<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 04 Dec 2025 18:26:38 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/election" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[മമതയ്ക്കെതിരെ ബിജെപിയുടെ യോർക്കർ! ബിജെപി സ്ഥാനാർത്ഥിയാകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെത്തുമെന്ന് അഭ്യൂഹം]]></title>
            <link>https://www.asianetnews.com/election/mohammed-shami-may-contest-in-lok-sabha-election-in-bjp-ticket-apn-sa22i3</link>
            <guid isPermaLink="true">https://www.asianetnews.com/election/mohammed-shami-may-contest-in-lok-sabha-election-in-bjp-ticket-apn-sa22i3</guid>
            <pubDate>Sat, 09 Mar 2024 06:25:49 +0530</pubDate>
            <description><![CDATA[&lt;p&gt;ദേശീയ മാധ്യമങ്ങളിലെ വാർത്തകൾ ശരിയെങ്കിൽ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ബാസിർഹട്ടിൽ മുഹമ്മദ് ഷമി ബിജെപി സ്ഥാനാർത്ഥിയാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hkpc1829qw8db6f449xad97p,imgname-shami-2-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹം. ബംഗാളിൽ നിന്ന് ഷമി മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. ഷമിയോ ബിജെപിയോ വാർത്ത നിഷേധിച്ചിട്ടില്ല. ഷമിയെ മുന്നിൽ നിർത്തി മമതയ്ക്കെതിരെ ബിജെപി യോർക്കർ. ദേശീയ മാധ്യമങ്ങളിലെ വാർത്തകൾ ശരിയെങ്കിൽ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ബാസിർഹട്ടിൽ മുഹമ്മദ് ഷമി ബിജെപി സ്ഥാനാർത്ഥിയാകും. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ഷമിക്ക് സീറ്റ് വാഗ്ദാനം ചെയ്തെന്നാണ് വാർത്തകൾ.&lt;/p&gt; &lt;p&gt;'കണ്ണൂരിൽ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കും'; മുൻ കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം&lt;/p&gt; &lt;p&gt;2009 മുതൽ തൃണമൂലിന്റെ കൈവശമുള്ള ബാസിർഹട്ടിൽ കഴിഞ്ഞ തവണ ബിജെപി തോറ്റത് മൂന്നര ലക്ഷം വോട്ടുകൾക്കാണ്. യുപി സ്വദേശിയായ ഷമി, ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായാണ് കളിക്കുന്നത്. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ഡ്രെസ്സിംഗ് റൂമിലെത്തിയ പ്രധാനമന്ത്രി ഷമിയെ പ്രത്യേകം ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചത് ചർച്ചയായിരുന്നു. ഇന്ത്യൻ പേസർ ശസ്ത്രക്രിയക്ക് വിധേയനായപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ മോദി ആശംസകൾ നേർന്നതും അപൂർവ്വ നടപടിയായി. ഷമിക്ക് അർജുന പുരസ്കാരം ലഭിച്ചതും ഇത്തവണയാണ്. ഷമിയുടെ പേരിൽ ജന്മനാട്ടിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്ർറെ പ്രഖ്യാപനവും വാർത്തയായിരുന്നു.&lt;/p&gt; &lt;p&gt;ലോകകപ്പിലെ ഉജ്വല പ്രകടനത്തിന് ശേഷം പരിക്ക് കാരണം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഷമി. സ്റ്റാർ പേസറുടെ തിരിച്ചുവരവ് ജൂണിന് മുൻപുണ്ടാകില്ലെന്ന റിപ്പോട്ടുകൾക്കിടെയാണ് പുതിയ അഭ്യൂഹങ്ങൾ.&lt;/p&gt; &lt;p&gt;കട്ടപ്പന ഇരട്ടക്കൊല, അടിമുടി ദുരൂഹത, വീടിന്റെ തറ പൊളിക്കാൻ നീക്കം, പൊലീസെത്തിയപ്പോൾ പൂട്ടിയിട്ട നിലയിൽ 2പേ&zwj;ര്&zwj;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election/mohammed-shami-may-contest-in-lok-sabha-election-in-bjp-ticket-apn-sa22i3"/>
        </item>
        <item>
            <title><![CDATA[കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്]]></title>
            <link>https://www.asianetnews.com/other-states-election/minister-letter-to-railway-board-chairman-to-allow-special-coach-for-players-going-to-sports-competitions-smxvr9</link>
            <guid isPermaLink="true">https://www.asianetnews.com/other-states-election/minister-letter-to-railway-board-chairman-to-allow-special-coach-for-players-going-to-sports-competitions-smxvr9</guid>
            <pubDate>Thu, 14 Nov 2024 17:24:45 +0530</pubDate>
            <description><![CDATA[&lt;p&gt;എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ സാധിക്കുന്നില്ല.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jcn8crk1dv8wgzgk58v5t5mc,imgname-v-abdurahiman.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേരളത്തിൽ നിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് &amp;nbsp;കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് കത്തയയ്ക്കുകയും ചെയ്തു. നിലവിൽ ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ ട്രെയിൻ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ സാധിക്കുന്നില്ല.&amp;nbsp;&lt;/p&gt; &lt;p&gt;അടിയന്തിര സാഹചര്യങ്ങളിൽ കായികതാരങ്ങൾക്ക് യാത്രയ്ക്ക് പ്രത്യേക കോച്ച് അനുവദിക്കുകയും എമർജൻസി ക്വാട്ടയിൽ പരമാവധി റിസർവേഷൻ ലഭ്യമാക്കുകയും വേണം. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു. &amp;nbsp;യാത്ര ചെയ്യാൻ റിസര്&zwj;വേഷൻ ടിക്കറ്റ് കിട്ടാത്തതിനെ തുടര്&zwj;ന്ന് കേരള സ്കൂള്&zwj; ബാഡ്മിന്&zwj;റ ടീമിന്&zwj;റെ യാത്ര പ്രതിസന്ധിയ പുറത്തുവന്നിരുന്നു. ടിക്കറ്റ് കിട്ടാതെ 20 താരങ്ങളും ടീം ഒഫീഷ്യല്&zwj;സും എറണാകുളം റെയില്&zwj;വെ സ്റ്റേഷനിൽ കാത്തു നില്&zwj;ക്കുകയാണ്. പെണ്&zwj;കുട്ടികളും ആണ്&zwj;കുട്ടികളും അടങ്ങുന്ന 20ഓളം പേരാണ് ദേശീയ സ്കൂള്&zwj; ബാഡ്മിന്&zwj;റണ്&zwj; മത്സരത്തിൽ പങ്കെടുക്കുന്നതിനായി പോകുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;ഈ മാസം 17ന് ഭോപ്പാലിൽ വെച്ചാണ് ദേശീയ സ്കൂള്&zwj; ബാഡ്മിന്&zwj;റണ്&zwj; മത്സരം. സൂചികുത്താനിടമില്ലാത്ത ജനറല്&zwj; കംപാര്&zwj;ട്ട്മെന്&zwj;റുകളിൽ കുട്ടികളെ കൊണ്ടുപോകുന്നത് സുരക്ഷിതവുമല്ല. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പോ സ്പോര്&zwj;ട്സ് വകുപ്പോ ബന്ധപ്പെട്ടിട്ടില്ലെന്ന് അധ്യാപകര്&zwj; പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വാര്&zwj;ത്താ കുറിപ്പ്. വിഷയത്തിൽ സര്&zwj;ക്കാര്&zwj; അടിയന്തരമായി ഇടപെട്ട് യാത്രാസൗകര്യം ഒരുക്കി നൽകിയില്ലെങ്കില്&zwj; താരങ്ങള്&zwj;ക്ക് ദേശീയ ചാംപ്യന്&zwj;ഷിപ്പിന് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുക. സംസ്ഥാന സ്കൂള്&zwj; ബാഡ്മിന്&zwj;റണ്&zwj; ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഇവര്&zwj;ക്ക് വിദ്യാഭ്യാസ വകുപ്പാണ് ടിക്കറ്റ് ഒരുക്കി നൽകേണ്ടിയിരുന്നത്. സംസ്ഥാന സ്കൂള്&zwj; ഗെയിംസ് കഴിഞ്ഞ് അധികം ദിവസം ആകാത്തതിനാൽ തന്നെ അവസാന നിമിഷം ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നറിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കിയില്ലെന്നാണ് ആരോപണം.&lt;/p&gt; &lt;p&gt;മാനേജരടക്കം 24 പേർക്കാണ് ഭോപ്പാലിലേക്ക് ടിക്കറ്റ് വേണ്ടത്. ഇന്ന് ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക്&zwnj; ചെയ്തിരുന്നത്. എന്നാൽ, എന്നാൽ രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കൺഫേം ആയത്. എമർജൻസി ക്വാട്ട വഴി നൽകാനാകുന്നത് നൽകി എന്നാണ് റെയിൽവേ വിശദീകരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ കാലതാമസമാകാം ടിക്കറ്റ് കിട്ടാതിരിക്കാൻ കാരണമെന്നുമാണ് റെയില്&zwj;വെ വിശദീകരിക്കുന്നത്.&lt;/p&gt; &lt;p&gt;സംസ്ഥാന സ്കൂള്&zwj; ശാസ്ത്രോത്സവം; രണ്ടു ദിവസം ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകള്&zwj;ക്ക് അവധി&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/other-states-election/minister-letter-to-railway-board-chairman-to-allow-special-coach-for-players-going-to-sports-competitions-smxvr9"/>
        </item>
        <item>
            <title><![CDATA[കർണാടക തെരഞ്ഞെടുപ്പ്: താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും, കെസിക്കും ചെന്നിത്തലക്കുമൊപ്പം തരൂരും]]></title>
            <link>https://www.asianetnews.com/india-news/star-campaigners-of-congress-and-bjp-in-karnataka-election-apn-rtd5br</link>
            <guid isPermaLink="true">https://www.asianetnews.com/india-news/star-campaigners-of-congress-and-bjp-in-karnataka-election-apn-rtd5br</guid>
            <pubDate>Wed, 19 Apr 2023 18:37:17 +0530</pubDate>
