<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 03 Jun 2026 22:43:21 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/entertainment-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['30 റേഡിയേഷനുകളും 5 കീമോയും ചെയ്തു, സുഖമില്ലാതെ കിടന്നപ്പോൾ കാണാൻ വന്നത് മോഹൻലാലും മമ്മൂട്ടിയും മാത്രം';തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു]]></title>
            <link>https://www.asianetnews.com/entertainment-news/maniyanpilla-raju-talks-about-his-cancer-surviving-journey-articleshow-kioow78</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/maniyanpilla-raju-talks-about-his-cancer-surviving-journey-articleshow-kioow78</guid>
            <pubDate>Wed, 03 Jun 2026 22:43:17 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ മണിയൻപിള്ള രാജു തന്റെ കാൻസർ അതിജീവനത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ചെവിവേദനയായി തുടങ്ങിയ അസുഖം പിന്നീട് കാൻസറാണെന്ന് തിരിച്ചറിഞ്ഞുവെന്നും ചികിത്സയുടെ ഭാഗമായി രണ്ട് ഓപ്പറേഷനുകളും 30 റേഡിയേഷനും 5 കീമോതെറാപ്പിയും ചെയ്തുവെന്നും താരം പറയുന്നു. Maniyanpilla raju talks about his cancer surviving journey&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3wfyev4fbntr2atryvbvyk8,imgname-maniyanpilla-raju-1756524133220.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മണിയൻപിള്ള രാജു. അടുത്തിടെ താരത്തിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റതും മറ്റും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ കാൻസർ അതിജീവനത്തെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കാൻസറിന്റെ തുടക്കമായി തനിക്ക് വന്നത് ചെവിവേദനയാണെന്നാണ് മണിയൻപിള്ള രാജു പറയുന്നത്. ചികിത്സയുടെ ഭാഗമായി 30 റേഡിയേഷനുകളും 5 കീമോയും ചെയ്തുവെന്നും, അസുഖം വന്നപ്പോൾ മമ്മൂട്ടിയും മോഹൻലാലും മാത്രമേ തന്നെ കാണാൻ വന്നുവുള്ളുവെന്നും മണിയൻപിള്ള രാജു തുറന്നുപറഞ്ഞു. കേരളം കാൻ 2026 ലായിരുന്നു മണിയൻപിള്ള രാജുവിന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;&quot;ചെവിവേദനയും തലയുടെ ഒരു ഭാ​ഗത്ത് മരവിപ്പും. അങ്ങനെയാണ് തുടക്കം. പന്ത്രണ്ടോളം ഇഎൻടി ഡോക്ടേഴ്സിനെ കാണിച്ചു. ചെവിയിൽ ഒഴിക്കാൻ മരുന്ന് തന്നു. ഷൂട്ടിങിന് പോയാലും നേരം വെളുക്കും വരെ കാത്തിരിക്കും ഈ വേദന കുറയാൻ. അങ്ങനെ ഒരു ദിവസം മോഹൻലാൽ നിർ​ദേശിച്ച ഒരു ഡോക്ടറെ പോയി കണ്ടു. അദ്ദേഹം എക്സറെ എടുപ്പിച്ച് നോക്കി. പല്ലിന് ഒരു വശത്തായി ഞരമ്പ് പിടച്ചിരിക്കുന്നതായി കണ്ടു. ദന്തഡോക്ടറെ കാണാനും നിർ​​ദേശിച്ചു. നിരന്തരമുള്ള ചെവിവേദന ഒരു നല്ല ലക്ഷണമല്ലല്ലോ. ഇഞ്ചക്ഷൻ അടക്കം നൂറായിരം കാര്യങ്ങളെ എനിക്ക് ഭയമാണ്. ഡെന്റിസ്റ്റിനെ കണ്ട് അദ്ദേഹത്തിന്റെ നിർ​ദേശപ്രകാരം ആ പല്ല് ഇളക്കി കളഞ്ഞു. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വേദന തിരികെ വന്നു. സഹിക്കാൻ കഴിയുന്നില്ല. അവസാനം തിരുവനന്തപുരത്ത് പോയി എംആർഐ എടുക്ക് നോക്കിയപ്പോൾ കഴുത്തിന് താഴെ കാൻസർ കണ്ടെത്തി. രണ്ട് ഓപ്പറേഷനിലൂടെ എടുത്ത് കളഞ്ഞു. 30 റേഡിയേഷനുകളും അഞ്ച് കീമോയും ചെയ്തു. മുപ്പത് റേഡിയേഷൻ എന്നത് ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയായിരുന്നു.&quot; മണിയൻപിള്ള രാജു പറയുന്നു.&lt;/p&gt;&lt;p&gt;&quot;മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു നീ ഫൈറ്റ് ചെയ്യണമെന്ന്. റേഡിയേഷൻ സമയത്തെല്ലാം എനിക്ക് ഭയമായിരുന്നു. അവസാനം ഒരെണ്ണം കുറച്ച് തരാൻ വരാൻ വരെ ഡോക്ടറോട് ഞാൻ ആവശ്യപ്പെട്ടു. ഡിസ്കൗണ്ട് ചോദിച്ചെങ്കിലും മുപ്പതും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അസുഖം വന്നശേഷം കളിയാക്കലുകൾ നിരവധി അഭിമുഖീകരിക്കേണ്ടി വന്നു. ശരീര ഭാരം കുറഞ്ഞതുകൊണ്ടായിരുന്നു ഏറെയും പരി​ഹാസം. എല്ലാവരും വന്ന് ചോദിക്കും എന്ത് പറ്റി? വല്ലാതെ ഓഞ്ഞുപോയല്ലോ... ചാവാറായല്ലോ എന്നൊക്കെയാണ് ചോദിക്കുന്നത്. അങ്ങനെ ചോദിക്കുന്നവരോട് കാൻസറാണെന്ന് തുറന്ന് പറയും. അതൊക്കെ പേപ്പറിൽ വായിച്ചു എന്ന് അവർ അപ്പോൾ മറുപടി പറയും.&quot;&lt;/p&gt;&lt;p&gt;എന്നിട്ടും പിന്നെ എന്തിന് മെനക്കെടുത്തിയെന്ന് ഞാനും തിരിച്ച് ചോദിക്കും. അതുപോലെ ഒരു ഫങ്ഷനുപോയി സുഹ&zwj;ൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ ഒരു വണ്ണമുള്ളയാൾ വന്ന് മുതുകിൽ അടിച്ചു. അത്തരത്തിലുള്ള സ്നേഹപ്രകടനം താൽപര്യമില്ലാത്തയാളാണ് ഞാൻ. എന്നെ പരിചയം പോലും അയാൾക്കില്ല. എന്നിട്ട് എങ്ങനെയാണ് തടി കുറഞ്ഞതെന്നും ടിപ്പ് പറഞ്ഞ് തരാനും അയാൾ പറ&zwj;ഞ്ഞു. ഒന്നും ചെയ്യേണ്ട കാൻസർ വരാൻ വേണ്ടി പ്രാർത്ഥിച്ചാൽ മതിയെന്ന് ഞാനും പറഞ്ഞു. പിന്നെ അയാളെ എവിടേയും കണ്ടില്ല. ചികിത്സയ്ക്കുശേഷം ടേസ്റ്റ് ബഡ്സിന് ചില പ്രശ്നങ്ങൾ വന്നു. ചെറിയ അളവിലെ ചോറ് കഴിക്കാറുള്ളു. നല്ല ബിരിയാണി കാണുമ്പോൾ കൊതി വരുമെങ്കിലും ഇപ്പോൾ വളരെ കുറച്ച് മാത്രമെ കഴിക്കാറുള്ളു. അതുകൊണ്ടാണ് ശരീര ഭാരം കുറഞ്ഞത്. ഇപ്പോൾ പഴയതടി തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. സുഖമില്ലാതെ കിടന്നപ്പോൾ എന്നെ കാണാൻ ആരും വന്നില്ല. മോഹൻലാലും മമ്മൂട്ടിയും മാത്രമെ വന്നുള്ളൂ.&quot; മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/maniyanpilla-raju-talks-about-his-cancer-surviving-journey-articleshow-kioow78"/>
        </item>
        <item>
            <title><![CDATA['ദൃശ്യം 4 നെ കുറിച്ച് ഉറപ്പ് പറയാനാവില്ല, ഒരു എക്സ്ട്രാ ഓർഡിനറി സാധനം കിട്ടിയാൽ ഞാൻ ശ്രമിക്കും'; തുറന്നുപറഞ്ഞ് ജീത്തു ജോസഫ്]]></title>
            <link>https://www.asianetnews.com/entertainment-news/jeethu-joseph-talks-about-drishyam-4-mohanlal-articleshow-xszwzp7</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jeethu-joseph-talks-about-drishyam-4-mohanlal-articleshow-xszwzp7</guid>
            <pubDate>Wed, 03 Jun 2026 21:05:00 +0530</pubDate>
            <description><![CDATA[&lt;p&gt;അസാധാരണമായ ഒരു ആശയം ലഭിച്ചാൽ മാത്രമേ നാലാം ഭാഗം ഉണ്ടാകൂവെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കി. jeethu joseph talks about drishyam 4 mohanlal&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks52204h4kw9vxfkj5q1ms60,imgname-drishyam-3-movie-review-1779360137361.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3 മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ 200 കോടി നേട്ടമാണ് ദൃശ്യം സ്വന്തമാക്കിയത്. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 100 കോടി നേട്ടം സ്വന്തമാക്കുന്ന മലയാള സിനിമ എന്ന റെക്കോർഡ് നേരത്തെ ദൃശ്യം സ്വന്തമാക്കിയിരുന്നു. വെറും 58 മണിക്കൂറുകൾ കൊണ്ടാണ് ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ ദൃശ്യം 4 നെ പറ്റിയുള്ള ചർച്ചകളാണ് സജീവമാവുന്നത്. ദൃശ്യം 4 സംഭവിക്കുമോ ഇല്ലയോ എന്ന ചർച്ചകൾക്കിടയിൽ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദൃശ്യം 4 നെ കുറിച്ച് ഉറപ്പ് പറയാനാവില്ലെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.&lt;/p&gt;&lt;p&gt;&quot;ഒരാൾ ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോൾ അതിൽ നിന്ന് ഒരു റിസൾട്ട് നമ്മൾ പ്രതീക്ഷിക്കുമല്ലോ. ആശ ശരത്തിന്റെയും സിദ്ധിക്കിന്റെയും കഥാപാത്രം ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ ഒരുപരിധി വരെ അവർ അതിൽ വിജയിക്കുന്നുണ്ട്. അവർ അതിൽ വിജയിച്ചോ എന്ന് പ്രേക്ഷർക്ക് മനസിലാക്കാൻ വേണ്ടിയാണ് ആ പോസ്റ്റ് ക്രെഡിറ്റ് സീൻ വച്ചത്. ആ സീൻ സിനിമയ്ക്ക് ഉള്ളിൽ തന്നെയുള്ള ഭാഗമായിരുന്നു. അതിനിടെ നാലാം ഭാഗത്തിനെക്കുറിച്ചുള്ള ഡിസ്കഷൻ വന്നപ്പോൾ നമ്മുടെ ടീമിലുള്ള പിള്ളേർ ആ സീൻ സംവിധായകന്റെ പേര് എഴുതികാണിച്ചതിന് ശേഷം ഇടാം അതിന് വേറൊരു ഫീൽ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് അത് പോസ്റ്റ് ക്രെഡിറ്റ് സീൻ ആക്കി ഇട്ടത്. അതുകൊണ്ട് തന്നെ ദൃശ്യം 4 ഉണ്ടാകും എന്നൊരു ചർച്ച ഉണ്ടാകുന്നുണ്ട്. എന്നാൽ ആ ഉറപ്പ് എനിക്ക് താരം പറ്റില്ല കാരണം എനിക്ക് ഐഡിയ ഒന്നും കിട്ടിയിട്ടില്ല. എന്ന് കരുതി ഞാൻ ശ്രമിക്കില്ല എന്നല്ല. ഒരു എക്സ്ട്രാ ഓർഡിനറി സാധനം കിട്ടിയാൽ ഞാൻ ശ്രമിക്കും ഇല്ലെങ്കിൽ ഇല്ല.&quot; ജീത്തു ജോസഫ് പറയുന്നു.&lt;/p&gt;&lt;p&gt;അതേസമയം മോഹൻലാലിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ൽ മോഹൻലാലിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്. ഇത് മോഹൻലാലിനുള്ള പിറന്നാൾ സമ്മാനമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.&lt;/p&gt;&lt;p&gt;തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ഒടിടിയിൽ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുക. യേറ്റർ പ്രദർശനത്തിന് ശേഷമായിരിക്കും ഇതേ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്&zwj;തര്&zwj; അനില്&zwj;, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്&zwj;, ഇര്&zwj;ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്&zwj;റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്&zwj; രണ്ടിന് റിലീസ് ചെയ്യും. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയുന്ന അതിമനോഹരമാണ് മോഹൻലാലിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jeethu-joseph-talks-about-drishyam-4-mohanlal-articleshow-xszwzp7"/>
        </item>
        <item>
            <title><![CDATA[ഒരു വർഷമായി ഗൗരിയുമായി ലിവിങ്ങ് ടുഗെദർ; മൂന്നാം വിവാഹത്തിനൊരുങ്ങി ആമിർ ഖാൻ]]></title>
            <link>https://www.asianetnews.com/entertainment-news/aamir-khan-to-marry-for-the-third-time-will-tie-the-knot-with-gauri-spratt-on-july-5-articleshow-6iq84au</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/aamir-khan-to-marry-for-the-third-time-will-tie-the-knot-with-gauri-spratt-on-july-5-articleshow-6iq84au</guid>
            <pubDate>Wed, 03 Jun 2026 19:49:09 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു. 25 വർഷമായി പരിചയമുള്ള കാമുകി ഗൗരി സ്പരത്താണ് വധു. റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 5-ന് വീട്ടിൽ വെച്ച് ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. Aamir Khan to marry for the third time, will tie the knot with Gauri Spratt on July 5&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6xh08p1a8wbs70gw06fj7f,imgname-aamir-khan-to-marry-for-the-third-time--will-tie-the-knot-with-gauri-spratt-on-july-5-1780496236822.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മൂന്നാം വിവാഹത്തിനൊരുങ്ങി ആമിർ ഖാൻ. കാമുകളി ഗൗരി സ്&zwnj;പരത്തുമായി നിയമപരമായി വിവാഹത്തിനാണ് താരം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 5 ന് ആമിറിന്റെ വീട്ടിൽ വച്ചായിരിക്കും വിവാഹമെന്നാണ് സൂചനകൾ. തന്റെ അറുപതാം ജന്മദിനത്തിൽ കാമുകിയെ ആമിർഖാൻ പരിചയപ്പെടുത്തിരുന്നു. ഒരു വർഷത്തോളമായി ഇരുവരും ലിവിങ് ടുഗെദർ ആയിരുന്നു. ആഡംബരപൂർണമായ ഒരു ആഘോഷം തിരഞ്ഞെടുക്കുന്നതിനുപകരം, ആമിറും ഗൗരിയും വീട്ടിൽ ലളിതവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ഉൾപ്പെടുന്ന ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഗൗരിയും ആമിർ ഖാനും പൊതുവിടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ആമിർ- ഗൗരി ബന്ധം വാർത്തകൾ;ഇത് നിറയാൻ തടുങ്ങിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;തന്റെ മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുമായി ഊഷ്മളമായ ബന്ധം തുടർന്നുകൊണ്ടുപോകുന്നതിന് ആമിർ ഖാൻ പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അതേസമയം സിത്താരെ സമീൻ പർ എന്ന ചിത്രമായിരുന്നു ആമിറിന്റെതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 2028ലെ സ്&zwj;പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ബോളിവുഡ് റീമേക്കായാണ് ചിത്രമെത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/aamir-khan-to-marry-for-the-third-time-will-tie-the-knot-with-gauri-spratt-on-july-5-articleshow-6iq84au"/>
        </item>
        <item>
            <title><![CDATA['ഓഡിയോ ചോർന്നത് തന്‍റെ ഫോണിൽ നിന്നാണെന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചെന്ന് ശ്വേത; അൻസിബയുടെ പരാതി കേൾക്കാൻ പ്രത്യേക സമിതി]]></title>
            <link>https://www.asianetnews.com/entertainment-news/special-committee-will-formed-to-hear-the-complaint-of-actress-ansiba-hassa-says-amma-president-shweta-menon-articleshow-v8qacog</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/special-committee-will-formed-to-hear-the-complaint-of-actress-ansiba-hassa-says-amma-president-shweta-menon-articleshow-v8qacog</guid>
            <pubDate>Wed, 03 Jun 2026 19:45:34 +0530</pubDate>
            <description><![CDATA[&lt;p&gt;&lsquo;അമ്മ&rsquo; ഓഫിസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങൾ ചോർന്നത് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ വഴിയാണെന്നും ശ്വേത പറഞ്ഞു. തൻറെ കയ്യിൽ നിന്നാണ് ഓഡിയോ ചോർന്നത് എന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചുവെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6x3dz2vpx7qxh8n6ttp55w,imgname-ansiba-hassan--1--1780495792098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: താരസംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസന്&zwj;റെ പരാതി കേൾക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായി അമ്മ പ്രസിഡന്&zwj;റ് ശ്വേത മേനോൻ. അമ്മയിലെ തർക്കം കേൾക്കാൻ പാനൽ രൂപീകരിക്കുമെന്നും ഇരുകൂട്ടരുടെയും പരാതി കേൾക്കുമെന്നും ശ്വേത അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അൻസിബ, ടിനി ടോം, നീന കുറിപ്പ്, ലക്ഷ്മി എന്നിവരാണ് പരാതി നൽകിയിട്ടുള്ളത്. സമിതിയെ നിശ്ചയിച്ച് ആരൊക്കെയെന്നത് മെയിൽ വഴി ഇവരെ അറിയിക്കുമെന്ന് ശ്വേത പറഞ്ഞു.&lt;/p&gt;&lt;p&gt;മാധ്യമങ്ങൾ മുൻപാകെ പറഞ്ഞത് പോലെ ഏകപക്ഷീയം ആകില്ല സമിതിയെന്നും അമ്മ അംഗങ്ങളും പുറത്ത് ഉള്ളവരും ചേർന്നുള്ള 5 അംഗ സമിതിയാകും അൻസിബയുടെ പരാതി കേൾക്കുകയെന്നും ശ്വേത വ്യക്തമാക്കി. &lsquo;അമ്മ&rsquo; ഓഫിസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങൾ ചോർന്നത് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ വഴിയാണെന്നും ശ്വേത പറഞ്ഞു. തൻറെ കയ്യിൽ നിന്നാണ് ഓഡിയോ ചോർന്നത് എന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചുവെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;സംഘടനയുടെ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ശ്വേത വ്യക്തമാക്കി. മാധ്യമങ്ങൾക്ക് ആരാണ് വാർത്ത ചോർത്തുന്നത് എന്ന് എല്ലാവർക്കും അറിയാം. ടിനി ടോം മാത്രം ആണ് എക്സിക്യൂട്ടീവ് മുൻപാകെ വന്നു കാര്യങ്ങൾ പറഞ്ഞത്. പരാതി ഉന്നയിച്ച മറ്റുള്ളവർ ആരും എക്സിക്യൂട്ടീവിന് മുന്നിൽ വന്നില്ല. വാർത്തകൾ ഏകപക്ഷീയം ആവരുത്. 502 അംഗങ്ങൾ ഉള്ള ചെറിയ സംഘടന ആണ് ഇത്. ഈ ഭരണ സമിതി കുറേ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ശ്വേത പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/special-committee-will-formed-to-hear-the-complaint-of-actress-ansiba-hassa-says-amma-president-shweta-menon-articleshow-v8qacog"/>
