<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 19 Jul 2026 12:39:13 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/entertainment-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['ബിഗ്ഗെസ്റ്റ് ജോക്കർ'; ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി, 'ധ്യാനിനെ തൊടണ്ടെ'ന്ന് കമന്റുകൾ]]></title>
            <link>https://www.asianetnews.com/entertainment-news/tvk-kerala-state-committee-against-actor-dhyan-sreenivasan-after-he-trolled-trisha-and-vijay-articleshow-6fxwwnk</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/tvk-kerala-state-committee-against-actor-dhyan-sreenivasan-after-he-trolled-trisha-and-vijay-articleshow-6fxwwnk</guid>
            <pubDate>Sun, 19 Jul 2026 12:39:09 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ ധ്യാൻ ശ്രീനിവാസന്&zwj;റെ സിഎം പരാമർശം തമിഴ്നാട്ടിൽ വിവാദമായി. വിജയ്-തൃഷ വിഷയവുമായി ബന്ധിപ്പിച്ചായിരുന്നു പരാമർശം. ഇതിനെതിരെ വിജയ് ആരാധകര്&zwj; രംഗത്തെത്തി. ടിവികെ കേരള ഘടകം ധ്യാനിനെ 'ജോക്കർ' എന്ന് വിശേഷിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxjd38yvg7s4rrrqja1j45tv,imgname-fotojet--27--1784102888410.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക&lt;/strong&gt;ഴിഞ്ഞ ഏതാനും ദിവസങ്ങളായി ധ്യാൻ ശ്രീനിവാസന്റെ 'സിഎം' പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത്. വിസിറ്റർ എന്ന സിനിമയുടെ പരിപാടിക്കിടെ താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞിരുന്നത്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവെ തൃഷ എത്തിയത് വലിയ വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയുള്ള ധ്യാനിന്റെ തമാശ പക്ഷേ തമിഴ്നാട്ടിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;തമിഴ്നാട്ടിലെ ഓൺലൈൻ ചനലുകൾ അടക്കം ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ പങ്കുവച്ചതോടെ വിജയ് ഫാൻസ് രം​ഗത്തെത്തി. വളരെ മോശം രീതിയിലുള്ള കമന്റുകളാണ് ധ്യാനിനെതിരെ ഇവർ കുറിച്ചിരിക്കുന്നത്. ഒപ്പം മലയാള സിനിമയെ ഇനി പ്രേത്സാഹിപ്പിക്കാൻ പാടില്ലെന്നടക്കമുള്ള മുന്നറിയിപ്പ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ്നാട് വ്ലോ​ഗേഴ്സും ധ്യാനിനെതിരെ വീഡിയോകൾ ചെയ്തിട്ടുണ്ട്. തതവസരത്തിൽ ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റിയും രം​ഗത്ത് എത്തിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;'കേരളത്തിലെ ഏറ്റവും വലിയ ജോക്കർ- ധ്യാൻ' എന്നാണ് ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ നടന്റെ ഫോട്ടോ പങ്കിട്ട് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഭൂരിഭാ​ഗവും ധ്യാനിന്റെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ്. ടിവികെ കേരള നിങ്ങള്&zwj;ക്ക് ഒരു വിലയുണ്ടായിരുന്നു. അതിപ്പോ പോയെന്നും അൺഫോളോ ചെയ്യുന്നുവെന്നും കമന്റുകളുണ്ട്. കേരളത്തിലെ പല വിജയ് ആരാധകരും കമ്മിറ്റിയ്ക്ക് എതിരെ രം​ഗത്ത് എത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;'ഒരു വില ഉണ്ടായിരുന്നു ഈ ഗ്രൂപ്പ് വിജയ് യുടെ പേരില്&zwj; വന്നപ്പോള്&zwj;; ഈ പോസ്റ്റ് കണ്ടു അത് മാറി കിട്ടി!! ഒരു തമാശ ആസ്വദിക്കാന്&zwj; കഴിയാത്ത പോസ്റ്റ് ഉടമ വിജയ് അറിയണ്ട ഇതൊന്നും. ധ്യാനിനെ തൊട്ട് കളിക്കണ്ട, സംഭവം ഞാനും ഒരു വിജയ് ഫാൻ ആണ് എന്നാലും പറയാം വെറുതെ ധ്യാനിനെ കേറി ചൊറിഞ്ഞു ഉള്ള വിലയും കളയണ്ട, ധ്യാൻ എപ്പോഴും കാര്യങ്ങൾ തമാശരൂപേണയാണ് പറയാറുള്ളത്. വളരെ നല്ലൊരു മനുഷ്യനും തുറന്നു സംസാരിക്കുന്ന വ്യക്തിയുമാണ് അദ്ദേഹം. ആ രീതിയിൽ മാത്രം കാണുക', എന്നിങ്ങനെ പോകുന്നു കമന്റുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/tvk-kerala-state-committee-against-actor-dhyan-sreenivasan-after-he-trolled-trisha-and-vijay-articleshow-6fxwwnk"/>
        </item>
        <item>
            <title><![CDATA[ജനപ്രിയ ചിത്രം ഉൾപ്പടെ രണ്ട് ദേശീയ പുരസ്‍കാരവുമായി 'കൽക്കി 2898 എഡി'; നന്ദി പറഞ്ഞ് നിർമ്മാതാക്കൾ]]></title>
            <link>https://www.asianetnews.com/entertainment-news/prabhas-movie-kalki-2898-ad-got-popular-film-award-in-72nd-national-film-award-articleshow-8orrgc1</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/prabhas-movie-kalki-2898-ad-got-popular-film-award-in-72nd-national-film-award-articleshow-8orrgc1</guid>
            <pubDate>Sun, 19 Jul 2026 11:01:10 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രഭാസ് നായകനായ 'കൽക്കി 2898 എഡി' എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന് 72-മത് ദേശീയ ചലച്ചിത്ര പുരസ്&zwnj;കാരങ്ങളിൽ ഇരട്ടനേട്ടം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്&zwnj;കാരവും, മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള അവാർഡും ചിത്രം സ്വന്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6b74yhwr65kvr3ph2yzzd6r,imgname-prabhas-last-5-films-box-office-collection-6-1759165708860.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;ഭാസ് നായകനായ വമ്പൻ സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'കൽക്കി 2898 എഡി&quot; ക്ക് ദേശീയ പുരസ്&zwj;കാര തിളക്കം. 72- മത് ദേശീയ ചലച്ചിത്ര പുരസ്&zwnj;കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്&zwj;കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ അവാർഡുമാണ് ചിത്രത്തെ തേടിയെത്തിയത്.&lt;/p&gt;&lt;p&gt;ചിത്രത്തിലെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചതിന് നിതിൻ സിഹാനി ചൗധരിക്കാണ് പുരസ്&zwj;കാരം ലഭിച്ചത്. പുരസ്&zwnj;കാര നേട്ടത്തിന് പ്രേക്ഷകർക്കും, പുരസ്&zwj;കാരത്തിനു പരിഗണിച്ച ജൂറി ഉൾപ്പെടെയുള്ളവർക്കും നന്ദി പറഞ്ഞ വൈജയന്തി മൂവീസ്, കൽക്കിയിലൂടെ തങ്ങൾ കണ്ട വമ്പൻ വിഷൻ, കൽക്കി രണ്ടാം ഭാഗത്തിലൂടെ കൂടുതൽ വലിപ്പത്തിലേക്കു കൊണ്ട് പോകാനുള്ള ശ്രമത്തിലാണെന്നും കുറിച്ചു.&lt;/p&gt;&lt;p&gt;പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം ബോക്സ് ഓഫീസിൽ വൻ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. നാഗ് അശ്വിൻ എന്ന സംവിധായകന്റെ ദീർഘവീക്ഷണവും വിഷ്വൽ എഫക്ട്സും ചിത്രത്തെ ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലാക്കി മാറ്റി. ഒന്നാം ഭാഗം വൻ വിജയമായതോടെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്.&lt;/p&gt;&lt;p&gt;ജൂണ്&zwj; 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ കൽക്കി ഇന്ത്യന്&zwj; സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്&zwj; ഒന്നായിരുന്നു. വൈജയന്തി മൂവീസ് നിർമ്മിച്ച 'കൽക്കി 2898 എ. ഡി' മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ചിത്രം നേടിയ ആഗോള ഗ്രോസ് 1200 കോടിക്ക് മുകളിലാണ്. ഹിന്ദി ബോക്സ് ഓഫീസിൽ നിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ ഈ ചിത്രം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു.&lt;/p&gt;&lt;p&gt;സന്തോഷ് നാരായണനാണ് ചിത്രത്തിന്&zwj;റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ജോർഡ്ജെ സ്റ്റോജിൽകോവിച്ചായിരുന്നു ഛായാഗ്രഹണം. കോട്ടഗിരി വെങ്കടേശ്വര റാവുവാണ് എഡിറ്റർ. സംവിധായകന്&zwj; നാഗ് അശ്വിനൊപ്പം റുഥം സമര്&zwj;, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്&zwj; എന്നിവര്&zwj; ചേര്&zwj;ന്നാണ് ചിത്രത്തിന്&zwj;റെ രചന നിര്&zwj;വ്വഹിച്ചത്. വൈജയന്തി മൂവീസിന്&zwj;റെ ബാനറില്&zwj; സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്&zwj;റെ നിര്&zwj;മ്മാണ നിർവ്വഹണം. അതേസമയം 2027-ൽ സിനിമയുടെ രണ്ടാം ഭാഗം തിയറ്ററുകളില്&zwj; എത്താനായി ഒരുങ്ങുകയുമാണ്. പിആർഒ: ആതിര ദിൽജിത്ത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/prabhas-movie-kalki-2898-ad-got-popular-film-award-in-72nd-national-film-award-articleshow-8orrgc1"/>
        </item>
        <item>
            <title><![CDATA[ഏറെ വ്യത്യസ്തം, അസാധാരണം! ഞെട്ടിക്കാൻ വിനീതും ദിലീഷ് പോത്തനും സാഗർ സൂര്യയും; 'ഭൗമ' ഫസ്റ്റ് ലുക്ക്]]></title>
            <link>https://www.asianetnews.com/entertainment-news/sagar-surya-and-dileesh-pothan-movie-bouma-first-look-poster-articleshow-3luwgw6</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/sagar-surya-and-dileesh-pothan-movie-bouma-first-look-poster-articleshow-3luwgw6</guid>
            <pubDate>Sun, 19 Jul 2026 10:44:41 +0530</pubDate>
            <description><![CDATA[&lt;p&gt;റെജിൻ എസ് ബാബു സംവിധാനം ചെയ്യുന്ന 'ഭൗമ' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി. ഒരു കുടുംബത്തിലെ 16 അംഗങ്ങൾ അത്താഴമേശയ്ക്ക് ചുറ്റുമിരിക്കുന്നതാണ് പോസ്റ്റർ. ചിത്രം അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwcrdngd6gg8r3agx7hemc2,imgname-befunky-collage--33--1784438077104.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഒ&lt;/strong&gt;രു വീട്ടിലുള്ള ഓരോരുത്തുരുടേയും ഇഷ്ടാനിഷ്ടങ്ങളും സ്വഭാവവും കാഴ്ചപ്പാടുകളും ചിന്തകളുമൊക്കെ വ്യത്യസ്തമായിരിക്കില്ലേ? അത്തരത്തിലുള്ളൊരു വീട്ടിൽ ഒരു ഗ്രാൻഡ് പിയാനോയും അതിന് മറുവശത്തായി നീളമുള്ളൊരു അത്താഴ മേശയും ചുറ്റും ആ വീട്ടിലെ അംഗങ്ങളും നിരന്നിരിക്കുന്നു. ചുവരിനോട് ചേർ&zwj;ന്നിരിക്കുന്ന മുത്തച്ഛൻ, ക്ലോക്കിൽ സമയം പത്തേപത്ത്. മേശയ്ക്ക് ചുറ്റുമുള്ള 16 അംഗങ്ങളിൽ 4 പേരൊഴികെ മറ്റെല്ലാവരുടെയും മുന്നിലെ പ്ലേറ്റിലും കഴിക്കാനുള്ള വിഭവങ്ങളുണ്ട്. 'ഭൗമ' എന്ന പേരിലെത്തുന്ന പുതിയ ചിത്രത്തിന്&zwj;റെ ഏറെ പുതുമനിറഞ്ഞ ഫസ്റ്റ് ലുക്ക് ആണിത്. തീർത്തും സമാനതകളില്ലാത്ത രീതിയിലുള്ളൊരു ഫസ്റ്റ് ലുക്ക് പോസ്റ്ററായി ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.&lt;/p&gt;&lt;p&gt;നടന്മാരായ വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ, അപർണ ജോൺസ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ആറ്റസ് ഫിലിംസിന്&zwj;റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ചിത്രം എഴുതി സംവിധാനം നിർവ്വഹിക്കുന്നത് റെജിൻ എസ് ബാബുവാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ ഒരുക്കുന്ന ചിത്രവുമാണിത്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യർ, എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്ജ്, പ്രൊഡക്ഷൻ ഡിസൈനർ: അപ്പുണ്ണി സജൻ, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ്: എം.ആർ രാജാകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗ്ഗീസ്, സ്റ്റിൽസ്: ജിതിൻ എസ് ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്&zwj;റർടെയ്ൻമെന്&zwj;റ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/sagar-surya-and-dileesh-pothan-movie-bouma-first-look-poster-articleshow-3luwgw6"/>
        </item>
        <item>
            <title><![CDATA[ജോഷി-ജോജു ജോർജ് കൂട്ടുകെട്ടിൽ 'കനാൻദേശം' ഒരുങ്ങുന്നു; രചന അനൂപ് മേനോൻ]]></title>
            <link>https://www.asianetnews.com/entertainment-news/kanaandesham-starring-joju-george-directed-by-joshiy-written-by-anoop-menon-articleshow-ufa2mo6</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/kanaandesham-starring-joju-george-directed-by-joshiy-written-by-anoop-menon-articleshow-ufa2mo6</guid>
            <pubDate>Sat, 18 Jul 2026 22:42:54 +0530</pubDate>
