<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 19 Apr 2026 19:36:36 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/entertainment-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കാൻസർ അതിരൂക്ഷം, ഭാര്യയ്ക്ക് ആണി രോ​ഗം; എന്നിട്ടും പ്രിയതമയെ പരിചരിക്കുന്ന ഇർഫാൻ ഖാൻ, കണ്ണുനിറച്ച് കാഴ്ച]]></title>
            <link>https://www.asianetnews.com/entertainment-news/irrfan-khan-son-babil-shear-a-rare-photo-with-her-father-and-mother-says-during-babas-most-unbearable-peak-cancer-period-articleshow-qmgfcmn</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/irrfan-khan-son-babil-shear-a-rare-photo-with-her-father-and-mother-says-during-babas-most-unbearable-peak-cancer-period-articleshow-qmgfcmn</guid>
            <pubDate>Sun, 19 Apr 2026 19:35:17 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ കഠിന വേദനയിലും ഭാര്യയെ പരിചരിക്കാൻ മുന്നിട്ടു നിന്ന ഇര്&zwj;ഫാന്&zwj; ഖാന്&zwj;റെ സ്നേഹത്തെ പുകഴ്ത്തിയാണ് പലരും കമന്റ് ചെയ്യുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpk0yhzb28h9q3qnsavqywym,imgname-befunky-collage--26--1776607512554.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യൻ സിനിമയ്ക്ക് വലിയൊരു നഷ്ടം സമ്മാനിച്ചായിരുന്നു നടൻ ഇർഫാൻ ഖാന്റെ മരണം. കാൻസറിനെ തുടർന്ന് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ആറ് വർഷം പിന്നിടുമ്പോഴും, ഭാര്യ സുതപ സിക്തറും മകൻ ബാബിലും അദ്ദേഹത്തിന്റെ ഓർമകൾ തുളുമ്പുന്ന പോസ്റ്റുകൾ പങ്കിടാറുണ്ട്. അവ ഞൊടിയിട കൊണ്ടാണ് സിനിമാസ്വാദകരും അദ്ദേഹത്തിന്റെ ആരാധകരും ഏറ്റെടുക്കുന്നത്. അത്തരത്തിൽ ബാബിൽ പങ്കുവച്ചൊരു ഫോട്ടോ ഓരോരുത്തർക്കും കണ്ണീർ കാഴ്ചയായി മാറിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ആശുപത്രിയിൽ നിന്നുമുള്ള ഫോട്ടോയാണിത്. ഇർഫാനെയും ഭാര്യയേയും ഫോട്ടോയിൽ കാണാം. ഫോണിലെ ഫ്ലാഷ് ഓണാക്കി തലയിൽ കെട്ടിവച്ചിരിക്കുന്ന തരത്തിലാണ് ഇർഫാൻ. ഒപ്പം ഭാര്യയുടെ ഉള്ളം കാലിൽ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഈ ഫോട്ടോയെ കുറിച്ച് ബാബിൽ കുറിച്ചത്, &quot;ബാബയുടെ കാൻസർ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയം, അദ്ദേഹത്തെ പരിചരിക്കാനായി മമ്മ ഓടി നടന്നു. അവസാരം കാലിൽ ആണി രോ​ഗവും വന്നു. കഠിനമായി വേദന വരുമായിരുന്നു. ആ സമയത്ത് ബാബ ഫോൺ തലയിൽ കെട്ടി, ആ വെളിച്ചത്തിൽ മമ്മയുടെ കാലിൽ നിന്നും ആണികൾ നീക്കം ചെയ്യുമായിരുന്നു&quot;, എന്നാണ്.&lt;/p&gt;&lt;p&gt;ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. തന്റെ കഠിന വേദനയിലും ഭാര്യയെ പരിചരിക്കാൻ മുന്നിട്ടു നിന്ന അദ്ദേഹത്തിന്റെ സ്നേഹത്തെ പുകഴ്ത്തിയാണ് പലരും കമന്റ് ചെയ്യുന്നത്. &quot;പ്രപഞ്ചത്തിലെ ഏറ്റവും മികച്ച മാതാപിതാക്കളാണ് നിനക്ക്. നീ അനുഗ്രഹീതനാണ്&quot;, എന്നാണ് ബാബിലനോടായി ചിലർ കമന്റ് ചെയ്തിരിക്കുന്നത്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Babil (@babil.i.k)&lt;/p&gt;&lt;p&gt;2018ലാണ് തനിക്ക് കാൻസറാണെന്ന് ഇർഫാൻ ഖാൻ വെളിപ്പെടുത്തുന്നത്. ന്യൂറോ എൻഡോക്രെയിൻ ട്യൂമറായിരുന്നു. കാൻസറിനോട് പോരാടിയ അദ്ദേഹം 2020 ഏപ്രിൽ 20ന് വിടപറഞ്ഞു. 54-ാമത്തെ വയസിലായിരുന്നു വിയോ​ഗം. മുംബൈ കോകിലാബെന്&zwj; ധീരുഭായ് അംബാനി ആശുപത്രിയില്&zwj; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അന്ത്യം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/irrfan-khan-son-babil-shear-a-rare-photo-with-her-father-and-mother-says-during-babas-most-unbearable-peak-cancer-period-articleshow-qmgfcmn"/>
        </item>
        <item>
            <title><![CDATA[ആഢംബരവും സിനിമയും വേണ്ട, സമ്പാദിക്കുന്നത് 4500 രൂപ; മകനെ കുറിച്ച് അഭിമാനത്തോടെ അക്ഷയ് കുമാർ]]></title>
            <link>https://www.asianetnews.com/entertainment-news/akshay-kumar-says-his-son-aarav-earn-4500-rupees-for-the-job-he-dont-like-film-articleshow-8y2fdyu</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/akshay-kumar-says-his-son-aarav-earn-4500-rupees-for-the-job-he-dont-like-film-articleshow-8y2fdyu</guid>
            <pubDate>Sun, 19 Apr 2026 17:00:08 +0530</pubDate>
            <description><![CDATA[&lt;p&gt;ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ മകൻ ആരവിന് സിനിമയിൽ താല്പര്യമില്ലെന്ന് വെളിപ്പെടുത്തി. ഫാഷനോടാണ് ആരവിന് താല്പര്യം. ഇതിന്റെ ഭാഗമായി ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത് ഫാഷൻ പഠിക്കുന്ന ആരവ്, ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjr2ga9pcf7erm57sbb2znd,imgname-befunky-collage--23--1776598204744.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക&lt;/strong&gt;ഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ ഭാര്യയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയും കുറച്ചുകാലം സിനിമാ വ്യാവസായത്തിന്റെ ഭാ​ഗമായിരുന്നു. ഇരുവരും സിനിമയുമായി ബന്ധമുള്ളവരാണെങ്കിലും മകൻ ആരവിന് സിനിമയോട് താല്പര്യമില്ല. ആരവിന് താല്പര്യം ഫാഷനോടാണെന്ന് പറയുകയാണ് അക്ഷയ് കുമാർ ഇപ്പോൾ.&lt;/p&gt;&lt;p&gt;ശുഭങ്കർ മിശ്രയോടൊപ്പമുള്ള ഒരു പോഡ്&zwnj;കാസ്റ്റിൽ ആയിരുന്നു അക്ഷയ് കുമാർ മകനെ കുറിച്ച് വാചാലനായത്. ജോലി ചെയ്യാൻ ഇഷ്ടമുള്ളൊരാളാണ് ആരവ് എന്നും എന്നാൽ സിനിമകളിൽ ചേരാൻ താൽപ്പര്യമില്ലെന്നും ഭാവിയിലും അതിനുള്ള സാധ്യതയില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു. &quot;അവൻ ഇന്നും 4500 രൂപയ്ക്ക് ജോലി ചെയ്യുന്നുണ്ട്. അതൊരു നല്ലകാര്യമാണ്. അതിന്റെ ഭാ​ഗമായി പല ​ഗ്രാമങ്ങളിലേക്കും അവൻ യാത്ര ചെയ്യാറുണ്ട്. അവിടെ നിന്നും ഏറെ വ്യത്യസ്തമായ ഫാഷനുകൾ പഠിക്കും. അവനോട് ഒന്ന് മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളൂ. ആരെയും ഉപ്രദവിക്കരുത്. നമ്മൾ ആർക്കും ഉപദ്രവമാകരുതെന്ന്&quot;, എന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;2002ൽ ആയിരുന്നു ആരവിന്റെ ജനനം. അക്ഷയ് കുമാറിൻ്റെയും ട്വിങ്കിൾ ഖന്നയുടെയും ആദ്യ കുട്ടിയാണ് ആരവ്. 15-ാം വയസ്സിൽ ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോയ ആരവ്, ഇപ്പോൾ ലണ്ടനിലെ ഒരു സർവകലാശാലയിൽ പഠിക്കുകയാണ്. 2012ൽ ആണ് സഹോദരി നിതാര ജനിക്കുന്നത്. പലപ്പോഴും ട്വിങ്കിളിൻ്റെ സോഷ്യൽ മീഡിയയിൽ നിതാര ഇടംപിടിക്കുമ്പോൾ, ആരവ് ഒരു താഴ്ന്ന പ്രൊഫൈൽ നിലനിർത്താൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, ഭൂത് ബംഗ്ല ആണ് അക്ഷയ് കുമാറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്&zwj;ശനം ഒന്നിച്ച ചിത്രത്തിന് മികച്ച കളക്ഷനും ബുക്കിങ്ങും നടക്കുന്നുണ്ട്. 2024 ഡിസംബറിൽ ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് 2025 മെയ്യില്&zwj; അവസാനിച്ചിരുന്നു. ഹൊറർ കോമഡി ​ഗണത്തിൽപ്പെടുന്ന ചിത്രം അക്ഷയ് കുമാർ, ശോഭ കപൂർ, എക്താ കപൂർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/akshay-kumar-says-his-son-aarav-earn-4500-rupees-for-the-job-he-dont-like-film-articleshow-8y2fdyu"/>
        </item>
        <item>
            <title><![CDATA["സുര സുര താരാദീപം"; അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്,  ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്]]></title>
            <link>https://www.asianetnews.com/entertainment-news/virat-karnna-starrer-nagabandham-film-second-song-articleshow-5qiydb0</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/virat-karnna-starrer-nagabandham-film-second-song-articleshow-5qiydb0</guid>
            <pubDate>Sun, 19 Apr 2026 16:41:01 +0530</pubDate>
            <description><![CDATA[&lt;p&gt;നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjpxqv7zp81x4a4rq3z3d9v,imgname-virat-karnna-starrer-nagabandham-film-song-out-1776597000039.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്. &quot;സുര സുര താരാദീപം&quot; എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജുനൈദ് കുമാർ- ആഭേ ടീം സംഗീതം ഒരുക്കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് ശബ്ദം പകർന്നത് അർജുൻ വിജയ്, അനില രാജീവ്, ബ്രിന്ദ എന്നിവർ ചേർന്നാണ്. സന്തോഷ് വർമയാണ് ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത്. 2026, ജൂലൈ 3 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.&lt;/p&gt;&lt;p&gt;നായകൻ വിരാട് കർണ്ണയുടെ മികച്ച നൃത്തച്ചുവടുകളുമായി പുറത്തു വന്നിരിക്കുന്ന &quot;സുര സുര&quot; ഗാനം വമ്പൻ കാൻവാസിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികമാരായ നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവരും ഗാനരംഗത്തിന്റെ ഭാഗമാണ്. അടുത്തിടെ ചിത്രത്തിലെ &quot;നമോ രേ&quot; എന്ന ഗാനവും പുറത്ത് വന്നിരുന്നു. ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ആധുനിക ഇന്ത്യൻ സിനിമയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ആത്മീയ പൈതൃകവും പ്രദർശിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാൻ അധിനിവേശത്തിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ കഥ, പുരാണങ്ങളും ചരിത്രവും ആത്മീയ യുദ്ധവും കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നത്. ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്.&lt;/p&gt;&lt;p&gt;ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തും. ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്&zwnj;ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ - അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് &amp;amp; ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ, പിആർഓ - ശബരി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/virat-karnna-starrer-nagabandham-film-second-song-articleshow-5qiydb0"/>
        </item>
        <item>
            <title><![CDATA[ദൃശ്യം റെഫറൻസില്‍ സക്സസ് ടീസറും, മോഹിനിയാട്ടം വൻ ഹിറ്റ്]]></title>
            <link>https://www.asianetnews.com/entertainment-news/bharathanatyam-2-mohiniyattam-success-teaser-out-articleshow-n9bgnl9</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/bharathanatyam-2-mohiniyattam-success-teaser-out-articleshow-n9bgnl9</guid>
            <pubDate>Sun, 19 Apr 2026 15:36:33 +0530</pubDate>
            <description><![CDATA[&lt;p&gt;മോഹിനിയാട്ടത്തിന്റെ സക്സസ് ടീസര്&zwj; പുറത്ത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjk7rwpghw5pz20746mw2wb,imgname-bharathanatyam-2-mohiniyattam-success-teaser-out-1776593134486.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൈജു കുറുപ്പ് നായകനായി പ്രദര്&zwj;ശനത്തിനെത്തിയ ചിത്രമാണ് &lsquo;ഭരതനാട്യം 2: മോഹിനിയാട്ടം&rsquo;. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹിനിയാട്ടത്തിന്റെ സക്സസ് ടീസര്&zwj; പുറത്തുവിട്ടിരിക്കുകയാണ്. ദൃശ്യം റെഫറൻസാണ് ചിത്രത്തിന്റെ പുതിയ ടീസറിലും നിറഞ്ഞുനില്&zwj;ക്കുന്നത്.&lt;/p&gt;&lt;p&gt;മോഹിനിയാട്ടം ഏറ്റെടുത്ത പ്രേക്ഷകര്&zwj;ക്ക് നന്ദി പറഞ്ഞ് നേരത്തെ നിര്&zwj;മാതാക്കള്&zwj; രംഗത്ത് എത്തിയിരുന്നു. ഞങ്ങളുടെ സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന് ഒരുപാട് നന്ദി. അടുത്ത തിയറ്ററുകളില്&zwj; ഇല്ലാഞ്ഞിട്ടും വളരെയധികം ദുരം ബസ്സിലും ട്രെയിനിലും ഒക്കെ സഞ്ചരിച്ച് സിനിമ കാണാൻ വന്ന പ്രേക്ഷകരോട് പറഞ്ഞാല്&zwj;&zwnj; തീരാത്ത സ്&zwj;നേഹവും, കടപ്പാടുമുണ്ട്. കഴിഞ്ഞ ഒരു മാസമായിട്ട് ഒരുപാട് റിലീസുകള്&zwj; ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങള്&zwj;ക്ക് നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളില്&zwj; എത്താൻ സാധിക്കാതെ വന്നത്. വരും ദിവസങ്ങളില്&zwj; ആ പരാതി തീര്&zwj;ക്കാൻ ഞങ്ങള്&zwj; ശ്രമിക്കുന്നതാണ്. കൂടെ നിന്നതിനും, പിന്തുണച്ചതിനും നിറയെ സ്&zwj;നേഹം എന്നായിരുന്നു സൈജു കുറുപ്പും തോമസ് തിരുവല്ലയും കുറിച്ചത്. &lt;/p&gt;&lt;p&gt;തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്&zwnj;സിന്റെയും ബാനറിൽ ഒരുങ്ങിയ &quot;ഭരതനാട്യം 2: മോഹിനിയാട്ടം&quot; ഏപ്രിൽ 10 ന് തീയറ്ററുകളിൽ എത്തിയതാണ്. കൃഷ്&zwj;ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്.&lt;/p&gt;&lt;p&gt;ചിത്രത്തിന്റെ രചന: കൃഷ്&zwj;ണദാസ് മുരളി, വിഷ്&zwj;ണു ആർ. പ്രദീപ്&zwnj;. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്&zwj;ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്&zwj;ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് &amp;amp; കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/bharathanatyam-2-mohiniyattam-success-teaser-out-articleshow-n9bgnl9"/>
        </item>
        <item>
            <title><![CDATA[തിയറ്ററില്‍ സര്‍പ്രൈസ് ഹിറ്റ്, ഒടിടിയിലും വൻ പ്രതികരണം, സംഭവം അധ്യായം ഒന്ന് ചര്‍ച്ചയാകുന്നു]]></title>
            <link>https://www.asianetnews.com/entertainment-news/sambhavam-adhyayam-onnu-film-ott-responses-articleshow-ygaa0c3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/sambhavam-adhyayam-onnu-film-ott-responses-articleshow-ygaa0c3</guid>
            <pubDate>Sun, 19 Apr 2026 15:18:05 +0530</pubDate>
            <description><![CDATA[&lt;p&gt;സംഭവം അധ്യായം ഒന്ന് സിനിമ ഒടിടിയിലും വൻ ഹിറ്റ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjj6h5xc84z58js2x5zb6cv,imgname-sambhavam-adhyayam-onnu-film-ott-responses-1776592045245.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്&zwj;വ്വഹിച്ച ചിത്രമാണ് സംഭവം അധ്യായം ഒന്ന്. മിസ്റ്ററി ഫാന്&zwj;റസി ത്രില്ലര്&zwj; ഗണത്തില്&zwj; പെടുന്ന ചിത്രത്തിന്&zwj;റെ ട്രെയ്&zwj;ലറില്&zwj; ഒരു വനമേഖലയില്&zwj; കേസ് അന്വേഷിക്കാനെത്തുന്ന ഒരു സംഘം പൊലീസുകാരാണ് ഉള്ളത്. ഒപ്പം നിഗൂഢതകള്&zwj; പേറുന്ന ഒരു വനവും. കേരള- തമിഴ്നാട് അതിര്&zwj;ത്തിയിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ ചില കഥാപാത്രങ്ങൾ തമിഴ് സംസാരിക്കുന്നുണ്ട്. കാട്ടിനുള്ളിൽ പലരുടെയും തിരോധാനവും അതിന് പിന്നിലെ ദുരൂഹതകളുമാണ് പൂർണ്ണമായും ഹൊറർ, ത്രില്ലിംഗ് എലമെന്&zwj;റുകളോടെ ചിത്രത്തില്&zwj; അവതരിപ്പിക്കുന്നത്. ചിത്രം തിയറ്ററുകളില്&zwj; സര്&zwj;പ്രൈസ് ഹിറ്റായിരുന്നു. ഒടിടിയിലും മികച്ച അഭിപ്രായം നേടുകയാണ് ചിത്രം എന്നാണ് റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;p&gt;ജിയോ ഹോട്&zwj;സ്റ്റാറിലൂടെയാണ് സ്&zwj;ട്രീം ചെയ്യുന്നത്. മികച്ച തിരക്കഥയാണ് അസ്&zwj;കര്&zwj; അലി ചിത്രത്തിന്റെ ആകര്&zwj;ഷണം എന്നാണ് ഒടിടിയില്&zwj; സംഭവം അധ്യായം ഒന്ന് കണ്ടവരുടെ അഭിപ്രായങ്ങള്&zwj;. അതിഗംഭീരമായ ആഖ്യാനമാണ് മറ്റൊരു പ്രത്യേകത. രണ്ടാം ഭാഗത്തിനായിരിക്കും കാത്തിരിക്കുന്നുവെന്നും പറയുകയാണ് സംഭവം അധ്യായം ഒന്ന് ഒടിടിയില്&zwj; കണ്ട പ്രേക്ഷകര്&zwj;.&lt;/p&gt;&lt;p&gt;ചിത്രത്തിൽ അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതന്&zwj;, അസീം ജമാൽ, സെന്തിൽ കൃഷ്&zwj;ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിലെ ദുരൂഹതകൾ ആരെയും ആകർഷിക്കുന്നതാണ്. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ടയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്&zwj; ആഷ്ന റഷീദുമാണ്.&lt;/p&gt;&lt;p&gt;ചായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ്വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്&zwj;ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്&zwnj;റഫ്&zwnj; ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് മെൽബിൻ മാത്യു, അനൂപ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ. പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. മാർച്ച് ആറിനാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. പിആര്&zwj;ഒ വാഴൂർ ജോസ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/sambhavam-adhyayam-onnu-film-ott-responses-articleshow-ygaa0c3"/>
        </item>
        <item>
            <title><![CDATA['ദൃശ്യം 3 ക്ക് വേണ്ടി പലരും സ്‌ക്രിപ്റ്റ് മെയില്‍ ചെയ്യും, ഞാൻ അതൊന്നും വായിച്ച് നോക്കാതെ ഡിലീറ്റ് ചെയ്യും..'; തുറന്നുപറഞ്ഞ് ജീത്തു ജോസഫ്]]></title>
            <link>https://www.asianetnews.com/entertainment-news/jeethu-jospeh-talks-about-drishyam-3-starring-mohanlal-articleshow-xf0fc7l</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jeethu-jospeh-talks-about-drishyam-3-starring-mohanlal-articleshow-xf0fc7l</guid>
            <pubDate>Sun, 19 Apr 2026 14:57:24 +0530</pubDate>