        </item>
        <item>
            <title><![CDATA[അനന്തൻ കാട്ടിലെ പോരാട്ടങ്ങൾ! ആര്യ നായകനാകുന്ന മലയാള ചിത്രം 'അനന്തൻ കാട് ' റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് ടീസർ പുറത്ത്, ചിത്രം ജൂൺ 25 ന് തിയേറ്ററുകളിൽ]]></title>
            <link>https://www.asianetnews.com/entertainment-news/ananthankaadu-starring-arya-written-by-murali-gopy-realease-date-out-articleshow-8hv10hx</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/ananthankaadu-starring-arya-written-by-murali-gopy-realease-date-out-articleshow-8hv10hx</guid>
            <pubDate>Wed, 03 Jun 2026 19:07:26 +0530</pubDate>
            <description><![CDATA[&lt;p&gt;മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'അനന്തൻ കാട്' ജൂൺ 25-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ആര്യ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, നിഖില വിമൽ, സുനിൽ എന്നിവരുൾപ്പെടെ വലിയ താരനിരയുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt2138xmtpmzxaexmey766cz,imgname-fotojet---2026-06-01t220819.690-1780332209076.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തൻ കാട്' റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് ടീസർ പുറത്ത്. ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായാണ് ടീസർ എത്തിയിരിക്കുന്നത്. ജൂൺ 25 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത് എന്ന് ടീസർ സമർത്ഥിക്കുന്നു. മികവുറ്റ ദൃശ്യ വിരുന്നായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.&lt;/p&gt;&lt;p&gt;വൻവിജയമായി മാറിയ &lsquo;മാർക്ക് ആന്&zwj;റണി&rsquo;ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.&lt;/p&gt;&lt;p&gt;ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്&zwnj; മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്&zwj;റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്&zwnj;സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്&zwj;ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്നർ ഡ്രീം ബിഗ് ഫിലിംസ്.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/ananthankaadu-starring-arya-written-by-murali-gopy-realease-date-out-articleshow-8hv10hx"/>
        </item>
        <item>
            <title><![CDATA['കാൻസറാണെന്ന വാർത്ത കേട്ട് കിച്ചു വിളിച്ചിട്ടില്ല, സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു'; മനസു തുറന്ന് രേണു]]></title>
            <link>https://www.asianetnews.com/entertainment-news/renu-sudhi-comes-against-fake-news-articleshow-fui0ee6</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/renu-sudhi-comes-against-fake-news-articleshow-fui0ee6</guid>
            <pubDate>Wed, 03 Jun 2026 17:02:14 +0530</pubDate>
            <description><![CDATA[&lt;p&gt;കിച്ചു വിളിച്ചത് മറ്റൊരു കാര്യത്തിന് വേണ്ടി മാത്രമെന്നും രേണു സുധി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6m1ef8cg6334h09dryrny5,imgname-renu-sudhi-comes-against-fake-news-1780486289896.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തനിക്ക് ബ്രസ്റ്റ് കാൻസറാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് ബിഗ് ബോസ് താരവും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി അടുത്തിടെ രംഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ് 2 കാൻസർ ആണ്, ബ്രെസ്റ്റ് കാന്&zwj;സറാണ് എന്നൊക്കെ പറഞ്ഞാണ് ചില യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭ്യൂഹങ്ങൾ പ്രചരിച്ചത്. കാന്&zwj;സര്&zwj; സ്ഥിരീകരിച്ചിരുന്നു എന്നും, എന്നാല്&zwj; രേണു അതൊന്നും കാര്യമാക്കാതെ തന്റെ രീതികളുമായി മുന്നോട്ടു പോകുകയാണെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാല്&zwj; പോലും പലരും തല കറങ്ങി താഴെ വീഴും, ആ സ്ഥിതിക്ക് കാന്&zwj;സര്&zwj; എന്നൊക്കെ പറഞ്ഞാല്&zwj; ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നത് എന്നായിരുന്നു ഇത്തരം വാർത്തകൾക്കെതിരെ രേണുവിന്റെ മറുചോദ്യം. എന്നാൽ, ഈ രീതിയിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ ഒരു തരത്തിൽ നോക്കുകയാണെങ്കിൽ തനിക്ക് അനുഗ്രഹമായെന്നു പറയുകയാണ് രേണു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.&lt;/p&gt;&lt;p&gt;''കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽമീഡിയ വഴി അറിഞ്ഞ് കാണും. പക്ഷെ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു. അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. എന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവരെ മനസിലായി. എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി'', രേണു പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/renu-sudhi-comes-against-fake-news-articleshow-fui0ee6"/>
        </item>
        <item>
            <title><![CDATA['എല്ലാവര്‍ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല സമത്വം'; ആർത്തവാവധിയിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്]]></title>
            <link>https://www.asianetnews.com/entertainment-news/actor-aswathy-sreekanth-speaks-about-menstrual-leave-articleshow-maszcgp</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-aswathy-sreekanth-speaks-about-menstrual-leave-articleshow-maszcgp</guid>
            <pubDate>Wed, 03 Jun 2026 16:32:37 +0530</pubDate>
            <description><![CDATA[&lt;p&gt;ആർത്തവാവധിയിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6jarkdvq5xr6bvx5bt63xh,imgname-actor-aswathy-sreekanth-speaks-about-menstrual-leave-1780484498028.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സ്&zwnj;കൂള്&zwj; വിദ്യാര്&zwj;ത്ഥിനികള്&zwj;ക്ക് മൂന്നു ദിവസത്തെ ആര്&zwj;ത്തവാവധി നല്&zwj;കുമെന്ന് യുഡിഎഫ് സര്&zwj;ക്കാര്&zwj; പ്രഖ്യാപിച്ചതിനെത്തുടർന്ന് പല പ്രതികരണങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയും എഴുത്തുകാരിയുമൊക്കെയായ അശ്വതി ശ്രീകാന്ത്.&lt;/p&gt;&lt;p&gt;''ആര്&zwj;ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നത് കൊണ്ടാണ്. ആര്&zwj;ത്തവ അവധി പെണ്&zwj;കുട്ടികള്&zwj;ക്ക് പ്രത്യേക ആനുകൂല്യം നല്&zwj;കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്&zwj; അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്&zwj;കലാണ്, റെസ്റ്റിനെ നോര്&zwj;മലൈസ് ചെയ്യലാണ്.&lt;/p&gt;&lt;p&gt;സമത്വം എന്നത് എല്ലാവര്&zwj;ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്&zwj; തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്&zwj;കുന്ന സംവിധാനങ്ങള്&zwj; സൃഷ്ടിക്കുന്നതാണ് യഥാര്&zwj;ത്ഥത്തില്&zwj; സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്&zwj;ഗാമികളെങ്കിലും ആര്&zwj;ത്തവത്തില്&zwj; ആശ്വസിക്കട്ടെ..'', അശ്വതി ശ്രീകാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.&lt;/p&gt;&lt;p&gt;നേരത്തെ മുൻ ഡി ജി പിയും ബി ജെ പി നേതാവുമായ ആർ ശ്രീലേഖയും വനിത ലീഗ് മുൻ നേതാവ് നൂർബിന റഷീദുമടക്കമുള്ളവർ ആർത്തവ അവധി, പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ആര്&zwj;ത്തവം സ്ത്രീകള്&zwj;ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്&zwj;ത്തേണ്ട ഒന്നല്ലെന്നും ആയിരുന്നു ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ആര്&zwj;ത്തവ അവധി നല്&zwj;കുമ്പോള്&zwj; കൗമാരക്കാര്&zwj;ക്കിടയില്&zwj; വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്&zwj;ത്തുന്നതിന് പകരം അവര്&zwj;ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞിരുന്നു. എന്നാൽ, ആർത്തവകാലത്ത് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് അവധി നൽകേണ്ടത് അനിവാര്യമാണെന്നാണ് മന്ത്രി കെ എ തുളസി പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-aswathy-sreekanth-speaks-about-menstrual-leave-articleshow-maszcgp"/>
        </item>
        <item>
            <title><![CDATA[പൊലീസ് വേഷത്തിൽ പാർവതി തിരുവോത്ത്; 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' ചിത്രീകരണം പൂർത്തിയായി]]></title>
            <link>https://www.asianetnews.com/entertainment-news/pradhama-dhrishtya-kuttakkar-starring-parvathy-thiruvothu-shoot-completed-articleshow-w9glhw9</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/pradhama-dhrishtya-kuttakkar-starring-parvathy-thiruvothu-shoot-completed-articleshow-w9glhw9</guid>
            <pubDate>Wed, 03 Jun 2026 16:03:44 +0530</pubDate>
            <description><![CDATA[&lt;p&gt;പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷം കൈകാര്യം ചെയ്യുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഷഹദ് സംവിധാനം നിർവഹിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ത്രില്ലർ സിനിമ നിർമ്മിക്കുന്നത് 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdzj0tp06fseppmyed0ms6s3,imgname-pradhama-dhrishtya-kuttakkar-parvathy-thiruvothu-1767364389568.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം പൂർത്തിയായി. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് ഒരു പുതിയ ബാനർ കൂടി എത്തുകയാണ്. ബാനറിന്റെ പേരിലെ പുതുമ പോലെ തന്നെ വ്യത്യസ്തതയാർന്ന ചിത്രമായിരിക്കും 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ഒരു ബിഗ് ബഡ്ജറ്റ് സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.&lt;/p&gt;&lt;p&gt;ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും, കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കൂടി അണിചേരും. ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകും.&lt;/p&gt;&lt;p&gt;ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും രേഖാചിത്രം എന്ന സിനിമക്ക് ശേഷം അപ്പു പ്രഭാകർ ക്യാമറയും മുജീബ് മജീദ്( കിഷ്ക്കിന്ധാ കാണ്ഡം,കളങ്കാവൽ )സംഗീതവും നിർവഹിക്കുന്നു.&lt;/p&gt;&lt;p&gt;ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - മനോജ് കുമാർ പി. പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, ലൈൻ പ്രൊഡ്യൂസർ - ദീപക്. ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്.സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്. കലാസംവിധാനം മകേഷ് മോഹനൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. മേക്കപ്പ് അമൽ ചന്ദ്രൻ. ആക്ഷൻ - കലൈ കിംഗ്&zwnj;സൺ. വസ്ത്രാലങ്കാരം - സമീറ സനീഷ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പി ആർ - ടാഗ് 360 ഡിഗ്രി. സ്റ്റിൽസ് രോഹിത് കെ എസ്. പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പർ.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/pradhama-dhrishtya-kuttakkar-starring-parvathy-thiruvothu-shoot-completed-articleshow-w9glhw9"/>
        </item>
        <item>
            <title><![CDATA['കാശില്ല, ലോഡ്ജുകാരും വിട്ടില്ല, 20 ദിവസം വരെ അതിനുള്ളിൽ ഞാൻ പണയം കിടന്നു'; വെളിപ്പെടുത്തി നന്ദു പൊതുവാൾ]]></title>
            <link>https://www.asianetnews.com/entertainment-news/actor-nandu-poduval-says-i-stayed-hostage-inside-the-hotel-for-up-to-20-days-because-producer-dont-have-money-articleshow-nh521zw</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-nandu-poduval-says-i-stayed-hostage-inside-the-hotel-for-up-to-20-days-because-producer-dont-have-money-articleshow-nh521zw</guid>
            <pubDate>Wed, 03 Jun 2026 15:36:24 +0530</pubDate>
            <description><![CDATA[&lt;p&gt;സിനിമയിലെ ആദ്യകാലത്തെ ദുരിതങ്ങളെക്കുറിച്ച് നടൻ നന്ദു പൊതുവാൾ വെളിപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പല സിനിമകളും പാതിവഴിയിൽ നിന്നുപോയിട്ടുണ്ട്. ഹോട്ടൽ ബിൽ അടയ്ക്കാൻ പണമില്ലാത്തതിനാൽ, പണയമായി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6f5g8vjk7gbvjvggxtx30a,imgname-befunky-collage--15--1780481179931.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാള സിനിമയിലെ ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ് നന്ദു പൊതുവാൾ. മികച്ച പ്രകടനത്തിലൂടെയും വ്യത്യസ്തമായ ശൈലിയിലൂടെയും ശ്രദ്ധേയനായ അദ്ദേഹം, നിരവധി സിനിമകളിൽ സഹനടനായും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യന്&zwj; 2 സിനിമയിൽ നെടുമുടി വേണുവിന് പകരം ചില സീനുകളിലും അദ്ദേഹം അഭിനയിച്ചത് ശ്രദ്ധ നേടിയിരുന്നു. പലപ്പോഴും മലയാള സിനിമയിലെ വഴിപോക്കൻ കഥാപാത്രമായി എത്തിയിട്ടുള്ള നന്ദുവിന്റെ മോഹിനിയാട്ടം സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ ആദ്യകാലത്ത് സിനിമയിൽ വന്നപ്പോൾ നേരിട്ട കാര്യങ്ങളെ കുറിച്ച പറയുകയാണ് നന്ദു പൊതുവാൾ. ആരംഭസൂരത്തോടെ വന്നിട്ട് പൂട്ടിപ്പോയ സിനിമകൾ ഉണ്ടായിട്ടുണ്ടെന്ന് നന്ദു പറയുന്നു. നിർമാതാവിന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഹോട്ടലുകളിൽ പണയം വരെ കിടന്നിട്ടുണ്ടെന്നും അദ്ദേഹം ഓർക്കുന്നു. കൗമുദി മൂവീസിനോട് ആയിരുന്നു നടന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;&quot;സിനിമകൾ കൃത്യസമയത്ത് തീർക്കാൻ പറ്റാത്ത നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ആർട്ടിസ്റ്റ് ഡേറ്റിന്റെ പ്രശ്നം കൊണ്ട് തീരാതെ വരും. സാമ്പത്തിക പ്രശ്നം കൊണ്ട് തീരാതെ വരും. അത് കാരണം നിന്നുപോയ പടങ്ങളുണ്ട്. ലൊക്കേഷൻ വേണ്ടെന്ന് വച്ച് പിന്നീട് അത് നടക്കാതെ പോയ സിനിമകളുണ്ട്. എല്ലാം പ്ലാൻ ചെയ്ത് കറക്ട് ആയിട്ട് പോകുന്ന പടങ്ങളുണ്ട്. ചിലത് ആരംഭസൂരത്തോടെ വന്നിട്ട് പത്താം ദിവസം പൂട്ടുന്ന പടങ്ങളുണ്ട്. ബാറ്റ കൊടുക്കാൻ കാശുണ്ടാവില്ല. ഹോട്ടലിൽ ബില്ല് കൊടുക്കാനില്ല. ആഹാരത്തിന് കാശില്ല. ഞാൻ പണയം കിടന്നിട്ടുണ്ട്. നിർമാതാവിന്റെ കയ്യിൽ കാശില്ലാത്തത് കൊണ്ട്, പാക്കപ്പായി എല്ലാവരും പോയിട്ടും ലോഡ്ജ്കാര് വിട്ടില്ല. സെറ്റിൽ ചെയ്യാൻ പൈസ ഇല്ല. ആരെങ്കിലുമൊക്കെ ഹോട്ടലിൽ പണയം കിടക്കും. ഞാൻ പത്ത് ഇരുപത് ദിവസം കിടന്നിട്ടുണ്ട്. അവസാനം അവർ തന്നെ പോകാൻ പറഞ്ഞു. ഈ നരകിക്കുന്നത് അവരും കാണുന്നതാണ്&quot;, എന്നായിരുന്നു നന്ദു പൊതുവാളിന്റെ വാക്കുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-nandu-poduval-says-i-stayed-hostage-inside-the-hotel-for-up-to-20-days-because-producer-dont-have-money-articleshow-nh521zw"/>