            <description><![CDATA[&lt;p&gt;'പൊറിഞ്ചു മറിയം ജോസ്', 'ആന്റണി' എന്നീ വമ്പൻ വിജയചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിയും നടൻ ജോജു ജോർജും 'കനാൻദേശം' എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtxa19p70v1t0m4z4hdjk3t,imgname-kanaandeesham-starring-joju-george-1784388322614.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'പൊറിഞ്ചു മറിയം ജോസ്', 'ആന്റണി' എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം മാസ്റ്റർ ക്രാഫ്റ്റ്&zwnj;സ്മാൻ ജോഷിയും ജോജു ജോർജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കനാൻദേശം' ഒരുങ്ങുന്നു. ഇത് നിന്റെ ഭൂമി നിന്റെ ആകാശം എന്ന പവർഫുൾ ടാഗ്&zwnj;ലൈനോടെയാണ് ചിത്രം എത്തുന്നത്. ക്ലാസ്സും മാസ്സും ഒരുപോലെ വിളക്കിച്ചേർക്കുന്ന ജോഷി മാജിക് 'കനാൻദേശ'ത്തിലൂടെ വീണ്ടും ആവർത്തിക്കും എന്നുറപ്പാണ്.&lt;/p&gt;&lt;p&gt;അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 5 ഭാഷകളിലായി ആണ് തീയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ വമ്പൻ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ഒരു പാൻ-ഇന്ത്യൻ ലെവൽ എന്റർടൈനർ ആയിരിക്കും എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;കോക്ടെയിൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ആഖ്യാന ശൈലി തന്നെ തിരുത്തിക്കുറിച്ച അനൂപ് മേനോൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ഓഗസ്റ്റിൽ ആരംഭിക്കും. തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കാൻ പോകുന്ന 'കനാൻദേശ'ത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കാം!&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/kanaandesham-starring-joju-george-directed-by-joshiy-written-by-anoop-menon-articleshow-ufa2mo6"/>
        </item>
        <item>
            <title><![CDATA[ദേശീയ പുരസ്കാര നേട്ടത്തിൽ അഭിനന്ദന പ്രവാഹം, 'മലയാളിക്ക് മമ്മൂട്ടി ഒരു ശീല'മെന്ന് മുഖ്യമന്ത്രി, 'അഭിനയ ലോകത്തെ മെസി'യെന്ന് എംഎ ബേബി]]></title>
            <link>https://www.asianetnews.com/entertainment-news/national-film-awards-praise-on-mammootty-cm-vd-satheesan-calls-him-an-unchanging-habit-m-a-baby-says-messi-of-acting-articleshow-c50sonh</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/national-film-awards-praise-on-mammootty-cm-vd-satheesan-calls-him-an-unchanging-habit-m-a-baby-says-messi-of-acting-articleshow-c50sonh</guid>
            <pubDate>Sat, 18 Jul 2026 21:25:42 +0530</pubDate>
            <description><![CDATA[&lt;p&gt;മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മമ്മൂട്ടിക്ക് രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും അഭിനന്ദന പ്രവാഹം. മമ്മൂട്ടി മലയാളിക്ക് ഒരു ശീലമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞപ്പോൾ, അഭിനയ ലോകത്തെ മെസിയാണ് അദ്ദേഹമെന്ന് എം.എ. ബേബി വിശേഷിപ്പിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtyxvwb0zwce4qnfe8pqkfw,imgname-mammootty--1--1784390021003.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദേശീയ ചലച്ചിത്ര പുരസ്&zwnj;കാര പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും അഭിനന്ദന പ്രവാഹം. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാര നേട്ടത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി തുടങ്ങിയ പ്രമുഖരടക്കമുള്ളവർ ആശംസകൾ നേർന്നു. ദേശീയ പുരസ്&zwnj;കാര നിറവിൽ മലയാള സിനിമ വീണ്ടും രാജ്യത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലമാണത്. സമർപ്പിതമായ മനസ്സോടെ സിനിമയെ മാത്രം നോക്കി മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാനുള്ള മനസ്സും പുതിയ വേഷങ്ങൾ കണ്ടെത്താനുള്ള ചെറുപ്പവുമാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ പ്രതിഭാസമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകൻ ഷഹനാദ് ജലാൽ, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്, അണിയറ പ്രവർത്തകർ എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;അഭിനയ ലോകത്തെ മെസി&lt;/strong&gt;&lt;/h2&gt;&lt;p&gt;അഭിനയ ലോകത്തിന്റെ ലയണൽ മെസിയാണ് മമ്മൂട്ടിയെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി വിശേഷിപ്പിച്ചു. താരതമ്യങ്ങൾ ഇല്ലാത്ത ഇത്തരം വലിയ നേട്ടങ്ങൾ ഇനിയും കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടം മലയാളത്തിന് ആകമാനം അഭിമാനകരമായ നിമിഷമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. മമ്മൂട്ടിക്കും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഫെമിനിച്ചി ഫാത്തിമയ്ക്കും അദ്ദേഹം പ്രത്യേക ആശംസകൾ നേർന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/national-film-awards-praise-on-mammootty-cm-vd-satheesan-calls-him-an-unchanging-habit-m-a-baby-says-messi-of-acting-articleshow-c50sonh"/>
        </item>
        <item>
            <title><![CDATA[ദേശീയ പുരസ്‌കാര തിളക്കവുമായി ഫാസിൽ മുഹമ്മദ്; മികച്ച മലയാള ചിത്രമായി ഫെമിനിച്ചി ഫാത്തിമ]]></title>
            <link>https://www.asianetnews.com/entertainment-news/feminichi-fathima-directed-by-fasil-muhammed-won-national-award-for-best-malayalam-film-articleshow-xr88qu8</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/feminichi-fathima-directed-by-fasil-muhammed-won-national-award-for-best-malayalam-film-articleshow-xr88qu8</guid>
            <pubDate>Sat, 18 Jul 2026 21:22:51 +0530</pubDate>
            <description><![CDATA[&lt;p&gt;Feminichi Fathima directed by Fasil Muhammed won national award for best malayalam film. ഫാസിൽ മുഹമ്മദിന്റെ 'ഫെമിനിച്ചി ഫാത്തിമ' മികച്ച മലയാള ചിത്രമായും, 'ആർട്ടിക്കിൾ 370'ലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 'ആർട്ടിക്കിൾ 370' മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരവും നേടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kczwd3jbvkyb6bx6jbw3437f,imgname-fotojet--20--1766301535819.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം നേടി ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ. 1001 സ്റ്റോറീസ് &amp;amp; എഎഫ്ഡി സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പുരുഷാധിപത്യവും പച്ചയായി അവതരിപ്പിക്കുന്നതാണ് സിനിമ. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഷംലാ ഹംസക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നായിക ഷംല ഹംസക്ക് ലഭിച്ചപ്പോൾ തന്നെ ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ വേറിട്ടതെന്ന് ലോകമറിഞ്ഞതാണ്. മികച്ച സിനിമക്കുള്ള ദേശീയ അവാർഡും ലഭിക്കുമ്പോൾ വീണ്ടുമൊരു പൊൻതൂവൽ ചിത്രത്തിന് ലഭിച്ചിരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ഫാനിന്റെ സ്വിച്ച് ഇടാൻ ഭാര്യയോട് കൽപ്പിക്കുന്ന ഭർത്താവിനെ സിനിമയിൽ കാണിക്കുന്നിടത്ത് പുരുഷാധിപത്യത്തിൻറെ യാഥാർത്ഥ്യം ഹൃദയത്തിൽ കൊണ്ടു.&lt;/p&gt;&lt;p&gt;ഒടുക്കം പുരുഷൻ തന്നെ ഫാനിൻ്റെ സ്വിച്ച് ഇടേണ്ടി വരുമ്പോൾ ഫാത്തിമയുടെ ആത്മാഭിമാനം സിനിമയിൽ നിറഞ്ഞുനിന്നു. 10 മക്കളെ പെറ്റവൾ അഭിമാനിയെന്നും, സ്ത്രീ വീട്ടിൽ ഇരിക്കണമെന്നും, പുരുഷൻ അവളെ നന്നായി നോക്കുമെന്നും പറയുന്നിടത്ത് പെണ്ണിൻറെ ഇഷ്ടങ്ങൾ മരിക്കുന്നു. സിനിമയുടെ ഒടുക്കം ഫാത്തിമ അവളുടെ ഇഷ്ടങ്ങളിൽ ജയിക്കുന്നു. സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മഹാപാപമാണെന്ന് കരുതുന്ന പുരുഷൻറെ കണ്ണ് മൊബൈൽ സ്ക്രീനിലേക്ക് തള്ളി നിൽക്കുന്നു. ഫാത്തിമയുടെ ജീവിതം ഒരു പെണ്ണിൻറെ നോവാണെന്നും അവൾ പൊരുതണമെന്നും ഒടുവിൽ ജയിക്കണമെന്നും പച്ചയായി പ്രേക്ഷകരോട് പറയുന്നതാണ് ഫെമിനിറ്റ് ഫാത്തിമ.&lt;/p&gt;&lt;p&gt;സാങ്കേതിക മികവോ, കലാപൂർണ്ണതയോ മാത്രമല്ല സിനിമയുടെ ഹൃദയമെന്ന് ഫാസിൽ മുഹമ്മദിൻറെ ഫെമിനിച്ചി ഫാത്തിമ ഒരിക്കൽ കൂടെ ഉറപ്പിച്ചു പറയുന്നു. IFFK യിൽ മികച്ച അഭിപ്രായം നേടിയ സിനിമ നിരവധി അവാർഡുകളും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ അവാർഡ് കൂടെയാകുമ്പോൾ ഫാസിൽ മുഹമ്മദിനും ഒപ്പം മലയാളിക്കും അഭിമാനിക്കാം.&lt;/p&gt;&lt;h2&gt;മമ്മൂട്ടിക്ക് നാലാം ദേശീയ അവാർഡ്&lt;/h2&gt;&lt;p&gt;അതേസമയം ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. ലക്കി ഭാസ്&zwnj;കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. അമരൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജ്&zwnj;കുമാർ പെരിയസ്വാമി സ്വന്തമാക്കി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള പുരസ്കാരം നേടി. ആർട്ടിക്കിൾ 370 ആണ് മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/feminichi-fathima-directed-by-fasil-muhammed-won-national-award-for-best-malayalam-film-articleshow-xr88qu8"/>
        </item>
        <item>
            <title><![CDATA[മികച്ച നവാഗത സംവിധായകൻ രൺദീപ് ഹൂഡ; ചിത്രം 'സ്വതന്ത്ര വീർ സവർക്കർ']]></title>
            <link>https://www.asianetnews.com/entertainment-news/randeep-hooda-won-the-best-debut-director-award-for-swatantrya-veer-savarkar-72nd-national-film-awards-articleshow-122f05s</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/randeep-hooda-won-the-best-debut-director-award-for-swatantrya-veer-savarkar-72nd-national-film-awards-articleshow-122f05s</guid>
            <pubDate>Sat, 18 Jul 2026 20:21:34 +0530</pubDate>
            <description><![CDATA[&lt;p&gt;Randeep Hooda won the National Film Award for Best Debut Director award for Swatantrya Veer Savarkar. ഗോവയിൽ നടന്ന അൻപത്തിയഞ്ചാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) ഉദ്ഘാടന ചിത്രം കൂടിയായിരുന്നു രൺദീപ് ഹൂഡ സംവിധാനം ചെയ്ത &lsquo;സ്വതന്ത്ര വീർ സവർക്കർ'.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtv697605dad0rxp5hs16x6,imgname-randeep-hooda-won-the-best-debut-director-award-for-swatantrya-veer-savarkar-1784386102502.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സ്വതന്ത്ര വീർ സവർക്കറിലൂടെ രൺദീപ് ഹൂഡ സ്വന്തമാക്കി. ഹിന്ദുമഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ. രൺദീപ് ഹൂഡ തന്നെയാണ് ചിത്രത്തിൽ സവർക്കറായി വേഷമിട്ടത്. ഗോവയിൽ നടന്ന അൻപത്തിയഞ്ചാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) ഉദ്ഘാടന ചിത്രം കൂടിയായിരുന്നു രൺദീപ് ഹൂഡ സംവിധാനം ചെയ്ത &lsquo;സ്വതന്ത്ര വീർ സവർക്കർ'. ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ് ഹൂഡ നിർബന്ധിക്കുന്നുവെന്ന കാരണത്താൽ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ മഹേഷ് മഞ്ജരേക്കർ പിൻമാറിയതിനെ ശേഷമാണ് രൺദീപ് ഹൂഡ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുന്നത്.&lt;/p&gt;&lt;p&gt;തിയേറ്ററിൽ തകർന്നടിഞ്ഞ ചിത്രം വലിയ രീതിയിലുള്ള വിമർശങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ചിത്രം സവർക്കറെ മഹത്വവത്കരിക്കാൻ എടുത്തതാണെന്ന വിമർശനം പരക്കെ ഉയർന്നിരുന്നു. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞതിന് പിന്നാലെ, അച്ഛന്റെ സ്വത്തുക്കൾ വിറ്റാണ് താൻ സിനിമയെടുത്തതെന്നും, എന്നിട്ട് പോലും ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും പറഞ്ഞ് രൺദീപ് ഹൂഡ രംഗത്തെത്തിയിരുന്നു. ഇപ്പോൾ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചതോടെ രൺദീപ് ഹൂഡയും സ്വതന്ത്ര വീർ സവർക്കർ എന്ന സിനിമയും വീണ്ടും ചർച്ചകളിൽ നിറയുകയാണ്.&lt;/p&gt;&lt;h2&gt;മമ്മൂട്ടി മികച്ച നടൻ&lt;/h2&gt;&lt;p&gt;അതേസമയം ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. ലക്കി ഭാസ്&zwnj;കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. അമരൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജ്&zwnj;കുമാർ പെരിയസ്വാമി സ്വന്തമാക്കി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള പുരസ്കാരം നേടി. ആർട്ടിക്കിൾ 370 ആണ് മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/randeep-hooda-won-the-best-debut-director-award-for-swatantrya-veer-savarkar-72nd-national-film-awards-articleshow-122f05s"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനതലത്തിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി; മഞ്ഞുമ്മൽ ബോയ്‌സിന് ദേശീയ തലത്തിൽ നിരാശ]]></title>