            <description><![CDATA[&lt;p&gt;കെ സി വേണുഗോപാലിനൊപ്പം കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവരും കോൺഗ്രസ് താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gycs9ds2n3yjbbbwn7q96cpe,imgname-collage-maker-19-apr-2023-06-24-pm-9550.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബംഗ്ലൂരു&lt;/strong&gt; : കർണാടക തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ എന്നിവർ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിലുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;അതേസമയം, കോൺഗ്രസ് താരപ്രചാരകരിൽ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമുണ്ട്. കെ സി വേണുഗോപാലിനൊപ്പം കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവരും താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;കർണാടകത്തിൽ പത്രികാ സമർപ്പണം നാളെ പൂർത്തിയാകാനിരിക്കെ, മുഖ്യമന്ത്രി ബൊമ്മൈയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അടക്കമുള്ള പ്രമുഖർ പത്രിക നൽകി. ഇന്ന് 59 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ജെഡിഎസ് നഞ്ചൻഗുഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.&lt;/p&gt; &lt;p&gt;ബ്രിട്ടീഷുകാരോട് പോരാടി വിജയിച്ച കിട്ടൂർ റാണി ചെന്നമ്മയുടെ പ്രതിമയ്ക്ക് മുന്നിൽ നിന്നും വൻ റാലിയായിട്ടായിരുന്നു ബൊമ്മൈ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. കന്നഡ സൂപ്പർ സ്റ്റാർ കിച്ച സുദീപും ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയും റാലിക്ക് നേതൃത്വം നൽകി.&amp;nbsp;&lt;/p&gt; &lt;p&gt;സിദ്ധരാമയ്യയുടെ രാഷ്ട്രീയ പിൻഗാമിയായി അറിയപ്പെട്ടിരുന്നത് മൂത്ത മകൻ രാകേഷായിരുന്നു. എന്നാൽ 2016-ൽ അസുഖ ബാധിതനായി രാകേഷ് മരിച്ചു. രാകേഷിന്&zwj;റെ മകൻ ദാവനും ഇന്ന് വരുണയിൽ മുത്തച്ഛനൊപ്പം പത്രികാ സമർപ്പണത്തിനെത്തി.&lt;/p&gt; &lt;p&gt;യെദിയൂരപ്പ വച്ചൊഴിഞ്ഞ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുന്ന മകൻ വിജയേന്ദ്രയും ഇന്ന് പത്രിക സമർപ്പിച്ചു. മകനൊപ്പം പത്രികാ സമർപ്പണത്തിന് യെദിയൂരപ്പ എത്തിയത് അദ്ദേഹത്തിന്&zwj;റെ ആദ്യത്തെ അംബാസിഡർ കാറിലാണെന്നതും കൗതുകമായി. സികെആർ 45 എന്ന ഈ കാർ തന്&zwj;റെ ഭാഗ്യവാഹനമാണെന്ന് എന്നും യെദിയൂരപ്പ പറയാറുള്ളതാണ്.&lt;/p&gt; &lt;p&gt;ഇതിനിടെ, 59 സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ച ജെഡിഎസ് മൈസുരു നഞ്ചൻഗുഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുൻ എംപി ധ്രുവനാരായണയുടെ മകൻ ദർശൻ ധ്രുവനാരായണയ്ക്കാണ് ജെഡിഎസ് പിന്തുണ.&amp;nbsp;ഇക്കഴിഞ്ഞ മാർച്ചിലാണ് ധ്രുവനാരായണ അന്തരിച്ചത്. കഴിഞ്ഞ ആഴ്ച ധ്രുവനാരായണയുടെ പത്നി വീണയും അന്തരിച്ചു.&amp;nbsp;ഈ പശ്ചാത്തലത്തിലാണ് ദർശനെതിരെ സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് തീരുമാനിച്ചതെന്ന് ജെഡിഎസ് വ്യക്തമാക്കി.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/star-campaigners-of-congress-and-bjp-in-karnataka-election-apn-rtd5br"/>
        </item>
        <item>
            <title><![CDATA['രാം ലല്ലയെ കൊത്തിയെടുത്തത് കർഷകന്റെ പാടത്ത് കണ്ടെത്തിയ കല്ലിൽ..']]></title>
            <link>https://www.asianetnews.com/video/election-interviews/sculptor-ram-lalla-arun-yogiraj-interview-s7jqe8</link>
            <guid isPermaLink="true">https://www.asianetnews.com/video/election-interviews/sculptor-ram-lalla-arun-yogiraj-interview-s7jqe8</guid>
            <pubDate>Sat, 20 Jan 2024 11:38:32 +0530</pubDate>
            <description><![CDATA[&lt;p&gt;'ഇതിലും വലിയ സന്തോഷമില്ല'; അയോധ്യയിലെ രാം ലല്ല വി​ഗ്രഹത്തിന്റെ പ്രത്യേകതകള്&zwj; പറഞ്ഞ് ശില്&zwj;പ്പി അരുണ്&zwj; യോഗിരാജ്&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=keqwqLhz8P1aEazSkRF" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'ഇതിലും വലിയ സന്തോഷമില്ല'; അയോധ്യയിലെ രാം ലല്ല വി​ഗ്രഹത്തിന്റെ പ്രത്യേകതകള്&zwj; പറഞ്ഞ് ശില്&zwj;പ്പി അരുണ്&zwj; യോഗിരാജ്&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Remya R</dc:creator>
            <atom:link href="https://www.asianetnews.com/video/election-interviews/sculptor-ram-lalla-arun-yogiraj-interview-s7jqe8"/>
        </item>
        <item>
            <title><![CDATA[കർണാടക: റീകൌണ്ടിങ്ങിൽ ബിജെപിക്ക് ജയം, ജയനഗറിലെ വിജയം 16 വോട്ടിന് ]]></title>
            <link>https://www.asianetnews.com/india-news/karnataka-assembly-election-bjp-won-in-vijayanagara-re-counting-jrj-rumq71</link>
            <guid isPermaLink="true">https://www.asianetnews.com/india-news/karnataka-assembly-election-bjp-won-in-vijayanagara-re-counting-jrj-rumq71</guid>
            <pubDate>Sun, 14 May 2023 09:40:17 +0530</pubDate>
            <description><![CDATA[&lt;p&gt;തെര&zwj;ഞ്ഞെടുപ്പ് തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയിൽ കൈവശമുണ്ടായിരുന്ന ഏകസംസ്ഥാനവും ബിജെപിയെ കൈവിട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h0c5erm30mbvsk5wkn6fms7k,imgname-recounting.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളുരു : ക&zwj;ർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ തോൽവിക്കിടയിലും ബിജെപിക്ക് ചെറിയ ആശ്വാസം. ജയന​ഗറിൽ നടന്ന റീ കൗണ്ടിങ്ങിൽ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാ&zwj;ർത്ഥി സി കെ രാമമൂർത്തിക്കാണ് റീകൗണ്ടിങ്ങിൽ വിജയം ലഭിച്ചത്. 16 വോട്ടിനാണ് ഇയാൾ തെര&zwj;ഞ്ഞെടുപ്പിൽ വിജയിച്ചത്.&amp;nbsp;&lt;/p&gt; &lt;p&gt;തെര&zwj;ഞ്ഞെടുപ്പ് തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയിൽ കൈവശമുണ്ടായിരുന്ന ഏകസംസ്ഥാനവും ബിജെപിയെ കൈവിട്ടു. ഇതോടെ ബിജെപി ദക്ഷിണേന്ത്യയിൽ ഒരിടത്തും അധികാരത്തിലില്ലാത്ത പാർട്ടിയായി. കർണാടക തെരഞ്ഞെടുപ്പ് വളരെ ​ഗൗരവത്തോടെയാണ് ബിജെപി സമീപിച്ചത്. സംസ്ഥാനം നിലനിർത്താനായി നരേന്ദ്രമോദിയും അമിത് ഷായും രം​ഗത്തിറങ്ങി പ്രചാരണം കൊഴുപ്പിച്ചു. എന്നാൽ, ഫലം വന്നപ്പോൾ വെറും 65 സീറ്റിലേക്ക് ബിജെപി ചുരുങ്ങി. 2018ലെ പ്രകടനം പോലും കാഴ്ചവെക്കാൻ സാധിച്ചില്ല.&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;സിദ്ധരാമയ്യയോ, ശിവകുമാറോ?; മുഖ്യമന്ത്രി പദത്തിൽ അന്തിമ തീരുമാനമാവാതെ കർണാടക&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/karnataka-assembly-election-bjp-won-in-vijayanagara-re-counting-jrj-rumq71"/>
        </item>
        <item>
            <title><![CDATA[കർണാടകയിലെ തോൽവി മോദിയെ ബാധിക്കില്ല, പരാജയം പരിശോധിക്കും, ദേശീയ നേതൃത്വം നടപടിയെടുക്കുമെന്ന് ബിജെപി വക്താവ്]]></title>
            <link>https://www.asianetnews.com/india-news/bjp-on-failure-in-karnataka-assembly-election-2023-jrj-ruldnn</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-on-failure-in-karnataka-assembly-election-2023-jrj-ruldnn</guid>
            <pubDate>Sat, 13 May 2023 15:41:47 +0530</pubDate>
            <description><![CDATA[&lt;p&gt;2018 ൽ 104 സീറ്റിൽ ജയിച്ച ബിജെപി ഇത്തവണ 65 സീറ്റിലേക്ക് ഒതുങ്ങി. 136 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. ജെഡിഎസ് 30 സീറ്റിലുമാണ് ജയിച്ചത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gzxdexbng31jby11ky826h9r,imgname-pti05-07-2023-000065b.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളുരു : കർണാടകയിലെ നാണംകെട്ട തോൽവിയിൽ പ്രതികരിച്ച് ബിജെപി. തോൽവിയുടെ കാരണം പരിശോധിച്ച് ദേശീയ നേതൃത്വം നടപടി എടുക്കുമെന്ന് ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫർ ഇസ്ലാം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓരോ സ്ഥാനാർഥികളെയും പ്രവർത്തനങ്ങൾ വിലയിരുത്തും. കർണാടകയിലെ തോൽവി മോദിയെ ബാധിക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ അടക്കം വിജയം ഉറപ്പ് എന്നും ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫർ ഇസ്ലാം പ്രതികരിച്ചു. 2018 ൽ 104 സീറ്റിൽ ജയിച്ച ബിജെപി ഇത്തവണ 65 സീറ്റിലേക്ക് ഒതുങ്ങി. 136 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. ജെഡിഎസ് 30 സീറ്റിലുമാണ് ജയിച്ചത്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;ജനവിധിക്ക് സ്വാഗതം, ഈ തോൽവി അന്തിമമല്ല, പാർട്ടിയെ ശക്തിപ്പെടുത്തും; തെരഞ്ഞെടുപ്പ് പരാജയത്തിൽ കുമാരസ്വാമി&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും; ഡികെ ശിവകുമാറടക്കം രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-on-failure-in-karnataka-assembly-election-2023-jrj-ruldnn"/>
        </item>
        <item>
            <title><![CDATA[ജഗദീഷ് ഷെട്ടർ വീണു; ബിജെപിയെ തള്ളി കോൺഗ്രസിലെത്തിയിട്ടും രക്ഷയില്ല, തോറ്റു]]></title>
            <link>https://www.asianetnews.com/india-news/jagadish-shettar-trailed-in-karnataka-assembly-election-2023-jrj-rul5t3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/jagadish-shettar-trailed-in-karnataka-assembly-election-2023-jrj-rul5t3</guid>
            <pubDate>Sat, 13 May 2023 12:52:15 +0530</pubDate>