            <description><![CDATA[&lt;p&gt;ദൃശ്യത്തിലേക്ക് പുതിയ എഴുത്തുകാരെ കൊണ്ടുവരാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Jeethu Joseph talks about Drishyam 3&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kggkggwwkxb59c5h26pd5cwh,imgname-jeethu-joseph--1--1770083861404.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന്റെ പിറന്നാൾ ദിനം കൂടിയാണ് മെയ് 21. ദൃശ്യം 2 ഒടിടി റിലീസ് ആയിരുന്നത് കൊണ്ട് തന്നെ മൂന്നാം ഭാഗമിറങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തെ നോക്കിക്കാണുന്നത്.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ ദൃശ്യം തിരക്കഥയെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദൃശ്യം ആദ്യ ഭാഗമിറങ്ങിയപ്പോൾ ഒരുപാട് പേർ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോ എന്ന് ചോദിക്കാറുണ്ടായിരുന്നെന്നും, ദൃശ്യം മൂന്നാം ഭാഗത്തിനായി തിരക്കഥകൾ അയക്കാറുണ്ടായിരുന്നെന്നും ജീത്തു ജോസഫ് പറയുന്നു. എന്നാൽ താൻ അതൊന്നും വായിച്ച് പോലും നോക്കാതെ ഡിലീറ്റ് ചെയ്യുമായിരുന്നെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജീത്തു ജോസെഫിന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;&quot;ദൃശ്യത്തിലേക്ക് പുതിയ എഴുത്തുകാരെ കൊണ്ടുവരാന്&zwj; ഉദ്ദേശമില്ല. പക്ഷേ ഒരുപാട് പേര്&zwj; എനിക്ക് സ്&zwnj;ക്രിപ്റ്റ് അയച്ചുതരാറുണ്ട്. ദൃശ്യത്തിന്റെ ഫസ്റ്റ് പാര്&zwj;ട്ട് റിലീസായ സമയത്ത് ഇതിനൊരു സീക്വലുണ്ടാകുമോ എന്ന് ചിലരൊക്കെ ചോദിക്കാറുണ്ടായിരുന്നു. അന്ന് ആ ചോദ്യത്തില്&zwj; നിന്നൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. എനിക്ക് പോലും അക്കാര്യത്തില്&zwj; ഉറപ്പില്ലാത്തതുകൊണ്ടാണ് ഒന്നും പറയാന്&zwj; പോകാത്തത്. അതുകൊണ്ട് പുതിയ എഴുത്തുകാരിലേക്ക് പോകാന്&zwj; എനിക്ക് ഉദ്ദേശമില്ല. ദൃശ്യം 3ക്ക് വേണ്ടി പലരും സ്&zwnj;ക്രിപ്റ്റ് മെയില്&zwj; ചെയ്യാറുണ്ടായിരുന്നു. അതൊന്നും വായിച്ചുപോലും നോക്കാതെ ഞാന്&zwj; ഡിലീറ്റ് ചെയ്യാറാണ് പതിവ്. കാരണം, വായിച്ചുകഴിഞ്ഞ് ഏതെങ്കിലും ഐഡിയ ഇഷ്ടമായാല്&zwj; എനിക്ക് അത് ഉപേക്ഷിക്കാനുമാകില്ല, എന്റെ ഐഡിയയുമായി മുന്നോട്ടുപോകാനുമാകാത്ത അവസ്ഥയാകും. അതുകൊണ്ട് എല്ലാ മെയിലും ഡിലീറ്റ് ചെയ്യും.&quot; ജീത്തു ജോസഫ് പറയുന്നു.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jeethu-jospeh-talks-about-drishyam-3-starring-mohanlal-articleshow-xf0fc7l"/>
        </item>
        <item>
            <title><![CDATA[ധനുഷിന്റെ നായികയായി മലയാളത്തിന്റെ മമിത, ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ്]]></title>
            <link>https://www.asianetnews.com/entertainment-news/dhanush-starrer-kara-film-trailer-update-articleshow-nr4uffh</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/dhanush-starrer-kara-film-trailer-update-articleshow-nr4uffh</guid>
            <pubDate>Sun, 19 Apr 2026 12:38:10 +0530</pubDate>
            <description><![CDATA[&lt;p&gt;മലയാളത്തിന്റെ മമിതയാണ് കരയിലെ നായിക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj91hkwrh44kzkwq05t2ynx,imgname-dhanush-starrer-kara-film-trailer-update-1776582444668.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ധനുഷ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കര. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്&zwnj;നേശ് രാജ സംവിധാനം നിര്&zwj;വഹിക്കുന്ന ചിത്രവുമാണ് കര. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്&zwj;ഷിച്ചിരുന്നു. ധനുഷ് നായകനാകുന്ന കരയുടെ തിയറ്റര്&zwj; റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്&zwj;സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നതാണ് റിപ്പോര്&zwj;ട്ട്. 2026 ഏപ്രില്&zwj; 30ന് ചിത്രം തിയറ്ററുകളില്&zwj; എത്തും. ഇന്ന് കരയുടെ ട്രെയിലറും പുറത്തുവിടും.&lt;/p&gt;&lt;p&gt;ചിത്രത്തില്&zwj; മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജന നായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്&zwnj;യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും മമിത എത്തുന്നുണ്ട്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിലും മമിതയാണ് നായികയായി എത്തിയിരുന്നു.&lt;/p&gt;&lt;p&gt;വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സമവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;ഇഡ്&zwj;ലി കടൈ ആണ് ധനുഷിന്റേതായി അവസാനമിറങ്ങിയ തമിഴ് ചിത്രം. ധനുഷ് രചനയും സംവിധാനവും നിര്&zwj;വഹിച്ച് നായകനായെത്തിയ ചിത്രമാണ് ഇഡ്&zwj;ലി കടൈ. നിത്യ മേനന്&zwj; ആയിരുന്നു ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിച്ച ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായിരുന്നു ഇഡ്&zwj;ലി കടൈ. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വണ്ടര്&zwj;ബാര്&zwj; ഫിലിംസ്, ഡ&zwj;ോണ്&zwj; പിക്ചേഴ്സ് എന്നീ ബാനറുകളില്&zwj; ആകാശ് ഭാസ്കരനും ധനുഷും ചേര്&zwj;ന്നാണ് ചിത്രത്തിന്&zwj;റെ നിര്&zwj;മ്മാണം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/dhanush-starrer-kara-film-trailer-update-articleshow-nr4uffh"/>
        </item>
        <item>
            <title><![CDATA[ഇതെന്തൊരു അത്ഭുതം, വാഴ 2 കളക്ഷൻ കേട്ട് ഞെട്ടി മോളിവുഡ്, പുത്തൻ റെക്കോര്‍ഡ്]]></title>
            <link>https://www.asianetnews.com/entertainment-news/vaazha-2-surpasses-200-crore-at-global-box-office-articleshow-u0mbpvt</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/vaazha-2-surpasses-200-crore-at-global-box-office-articleshow-u0mbpvt</guid>
            <pubDate>Sun, 19 Apr 2026 11:37:06 +0530</pubDate>
            <description><![CDATA[&lt;p&gt;വാഴ 2വിന്റെ കളക്ഷൻ റിപ്പോര്&zwj;ട്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj5hxh0yfgcm26nqjstertt,imgname-vaazha-2-surpasses-200-crore-at-global-box-office-1776578786848.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് വാഴ 2. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. മാത്രമല്ല കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 100 കോടി നേട്ടം സ്വന്തമാക്കാനും ചിത്രത്തിനായിരുന്നു.&lt;/p&gt;&lt;p&gt;ഹ്യൂമറും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു എന്റെർറ്റൈനെർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ആദ്യ ഭാഗമായ ബയോപിക്ക് ഓഫ് എ ബില്യന്&zwj; ബോയ്&zwnj;സ് നല്&zwj;കിയ എല്ലാ ഹൈപ്പും പവറും നിലനിർത്താൻ കഴിയുന്നുണ്ട് വാഴ 2 വിനും. വാഴയേയും വാഴ 2നേയും ചേര്&zwj;ത്തു നിര്&zwj;ത്തുന്നതില്&zwj; തിരക്കഥയുടെ ബ്രില്ല്യന്&zwj;സ് എടുത്തു പറയേണ്ടതുണ്ട്. വാഴയിലെ ഒരു സൂചന പോലും നല്&zwj;കാതെ അതിലെ കഥാപാത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കോട്ടയം നസീറിനേയും അസീസ് നെടുമങ്ങാടിനേയും പ്രത്യേക സ്ഥലങ്ങളില്&zwj; പ്രത്യേക ഷോട്ടുകളിലൂടെ അവതരിപ്പിച്ച് വാഴ 2 വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;നിറഞ്ഞ കൈയ്യടികളോടെയാണ് സിനിമ കണ്ട പ്രേക്ഷകർ തീയേറ്റർ വിട്ട് പോകുന്നതെന്നത് ഏറെ ശ്രദ്ധേയകരമാണ്. സൗഹൃദത്തിന്&zwj;റെ തീവ്ര വികാരങ്ങളും നൊസ്റ്റാൾജിയയും അടങ്ങുന്ന വിധത്തിൽ മനോഹരമായാണ് തിരക്കഥ കൈകാര്യം ചെയ്&zwj;തിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും മികച്ച നിൽക്കുന്നുണ്ട്. ഓരോ നിമിഷവും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ സംവിധായകൻ സവിനും തിരക്കഥകൃത്ത് വിപിൻ ദാസും വിജയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ - കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാർ, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്&zwnj;സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ - അരുൺ എസ്. മണി, ആക്ഷൻ - കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ - ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, സൗണ്ട് ഡിസൈൻ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, പി.ആർ.ഒ - എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറിനും ടീമിനും പുറമേ ദേവരാജ്, അമീൻ, ശബരി, ബിജുകുട്ടൻ, സുധീഷ്, വിജയ് ബാബു, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങീ മികച്ച താരങ്ങൾ ചിത്രത്തിന്റെ ഭാഗമായുണ്ട്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/vaazha-2-surpasses-200-crore-at-global-box-office-articleshow-u0mbpvt"/>
        </item>
        <item>
            <title><![CDATA['17 മത്സരാർഥികൾക്ക് ഒറ്റ ശുചിമുറി, അടുക്കളയിൽ എലികൾ, ചർമരോ​ഗം ബാധിച്ചു..'; മറാത്തി ബി​ഗ് ബോസിനെതിരെ ഗുരുതര ആരോപണവുമായി നടി സൊനാലി രംഗത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/actor-sonali-raut-claims-she-contracted-scabies-on-bigg-boss-marathi-6-dead-rats-cockroaches-in-food-articleshow-c5verfc</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-sonali-raut-claims-she-contracted-scabies-on-bigg-boss-marathi-6-dead-rats-cockroaches-in-food-articleshow-c5verfc</guid>
            <pubDate>Sun, 19 Apr 2026 11:35:36 +0530</pubDate>
            <description><![CDATA[&lt;p&gt;Actor Sonali Raut Claims She Contracted Scabies On Bigg Boss Marathi 6. മറാത്തി ബിഗ് ബോസ് ഷോയിൽ ഗുരുതരമായ ചൂഷണവും വൃത്തിഹീനമായ സാഹചര്യങ്ങളുമാണെന്ന് നടി സൊനാലി റൗട്ട് ആരോപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj54rgr506rqcbddns4bv1s,imgname-actress-sonali-raut-allegations-against-bigg-boss-marathi-season-6-1776578355736.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മറാത്തി ബിഗ് ബോസ് ഷോയ്&zwnj;ക്കെതിരെ ഗുരുതര ആരോപണവുമായി നടി സൊനാലി റൗട്ട് രംഗത്ത്. പുറമെ കാണുന്ന ഗ്ലാമറിനപ്പുറം ചൂഷണത്തിന്റെ ഇരുണ്ട യാഥാർഥ്യമാണ് ബിഗ് ബോസ് മറാത്തി ഷോ എന്നും, ശിഖയുടെ ഭാഗമായി പതിനേഴ് മത്സരാർത്ഥികൾക്ക് ഒരു ശുചിമുറി മാത്രമാണ് നൽകിയതെന്നും അടുക്കളയിൽ നിറയെ എലികളായിരുന്നുവെന്നും സൊനാലി വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;&quot;അടുക്കളയിൽ നിറയെ എലികളാണ്. അവ ഭക്ഷ്യവസ്തുക്കൾ തിന്നുതീർക്കുന്നു. ഭക്ഷണത്തിൽ നിന്ന് പാറ്റകൾ പുറത്തുവന്നു. ഒരു ശിക്ഷയെന്ന പോലെ 17 മത്സരാർഥികൾക്കായി ഒറ്റ ശുചിമുറിയാണുള്ളത്. അതിനുള്ളിൽ വെച്ച് ആളുകൾ പുകവലിക്കും, ഭക്ഷണം കഴിക്കും. നിറയെ മാലിന്യങ്ങളും ചത്ത എലികളുമാണ്.&quot; സൊനാലി പറയുന്നു.&lt;/p&gt;&lt;p&gt;&quot;നാപ്കിനുകളും ടവ്വലുകളും വേണ്ടത്ര ഇല്ലാത്തത് കാരണം മറ്റുള്ളവരുടെ പക്കൽ നിന്ന് വാങ്ങി ഉപയോഗിക്കേണ്ടി വന്നു. പുറമെ കാണുന്ന ഗ്ലാമറിനപ്പുറം ചൂഷണത്തിന്റെ ഇരുണ്ട യാഥാർഥ്യമാണ് അവിടെയുള്ളത്. ബിഗ് ബോസ് മറാത്തി പതിപ്പിന്റെ ആറാം സീസണിൽ ഞാൻ പ്രവേശിച്ചത് അവരിൽ അർപ്പിച്ച വിശ്വാസത്തോടെയാണ്. എന്നാൽ അവിടെ നിന്ന് തിരികെ വരുന്നത് പകർച്ചവ്യാധിയുമായാണ്. അവരെ കൊണ്ട് ഉത്തരം പറയിക്കേണ്ട സമയമായിരിക്കുകയാണ്.&quot; സൊനാലി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സൊനാലിയുടെ പ്രതികരണം. അതേസമയം നിരവധി പേരാണ് സൊണാലിക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷോയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട തനിക്ക് മാനസികമായും ശാരീരികയും ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് സൊനാലി ബിഗ് ബോസ് നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-sonali-raut-claims-she-contracted-scabies-on-bigg-boss-marathi-6-dead-rats-cockroaches-in-food-articleshow-c5verfc"/>
        </item>
        <item>
            <title><![CDATA[മഞ്‍ജു വാര്യരുടെ മിസ്റ്റര്‍ എക്സിന് വൻ അഭിപ്രായം, പക്ഷേ കളക്ഷൻ നിരാശാജനകം]]></title>
            <link>https://www.asianetnews.com/entertainment-news/manju-warrier-mr-x-collection-report-out-articleshow-0xb5pwl</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/manju-warrier-mr-x-collection-report-out-articleshow-0xb5pwl</guid>
            <pubDate>Sun, 19 Apr 2026 10:59:16 +0530</pubDate>
            <description><![CDATA[&lt;p&gt;മിസ്റ്റര്&zwj; എക്സിന്റെ കളക്ഷൻ റിപ്പോര്&zwj;ട്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj3ceg9etpm6x6g4hnvg8mg,imgname-manju-warrier-mr-x-collection-report-out-1776576510473.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രമാണ് മിസ്റ്റർ എക്സ്. ഏപ്രിൽ പതിനേഴിന് ചിത്രം തിയറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്&zwj; അത് കളക്ഷനില്&zwj; പ്രതിഫലിക്കുന്നില്ലെന്നാണ് റിപ്പോര്&zwj;ട്ടുകള്&zwj; സൂചിപ്പിക്കുന്നത്. കുറഞ്ഞ ഷോകള്&zwj; മാത്രമാണ് ഉള്ളതെന്നതും കളക്ഷൻ കുറയാൻ കാരണമാകുന്നു. 2892 ഷോകളില്&zwj; നിന്നായി 1.36 കോടി രൂപയാണ് ചിത്രത്തിന് നേടാനായത്.&lt;/p&gt;&lt;p&gt;മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറുകളില്&zwj; വിനീത് ജെയിൻ, എസ് ലക്ഷ്മൺ കുമാർ എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. വിഷ്&zwj;ണു വിശാലിന്&zwj;റെ ഹിറ്റ് ചിത്രമായ എഫ്ഐആറിനു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.&lt;/p&gt;&lt;p&gt;രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്. രാജസ്ഥാൻ, ഹോസൂർ, ചെന്നൈ, മൈസൂർ, തൂത്തുക്കുടി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം ദിവസങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിദേശ രംഗങ്ങൾ ചിത്രീകരിക്കാൻ ഉഗാണ്ടയെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അസർബൈജാനിൽ വെച്ചാണ് ആ ഭാഗങ്ങൾ ചിത്രീകരിച്ചത്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം അരുൺ വിൻസന്റ്, സംഗീതം ദീപു നൈനാൻ തോമസ്, എഡിറ്റിംഗ് പ്രസന്ന ജി കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രാവന്ദി സൈനാധ്, ആക്ഷൻ സ്റ്റണ്ട് സിൽവ, ആർട്ട് ഇന്ദുലാൽ കവീദ്, കോസ്റ്റ്യൂംസ് ഉത്തര മേനോൻ, ദീപാലി നൂർ, പി ആര്&zwj; ഒ- എ എസ് ദിനേശ്, മനു ശിവൻ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/manju-warrier-mr-x-collection-report-out-articleshow-0xb5pwl"/>
        </item>
        <item>
            <title><![CDATA[10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്‍ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ "വാ വാ വീരവ" ഗാനം]]></title>
            <link>https://www.asianetnews.com/entertainment-news/nihkil-starrer-swayabhu-song-video-gets-attention-articleshow-zck5qv3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/nihkil-starrer-swayabhu-song-video-gets-attention-articleshow-zck5qv3</guid>
            <pubDate>Sun, 19 Apr 2026 10:42:18 +0530</pubDate>
            <description><![CDATA[&lt;p&gt;മലയാളിയായ സംയുക്തയാണ് ചിത്രത്തിലെ നായിക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj2d6tw3erchqzypvbghc0j,imgname-nihkil-starrer-swayabhu-song-video-gets-attention-1776575486812.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്&zwj;ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം &quot;സ്വയംഭൂ&quot; വിലെ ആദ്യ ഗാനമായ &quot;വാ വാ വീരവ&quot; യൂട്യുബിലും സമൂഹ മാധ്യമങ്ങളിലും തരംഗമാകുന്നു. അഞ്ച് ഭാഷകളിലായി പുറത്തു വന്ന ഈ ഗാനം, ഇതിനോടകം സ്വന്തമാക്കിയത് 10 മില്യണിലധികം കാഴ്ചരെയാണ്. യൂട്യുബിലും മ്യൂസിക് പ്ലാറ്റ്&zwnj;ഫോമുകളിലും ഇപ്പോഴും ട്രെൻഡ് ചെയ്യുന്ന ഈ ഗാനത്തിന് വമ്പൻ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളാണ് ഈ ഗാനം റിലീസ് ചെയ്തത്. രവി ബസ്&zwnj;റൂർ ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അർജുൻ വിജയ് ആലപിച്ച ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് ഗോവിന്ദനാണ്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;'രാ രാ ധീരവാ' എന്ന വരികളോടെ തെലുങ്കിലും, 'ആജാ ധീരവാ' എന്ന വരികളോടെ ഹിന്ദിയിലും എത്തിയ ഗാനം, തമിഴിൽ റിലീസ് ചെയ്തത് 'വാ വാ ധീരവാ' എന്ന വരികളോടെയും, കന്നഡയിൽ എത്തിയത് 'ബാ ബാ ധീരവാ' എന്ന വരികളോടെയുമാണ്. അഞ്ച് ഭാഷകളിലും കൂടി ചേർന്നാണ് ഗാനം 10 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയത്. യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു &quot;വാരിയർ ആന്തം&quot; ആയാണ് അവതരിപ്പിക്കുന്നത്. വമ്പൻ കാൻവാസിൽ ഒരുക്കിയ ഗാനത്തിന് വിജയ് ബിന്നി ആണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നായകനായ നിഖിലിന്റെ ഗംഭീര നൃത്തച്ചുവടുകൾ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. &lt;/p&gt;&lt;p&gt;ചിത്രത്തിന്റെ ആദ്യ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മെഗാ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസർ കാണിച്ചു തന്നിരുന്നു. ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തിൽ ഒരു ആകർഷകമായ ഇതിഹാസ യുദ്ധകഥയാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചനയാണ് ചിത്രത്തിന്റെ ടീസർ, ഗാനം എന്നിവ നൽകുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് &quot;സ്വയംഭൂ&quot;. ഒരു യോദ്ധാവിന്റെ ഗംഭീരമായ ലുക്കിലാണ് നിഖിലിനെ സ്വയംഭൂവിൽ അവതരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ ഭരത് കൃഷ്&zwj;ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. സമ്മർ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തും. ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>honey R K</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/nihkil-starrer-swayabhu-song-video-gets-attention-articleshow-zck5qv3"/>
        </item>
        <item>
            <title><![CDATA[ഞാൻ ചെയ്ത 80% നല്ല കാര്യങ്ങൾ ആളുകൾ മറന്നു; പിന്നിൽ നിന്ന് കുത്തിയത് പോലെ ചിലർ സംസാരിച്ചു, സ്നേഹിച്ചവർ തിരിഞ്ഞ് കൊത്തുന്നു; തുറന്നുപറഞ്ഞ് ലക്ഷ്മി നായർ]]></title>