            <link>https://www.asianetnews.com/entertainment-news/72nd-national-film-awards-manjummel-boys-film-misses-out-disappoints-articleshow-0nqfq4r</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/72nd-national-film-awards-manjummel-boys-film-misses-out-disappoints-articleshow-0nqfq4r</guid>
            <pubDate>Sat, 18 Jul 2026 19:55:58 +0530</pubDate>
            <description><![CDATA[&lt;p&gt;72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്&zwnj;സ് സിനിമയ്ക്ക് നിരാശ. സംസ്ഥാന തലത്തിൽ 10 അവാർഡുകൾ വാരിക്കൂട്ടിയ സിനിമയ്ക്ക് ദേശീയ തലത്തിൽ പുരസ്കാരങ്ങളൊന്നും ലഭിച്ചില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hx2hwrnydbcy49ffq2z8hehf,imgname-befunky-collage--2-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്&zwnj;സ് സിനിമയ്ക്ക് നിരാശ. സംസ്ഥാന തലത്തിൽ 10 അവാർഡുകൾ വാരിക്കൂട്ടിയ സിനിമയ്ക്ക് ദേശീയ തലത്തിൽ പുരസ്കാരങ്ങളൊന്നും ലഭിച്ചില്ല. മലയാളത്തിൽ നിന്നും പ്രതീക്ഷ നൽകി മമ്മൂട്ടിയുടെ ഭ്രമയു​ഗവും മഞ്ഞുമ്മൽ ബോയ്സും ആസിഫലിയുടെ കിഷ്കിന്ധ കാണ്ഡവും ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു. എന്നാൽ മികച്ച നടനുള്ള പുരസ്കാരവും മികച്ച ഛായാ​ഗ്രഹണത്തിനുള്ള പുരസ്കാരവും ഭ്രമയു​ഗത്തിന് ലഭിച്ചപ്പോൾ കിഷ്കിന്ധ കാണ്ഡവും മഞ്ഞുമ്മൽ ബോയ്&zwnj;സും നിരാശപ്പെടുത്തി. ചിദംബരമാണ് മഞ്ഞുമ്മൽ ബോയ്സിൻ്റെ സംവിധാനം. ചിത്രം 200 കോടിയുടെ ക്ലബ്ബിൽ കയറിയെങ്കിലും നിർമാതാക്കൾക്കിടയിലെ സാമ്പത്തിക തർക്കം മൂലം നിയമനടപടികൾ നേരിടുകയാണ്.&lt;/p&gt;&lt;p&gt;34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്&zwnj;കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. ലക്കി ഭാസ്&zwnj;കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. അമരൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജ്&zwnj;കുമാർ പെരിയസ്വാമി സ്വന്തമാക്കി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള പുരസ്കാരം നേടി. ആർട്ടിക്കിൾ 370 ആണ് മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/72nd-national-film-awards-manjummel-boys-film-misses-out-disappoints-articleshow-0nqfq4r"/>
        </item>
        <item>
            <title><![CDATA[72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: നാലാം തവണയും മമ്മൂട്ടി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ]]></title>
            <link>https://www.asianetnews.com/entertainment-news/72th-national-film-awards-mammootty-feminichi-fathima-articleshow-y9xuuoo</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/72th-national-film-awards-mammootty-feminichi-fathima-articleshow-y9xuuoo</guid>
            <pubDate>Sat, 18 Jul 2026 19:52:19 +0530</pubDate>
            <description><![CDATA[&lt;p&gt;72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്&zwnj;കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtm7cs0nhhbhkzf2qrq4ry6,imgname-93c69e3f-7dac-4317-a9e8-6e275f41ca5f-1784378798880.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്&zwnj;കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. ലക്കി ഭാസ്&zwnj;കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. അമരൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജ്&zwnj;കുമാർ പെരിയസ്വാമി സ്വന്തമാക്കി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള പുരസ്കാരം നേടി. ആർട്ടിക്കിൾ 370 ആണ് മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മികച്ച ഫീച്ചർ ചിത്രം: ആർട്ടിക്കിൾ 370&lt;/p&gt;&lt;p&gt;മികച്ച നടൻ: കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ), മമ്മൂട്ടി (ഭ്രമയുഗം)&lt;/p&gt;&lt;p&gt;മികച്ച നടി: യാമി ഗൗതം (ആർട്ടിക്കിൾ 370)&lt;/p&gt;&lt;p&gt;മികച്ച സംവിധായകൻ: രാജ്കുമാർ പെരിയസാമി (അമരൻ)&lt;/p&gt;&lt;p&gt;മികച്ച സഹനടി: രൂപശ്രീ വാർക്കാടി (മിഥ്യ), സചന നമിദാസ് (മഹാരാജ)&lt;/p&gt;&lt;p&gt;മികച്ച സഹനടൻ: സഞ്ജയ് മിശ്ര (ഭക്ഷക്)&lt;/p&gt;&lt;p&gt;മികച്ച ജനപ്രിയ വിനോദചിത്രം: കൽക്കി 2898 എ.ഡി.&lt;/p&gt;&lt;p&gt;ദേശീയ-സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രം: ക്യാപ്റ്റൻ മില്ലർ&lt;/p&gt;&lt;p&gt;മികച്ച ബാലതാരം: റിദ്ധിമാൻ ബാനർജി, തപോമോയ് ദേബ്, ഗീതാശ്രീ ചക്രബർത്തി, അരുന്ദേവ് പോത്തുല, അതിഷ് എസ്. ഷെട്ടി&lt;/p&gt;&lt;p&gt;മികച്ച ഛായാഗ്രഹണം: ഭ്രമയുഗം&ndash; ഷെഹ്നാദ് ജലാൽ&lt;/p&gt;&lt;p&gt;മികച്ച തിരക്കഥ: പുഷ്പ 2 &ndash; സുകുമാർ&lt;/p&gt;&lt;p&gt;മികച്ച സംഭാഷണരചയിതാവ്: ലക്കി ഭാസ്കർ &ndash; വെങ്കി അറ്റ്ലൂരി&lt;/p&gt;&lt;p&gt;മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കൽക്കി 2898 എ.ഡി.&lt;/p&gt;&lt;p&gt;മികച്ച ആക്ഷൻ കൊറിയോഗ്രഫി: &mdash;&lt;/p&gt;&lt;p&gt;മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: കമ്മിറ്റി കുറ്രോല്ലു&lt;/p&gt;&lt;p&gt;മികച്ച വസ്ത്രാലങ്കാരം: പുഷ്പ 2 &ndash; ദീപാലി നൂർ, ഷീതൽ ശർമ്മ&lt;/p&gt;&lt;p&gt;ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധാനം: ആർട്ടിക്കിൾ 370 &ndash; ശശ്വത് സച്ച്&zwnj;ദേവ്&lt;/p&gt;&lt;p&gt;പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീതസംവിധാനം: അമരൻ&lt;/p&gt;&lt;p&gt;മികച്ച ഗാനരചയിതാവ്: &mdash;&lt;/p&gt;&lt;p&gt;മികച്ച പുരുഷ പശ്ചാത്തല ഗായകൻ: അഭയ് ജോധ്പുർക്കർ &ndash; ഘരത് ഗണപതി (നവസാചി ഗൗരി മാഴി)&lt;/p&gt;&lt;p&gt;മികച്ച വനിതാ പശ്ചാത്തല ഗായിക: വൈക്കം വിജയലക്ഷ്മി &ndash; അങ്ങു വാന കൊനിലു (എ.ആർ.എം.)&lt;/p&gt;&lt;p&gt;മികച്ച നൃത്തസംവിധാനം: സ്ത്രീ 2&lt;/p&gt;&lt;p&gt;മികച്ച ശബ്ദ രൂപകൽപ്പന: ഭൂൽ ഭുലയ്യ 3 &ndash; മനസ് ചൗധരി&lt;/p&gt;&lt;p&gt;മികച്ച എഡിറ്റിംഗ്: അമരൻ &ndash; ആർ. കലൈവണ്ണൻ&lt;/p&gt;&lt;p&gt;മികച്ച ആക്ഷൻ സംവിധാനം: &mdash;&lt;/p&gt;&lt;p&gt;മികച്ച അസമീസ് ചിത്രം: &mdash;&lt;/p&gt;&lt;p&gt;മികച്ച ബംഗാളി ചിത്രം: ചൽചിത്ര എഖോൻ&lt;/p&gt;&lt;p&gt;മികച്ച ഹിന്ദി ചിത്രം: ശ്രീകാന്ത്&lt;/p&gt;&lt;p&gt;മികച്ച കന്നഡ ചിത്രം: മിഥ്യ&lt;/p&gt;&lt;p&gt;മികച്ച മലയാള ചിത്രം: ഫെമിനിച്ചി ഫാത്തിമ&lt;/p&gt;&lt;p&gt;മികച്ച മറാത്തി ചിത്രം: മുക്കം പോസ്റ്റ് ബോംബിൽവാടി&lt;/p&gt;&lt;p&gt;മികച്ച ഒഡിയ ചിത്രം: ലഹരി&lt;/p&gt;&lt;p&gt;മികച്ച പഞ്ചാബി ചിത്രം: &mdash;&lt;/p&gt;&lt;p&gt;മികച്ച തമിഴ് ചിത്രം: റായൻ&lt;/p&gt;&lt;p&gt;മികച്ച തായ് ഫാകെ ചിത്രം: &mdash;&lt;/p&gt;&lt;p&gt;മികച്ച ഗാരോ ചിത്രം: &mdash;&lt;/p&gt;&lt;p&gt;മികച്ച തെലുങ്ക് ചിത്രം: കമ്മിറ്റി കുറ്രോല്ലു&lt;/p&gt;&lt;p&gt;മികച്ച ഗുജറാത്തി ചിത്രം: മാരൻ&lt;/p&gt;&lt;p&gt;മികച്ച മണിപ്പൂരി ചിത്രം: സുനിത&lt;/p&gt;&lt;p&gt;മികച്ച കൊങ്കണി ചിത്രം: മോഗ് അസും&lt;/p&gt;&lt;p&gt;പ്രത്യേക പരാമർശം: മെയ്യഴകൻ &ndash; ശബ്ദമിശ്രണ എൻജിനീയർ: സുരേൻ ജി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/72th-national-film-awards-mammootty-feminichi-fathima-articleshow-y9xuuoo"/>
        </item>
        <item>
            <title><![CDATA[മെഗാ സ്റ്റാർ പുരസ്‌ക്കാര പെരുമഴ നനഞ്ഞ 2025-26! പത്മഭൂഷൺ, സംസ്ഥാന അവാർഡ്, ഒടുവിൽ നാലാം ദേശീയ അവാർഡ്; മതിലുകളിൽ തുടങ്ങിയ വീരഗാഥയുടെ 'ഭ്രമ'യുഗം]]></title>
            <link>https://www.asianetnews.com/entertainment-news/mammootty-shines-2025-26-with-padmabhushan-state-award-and-fourth-national-film-award-mathilukal-to-bramayugam-articleshow-zgcp8uz</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/mammootty-shines-2025-26-with-padmabhushan-state-award-and-fourth-national-film-award-mathilukal-to-bramayugam-articleshow-zgcp8uz</guid>
            <pubDate>Sat, 18 Jul 2026 19:47:15 +0530</pubDate>
            <description><![CDATA[&lt;p&gt;2025-26 വർഷം മമ്മൂട്ടിക്ക് പുരസ്കാരങ്ങളുടെ കാലമാണ്. പത്മഭൂഷൺ, സംസ്ഥാന അവാർഡ് എന്നിവയ്ക്ക് പിന്നാലെ &lsquo;ഭ്രമയുഗം&rsquo; ചിത്രത്തിലെ പ്രകടനത്തിന് നാലാമത്തെ ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. ഇതോടെ, ദേശീയ അവാർഡുകളുടെ എണ്ണത്തിൽ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമെത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtrwe0yzx5v5d6pp5zrsh7y,imgname-mammootty-fans-1784383682590.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മലയാളത്തിന്&zwj;റെ മഹാനടൻ മമ്മൂട്ടിയെ സംബന്ധിച്ചടുത്തോളം സ്വപ്ന തുല്യമായ നേട്ടങ്ങളുടെ കാലമാണ് ഇത്. 2025 - 26 വർഷത്തിൽ അഭിമാനകരമായ പുരസ്കാര നേട്ടങ്ങളുടെ പെരുമഴ നനഞ്ഞ് നിൽക്കുകയാണ് മെഗാ സ്റ്റാർ. പത്മഭൂഷണും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നേടി തിളങ്ങി നിൽക്കവെയാണ് 74 -ാം വയസിൽ ഒരിക്കൽ കൂടി ദേശീയ പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തുന്നത്. ബാക്ക് ആൻഡ് വൈറ്റിലെത്തിയ ഭ്രമയുഗത്തിലെ അവിസ്മരണീയ പ്രകടനമാണ് മലയാളത്തിന്&zwj;റെ പ്രിയ നടനെ വീണ്ടും രാജ്യത്തെ അഭിനേതാക്കളുടെ മുൻ നിരയിലേക്ക് കൈപിടിച്ചുകയറ്റിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിലൂടെയാണ് മമ്മൂട്ടി നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം തൂക്കിയത്. ഇതോടെ പുരസ്കാര നേട്ടത്തിന്&zwj;റെ കാര്യത്തിൽ മമ്മൂട്ടി, അമിതാഭ് ബച്ചനൊപ്പമെത്തി. ഭ്രമയുഗത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;മതിലുകളിൽ തുടങ്ങിയ വീരഗാഥയുടെ 'ഭ്രമ'യുഗം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്ത്യൻ സിനിമയുടെ അഭ്രപാളികളിൽ 1989 ലാണ് മമ്മൂട്ടി സ്വന്തം പേര് ആദ്യമായി എഴുതിച്ചേർത്തത്. മതിലുകളിൽ തുടങ്ങിയ ആ വീരഗാഥയുടെ നാലാം അധ്യായമാണ് ഇന്ന് 'ഭ്രമ'യുഗത്തിലൂടെ എഴുതിച്ചേർത്തത്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ 1989 ലാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. പൊന്തൻമാട, വിധേയൻ ചിത്രങ്ങളിലൂടെ 1993 ലും മെഗാസ്റ്റാർ രാജ്യത്തെ വിസ്മയിപ്പിച്ചു. ഡോ. ബാബാസാഹേബ് അംബേദ്ക്കറിലൂടെ 1998 ലായിരുന്നു മമ്മൂട്ടിയുടെ മൂന്നാം പുരസ്കാര നേട്ടം. 28 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും രാജ്യത്തെ നമ്പർ 1 പുരസ്കാരം സ്വന്തമാക്കിയത്.&lt;/p&gt;&lt;p&gt;ബോളിവുഡ് താരം കാർത്തിക് ആര്യനുമായി മമ്മൂട്ടി ഇത്തവണ പുരസ്കാരം പങ്കിടുകയായിരുന്നു. ചന്തു ചാംപ്യൻ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ മികച്ച നടനാക്കിയത്. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തെര&zwj;ഞ്ഞെടുക്കപ്പെട്ടു. &lsquo;അമരൻ&rsquo; എന്ന ചിത്രം സംവിധാനം ചെയ്ത രാജ്&zwj;കുമാർ പെരിയസാമി ആണ് മികച്ച സംവിധായകൻ. ആർട്ടിക്കിൾ 370 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ &lsquo;അങ്ങു വാന കോണില്&rsquo; എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/mammootty-shines-2025-26-with-padmabhushan-state-award-and-fourth-national-film-award-mathilukal-to-bramayugam-articleshow-zgcp8uz"/>
        </item>
        <item>