        </item>
        <item>
            <title><![CDATA['ബ്ലാസ്റ്റിൽ അഭിരാമി ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് ഞാൻ, നഷ്ടപ്പെടുത്തിയതിൽ നിരാശ'; തുറന്നുപറഞ്ഞ് സ്വാസിക]]></title>
            <link>https://www.asianetnews.com/entertainment-news/i-was-supposed-to-play-the-role-played-by-abhirami-in-blast-movie-disappointed-to-lose-it-says-swasika-articleshow-afbgxgl</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/i-was-supposed-to-play-the-role-played-by-abhirami-in-blast-movie-disappointed-to-lose-it-says-swasika-articleshow-afbgxgl</guid>
            <pubDate>Wed, 03 Jun 2026 15:22:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന ആഗ്രഹം സാധിക്കാത്തതിൽ ഇപ്പോൾ നിരാശയുണ്ടെന്നും സ്വാസിക കൂട്ടിച്ചേർത്തു. ചിത്രം സംവിധാനം ചെയ്തത് സുഭാഷ് കെ രാജാണ്. 'I was supposed to play the role played by Abhirami in Blast, disappointed to lose it'; says Swasika&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6e2m7960cnzghng9avam93,imgname-swasika-vijay-about-blast-movie-1780480037097.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അർജുൻ സർജയെ നായകനാക്കി നവാഗതനായ സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.&lt;/p&gt;&lt;p&gt;ഒരു കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ ചില ആളുകൾ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. ആഗോള കളക്ഷനായി 25 കോടിക്ക് മുകളിൽ സ്വന്തമാക്കിയ ചിത്രം കളക്ഷനിലും വലിയ നേട്ടമാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ അഭിരാമി അവതരിപ്പിച്ച കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്വാസിക. ആ കഥാപാത്രം ചെയ്യാതെയിരുന്നതിൽ ഇപ്പോൾ നിരാശയുണ്ടെന്നും അഭിരാമി പറഞ്ഞു.&lt;/p&gt;&lt;p&gt;&quot;ബ്ലാസ്റ്റിലെ അഭിരാമി അവതരിപ്പിച്ച അമ്മയുടെ വേഷം എനിക്ക് ഓഫർ ചെയ്തിരുന്നു. പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. കറുപ്പിന്റെയും ഞാൻ മുൻപ് കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങളുടെയും ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു ബ്ലാസ്റ്റിന്റെ ഓഫർ വരുന്നത്. അവർ പറഞ്ഞ തീയതി എനിക്ക് ഓക്കെ അല്ലായിരുന്നു. പക്ഷേ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, അതുപോലെയൊരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. ഒരുപക്ഷേ അത് വ്യത്യസ്തമായി മാറുമായിരുന്നോ എന്ന് എനിക്കറിയില്ല. സിനിമ നന്നായി വന്നുവെന്ന് തോന്നുന്നു. ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നതിനാൽ, അത് നഷ്ടപ്പെട്ടപ്പോൾ നിരാശ തോന്നി. എന്നിരുന്നാലും എന്നെങ്കിലും ഒരു സമ്പൂർണ ആക്ഷൻ സിനിമ ചെയ്യാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.&quot; സ്വാസിക പറഞ്ഞു. എസ്.എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;അതേസമയം രവി ബസ്&zwnj;റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എജിഎസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/i-was-supposed-to-play-the-role-played-by-abhirami-in-blast-movie-disappointed-to-lose-it-says-swasika-articleshow-afbgxgl"/>
        </item>
        <item>
            <title><![CDATA['ആ ഒരു കോൾ ആയിരിക്കും ഇപ്പോൾ ഞാനിവിടെ ഇരിക്കാനുള്ള കാരണം'; പേളി മാണിയെക്കുറിച്ച് വികാരാധീനയായി ഇച്ചാപ്പി]]></title>
            <link>https://www.asianetnews.com/entertainment-news/social-media-influencer-ichappi-about-pearle-maaney-articleshow-t43dd5i</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/social-media-influencer-ichappi-about-pearle-maaney-articleshow-t43dd5i</guid>
            <pubDate>Wed, 03 Jun 2026 15:22:17 +0530</pubDate>
            <description><![CDATA[&lt;p&gt;'കരഞ്ഞു തളർന്നിരിക്കുന്ന ഒരാളുടെയടുത്ത് ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് ആശ്വാസം പകർന്നാൽ എങ്ങനെയുണ്ടാകും?'- ഇച്ചാപ്പി വെളിപ്പെടുത്തുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6eah5m08h8tm3920vwxwen,imgname-social-media-influencer-ichappi-about-pearle-maaney-1780480296116.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്&zwj;മിയുടേത്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, പിന്നീട് 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. പേളി മാണി അടക്കമുള്ളവർ ശ്രീലക്ഷ്&zwj;മിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പേളിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാൾ കൂടിയാണ് ഇച്ചാപ്പി. കഴിഞ്ഞ ദിവസം പേളിയുടെ പിറന്നാൾ ദിനത്തിൽ ഇച്ചാപ്പി പങ്കുവെച്ച വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകര്&zwj;ഷിക്കുകയാണ്. കണ്ണു നിറഞ്ഞാണ് ഇച്ചാപ്പി വീഡിയോയിൽ സംസാരിക്കുന്നത്.&lt;/p&gt;&lt;p&gt;''കുറേ നാളുകൾക്കു മുൻപ് ഞാൻ എന്റെ ജീവിതത്തിലെ ഒരു മോശം അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എനിക്ക് ഒരിക്കലും ഓർക്കാൻ പോലും കഴിയാത്ത കുറച്ച് ദിവസങ്ങളായിരുന്നു. ഹൃദ്രോഗിയായ അമ്മ, രക്തമൊക്കെ ഛർദിച്ച് കിടപ്പിലായ സമയം. എല്ലാ ദിവസവും ചെന്ന് ഞാൻ അമ്മയെ നോക്കുമായിരുന്നു, അമ്മ ശ്വാസം എടുക്കുന്നുണ്ടോ എന്ന്... ഒരനക്കം കാണുന്നതു പോലും എനിക്ക് ആശ്വാസമായിരുന്നു. അമ്മയുടെ ഹെൽത്ത് കണ്ടീഷൻ അത്രയും മോശമായിരുന്നു. എനിക്കാണെങ്കിൽ ഒരു ചേച്ചിയോ ചേട്ടനോ അങ്ങനെ ആരുമില്ല കൂട്ടിന്. ഒരു ദിവസം രാത്രി എനിക്കൊരു കോൾ വന്നു, പേളിച്ചേച്ചിയായിരുന്നു അത്. ആ ഒരു കോൾ ആയിരിക്കും ഇപ്പോൾ ഞാനിവിടെ ഇരിക്കാനുള്ള കാരണം പോലും. മെന്റലി വീക്കായി, കരഞ്ഞു തളർന്നിരിക്കുന്ന ഒരാളുടെയടുത്ത് ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് ആശ്വാസം പകർന്നാൽ എങ്ങനെയുണ്ടാകും? അതുപോലെയാണ് പേളിച്ചേച്ചി വിളിച്ചപ്പോൾ എനിക്ക് തോന്നിയത്. ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെയാണ്.&lt;/p&gt;&lt;p&gt;എന്റെ കല്യാണസമയത്തും എന്റെ കാര്യങ്ങളൊക്കെ ചെയ്തുതരാൻ പ്രത്യേകിച്ച് അങ്ങനെയാരും ഉണ്ടായിരുന്നില്ല. എന്റെ കല്യാണസാരി എടുക്കാനൊക്കെ കൂടെവന്നത് പേളിച്ചേച്ചിയാണ്. കല്യാണദിവസം എനിക്കൊന്നും അറിയേണ്ടിവന്നില്ല. സാരി ഡ്രേപിസ്റ്റിനെ ആണെങ്കിലും മേക്കപ്പ് ആർടിസ്റ്റിനെ ആണെങ്കിലും ആഭരണങ്ങൾ ആണെങ്കിലും എല്ലാം ഞാൻ പോലും അറിയാതെ എന്റെ മുന്നിൽ കൊണ്ടുവന്നു തന്നു. പ്രായം കൊണ്ട് പേളിച്ചേച്ചിയും ശ്രീനിഷ് ചേട്ടനും എനിക്ക് ചേട്ടനും ചേച്ചിയും ആയിരിക്കും. പക്ഷേ, അവർ രണ്ടുപേരും എനിക്ക് രണ്ടാമതൊരു അച്ഛനും അമ്മയുമാണ്. എന്റെ ഗാർഡിയൻ ഏഞ്ചൽ പോലെ കൂടെനിൽക്കുന്നയാളാണ് പേളിച്ചേച്ചി. ജൻമം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് എന്റെ സഹോദരിയുടെ സ്ഥാനത്താണ് ചേച്ചി. ഇപ്പോഴും, എപ്പോഴും...'', ശ്രീലക്ഷ്&zwj;മി വീഡിയോയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/social-media-influencer-ichappi-about-pearle-maaney-articleshow-t43dd5i"/>
        </item>
        <item>
            <title><![CDATA['ഇതിലും ഭേദം ഫുൾ സിനിമ ഇട്'; 'ബ്ലാസ്റ്റി'ന്റെ ട്വിസ്റ്റുകളടക്കം ഇൻസ്റ്റാ​ഗ്രാമിൽ, രോഷത്തോടെ സിനിമാസ്വാദകർ]]></title>
            <link>https://www.asianetnews.com/entertainment-news/arjun-sarja-movie-blast-main-scene-and-twist-positions-are-in-instagram-full-in-theater-record-articleshow-6qxwi2k</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/arjun-sarja-movie-blast-main-scene-and-twist-positions-are-in-instagram-full-in-theater-record-articleshow-6qxwi2k</guid>
            <pubDate>Wed, 03 Jun 2026 14:11:07 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ സർജ നായകനായ തമിഴ് ചിത്രം 'ബ്ലാസ്റ്റ്' വലിയ വിജയം നേടുകയാണ്. എന്നാൽ, സിനിമയുടെ പ്രധാന രംഗങ്ങളും ട്വിസ്റ്റുകളും തിയേറ്ററിൽ നിന്ന് റെക്കോർഡ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6a969pht32sf5pzp0hmjw7,imgname-befunky-collage--14--1780476057910.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചി&lt;/strong&gt;ല സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപ് വലിയ അലയൊലികളോ, പ്രതീക്ഷകളോ ഒന്നും തന്നെ സൃഷ്ടിക്കാറില്ല. ഒപ്പം അവകാശവാദങ്ങളും. അങ്ങനെ എത്തുന്ന സിനിമകൾ തിയറ്ററുകളിൽ വൻ വിജയം നേടുന്ന കാഴ്ചയാണ് സമീപകാലത്തായി കാണാൻ സാധിച്ചിട്ടുള്ളത്. പ്രത്യേകിച്ച് തമിഴ് സിനിമയിൽ. അക്കൂട്ടത്തിലേക്കെത്തിയ പുതിയ എൻട്രിയാണ് ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രം. ആക്ഷൻ കിം​ഗ് അർജുൻ സർജ നായകനായി എത്തിയ ചിത്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം ബോക്സ് ഓഫീസിലും ബ്ലാസ്റ്റ് വെന്നിക്കൊടി പാറിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ചിത്രം തിയറ്ററുകളിൽ മുന്നേറുന്നതിനിടെ സിനിമയുടെ ട്വിസ്റ്റുകൾ ഉൾപ്പടെയുള്ള സീനുകൾ ഇൻസ്റ്റാ​ഗ്രാമിൽ പ്രചരിക്കുകയാണ് ഇപ്പോൾ. അർജുൻ സർജയുടെ ഇൻട്രൊഡക്ഷൻ സീൻസ്, ഫാമിലി ഫൈറ്റ്സ് തുടങ്ങി എല്ലാം ഇൻസ്റ്റാ​ഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല വീഡിയോകൾക്കും മില്യൺ കണക്കിന് വ്യൂവ്സ് ആണ് ലഭിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;'ഇതൊരിക്കലും സ്പൊയ്ലർ പോസ്റ്റ് അല്ല. പ്രൊമോഷൻ ആണെ'ന്ന് പറഞ്ഞാണ് പല പേജുകളും തിയറ്ററിൽ നിന്നും റെക്കോർഡ് ചെയ്ത സീനുകൾ പങ്കിട്ടിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് വിമർശനം ഉന്നയിച്ച് രം​ഗത്ത് എത്തിയിരിക്കുന്നത്. ഇതിലും ഭേദം മുഴുവൻ സിനിമയും അപ്ലോഡ് ചെയ്യുന്നതാണെന്നും ജനങ്ങളുടെ സിനിമാസ്വാദനം നശിപ്പിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും ഇവർ കമന്റ് ചെയ്യുന്നു. ഇതൊന്നും അണിയറപ്രവർത്തകർ കാണുന്നില്ലേ എന്നും ഇവർ ചോദ്യം ഉന്നയിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;നേരത്തെയും ഇത്തരത്തിൽ പ്രധാന രം​ഗങ്ങൾ ഉൾപ്പെടുന്ന തിയറ്റർ റെക്കോർഡുകൾ ഇൻസ്റ്റാ​ഗ്രാമിൽ വന്നിട്ടുണ്ട്. നേരത്തെ മലയാള ചിത്രങ്ങളായ വാഴ 2, അതിരടി തുടങ്ങി സിനിമകൾ തിയറ്ററിൽ ആയിരുന്നപ്പോൾ ഓരോ ക്ലിപ്പുകളായി ഇൻസ്റ്റാ​ഗ്രാമിൽ വന്നിരുന്നു. അതും അതിഥി വേഷങ്ങൾ ഉൾപ്പടെയുള്ള സീനുകൾ. സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാസ്റ്റ്. അർജുൻ സർജയ്ക്കൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി, അർജുൻ, ദിലീപൻ, പവൻ തുടങ്ങി നിരവധി പേർ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. മെയ് 28ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 30 കോടിയിലധികം രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/arjun-sarja-movie-blast-main-scene-and-twist-positions-are-in-instagram-full-in-theater-record-articleshow-6qxwi2k"/>
        </item>
        <item>
            <title><![CDATA['ജെൻസി'കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ 'ഹാപ്പി']]></title>
            <link>https://www.asianetnews.com/entertainment-news/allu-arjun-starrer-happy-film-re-release-articleshow-ic15q8t</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/allu-arjun-starrer-happy-film-re-release-articleshow-ic15q8t</guid>
            <pubDate>Wed, 03 Jun 2026 14:01:59 +0530</pubDate>
            <description><![CDATA[&lt;p&gt;അല്ലു അര്&zwj;ജ്ജുന്റെ ഹാപ്പി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt69qamsax8f6tb5kadkbjq2,imgname-allu-arjun-starrer-happy-film-re-release-1780475472537.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്&zwj;ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് &quot;ഹാപ്പി&quot;. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ 12ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.&lt;/p&gt;&lt;p&gt;ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്&zwnj;സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്&lt;/p&gt;&lt;p&gt;ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി, കിഷോര്&zwj;, ദീപക് ഷിര്&zwj;കെ, ബ്രഹ്&zwj;മാനന്ദം, രമ പ്രഭ, സുമൻ ഷെട്ടി, എം എസ് നാരായണ, ജി വി സുധാകര്&zwj; നായ്&zwj;ഡു, മാസ്റ്റര്&zwj; ഭരത്, വേണു മാധവ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ആര്&zwj;ഡി രാജശേഖര്&zwj; ആണ് ഛായാഗ്രാഹണം. എഡിറ്റിംഗ് നിര്&zwj;വഹിച്ചത് അന്തോണി ആണ്. 2006ല്&zwj; പ്രദര്&zwj;ശനത്തിനെത്തിയ ചിത്രമാണ് ഹാപ്പി,, വാർത്തപ്രചരണം: പി. ശിവപ്രസാദ്&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/allu-arjun-starrer-happy-film-re-release-articleshow-ic15q8t"/>
        </item>
        <item>
            <title><![CDATA[ദിവസം 2-4 ലക്ഷം ശമ്പളം! രാംചരണിന് അടുത്തെത്തി, ശരവേ​ഗത്തിൽ യുവാവിനെ തൂക്കിയ ​ബോഡിഗാർഡ്; ചില്ലറക്കാരനല്ല ഈ കെവിൻ കുന്ത]]></title>
            <link>https://www.asianetnews.com/entertainment-news/who-is-actor-ram-charan-bodyguard-kevin-kunta-and-his-salary-peddi-pre-release-event-fan-video-articleshow-0r427f8</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/who-is-actor-ram-charan-bodyguard-kevin-kunta-and-his-salary-peddi-pre-release-event-fan-video-articleshow-0r427f8</guid>