            <description><![CDATA[&lt;p&gt;അവസാനം വരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവിൽ ഷെട്ടാറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gy6d6ww7kw4627qk0en04thn,imgname-jagadish-shettar.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളുരു :&amp;nbsp;ബിജെപിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിൽ ചേക്കേറിയിട്ടും ജഗദീഷ് ഷെട്ടർ തോറ്റു. ബിജെപിയിൽ നിന്ന് ഷെട്ടറിനെ പാളയത്തിലെത്തിക്കുമ്പോൾ വനലിയ പ്രതീക്ഷയായിരുന്നു കോൺഗ്രസിന്. അവസാനം വരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവിൽ ഷെട്ടാറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് നടത്തിയത്.&amp;nbsp;&lt;/p&gt; &lt;p&gt;ബിജെപിയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടർ പാർട്ടിയിൽ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്തിയതോടെയാണ് ബിജെപിയിൽ വിമത സ്വരവുമായി രംഗത്തെത്തിയത്. തുടർന്ന് ദില്ലിയിലെത്തി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. കോൺഗ്രസ് പട്ടികയിൽ സർപ്രൈസ് ഉണ്ടെന്ന ഡി കെ ശിവകുമാറിന്റെ വാക്കുകൾക്ക് പിന്നാലെ ലക്ഷ്മൺ സാവഡിയും ഷെട്ടറും ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറുകയും മത്സരിക്കുകയുമായിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;'ലോക്&zwnj;സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും'; തോൽവി സമ്മതിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ&lt;/strong&gt;&lt;/p&gt; &lt;p&gt;അതേസമയം ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ് കോൺഗ്രസിന് കർണാടകയിൽ കാഴ്ചവെക്കാനായത്. എന്നാൽ അപ്രതീക്ഷിത തിരിച്ചടിയിൽ തകർന്ന ബിജെപിയെയാണ് സംസ്ഥാനത്ത് കാണാനാകുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കോൺഗ്രസിന് സാധിച്ചപ്പോൾ ബിജെപിയും ജെഡിഎസും ഒരുമിച്ച് നിന്നാൽ പോലും മൂന്നക്കം കടക്കില്ലെന്നതാണ് മറ്റ് മുന്നണികളുടെ അവസ്ഥ. മോദി നേരിട്ടെത്തി തുടർച്ചയായി റാലികൾ നടത്തിയിട്ടും കോൺഗ്രസിനെതിരെ വിമർശനങ്ങൾ കടുപ്പിടച്ചിട്ടും ഭരണവിരുദ്ധ വികാരം വോട്ടാകുന്നതാണ് സംസ്ഥാനത്ത് കണ്ട തരംഗം. &amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;ഒന്നാം കക്ഷി കോൺഗ്രസ് തന്നെ, ബിജെപി തകർന്നടിഞ്ഞു, മോദി മാജിക്കുകൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്ന് കെ മുരളീധരൻ&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/jagadish-shettar-trailed-in-karnataka-assembly-election-2023-jrj-rul5t3"/>
        </item>
        <item>
            <title><![CDATA[കുതിരക്കച്ചവടം തടയാൻ കോൺഗ്രസ്, ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം,ജയിക്കുന്നവരെ ബംഗ്ലൂരുവിലേക്ക് മാറ്റും ]]></title>
            <link>https://www.asianetnews.com/india-news/karnataka-assembly-election-results-2023-congress-plans-apn-rukttc</link>
            <guid isPermaLink="true">https://www.asianetnews.com/india-news/karnataka-assembly-election-results-2023-congress-plans-apn-rukttc</guid>
            <pubDate>Sat, 13 May 2023 11:48:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു കാരണവശാലും കൂറുമാറ്റമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്താൻ ജില്ലാ നേതാക്കൾക്ക് നിർദേശം നൽകിയതായാണ് വിവരം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01e1sbnmmj14hqspseqcgf5frg,imgname-congress-flag-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബംഗ്ലൂരു&lt;/strong&gt; : കർണാടകയിൽ കുതിരക്കച്ചവടം തടയാൻ തുടക്കത്തിൽ തന്നെ നീക്കവുമായി കോൺഗ്രസ്, ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം നടത്തുകയാണ് നേതാക്കൾ. ഇന്നലെ രാത്രി എല്ലാ ജില്ലാ പ്രസിഡന്&zwj;റുമാരുമായും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും കൂറുമാറ്റമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്താൻ ജില്ലാ നേതാക്കൾക്ക് നിർദേശം നൽകിയതായാണ് വിവരം. ജയിക്കുന്നവരെയെല്ലാം ബെംഗളുരുവിലെത്തിക്കാനും നിർദേശം നൽകി.കർണാടകയിൽ ഞങ്ങൾ ചെയ്യാനുള്ളത് എല്ലാം ചെയ്തുവെന്നും ഇനിയെല്ലാം ഫലമറിഞ്ഞ ശേഷം പറയാമെന്നുമായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം.&amp;nbsp;&amp;nbsp;&lt;/p&gt; &lt;p&gt; &lt;/p&gt;  &lt;p&gt;#WATCH | &quot;We are just doing our job. Let's wait for the results,&quot; says Karnataka Congress President DK Shivakumar after a party meeting ahead of Karnataka election results, Bengaluru #KarnatakaAssemblyElections2023 pic.twitter.com/deetcMQOfp&lt;/p&gt; &mdash; ANI (@ANI) May 12, 2023  &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;അതേ സമയം, കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ഫലസൂചന പുറത്ത് വരുന്നതിന് മിനിറ്റുകൾ മുമ്പ് &amp;nbsp;ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ പ്രതികണം. ജെഡിഎസ് ചെറിയ പാർട്ടിയാണ്. നിലവിൽ ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനങ്ങൾ അറിയിക്കാം. ഒരു പാർട്ടിയോടും ഇതുവരെ ഡിമാൻഡ് വെച്ചിട്ടില്ല. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്. ആരും ഇതുവരെ താനുമായി ബന്ധപ്പെട്ടില്ലെന്നും ബിജെപിയും കോൺഗ്രസും ബന്ധപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ കുമാര സ്വാമി വ്യക്തമാക്കി. സിംഗപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ് കുമാരസ്വാമി ബംഗ്ലൂരുവിലെത്തിയത്. ഏഴ് മണിയോടെ അദ്ദേഹം പിതാവ് എച്ച് ഡി ദേവഗൗഡയെ സന്ദർശിക്കുന്നതിനായി വസതിയിലേക്ക് പോയി.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ കർണാടകയിൽ 'ഷോക്ക്'; വൈദ്യുതി നിരക്ക് കൂട്ടി&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;സൂം മീറ്റിങ് വിളിച്ച് കോൺ​ഗ്രസ്, ക്യാമ്പ് ചെയ്ത് യെദിയൂരപ്പയും ബൊമ്മൈയും, വാതിൽ തുറന്നിട്ട് കുമാരസ്വാമി&lt;/strong&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/karnataka-assembly-election-results-2023-congress-plans-apn-rukttc"/>
        </item>
        <item>
            <title><![CDATA['രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻ്റെ വിജയം', നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി]]></title>
            <link>https://www.asianetnews.com/india-news/priyanka-gandhi-thanks-to-the-voters-of-karnataka-jrj-rulfnz</link>
            <guid isPermaLink="true">https://www.asianetnews.com/india-news/priyanka-gandhi-thanks-to-the-voters-of-karnataka-jrj-rulfnz</guid>
            <pubDate>Sat, 13 May 2023 16:25:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വലിയ വിജയം നേടി കോൺഗ്രസ് ബിജെപിയെ നിലംപരിശാക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gz98rs2vq84t71aktzhh5zbq,imgname-peiyan.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളുരു :&amp;nbsp;കർണാടകയിലെ മിന്നും വിജയത്തിൽ കർണ്ണാടകയിലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻ്റെ വിജയമാണ് കർണാടകയിലേതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. കേവല ഭൂരിപക്ഷത്തിനും മുകളിൽ 137 സീറ്റുകളാണ് കർണാടകയിൽ കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വലിയ വിജയം നേടി കോൺഗ്രസ് ബിജെപിയെ നിലംപരിശാക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;കർണാടകത്തിൽ ജയിച്ച മുഴുവൻ സ്ഥാനാർത്ഥികളോടും ഉടൻ ബെംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകൻ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. &amp;nbsp;ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോൾ നേട്ടമുണ്ടാക്കാനായത്.&lt;/p&gt; &lt;p&gt;കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.&lt;/p&gt; &lt;p&gt;&lt;strong&gt;Read More:&amp;nbsp;ദക്ഷിണേന്ത്യയില്&zwj;നിന്ന് ബിജെപിയെ തൂത്തെറിഞ്ഞു,മോദിയെ മുട്ടുകുത്തിച്ചു,കേരളത്തിന്&zwj;റെ കൂടി ജയമെന്ന് കെ സുധാകരന്&zwj;&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/priyanka-gandhi-thanks-to-the-voters-of-karnataka-jrj-rulfnz"/>
        </item>
        <item>
            <title><![CDATA[കർണാടക ആദ്യ ഫലസൂചന: പോസ്റ്റൽ വോട്ടിൽ കോൺഗ്രസ് മുന്നിൽ, തൊട്ടുപിന്നിൽ ബിജെപി, നിർണ്ണായകമാകുമോ ജെഡിഎസ്?]]></title>
            <link>https://www.asianetnews.com/india-news/karnataka-assembly-election-results-2023-congress-leads-in-postal-votes-jrj-rukvpm</link>
            <guid isPermaLink="true">https://www.asianetnews.com/india-news/karnataka-assembly-election-results-2023-congress-leads-in-postal-votes-jrj-rukvpm</guid>