            <link>https://www.asianetnews.com/entertainment-news/lakshmi-nair-talks-about-her-tough-times-and-controversies-related-to-law-academy-articleshow-og6imgm</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/lakshmi-nair-talks-about-her-tough-times-and-controversies-related-to-law-academy-articleshow-og6imgm</guid>
            <pubDate>Sun, 19 Apr 2026 09:33:08 +0530</pubDate>
            <description><![CDATA[&lt;p&gt;കൂടെയുള്ളതുകൊണ്ട് ഭയമില്ലെന്നും അവർ വ്യക്തമാക്കി. താൻ ചെയ്ത നല്ല കാര്യങ്ങൾ ആളുകൾ മറന്നുവെന്നും, സ്നേഹിച്ചവരിൽ നിന്ന് പോലും തിക്താനുഭവങ്ങൾ ഉണ്ടായെന്നും ലക്ഷ്മി നായർ പറയുന്നു. Lakshmi Nair&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kphyce9ct6nyv28nbpeqhdw1,imgname-lakshmi-nair-reacts-about-the-controversies-related-with-her-1776571267372.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുക്കിങ് വ്ലോഗുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി നായർ. 2017 തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ആയിരുന്നപ്പോൾ കോളേജിലെ വിദ്യാർത്ഥികളോട് ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ലക്ഷ്മി നായർക്കെതിരെ പരാതി ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ അന്നത്തെ സംഭവത്തെ കുറിച്ചും താൻ കടന്നുപോയ കാര്യങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് ലക്ഷ്മി നായർ.&lt;/p&gt;&lt;p&gt;മറ്റുള്ളവർ എന്ത് പറയുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നും, ഒരു സമയത്ത് ഏറ്റവും കൂടുതൽ വെറുപ്പ് സമ്പാദിച്ചിട്ടുള്ള ആളാണ് താനെന്നും പറഞ്ഞ ലക്ഷ്മി നായർ മനസാവാചാ അറിയാത്ത കാര്യങ്ങളൊക്കെ ആരോപണമായി വരുമ്പോൾ ഭൂമി പിളർന്ന് താഴോട്ട് പോയാലോ എന്ന് തോന്നുമെന്നും ലക്ഷ്മി നായർ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&quot;നമുക്ക് സത്യമറിയാവുന്നിടത്തോളം എന്തിന് ആശങ്കപ്പെടണം. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ഞാൻ കാര്യമാക്കുന്നില്ല. നല്ല തൊലിക്കട്ടി വേണം. ഒരു സമയത്ത് ഏറ്റവും കൂടുതൽ ഹേറ്റ് കിട്ടിയ ആളാണ് ഞാൻ. പിന്നെ വരുന്നതെല്ലാം ചെറിയ വിഷയമാണ്. അതിനപ്പുറമൊന്നും വരാനില്ല. അതിനപ്പുറം മരണമാണ്. മനസാവാചാ അറിയാത്ത കാര്യങ്ങളൊക്കെ ആരോപണമായി വരുമ്പോൾ ഭൂമി പിളർന്ന് താഴോട്ട് പോയാലോ എന്ന് തോന്നും. നമ്മളുടെ കയ്യിൽ സത്യമുണ്ടെങ്കിൽ ശക്തരായിരിക്കാം. എന്തിനാണ് പേടിക്കുന്നത്. ആരെയാണ് പേടിക്കുന്നത്. തെറ്റ് ചെയ്തില്ലെങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. ആത്മാഭിമാനം ഉള്ളിടത്തോളം ആരുടെ മുന്നിലും മുട്ടുകുത്തേണ്ട. എന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ ഏത് ലെവലിൽ വേണമെങ്കിലും ക്ഷമ പറയും.&quot; ലക്ഷ്മി നായർ പറയുന്നു.&lt;/p&gt;&lt;p&gt;&quot;ഞാൻ ക&zwnj;ടന്ന് വന്ന വിവാദങ്ങളിൽ സാധാരണ ഒരാളാണെങ്കിൽ തകർന്ന് പോകും. ആൾക്കാർ അത്രയും ആഘോഷിച്ചു. മറികടക്കുക ചെറിയ കാര്യമല്ല. വീട്ടുകാരെ ബാധിച്ചു. പക്ഷെ ഞാൻ പറയുന്ന രീതിയിൽ തെറ്റൊന്നും ചെയ്തിട്ടില്ല. 20 ശതമാനം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ 200 ശതമാനം ചീത്ത വിളിയാണ് എനിക്ക് കിട്ടിയത്. ഞാൻ ചെയ്ത 80 ശതമാനം നല്ല കാര്യങ്ങൾ ആളുകൾ മറന്നു. ഞാൻ ചെയ്ത നല്ല കാര്യങ്ങൾ സ്വീകരിച്ചവരെവിടെ. അവരെയാെന്നും ഞാൻ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചു. അതൊക്കെ വേ​ദനിപ്പിച്ചു. പിന്നിൽ നിന്ന് കുത്തിയത് പോലെ ചിലർ സംസാരിച്ചു. സ്നേഹിച്ചവർ തിരിഞ്ഞ് കൊത്തുന്നു. ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നല്ലതിന് വേണ്ടിയായിരുന്നു.&quot; ലക്ഷ്മി നായർ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്&zwnj;സിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി നായരുടെ പ്രതികരണം.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/lakshmi-nair-talks-about-her-tough-times-and-controversies-related-to-law-academy-articleshow-og6imgm"/>
        </item>
        <item>
            <title><![CDATA[മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ല, 2 മാസത്തിന് ശേഷം പരിശോധനാഫലം; വഴുതക്കാട് വാഹനാപകടക്കേസിൽ നടന് ക്ലീൻ ചിറ്റ്]]></title>
            <link>https://www.asianetnews.com/entertainment-news/maniyanpilla-raju-gets-clean-chit-in-accident-case-test-confirms-no-alcohol-use-articleshow-c1bkii6</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/maniyanpilla-raju-gets-clean-chit-in-accident-case-test-confirms-no-alcohol-use-articleshow-c1bkii6</guid>
            <pubDate>Sun, 19 Apr 2026 09:31:54 +0530</pubDate>
            <description><![CDATA[&lt;p&gt;വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. ഫെബ്രുവരി 5ന് രാത്രിയാണ് സംഭവം. മണിയൻപിള്ള വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgr8ehw034atza8y6ge7s1k0,imgname-maniyanpilla-raju-accident-1770340697984.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വഴുതക്കാട് വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്. അപകടസമയത്ത് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. അപകടം ഉണ്ടായപ്പോൾ വാഹനം നിർത്താതെ പോയത് തെറ്റാണ്, അത് പേടി കൊണ്ടായിരുന്നുവെന്നും നടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. ഫെബ്രുവരി 5ന് രാത്രിയാണ് സംഭവം. മണിയൻപിള്ള വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു. വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് മണിയൻപിള്ള രാജുവിന്റെ കാർ റോഡിലേക്കിറങ്ങവേയാണ് ബൈക്കിടിച്ചത്. എന്നാൽ അന്ന് വാഹനം നിർത്താതെ പോയ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തില്ല. വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും നടൻ സ്ഥലത്തുണ്ടായാരുന്നില്ല.&lt;/p&gt;&lt;p&gt;സംഭവം വാർത്തയായതോടെ പിറ്റേന്ന് മണിയൻപിള്ള രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. താൻ മദ്യപിച്ചിരുന്നില്ലെന്ന് മണിയൻപിള്ള രാജു തുടക്കം മുതൽ അവകാശപ്പെട്ടിരുന്നെങ്കിലും പൊലീസ് രക്തസാംപിൾ പരിശോധനയ്ക്ക് അയച്ചു. രണ്ട് മാസത്തിനുശേഷമാണ് പരിശോധനാഫലം വന്നത്. കാർ അമിതവേഗതയിൽ ആയിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/maniyanpilla-raju-gets-clean-chit-in-accident-case-test-confirms-no-alcohol-use-articleshow-c1bkii6"/>
        </item>
        <item>
            <title><![CDATA['വാഴ 3 പോസ്റ്റർ വന്നപ്പോൾ കുറെ ആണുങ്ങൾക്ക് ട്രിഗറായി, ഈ സമയം അമ്മയ്ക്ക് തേങ്ങ ചിരകി കൊടുത്താല്‍ പുണ്യം കിട്ടും'; പ്രതികരിച്ച് ദയ സുജിത്]]></title>
            <link>https://www.asianetnews.com/entertainment-news/daya-sujith-reacts-on-vaazha-3-trolls-articleshow-t3ox7us</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/daya-sujith-reacts-on-vaazha-3-trolls-articleshow-t3ox7us</guid>
            <pubDate>Sun, 19 Apr 2026 07:55:29 +0530</pubDate>
            <description><![CDATA[&lt;p&gt;ചില പുരുഷന്മാരെ ഇത് പ്രകോപിപ്പിച്ചെന്നും വ്യാജ അക്കൗണ്ടുകൾക്ക് പിന്നിൽ ഒളിച്ചുള്ള ഇത്തരം പ്രതികരണങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു. ഈ സമയം കൊണ്ട് വീട്ടിൽ അമ്മയെ സഹായിക്കുന്നത് കൂടുതൽ നല്ലതാണെന്നും ദയ കൂട്ടിച്ചേർത്തു. Daya Sujith reacts on Vaazha 3 trolls&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kphrr9p9s95k2penwdn3x9sg,imgname-daya-sujith-reacts-against-vaazha-3-trolls-1776565364425.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഴ 2 വിന്റെ വമ്പൻ വിജയത്തിന് പിന്നാലെ വാഴ 3 പ്രഖ്യാപിക്കുകയുണ്ടായി. ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന ടാഗ് ലൈനോടെ എത്തിയ വാഴ 2 വിൽനിന്ന് വ്യത്യസ്തമായി അടുത്ത ഭാഗത്തിൽ പെൺകുട്ടികളുടെ കഥയായിരിക്കുമെന്ന് തിരക്കഥാകൃത്ത് വിപിൻ ദാസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിടക്കം നിരവധി പേർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. പെൺകുട്ടികളുടെ ജീവിതത്തിൽ എന്താണ് ഇത്രയും പറയാനുള്ളത് എന്ന തരത്തിലുള്ള അധിക്ഷേപ പോസ്റ്റുകളും കമന്റുകളുമായിരുന്നു ഇതിൽ ഭൂരിഭാഗവും. എന്നാൽ നിരവധി പേർ ഇത്തരം കമന്റുകൾക്കെതിരെ വിമർശനവുമായി രംഗത്തെത്തി.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ വാഴ 3 ട്രോളുകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററും മഞ്ജു പിള്ളയുടെ മകളുമായ ദയ സുജിത്. വാഴ 3 പോസ്റ്റർ വന്ന ശേഷം കുറെ ആണുങ്ങൾക്ക് ട്രിഗറായി എന്നും സ്വന്തം വീട്ടിലും സമൂഹത്തിലും ഇവരൊക്കെ എങ്ങനെയായിരിക്കുമെന്ന് ഓർത്ത് തനിക്ക് ഭയമാണെന്നും ദയ സുജിത് പറയുന്നു.&lt;/p&gt;&lt;p&gt;&quot;വാഴ 3 യെക്കുറിച്ച് കുറേപ്പേര്&zwj; പറഞ്ഞു. അതുകൊണ്ട് എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷെ രണ്ട് കാര്യങ്ങള്&zwj; പറയാനുണ്ട്. പ്ലീസ് കേള്&zwj;ക്കണം. സത്യാവസ്ഥ ആ പോസ്റ്റര്&zwj; വന്ന ശേഷം കുറേ ആണുങ്ങള്&zwj;ക്ക് ട്രിഗറായി. എല്ലാ ആണുങ്ങള്&zwj;ക്കുമല്ല, ചില ആണുങ്ങളുണ്ട് സപ്പോര്&zwj;ട്ട് ചെയ്യുന്നത് വളരെ നല്ലത്. കീപ്പ് ഇറ്റ് അപ്പ്. ചിലര്&zwj;ക്ക് ട്രിഗറായി. അവര്&zwj;ക്ക് എന്തെങ്കിലും ട്രോമ കാണും. നമ്മളത് മനസിലാക്കണം. ഏറ്റവും മോശം കാര്യം ഇതൊക്കെ വരുന്നത് സ്പാം അക്കൗണ്ടുകളില്&zwj; നിന്നാണെന്നതാണ്. ചിലപ്പോള്&zwj; ഇത് എന്റെ കൂടെ പഠിച്ചവര്&zwj; ആരെങ്കിലുമൊക്കെ ആയിരിക്കാം. അല്ലെങ്കില്&zwj; നിങ്ങളുടെ കൂടെ പഠിച്ചവരോ, നിങ്ങളുടെ കസിന്&zwj;സോ ആയിരിക്കാം. കുടുംബത്തിലെ ആരെങ്കിലും ആയിരിക്കാം. ഇതൊക്കെ ആരാണെന്ന് അറിയില്ല.&quot; ദയ സുജിത് പറയുന്നു.&lt;/p&gt;&lt;p&gt;&quot;ഇത് പേടിപ്പെടുത്തുന്നതാണ്. ഇതില്&zwj; അവര്&zwj; ട്രിഗര്&zwj; ആകുന്നുണ്ടെങ്കില്&zwj;, സ്വന്തം വീട്ടിലും സമൂഹത്തിലും അവര്&zwj; എങ്ങനെയായിരിക്കുമെന്ന് പേടിപ്പെടുത്തുന്നതാണ്. എനിക്ക് ഇതേ പറയാനുള്ളൂ, എടാ നീ നിന്റെ മുഖം കാണിക്കാതെ, ഏതോ സ്പാം അക്കൗണ്ട് തുടങ്ങി, കമന്റ് ചെയ്യുന്ന നിന്റെ ധൈര്യം സമ്മതിക്കണം. നിന്റെ ധൈര്യമാണ് ഏറ്റവും വലുത്. ഈ സമയം കൊണ്ട് വീട്ടില്&zwj; അമ്മയ്ക്ക് തേങ്ങ ചിരകി കൊടുത്താല്&zwj; പുണ്യം കിട്ടും. സന്തോഷമായിരിക്കും, എന്റെ മോന്&zwj;, മോളുമാകാം, സ്പാം അക്കൗണ്ടാണല്ലോ ദോശയ്ക്ക് ചമ്മന്തിയ്ക്ക് തേങ്ങ അരച്ചു തന്നിരിക്കുന്നു. ആ അമ്മയുടെ മുഖത്തെ സന്തോഷം കാണാം. അല്ലെങ്കില്&zwj; നീ കഴിച്ച ചോറിന്റേയും മത്തിക്കറിയുടേയും വേസ്റ്റ് വെളിയില്&zwj; കൊണ്ടു പോയി കളഞ്ഞാല്&zwj;, അതിന്റെ പുണ്യവും നിനക്ക് കിട്ടും. ഈ സമയം കൊണ്ട് അങ്ങനെ വല്ലതും ചെയ്താല്&zwj; നന്നായിരിക്കും.&quot; ദയ സുജിത് കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/daya-sujith-reacts-on-vaazha-3-trolls-articleshow-t3ox7us"/>
        </item>
        <item>
            <title><![CDATA[ഷറഫുദീൻ- കല്യാണി പണിക്കർ ചിത്രം മധുവിധു റിലീസിനൊരുങ്ങുന്നു; ഏപ്രിൽ 23 ന് തിയേറ്ററുകളിൽ]]></title>
            <link>https://www.asianetnews.com/entertainment-news/madhuvidhu-starring-sharaf-u-dheen-kalyani-panicker-releasing-on-april-23-articleshow-rduqc2g</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/madhuvidhu-starring-sharaf-u-dheen-kalyani-panicker-releasing-on-april-23-articleshow-rduqc2g</guid>
            <pubDate>Sat, 18 Apr 2026 22:35:10 +0530</pubDate>
            <description><![CDATA[&lt;p&gt;വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന 'മധുവിധു' ഏപ്രിൽ 23-ന് റിലീസിനൊരുങ്ങുന്നു. ഷറഫുദീൻ നായകനാകുന്ന ചിത്രത്തിൽ, ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7bznkjfyft2cvca6f3xzyzc,imgname-sharafuddeen-starrer-madhuvidhu-film-first-lookl-out-1760265162318.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ മധുവിധു റിലീസിനൊരുങ്ങുന്നു. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവർ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. ഏപ്രിൽ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.&lt;/p&gt;&lt;p&gt;ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ്&zwnj; ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഒരുപിടി സൂപ്പർ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുൾ വഹാബ് ആണ്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. കല്യാണി പണിക്കർ ബിഗ് സ്&zwnj;ക്രീനിൽ എത്തുന്ന ആദ്യ ചിത്രം കൂടി ആണ് &quot;മധുവിധു&quot;.&lt;/p&gt;&lt;p&gt;വലിയ രീതിയിൽ പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'പൊന്മാൻ', 'സർക്കീട്ട്', 'ഗഗനചാരി' അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ നിർമാണ രംഗത്തു സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്&zwj;കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്&zwnj;ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, പിആർഒ- ശബരി.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/madhuvidhu-starring-sharaf-u-dheen-kalyani-panicker-releasing-on-april-23-articleshow-rduqc2g"/>
        </item>
        <item>
            <title><![CDATA[കറുത്തച്ചനൂട്ടോ? ആ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ജയസൂര്യ- ജിതിൻ കെ ജോസ്; ചർച്ചയായി പോസ്റ്റ്]]></title>
            <link>https://www.asianetnews.com/entertainment-news/jayasurya-and-jithik-k-jose-new-movie-new-post-goes-viral-articleshow-37nhgii</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jayasurya-and-jithik-k-jose-new-movie-new-post-goes-viral-articleshow-37nhgii</guid>
            <pubDate>Sat, 18 Apr 2026 21:48:10 +0530</pubDate>
            <description><![CDATA[&lt;p&gt;'കളങ്കാവലി'ന് ശേഷം സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകനാകുന്നു. രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ സിനിമയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpgp4jsb0brd8c94vhn04wsk,imgname-befunky-collage--20--1776529066795.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;മ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ജയസൂര്യ നായകനായി എത്തുന്ന ചിത്രം മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് നിർമ്മിക്കുന്നത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമ്മിക്കാൻ പോകുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ചൊരു സോഷ്യൽ മീഡിയ പോസ്റ്റും അതിലെ കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.&lt;/p&gt;&lt;p&gt;&quot;തൽപരകക്ഷികൾക്ക്, കറുത്ത രാത്രികളിലെ ഊട്ടുനേർച്ചയിലേക്ക് സ്വാഗതം&quot; എന്ന കുറിപ്പോടെയാണ് സംവിധായകനൊപ്പമുള്ള, ഒരു കറുത്ത ലോകത്തിന്റെ സൂചന നൽകുന്ന ചിത്രം ജയസൂര്യ ഉൾപ്പെടെയുള്ളവർ പങ്ക് വെച്ചത്. ഇതോടെ, ചിത്രം സംസാരിക്കാൻ പോകുന്ന വിഷയത്തെ പറ്റിയുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.&lt;/p&gt;&lt;p&gt;പുരാതന ക്രിസ്തീയ കുടുംബങ്ങളിൽ നിലനിന്നിരുന്ന 'കറുത്തച്ചനൂട്ട്' എന്ന ദുർമന്ത്രവാദത്തെയും അത് പരിശീലിച്ചിരുന്നവരെയും കുറിച്ചാണോ ചിത്രം സംസാരിക്കുക എന്നും, അതിന്റെ പശ്ചാത്തലത്തിലാണോ ചിത്രം കഥ പറയാൻ പോകുന്നതെന്നുമുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. അത്തരം ചിന്തകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന തരത്തിലുള്ള, അവരുടെ വ്യാഖ്യാനങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള വരികളാണ്, സോഷ്യൽ മീഡിയ പോസ്റ്റിൽ ഉള്ളതെന്നത് ഈ ചൂടേറിയ ചർച്ചകൾക്ക് എണ്ണ പകരുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മലയാള സാഹിത്യത്തിലും പലപ്പോഴായി പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് 'കറുത്തച്ചനൂട്ട്' എന്നതും പ്രേക്ഷകരുടെ താല്പര്യങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്. ഫ്രാൻസിസ് ഇട്ടിക്കോരയിലും മഞ്ഞവെയിൽ മരണങ്ങളിലും എല്ലാം പ്രേക്ഷകർ വായിച്ചറിഞ്ഞ ആ കറുത്ത ലോകത്തെ കുറിച്ചുള്ള കഥയാണോ ഈ ചിത്രം പറയുന്നതെന്ന ആകാംഷയാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കുള്ളത്. പണ്ട് നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഈ രഹസ്യ ആചാരങ്ങൾ, ഇന്നും ചില കറുത്ത ലോകങ്ങളുടെ ഇടനാഴികളിൽ തുടരുന്നുണ്ടോ എന്ന ചോദ്യവും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന രീതിയിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഈ വിഷയത്തിൽ മലയാള സിനിമ ഇതുവരെ പറയാത്ത ഒരു കഥ പറയുന്ന ചിത്രമായി ഈ ജിതിൻ കെ ജോസ്- ജയസൂര്യ- രാജീവ് ഗോവിന്ദൻ പ്രൊജക്റ്റ് മാറുമോ എന്നറിയാനുള്ള ആകാംഷയിലും ആവേശത്തിലുമാണ് സിനിമാ പ്രേമികൾ എന്ന് അവരുടെ ചർച്ചകളിൽ നിന്ന് വ്യക്തമാണ്.&lt;/p&gt;&lt;p&gt;ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലെങ്കിലും, പുറത്തുവരുന്ന സൂചനകൾ പ്രേക്ഷകരുടെ ശ്രദ്ധ അതിലേക്ക് നയിക്കുന്നത് തന്നെയാണ്. അർദ്ധരാത്രിയിൽ അരങ്ങേറുന്ന 'കറുത്തച്ചനൂട്ട്' എന്ന രഹസ്യ വിരുന്ന് ഇവരിലൂടെ വെള്ളിത്തിരയിൽ എത്തുമോ എന്ന ചോദ്യമാണ് പ്രേക്ഷകരും ഉന്നയിക്കുന്നത്.&lt;/p&gt;&lt;p&gt;കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jayasurya-and-jithik-k-jose-new-movie-new-post-goes-viral-articleshow-37nhgii"/>
        </item>
        <item>
            <title><![CDATA[മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്കം' ടീസർ എത്തി]]></title>