            <pubDate>Wed, 03 Jun 2026 10:01:54 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ രാംചരണിനെ സമീപിക്കാൻ ശ്രമിച്ച ആരാധകനെ ബോഡിഗാർഡ് കെവിൻ കുന്ത വേദിയിൽ നിന്നും പൊക്കിയെടുത്ത് കൊണ്ടുപോയി. ഈ സംഭവത്തോടെ ഗാംബിയൻ എംഎംഎ ഫൈറ്ററായ കെവിൻ സോഷ്യൽ മീഡിയയിൽ താരമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5w12zay74km6nf6kq56dx4,imgname-befunky-collage--9--1780461112297.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്രി&lt;/strong&gt;യതാരങ്ങളോടുള്ള ആരാധനകാരണം അവരെ കാണാനും തൊടാനും ആ​ഗ്രഹിക്കുന്ന നിരവധി പേരുടെ വീഡിയോകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ചിലപ്പോൾ ഒരുപരിധിവിട്ടും ആരാധകർ പെരുമാറാറുണ്ട്. അത്തരം അനുഭവവങ്ങൾ താരങ്ങൾ തന്നെ പറയാറുമുണ്ട്. അത്തരത്തിൽ രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനും അയാളെ ശരവേ​ഗത്തിൽ തൂക്കിയെടുത്ത ബോഡിഗാർഡുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കഴിഞ്ഞ ദിവസം നടന്ന പെഡ്ഡി സിനിമയുടെ പ്രൊമോഷൻ വേളയിലായിരുന്നു സംഭവം.&lt;/p&gt;&lt;p&gt;വേദിയിൽ അണിയറപ്രവർത്തകർക്കും സഹതാരങ്ങൾക്കുമൊപ്പം ഇരിക്കുകയായിരുന്നു രാംചരൺ. പെട്ടെന്നാണ് ഒരു ആരാധകൻ അദ്ദേ​​ഹത്തിന് അടുത്തേക്ക് വരാൻ നോക്കിയത്. എന്നാൽ അടുത്തെത്താൻ ബോഡിഗാർഡ് കെവിൻ കുന്ത സമ്മതിച്ചില്ല. ശരവേ​ഗത്തിൽ പാഞ്ഞെത്തി, തനിച്ച് അയാളെ പൊക്കി എടുത്ത് കെവിൻ പോകുകയായിരുന്നു. ഇതിനിടെ അടുത്തിരുന്ന ജാൻവി കപൂർ വീഴാൻ പോകുന്നതും പ്രചരിക്കുന്ന വീഡിയിൽ നിന്നും കാണാവുന്നതാണ്. ശേഷം ആ ആരാധനെ അടുത്തേക്ക് വിളിച്ച് രാംചരൺ സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. ഈ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ എങ്ങും കെവിൻ കുന്ത തന്നെ താരം. ഫാൻസും ആയി. റിപ്പോർട്ടുകൾ പ്രകാരം 2 മുതൽ 4 ലക്ഷം രൂപ വരെയാണ് ഒരു ദിവസത്തെ കെവിന്റെ പ്രതിഫലം.&lt;/p&gt;&lt;p&gt;&lt;strong&gt;ആരാണ് കെവിൻ കുന്ത ?&lt;/strong&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ നാല് വർഷമായി രാംചരണിനും കുടുംബത്തിനും ഒപ്പം ബോഡി​ ഗാർഡായി ജോലി ചെയ്യുന്ന ആളാണ് കെവിൻ കുന്ത. എന്നാൽ അടുത്തിടെ ആണ് രാംചരണിനൊപ്പമുള്ള കെവിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമാകാൻ തുടങ്ങിയത്. ഗാംബിയ ഇൻ്റർനാഷണൽ പ്രൊഫഷണൽ എംഎംഎ(Mixed Martial Arts) ഫൈറ്റർ ആണ് കെവിൻ. 1998-ൽ ഗാംബിയയിലാണ് അദ്ദേഹം ജനിച്ചത്. 6 അടി 5 ഇഞ്ചാണ് ഉയരം. കെവിൻ്റെ യഥാർത്ഥ പേര് അബ്ദു കദിർ സോവ് എന്നാണെന്നാണ് റിപ്പോർട്ടുകൾ. &lsquo;മാമാ ലാമിൻ ഓഫ് ബാര&rsquo; എന്നാണ് കെവിൻ അറിയപ്പെടുന്നതെന്ന് ഗാംബിയ റെസ്&zwnj;ലിംഗ് അസോസിയേഷൻ പറയുന്നു.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Filmfare (@filmfare)&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/who-is-actor-ram-charan-bodyguard-kevin-kunta-and-his-salary-peddi-pre-release-event-fan-video-articleshow-0r427f8"/>
        </item>
        <item>
            <title><![CDATA[ധനുഷിനൊപ്പം വമ്പൻ കഥാപാത്രവുമായി മമ്മൂട്ടി, ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി]]></title>
            <link>https://www.asianetnews.com/entertainment-news/dhanush-mammootty-film-update-articleshow-wgct6ap</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/dhanush-mammootty-film-update-articleshow-wgct6ap</guid>
            <pubDate>Wed, 03 Jun 2026 11:35:21 +0530</pubDate>
            <description><![CDATA[&lt;p&gt;ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തിനാകും മമ്മൂട്ടി ജീവൻ നൽകുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt619sgjnc4qx752vpnsaga1,imgname-dhanush-mammootty-film-update-1780466640402.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ധനുഷിനെ നായകനാക്കി രാജ്&zwnj;കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ഉണ്ടെന്ന വാര്&zwj;ത്ത ആരാധകര്&zwj; ആഘോഷിച്ചിരുന്നു. ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്&zwnj;കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തില്&zwj; മമ്മൂട്ടിയുടെ ഭാഗത്തിനറെ ചിത്രീകരണം ഇപ്പോള്&zwj; പൂര്&zwj;ത്തിയായെന്നാണ് പുതിയ റിപ്പോര്&zwj;ട്ട്. ഒക്ടോബറിലായിരിക്കും ധനുഷ് ചിത്രത്തിന്റെ റിലീസ്. ഒടിടി ഡീല്&zwj; നടന്നുവെന്നും റിപ്പോര്&zwj;ട്ടുകളുണ്ട്. എന്നാല്&zwj; ഏത് ഒടിടി പ്ലാറ്റ്&zwj;ഫോമാണ് ചിത്രത്തിന്റെ ഡിജിറ്റല്&zwj; റൈറ്റ്&zwj;സ് സ്വന്തമാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.&lt;/p&gt;&lt;p&gt;8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018 ൽ റാം ഒരുക്കിയ 'പേരന്പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക - നിരൂപക പ്രശംസയും മമ്മൂട്ടി നേടിയിരുന്നു. തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായകനായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും തമിഴിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം വളരെ വലുതാണ്. തൻ്റെ കരിയറിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ കഥാപാത്രം എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും.&lt;/p&gt;&lt;p&gt;ധനുഷ്, മമ്മൂട്ടി എന്നിവർ കൂടാതെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വർഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013 ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി- ദിലീപ് ചിത്രം &quot;കമ്മത്ത് ആൻഡ് കമ്മത്ത്&quot; ൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭയങ്കർ ആണ് D55നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/dhanush-mammootty-film-update-articleshow-wgct6ap"/>
        </item>
        <item>
            <title><![CDATA[സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി മോളിവുഡ് ടൈംസ്, ബുക്കിംഗ് തുടങ്ങി]]></title>
            <link>https://www.asianetnews.com/entertainment-news/mollywood-times-booking-begins-articleshow-lxt1qgt</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/mollywood-times-booking-begins-articleshow-lxt1qgt</guid>
            <pubDate>Wed, 03 Jun 2026 11:04:50 +0530</pubDate>
            <description><![CDATA[&lt;p&gt;നസ്&zwj;ലെൻ ആണ് നായകനായി എത്തുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5zk092a8mkmqtxayc0ceda,imgname-mollywood-times-booking-begins-1780464845090.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി ജൂണ്&zwj; അഞ്ചിന് എത്താനിരിക്കുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലിൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. മോളിവുഡ് ടൈംസിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്.&lt;/p&gt;&lt;p&gt;&lsquo;മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്&rsquo; എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ &amp;amp; ഡയറക്ടർ, സൗണ്ട് ഡിസൈൻ &amp;amp; മിക്&zwnj;സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്&zwnj;സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്&zwnj;സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്&zwnj;സ്&zwnj;ക്യൂറ എന്റർടൈൻമെന്റ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/mollywood-times-booking-begins-articleshow-lxt1qgt"/>
        </item>
        <item>
            <title><![CDATA[രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി' യിലെ "മസാ മസാ" ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ നാലിന്]]></title>
            <link>https://www.asianetnews.com/entertainment-news/ram-charan-starrer-peddi-film-song-articleshow-2rdkfb1</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/ram-charan-starrer-peddi-film-song-articleshow-2rdkfb1</guid>
            <pubDate>Wed, 03 Jun 2026 10:33:10 +0530</pubDate>
            <description><![CDATA[&lt;p&gt;രാം ചരണ്&zwj; ചിത്രത്തിലെ ഗാനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5xs3v2d0ae7ca748p1n13s,imgname-ram-charan-starrer-peddi-film-song-1780462948194.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ &quot;മസാ മസാ&quot; ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. എ ആർ റഹ്മാൻ ഈണം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ, ആലപിച്ചത് ഭരത് കെ രാജേഷ് എന്നിവരാണ്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്&zwnj;നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആയിരിക്കും. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ചിത്രത്തിലെ നായകനായ രാം ചരണിന്റെ മാസ്സ് ഗുസ്തി രംഗങ്ങളുടെ മേക്കിങ് ദൃശ്യങ്ങൾ കൂടെ ഉൾപ്പെടുത്തിയാണ് ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനത്തിനായി അദ്ദേഹം എടുത്ത പ്രയത്നവും ഈ വീഡിയോയിൽ കാണാൻ സാധിക്കും. അടുത്തിടെ ചിത്രത്തിലെ 'ഹെല്ലല്ലല്ലോ' എന്ന ഗാനവും പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നായകനായ രാം ചരൺ, ശ്രുതി ഹാസൻ, ജാൻവി കപൂർ എന്നിവരുടെ ഗംഭീരമായ നൃത്തമായിരുന്നു ഈ ഗാനത്തിന്റെ ഹൈലൈറ്റ്. എ ആർ റഹ്മാൻ ഈണം നൽകി പുറത്തു വന്ന, ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങൾ ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. കൂടാതെ, അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്&zwnj;ലറും വമ്പൻ പ്രേക്ഷക പ്രതികരണം നേടി യൂട്യൂബിൽ തരംഗമായി മാറി. &lt;/p&gt;&lt;p&gt;കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്. മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും കഥാഗതിയിൽ നിർണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന, രാം ചരണിന്റെ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്.&lt;/p&gt;&lt;p&gt;ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്&zwnj;സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/ram-charan-starrer-peddi-film-song-articleshow-2rdkfb1"/>
        </item>
        <item>
            <title><![CDATA[പഠിത്തമില്ലാതെ സിനിമയിൽ ഇറങ്ങരുതെന്ന് ആ നടി പറഞ്ഞു, അങ്ങനെ എംബിബിഎസ് എടുത്തു; 'കുട്ടിച്ചാത്തൻ' ശ്രദ്ധ ​ഗോകുൽ]]></title>
            <link>https://www.asianetnews.com/entertainment-news/90s-kids-favorite-serial-kuttichathan-actress-shraddha-gokul-studied-mbbs-and-drishyam-3-articleshow-aspslh6</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/90s-kids-favorite-serial-kuttichathan-actress-shraddha-gokul-studied-mbbs-and-drishyam-3-articleshow-aspslh6</guid>
            <pubDate>Wed, 03 Jun 2026 10:17:28 +0530</pubDate>
            <description><![CDATA[&lt;p&gt;'കുട്ടിച്ചാത്തൻ' സീരിയലിലെ വർഷയായി ശ്രദ്ധേയയായ ശ്രദ്ധ ഗോകുൽ, നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമായി. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയാണ് താരത്തിന്റെ മടങ്ങിവരവ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5wxg74yt55z89y3q1p0jsg,imgname-befunky-collage--10--1780462043364.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബാ&lt;/strong&gt;ലതാരമായി ഒന്നോ രണ്ടോ സിനിമയിലോ സീരിയലിലോ അഭിനയിച്ച താരങ്ങളെ പിന്നീട് പലപ്പോഴും പൊതുവേദികളിലൊന്നും കാണാൻ സാധിക്കാറില്ല. പലരും പഠിത്തവുമായി പോകുകയാണെങ്കിൽ ചിലർ ഈ കരിയർ തന്നെ ഉപേക്ഷിക്കാറുമുണ്ട്. എന്നാൽ വലിയൊരു ഇടവേളയ്ക്ക് ശേഷം അവരെ കാണുമ്പോൾ ആളുകൾക്ക് ഏറെ കൗതുകമാണ്. അത്തരത്തിലൊരു താരമാണ് ഇപ്പോൾ ശ്രദ്ധ ഗോകുൽ. 90's കിഡ്സിന്റെ ഹരമായിരുന്ന കുട്ടിച്ചാത്തൻ സീരിയലിലെ വർഷയാണ് ഈ ശ്രദ്ധ ​ഗോകുൽ. ദൃശ്യം 3യിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രദ്ധ കൈയ്യടി നേടിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇത്രയും നാൾ എവിടെ ആയിരുന്നുവെന്ന ചോ​ദ്യത്തിന് ശ്രദ്ധ ​ഗോകുൽ നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധനേടുകയാണ്. എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് താൻ അഭിനയത്തിലേക്ക് തിരിച്ചെത്തിയതെന്നാണ് ശ്രദ്ധ പറയുന്നത്. പഠിത്തമില്ലാതെ സിനിമയിൽ ഇങ്ങരുതെന്ന് നടി സീമ പറഞ്ഞിരുന്നുവെന്നും ശ്രദ്ധ വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;'പഠിത്തം ഇല്ലാണ്ട് സിനിമയില്&zwj; ഇറങ്ങരുതെന്ന കാര്യം ഉണ്ടായിരുന്നു. എന്നോട് പണ്ട് നടി സീമാമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പഠിക്കാണ്ട് ഇതിനൊന്നും ഇറങ്ങരുതെന്ന്. ഇഷ്ടമുണ്ടെങ്കില്&zwj; പൊയ്ക്കോ പക്ഷേ പഠിക്കണം എന്ന് പറഞ്ഞു. അങ്ങനെ പഠിക്കാന്&zwj; പോയതാണ്. പക്ഷേ പഠിക്കാന്&zwj; പോയത് മെഡിസിന്&zwj; ആയതുകൊണ്ട് കുറച്ചധികം ഗ്യാപ്പായെന്നെ ഉള്ളൂ', എന്നായിരുന്നു ശ്രദ്ധയുടെ വാക്കുകൾ. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു ശ്രദ്ധ.&lt;/p&gt;&lt;p&gt;ഒരിടവേളയ്ക്ക് ശേഷം ശ്രദ്ധ അഭിനയിക്കുന്ന മലയാള സിനിമ വലതുവശത്തെ കള്ളൻ ആണ്. ജോജു ജോർജും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ദീപ്തി എന്ന വേഷത്തിലായിരുന്നു ശ്രദ്ധ എത്തിയത്. ഈ വേഷം രണ്ടാണ് ദൃശ്യം 3യിലേക്ക് ശ്രദ്ധയെ വിളിക്കുന്നത്. ദൃശ്യത്തിലേക്ക് ആദ്യം വിളി വന്നപ്പോള്&zwj; പ്രാങ്ക് ആയിരിക്കുമെന്നാണ് കരുതിയതെന്നും ശ്രദ്ധ പറയുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/90s-kids-favorite-serial-kuttichathan-actress-shraddha-gokul-studied-mbbs-and-drishyam-3-articleshow-aspslh6"/>
        </item>
        <item>
            <title><![CDATA[തിയേറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം; ജൂണിൽ 'മോളിവുഡ് ടൈംസ്' മുതൽ 'അനന്തൻ കാട്' വരെ കൈ നിറയെ സിനിമകള്‍]]></title>
            <link>https://www.asianetnews.com/entertainment-news/june-2026-film-release-articleshow-eqnd86w</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/june-2026-film-release-articleshow-eqnd86w</guid>
            <pubDate>Wed, 03 Jun 2026 09:44:50 +0530</pubDate>
            <description><![CDATA[&lt;p&gt;ജൂണ്&zwj; മാസത്തെ സിനിമാ റിലീസുകള്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5v0w42tgj6a5hkqzr59nfn,imgname-june-2026-film-release-1780460056706.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിനിമാപ്രേമികൾക്ക് ആവേശമേകാൻ ജൂൺ മാസത്തിൽ തിയേറ്ററുകളിൽ പുതിയ റിലീസുകളുടെ പെരുമഴക്കാലം തന്നെയാണ് എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതും പകയും പ്രതികാരവും നിറഞ്ഞതും മുതൽ ചലച്ചിത്ര സ്വപ്നങ്ങളും ഹൊറർ കോമഡികളും സാഹസികതകളും വരെ നിറഞ്ഞ വ്യത്യസ്തമായ പ്രമേയങ്ങളുമായണ് ഈ ആഴ്ച ഒട്ടേറെ സിനിമകള്&zwj; പ്രേക്ഷകരിലേക്ക് എത്തുന്നത്.&lt;/p&gt;&lt;p&gt;രാം ചരൺ നായകനാകുന്ന തെലുങ്ക് ചിത്രം 'പെദ്ധി' ജൂൺ നാലിന് തിയേറ്ററുകളിലേക്ക് എത്തും. നസ്&zwj;ലിൻ നായകനായെത്തുന്ന അഭിനവ് സുന്ദർ നായക് ചിത്രം 'മോളിവുഡ് ടൈംസി'ന്&zwj;റെ റിലീസ് ജൂൺ 5-നാണ്. ജയറാമും ഉര്&zwj;വശിയും ഏറെ നാളുകള്&zwj;ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രത്തിന്&zwj;റെ റിലീസും ജൂൺ 5-നാണ്. ആര്യ നായകനായെത്തുന്ന 'അനന്തൻ കാട്' എന്ന ചിത്രത്തിന്&zwj;റെ റിലീസ് ജൂൺ 25-നാണ്. 'വരവ്' എന്ന ഷാജി കൈലാസ് - ജോജു ജോര്&zwj;ജ്ജ് ചിത്രവും ജൂണിൽ റിലീസിന് എത്തുന്നുണ്ട്. ഇംഗ്ലീഷ് ചിത്രം സ്കെയറി മൂവിയും ജൂൺ 5-ന് തിയേറ്ററുകളിൽ റിലീസിന് എത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' സിനിമയ്ക്ക് ശേഷം ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ 'അനന്തൻ കാട്' എന്ന ചിത്രത്തിൽ തമിഴ് നടൻ ആര്യയാണ് നായകൻ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ഈ ചിത്രത്തിൽ എത്തുന്നത്.&lt;/p&gt;&lt;p&gt;വൻവിജയമായി മാറിയ &lsquo;മാർക്ക് ആന്&zwj;റണി&rsquo;ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.&lt;/p&gt;&lt;p&gt;ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്&zwnj; മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/june-2026-film-release-articleshow-eqnd86w"/>