            <pubDate>Sat, 13 May 2023 09:19:44 +0530</pubDate>
            <description><![CDATA[&lt;p&gt;തീരദേശ കർണാടകയിൽ കോൺഗ്രസ് 5 സീറ്റ് നേടുമെന്നാണ് ആദ്യ ഫല സൂചനകൾ നൽകുന്നത്. എന്നാൽ ബെംഗളുരു നഗരത്തിൽ ബിജെപി മുന്നിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h09ka7ptzpe4vsgma6hzae5p,imgname-karnataka-elecion.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളുരു : കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. നേതാക്കളെല്ലാം മുന്നിൽ തുടരുമ്പോൾ ബിജെപിയേക്കാൾ പത്തിലേറെ സീറ്റുകൾക്കാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും മുന്നിൽ കോൺഗ്രസ് തന്നെ തുടരുകയാണ്. തീരദേശ കർണാടകയിൽ കോൺഗ്രസ് 5 സീറ്റ് നേടുമെന്നാണ് ആദ്യ ഫല സൂചനകൾ നൽകുന്നത്.&lt;/p&gt; &lt;p&gt;എന്നാൽ പോസ്റ്റൽ വോട്ടിൽ ബിജെപി തൊട്ടുപിന്നാലെയുണ്ട്. ബെംഗളുരു നഗരത്തിൽ ബിജെപി മുന്നിലാണ്. അതേസമയം ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി പിന്നിലാണ്. &amp;nbsp;കോൺഗ്രസ് 43.2%, ബിജെപി 41.6%, ജെഡിഎസ് 9.5% എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ട് ശതമാനം. കരർണാടക രാഷ്ട്രീയത്തിൽ ഒരിക്കൽ കൂടി ജെഡിഎസ് നിർണ്ണാ.ക ശക്തിയാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;കർണാടക തെരഞ്ഞെടുപ്പ്: നേതാക്കളുടെ വിജയത്തിന് യാഗവുമായി കോൺഗ്രസ്, യജ്ഞം എഐസിസി ഓഫീസിന് മുന്നിൽ&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/karnataka-assembly-election-results-2023-congress-leads-in-postal-votes-jrj-rukvpm"/>
        </item>
        <item>
            <title><![CDATA[എമ്പുരാനിലെ കഥാപാത്രം സർപ്രൈസാക്കി വച്ചിരുന്നതാണ് :റിനി ഉദയകുമാർ ]]></title>
            <link>https://www.asianetnews.com/celebrity-interviews/rini-udayakumar-exclucive-interview-stsbo4</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/rini-udayakumar-exclucive-interview-stsbo4</guid>
            <pubDate>Fri, 28 Mar 2025 16:57:41 +0530</pubDate>
            <description><![CDATA[&lt;p&gt;എമ്പുരാനിലെ കഥാപാത്രത്തെക്കുറിച്ച് റിനി ഉദയകുമാർ സംസാരിക്കുന്നു&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jqbxpabbgzm6bcrj3w0mhfnx,imgname-486801342-633355892784709-6563727601989208513-n.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;മഞ്ഞുമ്മല്&zwj; ബോയ്സില്&zwj; ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷിന്&zwj;റെ അമ്മ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് റിനി ഉദയകുമാര്&zwj;. ഇന്ന് പുറത്തെത്തിയ മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ എമ്പുരാനിലും റിനി ഒരു ചെറിയ വേഷത്തില്&zwj; എത്തുന്നുണ്ട്. സമീപകാല മലയാള സിനിമയില്&zwj; ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന്&zwj;റെ ഭാഗമായി മാറിയതിലെ സന്തോഷം റിനി ഉദയകുമാര്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനുമായി പങ്കുവെക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ഇത് സ്വപ്നതുല്യം&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;ലൂസിഫർ തിയേറ്ററിൽ കാണുമ്പോൾ ഞാൻ സിനിമയിൽ എത്തുമെന്ന് പോലും ചിന്തിച്ചിട്ടില്ല. അന്ന് കണ്ട സ്റ്റീഫൻ നെടുമ്പള്ളിയോടും പ്രിയദർശിനി രാംദാസിയോടും &amp;nbsp;ജതിൻ രാംദാസിനോടുമെല്ലാം വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു. അതിലുപരി ഒരുപാട് ഇഷ്ടപ്പെടുന്ന നടൻ പൃഥ്വിരാജ് സംവിധായകനാകുന്ന കൗതുകവും. അന്ന് ലൂസിഫർ കണ്ടപ്പോൾ ഇങ്ങനെയൊരു സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം അതിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എത്തുമ്പോൾ അതിൽ ഒരു പ്രധാനപ്പെട്ട രംഗത്തിൽ എന്റെ മുഖം തെളിയുന്നു. സ്വപ്നമെന്നല്ലാതെ എന്താണ് ഇതിനെ പറയുക? അന്ന് &amp;nbsp;ആഗ്രഹിച്ചത് ഇന്ന് നടന്നിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയുടെ ഭാഗമായി മാറാൻ കഴിഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;സർപ്രൈസാക്കി വച്ചു &amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;സാധാരണ ഞാൻ ഏതൊരു സിനിമയുടെ ഭാഗമാവുമ്പോഴും &amp;nbsp;അടുത്ത് നിൽക്കുന്നവർ അറിയാറുണ്ട്, ചിലപ്പോൾ &amp;nbsp;സോഷ്യൽ മീഡിയ വഴിയും അല്ലെങ്കിൽ ഞാനായി പറയാറുണ്ട്. പക്ഷേ &amp;nbsp;എമ്പുരാന്റെ ഭാഗമായ കാര്യം അധികം ആർക്കും അറിയില്ലായിരുന്നു. ഇന്ന് സിനിമയിൽ പെട്ടന്ന് എന്നെ കണ്ടപ്പോൾ ശെരിക്കും എല്ലാവരും ഞെട്ടിയിട്ട് എനിക്ക് മെസ്സേജുകൾ അയക്കുന്നു, വിളിക്കുന്നു. പ്രതീക്ഷിക്കാതെ കണ്ട സന്തോഷം. എല്ലാവരും വിളിച്ചു പറഞ്ഞപ്പോൾ സന്തോഷം &amp;nbsp;തോന്നി. ഇതൊരു പുതിയ അനുഭവമായിരുന്നു. മറ്റൊരു രസകരമായ കാര്യം ഞാൻ സിനിമ കണ്ടിട്ടില്ല എന്നാണ്. എവിടെയാണ്, എങ്ങനെയാണ് എന്&zwj;റെ സീൻ പ്ലേസ് ചെയ്തിരിക്കുന്നതെന്നറിയാൻ എക്സൈറ്റഡായാണ് ഇരിക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;പൃഥ്വിരാജ് എന്ന സംവിധായകൻ&lt;/strong&gt;&amp;nbsp;&lt;/p&gt; &lt;p&gt;പേഴ്&zwnj;സണലി ഒരുപാട് ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ് &amp;nbsp;പൃഥ്വി. ഇതിന് മുൻപ് ജനഗണമന എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. പൃഥ്വിയ്&zwnj;ക്കൊപ്പം അഭിനയിക്കാൻ ആണെങ്കിലും വലിയ സന്തോഷമാണ്. വളരെ തന്മയത്വത്തോടെയുള്ള അഭിനയവും സംവിധാനവും. എല്ലാവരെയും വളരെ കംഫർട്ടാക്കി ഒരു സീനിനെ ഏറ്റവും മനോഹരമാക്കി കൊണ്ടുവരാനുള്ള ഒരു മാജിക്ക് പൃഥ്വിയിലുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ആദ്യം റിജക്ഷൻ, പിന്നെ സെലക്ഷൻ&lt;/strong&gt;&lt;/p&gt; &lt;p&gt;എമ്പുരാന്റെ ചീഫ് അസോസിയേറ്റ് വാവയാണ് ആദ്യം കണക്ട് ചെയ്യുന്നത്. ഇങ്ങനെയൊരു വേഷമുണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ ഫോട്ടോസ് അയച്ചു കൊടുത്തുവെങ്കിലും അവർക്ക് കുറച്ചുകൂടെ പ്രായം തോന്നിക്കുന്ന ഒരാളാണ് വേണ്ടതെന്ന് പറഞ്ഞു. ആദ്യം കേട്ടപ്പോൾ നിരാശ തോന്നിയിരുന്നു. അപ്പോഴാണ് ഓസ്ലറിലെ ക്യാരക്ടർ പോസ്റ്റർ അയച്ചു കൊടുത്തത്. അത് കണ്ടപ്പോൾ അവർ കൺവിൻസ് ആയി. അങ്ങനെയാണ് ആ വേഷം കിട്ടുന്നത്. മൂന്നുപേർ ചേർന്നാണ് മേക്കപ്പ് ചെയ്തു തന്നത്. അവരുടെ വർക്ക് അത്രയധികം നല്ലതായിരുന്നു. അതാണ് ഈ വേഷം എല്ലാവരും ശ്രദ്ധിക്കാനും കാരണമായത്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;വലിയ സിനിമകളുടെ ഭാഗമാവുമ്പോൾ&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിൽ സുപ്രധാന വേഷം ചെയ്യാൻ കഴിഞ്ഞു. ഇന്നും പലരും എന്നെ കാണുമ്പോൾ കുട്ടനെ ക്ലൈമാക്സിൽ കെട്ടിപ്പിടിക്കുന്ന രംഗത്തെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ റീലിസിന് മുൻപേ പല റെക്കോർഡുകളും ബ്രേക്ക് ചെയ്ത എമ്പുരാനിലും സുപ്രധാന വേഷം ചെയ്യാൻ സാധിച്ചു. ഒരുപാട് ആൾക്കാരിലേക്ക് &amp;nbsp;എത്തുന്ന വലിയ പ്രോജക്ടുകളുടെ ഭാഗമാവാൻ കഴിയുമ്പോൾ അതിലെ സ്ക്രീൻ സ്പേസ് കുറവാണെങ്കിലും നമ്മൾ അത്രയും ആൾക്കാരിലേക്ക് എത്തും.&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Bindu PP</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/rini-udayakumar-exclucive-interview-stsbo4"/>
        </item>
        <item>
            <title><![CDATA[കോൺഗ്രസിൻ്റെ വമ്പൻ തിരിച്ചുവരവോ! തെലങ്കാനയിലടക്കം അധികാരത്തിലേറും, ബിജെപിക്ക് നിരാശ; എബിപി-സി വോട്ടർ സർവെ ഫലം]]></title>
            <link>https://www.asianetnews.com/election/congress-will-win-in-telangana-and-chhattisgarh-5-state-election-abp-c-voter-opinion-polls-live-assembly-election-2023-latest-news-asd-s29mgt</link>
            <guid isPermaLink="true">https://www.asianetnews.com/election/congress-will-win-in-telangana-and-chhattisgarh-5-state-election-abp-c-voter-opinion-polls-live-assembly-election-2023-latest-news-asd-s29mgt</guid>
            <pubDate>Sat, 28 Oct 2023 12:03:58 +0530</pubDate>