            <link>https://www.asianetnews.com/entertainment-news/karakkam-starring-sreenath-bhasi-femina-george-directed-by-subhash-lalitha-subrahmanian-articleshow-490x01n</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/karakkam-starring-sreenath-bhasi-femina-george-directed-by-subhash-lalitha-subrahmanian-articleshow-490x01n</guid>
            <pubDate>Sat, 18 Apr 2026 19:15:59 +0530</pubDate>
            <description><![CDATA[&lt;p&gt;സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം' മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമാണ്. ശ്രീനാഥ് ഭാഷിയും ഫെമിന ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. Karakkam teaser&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kd58x1qwz8fqdxj3a1pce7qy,imgname-fotojet--40--1766482413308.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാള സിനിമയിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് കറക്കം. ശ്രീനാഥ് ഭാഷയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഫെമിന ജോർജ് ആണ് ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.&lt;/p&gt;&lt;p&gt;ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഈ ഗാനം പ്രമുഖ സംഗീത ലേബലായ ടി-സീരീസിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ടി സീരീസിന് തന്നെയാണ് ചിത്രത്തിൻ്റെ സംഗീതവകാശങ്ങളും. സിനിമയുടെ ഹൊറർ അന്തരീക്ഷവും ക്രിയേറ്റീവ് ആയ കഥപറച്ചിലും ഒത്തുചേരുന്ന വേറിട്ടൊരു അനുഭവം ഈ ഗാനം സമ്മാനിക്കുന്നു&lt;/p&gt;&lt;p&gt;കിംബർലി ട്രിനിഡാഡും അങ്കുഷ് സിംഗും ചേർന്ന് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെൻ്റും ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം' ഉടൻ തന്നെ തീയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്ജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ. തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കരുത്തുറ്റ സാങ്കേതിക പ്രവർത്തകരും സംഗീതത്തിന് പ്രാധാന്യം നൽകുന്ന കഥാപരിസരവും മലയാള സിനിമയിലെ പുത്തൻ പരീക്ഷണമായിരിക്കും എന്ന് ഉറപ്പുനൽകുന്നു. മിസ്റ്ററിയും ഹൊററും സംഗീതവുമായി ചേർത്തുവെക്കുന്ന 'കറക്കം', പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവം നൽകാനായി ഒരുങ്ങുകയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/karakkam-starring-sreenath-bhasi-femina-george-directed-by-subhash-lalitha-subrahmanian-articleshow-490x01n"/>
        </item>
        <item>
            <title><![CDATA['അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നു, എന്‍റെ ഏറ്റവും വലിയ ക്രിട്ടിക് ആണ്'; മനമുലഞ്ഞ് അരുൺ കുമാർ എന്ന 'കുട്ടേട്ടൻ']]></title>
            <link>https://www.asianetnews.com/entertainment-news/vaazha-2-actor-arun-kumar-about-his-late-father-says-he-is-a-biggest-critics-for-me-articleshow-4owkwmo</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/vaazha-2-actor-arun-kumar-about-his-late-father-says-he-is-a-biggest-critics-for-me-articleshow-4owkwmo</guid>
            <pubDate>Sat, 18 Apr 2026 19:06:52 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരുകാലത്ത് ബാലതാരമായി തിളങ്ങിയ നടൻ അരുൺ കുമാർ 'വാഴ 2' എന്ന ചിത്രത്തിലെ 'കുട്ടേട്ടൻ' എന്ന കഥാപാത്രത്തിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തി. അറുപതോളം സിനിമകൾ ചെയ്ത താരത്തിന് ഈ വിജയം വലിയൊരു കരിയർ ബ്രേക്ക് ആണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpgcxtxhepq4knm182330ym7,imgname-befunky-collage--18--1776519408560.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് അരുൺ കുമാർ. ഒളിമ്പ്യൻ അന്തോണി ആദം, മീശമാധവൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ ബാലതാരമായി എത്തി പിന്നീട് മലയാളത്തിൽ നായകനായും തിളങ്ങാന്&zwj; അരുണിന് സാധിച്ചിരുന്നു. എന്നാൽ വേണ്ടെത്ര ബ്രേക്ക് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. അതിനെല്ലാം പ്രതിവിധി എന്നോണമാണ് സൂപ്പർ ഹിറ്റ് ചിത്രമായ വാഴ 2 അരുണിലേക്ക് എത്തുന്നത്. ചിത്രത്തിലെ കുട്ടേട്ടൻ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെടുക മാത്രമല്ല മികച്ചൊരു കംബാക്കും അരുണിന് സമ്മാനിച്ചിട്ടുണ്ട്. 200 കോടി രൂപ കളക്ഷനിലേക്ക് വാഴ 2 കുതിക്കുന്നതിനിടെ തന്റെ ഈ നേട്ടം കാണാൻ അച്ഛൻ ഇല്ലല്ലോ എന്ന വിഷമമാണ് അരുൺ കുമാറിന് ഉള്ളത്.&lt;/p&gt;&lt;p&gt;&quot;ഈ സമയത്ത് ഞാന്&zwj; ഏറ്റവും അധികം മിസ് ചെയ്യുന്നത് അച്ഛനെയാണ്. 35 വര്&zwj;ഷത്തോളമായിട്ട് ഡയബറ്റിക് പ്രശ്നം അച്ഛനുണ്ടായിരുന്നു. അതിന്&zwj;റെ കോമ്പ്ളിക്കേഷൻസ് വന്ന് കിഡ്നിക്ക് എഫക്ട് ചെയ്തു. കുറച്ചു നാളായി വയ്യാതിരിക്കുവായിരുന്നു. എന്&zwj;റെ ഏറ്റവും വലിയ ക്രിട്ടിക് അച്ഛനായിരുന്നു. എന്&zwj;റെ കുറ്റങ്ങളും കുറവുകളും എപ്പോഴും പറയുന്നത് അച്ഛനാണ്. ഞാന്&zwj; എന്ത് ചെയ്താലും കുറ്റമേ പറയൂ എന്ന് അച്ഛനോട് പറയുമ്പോള്&zwj;, 'അങ്ങനെയല്ല. നിന്&zwj;റെ നല്ലത് പറയാന്&zwj; ഒരുപാട് പേരുണ്ടാകും. നല്ല വശങ്ങള്&zwj; പറഞ്ഞ് തരാന്&zwj; ഒരുപാട് പേരുണ്ടാകും. പക്ഷേ നിന്&zwj;റെ നെഗറ്റീവ് വശം തിരുത്തി തരാന്&zwj; ആരും കാണില്ല. അതുകൊണ്ടാണ് നിന്നോട് ഞാന്&zwj; അങ്ങനെ പറയുന്നതെ'ന്നാണ് മറുപടി തരിക. പിന്നീട് ഞാനത് മനസിലാക്കി അച്ഛന്&zwj; പറഞ്ഞത് ശരിയാണ്. അങ്ങനെയൊരു ക്രിട്ടിക്കായിരുന്നു അച്ഛന്&zwj;&quot;, എന്നാണ് അരുൺ കുമാർ പറഞ്ഞത്.&lt;/p&gt;&lt;p&gt;ഇതുവരെ അറുപതോളം സിനിമകൾ ചെയ്ത ആളാണ് അരുൺ കുമാർ. വാഴ 2ന്റെ വിജയത്തിൽ ഏറെ സന്തോഷവാനാണ് താനെന്നും തന്റെ കഥാപാത്രം ആളുകൾക്കിടയിൽ ശ്രദ്ധേയെന്നും അരുൺ പറയുന്നുണ്ട്. &quot;ഭാര്യയും അമ്മയും സന്തോഷത്തിലാണ്. വാഴ 2 ഇത്രയും ഹിറ്റായി. അതിൽ എന്റെ കഥാപാത്രം രജിസ്റ്ററായി. എല്ലാവർക്കും പടവും കണക്ടായി. സക്സസിലും അല്ലാത്തപ്പോഴും എന്റെ കുടുംബം കൂടെയുണ്ട്&quot;, എന്നും അരുൺ പറയുന്നു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/vaazha-2-actor-arun-kumar-about-his-late-father-says-he-is-a-biggest-critics-for-me-articleshow-4owkwmo"/>
        </item>
        <item>
            <title><![CDATA['ഞാൻ കോളേജിൽ പഠിച്ചിരുന്ന സമയത്ത് അന്ന് ചീഫ് ഗസ്റ്റായി എത്തിയത് കുഞ്ചാക്കോ ബോബൻ..'; തുറന്നുപറഞ്ഞ് ദിലീഷ് പോത്തൻ]]></title>
            <link>https://www.asianetnews.com/entertainment-news/dileesh-pothan-reveals-that-kunchacko-boban-was-the-chief-guest-during-his-college-days-articleshow-5aggi53</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/dileesh-pothan-reveals-that-kunchacko-boban-was-the-chief-guest-during-his-college-days-articleshow-5aggi53</guid>
            <pubDate>Sat, 18 Apr 2026 17:35:19 +0530</pubDate>
            <description><![CDATA[&lt;p&gt;താൻ കോളേജിൽ പഠിക്കുമ്പോൾ മുതൽ പല തലമുറകളിലെ ആളുകളുടെ പരിപാടികളിൽ വരെ ചാക്കോച്ചൻ മുഖ്യാതിഥിയായി എത്താറുണ്ടെന്നും, കാലങ്ങൾ കഴിഞ്ഞിട്ടും അതേ താരപരിവേഷത്തോടെ അദ്ദേഹം തുടരുന്നുവെന്നും ദിലീഷ് പോത്തൻ പറഞ്ഞു. Dileesh Pothan about Kunchacko Boban.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpg7ccd4p7k41d2r3jce4cbb,imgname-dileesh-pothan-about-kunchacko-boban-1776513593764.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം തുടങ്ങീ താരങ്ങളും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ കുഞ്ചാക്കോ ബോബനെ കുറിച്ച് ദിലീഷ് പോത്തൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് കുഞ്ചാക്കോ ബോബൻ അവിടെ പരിപാടിക്ക് ചീഫ് ഗാസ്റ്റായി എത്തിയിട്ടുണ്ടെന്നായിരുന്നു ദിലീഷ് പോത്തൻ പറയുന്നത്. തനിക്ക് മാത്രമല്ല തന്റെ തലമുറയിലെ പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവുമെന്നും ദിലീഷ് പോത്തൻ പറയുന്നു.&lt;/p&gt;&lt;p&gt;&quot;ഞാന്&zwj; കോളേജില്&zwj; പഠിക്കുന്ന സമയത്ത് കലോത്സവത്തിന് ചീഫ് ഗസ്റ്റായി വന്നിട്ടുള്ള ആളായിരുന്നു കുഞ്ചാക്കോ ബോബന്&zwj;. അന്ന് ഞാന്&zwj; കോളേജ് യൂണിയനിലൊക്കെയുണ്ടായിരുന്നു. അന്ന് ടീനേജുകാരുടെ ഇഷ്ടതാരമായിരുന്നു ചാക്കോച്ചന്&zwj;. ഇന്നും അതേ ചാര്&zwj;മിങ്ങാണ്. എനിക്ക് മാത്രമല്ല, എന്റെ തലമുറയിലെ പലര്&zwj;ക്കും ഈ അനുഭവമുണ്ടായിട്ടുണ്ടാകും. നിങ്ങളൊക്കെ വീട്ടില്&zwj; ചെന്ന് അച്ഛനമ്മമാരോടും വല്യപ്പനോടും വല്യമ്മയോടുമൊക്കെ ചോദിച്ചാല്&zwj; അവരും പറയും അവരുടെ കോളേജ് കാലത്ത് ചാക്കോച്ചന്&zwj; ചീഫ് ഗസ്റ്റായി വന്നിട്ടുണ്ടായിരുന്നെന്ന്. കാലങ്ങളെത്ര മാറിയാലും ഇദ്ദേഹം അതേ രീതിയില്&zwj; ഇവിടെ തന്നെ തുടരുമെന്ന് പറയാന്&zwj; ഇതൊക്കയല്ലേ ഉദാഹരണം.&quot; ദിലീഷ് പോത്തൻ പറയുന്നു.&lt;/p&gt;&lt;p&gt;ജാഫർ ഇടുക്കി, സുധീഷ് , ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നീ താരങ്ങളും ട്രെയിലറിൽ കടന്നുവരുന്നു. ഇവർക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. രാജേഷ് മാധവൻ, ഷാഹി കബീർ, പി. പി കുഞ്ഞികൃഷ്ണൻ, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.&lt;/p&gt;&lt;p&gt;ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീട്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ.മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു.&lt;/p&gt;&lt;p&gt;പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട്സ് വിക്കി നന്ദഗോപാൽ. ഡിഐ സപ്ത വിഷൻ. കളറിസ്റ്റ് ജോയ്നർ തോമസ് . കാസ്റ്റിംഗ് ഡയറക്ടർസ് തോമസ് ജോർജ്, നൗഫൽ വി എം,വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി ഡാൻസിങ് നിഞജ. .പി ആർ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി.മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ. അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്. ഡിസൈൻസ് .യെല്ലോ ടൂത്ത്സ്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/dileesh-pothan-reveals-that-kunchacko-boban-was-the-chief-guest-during-his-college-days-articleshow-5aggi53"/>
        </item>
        <item>
            <title><![CDATA['കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്ക്, കുറെ പേരെ പഞ്ഞിക്കിട്ട പരിചയം': 'മുഖ്യമന്ത്രിയാകാൻ' ബയോഡേറ്റയുമായി സന്തോഷ് പണ്ഡിറ്റ് !]]></title>
            <link>https://www.asianetnews.com/entertainment-news/santhosh-pandit-says-he-write-a-biodata-for-applying-kerala-next-chief-minister-poster-articleshow-w7lnoir</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/santhosh-pandit-says-he-write-a-biodata-for-applying-kerala-next-chief-minister-poster-articleshow-w7lnoir</guid>
            <pubDate>Sat, 18 Apr 2026 17:29:38 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിൽ മെയ് 4 മുതൽ ഒരു മുഖ്യമന്ത്രിയുടെ പോസ്റ്റ് ഒഴിവുണ്ടെന്നു കേട്ട്. പലരും മുഖ്യമന്ത്രി ആകുവാൻ അപേക്ഷിക്കുന്നു. കൂടെ ഞാനും കേരള മുഖ്യമന്ത്രി ആകുവാൻ അപേക്ഷ നൽകുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0kr4nmgnrwvdebks39gny7e,imgname-befunky-collage--27--1753009510032.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;രാകും അല്ലെങ്കില്&zwj; ഏത് രാഷ്ട്രീയ പാര്&zwj;ട്ടിയാണ് അടുത്ത അഞ്ച് വര്&zwj;ഷം കേരളം ഭരിക്കാന്&zwj; പോകുന്നതെന്നറിയാന്&zwj; കാത്തിരിക്കുകയാണ് ജനങ്ങള്&zwj;. മുന്നണികളെല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാകും എന്ന ചര്&zwj;ച്ചകളും സജീവമാണ്. തതവസരത്തില്&zwj; സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. കേരളത്തിൽ മെയ് 4 മുതൽ ഒരു മുഖ്യമന്ത്രിയുടെ പോസ്റ്റ് ഒഴിവുണ്ടെന്നു കേട്ടുവെന്നും താന്&zwj;റെ ബയോഡേറ്റയും തയ്യാറാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഒപ്പം താന്&zwj; മുഖ്യമന്ത്രിയായാല്&zwj; ചെയ്യാന്&zwj; പോകുന്ന കാര്യങ്ങളെ കുറിച്ചും സന്തോഷ് കുറിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;സന്തോഷ് പണ്ഡിറ്റിന്&zwj;റെ വാക്കുകള്&zwj; ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;കേരളത്തിൽ മെയ് 4 മുതൽ ഒരു മുഖ്യമന്ത്രിയുടെ പോസ്റ്റ് ഒഴിവുണ്ടെന്നു കേട്ട്. പലരും മുഖ്യമന്ത്രി ആകുവാൻ അപേക്ഷിക്കുന്നു. കൂടെ ഞാനും കേരള മുഖ്യമന്ത്രി ആകുവാൻ അപേക്ഷ നൽകുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ബയോഡാറ്റ&lt;/strong&gt;&lt;/h2&gt;&lt;p&gt;DOB....8-4-1983&lt;/p&gt;&lt;p&gt;ജനന സ്ഥലം......(പറയൂല)&lt;/p&gt;&lt;p&gt;Height/Weight/വയറിന് ചുറ്റും...165cm/64 kg/83 cm&lt;/p&gt;&lt;p&gt;Blood group....B+&lt;/p&gt;&lt;p&gt;യോഗ്യത.....Civil engineering, BA English, MA Hindi, Bachelor of Avcadamic Law, Stenography, Type writing, PGDCA, Psychology Etc..&lt;/p&gt;&lt;p&gt;അറിയാവുന്ന ഭാഷകൾ... ശുദ്ധ മലയാളം, കടിച്ചാൽ പൊട്ടാത്ത കുറെ ഇംഗ്ലീഷ് വാക്കുകൾ, നല്ല തെറി ഭാഷ etc. കൂടെ മലയാളം, ഹിന്ദി. നിരവധി പ്രസ് മീറ്റിംഗിൽ തിളങ്ങി..&lt;/p&gt;&lt;p&gt;Experience.... ചാനൽ ചർച്ചകളിൽ കുറെ പേരെ പഞ്ഞിക്കിട്ട പരിചയം ..12 സിനിമകൾ ചെയ്തു.. &quot;മലയാളി house&quot; സൂര്യ ടിവി ഷോയിൽ പങ്കെടുത്തു..&lt;/p&gt;&lt;p&gt;ഇഷ്ടപ്പെട്ട dress.... T shirt, നീല ജീൻസ്&lt;/p&gt;&lt;p&gt;ഇഷ്ട ഭക്ഷണം...തേനും പാലും, 50 gr steel cut oats, 65 gr ബസ്മതി അരിയുടെ ഊണ് ഒരു നേരം, ആപ്പിൾ, മാങ്ങ, ഓറഞ്ച്, മുന്തിരി, വത്തക്ക, അണ്ടി പരിപ്പ്, ബദാം, പിസ്ത, വാൾനട്ട്, ഈന്തപ്പഴം, കടല, ചെറുപയർ, ചെറു നാരങ്ങ, വെളുത്തുള്ളി, ഇഞ്ചി, .,2 ലിറ്റർ വെള്ളം. etc..( സ്വഭാവം കൊണ്ട് &quot;പഞ്ചാര&quot; ആണെങ്കിലും വീട്ടിൽ പഞ്ചസാര, ഉപ്പ്, മുളക്, പുളി, എണ്ണ കഴിക്കില്ല).&lt;/p&gt;&lt;h2&gt;&lt;strong&gt;സന്തോഷ്&zwnj; പണ്ഡിറ്റ്&zwnj; കേരള മുഖ്യമന്ത്രി ആയാൽ ചെയ്യുന്ന കാര്യങ്ങൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;1) ഉടനെ മദ്യം നിരോധിക്കും.. ലോട്ടറി തുടരും..സ്കൂളിലും, കോളേജിലും രാഷ്ട്രീയം അവസാനിപ്പിക്കും.&lt;/p&gt;&lt;p&gt;2) 1,50,000 ത്തിൽ കൂടുതൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥൻ മാരുടെ ശമ്പളം ഒന്നര ലക്ഷമായി നിജപെടുത്തും&lt;/p&gt;&lt;p&gt;3)ജയിലിൽ ചിക്കൻ, മട്ടൺ, beef, മീൻ അടക്കം നോൺ വെജി അവസാനിപ്പിക്കും.. വെജി ഭക്ഷണം മാത്രം കൊടുക്കും. ഇപ്പോൾ ജയിലിൽ ജോലി ചെയ്യുന്നവർക്ക് കൊടുക്കുന്ന 640 രൂപ, 500 രൂപ കൂലിയൊക്കെ അവസാനിപ്പിക്കും. ആരെങ്കിലും കുറ്റം ചെയ്ത് ജയിലിൽ കിടന്നാൽ അവരുടെ ഭക്ഷണ ചിലവ് അവരുടെ വീട്ടുകാർ സർക്കാരിന് ഓരോ മാസവും തരണം എന്നു നിയമം കൊണ്ട് വരും. അല്ലെങ്കിൽ കുറ്റവാളികളുടെ ബാങ്കിൽ നിന്നും എടുക്കും.&lt;/p&gt;&lt;p&gt;4) പുതിയ സംരംഭകർക്കു അധികം നിയമ നൂലാമാല ഇല്ലാതെ പുതിയ ബിസിനസ്&zwnj; സ്ഥാപനം തുടങ്ങുവാൻ സഹായിക്കും. ഇത് സംബന്ധിച്ച് ഒരു നൂറു ഓഫീസുകളിൽ നിന്നും NOC വാങ്ങുന്ന പരിപാടി അവസാനിപ്പിക്കും. ഇതോടെ കേരളം ബിസിനസ്&zwnj; ഫ്രണ്ട്&zwnj;ലി ആകും. അങ്ങനെ കേരളത്തിന്&zwnj; ഒരു ഇമേജ് വന്നാൽ പരമാവധി വിദേശ രാജ്യങ്ങളിൽ പോയി സർക്കാർ ഫണ്ട്&zwnj; നശിപ്പിക്കാതെ തന്നെ വിദേശ നിക്ഷേപം കേരളത്തിൽ എത്തിക്കുവാൻ സാധിക്കും..&lt;/p&gt;&lt;p&gt;5) മലപ്പുറം ജില്ല വിഭജിക്കും.. തിരൂർ, മഞ്ചേരി എന്നീ പേരുകളിൽ പുതിയ ജില്ലകളാവും.. പുതിയൊരു ജില്ലാ പഞ്ചായത്ത്&zwnj; വരുന്നതോടെ 300 കോടിയുടെ അധിക വികസനം അവിടെ നടക്കും.&lt;/p&gt;&lt;p&gt;6) തെരുവ് നായ ശല്യം ശാശ്വതമായി പരിഹരിക്കുവാൻ അവയെ വന്ദ്യം കരണം ചെയ്ത് പ്രതേക ഷെൽട്ടറിൽ മാറ്റുന്ന പ്രവർത്തനങ്ങൾ ചെയ്യും. അതോടെ കേരളത്തിൽ തെരുവ് നായ ശല്യം ഇല്ലാതാകും. പഞ്ചായത്ത്&zwnj;, മുനിസിപ്പാലിറ്റി, കോര്പറേഷൻ പ്രതേക ഫണ്ട്&zwnj; ഇതിനായി കൊടുക്കും.&lt;/p&gt;&lt;p&gt;7)ഭിക്ഷാടനം നിരോധിക്കും. ഭിക്ഷക്കാർക്ക് ഭക്ഷണം മാത്രമേ നൽകാവു എന്നും നിയമം കൊണ്ട് വരും.. ചാരിറ്റി സഹായത്തിനായി ലൈവ് ഇട്ടു അക്കൗണ്ട് നമ്പർ കൊടുക്കുന്നവർ അതിന്റെ വിശ്വാസ്യത നിലനിർത്തുവാൻ ആ വീഡിയോയിൽ SP റാങ്കിൽ ഉള്ള പോലീസുകാരിൽ നിന്നോ, സർക്കാർ മെഡിക്കൽ ഓഫീസർ വഴിയോ മാത്രം വീഡിയോ ചെയ്യേണ്ടി വരും. ഇതിനു വ്യക്തികളുടെ അക്കൗണ്ട് നമ്പർ അനുവദിക്കില്ല. SBI യുമായി ചേർന്ന് പ്രതേക ചാരിറ്റി special അക്കൗണ്ട് തുടങ്ങും. ഇതോടെ കിട്ടുന്നതിന്റെ 50:50 അടിച്ചു മാറ്റുന്ന &quot;നന്മ മരങ്ങൾ &quot; ജോലി അവസാനിപ്പിക്കും എന്നു കരുതാം.&lt;/p&gt;&lt;p&gt;KSRTC അടക്കം എല്ലാ വാഹനങ്ങളിലും CCTV നിർബന്ധം ആക്കും... 1500 square ഫീറ്റിന് മുകളിൽ ഉള്ള എല്ലാ വീട്, commercial കെട്ടിടങ്ങൾക്ക് നാല് ഭാഗവും CCTV നിർബന്ധം ആക്കും.&lt;/p&gt;&lt;p&gt;9) ഇതുവരെ വിമാനം, കപ്പൽ, ട്രെയിൻ യാത്രകൾ നടത്താത്ത ആളുകൾക്ക് അതിനുള്ള സൗകര്യം ഒരുക്കും. കേരളത്തിലെ എല്ലാവരെയും ഹാപ്പി ആക്കുന്നത് ലക്ഷ്യം&lt;/p&gt;&lt;p&gt;10) പിന്നീട് നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ ടൂറിസത്തിലാണ് ടൂറിസത്തിൽ ലോകത്ത് തന്നെ വലിയ സാധ്യതയുള്ള ഒരു സംസ്ഥാനമാണ് കേരളം... Tourist hub ആക്കും.. പോസിറ്റീവ് എനർജി കിട്ടുന്ന നല്ല കാര്യങ്ങൾ കൂടി ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഉണ്ടാകും. ലോഡ്ജിങ് കൂടുതൽ എളുപ്പം ആക്കും.&lt;/p&gt;&lt;p&gt;11) കഞ്ചാവ് മാഫിയ (MDMA), അവയവ മാഫിയ ഒക്കെ പൂട്ടുവാൻ പോലീസിന് ഫുൾ ഫ്രീഡം കൊടുക്കും..&lt;/p&gt;&lt;p&gt;12) ആഴ്ചയിലെ ഒരു ദിവസം ഉച്ചക്ക് ശേഷം ജനങ്ങളുമായി ഓൺലൈൻ ആയി സംവദിക്കും. പരാതി നൽകുവാൻ ഒരു ആപ്പ് ഉണ്ടാക്കും ട്ടോ. അതിൽ മേൽ നടത്തിയ നടപടികളും അറിയിക്കും.