        </item>
        <item>
            <title><![CDATA[അപ്പയുടെ കഥ സിനിമയാക്കാൻ ആഗ്രഹമെന്ന് ചാണ്ടി ഉമ്മൻ, നായകനായി മനസിലുള്ളത് ഒരാൾ മാത്രം; തുറന്ന് പറഞ്ഞ് പുതുപ്പള്ളി എംഎൽഎ]]></title>
            <link>https://www.asianetnews.com/entertainment-news/chandy-oommen-wants-to-make-oommen-chandy-biopic-movie-only-one-person-in-mind-for-the-lead-role-articleshow-h5ec46g</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/chandy-oommen-wants-to-make-oommen-chandy-biopic-movie-only-one-person-in-mind-for-the-lead-role-articleshow-h5ec46g</guid>
            <pubDate>Wed, 03 Jun 2026 08:14:14 +0530</pubDate>
            <description><![CDATA[മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി ഒരു ബയോപിക് നിർമ്മിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. 'ഉമ്മൻ ചാണ്ടി' എന്ന് പേരിടാൻ ആഗ്രഹിക്കുന്ന സിനിമയിൽ, അച്ഛന്റെ കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നും അദ്ദേഹം നാദിർഷായുടെ യൂട്യൂബ് പരിപാടിയിൽ പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmdmqbesntbvpx4h5223d6zk,imgname-oommen-chandy-1774279437785.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി ബയോപിക് സിനിമ ഒരുക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നടനും സംവിധായകനും മിമിക്രി കലാകാരനുമായ നാദിർഷാ അവതരിപ്പിക്കുന്ന &lsquo;നാദിർ ഷോ&rsquo; യൂട്യൂബ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ചാണ്ടി ഉമ്മൻ തന്&zwj;റെ ആഗ്രഹം പങ്കുവെച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;അഭിനയരംഗത്തേക്ക് കടക്കുന്നതിനേക്കാൾ സിനിമ നിർമ്മിക്കാനുള്ള താൽപര്യമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. &lsquo;അച്ഛന്റെ പേരിലുള്ള ഒരു സിനിമയാണ് എന്റെ സ്വപ്നം. ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് ഒരുക്കണം. &lsquo;ഉമ്മൻ ചാണ്ടി&rsquo; എന്ന പേരിൽ തന്നെ സിനിമ പുറത്തിറക്കാനാണ് ആഗ്രഹം. അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നാണ് എന്&zwj;റെ വിശ്വാസം. ആ സിനിമ യാഥാർഥ്യമാക്കണമെന്നാണ് ആഗ്രഹം,&rsquo; ചാണ്ടി ഉമ്മൻ പറഞ്ഞു.&lt;/p&gt;&lt;p&gt;ചാണ്ടി ഉമ്മന്&zwj;റെ ഈ പരാമർശം സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിലും ശ്രദ്ധനേടിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ ജനകീയ നേതാവെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമോയെന്ന ചർച്ചകൾക്കും ഇതോടെ തുടക്കമായിരിക്കുകയാണ്. നേരത്തെ, നിവിന്&zwj; പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്&zwj; സംവിധാനം ചെയ്ത പ്രതിച്ഛായ എന്ന സിനിമയിൽ പലയിടത്തും ഉമ്മൻചാണ്ടിയെ അനുസ്മരിപ്പിക്കുന്നതായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു.&lt;/p&gt;&lt;p&gt;ഐക്യ ജനാധിപത്യ മുന്നണിയെ അനുസ്മരിപ്പിക്കുന്ന സര്&zwj;ക്കാരിന്&zwj;റെ അവസാന ഘട്ടം. പാര്&zwj;ട്ടിയുടെ ജനകീയ മുഖമായ കെ എം വര്&zwj;ഗീസ് മുഖ്യമന്ത്രി. രാഷ്ട്രീയ പ്രതിസന്ധികളെ അസാമാന്യ മെയ്&zwj;വഴക്കത്തോടെ മറികടക്കാറുള്ള വര്&zwj;ഗീസിന് മുന്നിലേക്ക് പക്ഷേ ഒരു ഗുരുതര ആരോപണം വന്നെത്തുകയാണ്. അത് അയാളെ അക്ഷരാര്&zwj;ഥത്തില്&zwj; തളര്&zwj;ത്തിക്കളയുന്നു. പ്രതിപക്ഷം ആഞ്ഞടിക്കാന്&zwj; തുടങ്ങുമ്പോഴേക്കും മുഖ്യമന്ത്രി കസേരയില്&zwj; ഇരിക്കാനുള്ള നിയോഗം അയാളുടെ ഇളയ മകന്&zwj; ജോണിലേക്ക് എത്തുന്നു. അച്ഛന്&zwj;റെയും തന്&zwj;റെ കുടുംബത്തിന്&zwj;റെയും നിരപരാധിത്വം പൊതുജനസമക്ഷം തെളിയിക്കേണ്ടത് പിന്നെ ജോണിന്&zwj;റെ ഉത്തരവാദിത്തം ആവുകയാണ്. പ്രതിച്ഛായയുടെ കഥ മുന്നോട്ട് പോയത് ഇങ്ങനെയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/chandy-oommen-wants-to-make-oommen-chandy-biopic-movie-only-one-person-in-mind-for-the-lead-role-articleshow-h5ec46g"/>
        </item>
        <item>
            <title><![CDATA['മനസ്സ് അസ്വസ്ഥമാകുന്നു, ഭയം തോന്നുന്നു'; ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ കെഎസ് ചിത്ര]]></title>
            <link>https://www.asianetnews.com/entertainment-news/singer-ks-chithra-emotional-note-about-nedumangad-child-death-case-says-such-cruel-incidents-not-happen-again-articleshow-pun8891</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/singer-ks-chithra-emotional-note-about-nedumangad-child-death-case-says-such-cruel-incidents-not-happen-again-articleshow-pun8891</guid>
            <pubDate>Wed, 03 Jun 2026 07:52:03 +0530</pubDate>
            <description><![CDATA[&lt;p&gt;നെടുമങ്ങാട്ട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവം കേരളത്തിൽ വ്യാപകമായ ഞെട്ടലും രോഷവും സൃഷ്ടിച്ചു. ഗായിക കെ.എസ്. ചിത്രയടക്കമുള്ളവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പറയുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5mk7agaaw4t4czwb9g65m0,imgname-befunky-collage--7--1780453317968.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കേ&lt;/strong&gt;രളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവമാണ് നെടുമങ്ങട്ടെ ഒന്നര വയസുള്ള ആൺകുഞ്ഞിന്റെ കൊലപാതകം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം 91 മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായത്. സംഭവത്തിൽ രോക്ഷം പ്രകടിപ്പിച്ച് നിരവധി പേരാണ് ഓരോ ദിവസവും രം​ഗത്ത് എത്തുന്നത്. പ്രത്യേകിച്ച് അമ്മമാർ. കുറ്റവാളികൾക്ക് തക്കതായ ശിക്ഷകൽ തന്നെ ലഭിക്കണമെന്നും ഇവർ ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിന്റെ വേദ​ന പങ്കുവച്ചിരിക്കുകയാണ് കെ എസ് ചിത്ര.&lt;/p&gt;&lt;p&gt;മനസ്സ് അസ്വസ്ഥമാക്കുന്നുവെന്നും ഭയം തോന്നുന്നുവെന്നും പറഞ്ഞ ചിത്ര, ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവതിരിക്കട്ടെയെന്നും പറഞ്ഞു. മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ എന്നും കെ എസ് ചിത്ര പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ചിത്രയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;'കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അർഷിദ് മോൻ്റെ വിയോഗ വാർത്ത ഉള്ളുലയ്ക്കുന്നു. മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു. ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവതിരിക്കട്ടെ, മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാർത്ഥനകൾ മാത്രം!', എന്നായിരുന്നു കെഎസ് ചിത്രയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്.&lt;/p&gt;&lt;p&gt;'ഓർക്കുംന്തോറും ചങ്ക് പെടയുന്നു. ഇതുപോലെ എന്നല്ല. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവർ സമൂഹത്തിൽ ഉണ്ടെങ്കിൽ ജനകീയ കോടതി അവർക്കുള്ള ശിക്ഷ നടപ്പാക്കണം. എല്ലാവരും ജാഗരൂകരാക്കുക', എന്നാണ് ഒരാൾ കമന്റിൽ കുറിക്കുന്നത്. 'കുട്ടിയുടെ ഈ മുഖം മായുന്നില്ല മനസ്സിൽ നിന്ന്. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാക്കാനുള്ള പ്രായം ആ പിഞ്ചോമനക്കില്ല. കരയാൻ അല്ലേ അതിനറിയൂ. എങ്ങനെ ആണോ ഇവനൊക്കെ ഇത് തോന്നുന്നത്. മനുഷ്യത്വം എന്ന വാക്കിനർത്ഥം ഇവനൊക്കെ മറക്കുന്നു', എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള നിരവധി കമന്റുകൾ ചിത്രയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/singer-ks-chithra-emotional-note-about-nedumangad-child-death-case-says-such-cruel-incidents-not-happen-again-articleshow-pun8891"/>
        </item>
        <item>
            <title><![CDATA[റിലീസിന് കേരളത്തിൽ ഓടിയത് 150 ദിവസം !  അല്ലു അര്‍ജുന്‍റെ ആ പടം വീണ്ടും തിയറ്ററിലേക്ക്]]></title>
            <link>https://www.asianetnews.com/entertainment-news/allu-arjun-movie-happy-re-release-on-june-12th-2026-articleshow-qvrxsc2</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/allu-arjun-movie-happy-re-release-on-june-12th-2026-articleshow-qvrxsc2</guid>
            <pubDate>Tue, 02 Jun 2026 22:51:27 +0530</pubDate>
            <description><![CDATA[&lt;p&gt;അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. കേരളത്തിൽ വൻവിജയം നേടിയ സിനിമയുടെ മലയാളം പതിപ്പ് 20 വർഷത്തിന് ശേഷം ജൂൺ 12-ന് 4കെ അൾട്രാ ഇംപാക്റ്റിൽ റീ-റിലീസ് ചെയ്യും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knyv9gz9v07xves4j9h7d9vn,imgname-fotojet--5--1775930491881.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്&zwj;ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് &quot;ഹാപ്പി&quot;. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ 12ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.&lt;/p&gt;&lt;p&gt;ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്&zwnj;സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്.&lt;/p&gt;&lt;p&gt;അതേസമയം, ആറ്റ്ലി ചിത്രത്തിലാണ് അല്ലു അര്&zwj;ജുന്&zwj; ഇപ്പോള്&zwj; അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അല്ലുവിന്&zwj;റെ കരിയറിലെ 22-ാം ചിത്രമാണ് ഇത്. ഷാരൂഖ് ഖാനെ നായകനാക്കി വന്&zwj; വിജയം നേടിയ ജവാന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്&zwj; ദീപിക പദുകോണ്&zwj;, രശ്മിക മന്ദാന, ജാന്&zwj;വി കപൂര്&zwj;, മൃണാള്&zwj; താക്കൂര്&zwj; എന്നിവരും പ്രധാന വേഷങ്ങളില്&zwj; എത്തുന്നു. ലോകേഷ് കനകരാജിന്&zwj;റെ ചിത്രവും അണിയറയില്&zwj; ഒരുങ്ങുന്നുണ്ട്. ലോകേഷിന്&zwj;റെ മറ്റ് ചിത്രങ്ങളെപ്പോലെതന്നെ ആക്ഷനും സ്റ്റൈലിനും പ്രാധാന്യമുള്ള ചിത്രത്തിന്&zwj;റെ ബജറ്റ് 500 കോടിയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/allu-arjun-movie-happy-re-release-on-june-12th-2026-articleshow-qvrxsc2"/>
        </item>
        <item>
            <title><![CDATA['പൃഥ്വിരാജിന് ലൂസിഫര്‍, ഉണ്ണി മുകുന്ദന് വെള്ളത്തില്‍ ഇറങ്ങാനുള്ള ബുദ്ധിമുട്ട്'; ആ ചിത്രം നടക്കാതെപോയതിനെക്കുറിച്ച് സംവിധായകന്‍]]></title>
            <link>https://www.asianetnews.com/entertainment-news/i-approached-prithviraj-and-unni-mukundan-director-anil-gopinath-reveals-why-his-movie-project-did-not-materialise-articleshow-9027zh2</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/i-approached-prithviraj-and-unni-mukundan-director-anil-gopinath-reveals-why-his-movie-project-did-not-materialise-articleshow-9027zh2</guid>
            <pubDate>Tue, 02 Jun 2026 15:59:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഛായാഗ്രാഹകനും സംവിധായകനുമായ അനിൽ ഗോപിനാഥ് തൻ്റെ 'തൊമ്മൻകുത്ത്' എന്ന നടക്കാതെ പോയ സിനിമയെക്കുറിച്ച് വെളിപ്പെടുത്തുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt3xvj29r132gdpt4n2jqkdk,imgname-fotojet--77--1780395919433.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിനിമയ്ക്ക് പിറകിലെ സംവിധായകരുടെ പ്രയത്നം പലപ്പോഴും പ്രേക്ഷകര്&zwj; അറിയാറില്ല. താരങ്ങളെപ്പോലെ വലിയ പ്രതിഫലം വാങ്ങുന്ന, ഉയര്&zwj;ന്ന ജീവിത നിലവാരത്തില്&zwj; ജീവിക്കുന്ന ആളുകളാണ് സാധാരണക്കാരെ സംബന്ധിച്ച് സംവിധായകര്&zwj;. എന്നാല്&zwj; ഒരു സിനിമ സ്ക്രീനില്&zwj; എത്തിക്കുന്നതിന് അവര്&zwj; എടുക്കുന്ന പ്രയത്നം വളരെ വലുതാണ്. ബിഗ് സ്ക്രീനില്&zwj; എത്തുന്ന ചിത്രങ്ങള്&zwj; മാത്രമാണ് നാം അറിയുന്നത്. വര്&zwj;ഷങ്ങളുടെ പ്രയത്നത്തിന് ശേഷവും നടക്കാതെ പോകുന്ന നിരവധി പ്രോജക്റ്റുകളുടെ കഥ ഓരോ സംവിധായകനും പറയാനുണ്ടാവും. ഇപ്പോഴിതാ ഇനിയും സിനിമ ആയിട്ടില്ലാത്ത, അത്തരത്തിലൊരു ശ്രമത്തെക്കുറിച്ച് പറയുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ അനില്&zwj; ഗോപിനാഥ്.&lt;/p&gt;&lt;p&gt;തൊമ്മന്&zwj;കുത്ത് എന്ന പേരിലുള്ള സിനിമയില്&zwj; പൃഥ്വിരാജിനെയാണ് നായകനായി ആദ്യം മനസില്&zwj; കണ്ടിരുന്നതെന്ന് അനില്&zwj; ഗോപിനാഥ് പറയുന്നു. &ldquo;ഒരു 25 ശതമാനം പൃഥ്വിരാജ് ഓകെ ആയിരുന്നു. പലതവണ അദ്ദേഹവുമായി കഥ ചര്&zwj;ച്ച ചെയ്തു. എനിക്ക് പ്രതീക്ഷയായി. അങ്ങനെ തിരക്കഥാ രചന പൂര്&zwj;ത്തിയാക്കി. പക്ഷേ അപ്പോഴത്തേക്ക് പൃഥ്വിരാജിന് ബ്ലെസിയുടെ ആടുജീവിതം കയറിവന്നു. അതിനുവേണ്ടി ശരീരം തയ്യാറാക്കാന്&zwj; രണ്ട് വര്&zwj;ഷം വേണ്ടിവരുമെന്ന് പറഞ്ഞു. പക്ഷേ ലൂസിഫര്&zwj; വന്നപ്പോള്&zwj; ആടുജീവിതവും പൃഥ്വി ചവുട്ടി&rdquo;. പക്ഷേ ലൂസിഫറിന്&zwj;റെ സെറ്റില്&zwj; വച്ച് മോഹന്&zwj;ലാല്&zwj; ആണ് തന്&zwj;റെ സിനിമയുടെ ടൈറ്റില്&zwj; ലോഞ്ച് ചെയ്തതെന്നും അനില്&zwj; ഗോപിനാഥ് പറയുന്നു.&lt;/p&gt;&lt;p&gt;&ldquo;പിന്നെ ആര് ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് ഉണ്ണി മുകുന്ദന്&zwj;റെ കാര്യം ഓര്&zwj;ത്തത്. കഥ പറഞ്ഞപ്പോള്&zwj; ഉണ്ണി മുകുന്ദന് ഇഷ്ടപ്പെട്ടു. പക്ഷേ വെള്ളത്തില്&zwj; ഇറങ്ങാന്&zwj; ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളത്തിനകത്താണ് ഈ സിനിമ നടക്കുന്നത്. അണ്ടര്&zwj; വാട്ടര്&zwj; ആണ്. പണ്ട് മമ്മൂട്ടി നായകനായ ഒരു ചിത്രത്തിന്&zwj;റെ ഷൂട്ടിനിടെ വെള്ളത്തില്&zwj; പെട്ടുപോയ കാര്യമൊക്കെ അദ്ദേഹം പറഞ്ഞു. അഡ്വാന്&zwj;സും കൊണ്ടാണ് പോയത്. പക്ഷേ ഉണ്ണി അത് വാങ്ങിയില്ല&rdquo;. പിന്നീട് സമുദ്രക്കനിയുമായി ഈ പ്രോജക്റ്റ് സംസാരിച്ചിരുന്നുവെന്നും എന്നാല്&zwj; പേട്ട അടക്കമുള്ള അദ്ദേഹത്തിന്&zwj;റെ കമ്മിറ്റ്മെന്&zwj;റുകള്&zwj; കാരണം യാഥാര്&zwj;ഥ്യമായില്ലെന്നും അനില്&zwj; ഗോപിനാഥ് പറയുന്നു. മലയാളം, തമിഴ്, സിംഹള ഭാഷകളിലായി ഈ ചിത്രം ചെയ്യാന്&zwj; പിന്നീട് ഒരു ടീം തന്നെ സമീപിച്ചിരുന്നുവെന്നും ചര്&zwj;ച്ചകള്&zwj; പൂര്&zwj;ത്തിയായതിന് പിന്നാലെയാണ് കൊവിഡ് ലോക്ക്ഡൗണ്&zwj; വന്നതെന്നും അനില്&zwj; ഗോപിനാഥ് പറയുന്നു. മാസ്റ്റര്&zwj; ബിന്&zwj; യുട്യൂബ് ചാനലിന് നല്&zwj;കിയ അഭിമുഖത്തിലാണ് അനില്&zwj; ഗോപിനാഥ് ഇക്കാര്യങ്ങള്&zwj; പറയുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/i-approached-prithviraj-and-unni-mukundan-director-anil-gopinath-reveals-why-his-movie-project-did-not-materialise-articleshow-9027zh2"/>
        </item>
        <item>