            <description><![CDATA[&lt;ul&gt;  &lt;li&gt;&lt;strong&gt;തെലങ്കാനയിൽ കോൺ​ഗ്രസ് 60 സീറ്റുകൾ വരെ നേടാം&lt;/strong&gt;&lt;/li&gt;  &lt;li&gt;&lt;strong&gt;മധ്യപ്രദേശിൽ കോൺ​ഗ്രസ് 125 വരെയും ബിജെപി 116 വരെയും&lt;/strong&gt;&lt;/li&gt;  &lt;li&gt;&lt;strong&gt;ഛത്തീസ്​ഗഡിൽ കോൺ​ഗ്രസ് 51 വരെയും ബിജെപി 45 വരെയും&lt;/strong&gt;&lt;/li&gt; &lt;/ul&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hcaddpzdpe5hnahzaypgz600,imgname-bjp-congress.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ അഭിപ്രായ സർവെ ഫലങ്ങളും പുറത്ത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എ ബി പി - സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിൽ പോരാട്ടം കടുക്കുമെങ്കിലും കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എ ബി പി - സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺ​ഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ തെലങ്കാന സംസ്ഥാന രൂപീകരണത്തിന്&zwj;റെ നേട്ടം അന്ന് സ്വന്തമാക്കാനാകാതെ പോയതിന്&zwj;റെ ക്ഷീണം കോൺഗ്രസിന് ഇക്കുറി തീർക്കാം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്&zwj;റെ ബി ആർ എസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബി ജെ പിക്ക് നിരാശയാകും ഫലമെന്നും എ ബി പി - സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നു. തെലങ്കാനയിൽ ബി ജെ പിക്ക് 5 മുതൽ 11 സീറ്റുകൾ വരെയാകും നേടാൻ സാധിക്കുക.&lt;/p&gt; &lt;p&gt;&lt;strong&gt;ജാതിസെൻസസ് നടപ്പാക്കണമെന്ന് കോൺ​ഗ്രസ് പ്രമേയം; തീരുമാനം ഏകകണ്ഠമെന്ന് രാഹുൽ ​ഗാന്ധി&lt;/strong&gt;&lt;/p&gt; &lt;p&gt;അതേസമയം ഛത്തീസ്​ഗഡിൽ കോൺ​ഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയാണ് എ ബി പി - സി വോട്ടർ പ്രവചനം പറയുന്നത്. കടുത്ത പോരാട്ടമായിരിക്കും സംസ്ഥാനത്തെങ്കിലും കോൺഗ്രസിന് മുൻതൂക്കമുണ്ട്. കോൺ​ഗ്രസ് 45 മുതൽ 51 വരെ സീറ്റുകൾ നേടാമെന്നും ബി ജെ പി 39 - 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങും.&lt;/p&gt; &lt;p&gt;മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ പറയുന്നത്. എന്നാലും കോൺ​ഗ്രസിന് മുൻതൂക്കമുണ്ടെന്ന് കാണാം. കോൺ​ഗ്രസ് 113 -125 വരെയും ബി ജെ പി 104 - 116 വരെയും ബിഎസ്പി 0 - 2 വരെയും മറ്റുള്ളവർ &amp;nbsp;0 - 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നാണ് എ ബി പി - സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്.&lt;/p&gt; &lt;p&gt;മിസോറാമിൽ തൂക്കുസഭയാകുമെന്നാണ് എ ബി പി - സി വോട്ടർ പ്രവചനം പറയുന്നത്. എം എൻ എഫ് 13 മുതൽ 17 വരെ സീറ്റുകൾ നേടാം. കോൺ​ഗ്രസിനാടക്കെ 10 മുതൽ 14 സീറ്റുകൾ വരെ ഇക്കുറി ലഭിച്ചേക്കും. ഇസെഡ് പി എം 9 - 13 സീറ്റുകളും മറ്റുള്ളവർ 0 - 3 വരെ സീറ്റുകൾ നേടിയേക്കുമെന്നും എ ബി പി - സി വോട്ടർ പ്രവചനത്തിൽ പറയുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;ഇതിനൊപ്പം തെരഞ്ഞെടുപ്പ് നടക്കേണ്ട രാജസ്ഥാൻ സംസ്ഥാനത്തിലെ സർവെ ഫലം പുറത്തുവരുന്നതേയുള്ളു.&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election/congress-will-win-in-telangana-and-chhattisgarh-5-state-election-abp-c-voter-opinion-polls-live-assembly-election-2023-latest-news-asd-s29mgt"/>
        </item>
        <item>
            <title><![CDATA[നേതാക്കളും ജനങ്ങളും രാവിലെ മുതല്‍ ബുത്തുകളിലേക്ക്; വോട്ടെടുപ്പ് ദിന ചിത്രങ്ങള്‍ കാണാം]]></title>
            <link>https://www.asianetnews.com/gallery/web-specials-magazine/lok-sabha-election-2024-kerala-polling-day-photos-scjfsf</link>
            <guid isPermaLink="true">https://www.asianetnews.com/gallery/web-specials-magazine/lok-sabha-election-2024-kerala-polling-day-photos-scjfsf</guid>
            <pubDate>Fri, 26 Apr 2024 12:37:27 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയില്&zwj; ഇന്ന് രണ്ടാം ഘട്ട ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളം അടക്കം 13 സ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലെ സ്ഥാനാര്&zwj;ത്തികളുടെ വിധി നിര്&zwj;ണ്ണയമാണ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ വേട്ടെടുപ്പ്. &amp;nbsp;വിവിധ പ്രദേശങ്ങളില്&zwj; നിന്ന് പരാതികള്&zwj; ഉയരുന്നുണ്ടെങ്കിലും രാവിലെ ഏഴ് മണിക്ക് തന്നെ കേരളത്തില്&zwj; വോട്ടെടുപ്പ് ആരംഭിച്ചു. വിവിധ പാര്&zwj;ട്ടികളുടെ നേതാക്കളെല്ലാവരും രാവിലെ തന്നെ അവരവരുടെ ബൂത്തുകളില്&zwj; വേട്ട് രേഖപ്പെടുത്തി. ഇടമലക്കുടി അടക്കമുള്ള ആദിവാസി മേഖലകളിലും രാവിലെ തന്നെ ശക്തമായ വോട്ടിഗാണ് രേഖപ്പെടുത്തിയത്. ഏഷ്യാനെറ്റ് ക്യാമറാമാന്മാര്&zwj; വിവിധ ബൂത്തുകളില്&zwj; നിന്നും പകര്&zwj;ത്തിയ ചിത്രങ്ങള്&zwj; കാണാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hwckge2f5412tyrv69ppsmgx,imgname-kerala-lok-sabha-election-2024-polling.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയില്&zwj; ഇന്ന് രണ്ടാം ഘട്ട ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളം അടക്കം 13 സ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലെ സ്ഥാനാര്&zwj;ത്തികളുടെ വിധി നിര്&zwj;ണ്ണയമാണ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ വേട്ടെടുപ്പ്. &amp;nbsp;വിവിധ പ്രദേശങ്ങളില്&zwj; നിന്ന് പരാതികള്&zwj; ഉയരുന്നുണ്ടെങ്കിലും രാവിലെ ഏഴ് മണിക്ക് തന്നെ കേരളത്തില്&zwj; വോട്ടെടുപ്പ് ആരംഭിച്ചു. വിവിധ പാര്&zwj;ട്ടികളുടെ നേതാക്കളെല്ലാവരും രാവിലെ തന്നെ അവരവരുടെ ബൂത്തുകളില്&zwj; വേട്ട് രേഖപ്പെടുത്തി. ഇടമലക്കുടി അടക്കമുള്ള ആദിവാസി മേഖലകളിലും രാവിലെ തന്നെ ശക്തമായ വോട്ടിഗാണ് രേഖപ്പെടുത്തിയത്. ഏഷ്യാനെറ്റ് ക്യാമറാമാന്മാര്&zwj; വിവിധ ബൂത്തുകളില്&zwj; നിന്നും പകര്&zwj;ത്തിയ ചിത്രങ്ങള്&zwj; കാണാം.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;പിണറായി ആർസി അമല ബേസിക് യു പി സ്കൂളില്&zwj; വോട്ട് ചെയ്യാനെത്തിയപ്പോള്&zwj; മാധ്യമ പ്രവര്&zwj;ത്തകരോട് സംസാരിക്കവേ എൽഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് അവകാശപ്പെട്ട പിണറായി വിജയന്&zwj; ബിജെപിക്ക് പൂജ്യമുണ്ടാകുമെന്നും മറ്റൊന്നും ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്&zwj;ത്തു.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;ജനരോഷത്തില്&zwj; എല്&zwj;ഡിഎഫും ബിജെപിയും തകരുമെന്നും കേരളത്തില്&zwj; മുഴുവന്&zwj; സീറ്റും കോണ്&zwj;ഗ്രസ് നേടുമെന്നും മുതിര്&zwj;ന്ന കോണ്&zwj;ഗ്രസ് നേതാവ് എ കെ ആന്&zwj;റണി, തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളില്&zwj; വോട്ട് ചെയ്ത് മടങ്ങവേ മാധ്യമങ്ങളോട് പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;പോളിംഗ് പുരോഗമിക്കുമ്പോഴും പരാതികള്&zwj;ക്ക് കുറവില്ല. കേരളത്തില്&zwj; മുഖ്യമന്ത്രിയുടെ പ്രിന്&zwj;സിപ്പല്&zwj; സെക്രട്ടറി കെഎം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്&zwj;റെ വോട്ടർ ഐഡി കാർഡിന്&zwj;റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്&zwj;ന്നായിരുന്നു ഇത്. ജഗതിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കളക്ടർക്ക് പരാതി നൽകി.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;ഇതിനിടെ രാവിലെ തന്നെ പത്തനംതിട്ടയിലും ഇരുട്ടിയിലും കള്ളവോട്ടും ഇരട്ടവേട്ടും പിടികൂടി. പത്തനംതിട്ടയില്&zwj; വോട്ടിംഗ് മെഷീനില്&zwj; താമര ചിഹ്നത്തിന് വലുപ്പം കൂടുതലാണെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്&zwj;ത്ഥി ആന്&zwj;റോ ആൻറണി രംഗത്തെത്തി. താമര ചിഹ്നം വളരെ വലുതായും &amp;nbsp;മറ്റുചിഹ്നങ്ങൾ മങ്ങിയാണെന്നാണ് പരാതി. എറണാകുളത്തും ഈ പ്രശ്നമുണ്ടെന്നും ആന്&zwj;റോ ആന്&zwj;റണി ആരോപിച്ചു.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;കോഴിക്കോട് പോളിംഗ് ദിവസമുയർന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പരാതി ഉന്നയിച്ച വോട്ടര്&zwj;ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്&zwj; ഇതിനിടെ അറിയിച്ചു. നോർത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്&zwj; ബൂത്തില്&zwj; ഒരു ചിഹ്നത്തില്&zwj; ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്&zwj; പതിയുന്നുവെന്നതായിരുന്നു വോട്ടറുടെ പരാതി. തുടര്&zwj;ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്&zwj; പരാതി ശരിയല്ലെന്ന് വ്യക്തമായിരുന്നു.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;ഇന്ന് കേരളത്തിലടക്കം 13 സംസ്ഥനങ്ങളിലായി 88 മണ്ഡലങ്ങളില്&zwj; ജനവിധി തേടുന്നത് 1202 സ്ഥാനാര്&zwj;ത്ഥികള്&zwj;. ഇവരില്&zwj; ആര് തെഞ്ഞെടുപ്പക്കണെന്ന് തീരുമാനിക്കാനായി 1.67 ലക്ഷം പോളിംഗ് ബൂത്തുകളിലേക്ക് 15.88 കോടി വോട്ടര്&zwj;മാരെത്തും.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;സുരക്ഷയുടെ കാര്യത്തിലും ഈ തെരഞ്ഞെടുപ്പ് മുന്നിലാണ്. ഒരു ലക്ഷത്തിലേറെ പോളിംഗ് സ്റ്റേഷനുകളില്&zwj; വെബ്&zwnj;കാസ്റ്റിംഗ് ഏര്&zwj;പ്പെടുത്തി. 251 നിരീക്ഷകരാണ് തെരഞ്ഞെടുപ്പിന് മേല്&zwj;നോട്ടം വഹിക്കുന്നത്. ഇവരില്&zwj; 89 പേര്&zwj; ജനറല്&zwj; നിരീക്ഷകരും 53 പേര്&zwj; പൊലീസ് നിരീക്ഷകരും 109 പേര്&zwj; ചിലവുകള്&zwj; നിരീക്ഷിക്കാന്&zwj; വേണ്ടിയിരുള്ള നിരീക്ഷകരുമാണ്.&lt;/p&gt; &lt;img&gt;&lt;p&gt;4,553 ഫ്ലൈയിംഗ് സ്&zwnj;ക്വാഡുകളെയും 5,371 സ്റ്റാറ്റിക് സര്&zwj;വൈലന്&zwj;സ് ടീമുകളെയും 1,462 വീഡിയോ സര്&zwj;വൈലന്&zwj;സ് ടീമുകളെയും 877 വീഡിയോ നിരീക്ഷണ ടീമുകളെയും രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് വിന്യസിച്ചു. 1,237 അന്തര്&zwj;സംസ്ഥാന ചെക്ക് പോസ്റ്റുകളും 263 രാജ്യാന്തര ചെക്ക് പോസ്റ്റുകളും വഴിയുള്ള നിരീക്ഷണവും ശക്തം.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;ഇതിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സി.ആർ.മഹേഷ് എം എൽ എ ഉൾപ്പെടെ 150 യുഡിഎഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സി പി എം സംസ്ഥാന സമിതി അംഗം സൂസൻ കോടിയെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.&amp;nbsp;&lt;/p&gt; &lt;img&gt;&lt;p&gt;കാലാവസ്ഥാ വ്യതിയാനം മൂലം ശക്തമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചെന്ന് രാവിലെ തന്നെ റിപ്പോര്&zwj;ട്ട് ചെയ്യപ്പെട്ടു. &amp;nbsp;ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനും മലപ്പുറം തിരൂരിൽ നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയുമാണ് മരിച്ചത്. ഇരുവരും വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/gallery/web-specials-magazine/lok-sabha-election-2024-kerala-polling-day-photos-scjfsf"/>