&lt;/p&gt;&lt;p&gt;13) school may 2 ന് തുറക്കും. എന്നിട്ട് മഴക്കാലം തുടങ്ങിയാൽ ജൂൺ, july, ഓഗസ്റ്റ് മാസങ്ങളിൽ രണ്ട് തവണയായി 15 ദിവസം വീതം അവധി കൊടുക്കും.&lt;/p&gt;&lt;p&gt;14) സർക്കാർ ഓഫീസുകൾ ശനിയാഴ്ച്ച അവധി ആക്കും. പകരം 10 മുതൽ 5 ന് പകരം 9:15 am to 5:30 pm ആക്കും.. അവർക്കു എല്ലാ വർഷവും മറ്റു സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ടൂർ പോകുന്നത് നിർബന്ധം ആക്കും. ഇതിനായി 5 ലീവും, യാത്ര കൂലിയും സർക്കാർ വഹിക്കും.&lt;/p&gt;&lt;p&gt;15) പുതിയ road നിർമാണം പെട്ടെന്ന് ഏറ്റെടുക്കില്ല.. ആദ്യം നിലവിൽ പോറ്റി പൊളിഞ്ഞു കിടക്കുന്ന പ്രധാന റോഡുകളും, കട്ട്&zwnj; റോഡുകളും, പഞ്ചായത്ത്&zwnj; റോഡുകളും റിപ്പയർ ചെയ്യിക്കും. അതിനു ശേഷം മാത്രം ഇനി പുതിയ road.&lt;/p&gt;&lt;p&gt;16) എല്ലാ മലയാളികളും രാവിലെ എഴുന്നേറ്റ് അൽപ സമയം വ്യായാമം ചെയ്യുന്നത് നിർബന്ധം ആക്കും. ഇതിനായി കുടുംബശ്രീ യെ പദ്ധതി തയ്യാറാക്കുവാൻ ഏല്പിക്കും. ഇതിലൂടെ ജീവിത ശൈലീ രോഗങ്ങൾ കുറയും.&lt;/p&gt;&lt;p&gt;17) എല്ലാ പഞ്ചായത്ത്&zwnj;, കോര്പറേഷൻ, മുനിസിപ്പാലിറ്റി യിലും സർക്കാർ sponsored ഹോട്ടലുകൾ തുടങ്ങും. അവിടെ 25 രൂപയ്ക്കു ഉച്ചക്ക് ഭക്ഷണം, 15 രൂപയ്ക്കു breakfast, 15 രൂപയ്ക്കു രാത്രിയിൽ ചപ്പാത്തിയും വെജി കറിയും കൊടുക്കും.&lt;/p&gt;&lt;p&gt;18) 18 വയസ്സ് പൂർത്തിയായ, അവിവാഹിതർ ആയ എല്ലാ പെൺകുട്ടികൾക്കും 3,000 രൂപ വെച്ചു മാസം കൊടുക്കും. പിന്നീട് ഭർത്താവ് മരണപ്പെട്ടവരെയും, സീരിയസ് അസുഖം കാരണം തീർത്തും കിടപ്പിലായവരെയും പരിഗണിക്കും.&lt;/p&gt;&lt;p&gt;19) KSRTC യിൽ ലാഭം ആകുന്നത് വരെ പുതിയ നിയമനം നടത്തില്ല. നിലവിൽ ഓടുന്ന മുഴുവൻ റൂട്ടുകളും പുനപരിശോധിച്ചു കുറേ ബസ്ടുകൾ മറ്റു റൂട്ടുകളിൽ ഓടിക്കും. KSRTC ടൂർ പാക്കേജ് കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്&zwnj;ലി ആക്കും.. ശബരിമല സീസണിൽ തീർത്താടകരിൽ നിന്നും വാങ്ങുന്ന അധിക പൈസ ഒഴിവാക്കി സാധാരണ fare മാത്രം വാങ്ങും. ജോലി എടുക്കാതെ ശമ്പളം വാങ്ങുവാൻ ആരെയും അനുവദിക്കില്ല.&lt;/p&gt;&lt;p&gt;20) അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരെ മാത്രം വിദ്യാഭ്യാസ മന്ത്രി ആക്കി സർക്കാർ school, കോളേജ് കൂടുതൽ പ്രൊഫഷണൽ കോഴ്സുകൾ കൊണ്ട് വന്നു കിടുവാക്കും. സംസ്ഥാനം വിട്ടു പോയ, രാജ്യം വിട്ടു പോകുവാൻ താല്പര്യം കാണിക്കുന്ന കുട്ടികളുമായി സംവദിച്ചു അവരുടെ പ്രശ്നം അനുഭാവപൂർവം പരിഗണിക്കും.&lt;/p&gt;&lt;p&gt;21) സദാചാര പോലീസ് കളിക്കുവാൻ ആരെയും സമ്മതിക്കില്ല. പ്രായപൂർത്തി ആയ ഒരു പുരുഷനും, പ്രായ പൂർത്തിയായ ഒരു പെൺകുട്ടിയും പഞ്ചാര അടിക്കുന്നത് നിയമ പ്രകാരം ഒരു തെറ്റല്ല എന്നു സദാചാര &quot;ആങ്ങള &quot; മാരെ പറഞ്ഞു മനസ്സിൽ ആക്കിപ്പിക്കും. ഇതിനായി കുറച്ചു പബ്ലിക് വീഡിയോസ് ഇടും. ലോഡ്ജിലും മുറി എടുക്കുമ്പോൾ കൂടുതൽ ഇന്റർവ്യൂ നടത്തേണ്ട എന്നു നിർദേശം കൊടുക്കും.&lt;/p&gt;&lt;p&gt;22) ഹെൽമെറ്റ്&zwnj; വേട്ട അധികം സ്ട്രിക്റ്റ് ആയി ചെയ്യേണ്ട എന്നു പോലീസിന് നിർദേശം കൊടുക്കും. സ്വന്തം ജീവനിൽ താല്പര്യം ഉള്ളവർ വേണമെങ്കിൽ ഹെൽമെറ്റ്&zwnj; വെക്കട്ടെ. ഇനി അപകടം പറ്റിയാൽ തലയ്ക്കു പരിക്ക് പറ്റിയാൽ ഇൻഷുറൻസ് കൊടുക്കേണ്ട എന്നു തീരുമാനിക്കും.. അത്രതന്നെ..&lt;/p&gt;&lt;p&gt;23)ഗ്രാമസഭ എല്ലാ വാർഡിലും strong ആക്കും. അവർക്കു ഫണ്ടും കൊടുക്കും. എല്ലാ വാർഡിലും 45 + പ്രായവും നിയമത്തിൽ വിവരവുമുള്ള ഒരു സ്ത്രീ ആയ വാർടനും, ഒരു പുരുഷനായ retired പോലീസ് or മിലിറ്ററി or LLB കഴിഞ്ഞ warden ശമ്പളം കൊടുത്തു വെക്കുന്നു. ഇതിലൂടെ ഓരോ വാർഡിലും&lt;/p&gt;&lt;p&gt;വീട്ടിലെ ആർക്കെങ്കിലും അസുഖം ബാധിച്ചു ആശുപത്രിയിൽ ആയാൽ ആ വീട്ടിലെ കുട്ടികൾക്ക് ഭക്ഷണം free ആയി എത്തിച്ചു കൊടുക്കും. വിവാഹം, മരണം, മറ്റു വിശേഷങ്ങൾ വരുമ്പോൾ ഇവർ സഹായിക്കും. എല്ലാ വീട്ടിലെയും താമസിക്കുന്നവരുടെ ഫുൾ details ഇവർ സൂക്ഷിക്കണം. ബംഗാളികൾ വാടകക്ക് വാർഡിൽ എവിടെ എങ്കിലും താമസിച്ചാൽ അവരുടെ ആധാർ കാർഡ്, election ID അടക്കം ഇവർ സൂക്ഷിക്കണം.&lt;/p&gt;&lt;p&gt;24) കേരളത്തിൽ വന്നു സ്ഥിരം ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്ത എല്ലാ അന്യ സംസ്ഥാന തൊഴിലാളികളും നിർബന്ധമായും ഒരു പുതിയ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധം ആക്കും. നിർമാണ മേഖലയിലെ ഓണർ ഇവരെല്ലാം രജിസ്റ്റർ ചെയ്തവർ അല്ലേ എന്നു പരിശോധിച്ചിട്ടേ ജോലി കൊടുക്കാവൂ. അല്ലെങ്കിൽ ഹെവി ഫൈൻ ഈടാക്കും.&lt;/p&gt;&lt;p&gt;25) ജനങ്ങളുടെ സന്തോഷം വർധിക്കുന്നുണ്ടോ എന്നതാകും ഭരണ നേട്ടമായി നോക്കുന്നത്. അതിനായി ഓരോ വോട്ടര്മാറ്ക്കും ഓരോ ID നൽകി എല്ലാ വർഷവും ഓൺലൈൻ ആയി അത് അളക്കും.&lt;/p&gt;&lt;p&gt;26) സർക്കാർ വക കാര്യങ്ങൾ അറിയിക്കുവാൻ ഒരു പുതിയ youtube chaannal, ഫേസ്ബുക്, instagram രാഷ്ട്രീയം കലർത്താതെ തുടങ്ങും.&lt;/p&gt;&lt;p&gt;27)മദ്യവും, ലോട്ടറിയും, ഹെൽമെറ്റ്&zwnj; etc പെറ്റി, ഭൂനികുതികൾ, മറ്റ് അല്ലറ ചില്ലറ സേവന നിരക്കുകൾ, ഫീസുകൾ, ജി എസ് ടി &hellip;. കൂടെ കേന്ദ്രത്തിൽ നിന്നുള്ള കടം വാങ്ങി ജീവിക്കുക എന്ന കേരള രീതി അവസാനിപ്പിക്കും.. പുതിയ നികുതി സാധ്യത പരിശോധിക്കണം..&lt;/p&gt;&lt;p&gt;28) കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യം എന്ന ആശയമാണ് നടപ്പിൽ ആക്കുക..&lt;/p&gt;&lt;p&gt;ഒരു വ്യവസായം അടച്ചു പൂട്ടാൻ നാലുപേരുള്ള ഒരു ഈർക്കിലി പാർട്ടി വിചാരിച്ചാലും നടക്കും. ഒരു സംരംഭവും, ഫാക്ടറിയും, ആശുപത്രിയും അടച്ചു പൂട്ടുന്ന പ്രവണത ഇനി ഉണ്ടാക്കില്ല.. സമരക്കാരുമായി സർക്കാർ ചർച്ച നടത്തും.&lt;/p&gt;&lt;p&gt;29) പകർച്ച വ്യാധികൾക്ക് എതിരെ ശക്തമായ നടപടി എടുക്കും.. പുഴ മലിനമാക്കാതെ നോക്കും..&lt;/p&gt;&lt;p&gt;30) പുതിയ എല്ലാ കടകൾക്കും തറ നിരപ്പിൽ നിന്നും ഒരു നില താഴേക്കു വാഹന പാർക്കിങ്ങിനു നിർബന്ധം ആക്കും.&lt;/p&gt;&lt;p&gt;31) രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്ക് വനിതാ പോലീസിന്റെ സഹായത്തോടെ bus സ്റ്റാൻഡ്, railway, എയർപോർട്ട് എത്തുവാനും തിരിച്ചു വീട്ടിൽ എത്തുവാനും സഹായിക്കുന്നു..ഇതിനായി ഒരു വനിതാ ആപ്പ് കൊണ്ട് വരും.&lt;/p&gt;&lt;p&gt;32) മെഡിക്കൽ സയൻസിൽ മിനിമം വിവരമുള്ളവരെ മാത്രം ആരോഗ്യ മന്ത്രി ആക്കും. മുഖ്യമന്ത്രി അടക്കം അസുഖം വന്നാൽ, ജീവഭയം ഇല്ലാതെ കേരളത്തിൽ തന്നെ ചികിത്സ നേടാവുന്നതേ ഉള്ളു എന്നാ രീതിയിൽ തകർന്നു കിടക്കുന്ന ആരോഗ്യ മേഖല മെച്ചപ്പെടുത്തും..&lt;/p&gt;&lt;p&gt;33) സ്കൂൾ, കോളേജ് special class ഒക്കെ ഓൺലൈൻ മാത്രമാക്കും.. ഫെസ്റ്റിവൽ, കോളേജ് day , ടൂർ ഒക്കെ ഹോളിഡേയ്&zwnj;സ് മാത്രമാക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/santhosh-pandit-says-he-write-a-biodata-for-applying-kerala-next-chief-minister-poster-articleshow-w7lnoir"/>
        </item>
        <item>
            <title><![CDATA[കുറേ പണിയില്ലാത്തവന്മാര്‍.., ഉടായിപ്പ്, തട്ടിപ്പ് എന്നൊക്കെ അവരെ വിളിക്ക്: ഫേസ് യോഗ വിമര്‍ശനങ്ങളില്‍ പാര്‍വതി കൃഷ്ണ]]></title>
            <link>https://www.asianetnews.com/entertainment-news/actress-parvathy-r-krishna-finally-react-cyber-attack-against-her-for-face-yoga-she-said-got-certificate-articleshow-4w32zb2</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actress-parvathy-r-krishna-finally-react-cyber-attack-against-her-for-face-yoga-she-said-got-certificate-articleshow-4w32zb2</guid>
            <pubDate>Sat, 18 Apr 2026 16:32:17 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ ഏതാനും നാളുകളായി പാര്&zwj;വതി ചെയ്യുന്നത് ശരിയായ ഫേസ് യോഗയല്ലെന്നും ഉടായിപ്പും തട്ടിപ്പുമാണെന്നും പറഞ്ഞ് നിരവധി വിമര്&zwj;ശനങ്ങളും സൈബര്&zwj; അറ്റാക്കുകളും പാര്&zwj;വതിയ്ക്ക് നേരെ വന്നിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpg42sn8yrdyf10jqvzs7ap4,imgname-befunky-collage--16--1776510133928.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികള്&zwj;ക്ക് ഏറെ സുപരിചിതയായ ആളാണ് പാര്&zwj;വതി ആര്&zwj; കൃഷ്ണ. അവതാരക, അഭിനേത്രി, ബിസിനസുകാരി തുടങ്ങിയ നിലകളില്&zwj; അറിയപ്പെടുന്ന പാര്&zwj;വതി ഏതാനും നാളുകള്&zwj;ക്ക് മുന്&zwj;പ് ഫേസ് യോഗ ക്ലാസുകള്&zwj; ആരംഭിച്ചിരുന്നു. ചെറിയ ചെറിയ ടിപ്പുകള്&zwj; ഇന്&zwj;സ്റ്റാഗ്രാമിലും പാര്&zwj;വതി പങ്കുവയ്ക്കാറുണ്ട്. എന്നാല്&zwj; കഴിഞ്ഞ ഏതാനും നാളുകളായി പാര്&zwj;വതി ചെയ്യുന്നത് ശരിയായ ഫേസ് യോഗയല്ലെന്നും ഉടായിപ്പും തട്ടിപ്പുമാണെന്നും പറഞ്ഞ് നിരവധി വിമര്&zwj;ശനങ്ങളും സൈബര്&zwj; അറ്റാക്കുകളും പാര്&zwj;വതിയ്ക്ക് നേരെ വന്നിരുന്നു. ഇപ്പോഴിതാ വിമര്&zwj;ശനങ്ങളില്&zwj; പ്രതികരണവുമായി പാര്&zwj;വതി രംഗത്ത് എത്തിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ദില്ലിയില്&zwj; പോയി ഫേസ് യോഗയെ കുറിച്ച് പഠിച്ച് പരീക്ഷ എഴുതി, സര്&zwj;ട്ടിഫൈഡ് ആയിട്ടുള്ള ആളാണ് താനെന്ന് പാര്&zwj;വതി പറയുന്നു. കേരളത്തില്&zwj; എത്രയോ പേര്&zwj; യോഗ ചെയ്യുന്നുണ്ടെന്നും എന്തുകൊണ്ട് അവരെ പറയുന്നില്ലെന്നും എന്തുകൊണ്ട് താന്&zwj; മാത്രം എന്ന ചോദ്യങ്ങളും പാര്&zwj;വതി ചോദിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;പാർവതി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;എന്&zwj;റെ പേര് പാര്&zwj;വതി കൃഷ്ണ. കഴിഞ്ഞ കുറച്ചുനാളായി ഫേസ് യോഗ ക്ലാസുകള്&zwj; എടുക്കുന്നുണ്ടായിരുന്നു. ഹൗസ് ഓഫ് ബ്യൂട്ടിയില്&zwj; നിന്നും സര്&zwj;ട്ടിഫൈഡ് ചെയ്ത ആളാണ് ഞാന്&zwj;. അവരുടെ വെബ് സൈറ്റില്&zwj; കയറിയാല്&zwj; എന്&zwj;റെ വീഡിയോസൊക്കെ നിങ്ങള്&zwj;ക്ക് കാണാന്&zwj; സാധിക്കും. എന്&zwj;റെ ഫേസില്&zwj; ബോട്ടോക്സൊ ഫില്ലേർസോ ഒന്നും ചെയ്യാന്&zwj; താല്പര്യം ഇല്ലാതിരുന്നത് കൊണ്ട് നാച്വറലായി എന്ത് ചെയ്യാന്&zwj; പറ്റുമെന്ന് ആലോചിച്ചപ്പോഴാണ് ഫേസ് യോഗയെ പറ്റി ഞാന്&zwj; ആദ്യമായി അറിയുന്നത്. അതിന് ശേഷം ദില്ലിയില്&zwj; പോയി പഠിച്ച്, എക്സാം എഴുതി, സര്&zwj;ട്ടിഫിക്കറ്റും ലഭിച്ചു. അല്ലാതെ അവിടെന്ന് കിട്ടില്ല. ഞാന്&zwj; ഓണ്&zwj;ലൈനില്&zwj; പോലുമല്ല പഠിച്ചത്. ഡൗട്സ് ഒക്കെ ക്ലിയര്&zwj; ചെയ്ത് അത്രയും നല്ലത് പോലെ പഠിക്കണമെന്നുണ്ടായിരുന്നു എനിക്ക്. കുറച്ചു നാള്&zwj; പ്രാക്ടീസ് ചെയ്തു. ശേഷം കഴിഞ്ഞൊരു എട്ട് മാസമായിട്ട് ആയിരക്കണക്കിന് വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് ഞാന്&zwj; ക്ലാസെടുക്കുന്നുണ്ട്. സ്ഥിരമായിട്ട് എന്&zwj;റെ അടുത്ത് വന്ന് പഠിക്കുന്നവരുമുണ്ട്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഒരാഴ്ചയായിട്ട് ചന്ദ്രശേഖര്&zwj; രമേശ് എന്നൊരാൾ ഒരു വീഡിയോ ചെയ്യുകയും അതിന് പിന്നാലെ ഒരുപാട് അധികം ആളുകള്&zwj; യുട്യൂബില്&zwj; വീഡിയോകള്&zwj; ചെയ്യുകയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതവരുടെ ജോലിയുടെ ഭാഗമായിരിക്കും. പക്ഷേ എന്ത് തട്ടിപ്പാണ് ഞാന്&zwj; നടത്തുന്നതെന്നാണ് എനിക്ക് അറിയേണ്ടത്. കാരണം, ഒരിടത്ത് പഠിച്ച്, സര്&zwj;ട്ടിഫൈഡ് ആയൊരാള്, ഫേസസ് യോഗ എന്നൊരു ക്ലാസെടുക്കുന്നു. അതും പഠിച്ചിട്ട് മാത്രമാണ്. സര്&zwj;ട്ടിഫൈഡ് ഒന്നും ആകാതെ ഞാന്&zwj; വന്ന് ക്ലാസെടുക്കുകയാണെങ്കില്&zwj; നിങ്ങള്&zwj;ക്ക് പറയാം. ഞാന്&zwj; ചെയ്യുന്നത് ഒരു ഉടായിപ്പ് പരിപാടിയാണെന്ന്. ഞാന്&zwj; ചെയ്യുന്നത് തട്ടിപ്പാണെന്നും. അല്ലാതെ എന്തിന്&zwj;റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് അല്ലെങ്കില്&zwj; ഉടായിപ്പ് എന്നീ രണ്ട് വാക്കുകള്&zwj; നിങ്ങള്&zwj; ഉപയോഗിക്കുന്നത്. അതൊന്ന് എനിക്കറിയണം. പലരും എനിക്ക് പേഴ്സണലി മെസേജ് അയക്കുന്നുണ്ട്. പലരും പല വീഡിയോകള്&zwj; അയക്കുന്നുണ്ട്. യുട്യൂബേഴ്സ് ക്ലിക്കിന് വേണ്ടിയാകും അങ്ങനത്തെ ക്യാപ്ഷനുകള്&zwj; ഇടുന്നത്.&lt;/p&gt;&lt;p&gt;ഞാന്&zwj; മാത്രമല്ല ഫേസ് യോഗയുടെ ക്ലാസുകള്&zwj; എടുക്കുന്നത്. പ്രത്യേകിച്ച് കേരളത്തില്&zwj;. പക്ഷേ എന്തുകൊണ്ട് ഞാന്&zwj; ? ഞാന്&zwj; മാത്രം എന്തുകൊണ്ട്? ഇതൊരു ചോദ്യമല്ലേ. നിങ്ങളില്&zwj; പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകും. ഞാന്&zwj; ഒന്ന് രണ്ട് സിനിമയില്&zwj; അഭിനയിച്ചത് കൊണ്ടാണോ? എനിക്കറിയില്ല. ഫേസ് യോഗയെ പറ്റി ഞാന്&zwj; പറഞ്ഞതിന് ശേഷമാണ് അത്യാവശ്യം ശ്രദ്ധനേടാന്&zwj; തുടങ്ങിയത്. ഇനി അതുകൊണ്ടാണോ? അതറിയാനായിട്ട് ഞാന്&zwj; ഭയങ്കര ക്യൂരിയോസ് ആണ്. എന്തുകൊണ്ട് ഞാന്&zwj; മാത്രം ? എന്നെ മാത്രം ടാര്&zwj;ഗെറ്റ് ചെയ്യുന്നു. ലോകത്തിലുള്ള എല്ലാവരും ഫേസ് യോഗ ക്ലാസുകള്&zwj; നിര്&zwj;ത്തട്ടെ. ഞാനും നിര്&zwj;ത്താം. നിങ്ങള്&zwj; എന്തുകൊണ്ട് എന്നെ മാത്രം ടാര്&zwj;ഗെറ്റ് ചെയ്യുന്നു? നിങ്ങള്&zwj;ക്ക് എന്&zwj;റെ ഫേസ് ഇഷ്ടമല്ലേ? ചിലപ്പോ ചിലര്&zwj;ക്ക് നമ്മളെ ഇഷ്ടമാകില്ല.&lt;/p&gt;&lt;p&gt;അല്ലെങ്കില്&zwj; അടുത്തൊരു സ്റ്റെപ്പിലേക്ക് ഞാന്&zwj; ചുവടുവയ്ക്കുമെന്ന് നിങ്ങള്&zwj;ക്ക് പേടിയുണ്ടോ? എന്തിനാ ആ പേടി? എന്&zwj;റെ മനസില്&zwj; ചോദിച്ച ചോദ്യങ്ങളാണ് ഇതൊക്കെ. എന്തുകൊണ്ട് ഞാന്&zwj; മാത്രം എന്നത് അറിയാന്&zwj; ഒരു ക്യൂരിയോസിറ്റിയുണ്ട്. യോഗ ഇന്&zwj;സ്റ്റിറ്റ്യൂട്ടുകളില്&zwj; അന്വേഷിച്ച് നോക്കൂ. അവിടെയൊക്കെ ഇത് പഠിപ്പിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;യോഗയില്&zwj; തന്നെ ഫേഷ്യല്&zwj; എക്സസൈസ് എന്ന് പറഞ്ഞ് അവിടെ ചെയ്യിക്കുന്നുണ്ട്. നിങ്ങള്&zwj; ഫില്ലേര്&zwj;സോ ബോട്ടോക്സോ ചെയ്യാന്&zwj; പാടില്ലെന്ന് ഞാന്&zwj; എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? എനിക്കത് ചെയ്യാന്&zwj; താല്പര്യമില്ലാത്തത് കൊണ്ട് തനതായ രീതിയില്&zwj; നോക്കിയതാണ്. ഒരുദിവസം കൊണ്ട് റിസള്&zwj;ട്ട് കിട്ടുമെന്ന് എവിടെയെങ്കിലും ഞാന്&zwj; പറഞ്ഞോ? ഡയറ്റ് ചെയ്യരുതെന്ന് ഞാന്&zwj; പറഞ്ഞോ? വേറെ എന്തെങ്കിലും ചെയ്യരുതെന്ന് പറഞ്ഞോ ? പല സ്ഥലങ്ങളില്&zwj; പല പല പോസ്റ്റുകള്&zwj; വരുന്നുണ്ട്.&lt;/p&gt;&lt;p&gt;നിങ്ങള്&zwj; എന്നെ ഇത്രയും സൈബര്&zwj; അറ്റാക്ക് ചെയ്യുന്നു, കാര്യങ്ങള്&zwj; അറിയാതെ ഓരോന്ന് പറയുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്&zwj; അത് നിങ്ങളെങ്ങനെയാണ് ബ്ലെയിം ചെയ്യാന്&zwj; പോകുന്നത്. അവിടെ നഷ്ടപ്പെടുന്നത് എന്&zwj;റെ കുടുംബത്തിന് മാത്രമല്ലേ. മെന്&zwj;റലി ഒരാളെ ഹരാസ് ചെയ്യുമ്പോള്&zwj; നിങ്ങള്&zwj;ക്ക് എന്താണ് കിട്ടുന്നത് ? ഇതൊന്നും പറയേണ്ടെന്ന് കരുതി ഇരുന്നതാണ് ഞാന്&zwj;. പക്ഷേ അവിടെ ഇവിടെ കുറേ പണിയില്ലാത്തവന്മാര് എഴുതിപ്പിടിപ്പിക്കുന്നു. കയ്യില്&zwj; ഒരു ഫോണ്&zwj; ഉണ്ടെന്ന് കരുതി എന്ത് തോന്ന്യവാസവും എഴുതാമെന്നാണെങ്കില്&zwj; ഇനി അത് നടക്കത്തില്ല.&lt;/p&gt;&lt;p&gt;ഞാനിത് നിയമപരമായി മുന്നോട്ട് പോയ കാര്യമാണിത്. ബാക്കി കാര്യങ്ങള്&zwj; നമുക്ക് അപ്പോള്&zwj; നോക്കാം. തമാശയായി ചെയ്തിട്ടുള്ള കാര്യങ്ങള്&zwj; അതങ്ങനെ നമുക്ക് കാണാം. പക്ഷേ ഉടായിപ്പ്, തട്ടിപ്പ് തുടങ്ങിയ വാക്കുകള്&zwj; അങ്ങനെ ചെയ്യുന്നവരെ പോയി വിളിക്കുക. എന്നെ അങ്ങനെ വിളിക്കാനുള്ള അധികാരം ഞാന്&zwj; ആര്&zwj;ക്കും കൊടുത്തിട്ടുമില്ല. ഇനിയും ആവശ്യമില്ലാതെ ഒരു പോസ്റ്റോ മറ്റോ വന്നാല്&zwj; എന്നെ കൊണ്ട് പോകാന്&zwj; പറ്റുന്ന അത്രയും ഞാന്&zwj; പോകും.&lt;/p&gt;&lt;p&gt;എന്&zwj;റെ ക്ലൈയ്ന്&zwj;റുകള്&zwj;ക്ക് അറിയാം ഞാന്&zwj; എന്താണ് ക്ലാസില്&zwj; ചെയ്യിപ്പിക്കുന്നതെന്ന്. അവര്&zwj;ക്ക് എന്താണ് റിസള്&zwj;ട്ട് കിട്ടുന്നതെന്നും. അവരാണ് എന്&zwj;റെ ശക്തിയും. ഫേസ് യോഗ ചെയ്യുന്ന ഒരുപാട് പേര്&zwj; കേരളത്തിലുണ്ട്. ഞാനിത് നിര്&zwj;ത്തിയാല്&zwj; വേരൊരാള്&zwj; വരും. ഇത് പരിധി ആയി കഴിഞ്ഞു. അതിനി നിങ്ങള്&zwj; മറികടക്കില്ലെന്ന് വിശ്വസിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actress-parvathy-r-krishna-finally-react-cyber-attack-against-her-for-face-yoga-she-said-got-certificate-articleshow-4w32zb2"/>
        </item>
        <item>
            <title><![CDATA['ഖലീഫ നിർമ്മിക്കാൻ എന്നെ സമ്മതിച്ചില്ല, ശമ്പളം വാങ്ങിച്ച് അഭിനയിച്ചാൽ മതിയെന്ന് പറഞ്ഞു'; തുറന്നുപറഞ്ഞ് പൃഥ്വിരാജ്]]></title>
            <link>https://www.asianetnews.com/entertainment-news/jinu-v-abraham-not-allowed-me-to-produce-khalifa-movie-says-prithviraj-sukumaran-on-pallichattambi-press-meet-articleshow-zikf1rw</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jinu-v-abraham-not-allowed-me-to-produce-khalifa-movie-says-prithviraj-sukumaran-on-pallichattambi-press-meet-articleshow-zikf1rw</guid>
            <pubDate>Sat, 18 Apr 2026 16:18:16 +0530</pubDate>
            <description><![CDATA[&lt;p&gt;ജിനു എബ്രഹാം നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഓണം റിലീസായി എത്തിയേക്കും. താൻ നിർമ്മിക്കാൻ ആഗ്രഹിച്ച ചിത്രമാണിതെന്നും എന്നാൽ നിർമ്മാതാവ് സമ്മതിച്ചില്ലെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. Prithviraj talks about Khalifa movie&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpg2z5hxmbbf4pfxzm1gfs2r,imgname-prithviraj-talks-about-khalifa-movie-1776508966461.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൃഥിരാജിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് 'ഖലീഫ'. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്ഷം ഓണം റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. മോഹൻലാലും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് ഹാജി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ ഖലീഫ നിർമ്മിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എന്നാൽ ശമ്പളം വാങ്ങിച്ച് അഭിനയിച്ചാൽ മതിയെന്ന് ജിനു എബ്രഹാം പറഞ്ഞുവെന്നാണ് പൃഥ്വി തുറന്നുപറഞ്ഞത്. 'ഖലീഫ നിർമിക്കാൻ ഒരു അവസരമുണ്ടായിരുന്നെങ്കിൽ ഞാൻ ചെയ്തേനേ. പക്ഷേ ജിനു എബ്രഹാം സമ്മതിച്ചില്ല. അയാൾ പറഞ്ഞു, വേണ്ട ശമ്പളം വാങ്ങിച്ച് അഭിനയിച്ചാൽ മതിയെന്ന്.' പൃഥ്വിരാജ് പറയുന്നു. ടൊവിനോ തോമസ് നായകനായി എത്തിയ പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു പൃഥിയുടെ വെളിപ്പെടുത്തൽ.&amp;nbsp;&lt;/p&gt;&lt;p&gt;ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. പട്ടേലർ കുഞ്ഞിക്കേളു നമ്പ്യാർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വി എത്തിയത്.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jinu-v-abraham-not-allowed-me-to-produce-khalifa-movie-says-prithviraj-sukumaran-on-pallichattambi-press-meet-articleshow-zikf1rw"/>