            <title><![CDATA['അമ്മയെന്ന് അവളെ വിളിക്കാനാവില്ല..', നെടുമങ്ങാട്ടെ ക്രൂരതയിൽ രേണു സുധി; പിന്നാലെ വൻ വിമർശനം !]]></title>
            <link>https://www.asianetnews.com/entertainment-news/renu-sudhi-got-criticism-after-shares-video-about-nedumangad-child-death-case-articleshow-y6x8v0z</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/renu-sudhi-got-criticism-after-shares-video-about-nedumangad-child-death-case-articleshow-y6x8v0z</guid>
            <pubDate>Tue, 02 Jun 2026 20:01:53 +0530</pubDate>
            <description><![CDATA[&lt;p&gt;നെടുമങ്ങാട്ട് ഒന്നരവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രേണു സുധി. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, ഇത് പറയാൻ രേണുവിന് യോഗ്യതയില്ലെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ അവർക്കെതിരെ വിമർശനം ഉയർന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt4bysftq8s1hyggrf1m723c,imgname-befunky-collage--3--1780410705401.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കേ&lt;/strong&gt;രള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകളാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന ആവശ്യവുമായി സിനിമാ-രാഷ്ട്രീയ രം​ഗത്തുള്ളവരും മറ്റ് സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം രം​ഗത്ത് എത്തുന്നുണ്ട്. പ്രത്യേകിച്ച് അമ്മമാർ. കുഞ്ഞിന്റെ മരണം തനിക്ക് സഹിക്കാനാവുന്നതിനും അപ്പുറമാണെന്ന് പറയുകയാണ് രേണു സുധി ഇപ്പോൾ.&lt;/p&gt;&lt;p&gt;&quot;ഞാന്&zwj; രാവിലെ ആണ് ഒരു വാര്&zwj;ത്ത അറിയുന്നത്. സ്വന്തം കുഞ്ഞിനെ ഒരമ്മ.. അമ്മയെന്ന് അവളെ വിളിക്കാന്&zwj; പറ്റില്ല. ഒരു സ്ത്രീയും രണ്ടാം ഭര്&zwj;ത്താവും ചേര്&zwj;ന്ന് കൊന്നെന്നുള്ള വാര്&zwj;ത്ത. ഇവര്&zwj;ക്കൊക്കെ ഇതിന് എങ്ങനെ തോന്നുന്നു. ആ കുഞ്ഞിന്&zwj;റെ വീഡിയോ ഞാന്&zwj; കണ്ടു. വാവയുടെ രണ്ട് കയ്യും ഒടിഞ്ഞിട്ട്.. എന്ത് വേദന തിന്നായിരിക്കും ആ കുഞ്ഞ് മരിച്ചത്. കുഞ്ഞിന്&zwj;റെ ആത്മാവിന് നിത്യശാന്തി കൊടുക്കണേ എന്ന പ്രാര്&zwj;ത്ഥന മാത്രമെ ഉള്ളൂ. ഈ ക്രൂരകൃത്യം ചെയ്ത അവള്&zwj;ക്കും അവനും ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടട്ടെ. ദൈവത്തിന്&zwj;റെ കോടതിയില്&zwj; ഇവരെ എന്തായാലും വെറുതെ വിടത്തില്ല. അതെന്ത് വേദന എടുത്തായിരിക്കും മരിച്ചത്. എനിക്ക് സഹിക്കുന്നില്ല. എന്&zwj;റെ ദൈവമേ.. ഇങ്ങനെ ഒരു ക്രൂരത ആര്&zwj;ക്കും വരാതിരിക്കട്ടെ&quot;, എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.&lt;/p&gt;&lt;p&gt;രേണുവിന്റെ വീഡിയോയ്ക്ക് പിന്നാലെ ശക്തമായ വിമർശനം ഉയരുകയാണ്. രേണു സുധിക്കെതിരെയാണ് വിമർശനം. &quot;സ്വന്തം മക്കളേ നോക്കാത്ത രേണുവിന് ഇത് പറയാനുള്ള യോ​ഗ്യതയില്ലെ&quot;ന്നാണ് വിമർശകർ പറയുന്നത്. രേണുവിന്റെ വീഡിയോ അഭിനയമാണെന്നും വളരെ മോശമായ വാക്കുകളിലും രേണുവിനെതിരെ വിമർശന കമന്റുകൾ വരുന്നുണ്ട്. കിച്ചുവിനെ കുറിച്ചും ചിലര്&zwj; കമന്&zwj;റ് ചെയ്യുന്നുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/renu-sudhi-got-criticism-after-shares-video-about-nedumangad-child-death-case-articleshow-y6x8v0z"/>
        </item>
        <item>
            <title><![CDATA[തുടക്കം ഹിന്ദിയിൽ, പതിയെ സംസ്കൃതത്തിലേക്ക്, വൻ പ്രസം​ഗവും; കയ്യടി വാങ്ങിക്കൂട്ടി നടൻ വിദ്യുത് ജംവാൾ]]></title>
            <link>https://www.asianetnews.com/entertainment-news/actor-vidyut-jammwal-stuns-audience-with-fluent-sanskrit-speech-at-yogatsav-goes-viral-in-social-media-articleshow-bvgeqxu</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-vidyut-jammwal-stuns-audience-with-fluent-sanskrit-speech-at-yogatsav-goes-viral-in-social-media-articleshow-bvgeqxu</guid>
            <pubDate>Tue, 02 Jun 2026 19:10:03 +0530</pubDate>
            <description><![CDATA[&lt;p&gt;യോഗാത്സവ് പരിപാടിയിൽ നടൻ വിദ്യുത് ജംവാൾ സംസ്കൃതത്തിൽ പ്രസംഗിച്ച് ശ്രദ്ധ നേടി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ, ഒഴുക്കോടെ സംസ്കൃതം പറഞ്ഞത് സദസ്സിനെ അത്ഭുതപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt48fnym1pnt1db0aeg3hd44,imgname-befunky-collage--2--1780407064532.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തു&lt;/strong&gt;ടക്കത്തിൽ ലുക്ക് കൊണ്ട് പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് വിദ്യുത് ജംവാൾ. തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് വില്ലൻ വേഷങ്ങളിൽ തിളങ്ങി. ശേഷം കമാൻഡോ എന്ന ചിത്രത്തിലൂടെ നായകനായും തുടക്കം കുറിച്ച വിദ്യുത് ജംവാൾ ബില്ല 2, അഞ്ജാൻ, തുപ്പാക്കി തുടങ്ങി സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്കിടയിലും ശ്രദ്ധപിടിച്ചു പറ്റി. ലുക്കിലും ഫിറ്റ്നസിലും ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വിദ്യുത് ഒരു ആയോധന കലാകാരൻ കൂടിയാണ്. ബോളിവുഡിലെ കരുത്തുള്ള ആക്ഷൻ ഹീറോ എന്ന ലേബലടക്കം സ്വന്തമാക്കിയ വിദ്യുതിന്റെ ഒരു വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്.&lt;/p&gt;&lt;p&gt;യോഗാത്സവ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യുത് ജംവാൾ. യോഗത്തെ അഭിസംബോധന ചെയ്ത വിദ്യുത്, യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഹിന്ദിയിൽ ആയിരുന്നു തുടങ്ങിയതെങ്കിലും പതിയെ അദ്ദേഹം സംസ്കൃതത്തിൽ സംസാരിക്കാൻ തുടങ്ങി. വളരെ ഒഴുക്കോടും കൃത്യമായും വിദ്യുത് സംസ്കൃതം പറഞ്ഞത് സദസിലിരുന്ന പ്രമുഖരെയും കാണികളേയും ഒരുപോലെ അമ്പരപ്പിക്കുകയും ചെയ്തു. നിറഞ്ഞ കയ്യടിയോടെ ആണ് അവർ പ്രസം​ഗത്തെ സ്വീകരിച്ചതും. പരിപാടിയുടെ പ്രധാന ഹൈലൈറ്റായും നടന്റെ പ്രസം​ഗം മാറി.&lt;/p&gt;&lt;p&gt;പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിദ്യുത് ജംവാളിന് എങ്ങും പ്രശംസാപ്രവാഹമാണ്. സ്വന്തം ഭാഷ പോലും ചിലരിൽ വിരളമായിരിക്കുന്ന ഈ കാലത്ത്, സംസ്&zwnj;കൃതം ഉപയോഗിച്ച് വിദ്യുത് ആശയവിനിമയം നടത്തിയതിനെയാണ് ഏവരും പ്രശംസിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള ആദരവാണ് ഇതിൽ നിന്നും പ്രകടമാകുന്നതെന്നും കമന്റ് ബോക്സുകളിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നു.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by The Trending India  (@thetrendingindian)&lt;/p&gt;&lt;p&gt;ഏതാനും നാളുകള്&zwj;ക്ക് മുന്&zwj;പ് പൂർണ്ണനഗ്നനായി മരത്തിൽ വലിഞ്ഞുകയറുകയും മഞ്ഞിൽ കിടക്കുകയും ചെയ്യുന്നൊരു വീഡിയോ വിദ്യുത് പങ്കിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. കളരിപയറ്റ് അഭ്യാസത്തിന്&zwj;റെ ഭാഗമായാണ് ഇങ്ങനെ ചെയ്​തതെന്നും വര്&zwj;ഷത്തിലൊരിക്കല്&zwj; താന്&zwj; ഇത് ചെയ്യാറുണ്ടെന്നുമായിരുന്നു നടൻ അന്ന് പറഞ്ഞത്. ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നുവെന്നും വിദ്യുത് ജംവാള്&zwj; പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-vidyut-jammwal-stuns-audience-with-fluent-sanskrit-speech-at-yogatsav-goes-viral-in-social-media-articleshow-bvgeqxu"/>
        </item>
        <item>
            <title><![CDATA['തമ്പ്രാൻ ശിവൻകുട്ടി', ഇഷ്ടമുള്ളത് എടുത്തോട്ടെന്ന് ചിന്തിച്ചാകും എംഎല്‍എ അത് ചെയ്തത്'; വി മുരളീധരനെ പിന്തുണച്ച് അഖിൽ മാരാർ]]></title>
            <link>https://www.asianetnews.com/entertainment-news/akhil-marar-support-mla-v-muraleedharan-for-he-scatters-sweets-on-table-for-tribal-school-kids-controversy-articleshow-gncg8iw</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/akhil-marar-support-mla-v-muraleedharan-for-he-scatters-sweets-on-table-for-tribal-school-kids-controversy-articleshow-gncg8iw</guid>
            <pubDate>Tue, 02 Jun 2026 16:42:47 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയരുകയാണ്. തതവസരത്തില്&zwj; പിന്തുണയുമായി അഖില്&zwj; മാരാര്&zwj; രംഗത്ത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt402961xqxm1fwkw0na3n8w,imgname-befunky-collage-1780398236865.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക&lt;/strong&gt;ട്ടേല ട്രൈബല്&zwj; റസിഡന്&zwj;ഷ്യല്&zwj; സ്കൂളിൽ വി മുരളീധരൻ എംഎൽഎ വിദ്യാർത്ഥികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ ഡെസ്കിൽ വിതറിയിട്ടതിൽ വിമർശനം ശക്തമാകുകയാണ്. സോഷ്യൽ മീഡിയയിൽ എങ്ങും മുരളീധരന്റെ പ്രവർത്തിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും വിഷയത്തിലെ അഭിപ്രായങ്ങളും നിറയുന്നുണ്ട്. തതവസരത്തിൽ വി മുരളീധരന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ.&lt;/p&gt;&lt;p&gt;ഒരു മിഠായിക്ക് പകരം കുട്ടികൾക്ക് ഇഷ്ടമുള്ളത് എടുത്തോട്ടെയെന്ന് ചിന്തിച്ചാകും മുരളീധരൻ അങ്ങനെ ചെയ്തതെന്നാണ് അഖിൽ മാരാർ പറയുന്നത്. ഒപ്പം വിഷയത്തിൽ മുൻവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുരളീധരന് എതിരെ രം​ഗത്ത് എത്തിയതിനെതിരെയും അഖിൽ വിമർശനം ഉയർത്തി. 'തമ്പ്രാൻ ശിവൻ കുട്ടി', എന്ന് വിശേഷിപ്പിച്ചായിരുന്നു വിമർശനം.&lt;/p&gt;&lt;p&gt;&quot;വി മുരളീധരൻ എംഎൽഎ കൊച്ചു കുട്ടികൾക്ക് മിഠായി ഡെസ്കിൽ വിതറി ഇട്ട് കൊടുത്തത് ഹീനമായ പ്രവർത്തി എന്ന് മുൻ വിദ്യ ആഭാസ മന്ത്രി ശിവൻ കുട്ടി പറഞ്ഞു. പകരം അദ്ദേഹത്തിന്റെ പാർട്ടി ചെയ്തത് പോലെ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകനെ വെട്ടി കൊല്ലുന്ന പോലെയുള്ള പ്രവർത്തി ചെയ്താൽ അവരുടെ ഭാവിക്ക് ഏറെ ഗുണം ഉണ്ടായാനെ എന്നും അദ്ദേഹം മനസ്സിൽ കുറിച്ചു. NB : ഒരു മിഠായി കൊടുക്കുന്നതിനു പകരം അവർക്ക് ഇഷ്ടമുള്ളത്ര എടുത്തോട്ടെ എന്ന് ചിന്തിചാകും അദ്ദേഹം അത് ചെയ്തത്. ആ വിഷയത്തിൽ പോലും സവർണ്ണ ആധിപത്യം കൊണ്ട് വന്നേക്കുവാണ് തമ്പ്രാൻ ശിവൻ കുട്ടി&quot;, എന്നായിരുന്നു അഖിൽ മാരാരുടെ വാക്കുകൾ.&lt;/p&gt;&lt;p&gt;&lsquo;ചെയ്ത ആക്ട് തെറ്റാണു ഉദ്ദേശം നിങ്ങളുടെ വ്യാഖ്യാനം അല്ല. ഞാൻ ഒരു മനുഷ്യനെ വിലയിരുത്തുന്നത് അവന്റെ ഉദ്ദേശ ശുദ്ധി കൊണ്ടാണ്. മനസ്സിൽ വെച്ച് പുറമെ പലതും കാണിക്കുന്ന കാപട്യങ്ങൾ എതിർക്കുന്നതും അതുകൊണ്ടാണ്. സാന്റാക്ലോസ് വന്ന് കുട്ടികൾക്ക് മിഠായി എറിഞ്ഞു കൊടുക്കുന്ന വീഡിയോ കണ്ടവർക്ക് അതൊരു മോശം പ്രവർത്തി ആയി തോന്നുമോ. വേദിയിൽ നിന്ന് സദസിലേക്ക് സ്നേഹപൂർവ്വം സമ്മാനങ്ങൾ എറിഞ്ഞു നൽകുന്നത് കണ്ടിട്ടില്ലേ. വിഷം മനസ്സിൽ വെച്ച് നോക്കിയാൽ നമ്മൾ ഓരോരുത്തരും ദിവസേന ചെയ്യുന്ന പലതും കുഴപ്പം പിടിച്ചതാണ്&rsquo;, എന്ന് കമന്&zwj;റ് സെക്ഷനിലും അഖില്&zwj; കുറിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/akhil-marar-support-mla-v-muraleedharan-for-he-scatters-sweets-on-table-for-tribal-school-kids-controversy-articleshow-gncg8iw"/>
        </item>
        <item>
            <title><![CDATA['തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ?'; മറുപടിയുമായി അഖിൽ മാരാർ]]></title>
            <link>https://www.asianetnews.com/entertainment-news/akhil-marar-about-career-articleshow-cq1o5iu</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/akhil-marar-about-career-articleshow-cq1o5iu</guid>
            <pubDate>Tue, 02 Jun 2026 16:34:30 +0530</pubDate>
            <description><![CDATA[&lt;p&gt;മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങൾ ഉണ്ടെന്ന് അഖില്&zwj; മാരാര്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt4027b09k57dvahnam2b3ex,imgname-akhil-marar-about-career-1780398234976.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെരഞ്ഞെടുപ്പിൽ തോറ്റതിനു ശേഷം അനക്കമില്ലല്ലോ എന്ന തരത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് അഖിൽ മാരാർ. ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല താനെന്നും പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിക്കുകയാണ് ചെയ്തതെന്നും അഖിൽ മാരാർ ഫേസ്&zwj;ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.&lt;/p&gt;&lt;p&gt;''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..? കമന്റ് ബോക്സിലെ തെറി വിളികൾ മാറ്റി വെച്ചാൽ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങൾ.. ഞാൻ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല. എനിക്ക് മുന്നിലും നിങ്ങൾക്ക് മുന്നിലും സാധ്യതകളുടെ ഒരായിരം കാഴ്ചകൾ ഉണ്ട്. പലരും അത് കാണുന്നില്ല. കണ്ടെത്തുന്നവർ ജീവിതത്തിൽ വിജയിക്കുന്നു.&lt;/p&gt;&lt;p&gt;ഇടയ്ക്ക് സമയം കിട്ടുമ്പോൾ മാത്രം ട്രേഡ് ചെയ്തിരുന്ന ഞാൻ ഈ യുദ്ധസാഹചര്യത്തിൽ മാർക്കറ്റിൽ സംഭവിക്കുന്ന ഉയർച്ച താഴ്ചകളെ ഉപയോഗിക്കാൻ തീരുമാനിച്ചു. 10 ലക്ഷത്തിനു മുകളിൽ ശമ്പളം കിട്ടുന്ന ജോലി മാറ്റി വെച്ച് മുഴുവൻ സമയ ട്രേഡർ ആയ എന്റെ സുഹൃത്തു ക്യാപ്റ്റൻ ഹരീഷ് കുമാർ എനിക്കൊരു സഹായി ആണ്. ഹരീഷിനെ ട്രെഡിങ് പഠിപ്പിച്ചത് ഞാൻ ആണെങ്കിലും ആളു നിലവിൽ ഇക്കാര്യത്തിൽ പുലിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപയോളം ട്രേഡ് ചെയ്തു പ്രോഫിറ്റ് എടുക്കുക നിസാരമായ ഒന്നല്ല. പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിച്ച എന്റെ കഴിഞ്ഞ ആഴ്ചയിലെ പ്രോഫിറ്റ് ആണ് ഞാൻ ഷെയർ ചെയ്തത്.&lt;/p&gt;&lt;p&gt;ഇത് ഞാൻ പങ്ക് വെച്ചത് നിങ്ങൾ പോയി ട്രേഡ് ചെയ്യാൻ വേണ്ടിയല്ല മറിച്ചു ഞാൻ എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുമ്പോൾ അതിന്റെ അടിയിൽ വല്ല ജോലിക്ക് പോടാ?എന്ന കമന്റ് ഇട്ട് ആശ്വാസം കണ്ടെത്തുന്ന വിഡ്ഢികൾക്ക് വേണ്ടിയാണ് ഈ മറുപടി. ഓഹരി വിപണി ഇടപാടുകൾ ക്ഷമയും മനസ്സിന്റെ നിയന്ത്രണവും ഭാഗ്യവും ഒക്കെ ഒത്തു ചേർന്നതാണ്. സൂക്ഷിച്ചു മുന്നോട്ട് പോകുക. 10 വർഷത്തെ അനുഭവവും പരാജയവും പഠിപ്പിച്ച പഠനങ്ങൾ ആണ് ഞാനും ഹരീഷും ഒക്കെ ലാഭം നേടുന്നതിന്റെ സൂത്രം'', അഖിൽ&zwnj; മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/akhil-marar-about-career-articleshow-cq1o5iu"/>
        </item>
        <item>
            <title><![CDATA['ഞാനെന്റെ ഭാര്യയുടെ കൂടെ കിടന്നതിലും കൂടുതൽ അവന്റെ കൂടെയാ കിടന്നത്'; പിഷാരടിയെ കുറിച്ച് മനംനിറഞ്ഞ് ധർമ്മജൻ]]></title>
            <link>https://www.asianetnews.com/entertainment-news/actor-dharmajan-bolgatty-about-friendship-with-palakkad-mla-ramesh-pisharody-articleshow-stgwf10</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-dharmajan-bolgatty-about-friendship-with-palakkad-mla-ramesh-pisharody-articleshow-stgwf10</guid>
            <pubDate>Tue, 02 Jun 2026 16:11:22 +0530</pubDate>