            <title><![CDATA['അറിയാലോ, മമ്മൂട്ടിയാണ്'; ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം, അമിതാഭ് ബച്ചനൊപ്പം മമ്മൂട്ടി]]></title>
            <link>https://www.asianetnews.com/entertainment-news/amitabh-bachchan-and-mammootty-holds-the-record-for-the-most-national-film-awards-for-best-actor-articleshow-sx0h55g</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/amitabh-bachchan-and-mammootty-holds-the-record-for-the-most-national-film-awards-for-best-actor-articleshow-sx0h55g</guid>
            <pubDate>Sat, 18 Jul 2026 19:17:33 +0530</pubDate>
            <description><![CDATA[&lt;p&gt;Amitabh Bachchan and Mammootty holds the record for the most National Film Awards for Best Actor, having won the honor four times. nനാലാം ദേശീയ പുരസ്&zwnj;കാര നേട്ടത്തോടെ അമിതാഭ് ബച്ചനൊപ്പമാണ് മമ്മൂട്ടി ഇന്ന് എത്തി നിൽക്കുന്നത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് ഈ വർഷം മികച്ച നടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtqptm1cfb3bjr2t0t4kxe5,imgname-747505098-1544815920687737-3721984782359704756-n-1784382450305.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊടുമൺ പോറ്റിയെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ മലയാളത്തിന്റെ മമ്മൂട്ടി നാലാം തവണ മലയാളത്തിലേക്ക് ദേശീയ പുരസ്കാരം കൊണ്ടുവന്നിരിക്കുന്നു. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും അഭ്രപാളികളിൽ ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. നാലാം ദേശീയ പുരസ്&zwnj;കാര നേട്ടത്തോടെ അമിതാഭ് ബച്ചനൊപ്പമാണ് മമ്മൂട്ടി ഇന്ന് എത്തി നിൽക്കുന്നത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് ഈ വർഷം മികച്ച നടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989) പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്ക്കർ (1998) എന്നീ ചിത്രങ്ങളിലൂടെയായിരുന്നു മമ്മൂട്ടി പുരസ്കാരം സ്വന്തമാക്കിയത്. മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. മികച്ച ഗായികയ്ക്കുള്ള പുരസ്&zwnj;കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. ടൊവിനോ തോമസ് നായകനായി എത്തിയ എ.ആർ.എം എന്ന ചിത്രത്തിലെ അങ്ങുവാനക്കോണില് എന്ന ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയത്. മികച്ച ഛായാഗ്രാഹകനായി ഭ്രമയുഗത്തിലെ ഛായാഗ്രഹണത്തിലൂടെ ഷെഹ്നാദ് ജലാൽ അർഹനായി&lt;/p&gt;&lt;p&gt;മികച്ച ഫീച്ചർ ചിത്രം: ആർട്ടിക്കിൾ 370&lt;/p&gt;&lt;p&gt;മികച്ച നടൻ: കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ), മമ്മൂട്ടി (ബ്രമയുഗം)&lt;/p&gt;&lt;p&gt;മികച്ച നടി: യാമി ഗൗതം (ആർട്ടിക്കിൾ 370)&lt;/p&gt;&lt;p&gt;മികച്ച സംവിധായകൻ: രാജ്കുമാർ പെരിയസാമി (അമരൻ)&lt;/p&gt;&lt;p&gt;മികച്ച സഹനടി: രൂപശ്രീ വാർക്കാടി (മിഥ്യ), സചന നമിദാസ് (മഹാരാജ)&lt;/p&gt;&lt;p&gt;മികച്ച സഹനടൻ: സഞ്ജയ് മിശ്ര (ഭക്ഷക്)&lt;/p&gt;&lt;p&gt;മികച്ച ജനപ്രിയ വിനോദചിത്രം: കൽക്കി 2898 എ.ഡി.&lt;/p&gt;&lt;p&gt;ദേശീയ-സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രം: ക്യാപ്റ്റൻ മില്ലർ&lt;/p&gt;&lt;p&gt;മികച്ച ബാലതാരം: റിദ്ധിമാൻ ബാനർജി, തപോമോയ് ദേബ്, ഗീതാശ്രീ ചക്രബർത്തി, അരുന്ദേവ് പോത്തുല, അതിഷ് എസ്. ഷെട്ടി&lt;/p&gt;&lt;p&gt;മികച്ച ഛായാഗ്രഹണം: ബ്രമയുഗം &ndash; ഷെഹ്നാദ് ജലാൽ&lt;/p&gt;&lt;p&gt;മികച്ച തിരക്കഥ: പുഷ്പ 2 &ndash; സുകുമാർ&lt;/p&gt;&lt;p&gt;മികച്ച സംഭാഷണരചയിതാവ്: ലക്കി ഭാസ്കർ &ndash; വെങ്കി അറ്റ്ലൂരി&lt;/p&gt;&lt;p&gt;മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കൽക്കി 2898 എ.ഡി.&lt;/p&gt;&lt;p&gt;മികച്ച ആക്ഷൻ കൊറിയോഗ്രഫി: &mdash;&lt;/p&gt;&lt;p&gt;മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: കമ്മിറ്റി കുറ്രോല്ലു&lt;/p&gt;&lt;p&gt;മികച്ച വസ്ത്രാലങ്കാരം: പുഷ്പ 2 &ndash; ദീപാലി നൂർ, ഷീതൽ ശർമ്മ&lt;/p&gt;&lt;p&gt;ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധാനം: ആർട്ടിക്കിൾ 370 &ndash; ശശ്വത് സച്ച്&zwnj;ദേവ്&lt;/p&gt;&lt;p&gt;പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീതസംവിധാനം: അമരൻ&lt;/p&gt;&lt;p&gt;മികച്ച ഗാനരചയിതാവ്: &mdash;&lt;/p&gt;&lt;p&gt;മികച്ച പുരുഷ പശ്ചാത്തല ഗായകൻ: അഭയ് ജോധ്പുർക്കർ &ndash; ഘരത് ഗണപതി (നവസാചി ഗൗരി മാഴി)&lt;/p&gt;&lt;p&gt;മികച്ച വനിതാ പശ്ചാത്തല ഗായിക: വൈക്കം വിജയലക്ഷ്മി &ndash; അങ്ങു വാന കൊനിലു (എ.ആർ.എം.)&lt;/p&gt;&lt;p&gt;മികച്ച നൃത്തസംവിധാനം: സ്ത്രീ 2&lt;/p&gt;&lt;p&gt;മികച്ച ശബ്ദ രൂപകൽപ്പന: ഭൂൽ ഭുലയ്യ 3 &ndash; മനസ് ചൗധരി&lt;/p&gt;&lt;p&gt;മികച്ച എഡിറ്റിംഗ്: അമരൻ &ndash; ആർ. കലൈവണ്ണൻ&lt;/p&gt;&lt;p&gt;മികച്ച ആക്ഷൻ സംവിധാനം: &mdash;&lt;/p&gt;&lt;p&gt;മികച്ച അസമീസ് ചിത്രം: &mdash;&lt;/p&gt;&lt;p&gt;മികച്ച ബംഗാളി ചിത്രം: ചൽചിത്ര എഖോൻ&lt;/p&gt;&lt;p&gt;മികച്ച ഹിന്ദി ചിത്രം: ശ്രീകാന്ത്&lt;/p&gt;&lt;p&gt;മികച്ച കന്നഡ ചിത്രം: മിഥ്യ&lt;/p&gt;&lt;p&gt;മികച്ച മലയാള ചിത്രം: ഫെമിനിച്ചി ഫാത്തിമ&lt;/p&gt;&lt;p&gt;മികച്ച മറാത്തി ചിത്രം: മുക്കം പോസ്റ്റ് ബോംബിൽവാടി&lt;/p&gt;&lt;p&gt;മികച്ച ഒഡിയ ചിത്രം: ലഹരി&lt;/p&gt;&lt;p&gt;മികച്ച പഞ്ചാബി ചിത്രം: &mdash;&lt;/p&gt;&lt;p&gt;മികച്ച തമിഴ് ചിത്രം: റായൻ&lt;/p&gt;&lt;p&gt;മികച്ച തായ് ഫാകെ ചിത്രം: &mdash;&lt;/p&gt;&lt;p&gt;മികച്ച ഗാരോ ചിത്രം: &mdash;&lt;/p&gt;&lt;p&gt;മികച്ച തെലുങ്ക് ചിത്രം: കമ്മിറ്റി കുറ്രോല്ലു&lt;/p&gt;&lt;p&gt;മികച്ച ഗുജറാത്തി ചിത്രം: മാരൻ&lt;/p&gt;&lt;p&gt;മികച്ച മണിപ്പൂരി ചിത്രം: സുനിത&lt;/p&gt;&lt;p&gt;മികച്ച കൊങ്കണി ചിത്രം: മോഗ് അസും&lt;/p&gt;&lt;p&gt;പ്രത്യേക പരാമർശം: മെയ്യഴകൻ &ndash; ശബ്ദമിശ്രണ എൻജിനീയർ: സുരേൻ ജി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/amitabh-bachchan-and-mammootty-holds-the-record-for-the-most-national-film-awards-for-best-actor-articleshow-sx0h55g"/>
        </item>
        <item>
            <title><![CDATA[ഇത് കലക്കൻ പോറ്റി; മികച്ച നടനായി തിളങ്ങി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി, അം​ഗീകാരം തേടിയെത്തുന്നത് നാലാംതവണ]]></title>
            <link>https://www.asianetnews.com/entertainment-news/72-th-national-film-awards-award-for-best-actor-for-mammootty-articleshow-5m07tfv</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/72-th-national-film-awards-award-for-best-actor-for-mammootty-articleshow-5m07tfv</guid>
            <pubDate>Sat, 18 Jul 2026 18:29:57 +0530</pubDate>
            <description><![CDATA[&lt;p&gt;72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം നേടി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി. രണ്ടുപേരാണ് മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtmpcgesnvmy476f4wt991d,imgname-fotojet---2026-07-18t182434.040-1784379290126.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം നേടി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ. ഭ്രമയു​ഗം സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. കൂടാതെ ഭ്രമയുഗം മികച്ച ഛായാ​ഗ്രഹണത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്&zwnj;കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/72-th-national-film-awards-award-for-best-actor-for-mammootty-articleshow-5m07tfv"/>
        </item>
        <item>
            <title><![CDATA[തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ, ചിദംബരം ചിത്രം ബാലൻ ഇനി ഒടിടിയിൽ കാണാം]]></title>
            <link>https://www.asianetnews.com/entertainment-news/balan-movie-directed-by-chidambaram-ott-streaming-update-articleshow-nsmgml0</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/balan-movie-directed-by-chidambaram-ott-streaming-update-articleshow-nsmgml0</guid>
            <pubDate>Sat, 18 Jul 2026 16:33:04 +0530</pubDate>
            <description><![CDATA[&lt;p&gt;മഞ്ഞുമ്മൽ ബോയ്സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദി ബോയ്' എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി വലിയ വിജയമായി മാറിയിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw3rn2bzffb8q4wkbf2c7t6h,imgname-fotojet--6---1--1782537947518.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മഞ്ഞുമ്മൽ ബോയ്സ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ബാലൻ: ദി ബോയ്'. ജൂൺ 19 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു നേടിയിരുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. തിയേറ്ററുകളിൽ മികച്ച പ്രശ്മാസകല നേടിയ ചിത്രം കളക്ഷനിലും മികച്ച നേട്ടം കൈവരിച്ചിരുന്നു. ഇപ്പോഴിതാ ചിത്തരത്തിന്റെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ 31 മുതൽ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.&lt;/p&gt;&lt;p&gt;നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ടോവിനോ തോമസ്, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആണ് ചിത്രം എത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/balan-movie-directed-by-chidambaram-ott-streaming-update-articleshow-nsmgml0"/>
        </item>
        <item>
            <title><![CDATA[നാലാം നാഷണൽ അവാർഡ് നേടുമോ മമ്മൂട്ടി? ഇന്നറിയാം, പ്രഖ്യാപനം വൈകീട്ട് 5 മണിക്ക്]]></title>
            <link>https://www.asianetnews.com/entertainment-news/72th-national-film-award-will-announced-today-will-mammootty-wins-his-4th-national-award-articleshow-36wo3xq</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/72th-national-film-award-will-announced-today-will-mammootty-wins-his-4th-national-award-articleshow-36wo3xq</guid>
            <pubDate>Sat, 18 Jul 2026 15:47:09 +0530</pubDate>
            <description><![CDATA[&lt;p&gt;മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtbfh2wz1wjdpkc43kvjf90,imgname-mammootty-1784369628252.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിക്കാണ് പ്രഖ്യാപനം. മലയാള സിനിമ ലോക ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മറ്റൊരു നാഷണൽ അവാർഡ് മമ്മൂട്ടി കൊണ്ടുവരുമോ എന്നതാണ്. സംവിധായകൻ ജയരാജ് ആണ് ജൂറി ചെയർമാൻ. 2024 ൽ സെൻസറിങ്ങ് പൂർത്തിയാക്കിയ ചിത്രങ്ങളാണ് പുരസ്&zwnj;കാരങ്ങൾക്ക് പരിഗണിക്കുന്നത്.&lt;/p&gt;&lt;p&gt;നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. ഭ്രമയുഗത്തിന് പുറമെ, ചിതമഭാരം സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സ്, ആസിഫ് അലി- വിജയരാഘവൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദിൻജിത്ത് അയ്യത്താൻ ചിത്രം കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളും നാഷണൽ അവാർഡിനായി മാറ്റുരയ്ക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/72th-national-film-award-will-announced-today-will-mammootty-wins-his-4th-national-award-articleshow-36wo3xq"/>
        </item>
        <item>
            <title><![CDATA[അടുത്ത ഹിറ്റിന് ഒരുങ്ങി നിവിൻ പോളി, ഓണം കളറാക്കാൻ 'ബത്‌ലഹേം കുടുംബ യൂണിറ്റ്', റിലീസ് പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/entertainment-news/nivin-pauly-movie-bethlehem-kudumba-unit-release-on-this-onam-21st-august-2026-articleshow-qnf0c01</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/nivin-pauly-movie-bethlehem-kudumba-unit-release-on-this-onam-21st-august-2026-articleshow-qnf0c01</guid>