        </item>
        <item>
            <title><![CDATA['നല്ല പടം, ഒരു പ്രാക്ടിക്കൽ വിഷനാണ് വാഴ 2'; കെ.സി വേണുഗോപാലിന് പിന്നാലെ വാഴയ്ക്ക് പ്രശംസകളുമായി കെ. സുധാകരൻ]]></title>
            <link>https://www.asianetnews.com/entertainment-news/congress-leader-k-sudhakaran-praises-vaazha-2-movie-starring-hashir-alan-vinayak-ajin-directed-by-savin-sa-articleshow-84uw5ry</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/congress-leader-k-sudhakaran-praises-vaazha-2-movie-starring-hashir-alan-vinayak-ajin-directed-by-savin-sa-articleshow-84uw5ry</guid>
            <pubDate>Sat, 18 Apr 2026 15:10:28 +0530</pubDate>
            <description><![CDATA[&lt;p&gt;നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2' തിയേറ്ററുകളിൽ മികച്ച വിജയം നേടി. ആഗോളതലത്തിൽ 150 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം, കേരളത്തിൽ നിന്ന് മാത്രം 100 കോടി സ്വന്തമാക്കി. K Sudhakaran praises Vaazha 2 movie&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfz4ss63aj7x615nzjpmq49,imgname-k-sudhakaran-praises-vaazha-2-1776504956710.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് വാഴ 2. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 150 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. മാത്രമല്ല കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 100 കോടി നേട്ടം സ്വന്തമാക്കാനും ചിത്രത്തിനായിരുന്നു.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ വാഴ 2 കണ്ട് പ്രശംസകൾ അറിയിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരൻ. &quot;നല്ല പടം, ഒരു പ്രാക്ടിക്കൽ വിഷനാണ്&quot; എന്നാണ് കെ. സുധാകരൻ ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. നേരത്തെ കോൺഗ്രസ് നേതാവ് കെ. സി വേണുഗോപാൽ ചിത്രം കണ്ട് ചിത്രത്തിലെ പ്രധാന താരങ്ങളെ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. രാഷ്ട്രീയക്കാർ നടത്തുന്ന ആയിരം പ്രസംഗങ്ങളെക്കാൾ ഫലമുള്ളതാണ് വാഴ 2 എന്നായിരുന്നു കെ.സി വേണുഗോപാൽ അഭിപ്രായപ്പെട്ടത്.&lt;/p&gt;&lt;p&gt;ഹ്യൂമറും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു എന്റെർറ്റൈനെർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ആദ്യ ഭാഗമായ ബയോപിക്ക് ഓഫ് എ ബില്യന്&zwj; ബോയ്&zwnj;സ് നല്&zwj;കിയ എല്ലാ ഹൈപ്പും പവറും നിലനിർത്താൻ കഴിയുന്നുണ്ട് വാഴ 2 വിനും. വാഴയേയും വാഴ 2നേയും ചേര്&zwj;ത്തു നിര്&zwj;ത്തുന്നതില്&zwj; തിരക്കഥയുടെ ബ്രില്ല്യന്&zwj;സ് എടുത്തു പറയേണ്ടതുണ്ട്. വാഴയിലെ ഒരു സൂചന പോലും നല്&zwj;കാതെ അതിലെ കഥാപാത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കോട്ടയം നസീറിനേയും അസീസ് നെടുമങ്ങാടിനേയും പ്രത്യേക സ്ഥലങ്ങളില്&zwj; പ്രത്യേക ഷോട്ടുകളിലൂടെ അവതരിപ്പിച്ച് വാഴ 2 വ്യക്തമാക്കുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ് സിനിമ കണ്ട പ്രേക്ഷകർ തീയേറ്റർ വിട്ട് പോകുന്നതെന്നത് ഏറെ ശ്രദ്ധേയകരമാണ്. സൗഹൃദത്തിന്&zwj;റെ തീവ്ര വികാരങ്ങളും നൊസ്റ്റാൾജിയയും അടങ്ങുന്ന വിധത്തിൽ മനോഹരമായാണ് തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും മികച്ച നിൽക്കുന്നുണ്ട്. ഓരോ നിമിഷവും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ സംവിധായകൻ സവിനും തിരക്കഥകൃത്ത് വിപിൻ ദാസും വിജയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ - കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാർ, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്&zwnj;സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ - അരുൺ എസ്. മണി, ആക്ഷൻ - കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ - ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, സൗണ്ട് ഡിസൈൻ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, പി.ആർ.ഒ - എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറിനും ടീമിനും പുറമേ ദേവരാജ്, അമീൻ, ശബരി, ബിജുകുട്ടൻ, സുധീഷ്, വിജയ് ബാബു, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങീ മികച്ച താരങ്ങൾ ചിത്രത്തിന്റെ ഭാഗമായുണ്ട്.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/congress-leader-k-sudhakaran-praises-vaazha-2-movie-starring-hashir-alan-vinayak-ajin-directed-by-savin-sa-articleshow-84uw5ry"/>
        </item>
        <item>
            <title><![CDATA['വാഴ 2' ന് ബുക്ക് മൈ ഷോയില്‍ പുതിയ എതിരാളി! രണ്ടാം ദിനം മലര്‍ത്തിയടിച്ച് കുതിപ്പ്]]></title>
            <link>https://www.asianetnews.com/entertainment-news/bhooth-bangla-surpassed-vaazha-2-on-second-day-in-book-my-show-ticket-sales-articleshow-vzb2wdd</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/bhooth-bangla-surpassed-vaazha-2-on-second-day-in-book-my-show-ticket-sales-articleshow-vzb2wdd</guid>
            <pubDate>Sat, 18 Apr 2026 14:29:01 +0530</pubDate>
            <description><![CDATA[&lt;p&gt;ദിവസങ്ങളോളം ബുക്ക് മൈ ഷോ ടിക്കറ്റ് വില്&zwj;പ്പനയില്&zwj; ഒന്നാമതായിരുന്നു വാഴ 2&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfwsbdhmymykw7rd81bnreq,imgname-fotojet---2026-04-18t142315.861-1776502484401.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിനിമകളുടെ ജനപ്രീതി അളക്കാന്&zwj; ഇന്നുള്ള പല മാനദണ്ഡങ്ങളില്&zwj; പ്രധാനമാണ് അവയുടെ ബോക്സ് ഓഫീസ് കളക്ഷന്&zwj;. മറ്റൊന്ന് ഓണ്&zwj;ലൈന്&zwj; ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രങ്ങള്&zwj; വില്&zwj;ക്കുന്ന ടിക്കറ്റുകളുടെ എണ്ണമാണ്. പ്രമുഖ പ്ലാറ്റ്&zwj;ഫോം ആയ ബുക്ക് മൈ ഷോയില്&zwj; ഓരോ ദിവസവും വില്&zwj;ക്കുന്ന ടിക്കറ്റുകളുടെ എണ്ണം ട്രാക്കര്&zwj;മാര്&zwj; പങ്കുവെക്കാറുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളുടെ പ്രതിദിന ടിക്കറ്റ് വില്&zwj;പ്പന എത്രയെന്ന അറിവ് പലപ്പോഴും കൗതുകകരവുമാണ്. ഇപ്പോഴിതാ പുതിയ റിലീസുകളും എത്തിയ ഇന്നലത്തെ (വെള്ളിയാഴ്ച) ബുക്ക് മൈ ഷോ കണക്കുകള്&zwj; പുറത്തെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;വളരെ ദിവസങ്ങളായി ലിസ്റ്റില്&zwj; ഒന്നാം സ്ഥാനത്ത് മലയാള ചിത്രം വാഴ 2 ആയിരുന്നു. അതായത് ദിവസങ്ങളോളം ഇന്ത്യന്&zwj; സിനിമയില്&zwj;ത്തന്നെ ബുക്ക് മൈ ഷോയില്&zwj; ഏറ്റവുമധികം ടിക്കറ്റുകള്&zwj; വിറ്റിരുന്നത് വാഴ 2 ആയിരുന്നു. എന്നാല്&zwj; പുതിയ റിലീസുകള്&zwj; എത്തിയ ഇന്നലെ വാഴ 2 രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. ഒരു ബോളിവുഡ് ചിത്രമാണ് ലിസ്റ്റിലെ പുതിയ എന്&zwj;ട്രി. അതിലും ഒരു മലയാളി ടച്ച് ഉണ്ട് എന്നതും കൗതുകകരമാണ്. അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദര്&zwj;ശന്&zwj; സംവിധാനം ചെയ്തിരിക്കുന്ന ഭൂത് ബംഗ്ലയാണ് ആ ചിത്രം.&lt;/p&gt;&lt;p&gt;വ്യാഴാഴ്ച ആയിരുന്നു ഭൂത് ബംഗ്ലയുടെ റിലീസ്. എന്നാല്&zwj; വ്യാഴാഴ്ചത്തെ ബുക്ക് മൈ ഷോ വില്&zwj;പ്പനയില്&zwj; വാഴ 2 തന്നെയായിരുന്നു ഒന്നാമത്. ഭൂത് ബംഗ്ല രണ്ടാം സ്ഥാനത്തും. ഭൂത് ബംഗ്ല 1.17 ലക്ഷം ടിക്കറ്റുകള്&zwj; വിറ്റപ്പോള്&zwj; വാഴ 2 വിറ്റത് 1.42 ലക്ഷം ടിക്കറ്റുകള്&zwj; ആയിരുന്നു. എന്നാല്&zwj; റിലീസിന്&zwj;റെ രണ്ടാം ദിനമായ ഇന്നലെ ടിക്കറ്റ് വില്&zwj;പ്പനയില്&zwj; വന്&zwj; കുതിപ്പാണ് ഭൂത് ബംഗ്ല നടത്തിയത്. ബുക്ക് മൈ ഷോയിലൂടെ വാഴ 2 ഇന്നലെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 1.26 ലക്ഷം ആയിരുന്നെങ്കില്&zwj; ഭൂത് ബംഗ്ല വിറ്റത്2.61 ലക്ഷം ടിക്കറ്റുകളാണ്. അതേസമയം വാഴ 2 നേടിയത് സമാനതകളില്ലാത്ത വിജയമാണ്. കേരളത്തില്&zwj; നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ഈ നേട്ടം ഏറ്റവും വേഗത്തില്&zwj; സ്വന്തമാക്കിയ ചിത്രം കൂടിയാണ്. ആഗോള ബോക്സ് ഓഫീസില്&zwj; 200 കോടി ക്ലബ്ബിനോട് അടുക്കുകയാണ് വാഴ 2.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/bhooth-bangla-surpassed-vaazha-2-on-second-day-in-book-my-show-ticket-sales-articleshow-vzb2wdd"/>
        </item>
        <item>
            <title><![CDATA[ആ പരാതി തീര്‍ക്കാൻ ശ്രമിക്കും, തുറന്നകത്തുമായി മോഹിനിയാട്ടം നിര്‍മാതാക്കള്‍]]></title>
            <link>https://www.asianetnews.com/entertainment-news/mohiniyattam-producers-says-thanks-articleshow-u6azvcf</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/mohiniyattam-producers-says-thanks-articleshow-u6azvcf</guid>
            <pubDate>Sat, 18 Apr 2026 13:58:23 +0530</pubDate>
            <description><![CDATA[&lt;p&gt;പിന്തുണയ്&zwj;ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നിര്&zwj;മാതാക്കള്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfv6yz5mb7t7th48hsvtm34,imgname-mohiniyattam-producers-says-thanks-1776500833253.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൈജു കുറുപ്പ് നായകനായി പ്രദര്&zwj;ശനത്തിനെത്തിയ ചിത്രമാണ് &lsquo;ഭരതനാട്യം 2: മോഹിനിയാട്ടം&rsquo;. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ പിന്തുണയ്&zwj;ക്ക് നന്ദിയറിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിര്&zwj;മാതാക്കള്&zwj;. വരും ദിവസങ്ങളില്&zwj; കൂടുതല്&zwj; തിയറ്ററുകളില്&zwj; ചിത്രം എത്തിക്കാൻ ശ്രമിക്കുമെന്നും നിര്&zwj;മാതാക്കള്&zwj; തുറന്നകത്തില്&zwj; വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരോട്,&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങളുടെ സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന് ഒരുപാട് നന്ദി. അടുത്ത തിയറ്ററുകളില്&zwj; ഇല്ലാഞ്ഞിട്ടും വളരെയധികം ദുരം ബസ്സിലും ട്രെയിനിലും ഒക്കെ സഞ്ചരിച്ച് സിനിമ കാണാൻ വന്ന പ്രേക്ഷകരോട് പറഞ്ഞാല്&zwj;&zwnj; തീരാത്ത സ്&zwj;നേഹവും, കടപ്പാടുമുണ്ട്. കഴിഞ്ഞ ഒരു മാസമായിട്ട് ഒരുപാട് റിലീസുകള്&zwj; ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങള്&zwj;ക്ക് നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളില്&zwj; എത്താൻ സാധിക്കാതെ വന്ന്ത്. വരും ദിവസങ്ങളില്&zwj; ആ പരാതി തീര്&zwj;ക്കാൻ ഞങ്ങള്&zwj; ശ്രമിക്കുന്നതാണ്. കൂടെ നിന്നതിനും, പിന്തുണച്ചതിനും നിറയെ സ്&zwj;നേഹം.. എന്ന് നിങ്ങളുടെ സ്വന്തം, സൈജു കുറുപ്പ് &amp;amp; തോമസ് തിരുവല്ല.&lt;/p&gt;&lt;p&gt;തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്&zwnj;സിന്റെയും ബാനറിൽ ഒരുങ്ങിയ &quot;ഭരതനാട്യം 2: മോഹിനിയാട്ടം&quot; ഏപ്രിൽ 10 ന് തീയറ്ററുകളിൽ എത്തിയതാണ്. കൃഷ്&zwj;ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. ചിത്രത്തിന്റെ രചന: കൃഷ്&zwj;ണദാസ് മുരളി, വിഷ്&zwj;ണു ആർ. പ്രദീപ്&zwnj;. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്&zwj;ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്&zwj;ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് &amp;amp; കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/mohiniyattam-producers-says-thanks-articleshow-u6azvcf"/>
        </item>
        <item>
            <title><![CDATA['എനിക്ക് വരാന്‍ ടൈം ഇല്ല, ഒരാളെ അയയ്ക്കാം'; അപ്പോഴേക്കും മാളികപ്പുറം വിജയിച്ചിരുന്നു, ഉണ്ണി മുകുന്ദനില്‍ നിന്നുണ്ടായ അനുഭവം പറഞ്ഞ് പി ശ്രീകുമാര്‍]]></title>
            <link>https://www.asianetnews.com/entertainment-news/p-sreekumar-about-bad-experience-he-had-from-actor-unni-mukundan-articleshow-inrsu7g</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/p-sreekumar-about-bad-experience-he-had-from-actor-unni-mukundan-articleshow-inrsu7g</guid>
            <pubDate>Sat, 18 Apr 2026 13:09:39 +0530</pubDate>
            <description><![CDATA[&lt;p&gt;ഉണ്ണി മുകുന്ദനില്&zwj; നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പി ശ്രീകുമാര്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfr3h0yf4g3r30y2bpag7cj,imgname-fotojet---2026-04-18t125438.282-1776497574942.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നടന്&zwj; ഉണ്ണി മുകുന്ദന്&zwj;റെ പെരുമാറ്റത്തില്&zwj; തനിക്കുണ്ടായ പ്രയാസത്തെക്കുറിച്ച് വെളിപ്പെടുത്തി നടനും സംവിധായകനുമായ പി ശ്രീകുമാര്&zwj;. താന്&zwj; വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് എഴുതിയ കര്&zwj;ണന്&zwj; എന്ന തിരക്കഥ കേള്&zwj;ക്കാന്&zwj; താല്&zwj;പര്യം പ്രകടിപ്പിച്ച ഉണ്ണി മുകുന്ദന്&zwj; താന്&zwj; അഭിനയിച്ച ഒരു ചിത്രം വിജയിച്ചതിന് ശേഷം അതിന് തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു. മൂവി വേള്&zwj;ഡ് മീഡിയയ്ക്ക് നല്&zwj;കിയ അഭിമുഖത്തിലാണ് പി ശ്രീകുമാര്&zwj; ഇക്കാര്യം പറയുന്നത്. തിരക്കഥ കൊടുത്തയയ്ക്കണമെന്ന് ഉണ്ണി മുകുന്ദന്&zwj; ആവശ്യപ്പെട്ടത് ശരിക്കും ദുഖമുണ്ടാക്കിയോ എന്ന ചോദ്യത്തിന് ദുഖമൊന്നും തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് ശ്രീകുമാറിന്&zwj;റെ മറുപടി. അനാദരവായി തോന്നിയോ എന്ന ചോദ്യത്തിന് അത് സ്വാഭാവികമായും തോന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.&lt;/p&gt;&lt;p&gt;&ldquo;അത് പിന്നെ തോന്നില്ലേ? എന്നേക്കാള്&zwj; എത്ര വര്&zwj;ഷത്തിന് ശേഷം സിനിമയില്&zwj; വന്ന ഒരാളാണ്. ഞാന്&zwj; 1966 ല്&zwj; വന്നു. അയാള്&zwj; എപ്പോള്&zwj; വന്നു. വളരെ വ്യത്യാസമുണ്ട് ഞങ്ങള്&zwj; തമ്മില്&zwj;. എന്നാല്&zwj; ഞങ്ങള്&zwj; ഒരുമിച്ച് അഭിനയിച്ചവരുമാണ്. ചേട്ടാ എന്ന് വിളിച്ച് വളരെ കാര്യമായിട്ട് നടന്ന ആള്&zwj;. വിജയരാഘവന്&zwj; വിളിച്ച് പറഞ്ഞത് അനുസരിച്ചാണ് അയാള്&zwj; എന്നെ കോണ്ടാക്റ്റ് ചെയ്തത്. അയാളോടുള്ള സ്നേഹം കൊണ്ട് ഞാന്&zwj; പറഞ്ഞു, എപ്പോള്&zwj; വന്നാലും വായിച്ച് കേള്&zwj;പ്പിക്കാം എന്ന്. തിരുവനന്തപുരത്ത് വരുമ്പോള്&zwj; വിളിക്കാന്&zwj; പറഞ്ഞു. തിരുവനന്തപുരത്ത് വന്നപ്പോള്&zwj; വിളിച്ചപ്പോഴേക്ക് പറഞ്ഞു, ഞാന്&zwj; വളരെ ബിസിയാണ് എന്ന്. അന്ന് മാളികപ്പുറം എന്ന സിനിമ വിജയിച്ച സമയമായിരുന്നു. എനിക്ക് വരാന്&zwj; ടൈം ഇല്ല, ഞാന്&zwj; ഒരാളിനെ അയയ്ക്കാം. സ്ക്രിപ്റ്റ് കൊടുക്കാന്&zwj; എന്ന്. ഇത്രയും വര്&zwj;ഷം കുത്തിയിരുന്ന് എഴുതിയത് ആരെങ്കിലും വരുമ്പോള്&zwj; എടുത്ത് കൊടുക്കാനുള്ളതാണോ. ആ മര്യാദ അയാള്&zwj;ക്ക് തോന്നിയില്ല. അങ്ങനെ ഒരു അനുഭവം ഉണ്ടായി എന്നല്ലാതെ എനിക്കതില്&zwj; ദുഖവുമില്ല, അയാളോട് വിഷമവുമില്ല. അയാളോട് ഒരു വിരോധവുമില്ല എനിക്ക്. പക്ഷേ അങ്ങനെയൊന്നും ആവരുത്. അതാണ് ഇന്നത്തെ തലമുറയില്&zwj; കാണുന്ന ഒരു സംഭവം. പണ്ടൊക്കെ സീനിയേഴ്സിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. ഇപ്പോള്&zwj; അത് കുറഞ്ഞ് കുറ&zwj;ഞ്ഞ് വരുന്നു. മൂല്യച്യുതിയുടെ ഒരു ഭാ​ഗമായിരിക്കാം&rdquo;, പി ശ്രീകുമാര്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;കര്&zwj;ണന്&zwj; അല്ലാതെ മറ്റേതെങ്കിലും സിനിമയുടെ ആലോചനകള്&zwj; ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്&zwj;റെ മറുപടി ഇങ്ങനെ- &ldquo;ഒരു മ്യൂസിക്കല്&zwj; കോമഡി ആയിട്ടുള്ള സാധനം ഞാനും വേണു നാഗവള്ളിയും കൂടി വര്&zwj;ക്കൗട്ട് ചെയ്തിരുന്നു. കഥ എന്&zwj;റെയാണ്. അത് ഇന്&zwj;റര്&zwj;വെല്&zwj; വരെ ആക്കിയിട്ടുണ്ട്. അത് ഏതെങ്കിലും ഒരു നല്ല സംവിധായകന്&zwj; ആവശ്യപ്പെട്ട് വന്നാല്&zwj; കൊടുക്കും. ഒന്ന് രണ്ട് പേര്&zwj; അതൊന്ന് കേള്&zwj;ക്കണമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഇങ്ങോട്ട് വന്ന് സമയം കണ്ടെത്തി നമ്മുടെ സമയത്തിന് അനുസരിച്ച് വരികയാണെങ്കില്&zwj; കേള്&zwj;പ്പിച്ചു കൊടുക്കും. വേണമെന്ന് പറഞ്ഞാല്&zwj; അവര്&zwj;ക്ക് കൊടുക്കും&rdquo;, പി ശ്രീകുമാര്&zwj; പറഞ്ഞവസാനിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/p-sreekumar-about-bad-experience-he-had-from-actor-unni-mukundan-articleshow-inrsu7g"/>
        </item>
        <item>
            <title><![CDATA[വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/entertainment-news/vijay-deverakonda-starrer-new-film-announcement-articleshow-ofuuwd8</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/vijay-deverakonda-starrer-new-film-announcement-articleshow-ofuuwd8</guid>
            <pubDate>Sat, 18 Apr 2026 11:59:36 +0530</pubDate>