            <description><![CDATA[&lt;p&gt;പാലക്കാട് നിന്ന് രമേഷ് പിഷാരടി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിൽ സുഹൃത്തായ ധർമ്മജൻ ബോൾഗാട്ടി സന്തോഷം പ്രകടിപ്പിച്ചു. 'എടാ, പോടാ' എന്ന് വിളിക്കാൻ ഒരു എംഎൽഎയെ കിട്ടിയല്ലോ എന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt3yrth7dgq5y6qdan3rxpr7,imgname-befunky-collage--31--1780396878337.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സി&lt;/strong&gt;നിമക​ളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ഏറ്റവും ജനപ്രിയമായ ഹാസ്യ കൂട്ടുകെട്ടാണ് രമേഷ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും. സ്റ്റേജ് ഷോകളിൽ അടക്കം ഇരുവരും ഒന്നിച്ചെത്തി കാണികളെ കുടുകുടെ ചിരിപ്പിക്കുന്നത് നമ്മൾ പലയാവർത്തി കണ്ടതുമാണ്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായ ഇരുവരും സിനിമകളിലും ഒന്നിച്ചെത്തിയിട്ടുണ്ട്. തങ്ങളുടെ സൗഹൃദത്തെ പറ്റി എപ്പോഴും വാചാലാകാരുള്ള ധർമജനും പിഷാരടിയും രാഷ്ട്രീയത്തിലും ഒരേ പാർട്ടി അനുഭാവികളുമാണ്.&lt;/p&gt;&lt;p&gt;ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് എംഎൽഎ ആയി രമേഷ് പിഷാരടി അധികാരത്തിലേറിയ സന്തോഷത്തിലാണ് ധർമജൻ ഇപ്പോൾ. എടാ, പോടാന്ന് വിളിക്കാനായി ഒരു എംഎൽഎയെ ലഭിച്ചല്ലോ എന്നാണ് ധർമജൻ പറയുന്നത്. നടൻ ബിബിൻ ജോർജിന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു പിഷാരടിയെ കുറിച്ച് ധർമജൻ വാചാലനായത്.&lt;/p&gt;&lt;p&gt;&quot;ഞങ്ങളില്&zwj; ആദ്യമായിട്ട് നിയമസഭയിലേക്ക് മത്സരിച്ചത് ഞാനാണ്. പക്ഷേ എംഎല്&zwj;എ ആയത് പിഷാരടി ആണെന്നെ ഉള്ളൂ. നമുക്ക് എടാ പോടാന്ന് വിളിക്കാന്&zwj; ഒരു എംഎല്&zwj;എയെ കിട്ടിയല്ലോ. അതൊക്കെ വലിയ കാര്യം തന്നെയാണ്. ഞാനെപ്പോഴും പറയാറുണ്ട്. ഞാനെന്&zwj;റെ ഭാര്യയുടെ കൂടെ കിടക്കുന്നതിനെക്കാളും കൂടുതലും അവന്&zwj;റെ കൂടെയാണ് കിടന്നിട്ടുള്ളത്&quot;, എന്നായിരുന്നു ധർമജന്റെ വാക്കുകൾ.&lt;/p&gt;&lt;p&gt;പിഷാരടി തെരഞ്ഞെടുപ്പിന് നിൽക്കുന്നുവെന്ന് അറിഞ്ഞത് മുതൽ എല്ലാ പിന്തുണയും നൽകി ധർമജനും ഒപ്പമുണ്ടായിരുന്നു. സിനിമ ബന്ധം വെച്ച് എനിക്ക് വോട്ട് വേണ്ടെന്നാണ് രമേഷ് പിഷാരടി പറഞ്ഞതെന്നും, നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ എന്നായിരുന്നു ധർമജൻ, പ്രചരണ വേളയില്&zwj; ആശംസ അറിയിച്ച് കുറിച്ചിരുന്നത്. പിഷാരടി വിജയിച്ച് കയറിയപ്പോൾ &quot;തൂക്കി&quot; എന്നായിരുന്നു ധർമജൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം പണ്ടത്തെ തങ്ങളുടെ ഫോട്ടോകളടക്കം ധർമജൻ പങ്കുവച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-dharmajan-bolgatty-about-friendship-with-palakkad-mla-ramesh-pisharody-articleshow-stgwf10"/>
        </item>
        <item>
            <title><![CDATA[ഷെയ്ൻ നിഗത്തിന്റെ ദൃഢം ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/entertainment-news/shane-nigam-starrer-dridam-ott-streaming-update-articleshow-810eskn</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/shane-nigam-starrer-dridam-ott-streaming-update-articleshow-810eskn</guid>
            <pubDate>Tue, 02 Jun 2026 14:10:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഷെയ്&zwj;ൻ നിഗം നായകനായ ദൃഢത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt3qrw4n5kfx9jc7rcnq9nff,imgname-shane-nigam-starrer-dridam-ott-streaming-update-1780389539989.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഷെയ്ൻ നിഗം നായകനായി വന്ന് ചിത്രമാണ് ദൃഢം. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്&zwj;ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്&zwj;ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മാര്&zwj;ട്ടിൻ ജോസഫാണ് സംവിധാനം നിര്&zwj;വഹിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിലേക്ക് ജിയോ ഹോട്&zwj;സ്റ്റാറിലൂടെ ജൂണ്&zwj; 12ന് എത്തുമെന്നാണ് പുതിയ റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;p&gt;ഏറേ ആഗ്രഹത്തോടെ, അതിലേറെ ആത്മവിശ്വാസത്തോടെ നാട്ടിന്&zwj;പുറത്തെ പൊലീസ് സ്റ്റേഷനില്&zwj; വിജയ് രാധാകൃഷ്&zwj;ണന്&zwj; ചാര്&zwj;ജെടുക്കുന്നതും തുടർന്ന് ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന ചില പ്രശ്&zwj;നങ്ങളുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. കൊറോണ പേപ്പേഴ്സ്, വേല എന്നീ ചിത്രങ്ങൾക്കു ശേഷം വേറിട്ട പോലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്&zwj;ണനെ ഷെയ്ൻ നീഗം അവതരിപ്പിക്കുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കും വിധത്തിൽ 'പ്രൊട്ടക്ട്, സേർവ്, സർവൈവ്' എന്ന ടാഗ് ലൈൻ നല്&zwj;കി ഒരുക്കിയിരിക്കുന്ന ദൃഢം ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്.&lt;/p&gt;&lt;p&gt;മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്&zwj;ണൻ നിർവഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റർ വിനായക്, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അമരേഷ് കുമാർ, വസ്ത്രാലങ്കാരം ലേഖ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പർമേശ്വരൻ, മേക്കപ്പ് രതീഷ് വിജയൻ, സ്റ്റണ്ട് സൂപ്പർവിഷൻ ടോണി മാഗ്വിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കറ്റീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്&zwj;ണൻ, പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്, പിആർഒ എ എസ് ദിനേശ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/shane-nigam-starrer-dridam-ott-streaming-update-articleshow-810eskn"/>
        </item>
        <item>
            <title><![CDATA[ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ; സൈബർ അധിക്ഷേപവും വർ​ഗീയപരാമർശവും  നടത്തുന്നുവെന്ന് പരാതി]]></title>
            <link>https://www.asianetnews.com/entertainment-news/ansiba-hasan-files-police-complaint-against-tiny-tom-alleges-cyber-abuse-and-racial-slurs-articleshow-qdglunv</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/ansiba-hasan-files-police-complaint-against-tiny-tom-alleges-cyber-abuse-and-racial-slurs-articleshow-qdglunv</guid>
            <pubDate>Tue, 02 Jun 2026 06:52:13 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksa8n8jqj3pgzzkw8kgns5gc,imgname-tini-tom-ansiba-hassan--1779534832214.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: താരസംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ. കൊച്ചി ഇൻഫോ പാർക്ക്&zwnj; പോലീസിനാണ് അൻസിബ പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.&lt;/p&gt;&lt;p&gt;അതേ സമയം, പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചെന്ന, നടി അന്&zwj;സിബയുടെ പരാതിയില്&zwj; കൂടുതല്&zwj; പേരുടെ മൊഴിയെടുക്കാന്&zwj; പൊലീസ്. സംഭവം നടന്ന ദിവസം തൃപ്പൂണിത്തുറ സ്റ്റേഷനില്&zwj; ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കും. നടി ലക്ഷ്മിപ്രിയയുടെ ഭര്&zwj;ത്താവിനോടും മൊഴി നൽകാൻ ആവശ്യപ്പെട്ട് പൊലീസ്. ചലച്ചിത്ര സംഘടനാ ഭാരവാഹികളുമായി സിനിമ സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് ഇന്ന് വൈകിട്ട് ചർച്ച നടത്തും.&lt;/p&gt;&lt;p&gt;വിവിധ സിനിമ സംഘടനാ ഭാരവാഹികളുമായി സിനിമാ സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് ഇന്ന് ചർച്ച നടത്തും. വൈകീട്ട് നാലിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് ചർച്ച. ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്. അഭിനേതാക്കൾ, നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അമ്മയിലെ തർക്കത്തിൽ സ&zwj;ർക്കാറിൻറെ ഇടപെടൽ എന്താകുമെന്നും കൂടി ഇന്നറിയാം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/ansiba-hasan-files-police-complaint-against-tiny-tom-alleges-cyber-abuse-and-racial-slurs-articleshow-qdglunv"/>
        </item>
        <item>
            <title><![CDATA[ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ സുരാജ്, ടെക്‌സ്‌ലയുടെ ചിത്രീകരണം തുടങ്ങി]]></title>
            <link>https://www.asianetnews.com/entertainment-news/aishwarya-rajinikanth-directed-texla-film-shooting-begins-articleshow-m2f43g4</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/aishwarya-rajinikanth-directed-texla-film-shooting-begins-articleshow-m2f43g4</guid>
            <pubDate>Tue, 02 Jun 2026 12:46:23 +0530</pubDate>
            <description><![CDATA[&lt;p&gt;ജയ്&zwj;യും പ്രധാന വേഷത്തില്&zwj; എത്തുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt3k029zx7xn1b82rw1xzwyz,imgname-aishwarya-rajinikanth-directed-texla-film-shooting-begins-1780384532799.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമായ &quot;ടെക്&zwnj;സ്&zwnj;ല&quot; യുടെ ചിത്രീകരണം തുടങ്ങി. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കണ്ണൻ രവി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ദീപക് രവിയാണ്. യുവാൻ ശങ്ക രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.&lt;/p&gt;&lt;p&gt;ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.&lt;/p&gt;&lt;p&gt;ഈ ചിത്രത്തിലൂടെ, തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറിന്റെ കുടുംബവുമായി സഹകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും, തന്റെ യാത്രയുടെ തുടക്കത്തിൽ തന്നെ അത്തരമൊരു അവസരം ലഭിച്ചുവെന്നത് ഒരു അനുഗ്രഹമായി കണക്കാക്കുന്നു എന്നും നിർമ്മാതാവ് കണ്ണൻ രവി പറഞ്ഞിരുന്നു. മികച്ച കലാകാരനും പ്രിയപ്പെട്ട സുഹൃത്തുമായ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം വ്യക്തമാക്കി. ഇത് ദീർഘവും അർത്ഥവത്തായതുമായ ഒരു യാത്രയുടെ തുടക്കം മാത്രമാണെന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഈ ചിത്രത്തിന്റെ കഥയും അതിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രവും അങ്ങേയറ്റം ആകർഷകമാണ് എന്ന് നടൻ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞിരുന്നു. ഈ പ്രോജക്റ്റിൽ സംവിധായികയായ ഐശ്വര്യ രജനികാന്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ താൻ ശരിക്കും സന്തുഷ്ടനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;നൊസ്റ്റാൾജിയ പകരുന്ന മുഹൂർത്തങ്ങൾ ഏറെ നിറഞ്ഞ ഒരു ഫീൽ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ ടീസർ നൽകുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. ഇതിനോടകം നാല് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഐശ്വര്യ രജനികാന്ത് ഒരുക്കാൻ പോകുന്ന അഞ്ചാം ചിത്രമാണ് &quot;ടെക്&zwnj;സ്&zwnj;ല&quot;. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് യു വൺ റെക്കോർഡ്&zwnj;സ് ആണ്. ധനുഷ് നായകനായ 3 , ഗൗതം കാർത്തിക് നായകനായ വെയ് രാജ വെയ്, സിനിമാ വീരൻ എന്ന് പേരുള്ള ഡോക്യുമെന്ററി ചിത്രം, രജനികാന്ത്, വിഷ്&zwj;ണു വിശാൽ, വിക്രാന്ത് എന്നിവർ വേഷമിട്ട ലാൽ സലാം എന്നീ ചിത്രങ്ങൾ ആണ് ഐശ്വര്യ രജനികാന്ത് നേരത്തെ ഒരുക്കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;അടുത്തിടെ സൂപ്പർ ഹിറ്റായ ജീവ - നിതീഷ് സഹദേവ് ചിത്രം 'തലൈവർ തമ്പി തലൈമയിൽ' നിർമ്മിച്ചതും കണ്ണൻ രവി ആയിരുന്നു. ഈ ചിത്രം കൂടാതെ, രാവണകൂട്ടം എന്ന ചിത്രവും നിർമ്മിച്ചിട്ടുള്ള കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവയാണ്. ഹെഡ് ഓഫ് ഓപ്പറേഷൻസ്- ശ്രീനാഥ് വിശ്വനാഥൻ, മാർക്കറ്റിങ് ആൻഡ് പ്രമോഷൻസ് - ഡിഇസി, പിആർഒ- ശബരി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/aishwarya-rajinikanth-directed-texla-film-shooting-begins-articleshow-m2f43g4"/>
        </item>
        <item>
            <title><![CDATA[ആ സീനില്‍ ഇല്ലാത്തതിന് അന്ന് പറഞ്ഞ കാരണം ശബരിമല യാത്ര, ഇന്ന് ദീപാവലി; ജയറാമിന് വിമര്‍ശനം]]></title>
            <link>https://www.asianetnews.com/entertainment-news/why-you-are-not-in-the-climax-walking-scene-of-twenty-20-jayaram-anwers-differently-in-2-interviews-criticism-articleshow-diaugra</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/why-you-are-not-in-the-climax-walking-scene-of-twenty-20-jayaram-anwers-differently-in-2-interviews-criticism-articleshow-diaugra</guid>
            <pubDate>Tue, 02 Jun 2026 11:37:32 +0530</pubDate>
            <description><![CDATA[&lt;p&gt;'ട്വന്&zwj;റി 20' സിനിമയുടെ ക്ലൈമാക്സിൽ താന്&zwj; ഇല്ലാതിരുന്നതിനെക്കുറിച്ച് ജയറാം രണ്ട് അഭിമുഖങ്ങളിൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt3ev3v7rwj5rdcdfjc4acm5,imgname-fotojet---2026-06-02t104920.427-1780380176230.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യല്&zwj; മീഡിയയുടെ ഇക്കാലത്ത് പ്രശസ്തിയില്&zwj; നില്&zwj;ക്കുന്നവര്&zwj; കൂടുതല്&zwj; ശ്രദ്ധ പുലര്&zwj;ത്തേണ്ടി വരുന്നുണ്ട്. അശ്രദ്ധമായി പറയുന്ന ഒരു വാക്കോ വാചകമോ അപ്പോള്&zwj; ചര്&zwj;ച്ചയായില്ലെങ്കിലും പിന്നീട് എപ്പോഴെങ്കിലും സോഷ്യല്&zwj; മീഡിയ കുത്തി പൊക്കിയേക്കാം. അത് അവര്&zwj;ക്ക് തിരിച്ചടിച്ചേക്കാം. ഒരു കാര്യത്തെക്കുറിച്ച് പല തരത്തില്&zwj; പല കാലങ്ങളില്&zwj; സംസാരിക്കുന്നതും സോഷ്യല്&zwj; മീഡിയ ഉപയോക്താക്കള്&zwj; പലപ്പോഴും കണ്ടെത്താറുണ്ട്. അത് പറയുന്നത് സിനിമാ താരങ്ങളോ മറ്റോ ആണെങ്കില്&zwj; പറയുകയും വേണ്ട. പിന്നീട് ട്രോളുകളുടെ ബഹളം ആയിരിക്കും. ഇപ്പോഴിതാ അത്തരത്തില്&zwj; വിമര്&zwj;ശിക്കപ്പെടുന്നത് പ്രശസ്ത നടന്&zwj; ജയറാം ആണ്.&lt;/p&gt;&lt;p&gt;താനും ഉര്&zwj;വ്വശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം പരിമള ആന്&zwj;ഡ് കോയുടെ പ്രൊമൊഷന്&zwj;റെ ഭാഗമായി അടുത്തിടെ നിരവധി അഭിമുഖങ്ങള്&zwj; ജയറാം കൊടുത്തിരുന്നു. അതിലൊരു അഭിമുഖത്തില്&zwj; മലയാള ചിത്രം ട്വന്&zwj;റി 20 യുടെ ക്ലൈമാക്സ് രംഗത്തില്&zwj; മോഹന്&zwj;ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പം താന്&zwj; ഇല്ലാതെ പോയതിനെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്. ഇവര്&zwj;ക്കൊപ്പം താനും വരേണ്ട രംഗമായിരുന്നു അതെന്നും എന്നാല്&zwj; ആ രംഗത്തിന്&zwj;റെ ചിത്രീകരണ ദിവസം ദീപാവലി ആയിരുന്നുവെന്നും ജയറാം പറയുന്നു. &ldquo;ജോഷി സാര്&zwj; ആണ് ഡയറക്ടര്&zwj;. എന്&zwj;റെ ഫൈറ്റ് സീനുകളെല്ലാം കഴിഞ്ഞിരുന്നു. അവസാനം എല്ലാവരും ചേര്&zwj;ന്ന് നടന്നുവരുന്ന ഒരു ഷോട്ട് എടുക്കണമായിരുന്നു. പക്ഷേ അതിന് ഇനി രണ്ട് ദിവസം കൂടി എടുക്കും. അത് ദീപാവലി സമയമായിരുന്നു. എനിക്ക് ചെന്നൈയിലെ വീട്ടില്&zwj; പോകണമെന്ന് സാറിനോട് പറഞ്ഞു. സിനിമയില്&zwj; എല്ലാവരും ചേര്&zwj;ന്ന് നടന്നുവരുന്ന രംഗമാണോ അതോ ദീപാവലിയാണോ നിനക്ക് പ്രധാനമെന്ന് അദ്ദേഹം ചോദിച്ചു. ആലോചിച്ചിട്ട് ദീപാവലിയെന്ന് ഞാന്&zwj; പറഞ്ഞു. അങ്ങനെ ഞാന്&zwj; പോന്നു&rdquo;, എന്നാണ് പുതിയ അഭിമുഖത്തില്&zwj; ജയറാം പറയുന്നത്.&lt;/p&gt;&lt;p&gt;എന്നാല്&zwj; മലയാളത്തിലെ ഒരു മുന്&zwj; അഭിമുഖത്തില്&zwj; ഈ രംഗത്തില്&zwj; താന്&zwj; ഇല്ലാതെ പോയതിന് കാരണമായി ജയറാം പറയുന്നത് മറ്റൊരു കാരണമാണെന്നതാണ് സോഷ്യല്&zwj; മീഡിയ കണ്ടെത്തിയിരിക്കുന്നത്. ശബരിമലയില്&zwj; പോകാന്&zwj; നിശ്ചയിച്ചിരുന്ന ദിവസവുമായി ഈ രംഗം എടുക്കുന്ന ദിവസം ക്ലാഷ് ആയതിനാലാണ് പിന്മാറിയതെന്നാണ് ജയറാം അതില്&zwj; പറയുന്നത്. ഈ രണ്ട് അഭിമുഖങ്ങളുടെയും ക്ലിപ്പിംഗുകള്&zwj; ചേര്&zwj;ത്ത് വച്ചുള്ള പോസ്റ്റുകളും സോഷ്യല്&zwj; മീഡിയയില്&zwj; പ്രചരിക്കുന്നുണ്ട്. കോമഡി ക്രൈം ത്രില്ലര്&zwj; ഗണത്തില്&zwj; പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാണ്ടിരാജ് ആണ്. അഞ്ചാം തീയതിയാണ് ചിത്രത്തിന്&zwj;റെ റിലീസ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/why-you-are-not-in-the-climax-walking-scene-of-twenty-20-jayaram-anwers-differently-in-2-interviews-criticism-articleshow-diaugra"/>