            <pubDate>Sat, 18 Jul 2026 14:53:20 +0530</pubDate>
            <description><![CDATA[&lt;p&gt;നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന 'ബത്&zwnj;ലഹേം കുടുംബ യൂണിറ്റ്' ഓഗസ്റ്റ് 21-ന് ഓണം റിലീസായി എത്തും. 'പ്രേമലു'വിന്റെ സംവിധായകൻ ഗിരീഷ് എ.ഡി ഒരുക്കുന്ന ഈ റൊമാന്റിക് കോമഡി ചിത്രം നിർമ്മിക്കുന്നത് ഭാവന സ്റ്റുഡിയോസാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxt8jxc63b1pr0j4fpt29xx1,imgname-wmremove-transformed--2--1784366593414.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പൂ&lt;/strong&gt;വിളിയും പുലികളിയും വിഭവ സമൃദ്ധമായ ഓണ സദ്യയും പൂക്കളവും പായസ മധുരവുമായി ഇക്കുറി ഓണം ആഘോഷത്തിലാറാടിക്കാൻ നിവിൻ പോളിയും മമിത ബൈജുവും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന 'ബത്&zwnj;ലഹേം കുടുംബ യൂണിറ്റ്' റിലീസ് ഡേറ്റ് പുറത്തുവിട്ടു. ഓണത്തിന് ഒരാഴ്ച മുന്നേ ഓഗസ്റ്റ് 21-ന് ചിത്രം തിയേറ്ററുകളിലെത്തും. ട്രെയിനിറങ്ങി പ്ലാറ്റ്&zwj;ഫോമിലൂടെ ഇരുവരും ബാഗും തൂക്കി നടക്കുന്നൊരു ചിത്രവുമായുള്ള റിലീസ് അനൗൺസ്മെന്&zwj;റ് പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. റോം - കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ ചിരിമേളം തന്നെ തീർക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.&lt;/p&gt;&lt;p&gt;ഏതാനും നാളുകള്&zwj; കൊണ്ടുതന്നെ ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമളിലൂടെയാണ് ഗിരീഷ് എ ഡി ശ്രദ്ധ നേടുകയുണ്ടായത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്&zwj; പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്&zwj;ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്&zwj;റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം: അജ്&zwnj;മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/nivin-pauly-movie-bethlehem-kudumba-unit-release-on-this-onam-21st-august-2026-articleshow-qnf0c01"/>
        </item>
        <item>
            <title><![CDATA['മൂർഖനോ അണലിക്കോ ഇത്ര പക കാണില്ല'; അൻസിബയോട് ശ്വേതയ്ക്ക് പ്രശ്നം തുടങ്ങിയത് അവിടെ നിന്ന്- വെളിപ്പെടുത്തി നടി]]></title>
            <link>https://www.asianetnews.com/entertainment-news/started-from-bigg-boss-actress-maya-viswanath-about-ansiba-shweta-menon-issue-articleshow-lsmz0ez</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/started-from-bigg-boss-actress-maya-viswanath-about-ansiba-shweta-menon-issue-articleshow-lsmz0ez</guid>
            <pubDate>Sat, 18 Jul 2026 14:02:23 +0530</pubDate>
            <description><![CDATA[&lt;p&gt;ശ്വേത മേനോനും അന്&zwj;സിബയും തമ്മിലുള്ള പ്രശ്നത്തിന്&zwj;റെ തുടക്കം ബിഗ്&zwj;ബോസ്സില്&zwj; നിന്ന്? വെളിപ്പെടുത്തലുമായി നടി മായാ വിശ്വനാഥ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxt5q7bkvn9ptz3egbh3271e,imgname-new-project---2026-07-18t135541.625-1784363588979.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശ്വേതാ മേനോനും അൻസിബയും തമ്മിലുള്ള പ്രശ്നം തുടങ്ങിയത് ബി​ഗ് ബോസിൽ നിന്ന്. അവിടെ നിന്നും തുടങ്ങിയ പകയാണ് ശ്വേത മേനോൻ അൻസിബയോട് കാണിച്ചത് എന്ന് നടി മായാ വിശ്വനാഥ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. മോഹൻലാലിന്റെ കാൽ തൊട്ടുതൊഴുത അൻസിബ ശ്വേത മേനോന്റെ കാൽ തൊട്ടില്ല അതാണ് പകയ്ക്ക് കാരണം, മൂർഖനോ അണലിക്കോ പോലും ഇത്രയും പക കാണില്ലെന്നും മായാ വിശ്വനാഥ്.&lt;/p&gt;&lt;p&gt;&lt;strong&gt;നടി പറയുന്നത് ഇങ്ങനെ;&lt;/strong&gt;&lt;/p&gt;&lt;p&gt;&lsquo;&rsquo;ജനത്തിനൊന്നും അറിയാത്ത ഒരു കഥയുണ്ട്&hellip; ബി​ഗ്&zwj;ബോസിൽ അൻസിബ പോയത് എല്ലാവർക്കും അറിയാല്ലോ. അവിടെ ശ്വേതച്ചേച്ചി കയറിയതും എല്ലാവർക്കും അറിയാം. അവിടം തൊട്ടാണ് ശ്വേതച്ചേച്ചിക്ക് അൻസിബയുടെ അടുത്ത് പക തുടങ്ങിയത്. കാരണം ലാലേട്ടൻ വന്ന സമയത്ത് ലാലേട്ടന്റെ കാൽ തൊട്ട് അൻസിബ തൊഴുതു. അതിന്റെ തൊട്ടടുത്ത് നിന്ന ശ്വേതച്ചേച്ചിയുടെ കാൽ തൊട്ടില്ല. ലാലേട്ടൻ എവിടെ നിൽക്കുന്നു, ശ്വേതച്ചേച്ചി എവിടെ നിൽക്കുന്നു. ലാലേട്ടന്റെ അടുത്ത് പൊന്നമ്മ അമ്മയോ ലളിതാമ്മയോ ആണെങ്കിൽ അൻസിബ തീർച്ചയായും കാൽ തൊട്ട് തൊഴും. ശ്വേതച്ചേച്ചിയുടെ കാൽ തൊട്ട് തൊഴേണ്ട ആവശ്യം എന്താണ്. പിടിച്ചു വാങ്ങുന്ന അം​ഗീകാരവും ബഹുമാനവുമാണോ നമുക്ക് വേണ്ടത്? അവിടെ ശ്വേതച്ചേച്ചി കൂടെ വർക്ക് ചെയ്ത അൻസിബയെ അല്ല സപ്പോർട്ട് ചെയ്തത്. അൻസിബ പറഞ്ഞ പല ന്യായങ്ങളെയും എതിർത്തുകൊണ്ട് യാതൊരു പരിചയവുമില്ലാത്ത പലരേയുമാണ് സപ്പോർട്ട് ചെയ്തത്. അവിടം തൊട്ട് അൻസിബയുടെ അടുത്ത് പക മൂത്ത ഒരു പാമ്പായിരുന്നു. മൂർഖന് പോലും അണലിക്ക് പോലും ഇത്ര പക കാണില്ല.''&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/started-from-bigg-boss-actress-maya-viswanath-about-ansiba-shweta-menon-issue-articleshow-lsmz0ez"/>
        </item>
        <item>
            <title><![CDATA[ഹൊറർ ത്രില്ലറുമായി ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം; 'വിസിറ്റർ' മോഷൻ പോസ്റ്റർ]]></title>
            <link>https://www.asianetnews.com/entertainment-news/dhyan-sreenivasan-and-navya-nair-movie-visiter-poster-motion-poster-articleshow-8i3z2kx</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/dhyan-sreenivasan-and-navya-nair-movie-visiter-poster-motion-poster-articleshow-8i3z2kx</guid>
            <pubDate>Sat, 18 Jul 2026 14:00:26 +0530</pubDate>
            <description><![CDATA[&lt;p&gt;രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന &quot;വിസിറ്റർ&quot; എന്ന ഹൊറർ ത്രില്ലർ ചിത്രത്തിൽ ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നിഗൂഢതയും ആകാംഷയും നിറഞ്ഞ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxt5hjkr1vje368q1nka07pj,imgname-befunky-collage--30--1784363403896.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഉ&lt;/strong&gt;ർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന &ldquo;വിസിറ്റർ&rdquo; സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. ഒരു ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഏറെ നിഗൂഢതയും ത്രില്ലും ഒളിപ്പിച്ചു വെച്ച് കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ വലിയ ആകാംഷ സൃഷ്ടിക്കുന്ന മോഷൻ പോസ്റ്റർ ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ച് രണ്ട് ദിവസം മുൻപ് നടന്നിരുന്നു. ദിലീപ് ആയിരുന്നു ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചത്. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് നീതു മാത്യു ആണ്. കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോർമിസ്, അനിൽ തമാലം. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, വിഷ്ണു ജി വാര്യർ, മധു വാര്യർ, കെപിഎസി ലീല, അമി വിജോയ്, പ്രീതം ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇ എം കെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് അരുൺ മുരളീധരൻ സംഗീതം പകരുന്നു. എഡിറ്റിംഗ്- നിധിൻ രാജ് അറോൾ. മനു മഞ്ജിത് ആണ് ചിത്രത്തിന് വരികൾ രചിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, ഫൈനൽ മിക്സ്-എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രഹാം, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ, പിആർ ആൻഡ് മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പി ആർ ഓ -എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/dhyan-sreenivasan-and-navya-nair-movie-visiter-poster-motion-poster-articleshow-8i3z2kx"/>
        </item>
        <item>
            <title><![CDATA[മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം, യൂട്യൂബർ ചെകുത്താന് മർദനം]]></title>
            <link>https://www.asianetnews.com/local-news/youtuber-chekuthan-assaulted-over-allegations-of-insulting-mohanlal-and-his-fans-articleshow-b91bvy7</link>
            <guid isPermaLink="true">https://www.asianetnews.com/local-news/youtuber-chekuthan-assaulted-over-allegations-of-insulting-mohanlal-and-his-fans-articleshow-b91bvy7</guid>
            <pubDate>Sat, 18 Jul 2026 12:32:03 +0530</pubDate>
            <description><![CDATA[&lt;p&gt;മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്നാരോപിച്ച് യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് കൊച്ചിയിൽ വെച്ച് മർദനമേറ്റു. ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ പിന്തുടർന്നെത്തി ആക്രമിച്ചതായി അജു ആരോപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxt0g649h4tdxrnahz86p46t,imgname-vlcsnap-2026-07-18-12h20m24s506-1784358115465.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; ഇടപ്പള്ളിയിൽ യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.&amp;nbsp;&lt;/p&gt;&lt;p&gt;ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വീഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്. അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. തുടർന്നാണ് സി​ദ്ദിഖ് പരാതി നൽകിയത്.&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/youtuber-chekuthan-assaulted-over-allegations-of-insulting-mohanlal-and-his-fans-articleshow-b91bvy7"/>
        </item>
        <item>
            <title><![CDATA['വച്ചുപൊറുപ്പിക്കില്ല', നടൻ ആമിർ ഖാന് വധഭീഷണി; പിന്നിൽ ലോറൻസ് ബിഷ്ണോയ് ഗ്യാങ്]]></title>
            <link>https://www.asianetnews.com/entertainment-news/lawrence-bishnoi-gang-life-threatening-to-actor-aamir-khan-after-his-third-marriage-articleshow-edihcvf</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/lawrence-bishnoi-gang-life-threatening-to-actor-aamir-khan-after-his-third-marriage-articleshow-edihcvf</guid>
            <pubDate>Sat, 18 Jul 2026 12:26:48 +0530</pubDate>
            <description><![CDATA[&lt;p&gt;സൽമാൻ ഖാൻ കേസിലെ ലോറൻസ് ബിഷ്ണോയിയുടെ സഹോദരങ്ങളെന്ന പേരിലാണ് പോസ്റ്റ് വന്നിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxsypgbxjtr40bta9cc5bmex,imgname-befunky-collage--29--1784356225405.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;ബോളിവുഡ് നടൻ ആമിർ ഖാന് വധഭീഷണി. ലോറൻസ് ബിഷ്ണോയ് ഗ്യാങാണ് വധഭീഷണി പോസ്റ്റിട്ടത്. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരമെന്ന പദവി ഇതിനുപയോഗിച്ചാൽ തീർത്തുകളയുമെന്നും ബിഷ്ണോയ് ഗ്യാങിന്റെ സന്ദേശത്തിൽ പറയുന്നു. സൽമാൻ ഖാൻ കേസിലെ ലോറൻസ് ബിഷ്ണോയിയുടെ സഹോദരങ്ങളെന്ന പേരിലാണ് പോസ്റ്റ് വന്നിരിക്കുന്നത്.&lt;/p&gt;&lt;p&gt;ജൂലൈ മാസം തുടക്കത്തിലായിരുന്നു ആമിര്&zwj; ഖാന്&zwj;റെ മൂന്നാം വിവാഹം. ഇതിന് പിന്നാലെ താരം വിവാഹം കഴിച്ച സ്ത്രീകള്&zwj; എല്ലാവരും ഹിന്ദുക്കളാണെന്നും ലവ് ജിഹാദാണെന്നും പറഞ്ഞ് വിമര്&zwj;ശനങ്ങള്&zwj; ഉയന്നു. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ ആമിർ ഖാനെ &lsquo;ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ&rsquo; എന്നും വിശേഷിപ്പിച്ചു. ഇതോടെ വിവാദങ്ങൾക്ക് തുടക്കമായി. ഏറ്റവും ഒടുവിൽ ആമിർ ഖാനെ വധിക്കണമെന്ന് പറഞ്ഞും ഒരു സന്യാസി രം​ഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വധഭീഷണി വന്നിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇത് നമ്മുടെ സംസ്കാരത്തിന് എതിരാണെന്നും പ്രത്യഘാതം ആമിര്&zwj; ഖാന്&zwj; ഉടനെ നേരിടേണ്ടി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. നിലവില്&zwj; ആമിറിന്&zwj;റെ ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. അത് കിട്ടുന്ന പക്ഷം തുടര്&zwj; നടപടികളിലേക്ക് പൊലീസ് കടക്കും.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;വിവാദങ്ങളോട് ആമിര്&zwj; ഖാന്&zwj; പ്രതികരിച്ചത്&amp;nbsp;&lt;/strong&gt;&lt;/p&gt;&lt;p&gt;എന്&zwj;റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്&zwj;റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം ചെയ്തത്. എന്&zwj;റെ കസിന്&zwj; മന്&zwj;സൂര്&zwj; ഒരു ക്രിസ്ത്യാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഗൗരിയോ റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്&zwj;റെ പേരില്&zwj; അവരുടെ മതം മാറിയില്ല. ഗൗരി ഒരു ഹിന്ദുവല്ല, മറിച്ച് ക്രിസ്ത്യാനിയാണ്. അതേസമയം മതപരമായ കാര്യങ്ങളില്&zwj; പങ്കെടുക്കാറുള്ള ഒരാളുമല്ല. കാലം മുന്നോട്ട് പോകവെ ജീവിതം കൂടുതല്&zwj; തമാശ നിറഞ്ഞതാവുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/lawrence-bishnoi-gang-life-threatening-to-actor-aamir-khan-after-his-third-marriage-articleshow-edihcvf"/>