        </item>
        <item>
            <title><![CDATA[സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു]]></title>
            <link>https://www.asianetnews.com/election-interviews/flood-hits-australia-4-killed-50000-isolated-swpdvc</link>
            <guid isPermaLink="true">https://www.asianetnews.com/election-interviews/flood-hits-australia-4-killed-50000-isolated-swpdvc</guid>
            <pubDate>Fri, 23 May 2025 12:53:36 +0530</pubDate>
            <description><![CDATA[&lt;p&gt;100 ലധികം സ്കൂളുകള്&zwj;ക്ക് അനധി പ്രഖ്യാപിച്ചിരിക്കുകയാണ് നിലവില്&zwj;. വീടുകളില്&zwj; നിന്ന് മാറി താമസിക്കുന്നവര്&zwj; തിരികെ പോകുന്നത് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമായിരിക്കണമെന്നാണ് അധികൃതര്&zwj; നല്&zwj;കിയ നിര്&zwj;ദേശം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jvy02n3h0vkht21nnwb2seam,imgname-fotojet--39-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിഡ്നി: ഓസ്ട്രേലിയയിലെ തെക്കുകിഴക്കന്&zwj; മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്&zwj; 4 പേര്&zwj; മരിച്ചതായി റിപ്പോര്&zwj;ട്ടുകള്&zwj;. പ്രദേശത്ത് മൂന്ന് ദിവസമായി ശക്തമായി മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്&zwj;ന്ന് നിരവധി കെട്ടിടങ്ങള്&zwj;ക്ക് നാശനഷ്ടം സംഭവിക്കുകയും കന്നുകാലികളുള്&zwj;പ്പെടെ ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്&zwj; കാണാതായ ഒരാള്&zwj;ക്കുവേണ്ടി നിലവില്&zwj; തിരച്ചില്&zwj; നടക്കുന്നുമുണ്ട്. ഏകദേശം 50,000 പേര്&zwj; വെള്ളപ്പൊക്കത്തെ തുടര്&zwj;ന്ന് പ്രതിസന്ധിയിലാണെന്ന് അധികൃതര്&zwj; അറിയിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;100 ലധികം സ്കൂളുകള്&zwj;ക്ക് അനധി പ്രഖ്യാപിച്ചിരിക്കുകയാണ് നിലവില്&zwj;. വീടുകളില്&zwj; നിന്ന് മാറി താമസിക്കുന്നവര്&zwj; തിരികെ പോകുന്നത് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമായിരിക്കണമെന്നാണ് അധികൃതര്&zwj; നല്&zwj;കിയ നിര്&zwj;ദേശം. പലയിടങ്ങളിലും വൈദ്യുതിയും നിലച്ച അവസ്ഥയിലാണ്. ന്യൂ സൗത്ത് വെയില്&zwj;സിലേയും ഹണ്ടറിലേയും ഉള്&zwj;പ്രദേശങ്ങളില്&zwj; വെള്ളം വളരെ വേഗത്തിലാണ് ഉയരുന്നത്. ഇവിടങ്ങളിലെ പല കെട്ടിടങ്ങള്&zwj;ക്കും കാര്യമായ കേടുപാടുകള്&zwj; സംഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആന്&zwj;റണി ആല്&zwj;ബനീസ് ഇന്ന് ദുരന്തബാധിത പ്രദേശങ്ങള്&zwj; സന്ദര്&zwj;ശിക്കും. സാഹചര്യം വളരെ ഗുരുതരവും ഭയാനകവുമാണെന്നാണ് ആന്&zwj;റണി ആല്&zwj;ബനീസ് പ്രതികരിച്ചത്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/election-interviews/flood-hits-australia-4-killed-50000-isolated-swpdvc"/>
        </item>
        <item>
            <title><![CDATA['കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്]]></title>
            <link>https://www.asianetnews.com/election/cpm-leader-pp-divya-s-note-with-a-strong-response-against-rahul-mamgkootatil-articleshow-vqz2zir</link>
            <guid isPermaLink="true">https://www.asianetnews.com/election/cpm-leader-pp-divya-s-note-with-a-strong-response-against-rahul-mamgkootatil-articleshow-vqz2zir</guid>
            <pubDate>Thu, 04 Dec 2025 18:26:16 +0530</pubDate>
            <description><![CDATA[&lt;p&gt;രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെ, പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ കള്ളക്കേസിനും സൈബർ ആക്രമണത്തിനും രാഹുൽ ശ്രമിച്ചെന്നും ഇത് 'കർമ്മ'ഫലമാണെന്നും സിപിഎം നേതാവ് പി.പി. ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbmprj83z88k3ecckz4ffk6e,imgname-pp-divya-rahul-mamkoottathil-1764852779259.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം നേതാവ് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. 'കർമ്മ' എന്ന് വിശേഷിപ്പിച്ചാണ് രാഹുലിനെതിരെ കള്ളക്കേസ് ആരോപണവുമായി ദിവ്യ രംഗത്തെത്തിയത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പിപി ദിവ്യ വീഡിയോയും കുറിപ്പും പങ്കുവെച്ചത്. കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പ് താൻ മറന്നിട്ടില്ലെന്ന് പറഞ്ഞാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.&lt;/p&gt;&lt;p&gt;പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ മാങ്കൂട്ടത്തിനെ ജയിപ്പിക്കാൻ തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ ശ്രമം നടന്നെന്നും സമര പരമ്പരകൾ സംഘടിപ്പിച്ചെന്നും ദിവ്യ ആരോപിക്കുന്നു. കൂടാതെ 'വെട്ടുക്കിളി കൂട്ടങ്ങളെ' ഉപയോഗിച്ച് സൈബർ ആക്രമണം നടത്തിയെന്നും ദിവ്യ കുറിപ്പിൽ പറയുന്നുണ്ട്.&lt;/p&gt;&lt;p&gt;&quot;ഇന്നത്തെ സന്തോഷം... കഴിഞ്ഞ പാലക്കാട്&zwnj; ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല.... രാഹുൽ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാൻ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സമര പരമ്പര നടത്തി... വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട് സൈബർ ആക്രമണം. ..മറന്നിട്ടില്ല ഒന്നും. കർമ്മ.&quot;&lt;/p&gt;&lt;h2&gt;രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി&lt;/h2&gt;&lt;p&gt;ബാലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും എം.എൽ.എ.യുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ. ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിൽ സസ്&zwnj;പെൻഷനിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് ഈ കടുത്ത നടപടി. കെപിസിസി &quot;കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തിൽ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എം.എൽ.എ. സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം,&quot; എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. കെ.പി.സി.സിക്ക് പരാതി ലഭിച്ച ഉടൻ തന്നെ അത് ഡി.ജി.പിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോൺഗ്രസ് ഹൈക്കമാൻ്റുമായും ചർച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെ.പി.സി.സി. അധ്യക്ഷൻ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/election/cpm-leader-pp-divya-s-note-with-a-strong-response-against-rahul-mamgkootatil-articleshow-vqz2zir"/>
        </item>
        <item>
            <title><![CDATA[ഇവിടെ ആര് ജയിച്ചാലും കേരളത്തിൽ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പ്! പോരാട്ടത്തിനിറങ്ങുന്നത് എംഎൽഎമാ‍ര്‍]]></title>
            <link>https://www.asianetnews.com/election/2-mlas-are-contesting-in-vadakara-constituency-no-matter-who-wins-a-by-election-is-guaranteed-apn-sa28zh</link>
            <guid isPermaLink="true">https://www.asianetnews.com/election/2-mlas-are-contesting-in-vadakara-constituency-no-matter-who-wins-a-by-election-is-guaranteed-apn-sa28zh</guid>
            <pubDate>Sat, 09 Mar 2024 10:00:22 +0530</pubDate>