        </item>
        <item>
            <title><![CDATA['എന്റെ മരിപ്പിനുള്ള ചായ കൊടുക്കാറായിട്ടില്ല, ഞാൻ ചത്തിട്ടില്ല'; വ്യാജവാർത്തകളോട് പ്രതികരിച്ച് ജുവൽ മേരി]]></title>
            <link>https://www.asianetnews.com/entertainment-news/actor-juwel-marry-about-fake-news-articleshow-d7qdg19</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-juwel-marry-about-fake-news-articleshow-d7qdg19</guid>
            <pubDate>Tue, 02 Jun 2026 11:22:32 +0530</pubDate>
            <description><![CDATA[&lt;p&gt;'2023ൽ എനിക്ക് വന്ന ക്യാൻസറിനെ കുറിച്ച് കേരള ക്യാൻ എന്ന ഒരു പരിപാടിയിൽ എനിക്ക് സംസാരിക്കേണ്ടി വന്നിരുന്നു'.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt3e6yfpzqcy7jnq57h4rpy5,imgname-actor-juwel-marry-about-fake-news-1780379515382.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തന്നെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. ക്യാൻസർ മൂലം ശബ്ദം നഷ്ടപ്പെട്ട് താൻ അത്യാസന്ന നിലയിലാണെന്ന തരത്തിലുള്ള വാർത്തകകൾ ശ്രദ്ധയിൽ പെട്ടെന്നും സത്യാവസ്ഥ അറിയിക്കാനാണ് ഈ വീഡിയോ എന്നും ജുവൽ മേരി പറയുന്നു.&lt;/p&gt;&lt;p&gt;''രണ്ടു ദിവസമായി എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി എന്റെ ശബ്&zwnj;ദം നഷ്&zwnj;ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്. നമ്മൾ ഫിനിഷ് ആയിട്ടില്ല. 2023ൽ എനിക്ക് വന്ന ക്യാൻസറിനെ കുറിച്ച് കേരള ക്യാൻ എന്ന ഒരു പരിപാടിയിൽ എനിക്ക് സംസാരിക്കേണ്ടി വന്നു. അവിടെ പറഞ്ഞ കാര്യങ്ങൾ എടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;ഞാൻ നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് എനിക്ക് വേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തു പറ്റി എന്ന് അന്വേഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഒന്നും പറ്റിയിട്ടില്ല, ഹാപ്പിയാണ്, അപ്പോൾ നിങ്ങളും ഹാപ്പി ആയിട്ട് ഇരിക്കുക'', ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ജുവൽ മേരി പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-juwel-marry-about-fake-news-articleshow-d7qdg19"/>
        </item>
        <item>
            <title><![CDATA[എന്തൊരു കുതിപ്പ്, തമിഴ് നെറ്റ് കളക്ഷൻ മാത്രമായി ആ മാന്ത്രിക സംഖ്യ മറികടന്ന് കറുപ്പ്]]></title>
            <link>https://www.asianetnews.com/entertainment-news/suriya-starrer-karuppu-tamil-collection-reports-out-articleshow-o2b0qv4</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/suriya-starrer-karuppu-tamil-collection-reports-out-articleshow-o2b0qv4</guid>
            <pubDate>Tue, 02 Jun 2026 10:23:14 +0530</pubDate>
            <description><![CDATA[&lt;p&gt;സൂര്യ നായകനായ കറുപ്പിന്റെ തമിഴ്&zwj;നാട് കളക്ഷൻ റിപ്പോര്&zwj;ട്ട് പുറത്ത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt3at18aknj3yh80vajhmk2k,imgname-suriya-starrer-karuppu-tamil-collection-report-out-1780375946506.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് കറുപ്പ്. ആര്&zwj; ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്&zwj;തത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്&zwj; എന്റര്ടെയ്&zwj;നര് ആണ്. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്&zwj; വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്&zwj;ട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്&zwj;സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തില്&zwj; ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സമീപകാലത്ത് തിയറ്ററില്&zwj; സിനിമകള്&zwj; പരാജയപ്പെട്ടതിനാല്&zwj; താരത്തിന് കറുപ്പിന്റെ വിജയം അനിവാര്യമാണ്. കറുപ്പ് സൂര്യക്ക് വലിയ ആശ്വാസം നല്&zwj;കുന്നുവെന്നാണ് കളക്ഷൻ റിപ്പോര്&zwj;ട്ടുകള്&zwj; സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്&zwj; 300 കോടി ക്ലബില്&zwj; എത്തിയ കറുപ്പ് വിദേശത്ത് നിന്ന് മാത്രം നേടിയത് 78 കോടി രൂപയാണെന്ന് സാക്നില്&zwj;ക്ക് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. തമിഴ് നെറ്റ് കളക്ഷൻ മാത്രം 157 കോടി കടന്നെന്ന് സാക്നില്&zwj;ക്ക് റിപ്പോര്&zwj;ട്ട് ചെയ്യുന്നു.&lt;/p&gt;&lt;p&gt;രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്&zwj;ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.&lt;/p&gt;&lt;p&gt;നിരവധി ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്&zwj;മാൻ ജി കെ വിഷ്&zwj;ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്&zwnj;, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്&zwj;തത്&zwnj;.&lt;/p&gt;&lt;p&gt;ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പിആർഓ: പ്രതീഷ് ശേഖർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/suriya-starrer-karuppu-tamil-collection-reports-out-articleshow-o2b0qv4"/>
        </item>
        <item>
            <title><![CDATA[കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ]]></title>
            <link>https://www.asianetnews.com/entertainment-news/priyanka-mohan-appointed-honorary-ambassador-for-south-korean-tourism-articleshow-u1nk9m2</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/priyanka-mohan-appointed-honorary-ambassador-for-south-korean-tourism-articleshow-u1nk9m2</guid>
            <pubDate>Tue, 02 Jun 2026 09:16:18 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രിയങ്ക മോഹൻ ചിത്രം &quot;മേഡ് ഇൻ കൊറിയ വലിയ ശ്രദ്ധയാകര്&zwj;ഷിച്ചിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt36zd37g277jg4zekrgq55z,imgname-priyanka-mohan-appointed-honorary-ambassador-for-south-korean-tourism-1780371928166.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെ. ടി. ഒ) ആണ് ഔദ്യോഗികമായി ഈ നിയമനം നടത്തിയതായി പ്രഖ്യാപിച്ചത്.&lt;/p&gt;&lt;p&gt;കൊറിയൻ സർക്കാരിനും കെ. ടി. ഒ. യ്ക്കും ആത്മാർത്ഥമായ നന്ദി പ്രകടിപ്പിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞു.&lt;/p&gt;&lt;p&gt;ഇപ്പോൾ ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരം പ്രിയങ്കാ മോഹന്റെ യാത്രയിലെ മറ്റൊരു മനോഹരമായ നാഴികക്കല്ലായി മാറുകയാണ്. 2026 ലാണ് പ്രിയങ്ക മോഹൻ ചിത്രം &quot;മേഡ് ഇൻ കൊറിയ&quot; നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തിയത്. രാ കാർത്തിക് രചിച്ചു സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ, കൊറിയയിൽ എത്തുന്ന തമിഴ്നാട്ടുകാരിയായ ഷെൻബ എന്ന കഥാപാത്രത്തിനാണ് പ്രിയങ്ക ജീവൻ നൽകിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/priyanka-mohan-appointed-honorary-ambassador-for-south-korean-tourism-articleshow-u1nk9m2"/>
        </item>
        <item>
            <title><![CDATA[സംവിധാനം സജിന്‍ ബാബു; 'തര്‍ക്കം' ഫസ്റ്റ് ലുക്ക് എത്തി]]></title>
            <link>https://www.asianetnews.com/entertainment-news/tharkkam-movie-first-look-poster-out-sajin-baabu-articleshow-rruesw4</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/tharkkam-movie-first-look-poster-out-sajin-baabu-articleshow-rruesw4</guid>
            <pubDate>Mon, 01 Jun 2026 23:10:08 +0530</pubDate>
            <description><![CDATA[&lt;p&gt;ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തർക്കം' എന്ന ചിത്രത്തിന്&zwj;റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt247hmer7pzz30574kcrvbw,imgname-fotojet---2026-06-01t230722.542-1780335494798.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന തർക്കം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പി ഡബ്ല്യു എൽ ഒ എന്റർടെയ്ന്&zwj;മെന്&zwj;റ്,സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്&zwj; അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു. പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്&zwj;കി ഒരുക്കിയ ഈ ചിത്രത്തിൽ ജാതി- ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പൊലീസ് ഓഫീസറും ഡോ. ബി ആർ അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങൾ റിയലിസ്റ്റിക് ത്രില്ലർ ജോണറിൽ ദൃശ്യവൽക്കരിക്കുന്നു.&lt;/p&gt;&lt;p&gt;ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച് നാല് സിനിമാറ്റോഗ്രഫേഴിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ തർക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. സിനിമോട്ടോഗ്രാഫി - നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്, എഡിറ്റിംഗ്- അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ- ഷാജി അസീസ്, സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ- റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ- ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ് - ജുബിൻ രാജ്, വസ്ത്രാലങ്കാരം- സുർജിഷ് സി സുരേഷ്, മേക്കപ്പ്- സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർ- സോനു രാമകൃഷ്ണൻ, ജാസിർ, അസിസ്റ്റന്റ് ഡയറക്ടർ- സുബിൻ ജോർജ്, പ്രൊജക്ട് ഡിസൈനർ- അരുൺ സോൾ, കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർ- ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ സി അശോകൻ, സെക്കൻ്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി- റാം രാഘവ്, മാർക്കറ്റിംഗ്- പ്രതീഷ് ശേഖർ, പബ്ലിസിറ്റി ഡിസൈൻ- ദിലീപ്ദാസ്, പി ആർ ഒ- എ എസ് ദിനേശ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/tharkkam-movie-first-look-poster-out-sajin-baabu-articleshow-rruesw4"/>
        </item>
        <item>
            <title><![CDATA['ആ സത്യം നിങ്ങളോട് പറയാനുള്ള ധൈര്യം എനിക്കില്ല'; 'ജനനായകന്' സംഭവിച്ചതിനെക്കുറിച്ച് സംവിധായകന്‍ എച്ച് വിനോദ്]]></title>
            <link>https://www.asianetnews.com/entertainment-news/i-dont-have-the-courage-to-tell-the-truth-about-what-happened-to-jana-nayagan-says-director-h-vinoth-articleshow-6f4vi3b</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/i-dont-have-the-courage-to-tell-the-truth-about-what-happened-to-jana-nayagan-says-director-h-vinoth-articleshow-6f4vi3b</guid>
            <pubDate>Mon, 01 Jun 2026 23:01:20 +0530</pubDate>
            <description><![CDATA[&lt;p&gt;വിജയ്&zwnj;യുടെ അവസാന ചിത്രമെന്ന് കരുതുന്ന ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt23pk6hj6knawqrkk7vr6hp,imgname-fotojet--99--1780334939345.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തമിഴ് സിനിമയില്&zwj; നിന്നുള്ള ഈ വര്&zwj;ഷത്തെ ഏറ്റവും വലിയ റിലീസുകളില്&zwj; ഒന്നായി പ്രതീക്ഷിക്കപ്പെട്ട ചിത്രമാണ് ജനനായകന്&zwj;. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന് കരുതപ്പെട്ട ചിത്രം. അതിനാല്&zwj;ത്തന്നെ വന്&zwj; ഹൈപ്പും ലഭിച്ചു പ്രഖ്യാപന സമയം മുതല്&zwj; ചിത്രത്തിന്. എന്നാല്&zwj; പൊങ്കല്&zwj; റിലീസ് ആയി ഈ വര്&zwj;ഷം ജനുവരിയില്&zwj; എത്തേണ്ടിയിരുന്ന ചിത്രം ഇതുവരെ തിയറ്ററുകളില്&zwj; എത്തിയിട്ടില്ല. ചിത്രം എന്ന് വരുമെന്ന് ഇനിയും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് ചിത്രത്തിന്&zwj;റെ സംവിധായകന്&zwj; എച്ച് വിനോദ് നടത്തിയ പ്രതികരണം സിനിമാപ്രേമികള്&zwj;ക്കിടയില്&zwj; ചര്&zwj;ച്ചയായിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ജയറാമും ഉര്&zwj;വ്വശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് കോമഡി ക്രൈം ത്രില്ലര്&zwj; പരിമള ആന്&zwj;ഡ് കോ എന്ന ചിത്രത്തിന്&zwj;റെ ചെന്നൈയില്&zwj; നടന്ന പരിപാടിയില്&zwj; എച്ച് വിനോദും പങ്കെടുത്തിരുന്നു. അവിടെയാണ് ജനനായകന്&zwj;റെ റിലീസ് എന്നുണ്ടാവുമെന്ന് വിനോദിനോട് മാധ്യമപ്രവര്&zwj;ത്തകര്&zwj; ചോദിച്ചത്. അതിന് അദ്ദേഹത്തിന്&zwj;റെ മറുപടി ഇങ്ങനെ- അത് ഞാന്&zwj; തീരുമാനിക്കുന്ന കാര്യമല്ല. നിങ്ങളോട് അത് സംബന്ധിച്ചുള്ള സത്യം പറയാനുള്ള ധൈര്യം പോലും എനിക്കില്ല. ഇനി എനിക്ക് അതിനുള്ള ധൈര്യം ഉണ്ടായാലും അത് പങ്കുവെക്കാനുള്ള ധൈര്യം നിങ്ങള്&zwj;ക്ക് ഉണ്ടാവില്ല, വിനോദ് പറഞ്ഞു. ചിരിയോടെയാണ് വിനോദ് ഇത് പറഞ്ഞതെങ്കിലും ആരാധകരെ ഇത് വീണ്ടും സംശയത്തില്&zwj; ആഴ്ത്തിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;സെന്&zwj;സര്&zwj; പ്രശ്നങ്ങള്&zwj; കാരണമാണ് ജനുവരി 9 ന് തിയറ്ററുകളില്&zwj; എത്തേണ്ടിയിരുന്ന ജനനായകന്&zwj;റെ റിലീസ് മുടങ്ങിയത്. ചിത്രം മാര്&zwj;ച്ച് മാസം ഒന്&zwj;പതിന് സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. കമ്മിറ്റിയിൽ ഉള്&zwj;പ്പെട്ട ഒരാൾ രോഗബാധിതൻ ആയെന്നായിരുന്നു ഇതിനുള്ള വിശദീകരണം. ചിത്രം മെയ് മാസത്തില്&zwj; വരുമെന്ന് ആരാധകര്&zwj;ക്കുണ്ടായിരുന്ന പ്രതീക്ഷയും ഇതോടെ വൃഥാവിലായി. ജൂണ്&zwj; 22 നാണ് വിജയ്&zwj;യുടെ പിറന്നാള്&zwj;. ഇതോടനുബന്ധിച്ച് ചിത്രത്തിന്&zwj;റെ റിലീസ് ഉണ്ടായേക്കുമെന്ന് ആരാധകര്&zwj; പ്രതീക്ഷിക്കുന്നുണ്ട്. പല തീയതികളും വച്ചുകൊണ്ട് ഫാന്&zwj; മേഡ് പോസ്റ്ററുകളും സോഷ്യല്&zwj; മീഡിയയില്&zwj; പ്രചരിക്കുന്നുണ്ട്. എന്നാല്&zwj; ഔദ്യോഗികമായ ഒരു റിലീസ് തീയതി നിര്&zwj;മ്മാതാക്കളായ കെവിഎന്&zwj; പ്രൊഡക്ഷന്&zwj;സ് ഇനിയും പുറത്തുവിട്ടിട്ടില്ല. വിജയ് മുഖ്യമന്ത്രി ആയതോടെ റിലീസ് കുരുക്കി അഴിയുമെന്നാണ് ആരാധകര്&zwj; പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/i-dont-have-the-courage-to-tell-the-truth-about-what-happened-to-jana-nayagan-says-director-h-vinoth-articleshow-6f4vi3b"/>
        </item>
    </channel>
</rss>