        </item>
        <item>
            <title><![CDATA[വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2’വിലെ 'ഹൗസ് ഹസ്ബൻഡ്' വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു]]></title>
            <link>https://www.asianetnews.com/entertainment-news/gatta-kusthi-2-styarring-aishwarya-lekshmi-and-vishnu-vishal-articleshow-9ob4pgu</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/gatta-kusthi-2-styarring-aishwarya-lekshmi-and-vishnu-vishal-articleshow-9ob4pgu</guid>
            <pubDate>Fri, 17 Jul 2026 22:49:10 +0530</pubDate>
            <description><![CDATA[&lt;p&gt;വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ഗാട്ട കുസ്തി 2' എന്ന ചിത്രത്തിലെ 'ഹൗസ് ഹസ്ബൻഡ്' വീഡിയോ ഗാനം പുറത്തിറങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxrfy429bpe1yb8djs8et837,imgname-gatta-kusthi-2-1784307191880.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം &lsquo;ഗാട്ട കുസ്തി 2&rsquo; യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് സത്യൻ മഹാലിംഗമാണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം നൽകിയത്. ജൂലൈ മൂന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രം വമ്പൻ വിജയം നേടി പ്രദർശനം തുടരുകയാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്&zwj; സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.&lt;/p&gt;&lt;p&gt;ചിത്രത്തിലെ രസകരമായ ഒരു ഗാനമാണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്ന ഹൗസ് ഹസ്ബൻഡ്. ചിത്രത്തിലെ വിഷ്ണു വിശാൽ കഥാപാത്രത്തെ ഏറെ സരസമായി അവതരിപ്പിക്കുക ഗാനം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി. തമിഴ്നാടിന് പുറമേ, കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ ആയാണ് ചിത്രം കഥ പറയുന്നത്. ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കി, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.&lt;/p&gt;&lt;p&gt;നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്&zwnj;നാഥ്, പിആർഒ : ശബരി&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/gatta-kusthi-2-styarring-aishwarya-lekshmi-and-vishnu-vishal-articleshow-9ob4pgu"/>
        </item>
        <item>
            <title><![CDATA['സീരിയൽ പടം എടുക്കാനറിയില്ല, നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്ത ആളാണ്'; 'വരവ്' നെ​ഗറ്റീവിന് ഷാജി കൈലാസിന്റെ മറുപടി]]></title>
            <link>https://www.asianetnews.com/entertainment-news/director-shaji-kailas-replay-to-negative-reviews-for-his-varavu-movie-aswanth-kok-and-unni-vlogs-articleshow-ciaptyc</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/director-shaji-kailas-replay-to-negative-reviews-for-his-varavu-movie-aswanth-kok-and-unni-vlogs-articleshow-ciaptyc</guid>
            <pubDate>Sat, 18 Jul 2026 09:49:02 +0530</pubDate>
            <description><![CDATA[&lt;p&gt;'വരവ്' സിനിമയുടെ നെഗറ്റീവ് റിവ്യൂകൾക്ക് മറുപടിയുമായി സംവിധായകൻ ഷാജി കൈലാസ്. പ്രധാന നടൻ ഉള്ളതുകൊണ്ട് മാത്രം ചില സിനിമകൾ ഹിറ്റാകുന്നുണ്ടെന്നും, താൻ തിരിച്ചുവരവിനായി എങ്ങോട്ടും പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxsq5sd77kdhkmmekdwfecje,imgname-befunky-collage--26--1784348337575.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വ&lt;/strong&gt;രവ് സിനിമയ്ക്ക് വന്ന കമന്റുകൾക്ക് മറുപടിയുമായി സംവിധായകൻ ഷാജി കൈലാസ്. മകൻ റുഷിന്റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അശ്വന്ത് കോക്ക്, ഉണ്ണി വ്ലോ​ഗ്സ് എന്നിവരുടെ റിവ്യൂവിന് ആണ് മറുപടി. ടിവി സീരിയൽ പോലെ എടുത്ത പടങ്ങളൊക്കെ വൻ ഹിറ്റായിട്ടുണ്ടെന്നും. മെയ്ൻ ആർട്ടിസ്റ്റിനെ മാറ്റി നിർത്തിയാൽ ആ പടം വൻ ഫ്ലോപ്പ് ആയിരിക്കുമെന്നും ഷാജി കൈലാസ് പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;പറയട്ട് മക്കളേ..ഇത്രയും നെഗറ്റീവ് വരാന്&zwj; അത്രയും ഭയങ്കര പടമാണോ ഇത്. നമ്മള്&zwj; സിനിമ ഉണ്ടാക്കി. കുറേ ആള്&zwj;ക്കാര്&zwj;ക്ക് ഇഷ്ടമായില്ല. അതിങ്ങനെ വിളിച്ച് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാണ്. അപ്പോള്&zwj; അവരുടെ ഉദ്ദേശം എന്താണ്? അവര്&zwj;ക്ക് എന്നെ നേരിട്ട് വിളിച്ച് പറഞ്ഞൂടെ. ഈ സിനിമ ഇങ്ങനെയാണ്. അതിനി മാറ്റാന്&zwj; പറ്റില്ലല്ലോ. നെഗറ്റീവ് പറയുന്നവരോട് ഞാന്&zwj; അഭ്യര്&zwj;ത്ഥിക്കുകയാണ്. എന്നോടൊപ്പമോ എഴുത്തുകാര്&zwj;ക്കൊപ്പമോ അല്ലെങ്കില്&zwj; ഒന്നിച്ചോ ഇരുന്ന് സംസാരിക്കാം. പഴയ പോലെ ഫ്ലാറ്റ് ആയിട്ട് കഥപറയാന്&zwj; എനിക്ക് താല്പര്യമില്ല. അതുകൊണ്ടാണ് പുതിയ ട്രീറ്റ്മെന്&zwj;റുകള്&zwj; വരുന്നത്. അത് കുറേ ആളുകള്&zwj;ക്ക് ഇഷ്ടമാവില്ല. ഒരു വൈല്&zwj;ഡ് സിനിമയല്ല ഞങ്ങള്&zwj; എടുത്തിട്ടുള്ളത്. സാധാരണക്കാരന്&zwj;റെ കുടുംബ കഥ പറഞ്ഞതാണ്. അതിനകത്ത് റിവഞ്ച് കാര്യങ്ങളൊക്കെ വച്ച് ചെയ്തു. അത് 90's പടമാണ്. ഒരാള്&zwj; പറഞ്ഞത് വൃദ്ധ ഷോട്ടാണെന്നാണ്. ഒരു ക്ലോസപ്പ് വയ്ക്കുന്നത് വൃദ്ധ ഷോട്ടാവുമോ? എന്&zwj;റെ മേക്കിങ്ങില്&zwj; അവരെന്നോട് കുത്തിക്കയറണ്ട. ഞാന്&zwj;എന്&zwj;റെ സ്റ്റൈലില്&zwj; പോട്ട്. ഞാന്&zwj; അപ്ഡേറ്റഡ് ആയിട്ടില്ലെന്ന് ആളുകള്&zwj; പറയുന്നു. ഞാന്&zwj; എനനെ ആസ്വദിക്കുന്നത് ചില ഷോട്ടുകളിലാണ്. വീട്ടില്&zwj; ഇരുന്ന് ആസ്വദിച്ചാല്&zwj; പോരെന്ന് ചോദിക്കും. അത് കച്ചവട സാധ്യതയ്ക്ക് വേണ്ടിയാണ്. ഭയങ്കര ക്രൂഡായിട്ട് സിനിമ ചെയ്യാന്&zwj; എനിക്കറിയ്ലില്. ഡാര്&zwj;ക്ക് ഫിലിം താല്പര്യം ഇല്ല. ഒരു എന്&zwj;റര്&zwj;ടെയ്നറാണ് ഞാന്&zwj; ഉദ്ദേശിച്ചത്. ചിലത് പാളിപ്പോകും, ചിലത് നന്നാവും. വരവ് പാളിയെന്ന് ചിലര്&zwj;. മറ്റുചിലര്&zwj; ഗംഭീരമെന്ന്. എന്ത് ചെയ്യാന്&zwj; പറ്റും. ഒരു ഹോട്ടലില്&zwj; കയറുമ്പോള്&zwj; ചിലര്&zwj; ആ ടേസ്റ്റോടെ കഴിക്കും. ചിലര്&zwj; അത് കുറഞ്ഞു ഇത് കുറഞ്ഞു എന്നൊക്കെ പറയും. അതങ്ങ് വിട്ട് കൊടുക്കണം. കുറേ ആള്&zwj;ക്കാര്&zwj; നല്ലതും കുറേ ആള്&zwj;ക്കാര്&zwj; ചീത്തയും പറയും. അതെല്ലാം ബാധിക്കുന്നത് എന്നെയാണ്. പുതിയൊരു പടം ചെയ്യുമ്പോള്&zwj; അത് മാറ്റിയെടുക്കും എന്നാണ് എന്&zwj;റെ വിശ്വാസം. നിങ്ങള്&zwj; പറഞ്ഞ രീതിയില്&zwj; മാറ്റി എടുക്കുമ്പോള്&zwj; എന്&zwj;റെ കൂടെ നില്&zwj;ക്കണം. നിങ്ങളെന്തിന് അത് മാറ്റിയതെന്ന് ചോദിച്ച് കൊണ്ട് ആരും വരരുത്. നീ നിന്&zwj;റെ അഭിപ്രായം പറയാം. അത് മറ്റുള്ളവരിലേക്ക് അടിച്ച് ഏല്&zwj;പ്പിക്കരുത്.&lt;/p&gt;&lt;p&gt;എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരാളാണ് അശ്വന്ത് കോക്ക്. ഗംഭീരമായിട്ട് വിമര്&zwj;ശിക്കും. പുള്ളിക്ക് വരവ് വര്&zwj;ക്കായില്ല. ജോജുവിന്&zwj;റെ കണ്ണിനെ കുറിച്ച് പറയുന്നുണ്ട്. അയാളുടെ അച്ഛന്&zwj;റെ പേര് ചെമ്പ് കണ്ണന്&zwj; കോര എന്നാണ്. അത് അവര്&zwj; ഫോളോ ചെയ്തിട്ടില്ല. അതാണ് കുഴപ്പം. ഇവരെല്ലാം ഒന്നിച്ച് വന്നാല്&zwj; നമുക്ക് സംസാരിക്കാം. ഒരാള്&zwj;ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോള്&zwj; അപ്പുറത്ത് 100 പേര്&zwj;ക്ക് ഇഷ്ടപ്പെടും. ഏറ്റവും കൂടുതല്&zwj; ചീത്ത കേട്ടിട്ടുള്ള ആളാണ് ഞാന്&zwj;. അതൊന്നും എനിക്ക് പ്രശ്നമേ അല്ല. അവര്&zwj;ക്ക് വലിച്ച് കീറാനും ചീത്ത പറയാനും അധികാരം ഉണ്ട്. അവകാശം ഉണ്ട്. പണം മുടക്കിയ കുറച്ച് ആള്&zwj;ക്കാരുണ്ട്. പണം മുടക്കിയവരെ ഒന്നും ഇതൊന്നും ബാധിക്കരുതെന്നാണ്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ട് നിങ്ങള്&zwj; എന്ത് വേണമെങ്കിലും പറഞ്ഞോളൂ. ആള്&zwj;ക്കാര്&zwj;ക്ക് സിനിമയെ വിട്ടുകൊടുക്കൂ. ഒരാഴ്ച ആളുകള്&zwj; കാണട്ടെ. ഇത് തിയറ്ററില്&zwj; ഇറങ്ങിയ ഉടനെ റിവ്യൂ പറയുകയാണ്. കുറേ ആൾക്കാർ വരട്ടെ. കണ്ടിട്ട് പോകട്ടെ. എനിക്ക് ടിവി സീരിയൽ പോലെ ഒന്നും പടം എടുക്കാൻ അറിയില്ല. കുറച്ച് ​ഗുമ്മൊക്കെ വേണം. ചെറിയൊരു പാളിച്ച വന്നാൽ നിശിതമായി വിമർശിക്കുകയാണ്. ടെക്നീഷ്യൻമാരെ ഒന്നും പറയരുത്. 90's പടങ്ങൾ ഞാൻ നിർത്തി. അസാധ്യമായ സിനിമകൾ വരും. ഇനി വരാൻ പോകുന്നതൊക്കെ ഇടിവെട്ട് ആയിരിക്കും. അതി ​ഗംഭീരമായൊരു തിരക്കഥയ്ക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ടിവി സീരിയൽ പോലെ എടുത്ത പടങ്ങളൊക്കെ വൻ ഹിറ്റായി. മെയ്ൻ ആർട്ടിസ്റ്റ് ഉള്ളത് കൊണ്ട് മാത്രം ഓടുന്ന സിനിമകളുണ്ട്. അവരെ മാറ്റി നിർത്തിയാൽ ആ പടം വൻ ഫ്ലോപ്പ് ആയിരിക്കും. ഷാജി കൈലാസിന്റെ തിരിച്ച് വരവ് ഉണ്ടായില്ലെന്ന് പറയുന്നവരോട് തിരിച്ച് വരാൻ &zwj;ഞാൻ എവിടേയും പോയിട്ടില്ല. നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാൻ. ഷാജി കൈലാസ് ബ്രാന്റ് ഒന്നും ഇല്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/director-shaji-kailas-replay-to-negative-reviews-for-his-varavu-movie-aswanth-kok-and-unni-vlogs-articleshow-ciaptyc"/>
        </item>
        <item>
            <title><![CDATA['പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്താനുള്ള നടപടികൾ തുടങ്ങി'; അമ്മ അം​ഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/swetha-menon-writes-to-amma-association-members-articleshow-ggnvvvl</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/swetha-menon-writes-to-amma-association-members-articleshow-ggnvvvl</guid>
            <pubDate>Fri, 17 Jul 2026 13:37:39 +0530</pubDate>
            <description><![CDATA[&lt;p&gt;അതേ സമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksafya6qswy78wm7w0rsrc8b,imgname-fotojet---2026-05-23t185050.141-1779542468823.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കം തുടരുന്നതിനിടെ അംഗങ്ങൾക്ക് ശ്വേത മേനോന്റെ കത്ത്. അനുഭവക്കുറവ് മൂലമാണ് പിഴവുകൾ സംഭവിച്ചതെന്നും തിരുത്താനുള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ പറയുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും. ഇപ്പോൾ ചുമതല വഹിക്കുന്ന എക്&zwnj;സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കും.സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്നും കത്തിലുണ്ട്. ശ്വേതയെ എതിർക്കുന്നവർ കത്തിനോട് പ്രതികരിച്ചിട്ടില്ല. കോടതിയുടെ അന്തിമ തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം. സംഘടനയുടെ സാമ്പത്തിക ഇടപാടുകളും രേഖകൾ കൃത്യമാക്കി, അംഗങ്ങൾക്ക് അയച്ചുനൽകുന്നിനുള്ള നീക്കവും ശ്വേതയുടെ ഭരണസമിതി തുടങ്ങിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/swetha-menon-writes-to-amma-association-members-articleshow-ggnvvvl"/>
