്ന് സ്ത്രീകൾക്കും ഗുരുതരമായ പരിക്കുകളുണ്ടെങ്കിലും ആരുടെയും നില നിലവിൽ ജീവന് ഭീഷണിയുള്ളതല്ല. മൂന്ന് പേരെ ഇതിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയുണ്ടായ സംഭവം ഡെർബിയിലെ ജനങ്ങൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. നഗരത്തിലെ ഫ്രിറാർ ഗേറ്റിനെ സമീപത്തെ പബ്ബിന് പുറത്ത് വച്ചാണ് മലയാളി കൂടിയായ സന്ധു പൊന്നച്ചന്റെ കാർ നിരവധിപ്പേരെ ഇടിച്ച് തെറിപ്പിച്ചത്. അപകടം നടന്ന് ഏഴ് മിനിറ്റിനുള്ളിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;ഡെർബിഷെയർ പൊലീസുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്നും കോടതിയിൽ കേസ് അവതരിപ്പിക്കാൻ ആവശ്യമായ മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ജാനൈൻ മക്കിന്നി പറഞ്ഞു. ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നത് പൊതുതാൽപ്പര്യമുള്ള കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തിന് ശേഷം വധശ്രമത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച രാത്രി കുറ്റം ചുമത്തുന്നതുവരെ ചോദ്യം ചെയ്യുന്നതിനായി തടങ്കലിൽ വെച്ചിരിക്കുകയായിരുന്നു. ഇതൊരു ഭീകരവാദ പ്രവർത്തനമല്ലെന്നും പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശ്രിത വിസയിൽ ബ്രിട്ടനിലെത്തിയ 36കാരൻ വിവാഹമോചനത്തിന് ശേഷം തനിച്ചായിരുന്നു താമസമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/sandhu-ponnachan-nalayali-youth-appears-in-court-after-pedestrians-hit-by-car-in-britains-derby-articleshow-st70w5u"/>
        </item>
        <item>
            <title><![CDATA[ബാറിലെ വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ; കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്തി, 3 പേർ കസ്റ്റ‍ഡിയിൽ]]></title>
            <link>https://www.asianetnews.com/crime-news/youth-killed-at-kollam-kadakkal-two-in-custody-articleshow-uefk46m</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/youth-killed-at-kollam-kadakkal-two-in-custody-articleshow-uefk46m</guid>
            <pubDate>Sat, 04 Apr 2026 20:28:58 +0530</pubDate>
            <description><![CDATA[&lt;p&gt;വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികൾ പിൻതുടർന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്റെ താമസം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kncg21bcbp1398qbzkjdtvqr,imgname-mixcollage-04-apr-2026-08-28-pm-7770-1775314732396.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. വയല സ്വദേശിയായ ശരത് കുമാർ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിൽ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിൽ രണ്ട് പേർ കടയ്ക്കൽ പൊലീസിൻ്റെ&zwnj; കസ്റ്റഡിയിലായിട്ടുണ്ട്. ബാറിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശരത്തും പ്രതികളും തമ്മിൽ വാക്കു തർക്കം ഉണ്ടായി. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികൾ പിൻതുടർന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്റെ താമസം.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/youth-killed-at-kollam-kadakkal-two-in-custody-articleshow-uefk46m"/>
        </item>
        <item>