            <description><![CDATA[&lt;p&gt;എവിടെ ഉപതെര&zwnj;ഞ&zwnj;്ഞെടുപ്പ് വേണം.&amp;nbsp; പാലക്കാട് ആണോ മട്ടന്നൂർ ആണോ എന്ന് വടകരക്കാർ തീരുമാനിക്കും. രണ്ട് എംഎൽഎമാ&zwj;ര്&zwj; തമ്മിലുളള പോരാട്ടമാണ് വടകരയെ കാത്തിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hrgk176ga1d77n87z4769g80,imgname-vadakara--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : വടകര ലോക്സഭാ മണ്ഡലത്തിലെ ഫലം എന്തായാലും കേരളത്തിൽ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പ്. അത് പാലക്കാട് ആണോ മട്ടന്നൂർ ആണോ എന്ന് വടകരക്കാർ തീരുമാനിക്കും. രണ്ട് എംഎൽഎമാ&zwj;ര്&zwj; തമ്മിലുളള പോരാട്ടമാണ് വടകരയെ കാത്തിരിക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;മൂന്നു തവണ തുടർച്ചയായി ജയിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിൽനിന്ന് ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലേക്ക് മാറിയാണ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫിയുടെ വിജയം 3859 വോട്ടുകൾക്കായിരുന്നു. ഷാഫി വിജയിക്കുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താൽ മണ്ഡലം നിലനിർത്താനാകുമെന്ന് കോൺഗ്രസിന് ഉറപ്പു പറയാനാവാത്ത അവസ്ഥയാണെന്ന് തെളിയിക്കുന്നതാണ് കണക്കുകൾ. &amp;nbsp;&lt;/p&gt; &lt;p&gt;2016 ലെ ഷാഫിയുടെ 17483 വോട്ടുകളുടെ ഭൂരിപക്ഷം ആണ് കഴിഞ്ഞ തവണ ഇ ശ്രീധരനോടുളള മത്സരത്തിൽ കുത്തനെ ഇടിഞ്ഞത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ അത് യുഡിഎഫിന് അഗ്നിപരീക്ഷയാകും. എല്ലാ കാലത്തും ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായ മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് കഴിഞ്ഞ &amp;nbsp;നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം 60,963 വോട്ടുകളുടേതാണ്. ഇത്തവണ വടകര ലോക്സഭാ മണ്ഡലത്തിൽ ശൈലജ വിജയിച്ചാൽ മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടാകും. അങ്ങനെ വന്നാൽ പാർട്ടിക്ക് ഒട്ടും ആശങ്ക വേണ്ടാത്ത മണ്ഡലമാണ് മട്ടന്നൂർ എന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election/2-mlas-are-contesting-in-vadakara-constituency-no-matter-who-wins-a-by-election-is-guaranteed-apn-sa28zh"/>
        </item>
        <item>
            <title><![CDATA[കൂട്ടായ്മയുടെ ഫലം: കന്നഡ വിജയത്തിൽ പൊട്ടിക്കരഞ്ഞ് ഡികെ ശിവകുമാർ, മുഖ്യമന്ത്രിയാകുമോ?]]></title>
            <link>https://www.asianetnews.com/india-news/d-k-shivakumar-emotionally-responding-on-the-victory-of-karnataka-assembly-election-2023-jrj-rul7gz</link>
            <guid isPermaLink="true">https://www.asianetnews.com/india-news/d-k-shivakumar-emotionally-responding-on-the-victory-of-karnataka-assembly-election-2023-jrj-rul7gz</guid>
            <pubDate>Sat, 13 May 2023 13:31:37 +0530</pubDate>
            <description><![CDATA[&lt;p&gt;അതിവൈകാരികമായിരുന്നു ഡി കെയുടെ പ്രതികരണം. വെല്ലുവിളി ഉയർത്തി ബിജെപിയുടെ വിലയ താര നിര മുന്നിൽ നിന്ന് നയിച്ച റാലികളും പ്രചാരണങ്ങളും മറുപക്ഷത്ത് നടന്നിട്ടും അതിനെയെല്ലാം നിക്ഷ്പ്രഭമാക്കി വിജയം നേടിയ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ആൾ എന്നതിനാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് ഡി കെയുടേത് കൂടിയാണ്. ഇനി അറിയേണ്ടത് ഡി കെ ശിവകുമാർ കർണാടകുയുടെ മുഖ്യമന്ത്രിയാകുമോ എന്നതാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h0a1v9kwavh8mrrv7kdw6818,imgname-d-k-shivakumar--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളുരു : &lt;strong&gt;കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ&lt;/strong&gt; കോൺഗ്രസിന്റെ മഹാ വിജയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു.&amp;nbsp;കേഡർ പ്രവർത്തനത്തിന്റെ വിജയമാണ്. എന്റെ പാർട്ടി പ്രവർത്തകർ, നേതാക്കൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു.&lt;/p&gt; &lt;p&gt;സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളെയും ഡികെ ഓർമ്മിച്ചു. ഇതിനിടെ ജയിലിൽ കിടന്ന നാളുകളിൽ തന്നെ കാണാനെത്തിയ സോണിയാ ഗാന്ധിയോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ബൂത്ത് ലെവൽ മുതലുള്ള പ്രവർത്തകർ എംഎൽഎമാർ, എഐസിസി, മറ്റ് ജനറൽ സെക്രട്ടറി എന്നിവരുടെയടക്കം പ്രവർത്തനഫലമാണ് ഈ വിജയമെന്നും ഡി കെ പറഞ്ഞു. നിറകണ്ണുകളോടെ കണ്ഠമിടറിയായിരുന്നു ഡികെ മാധ്യമങ്ങളോട് സംസാരിച്ചത്. ഭാരത് ജോഡോ യാത്രയെയും ഡികെ പരാമർശിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;ജഗദീഷ് ഷെട്ടർ വീണു; ബിജെപിയെ തള്ളി കോൺഗ്രസിലെത്തിയിട്ടും രക്ഷയില്ല, തോറ്റു&lt;/strong&gt;&lt;/p&gt; &lt;p&gt;അതിവൈകാരികമായിരുന്നു ഡി കെയുടെ പ്രതികരണം. വെല്ലുവിളി ഉയർത്തി ബിജെയുടെ വിലയ താര നിര മുന്നിൽ നിന്ന് നയിച്ച റാലികളും പ്രചാരണങ്ങളും മറുപക്ഷത്ത് നടന്നിട്ടും അതിനെയെല്ലാം നിക്ഷ്പ്രഭമാക്കി വിജയം നേടിയ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ആൾ എന്നതിനാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് ഡി കെയുടേത് കൂടിയാണ്. കനക്പുര മണ്ഡലത്തിൽ നിന്ന് വിജയിക്കുക കൂടി ചെയ്തതോടെ ഇനി അറിയേണ്ടത് ഡി കെ ശിവകുമാർ കർണാടകുയുടെ മുഖ്യമന്ത്രിയാകുമോ എന്നതാണ്!&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരം, കർണാടക കോൺഗ്രസ് വിജയത്തിൽ എം വി ഗോവിന്ദൻ&lt;/strong&gt;&lt;/p&gt; &lt;p&gt;മറ്റ് സംസ്ഥാനങ്ങളിലേതടക്കം കോൺഗ്രസ് സർക്കാർ ആടിയുലഞ്ഞപ്പോൾ, എംഎൽഎമാരെ റാഞ്ചാൻ ഓപ്പറേഷൻ താമര ഇറങ്ങിയപ്പോൾ, പണത്തിന്റെ കുത്തൊഴുക്കുണ്ടായപ്പോൾ പ്രതിരോധിക്കാൻ പണത്തിന് പകരം പണം അല്ലെങ്കിൽ ശക്തി എന്ന അതേ രീതിയിൽ പ്രകടിപ്പിക്കാൻ കോൺഗ്രസ് കണ്ടെത്തിയത് ശിവകുമാറിനെയായിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;ഈ തെരഞ്ഞെടുപ്പ് തീരുമാനിച്ചത് മുതൽ താൻ ഉറങ്ങിയിട്ടില്ല, പ്രവർത്തകനെ ഉറങ്ങാൻ അനുവദിച്ചിട്ടുമില്ല എന്നാണ് ഡി കെ ശിവകുമാർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉറങ്ങാത്ത രാത്രികൾക്കും ദിവസങ്ങൾക്കും ആഴ്ചകൾക്കുമുള്ള ഫലം കൂടിയാവുകയാണ് ഈ വിജയം. കഴിഞ്ഞ ദിവസം ഏറെ വൈകിയും നടന്ന അഭിമുഖത്തിൽ ഒടുവിൽ അദ്ദേഹം പറയുന്നുണ്ടയിരുന്നു,&amp;nbsp;ഇനി ഞാൻ ഉറങ്ങട്ടെ എന്ന്...&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;കോൺഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന സിപിഎമ്മിന് ഉണ്ടായിരുന്ന സീറ്റ് പോലും നഷ്ടം: രമേശ് ചെന്നിത്തല&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/d-k-shivakumar-emotionally-responding-on-the-victory-of-karnataka-assembly-election-2023-jrj-rul7gz"/>
        </item>
        <item>
            <title><![CDATA['നിരന്തരം പരിശ്രമിക്കണം, എപ്പോഴാണ് ഭാഗ്യം തേടി വരികയെന്നറിയില്ല' | Mahzooz Lucky Draw | Shahabaz]]></title>
            <link>https://www.asianetnews.com/video/pravasam/mahzooz-lucky-draw-winner-shahabaz-tells-about-his-success-story-rujoc1</link>
            <guid isPermaLink="true">https://www.asianetnews.com/video/pravasam/mahzooz-lucky-draw-winner-shahabaz-tells-about-his-success-story-rujoc1</guid>
            <pubDate>Fri, 12 May 2023 17:37:18 +0530</pubDate>
            <description><![CDATA[&lt;p&gt;മെഹ്സൂസ് വിജയി മലപ്പുറം സ്വദേശി ഷഹബാസ് പറയുന്നു&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=k27Je4YUKyCZztz6OE4" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'നിരന്തരം പരിശ്രമിക്കണം, എപ്പോഴാണ് മെഹ്സൂസ് ഭാഗ്യം തേടി വരുകയെന്നറിയില്ല'; മെഹ്സൂസ് വിജയി മലപ്പുറം സ്വദേശി ഷഹബാസ് പറയുന്നു&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/video/pravasam/mahzooz-lucky-draw-winner-shahabaz-tells-about-his-success-story-rujoc1"/>
        </item>
        <item>
            <title><![CDATA[അഭിനയിക്കാൻ എന്ത് മരുന്നാണ് കൊടുക്കാറുള്ളതെന്ന് അന്ന് അജുച്ചേട്ടൻ ചോദിച്ചു ]]></title>
            <link>https://www.asianetnews.com/celebrity-interviews/aavni-anjali-nair-exclucive-interview-sttx1j</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/aavni-anjali-nair-exclucive-interview-sttx1j</guid>
            <pubDate>Fri, 28 Mar 2025 15:57:18 +0530</pubDate>