        </item>
        <item>
            <title><![CDATA['ആ മെഡിക്കല്‍ ബില്‍ കൃത്രിമമെന്ന് പറയുന്നവരോട്'; പ്രതികരണവുമായി രേണു സുധിയുടെ സഹോദരി]]></title>
            <link>https://www.asianetnews.com/entertainment-news/renu-sudhis-sister-reacts-to-allegations-that-the-medical-bill-they-showed-was-ai-generated-articleshow-i2wlcr2</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/renu-sudhis-sister-reacts-to-allegations-that-the-medical-bill-they-showed-was-ai-generated-articleshow-i2wlcr2</guid>
            <pubDate>Fri, 17 Jul 2026 14:09:11 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ടാമത്തെ കീമോയ്ക്ക് ശേഷം ആശുപത്രിയിലായ രേണുവിനെതിരെ, ചികിത്സാ ബില്ല് വ്യാജമാണെന്നും അസുഖമില്ലെന്നും ചില വ്ളോഗര്&zwj;മാര്&zwj; ആരോപണങ്ങൾ ഉയര്&zwj;ത്തിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqkc97kxsxeqc4rzf8nwbes,imgname-fotojet--27--1784277247219.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രേണു സുധി വ്ളോഗിലൂടെ കാണിച്ച കാന്&zwj;സര്&zwj; ചികിത്സയുടെ മെഡിക്കല്&zwj; ബില്&zwj; വ്യാജമാണെന്ന് ആരോപിച്ച വ്ളോഗര്&zwj;മാര്&zwj;ക്കെതിരെ അവരുടെ സഹോദരി രമ്യ. രേണു സുധിയുടെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് അവര്&zwj; ചില യുട്യൂബര്&zwj;മാരുടെ വ്യാജ പ്രചരണങ്ങള്&zwj;ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. രേണുവിനെ ഉപദ്രവിക്കുന്നത് നിര്&zwj;ത്തണമെന്ന് വീഡിയോയില്&zwj; അവര്&zwj; അഭ്യര്&zwj;ഥിക്കുന്നു.&lt;/p&gt;&lt;h2&gt;രേണു സുധിയുടെ സഹോദരി പറയുന്നു&lt;/h2&gt;&lt;p&gt;&quot;ഒരാഴ്ചയായിട്ട് അവൾ ഹോസ്പിറ്റലിൽ ഐസിയുവിൽ അഡ്മിറ്റ് ആയിരുന്നു. രണ്ടാമത്തെ കീമോ കഴിഞ്ഞതിനു ശേഷം ഛര്&zwj;ദ്ദി അടക്കം ഉണ്ടായിരുന്നു. ഇപ്പോള്&zwj; ഡിസ്ചാർജ് ആയി വന്നു. മരുന്നിന്&zwj;റെ കാര്യം പലരും സമൂഹമാധ്യമത്തിൽക്കൂടി പറഞ്ഞുകൊണ്ടിരിക്കുന്നു. ബില്ല് എഐ ആണെന്നും ഞങ്ങൾ അത് ഉണ്ടാക്കിയതാണെന്നും ഒക്കെ പറയുന്നു. പക്ഷേ ഞങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഞങ്ങളടെ സാഹചര്യം കൊണ്ടാണ് ആ ബില്ല് ഞങ്ങൾക്ക് പറയേണ്ടി പോലും വന്നത്. രേണുവിന് കാന്&zwj;സര്&zwj; ഇല്ലെന്നും ബില്ല് എഐ ആണെന്നും മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടിയാണന്നുമൊക്കെ ചില വ്ലോഗേഴ്സ് നിരന്തരം വീഡിയോ ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് ആ ബില്ലിനെ കുറിച്ചും ആ മെഡിസിനെ കുറിച്ചും പറയേണ്ട സാഹചര്യം ഉണ്ടായത്.&lt;/p&gt;&lt;p&gt;ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ആർക്കും നുണ പറയാൻ പറ്റാത്ത കാര്യങ്ങളാണ്. ആർക്കെങ്കിലും സംശയം ഉണ്ടെങ്കില്&zwj; ആ ബില്ലിൽ അതിന്റെ നമ്പറും കാര്യങ്ങളും ഫോൺ നമ്പറും എല്ലാം കിടപ്പുണ്ട്. അതിലേക്ക് ഒന്ന് വിളിച്ച് കോൺടാക്ട് ചെയ്ത് നിങ്ങൾക്കൊന്ന് പ്രൂവ് ചെയ്യാവുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുപോലും ചെയ്യാതെ അത് മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടി ഞങ്ങൾ നിർമ്മിച്ചെടുത്തതാണെന്ന് പറഞ്ഞു. ഇങ്ങനെയൊക്കെ മനുഷ്യരെ നിങ്ങൾ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത് ഭയങ്കര കഷ്ടമാണ്. നമ്മളെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. അവരുടെയൊക്കെ മുമ്പിൽ ഞങ്ങൾക്ക് നമ്മുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം. അതുകൊണ്ട് മാത്രമാണ് ഞങ്ങൾ അന്ന് അതിനെക്കുറിച്ച് പറഞ്ഞത്. പിന്നെ അതിനകത്ത് കുറെ ക്യാൻസർ പേഷ്യൻസിന്റെ വോയ്സ് ഒക്കെ എടുത്തത് ഇട്ടിട്ടുണ്ട്. പക്ഷേ അത് ക്യാൻസർ പേഷ്യന്&zwj;റ്സ് ആണ് അത് പറയുന്നതെന്ന് എനിക്ക് തോന്നുന്നില്ല. അത് ഈ വ്ലോഗേഴ്സ് കെട്ടിച്ചമയ്ക്കുന്ന കഥകൾ തന്നെയാണെന്നാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്. എന്തിനാണ് അവളെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്നറിയില്ല.&lt;/p&gt;&lt;p&gt;വീണ്ടും ഈ മെഡിസിന്റെ കാര്യം പറഞ്ഞ് നിങ്ങൾ വീണ്ടും ദ്രോഹിക്കാതിരിക്കുക. ഈ ഒരു അവസ്ഥയിൽ ഇതുപോലെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്ന ആരുടെ വീട്ടിലും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. ഇപ്പോൾ അവളുടെ സാഹചര്യം കൊണ്ടാണ് അവൾ ഈ യുട്യൂബ് ചാനലുമായിട്ട് മുന്നോട്ടു പോകുന്നത്. മരുന്നിന് വേണ്ട സാമ്പത്തികം വേണം. ദൈവത്തെ ഓർത്ത് നിങ്ങൾ അവളെ ഒന്ന് ഉപദ്രവിക്കാതിരിക്കുക. അതുപോലെ അനുഭവിക്കുന്നുണ്ട്.&quot;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/renu-sudhis-sister-reacts-to-allegations-that-the-medical-bill-they-showed-was-ai-generated-articleshow-i2wlcr2"/>
        </item>
        <item>
            <title><![CDATA['ഞാൻ രാജ്യവിരുദ്ധയല്ല, അവകാശത്തിന് പോരാടുന്നവർ മരിക്കേണ്ടി വരരുത്'; വാങ്ചുക്കിനൊപ്പമെന്ന് ജ്യോത്സന]]></title>
            <link>https://www.asianetnews.com/entertainment-news/malayalam-singer-jyotsna-radhakrishnan-says-she-stand-with-sonam-wangchuk-articleshow-ipi5bzf</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/malayalam-singer-jyotsna-radhakrishnan-says-she-stand-with-sonam-wangchuk-articleshow-ipi5bzf</guid>
            <pubDate>Fri, 17 Jul 2026 22:41:45 +0530</pubDate>
            <description><![CDATA[&lt;p&gt;കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിന് ജ്യോത്സന രാധാകൃഷ്ണൻ പിന്തുണയറിയിച്ചു. കുട്ടികളുടെ ഭാവിക്കും അടിസ്ഥാന അവകാശങ്ങൾക്കും വേണ്ടി ഒരാൾക്ക് ജീവൻ പണയപ്പെടുത്തേണ്ടി വരുന്നത് നിരാശാജനകമാണെന്ന് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxrbgv453yqbgrndad6pyqne,imgname-befunky-collage--24--1784302562437.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കേ&lt;/strong&gt;ന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്കിന് പിന്തുണയുമായി ​ഗായിക ജോത്സന രാധാകൃഷ്ണൻ. കുട്ടികളുടെ മെച്ചപ്പെട്ട ഭാവിക്കായി ശ്രമിക്കുന്ന ഒരാൾക്ക് സ്വന്തം ജീവൻ തന്നെ പണയം വയ്ക്കേണ്ടി വരുന്നത് അങ്ങേയറ്റം നിരാശാജനകമാണെന്ന് ജ്യോത്സന പറയുന്നു. അടിസ്ഥാന അവകാശങ്ങൾ നേടി എടുക്കേണ്ടതിന് ആരും മരിക്കേണ്ടി വരരുതെന്നും സോനം വാങ്ചുക്കിനൊപ്പമാണ് താനെന്നും ജ്യോത്സന പറഞ്ഞു.&lt;/p&gt;&lt;p&gt;&quot;എന്റെയും നിങ്ങളുടെയും കുട്ടികൾക്കായി ഭാവി അല്പമെങ്കിലും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനും, തങ്ങളുടെ ശബ്ദം അധികാരികളിൽ എത്തിക്കുന്നതിനും വേണ്ടി ഒരാൾക്ക് സ്വന്തം ജീവൻ തന്നെ പണയം വെക്കേണ്ടി വരുന്നു എന്ന തിരിച്ചറിവ്, അങ്ങേയറ്റം നിരാശാജനകമാണ്. പ്രത്യേകിച്ച് ഒരു അമ്മ എന്ന നിലയിൽ&quot;, എന്നായിരുന്നു ജ്യോത്സനയുടെ വാക്കുകൾ.&lt;/p&gt;&lt;p&gt;&quot;നിങ്ങൾ ഏത് ഐഡിയോളജിയിൽ ഇള്ളവരോ, ഏത് രാഷ്ട്രീയ പാർട്ടിയിലോ മതവിഭാഗത്തിലോ വിശ്വസിക്കുന്നവരോ ആയാലും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഒട്ടും ശരിയായ കാര്യങ്ങളല്ല. അതിനും മുകളിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. ഞാൻ ദേശവിരുദ്ധയല്ല. പ്രതിഷേധിക്കുന്ന നിരവധി കുട്ടികളും മാതാപിതാക്കളും ദേശവിരുദ്ധരല്ല. മെച്ചപ്പെട്ടൊരു വ്യവസ്ഥിതി ആവശ്യപ്പെടുക എന്നത് ജനാധിപത്യത്തിൽ ഒരു അടിസ്ഥാന അവകാശമാണ്. അതിനുവേണ്ടി ആരും മരിക്കേണ്ടി വരരുത്. ആരും തന്നെ. ഞാൻ സോനം വാങ്ചുക്കിനൊപ്പം&quot;, എന്നും ജ്യോത്സന കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ജൂണ്&zwj; 28നാണ് സോനം വാങ്ചുക്ക് സമരം ആരംഭിച്ചത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്റോച്ച് ജനത പാർട്ടി (സി ജെ പി) യുടെ പ്രതിഷേധം നിരാഹാര സമരത്തിലേക്ക് കടക്കുകയായിരുന്നു. ഇന്ന് സമരം 20-ാം ദിവസത്തിലേക്ക് എത്തി നില്&zwj;ക്കുമ്പോള്&zwj; അദ്ദേഹത്തിന്&zwj;റെ ആരോഗ്യനില വഷളായിട്ടുണ്ടെന്നാണ് റിപ്പോര്&zwj;ട്ട്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/malayalam-singer-jyotsna-radhakrishnan-says-she-stand-with-sonam-wangchuk-articleshow-ipi5bzf"/>
        </item>
        <item>
            <title><![CDATA[കുഞ്ചാക്കോ ബോബനും ലിജോമോളും ഒന്നിക്കുന്നു; കിരൺ ദാസ് ചിത്രം 'ഉന്മാദം' ട്രെയ്‌ലർ ലോഞ്ച് നാളെ കൊച്ചിയിൽ]]></title>
            <link>https://www.asianetnews.com/entertainment-news/unmadham-starring-kunchacko-boban-lijo-mol-trailer-launch-at-kochi-articleshow-o1xmvwv</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/unmadham-starring-kunchacko-boban-lijo-mol-trailer-launch-at-kochi-articleshow-o1xmvwv</guid>
            <pubDate>Fri, 17 Jul 2026 19:05:35 +0530</pubDate>
            <description><![CDATA[&lt;p&gt;കുഞ്ചാക്കോ ബോബൻ, ലിജോമോൾ ജോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഉന്മാദം' സിനിമയുടെ ട്രെയിലർ നാളെ വൈകീട്ട് 6-ന് കൊച്ചി ലുലു മാളിൽ പുറത്തിറക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxe16r13w7xdtqmaemxpw38v,imgname-fotojet--31--1783956201507.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുഞ്ചാക്കോ ബോബനും ലിജോമോള്&zwj; ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഉന്മാദം' സിനിമയുടെ ട്രെയിലർ ലോഞ്ച് നാളെ. വൈകീട്ട് 6-ന് കൊച്ചി ലുലു മാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കും. കുഞ്ചാക്കോ ബോബൻ തന്&zwj;റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച വീഡിയോയിൽ ട്രെയിലർ ലോഞ്ചിലേക്ക് പ്രേക്ഷകരേവരേയും ക്ഷണിച്ചിരിക്കുകയാണ്. ഷാഹി കബീറിന്&zwj;റെ രചനയിൽ കിരൺ ദാസ് ഒരുക്കുന്ന 'ഉന്മാദം' വേൾഡ് വൈഡ് റിലീസ് ജൂലൈ 31-നാണ്.&lt;/p&gt;&lt;p&gt;സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്&zwnj;റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്&zwnj;സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്&zwnj;സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്&zwnj;സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്&zwnj;മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/unmadham-starring-kunchacko-boban-lijo-mol-trailer-launch-at-kochi-articleshow-o1xmvwv"/>
        </item>
        <item>
            <title><![CDATA['അതൊന്നും ആർക്കും അറിയില്ല, എന്നെ അവർ ട്രോളി'; കരഞ്ഞതിന് പരിഹസിച്ചവരോട് ടിനി ടോം]]></title>
            <link>https://www.asianetnews.com/entertainment-news/tiny-tom-about-trolls-come-in-the-situation-of-salim-kumar-funeral-time-articleshow-th3lnuw</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/tiny-tom-about-trolls-come-in-the-situation-of-salim-kumar-funeral-time-articleshow-th3lnuw</guid>