            <title><![CDATA[ശ്രീനാഥ് നേരിട്ടത് ക്രൂരപീഡനം: മഹേഷ് വടി കൊണ്ട് അടിക്കുന്നത് പതിവ്, മരണകാരണം ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം, പ്രതി റിമാൻഡിൽ]]></title>
            <link>https://www.asianetnews.com/crime-news/kodungaloor-special-school-inmate-sreenadh-murder-more-details-out-articleshow-ys2qr43</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/kodungaloor-special-school-inmate-sreenadh-murder-more-details-out-articleshow-ys2qr43</guid>
            <pubDate>Fri, 03 Apr 2026 12:44:01 +0530</pubDate>
            <description><![CDATA[&lt;p&gt;ഇൻക്വസ്റ്റ് നടപടികൾ നടക്കുമ്പോഴടക്കം ശ്രീനാഥിന്റെ ശരീരത്തിലെ മുറിവുകൾ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ഇന്നലെയാണ് ശ്രീനാഥിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്. അതിലാണ് ശ്രീനാഥിന്റെ ശരീരത്തിൽ ​ഗുരുതരമായ മുറിവുകളും പരിക്കുകളും ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn8w0ty6jc4atj15d7894gpt,imgname-mixcollage-03-apr-2026-10-38-am-948-1775193058246.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശ്ശൂർ: &amp;nbsp;കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി ശ്രീനാഥ് കൊല്ലപ്പെട്ടത് അതിക്രൂര മർദ്ദനമേറ്റെന്ന് പൊലീസ്. സ്പെഷ്യൽ സ്കൂളിലെ കെയർടേക്കറായ മഹേഷ്, വടിയും പ്ലാസ്റ്റിക് കേബിളുകളും ഉപയോഗിച്ച് ശ്രീനാഥിനെ മർദ്ദിച്ചു. പിടിയിലായ മഹേഷിന് ക്രിമിനൽ പശ്ചാത്തലം ഉള്ളതായും പോലീസ് പറയുന്നു. ഇതിനിടെ ഇവിടുത്തെ അന്തേവാസികളെ കെയർടേക്കർമാർ മർദ്ദിക്കുന്നത് പതിവായിരുന്നു എന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി.&lt;/p&gt;&lt;p&gt;കൊടുങ്ങല്ലൂർ ടൗണിൽ വടക്കേ നടയിലുള്ള ഇരുനില വീട്ടിൽ പാർപ്പിച്ചിരുന്നത് ഒമ്പതോളം ഭിന്നശേഷിക്കാരെ. കൊടുങ്ങല്ലൂർ സ്വദേശിയായ ബോബിയും ഭാര്യയും ചേർന്നാണ് സ്ഥാപനം നടത്തിയിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പാലക്കാട് കണ്ണംപ്ര സ്വദേശിയായ ശ്രീനാഥ് ഇവിടെ എത്തുന്നത്. ഓട്ടിസം ബാധ്യതനായ ശ്രീനാഥ് കെയർടേക്കർ മഹേഷിൽ നിന്ന് നേരിട്ട് കണ്ണില്ലാത്ത ക്രൂരത. ശരീരത്തിൽ ആകെ പ്ലാസ്റ്റിക് കേബിൾ കൊണ്ട് മർദ്ദിച്ച പാടുകൾ . ഭിന്നശേഷിക്കാരായ അന്തേവാസികളെ മഹേഷ് വടി ഉപയോഗിച്ച് തല്ലി ചതച്ചിരുന്നതായും പോലീസ് പറയുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;ഇൻക്വസ്റ്റിനിടെ ശ്രീനാഥിന്റെ ശരീരത്തിലെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നു. സംഭവത്തിന് പിന്നാലെ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നാട്ടുകാർ രംഗത്തെത്തി. ഇവിടത്തെ അന്തേവാസികളെ കേട്ടേക്കർമാർ മർദ്ദിക്കുന്നത് പതിവ് സംഭവമാണെന്നും പോലീസിൽ പലതവണ പരാതിപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.&lt;/p&gt;&lt;p&gt;എന്നാൽ ആരോപണങ്ങൾ തള്ളുകയാണ് സ്പെഷ്യൽ സ്കൂളിന്റെ നടത്തിപ്പുകാർ. മുൻപ് ഇവിടെ പാർപ്പിച്ചിരുന്ന ഭിന്നശേഷിക്കാരൻ ആയ ഒരാൾ മരണപ്പെട്ടിരുന്നു. ഈ മരണത്തിൽ അടക്കം അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശ്രീനാഥിന്റെ കൊലപാതകത്തിൽ പിടിയിലായ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ മഹേഷ് കളവു കേസിലെയും പ്രതിയാണ്&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/kodungaloor-special-school-inmate-sreenadh-murder-more-details-out-articleshow-ys2qr43"/>
        </item>
    </channel>
</rss>