            <description><![CDATA[&lt;p&gt;വീര ധീര സൂരനിൽ ചിയാൻ വിക്രമിന്റെ മകളായി ആവണി, അടുത്തത് സൂര്യയുടെ റെട്രോയിൽ &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jqe4mfdqgw32yvpze9m9cxyh,imgname-485474897-1819387172178577-941742951998151454-n.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;എമ്പുരാനൊപ്പം തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം വിക്രം നായകനാവുന്ന വീര ധീര സൂരനിൽ സുരാജ് വെഞ്ഞാറമൂടിനും മാലാ പാര്&zwj;വതിക്കുമൊപ്പം മലയാളത്തിൽ നിന്ന് ആവണി അഞ്ജലി നായർ കൂടിയുണ്ട്.ചിയാൻ വിക്രം സാറിന്റെ മകളുടെ വേഷമാണ് ആവണി അവതരിപ്പിച്ചിരിക്കുന്നത്. &amp;nbsp;ഇത് &amp;nbsp;രണ്ടാമത്തെ തമിഴ് സിനിമയാണിതെന്നും ആദ്യമായി അത്രയധികം ഇഷ്ടപ്പെട്ടു ചെയ്ത കഥാപാത്രമാണെന്നും പറഞ്ഞുകൊണ്ട് തന്റെ സിനിമാ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആവണി പങ്കുവെക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;വിക്രം സാറിനൊപ്പമുള്ള ആദ്യ സീൻ&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;വിക്രം സാറിന്റെ മകളുടെ വേഷമാണ് സിനിമയിൽ അവതരിപ്പിച്ചത്. വിക്രം സാർ കൂളായ മനുഷ്യനാണെങ്കിലും അദ്ദേഹത്തോടൊപ്പമുള്ള ആദ്യ ഷോട്ട് എടുക്കുമ്പോൾ ടെൻഷൻ തോന്നി. ആദ്യമായാണ് ഇത്രയും വലിയൊരു താരത്തിനൊപ്പം അഭിനയിക്കുന്നത്. ഒരുമിച്ചുള്ള &amp;nbsp;സീനിൽ ഞാൻ മോശമായാൽ &amp;nbsp;സിനിമയെ മൊത്തത്തിൽ ബാധിക്കാൻ സാധ്യതയുണ്ടല്ലോ, അതുകൊണ്ട് അത്യാവശ്യം നല്ല രീതിയിൽ ഒരു സീനിനെ കുറിച്ച് പഠിച്ചതിന് ശേഷം മാത്രമായിരുന്നു ക്യാമറയ്ക്ക് മുന്നിൽ നിന്നിരുന്നത്. വിക്രം സാറാണെങ്കിൽ നമ്മളെ ഞെട്ടിക്കും. 'ഹായ്' എന്ന് പറയേണ്ട ഒരു സീനാണെങ്കിൽ വിക്രം സാർ അവിടെ 'ഹലോ ഹായ്' എന്നൊക്കെ പറഞ്ഞു പോകും. പെട്ടന്ന് ഇംപ്രൊവൈസ് ചെയ്യുമ്പോൾ ഒപ്പം &amp;nbsp;നിൽക്കുന്ന ആളും അതനുസരിച്ച് തയ്യാറെടുക്കണം. വിക്രം സാറിൽ നിന്ന് അതെല്ലാം കണ്ടു പഠിക്കാൻ ശ്രമിച്ചു, അതുപോലെ അദ്ദേഹംആക്ഷൻ &amp;nbsp;രംഗങ്ങൾക്കെല്ലാം എടുക്കുന്ന പ്രയത്നം &amp;nbsp;കണ്ടു പഠിക്കേണ്ടതാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;തമിഴിൽ ഇത് രണ്ടാമത്തെ ചിത്രം&lt;/strong&gt;&lt;/p&gt; &lt;p&gt;രജനി സാറിന്റെ അണ്ണാത്തെയിലാണ് ആദ്യമായി തമിഴിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അതൊരു പാട്ട് സീനിൽ മാത്രമാണ്. അരുൺ സാർ വീര ധീര സൂരനുവേണ്ടി വർക്ക് ഷോപ്പ് &amp;nbsp;സംഘടിപ്പിച്ചിരുന്നു.അതിൽ ഞാനും പങ്കെടുത്തിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു. വിക്രം സാറും അവിടെ വന്നിരുന്നു. സീനുകൾ അഭിനയിപ്പിച്ചു. കുറേയൊക്കെ ശരിയാക്കിയാക്കുകയും &amp;nbsp;തെറ്റിക്കുകയും ചെയ്തു. ഒപ്പം കൺഫ്യൂഷൻസും &amp;nbsp;ഉണ്ടായിരുന്നു. വർക്ക് ഷോപ്പിന് ശേഷം കൊച്ചിയിൽ എത്തിയപ്പോഴും ആ കഥാപാത്രമായിരുന്നു മനസിൽ. അമ്മ വഴി ആ കഥാപാത്രത്തിന് വേണ്ടി എന്നെ പരിഗണിക്കാൻ സാധ്യതയുണ്ടോയെന്നൊക്കെ അന്വേഷിച്ചിരുന്നു. പിന്നീട് അത് കിട്ടിയെന്നറിഞ്ഞപ്പോൾ ഹാപ്പിയായി. തമിഴ് വലിയ രീതിയിൽ അറിയാത്തതിന്&zwj;റെ പ്രശ്നം ഉണ്ടായിരുന്നു. പക്ഷേ അത് പഠിച്ചെടുക്കാൻ അടുത്തുള്ള ചെറിയ കടകളിലെല്ലാം പോയി തമിഴ് സംസാരിക്കുമായിരുന്നു. വീട്ടിലും തമിഴ് ശീലമാക്കി. ആദ്യ ഷോട്ട് എടുക്കുന്ന സമയം, സംവിധായകൻ അരുൺ സാർ തമിഴിൽ എന്തോ പറഞ്ഞു. എനിക്കാണെങ്കിൽ അത് ആദ്യം മനസിലായില്ല. പിന്നെ സാർ പറഞ്ഞ ഓരോ കാര്യങ്ങളും ചേർത്തുവച്ചാണ് അർത്ഥം കണ്ടു പിടിച്ചത്. ഭാഷ എനിക്ക് പ്രശ്നമുള്ള കാര്യമല്ല, അഭിനയിക്കാൻ അത്രമാത്രം ഇഷ്ടമായത് കൊണ്ട് ഏത് ഭാഷ എന്നത് ഒരു തടസമല്ല. വീര ധീര സൂരന്&zwj;റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഒരു ഓട്ടോഗ്രാഫ് പോലെ മറ്റുള്ളവരില്&zwj; നിന്ന് എഴുതി വാങ്ങിയിരുന്നു. അതിൽ സംവിധായകൻ അരുൺ സാർ അദ്ദേഹത്തിന്റെ ജോലി ഞാന്&zwj; കുറച്ചുകൂടി എളുപ്പമാക്കി എന്ന് &amp;nbsp;എഴുതിയത് കണ്ടപ്പോൾ &amp;nbsp;സന്തോഷം തോന്നി.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;സൂര്യ സാറിനൊപ്പം റെട്രോ&lt;/strong&gt;&lt;/p&gt; &lt;p&gt;മെയ് ഒന്നിന് റിലീസിനെത്തുന്ന സൂര്യ സാറിന്റെ റെട്രോയിൽ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ആ &amp;nbsp;കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ല, അത്രയും സർപ്രൈസ് നിറഞ്ഞ വേഷമാണ്. സൂര്യ സാർ &amp;nbsp;നല്ലൊരു &amp;nbsp;വ്യക്തിത്വത്തിന്റെ ഉടമയാണ്.റെട്രോയുടെ ഭാഗമായത് &amp;nbsp;നല്ലൊരു അനുഭവമായിരുന്നു. സാറിനൊപ്പം ഒന്നിച്ചു ഫോട്ടോ എടുത്തു. റെട്രോയുടെ റിലീസിനായി കാത്തിരിക്കുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;അജു ചേട്ടൻ അന്ന് &amp;nbsp;പറഞ്ഞത്&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;ഫിനിക്സ് എന്ന ചിത്രം എനിക്ക് മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു സ്പേസ് തന്ന സിനിമയാണ്.പേടിപ്പെടുത്തുകയും ഒപ്പം ഒരുപാട് ഇമോഷണൽ ലയറുകളുള്ള വേഷമായിരുന്നു ആ കഥാപാത്രം. ക്ലൈമാക്സ് സീനിലെ പ്രകടനം കണ്ട് അമ്മയോട് അജു ചേട്ടൻ ചോദിച്ചിരുന്നു അഭിനയിക്കാൻ എന്ത് മരുന്നാണ് കൊടുക്കുന്നതെന്ന്. ക്ലൈമാക്സിലെ സീൻ എടുത്തതിന് ശേഷം എല്ലാവരും കൈയ്യടിച്ചിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;തിരഞ്ഞെടുപ്പുകൾ അമ്മയുമൊത്ത്&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;അമ്മ അഞ്ജലി നായർ സിനിമ മേഖലയിൽ &amp;nbsp;നിന്നുള്ള ഒരാളായത് കൊണ്ട് ചെറുപ്പം മുതൽ സിനിമാ ലൊക്കേഷനുകൾ &amp;nbsp;പരിചിതമാണ്. അമ്മയുടെ സിനിമ തിരഞ്ഞെടുപ്പുകളിൽ ഞാൻ അഭിപ്രായം പറയാറുണ്ട്. അമ്മ ചെയ്തതിൽ തമിഴ് ചിത്രം ചിത്തയിലെ വേഷം പ്രിയപ്പെട്ടതാണ്. എനിക്ക് വരുന്ന സിനിമകളിൽ ലൊക്കേഷൻ എവിടെയാണെന്നൊക്കെയാണ് &amp;nbsp;പ്രധാനമായി &amp;nbsp;അമ്മ &amp;nbsp;നോക്കാറുള്ളത്. ഞാനാണെങ്കിൽ ആ &amp;nbsp;കഥാപാത്രത്തിന് &amp;nbsp;എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊക്കെ നോക്കിയാണ് തിരഞ്ഞെടുക്കാറുള്ളത്.&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Bindu PP</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/aavni-anjali-nair-exclucive-interview-sttx1j"/>
        </item>
        <item>
            <title><![CDATA[കർണാടകയിൽ ഡികെ മാജിക്, 'കൈ' പിടിയിൽ ആടിയുലഞ്ഞ് ബിജെപി; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമോ?]]></title>
            <link>https://www.asianetnews.com/india-news/karnataka-assembly-election-2023-congress-leads-bjp-in-second-jrj-rukyho</link>
            <guid isPermaLink="true">https://www.asianetnews.com/india-news/karnataka-assembly-election-2023-congress-leads-bjp-in-second-jrj-rukyho</guid>
            <pubDate>Sat, 13 May 2023 10:51:43 +0530</pubDate>
            <description><![CDATA[&lt;p&gt;കോൺഗ്രസ് പാളയങ്ങളിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ്. എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരയാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബദ്ധമായി ഫലം ശ്രദ്ധിക്കുന്ന പാർട്ടി പ്രവർത്തകരെയാണ് ഇവിടെ കാണാനാകുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h09pw8dy6mm69fc0zh8tzrfr,imgname-bjp-congress-karnataka.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളുരു :&amp;nbsp;കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് പാളയം ആവേശത്തിൽ. കർണാടകയിൽ ഡികെ ശിവകുമാറിന്റെ മാജിക് ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ 114 സീറ്റുകളുടെ ലീഡാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. 44.4ശതമാനം വോട്ട് കോൺഗ്രസ് ഇതുവരെ നേടിക്കഴിഞ്ഞു. എന്നാൽ 75 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 30 സീറ്റുകളുടെ ലീഡ് നിലയാണ് ജെഡിഎസിനുള്ളത്. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് ലഭിക്കേണ്ടത്.&amp;nbsp;ഓൾഡ് മൈസൂരിലെ 64 സീറ്റുകളിൽ കോൺഗ്രസ്&zwnj; 38, ബിജെപി 6, ജെഡിഎസ് 18, മറ്റുള്ളവർ 2 എന്നിങ്ങനെയാണ് ലീഡ്. തീരദേശ കർണാടകയിൽ 19 സീറ്റുകളിൽ കോൺഗ്രസ്&zwnj; 6, ബിജെപി 13 ഉം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;കോൺഗ്രസിന്റെ ലീഡ് നില കേവല ഭൂരിപക്ഷം കടന്ന് കഴിഞ്ഞു. ഇതോടെ കോൺഗ്രസ് പാളയങ്ങളിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ്. എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരയാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബദ്ധമായി ഫലം ശ്രദ്ധിക്കുന്ന പാർട്ടി പ്രവർത്തകരെയാണ് ഇവിടെ കാണാനാകുന്നത്. ജെഡിഎസ് നിർണ്ണായകമാകുമെന്ന സുചനകളും ലഭിക്കുന്നുണ്ട്. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്ന ഉറപ്പിലാണ് ജെഡിഎസ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നുമാണ് ജെഡിഎസ് വ്യക്തമാക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;കർണാടക ആദ്യ ഫലസൂചന: പോസ്റ്റൽ വോട്ടിൽ കോൺഗ്രസ് മുന്നിൽ, തൊട്ടുപിന്നിൽ ബിജെപി, നിർണ്ണായകമാകുമോ ജെഡിഎസ്?&lt;/strong&gt;&lt;/p&gt; &lt;p&gt;കോൺഗ്രസിന് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിൽ കർണാടകയിൽ ഓപ്പറേഷൻ താമരയ്ക്ക് സാധ്യതയുണ്ട്. ഇതോടെ എംഎൽഎമാരെ മാറ്റേണ്ടി വരുമെന്നുമുളള ആശങ്കകളുണ്ട്. എന്നാൽ കേവല ഭൂരിപക്ഷം ലഭിച്ചാൽ ഇത്തരം ആശങ്കകൾക്ക് സ്ഥാനമില്ല. സംഘടനാ പ്രവർത്തനം ശക്തമാക്കിക്കൊണ്ട് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ നയിച്ച കോൺഗ്രസ് വിജയത്തിലേക്ക് മുന്നേറുന്നതോടെ കർണാടകയിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന് വ്യക്തമാകുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Read More :&amp;nbsp;കർണാടക തെരഞ്ഞെടുപ്പ്: നേതാക്കളുടെ വിജയത്തിന് യാഗവുമായി കോൺഗ്രസ്, യജ്ഞം എഐസിസി ഓഫീസിന് മുന്നിൽ&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/karnataka-assembly-election-2023-congress-leads-bjp-in-second-jrj-rukyho"/>
        </item>
    </channel>
</rss>