            <description><![CDATA[&lt;p&gt;സംവിധാനം നിര്&zwj;വഹിക്കുന്നത് ശൗരു ആണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfmde4xey74ph0v3tte48k8,imgname-vijay-deverakonda-starrer-new-film-announcement-1776493705373.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടൻ വിജയ് ദേവരകൊണ്ടയും സംവിധായകൻ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വമ്പൻ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിലൂടെ എത്തുന്നത്.പ്രഖ്യാപന പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ പിന്നിൽ ആറേഴുപേർ പേർ കൂടി മുന്നേറുന്നു. ഇവർ സാധാരണ ആളുകൾ അല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടിപരവും സാങ്കേതികവുമായ മികവുകൾ ഒന്നിച്ചുകൂടിയ &ldquo;ഡ്രീം കളക്ടീവ്&rdquo; ഈ സിനിമയിൽ ഇവർ ഓരോരുത്തരും സൂക്ഷ്മമായി തെരഞ്ഞെടുത്തവർ, ഓരോരുത്തരും നിർണായക പങ്കുവഹിക്കുന്നവർ,അവരോരുത്തരും ശക്തമായ സാന്നിധ്യങ്ങളാണ് ഈ ചിത്രത്തിൽ.&lt;/p&gt;&lt;p&gt;ഈ പോസ്റ്റർ ഒരു സാധാരണ പ്രഖ്യാപനം മാത്രമല്ല അതിനപ്പുറം പ്രഗത്ഭരായ എല്ലാവരും ഒന്നിച്ചെത്തുമ്പോൾ മാത്രമേ സാദ്ധ്യമാകുന്ന ഒരു വലിയ സിനിമാറ്റിക് അനുഭവത്തിന്റെ സൂചനയാണ്. ടീം പുറത്തിറക്കിയ &ldquo;അത് ഒരു ഗർജ്ജനമാണ്&rdquo; എന്ന തീം ഗാനം ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്ന മനുഷ്യന്റെ ആത്മവിശ്വാസവും അതിജീവനശേഷിയും അവതരിപ്പിക്കുന്നു. വേദനയും പരാജയങ്ങളും ഉണ്ടായാലും പിന്നോട്ട് പോകാതെ മുന്നോട്ട് പോകാനുള്ള മനസ്സ് തന്നെയാണ് യഥാർത്ഥ ശക്തി എന്ന് ഈ ഗാനം പറയുന്നു. പ്രശസ്തിയോ അംഗീകാരമോ ഇല്ലാതിരുന്നാലും, കൈവിടാതെ മുന്നേറുന്നതാണ് ഓരോരുത്തരുടെയും യഥാർത്ഥ ഗർജ്ജനം.&lt;/p&gt;&lt;p&gt;ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വേൾഡ് ക്ലാസ് സാങ്കേതിക സംഘമാണ്: ഹൗസ്&zwnj; ഓഫ് ദി ഡ്രാഗൺ, ഫാൾ ഔട്ട് പോലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷനുകളിൽ പ്രവർത്തിച്ച അലെജാന്ദ്രോ മാർട്ടിനസ് ആണ് ഈ ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിമൽ, ഓം ശാന്തി ഓം എന്നിവയിലെ ഭംഗിയാർന്ന ലോകങ്ങൾ സൃഷ്ടിച്ച സുരേഷ് സെൽവരാജ് ആണ് ആർട്ട് ഡയറക്ഷൻ. ഗോഡ്സ് ഓഫ് ഈജിപ്റ്റ്, ബാറ്റ്മാൻ ഫോറെവർ, സ്നോ പിയേഴ്സർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എറിക് ഡർസ്റ്റ് ആണ് വിഷ്വൽ എഫക്ട്സ്&zwnj; കൈകാര്യം ചെയ്യുന്നത്. ആത്മാവിനെ സ്പർശിക്കുന്ന സംഗീതത്തിനായി അറിയപ്പെടുന്ന കംപോസർ, മലയാളി കൂടിയായ ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രവീൺ ആന്റണി എഡിറ്റിങ്ങും സച്ചിൻ ലോവലേക്കർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പിആർഒ പ്രതീഷ് ശേഖർ.&lt;/p&gt;&lt;p&gt;ഈ ചിത്രം ഒരു സമാന്തരമായ മിത്തോളജിക്കൽ ലോകത്തിലാണ് ഒരുക്കുന്നത്. പുരാതനതയുടെ സ്പർശമുള്ളതായിട്ടും പൂർണ്ണമായും സങ്കൽപ്പാത്മകമായ ഒരു ലോകം. പരിചിതമായതും എന്നാല്&zwj; പൂർണ്ണമായും പുതുമയുള്ളതുമായ ഒരു സിനിമാറ്റിക് അനുഭവം.വിജയ് ദേവരകൊണ്ട തന്റെ ഓരോ ചിത്രത്തിലൂടെയും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന, വെല്ലുവിളികളെ സ്വീകരിക്കുന്ന ഒരു നടനാണ്. ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു വലിയ മാറ്റമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;ശൗരു, തന്റെ ആദ്യ ചിത്രം ഹായ് നാനാ വഴി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശേഷം, ഇപ്പോൾ കൂടുതൽ വലുതും ആഴമുള്ളതുമായ കഥയിലേക്ക് കടക്കുകയാണ്. മുൻ ചിത്രത്തോട് പൂർണ്ണമായും വ്യത്യസ്തമായ ഈ പ്രോജക്റ്റ്, അതിരുകൾ കടന്നുപോകുന്ന കഥപറച്ചിലിനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;പ്രഖ്യാപന പോസ്റ്റർ തന്നെ ഈ ചിത്രത്തിന്റെ ഭാവവും വ്യാപ്&zwj;തിയും വ്യക്തമാക്കുന്നു : മുന്നിൽ വിജയ് ദേവരകൊണ്ടയും ശൗര്യുവും, പിന്നിൽ അവരുടെ കലയുടെ യോദ്ധാക്കളെ പോലെ നിൽക്കുന്ന ഒരു ശക്തമായ ടീം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഒന്നിച്ചുകൂടുന്ന ഈ ചിത്രം, ആഗോള തലത്തിൽ ശ്രദ്ധേയമായൊരു സിനിമ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. എല്ലാ അർത്ഥത്തിലും ഇത് ഒരു വലിയ ശ്രമമാണ് &mdash; ഒരു &ldquo;ബിഗ് ബാംഗർ&rdquo; അനുഭവം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/vijay-deverakonda-starrer-new-film-announcement-articleshow-ofuuwd8"/>
        </item>
        <item>
            <title><![CDATA[പ്രദീപ് രംഗനാഥന്റെ ലൈക്ക്, ആഗോള ബോക്സ് ഓഫീസില്‍ ആ മാന്ത്രിക സംഖ്യ കടന്നു]]></title>
            <link>https://www.asianetnews.com/entertainment-news/pradeep-ranganathan-starrer-lik-collection-report-articleshow-3g27sge</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/pradeep-ranganathan-starrer-lik-collection-report-articleshow-3g27sge</guid>
            <pubDate>Sat, 18 Apr 2026 11:45:52 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രദീപ് രംഗനാഥൻ നായകനായ ലൈക്കിന്റെ കളക്ഷൻ റിപ്പോര്&zwj;ട്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfkn9kv5r2bpp68hspw5pn6,imgname-pradeep-ranganathan-starrer-lik-collection-report-1776492914299.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രദീപ് രംഗനാഥൻ നായകനായ സൈഫൈ റൊമാന്റിക് ചിത്രമാണ് 'ലവ് ഇൻഷുറൻസ് കമ്പനി'. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന് 9.93 കോടി രൂപയാണ് ആദ്യ ദിവസത്തെ വേള്&zwj;ഡ് വൈഡ് കളക്ഷൻ. നിലവില്&zwj; ആഗോള ബോക്സ് ഓഫീസില്&zwj; 50 കോടി രൂപയിലധികം ലൈക്ക് നേടിയെന്നാണ് റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;p&gt;ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ 10നാണ് തിയേറ്ററുകളിൽ എത്തിയത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.&lt;/p&gt;&lt;p&gt;പ്രദീപ് രംഗനാഥൻ-വിഘ്നേഷ് ശിവൻ ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്. 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബിൽ എത്തിച്ച പ്രദീപ് രംഗനാഥൻ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയം നേടി നിൽക്കുമ്പോഴാണ് ലവ് ഇൻഷുറൻസ് കമ്പനി പ്രദർശനത്തിന് എത്തുന്നത്. ഇതിൽ 'ലവ് ടുഡെ' സംവിധാനം ചെയ്തതും പ്രദീപ് തന്നെയാണ്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന പ്രദീപ് രംഗനാഥൻ, പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരുടെ വക്താവായ മാസ് നായകനായി ആണ് നിരീക്ഷിക്കപ്പെടുന്നത്.&lt;/p&gt;&lt;p&gt;പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ. സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി,സീമൻ, യോഗി ബാബു, ഗൗരി കിഷൻ എന്നിവരാണ് ലവ് ഇൻഷുറൻസ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവി വർമനും സത്യൻ സൂര്യനും ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൻ്റെ എഡിറ്റിങ് പ്രദീപ് ഇ രാഘവ്. പിആർഒ - ശബരി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/pradeep-ranganathan-starrer-lik-collection-report-articleshow-3g27sge"/>
        </item>
        <item>
            <title><![CDATA['ടിനി ടോമിനെ ഇനി ഞാന്‍ ട്രോളില്ല'; മിമിക്രി പ്രകടനത്തില്‍ പരിഹാസവുമായി എം എ നിഷാദ്]]></title>
            <link>https://www.asianetnews.com/entertainment-news/i-will-not-troll-tiny-tom-for-his-mimicry-performances-anymore-says-ma-nishad-articleshow-tv46bip</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/i-will-not-troll-tiny-tom-for-his-mimicry-performances-anymore-says-ma-nishad-articleshow-tv46bip</guid>
            <pubDate>Sat, 18 Apr 2026 11:05:12 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു ട്രോൾ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് എം എ നിഷാദിന്&zwj;റെ പ്രതികരണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfh38fqpnf93dkngffwzeqk,imgname-fotojet--99--1776490226167.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടിനി ടോം പല വേദികളിലും അവതരിപ്പിച്ച മിമിക്രി പ്രകടനങ്ങള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; മുന്&zwj;പ് പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്. ആരെയാണോ അവതരിപ്പിക്കുന്നത് അവരുമായി സാമ്യമില്ലാത്ത പ്രകടനമെന്നാണ് വിമര്&zwj;ശകര്&zwj; എപ്പോഴും പറയാറ്. അടുത്തിടെ എമ്പുരാനിലെ മോഹന്&zwj;ലാല്&zwj; കഥാപാത്രത്തെ ടിനി ടോം ഒരു വേദിയില്&zwj; അവതരിപ്പിച്ചതിന്&zwj;റെ വീഡിയോയും സോഷ്യല്&zwj; മീഡിയയില്&zwj; പ്രചരിച്ചിരുന്നു. പരിഹാസ കമന്&zwj;റുകളോടെയായിരുന്നു ഇത്. ഇപ്പോഴിതാ ടിനി ടോമിന്&zwj;റെ മിമിക്രി പ്രകടനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്&zwj; എം എ നിഷാദ്. ടിനി ടോമിനെ ട്രോളിക്കൊണ്ടുള്ള ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് എം എ നിഷാദിന്&zwj;റെ കുറിപ്പ്.&lt;/p&gt;&lt;p&gt;&ldquo;സുഹൃത്തുക്കളെ, ഇനി ഞാൻ ഈ ടീം ടോമിനെ ട്രോളില്ല. ഇത് സത്യം സത്യം സത്യം. അവസ്ഥ. ഒന്നും പറയാനില്ല. മ്യാപ്പ്&rdquo;, എം എ നിഷാദ് പ്രസ്തുത വീഡിയോയ്&zwj;ക്കൊപ്പം സോഷ്യല്&zwj; മീഡിയയില്&zwj; കുറിച്ചു. മിമിക്രി വേദികളിലൂടെ കലാരംഗത്തേക്ക് എത്തിയ ആളാണ് ടിനി ടോം. സെവന്&zwj; ആര്&zwj;ട്സ്, കൊച്ചിന്&zwj; ഗിന്നസ്, കലാഭവന്&zwj; അടക്കമുള്ള പ്രശസ്ത ട്രൂപ്പുകളില്&zwj; പ്രവര്&zwj;ത്തിച്ചിട്ടുണ്ട്. 1995 ല്&zwj; പുറത്തിറങ്ങിയ മിമിക്സ് ആക്ഷന്&zwj; 500 എന്ന ചിത്രത്തിലൂടെയാണ് ടിനി ടോമിന്&zwj;റെ ബിഗ് സ്ക്രീന്&zwj; എന്&zwj;ട്രി. ഇതില്&zwj; സ്റ്റേജില്&zwj; മിമിക്രി അവതരിപ്പിക്കുന്ന ആള്&zwj; എന്ന നിലയിലെ പ്രത്യക്ഷപ്പെടല്&zwj; മാത്രമായിരുന്നു. പിന്നീടും മറ്റു ചില ചിത്രങ്ങളില്&zwj; അഭിനയിച്ചെങ്കിലും 2003 ല്&zwj; പുറത്തെത്തിയ മമ്മൂട്ടി ചിത്രം പട്ടാളത്തിലൂടെയാണ് വെള്ളിത്തിരയില്&zwj; ടിനിയെ പ്രേക്ഷകര്&zwj; ആദ്യമായി ശ്രദ്ധിക്കുന്നത്.&lt;/p&gt;&lt;p&gt;മമ്മൂട്ടി ഡബിള്&zwj; റോളുകളിലും ട്രിപ്പിള്&zwj; റോളുകളിലുമൊക്കെ (പാലേരി മാണിക്യം) അഭിനയിച്ച ചിത്രങ്ങളില്&zwj; അദ്ദേഹത്തിന്&zwj;റെ ബോഡി ഡബിള്&zwj; ആയും ടിനി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്&zwj;ഷം പുറത്തെത്തിയ പൊലീസ് ഡേ എന്ന ചിത്രമാണ് ടിനിയുടേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയത്. എസ് പി ലാല്&zwj;മോഹന്&zwj; എന്ന കഥാപാത്രത്തെയാണ് ടിനി ടോം ഈ ചിത്രത്തില്&zwj; അവതരിപ്പിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/i-will-not-troll-tiny-tom-for-his-mimicry-performances-anymore-says-ma-nishad-articleshow-tv46bip"/>
        </item>
        <item>
            <title><![CDATA[വമ്പൻമാരോട് ക്ലാഷ്‍‌വെച്ച യൂത്ത്, ഒടിടിയിലും എത്തി, എന്നിട്ടും തിയറ്ററുകളിലേക്ക് ജനം]]></title>
            <link>https://www.asianetnews.com/entertainment-news/ken-karunaas-starrer-youth-ott-update-articleshow-ttvq2gc</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/ken-karunaas-starrer-youth-ott-update-articleshow-ttvq2gc</guid>
            <pubDate>Sat, 18 Apr 2026 10:52:56 +0530</pubDate>
            <description><![CDATA[&lt;p&gt;കെൻ കരുണാസിന്റെ യൂത്ത് ഒടിടിയില്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfgkcpp93hw55xvtaz1y45m,imgname-ken-karunaas-starrer-youth-ott-update-1776489706198.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച &quot;യൂത്ത്&quot; സൂപ്പർ ഹിറ്റ് വിജയം നേടിയിരിക്കുകയാണ്. കെൻ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങൾക്കൊപ്പം മാർച്ച് 19 ന് പ്രദർശനം ആരംഭിച്ച യൂത്ത് വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ കൊച്ചു ചിത്രം ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ കളക്ഷൻ ആണ് സ്വന്തമാക്കിയത്. കേരളത്തിലും തമിഴ്നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെർറ്റൈനെർ ആണ് ഇതെന്നതാണ്. ആഗോള ബോക്സ് ഓഫീസില്&zwj; 82 കോടി ഇതിനികം യൂത്ത് നേടിയിട്ടുണ്ട് എന്നാണ് ഒഫിഷ്യല്&zwj; റിപ്പോര്&zwj;ട്ട്. നെറ്റ്ഫ്ലിക്സിലൂടെ യൂത്ത് ഒടിടിയില്&zwj; സ്&zwj;ട്രീമിംഗ് ആരംഭിച്ചെങ്കിലും ഇപ്പോഴും ചിത്രം കാണാൻ തിയറ്ററുകളിലേക്ക് ആളുകള്&zwj; എത്തുന്നുണ്ടെന്നുമാണ് റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;p&gt;ആദ്യ ആഴ്ചയിൽ കേരളത്തിൽ നിന്നും ഗംഭീര കളക്ഷൻ നേടിയ ചിത്രം രണ്ടാം വാരത്തിലേക്കു കടന്നപ്പോഴും കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ടെൻഷനും പിരിമുറുക്കങ്ങളും മറന്ന് ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ, ഒരു കൊച്ചു ചിത്രത്തിന് ലഭിക്കുന്ന മഹാവിജയത്തിന് അടിവരയിടുന്നുണ്ട്. ചിത്രത്തിൽ മികച്ച പ്രകടനവുമായി തിളങ്ങി നിൽക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ് എന്നതും, കേരളത്തിൽ ചിത്രം നേടുന്ന ഗംഭീര വിജയത്തിന് ഒരു കാരണമായിട്ടുണ്ട്. നായകനായ കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നായകനായ കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ ഏറെ രസകരമാക്കുന്നത്.&lt;/p&gt;&lt;p&gt;യുവത്വത്തിൻ്റെ ആഘോഷം സമ്മാനിക്കുന്ന ചിത്രം, പ്രേക്ഷകർ ഓരോരുത്തരും ഇഷ്ടപെടുന്ന രീതിയിൽ, സ്കൂൾ - കോളേജ് കാലഘട്ടവും അതിലുള്ള രസകരമായ നിമിഷങ്ങളും പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തിയാണ് കഥ പറയുന്നത്. ഫാമിലി ഫൺ, റൊമാന്റിക് കോമഡി, ഫീൽ ഗുഡ് തുടങ്ങി എല്ലാ രീതിയിലും പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിച്ചു, രസിപ്പിച്ചു, വമ്പൻ തീയേറ്റർ വൈബ് സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ തീയേറ്റർ അനുഭവം ആണ് ചിത്രം നൽകുന്നത്.&lt;/p&gt;&lt;p&gt;പ്രേക്ഷകർക്കൊപ്പം നിരൂപകരും മികച്ച അഭിപ്രായം നൽകുന്ന ചിത്രത്തിൽ മലയാളി താരം അനിഷ്മ അനിൽകുമാറാണ് നായികയായി എത്തുന്നത്. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്&zwnj;കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്&zwnj;സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവിയും (മാംഗോ പോസ്റ്റ്) ആണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/ken-karunaas-starrer-youth-ott-update-articleshow-ttvq2gc"/>
        </item>
        <item>
            <title><![CDATA['എല്‍‍ഡിഎഫ് എങ്കില്‍ പിണറായി, യുഡിഎഫ് എങ്കില്‍ ഒരേയൊരാള്‍'; മുഖ്യമന്ത്രി പദത്തിന് യോഗ്യര്‍ അവരെന്ന് ഒമര്‍ ലുലു]]></title>
            <link>https://www.asianetnews.com/entertainment-news/if-udf-wins-only-one-leader-is-eligible-for-chiefministership-says-director-omar-lulu-articleshow-tzufvuk</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/if-udf-wins-only-one-leader-is-eligible-for-chiefministership-says-director-omar-lulu-articleshow-tzufvuk</guid>
            <pubDate>Sat, 18 Apr 2026 09:17:20 +0530</pubDate>
            <description><![CDATA[&lt;p&gt;പോസ്റ്റിന് താഴെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോടെ ആളുകള്&zwj; ചര്&zwj;ച്ചയും ആരംഭിച്ചിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfamgxtbzg6g3zs8jh3g235,imgname-fotojet---2026-04-18t085851.836-1776483451834.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേരളത്തിന്&zwj;റെ മുഖ്യമന്ത്രിയാവാന്&zwj; യോ​ഗ്യതയുള്ളവര്&zwj; രണ്ട് പേര്&zwj; ആണെന്ന് സംവിധായകന്&zwj; ഒമര്&zwj; ലുലു. തുടര്&zwj; ഭരണം കിട്ടിയാല്&zwj; പിണറായി വിജയനും ഭരണമാറ്റം ഉണ്ടായാല്&zwj; പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ആ സ്ഥാനത്തിന് യോ​ഗ്യരെന്ന് ഒമര്&zwj; ലുലു സോഷ്യല്&zwj; മീഡിയയില്&zwj; കുറിച്ചു. എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ പേര് താന്&zwj; പറയുന്നുവെന്നും ഒമര്&zwj; വിശദീകരിക്കുന്നുണ്ട്. സോഷ്യല്&zwj; മീഡിയയിലൂടെയാണ് ഒമര്&zwj; ലുലുവിന്&zwj;റെ പോസ്റ്റ്. പ്രസ്തുത പോസ്റ്റിന് താഴെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോടെ ആളുകള്&zwj; ചര്&zwj;ച്ചയും ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&ldquo;കേരളത്തിന്&zwj;റെ മുഖ്യമന്ത്രിയാവാൻ യോഗ്യത ഉള്ളവർ രണ്ട് പേർ. തുടർ ഭരണം കിട്ടിയാൽ പിണറായി വിജയൻ. ഹാട്രിക് ചീഫ് മിനിസ്റ്റര്&zwj;. വലിയൊരു റെക്കോര്&zwj;ഡ് ആണ് അത്. പ്രത്യേകിച്ചും കേരളത്തെ സംബന്ധിച്ച്. അതേസമയം ഭരണമാറ്റം വന്നാൽ പി കെ കുഞ്ഞാലിക്കുട്ടി. ഭാവിയിലെ കേരളത്തിന് രാഷ്ട്രീയ മിടുക്കും വികസന കാഴ്ചപ്പാടും വിദേശരാജ്യത്ത് അനുഭവസമ്പത്തും ഉള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ട് പോവാൻ. അത് പികെയോളം യോഗ്യത ഉള്ള മറ്റൊരു നേതാവ് ഇന്ന് യുഡിഎഫില്&zwj; ഇല്ല&rdquo;, എന്നാണ് ഒമര്&zwj; ലുലുവിന്&zwj;റെ കുറിപ്പ്.&lt;/p&gt;&lt;p&gt;കോണ്&zwj;​ഗ്രസിനെ ഇന്ന് തന്നെ പൊളിക്കണോ എന്നാണ് പോസ്റ്റിന് താഴെയുള്ള ഒരു കമന്&zwj;റ്. മുഖ്യമന്ത്രിയെ ആരാക്കണമെന്ന് ഭൂരിപക്ഷം കിട്ടിയതിന് ശേഷം യുഡിഎഫ് തീരുമാനിച്ചുകൊള്ളും എന്നാണ് മറ്റൊരു കമന്&zwj;റ്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് യുഡിഎഫ് ക്യാമ്പില്&zwj; നിന്ന് സജീവമായി ഉയർന്നു കേൾക്കുന്നത്. വോട്ടെണ്ണലിന് മുൻപുതന്നെ സോഷ്യൽ മീഡിയയിൽ നേതാക്കളുടെ അനുയായികൾ തമ്മിലുള്ള പോസ്റ്റർ, കമന്റ് യുദ്ധം പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് ചില മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും വടംവലികളും കോണ്&zwj;​ഗ്രസ് ഹൈക്കമാൻഡ് നിരീക്ഷിക്കുന്നുമുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികൾ തുടങ്ങിയതോടെ ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യ പ്രതികരണം പാടില്ലെന്ന് എ ഐ സി സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിന്&zwj;റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും ഇക്കാര്യത്തില്&zwj; കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/if-udf-wins-only-one-leader-is-eligible-for-chiefministership-says-director-omar-lulu-articleshow-tzufvuk"/>
        </item>
        <item>
            <title><![CDATA['എല്ലാത്തിനും പരിധിയുണ്ട്, വെറുമൊരു വിഷു പരസ്യമായി തോന്നിയില്ല'; രൂക്ഷ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ]]></title>
            <link>https://www.asianetnews.com/entertainment-news/actor-unni-mukundan-react-mandi-restaurant-vishu-advertisement-says-there-is-a-limit-to-everything-articleshow-azy8ldx</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-unni-mukundan-react-mandi-restaurant-vishu-advertisement-says-there-is-a-limit-to-everything-articleshow-azy8ldx</guid>
            <pubDate>Fri, 17 Apr 2026 23:09:32 +0530</pubDate>
            <description><![CDATA[&lt;p&gt;' വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ', എന്നാണ് 'വിഷു പരസ്യ'ത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5r9w6shzrrht2rs2nnn4cf3,imgname-unni-mukundan--1--1758531033905.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യ വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എല്ലാകാര്യങ്ങൾക്കും ഒരുപരിധിയുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. 'എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ. തികഞ്ഞ വെറുപ്പാണിത്', എന്നാണ് 'വിഷു പരസ്യ'ത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.&lt;/p&gt;&lt;p&gt;ഒരു മെസേജിനും ഉണ്ണി മുകുന്ദൻ മറുപടി നൽകിയിട്ടുണ്ട്. 'എനിക്ക് അതൊരു വിഷു പോസ്റ്റര്&zwj; ആയിട്ട് തോന്നി. ഇത് ഇത്ര വലിയ പ്രശ്നം ആക്കുന്ന കണ്ടപ്പോള്&zwj; ആണ് ഇങ്ങനെ ഒക്കെ പ്രതികരിക്കാന്&zwj; തോന്നിയത്', എന്നായിരുന്നു മെസേജ്. ഇതിന്, &quot;മിണ്ടാതിരിക്കുമ്പോഴെല്ലാം ഇത്തരം ഹീനമായ പ്രവർത്തികൾ സാധാരണമായി കാണപ്പെടുകയാണ്. ഞാൻ നിങ്ങളുടെ സ്ഥിരം സിനിമക്കാരനല്ല, എൻ്റെ വിശ്വാസങ്ങളെക്കുറിച്ചുള്ള തമാശകൾ ശരിയായ കാര്യവുമല്ല. എല്ലാ മതവികാരങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാന്&zwj;. അതുകൊണ്ട് നിങ്ങൾ എൻ്റേതും ബഹുമാനിക്കണമെന്ന്, എന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാവരോടുമായി അഭ്യർത്ഥിക്കുകയാണ്. എല്ലാ മര്യാദകളിലും മതേതരത്വം പുലർത്തുക. എനിക്കിത് വെറുതെ ഒരു വിഷു പോസ്റ്റർ ആയിട്ട് തോന്നുന്നില്ല&quot;, എന്നായിരുന്നു ഉണ്ണി മുകുന്ദൻ മറുപടിയായി കുറിച്ചത്.&lt;/p&gt;&lt;p&gt;പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത അര്&zwj;ഷാദിനെ പിന്നീട് സ്റ്റേഷന്&zwj; ജാമ്യത്തില്&zwj; വിട്ടു. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഇയാള്&zwj;ക്കെതിരെ ചുമത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-unni-mukundan-react-mandi-restaurant-vishu-advertisement-says-there-is-a-limit-to-everything-articleshow-azy8ldx"/>
        </item>
        <item>
            <title><![CDATA[നിറങ്ങൾ ഏതായാലും നമ്മുടെ കണ്ണുകളിൽ പതിയുമ്പോഴല്ലേ അതിന് സൗന്ദര്യം; 'ഇരുനിറ'ത്തിലെ ആദ്യ ഗാനം പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/iruniram-movie-starring-thanbmaya-soul-first-song-released-articleshow-nhvyeat</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/iruniram-movie-starring-thanbmaya-soul-first-song-released-articleshow-nhvyeat</guid>
            <pubDate>Fri, 17 Apr 2026 22:58:15 +0530</pubDate>
            <description><![CDATA[&lt;p&gt;'വേട്ടയ്യനി'ലൂടെ ശ്രദ്ധേയയായ, സംസ്ഥാന പുരസ്കാര ജേതാവ് തന്മയ സോൾ കേന്ദ്രകഥാപാത്രമാകുന്ന 'ഇരുനിറം' എന്ന ചിത്രത്തിലെ 'അകക്കണ്ണിലെ' എന്ന ഗാനം പുറത്തിറങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpe77dfp7862yxjbtfgnam8j,imgname-iruniram-1776446322166.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സംസ്ഥാന പുരസ്കാര ജേതാവും രജനികാന്തിൻ്റെ വേട്ടയ്യനിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം തന്മയ സോൾ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് ഇരുനിറം. ഇപ്പോഴിതാ ചിത്രത്തിലെ 'അകക്കണ്ണിലെ' എന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;സംസ്ഥാന പുരസ്&zwnj;കാരം നേടിയ കാടകലം, അന്തോളജി ചിത്രം പടച്ചോൻ്റെ കഥകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിൻ്റോ തോമസാണ് സംവിധായകൻ&zwnj;. കഥയും തിരക്കഥയും വിഷ്ണു കെ മോഹൻ നിർവഹിക്കുന്നു. നായാട്ട്, ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദിനേഷ് പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ എന്നിവരാണ് മറ്റു താരങ്ങൾ.&lt;/p&gt;&lt;p&gt;നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിൻ്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. 'വഴക്ക്' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്&zwnj;കാരം നേടിയ തന്മയ സോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്പിളിയെ അവതരിപ്പിക്കുന്നത്. തിയറ്ററിൽ വലിയ വിജയമാകുന്ന തമിഴ് ചിത്രം വേട്ടയ്യനിൽ രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം ശ്രദ്ധേയ കഥാപാത്രമായാണ് തന്മയ സോൾ അവതരിപ്പിച്ചത്. വേട്ടയനു ശേഷം അഭിനയിച്ച ചിത്രമാണ് ഇരുനിറം.&lt;/p&gt;&lt;p&gt;മാളോല പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി മാളോലയാണ് ചിത്രം നിർമിക്കുന്നത്. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്&zwnj;ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അർജുൻ അമ്പയുടെ വരികൾക്ക് സാൻ്റിയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സിജോ മാളോല, ആർട്ട്: ബിജു ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ടി ജോസഫ്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/iruniram-movie-starring-thanbmaya-soul-first-song-released-articleshow-nhvyeat"/>
        </item>
        <item>
            <title><![CDATA[ഇനി 'കാട്ടാളൻ' ദിനങ്ങൾ! ആവേശമുണർത്തി തമിഴ് ട്രെയ്‌ലർ പുറത്തിറക്കി അനിരുദ്ധ്, ചിത്രം മെയ് മാസം തിയേറ്ററുകളിൽ]]></title>
            <link>https://www.asianetnews.com/entertainment-news/kattalan-movie-starrring-antony-varghese-pepe-tamil-trailer-released-by-anirudh-ravichandar-articleshow-1skbnx5</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/kattalan-movie-starrring-antony-varghese-pepe-tamil-trailer-released-by-anirudh-ravichandar-articleshow-1skbnx5</guid>
            <pubDate>Fri, 17 Apr 2026 22:35:09 +0530</pubDate>
            <description><![CDATA[&lt;p&gt;ആൻ്റണി വർഗീസ് നായകനാകുന്ന 'കാട്ടാളൻ' എന്ന ചിത്രത്തിന്റെ തമിഴ് ട്രെയിലർ പുറത്തിറങ്ങി. ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത് പോൾ ജോർജ്ജാണ്. Kattalan movie tamil trailer&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kf3kpkez03etrvsexvb9vtjc,imgname-fotojet--36--1768574111199.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ക്യൂബ്സ് എൻ്റർടെയ്ൻമെന്&zwj;റ്സിന്&zwj;റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയുടെ തമിഴ് ട്രെയിലർ പുറത്തിറങ്ങി. തമിഴിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്&zwj;റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. ആകാംക്ഷ ജനിപ്പിക്കുന്നതും ഹരം കൊള്ളിക്കുന്നതുമായ മലയാളം ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നതിന് വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തമിഴ് ട്രെയിലറും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ആനക്കൊമ്പ് കള്ളക്കടത്തിന്&zwj;റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ഏറ്റുമുട്ടൽ ദൃശ്യങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. മൂന്ന് മ്യൂസിക്കിൽ കാണാം എന്നൊരു പ്രത്യേകതയും ഈ ട്രെയിലറിനുണ്ട്. ജംഗീൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ നമുക്കിഷ്ടപ്പെട്ട പശ്ചാത്തല സംഗീതം സെറ്റിങ്ങ്സിൽ മാറ്റം വരുത്തി കാണാനാകും വിധമാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്തരത്തിലൊരു ട്രെയിലർ ആദ്യമാണ്. മെയ് മാസമാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.&lt;/p&gt;&lt;p&gt;ആനക്കൊമ്പുകള്&zwj;ക്കും ആയുധ കൂമ്പാരങ്ങള്&zwj;ക്കും നടുവിൽ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്ററും ചിത്രത്തിലെ യുവ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്&zwj;റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് ലഭിക്കുന്ന സൂചന. മെയ് മാസത്തിലെ ചൂടിൽ തിയേറ്ററുകളിൽ ആവേശത്തിന്&zwj;റെ തീപ്പൊരി പാറിക്കാൻ 'കാട്ടാളൻ' എത്താനൊരുങ്ങുമ്പോള്&zwj; പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.&lt;/p&gt;&lt;p&gt;'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എൻ്റർടെയ്ൻമെന്&zwj;റ്സുമായുള്ള രവി ബസ്രൂറിൻ്റെ സഹകരണം. 'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിൻ്റെ വന്യമായ ഈണവുമായുള്ള ട്രെയിലറിലെ മ്യൂസിക് നൽകുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ദീർഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളൻ' പാക്കപ്പായത്. കാടിന്&zwj;റെ വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' എന്ന ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നു കഴിഞ്ഞു. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയിൽ വൈറലായിരുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. . 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്&zwj;റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്&zwj;ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്മാണ്ഡമായിരുന്നു. ടീസർ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങള്&zwj; വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്&zwj;റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.&lt;/p&gt;&lt;p&gt;പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്&zwj;, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ&zwj; പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്&zwj; എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.&lt;/p&gt;&lt;p&gt;സിനിമയുടെ ചിത്രീകരണത്തിന് തായ്&zwnj;ലൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. ലോക പ്രശസ്ത തായ്&zwnj;ലൻഡ് മാർഷ്യൽ ആ&zwj;ർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്&zwj;റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്&zwj;റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.&lt;/p&gt;&lt;p&gt;സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്&zwj;റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്&zwnj;നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്&zwnj;നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/kattalan-movie-starrring-antony-varghese-pepe-tamil-trailer-released-by-anirudh-ravichandar-articleshow-1skbnx5"/>
        </item>
        <item>
            <title><![CDATA[ബിഗ് ബോസിൽ എന്താ നടന്നത് ? ആ ശക്തികളത് കാണുന്നുണ്ടെങ്കിൽ മെയ് 4ന് ഞാൻ ജയിക്കും: അഖിൽ മാരാർ]]></title>
            <link>https://www.asianetnews.com/entertainment-news/akhil-marar-says-he-definitely-win-thrikkakara-assembly-election-like-bigg-boss-won-articleshow-oyfwhy3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/akhil-marar-says-he-definitely-win-thrikkakara-assembly-election-like-bigg-boss-won-articleshow-oyfwhy3</guid>
            <pubDate>Fri, 17 Apr 2026 21:26:31 +0530</pubDate>
            <description><![CDATA[&lt;p&gt;ബിഗ് ബോസ് വിജയിയും സെലിബ്രിറ്റി സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ തൃക്കാക്കര തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തെ ഒരു വലിയ ബിഗ് ബോസ് ഹൗസിനോട് അഖില്&zwj; ഉപമിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6hm0p7b8kfwpnd6fh9qkr5n,imgname-akhil-marar-1759380527339.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ടുത്ത അഞ്ച് വർഷം ആരാണ് കേരളം ഭരിക്കാൻ പോകുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. മുന്നണികളെല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഇത്തവണത്തെ സെലിബ്രിറ്റി മത്സരാർത്ഥികളിൽ ഒരാളായിരുന്നു അഖിൽ മാരാർ. തെരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ ബി​ഗ് ബോസിൽ ജയിച്ച് കയറിയത് പോലെ തൃക്കാക്കരയിലും താൻ ജയിക്കുമെന്ന പ്രതീക്ഷ അഖിൽ മാരാർ പങ്കുവച്ചത് ഏറെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും ബി​ഗ് ബോസുമായി ബന്ധപ്പെട്ട് തന്നെ അഖിൽ മാരാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.&lt;/p&gt;&lt;p&gt;&quot;മെയ് 4ന് നോക്കിക്കോളൂ. എന്തായിരുന്നു ബി​ഗ് ബോസിന്റെ തുടക്കം. എന്തൊക്കെയാണ് എനിക്കെതിരെ നടത്തിയത്. ഈ ഭൂമിയിൽ സത്യത്തിനൊപ്പം ഈശ്വരൻ നിൽക്കുമെങ്കിൽ ബി​ഗ് ബോസ് ഹൗസ് പോലെ, കേരളം ഒരു ബി​ഗ് ബോസ് ഹൗസ് ആണെങ്കിൽ.. ബി​ഗ് ബോസിൽ സത്യം കാണുന്നത് പ്രേക്ഷകരായിരുന്നു. അവർ ആരാണ് ശരി എന്ന് കണ്ടെത്തും. കേരളമെന്ന ബി​ഗ് ബോസ് ഹൗസിന് പുറത്തിരുന്ന് ഈശ്വരൻ കാണുന്നുണ്ടെങ്കിൽ, കുറേ ആൾക്കാരിത് കാണുന്നുണ്ടെങ്കിൽ അവർക്കറിയാം അഖിൽ മാരാർ എന്താണ് ചെയ്തതെന്നും മറ്റുള്ളവർ എന്താ ചെയ്യുന്നതെന്നും. ​ഗെയിം ഷോ അല്ല എന്റെ പ്രവർത്തി. എന്റെ പ്രവർത്തിയെ വിലയിരുത്താൻ ശക്തികൾക്ക് കഴിയുമെങ്കിൽ മെയ് 4ന് ഞാൻ ജയിച്ചിരിക്കും&quot;, എന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്. വെറൈറ്റി മീഡിയയോട് ആയിരുന്നു അഖിൽ മാരാരുടെ പ്രതികരണം.&lt;/p&gt;&lt;p&gt;&quot;ഇതേ ആത്മവിശ്വാസത്തോടെ ഞാൻ പറയും, തൃക്കാക്കര അഖിൽ മാരാർക്കുള്ളതാണ്. സത്യം തിരിച്ചറിഞ്ഞ പ്രേക്ഷകരാണ് അന്ന് ജയിപ്പിച്ചതെങ്കിൽ എനിക്കെതിരെ ഒരു വിഭാഗം പേര് സൃഷ്ടിക്കുന്ന വെറുപ്പ് കണ്ട ഈശ്വരൻ എനിക്കായി തൃക്കാക്കരയിൽ പ്രവർത്തിക്കും. തൃക്കാക്കര മാറും&quot;, എന്ന് നേരത്തെ ബി​ഗ് ബോസ് വിന്നറായ വീഡിയോ പങ്കിട്ട് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/akhil-marar-says-he-definitely-win-thrikkakara-assembly-election-like-bigg-boss-won-articleshow-oyfwhy3"/>
        </item>
        <item>
            <title><![CDATA[മക്കൾ വെൽ സെറ്റിൽഡ്, 'ഇനിയൊരു കൂട്ടുവേണ്ടേ'ന്ന് ചോദിക്കും; ജഗദീഷിന്റെ മറുപടി എന്തെന്ന് പറഞ്ഞ് അപ്പ ഹാജ]]></title>
            <link>https://www.asianetnews.com/entertainment-news/actor-appa-haja-says-that-he-asking-to-jagadish-to-get-married-again-articleshow-hkmvyck</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-appa-haja-says-that-he-asking-to-jagadish-to-get-married-again-articleshow-hkmvyck</guid>
            <pubDate>Fri, 17 Apr 2026 19:56:45 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ ജഗദീഷ് ജീവിതത്തെ ഗൗരവത്തോടെ കാണുന്ന ആളാണെന്ന് സുഹൃത്ത് അപ്പ ഹാജ വെളിപ്പെടുത്തുന്നു. സിനിമയിലെ കോമഡി ഇമേജിൽ നിന്ന് വ്യത്യസ്തനായ അദ്ദേഹത്തോട് പുനർവിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടിയും അപ്പ ഹാജ തുറന്നു പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdxcdjanx85m04sx2jxzrfm,imgname-op-1776436000330.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജ​ഗദീഷ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്ത താരം സമീപകാലത്ത് വേറിട്ടതും ക്യാരക്ടർ വേഷങ്ങളും ചെയ്താണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദവലയങ്ങളുള്ള ജ​ഗദീഷിന്റെ സുഹൃത്തുക്കളിൽ ഒരാളാണ് അപ്പ ഹാജ. 'ഇൻ ഹരിഹർ നഗർ' മുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം.&lt;/p&gt;&lt;p&gt;ജീവിതത്തെ വളരെയേറെ ​ഗൗരവത്തോടെ കാണുന്നൊരാളാണ് ജ​ഗദീഷ് എന്ന് പറയുകയാണ് അപ്പ ഹാജ. അവരുടെ കുടുംബവുമായും തനിക്ക് വലിയ അടുപ്പമുണ്ടായിരുന്നുവെന്നും ഹാജ പറയുന്നുണ്ട്. ഇടയ്ക്ക് ജീവിതത്തിലേക്ക് ഒരു കൂട്ടുവേണ്ടേന്ന് താൻ ജ​ഗദീഷിനോട് ചോദിച്ചിട്ടുണ്ടെന്നും ചിരിയായിരുന്നു മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&ldquo;സിനിമയില്&zwj; കാണുന്നത് പോലെ ഒരു കോമേഡിയനല്ല ജഗദീഷേട്ടൻ. ഭാര്യ രമ ഫോറന്&zwj;സിക്കിന്&zwj;റെ ഹെഡ് ആയിരുന്നു. വളരെയേറെ ബഹുമാനം ലഭിക്കുന്നൊരു സ്ത്രീയായിരുന്നു. കുട്ടികള്&zwj; രണ്ടുപേരും വെല്&zwj; സെറ്റില്&zwj;ഡ് ആണ്. കുട്ടിക്കാലം മുതലെ എനിക്ക് അറിയാം രമയുടെ അമ്മയ്ക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. ഊണ് കഴിക്കാനൊക്കെ എന്നെ വിളിപ്പിക്കുമായിരുന്നു. അവര്&zwj; മൂന്ന് പേര്&zwj;ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു. രമയുടെ അമ്മ പ്രിന്&zwj;സിപ്പലായിരുന്നു. അവര്&zwj; രണ്ടുപേരും പോയി. ജഗദീഷേട്ടനോട് ഞാന്&zwj; പറയും നല്ലൊരു പെണ്ണിനെ കെട്ടണ്ടേ. പുള്ളി അത് സീരിയസായി എടുക്കാറില്ല. ചിരിക്കും. സിനിമ സംവിധാനം ചെയ്യാനൊക്കെ കഴിവുള്ള ആളാണ്. ഇപ്പോള്&zwj; വീണ്ടും കത്തി നില്&zwj;ക്കയാണ്. വീട്ടിലൊന്നും ഇരിക്കേണ്ട സമയമൊന്നും ഇല്ല&rdquo;, എന്ന് അപ്പ ഹാജ പറയുന്നു. മൂവി വേള്&zwj;ഡ് മീഡിയയോട് ആയിരുന്നു നടന്&zwj;റെ പ്രതികരണം. അതേസമയം, മോഹനിയാട്ടം എന്ന സിനിമയാണ് ജഗദീഷിന്&zwj;റേതായി തിയറ്ററില്&zwj; തുടരുന്ന ചിത്രം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-appa-haja-says-that-he-asking-to-jagadish-to-get-married-again-articleshow-hkmvyck"/>
        </item>
    </channel>
</rss>