            <pubDate>Fri, 17 Jul 2026 19:02:36 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ സലിം കുമാറിന്&zwj;റെ സംസ്കാര ചടങ്ങില്&zwj; വികാരാധീനനായതിൻ്റെ പേരിൽ തനിക്കെതിരെ ഉയർന്ന ട്രോളുകളിൽ നടൻ ടിനി ടോം. താനും സലിം കുമാറും തമ്മിൽ മുപ്പത് വർഷം നീണ്ട ആഴത്തിലുള്ള സൗഹൃദബന്ധമാണുള്ളതെന്ന് പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxr4emtkrpv4b2zg2gqqfjq2,imgname-befunky-collage--23--1784295150419.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;മീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ വാങ്ങിയിട്ടുള്ള നടനാണ് ടിനി ടോം. നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ കരഞ്ഞതിന്റെ പേരിൽ ആയിരുന്നു ഏറ്റവും ഒടുവിൽ ടിനിയ്ക്ക് ട്രോളുകൾക്ക് പാത്രമാകേണ്ടി വന്നത്. ഇതേകുറിച്ച് മഹാരാജാസ് കോളേജിൽ വച്ച് ടിനി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ് ഇപ്പോൾ. സുഹൃത്തുക്കളായിട്ട് ജീവിച്ച്, മിമിക്രിയില്&zwj; വന്ന്, യൂണിവേഴ്സിറ്റി മത്സരങ്ങളില്&zwj; മത്സരിച്ച് അന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്&zwj;, സലീമേട്ടനും എനിക്കും പക്രുവും ആയിരുന്നുവെന്നും അതൊന്നും ട്രോളുന്നവർക്ക് അറിയില്ലെന്നും ടിനി പറയുന്നു.&lt;/p&gt;&lt;p&gt;ഓട്ടം തുള്ളൽ സിനിമയുടെ പ്രമോഷനിടെ നടൻ ബിനു തൃക്കാക്കര സലിം കുമാറിനെ അനുകരിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ടിനി ടോമിന്റെ പ്രതികരണം. 'ശരിക്കും ഞാന്&zwj; ഇമോഷണല്&zwj; ആയിപ്പോയി. അവിടെ ഒരു ബഞ്ച് ഉണ്ടാവുമായിരുന്നു. ഈ സമയം ആകുമ്പോള്&zwj; വരും. ഇവിടെ വന്നിട്ട് ഒരു ബീഡി വലിക്കുമായിരുന്നു. അന്ന് മുതലുള്ള ബന്ധമാണ്. പത്ത് മുപ്പത് വര്&zwj;ഷമായിട്ടുള്ള ബന്ധം. ആര്&zwj;ക്കും അത് അറിയില്ലായിരിക്കും. സലീമേട്ടന്&zwj;റെ ബോഡി ചിതയിലേക്ക് വയ്ക്കുമ്പോള്&zwj; കരഞ്ഞു എന്ന് പറഞ്ഞ് കുറേ പേരെന്നെ ട്രോളി. പക്ഷേ സുഹൃത്തുക്കളായിട്ട് ജീവിച്ച്, മിമിക്രിയില്&zwj; വന്ന്, യൂണിവേഴ്സിറ്റി മത്സരങ്ങളില്&zwj; മത്സരിച്ച് അന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്&zwj;, സലീമേട്ടനും എനിക്കും പക്രുവും. ആ സുഹൃത്ത് ബന്ധം അങ്ങനെ പൊയ്ക്കേണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തെ നമുക്ക് നഷ്ടപ്പെട്ടത്. പലതവണ ആശുപത്രിയിൽ പോയെങ്കിലും തിരിച്ച് വരുമെന്നാണ് പ്രതീക്ഷിച്ചത്. ജോലി കഴിഞ്ഞിട്ട് അദ്ദേഹം മഹാരാജാസില്&zwj; പഠിക്കാന്&zwj; വരുമായിരുന്നു', എന്നായിരുന്നു ടിനിയുടെ വാക്കുകൾ.&lt;/p&gt;&lt;p&gt;സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ചിത്രമാണ് ഓട്ടം തുള്ളൽ. ചിത്രം ജൂലൈ 24ന് തിയറ്ററിൽ എത്തും. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/tiny-tom-about-trolls-come-in-the-situation-of-salim-kumar-funeral-time-articleshow-th3lnuw"/>
        </item>
        <item>
            <title><![CDATA[ജനനായകൻ ആദ്യ ഷോ രാവിലെ 6 മണി മുതൽ; ആഘോഷമാക്കാൻ വിജയ് ആരാധകർ]]></title>
            <link>https://www.asianetnews.com/entertainment-news/jana-nayagan-starring-vijay-first-show-starts-from-6-am-articleshow-wiaqtyt</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jana-nayagan-starring-vijay-first-show-starts-from-6-am-articleshow-wiaqtyt</guid>
            <pubDate>Fri, 17 Jul 2026 18:44:49 +0530</pubDate>
            <description><![CDATA[&lt;p&gt;എച്ച് വിനോദ് സംവിധാനം ചെയ്യുന്ന, വിജയുടെ അവസാന ചിത്രമായ 'ജനനായകൻ' ജൂലൈ 23-ന് ലോകമെമ്പാടും റിലീസ് ചെയ്യും. 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്ക് ആരംഭിക്കും,&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knv9d73cs3f81qmzsd6mpfje,imgname-vijay-last-movie-jana-nayagan-leaked-clip-1775811075180.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിജയ് അവസാനമായി അഭിനയിച്ച ജനനായകൻ ജൂലൈ 23ന് തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ഷോ ആറ് മണി മുതൽ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബ്ലോക്കിങ് നാളെ വൈകീട്ട് ആറ് മാണി മുതൽ ആരംഭിക്കുമെന്നും അണിയറപ്രവത്തകർ അറിയിച്ചിട്ടുണ്ട്. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ദളപതി വിജയ്&zwj;യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്&zwj;സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്&zwj;ലി, നെല്&zwj;സണ്&zwj; എന്നിവര്&zwj; ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്&zwj;ഡേറ്റ് സൂചിപ്പിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jana-nayagan-starring-vijay-first-show-starts-from-6-am-articleshow-wiaqtyt"/>
        </item>
        <item>
            <title><![CDATA['ജീവിതത്തിലേക്ക് നയിച്ച സഹോദരൻ, മമ്മൂക്കയോട് എന്നും കടപ്പെട്ടിരിക്കും'; ശിരസ് നമിച്ച് കണ്ണൻ സാ​ഗർ]]></title>
            <link>https://www.asianetnews.com/entertainment-news/actor-kannan-sagar-meet-ramesh-pisharody-after-bypass-surgery-and-thank-to-mammootty-articleshow-wq7fncg</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-kannan-sagar-meet-ramesh-pisharody-after-bypass-surgery-and-thank-to-mammootty-articleshow-wq7fncg</guid>
            <pubDate>Sat, 18 Jul 2026 10:33:57 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ കണ്ണൻ സാഗർ, തന്റെ ബൈപ്പാസ് സർജറിക്ക് സഹായിച്ച രമേഷ് പിഷാരടിയോട് നന്ദി അറിയിച്ചു. മമ്മൂട്ടിയുടെ ഫൗണ്ടേഷൻ വഴി പിഷാരടിയാണ് ശസ്ത്രക്രിയക്ക് വഴിയൊരുക്കിയത്. പിഷാരടിയോടും മമ്മൂട്ടിയോടും എന്നും കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxssr3s30sy3az61v8vp1502,imgname-befunky-collage--27--1784351035171.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബൈ&lt;/strong&gt;പ്പാസ് സർജറിയ്ക്ക് സഹായിച്ച രമേഷ് പിഷാരടിയെ നേരിൽ കണ്ട സന്തോഷം പങ്കിട്ട് നടൻ കണ്ണൻ സാ​ഗർ. മിമിക്രി അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ചേട്ടൻ ഓക്കെയല്ലേ, ആരോഗ്യം സൂക്ഷിക്കണം, പ്രാർത്ഥനയുണ്ട് എന്നാണ് പിഷാരടി പറഞ്ഞതെന്ന് കണ്ണൻ പറയുന്നു. പിഷാരടിയും കുടുംബവും ആദരവ് നിറഞ്ഞ മഹാനടൻ മമ്മൂക്കയും ആയുരാരോഗ്യ സൗഖ്യമായി ഇരിക്കുവാൻ പ്രാർത്ഥനകൾ നേരുന്നുവെന്നും താനും കുടുംബവും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും കണ്ണൻ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ണൻ സാ​ഗറിന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;ജീവിത വഴിതാരകളിൽ പലമുഖങ്ങളും മാറിയും മറിഞ്ഞും വന്നുകൊണ്ടും ആവശ്യങ്ങളും അനാവശ്യങ്ങളും വിളമ്പി മാനസിക പിരിമുറുക്കങ്ങൾക്ക് വഴിയൊരുക്കി കടന്നുപോകും, അവിടേക്കു ഒരിക്കലും മറക്കാൻ പാടില്ലാത്ത ചിലമുഖങ്ങൾ പ്രതീക്ഷിക്കാതെയോ അവിചാരിതമായോ കടന്നുവരും അവരോട് തന്റെ വേവലാതികൾ പറഞ്ഞാൽ സഹായിക്കും സഹതപിക്കും സ്വാന്തനപ്പെടുത്തും എന്ന് നമ്മൾ ഉറച്ചു വിശ്വസിക്കും പക്ഷേ സമയവും കാലവും നോക്കണം അഭ്യർത്ഥനകൾക്ക്.&lt;/p&gt;&lt;p&gt;ഇവിടെയാണ് അത്ഭുതപ്പെടുത്തി ഏറ്റവും വിലപ്പെട്ട സമയങ്ങളിൽ ഊണും ഉറക്കവും സമയവും ആരോഗ്യവും നോക്കാതെ ഏറ്റവും സൂക്ഷ്മമായി വായിൽനിന്നും ഒരു അബദ്ധ വാക്കുകൽപോലും ഒരു ചലനം പോലും അതീവ ശ്രെദ്ധയോടെ പോകുന്ന ഒരു ജനപ്രതിനിധിയായി തിരഞ്ഞെടുപ്പിൽ നിൽക്കുന്ന ആരോപണ പ്രത്യാരോപണ വാക്കുകൾക്കു നിറപുഞ്ചിരിയാൽ മറുപടികൾ നൽകി ജനങ്ങൾക്ക്&zwnj; ഒരു പ്രതിനിധിയായി നിൽക്കുന്ന സ്ഥാനാർഥി എങ്ങനെ ആവണം ആയിരിക്കണം എന്ന് പ്രവർത്തിയിലൂടെയും ജനങ്ങൾക്ക്&zwnj; കാട്ടികൊടുത്തും അതിജീവിച്ചു പടപൊരുതി നിൽക്കുന്ന നേരത്താണ് ഞാനാ ഹൃദയ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യം ഒരു മെസേജിലൂടെ ഇട്ടത്. പക്ഷേ ഞെട്ടിച്ചുകളഞ്ഞു. അന്ന് അർദ്ധരാത്രിയോടെ മറുപടിയും തന്നു. തുടർ ചികിത്സ വാഗ്ധാനം നൽകി മലയാള സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട സർവ്വശ്രീ ഭരത് പദ്മഭൂഷൻ മമ്മൂട്ടിയെന്ന മഹാനടന്റെ പേരിലുള്ള ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തി ആലുവ രാജഗിരി ആശുപത്രിയിൽ വെച്ച് എന്റെ ഹൃദയശസ്ത്രക്രിയ പൂർത്തിയാക്കി. എന്നേ ജീവിതത്തിലേക്ക് നയിച്ച പ്രിയപ്പെട്ട സോദരനാണ് രമേഷ് പിഷാരടി.&lt;/p&gt;&lt;p&gt;മിമിക്രി അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കാൻ വന്നു. ഞാൻ കണ്ടപാടേ മാസ്ക് വെച്ച മുഖത്തോടെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു. ചേട്ടാ ഒരു സന്തോഷം നിറഞ്ഞ സദസാണ് എല്ലാവരും സഹപ്രവർത്തകർ അവരും വിഷമിക്കണ്ടാ.. ഒരു സീൻ ഉണ്ടാക്കല്ല് ചേട്ടൻ ഓക്കെയല്ലേ ആരോഗ്യം സൂക്ഷിക്കണം. പ്രാർത്ഥനയുണ്ട്. എന്ന് പറഞ്ഞപ്പോൾ കണ്ണുകൾ തുടച്ചു ഒരു ഫോട്ടോക്ക് പോസ് ചെയ്തു. ഇത് എടുത്തത് മിമിക്രിക്കാരുടെ സ്വകാര്യ അഹങ്കാരമായ പ്രിയ നടനും സംഘടനാ സെക്രട്ടറികൂടിയായ കലാഭവൻ ഷാജോൺ ബായിയാണ്. ഇതിൽ പരം സന്തോഷവും സ്നേഹം ആസ്വദിക്കാൻ കഴിഞ്ഞ ജന്മത്തിൽ എന്ത് സുഹൃതമാണ് ചെയ്തത് എന്നുമറിയില്ല. പ്രിയ പിഷാരടിയും കുടുംബവും ആദരവ് നിറഞ്ഞ മഹാനടൻ മമ്മൂക്കായും ആയുരാരോഗ്യ സൗഖ്യമായി ഇരിക്കുവാൻ പ്രാർത്ഥനകൾ നേരുന്നു. ഞാനും കുടുംബവും എന്നും കടപ്പെട്ടിരിക്കുന്നു ശിരസ് നമിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-kannan-sagar-meet-ramesh-pisharody-after-bypass-surgery-and-thank-to-mammootty-articleshow-wq7fncg"/>
        </item>
        <item>
            <title><![CDATA['3 ഇഡിയറ്റ്സ് സോനം വാങ്ചുക്കിന്‍റെ കഥയല്ല'; പ്രേക്ഷകരുടെ വര്‍ഷങ്ങളായുള്ള ധാരണ തിരുത്തി ആമിര്‍ ഖാന്‍]]></title>
            <link>https://www.asianetnews.com/entertainment-news/neither-3-idiots-movie-nor-my-character-phunsukh-wangdu-is-based-on-sonam-wangchuk-clarifies-aamir-khan-articleshow-x72umd0</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/neither-3-idiots-movie-nor-my-character-phunsukh-wangdu-is-based-on-sonam-wangchuk-clarifies-aamir-khan-articleshow-x72umd0</guid>
            <pubDate>Fri, 17 Jul 2026 13:18:55 +0530</pubDate>
            <description><![CDATA[&lt;p&gt;3 ഇഡിയറ്റ്സിലെ തന്&zwj;റെ കഥാപാത്രമായ ഫുന്&zwj;സുഖ് വാങ്ക്ഡുവിന് സോനം വാങ്ചുക്കുമായി ബന്ധമില്ലെന്ന് നടന്&zwj; ആമിര്&zwj; ഖാന്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqgmb3e1xbzqap1x0shj7h0,imgname-fotojet--36--1784274365550.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;3 ഇഡിയറ്റ്സ് എന്ന സിനിമയില്&zwj; താന്&zwj; അവതരിപ്പിച്ച ഫുന്&zwj;സുഖ് വാങ്ക്ഡു എന്ന കഥാപാത്രം ആക്റ്റിവിസ്റ്റ് സോഹം വാങ്ചുക്കിന്&zwj;റെ ജീവിതത്തില്&zwj; നിന്ന് പ്രചോദനം ഉള്&zwj;ക്കൊണ്ടതാണെന്ന ദീര്&zwj;ഘനാളായുള്ള പ്രേക്ഷകധാരണ തിരുത്തി ആമിര്&zwj; ഖാന്&zwj;. തനിക്കോ ചിത്രത്തിന്&zwj;റെ രചയിതാക്കള്&zwj;ക്കോ 3 ഇഡിയറ്റ്സ് എടുക്കുന്ന സമയത്ത് സോനം വാങ്ചുക്കിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ആമിര്&zwj; ഖാന്&zwj; പറഞ്ഞു. ലണ്ടന്&zwj; ഇന്ത്യന്&zwj; ഫിലിം ഫെസ്റ്റിവലിലെ ചോദ്യോത്തര പരിപാടിയില്&zwj; സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്&zwj; ചോര്&zwj;ച്ചയില്&zwj; പ്രതിഷേധിച്ച് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമയം രണ്ട് ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിന്&zwj;റെ കൂടി പശ്ചാത്തലത്തിലായിരുന്നു 3 ഇഡിയറ്റ്സ് സംബന്ധിച്ച ചോദ്യം ആമിര്&zwj; ഖാനെ തേടിയെത്തിയത്.&lt;/p&gt;&lt;p&gt;&ldquo;സോനം വാങ്ചുക്കിന്&zwj;റെ ജീവിതത്തെ ആസ്പദമാക്കിയാണ് 3 ഇഡിയറ്റ്സ് സിനിമ നിര്&zwj;മ്മിച്ചിരിക്കുന്നതെന്ന് ഒരു തെറ്റിദ്ധാരണ പ്രേക്ഷകര്&zwj;ക്കിടയില്&zwj; ഉണ്ട്. അത് ശരിയല്ല. സിനിമ എഴുതുന്ന സമയത്ത് അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്&zwj;ക്ക് അറിവുണ്ടായിരുന്നില്ല, എനിക്ക് വ്യക്തിപരമായും അദ്ദേഹത്തെ അറിയുമായിരുന്നില്ല&rdquo;, ആമിര്&zwj; ഖാന്&zwj;റെ വാക്കുകള്&zwj;. അതേസമയം സോനം വാങ്ചുക്ക് നടത്തുന്ന പ്രതീഷേധത്തെക്കുറിച്ചും ആമിര്&zwj; ഖാന്&zwj; പറഞ്ഞു. &ldquo;സോനം വാങ്ചുക്ക് ചെയ്യുന്ന കാര്യങ്ങളൊക്കെ ശരിയായ ദിശയില്&zwj; ഉള്ളതാണ്. അദ്ദേഹം ഇപ്പോള്&zwj; നിരാഹാര സമരത്തിലാണ് ഉള്ളത്. അത് അദ്ദേഹം അവസാനിപ്പിക്കണമെന്ന് ഒരുപാട് പേര്&zwj; കരുതുന്നുണ്ട്. അദ്ദേഹത്തിന്&zwj;റെ ആ​രോ​ഗ്യം ക്ഷയിക്കുന്നത് കാരണമാണ് അത്&rdquo;, ആമിര്&zwj; ഖാന്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;3 ഇഡിയറ്റ്സില്&zwj; ചതുര്&zwj; രാമലിം​ഗം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒമി വൈദ്യ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തത് വൈറല്&zwj; ആയിരുന്നു. സോനം വാങ്ചുക്കിന്&zwj;റെ സമരത്തിന് ഐക്യദാര്&zwj;ഢ്യം പ്രഖ്യാപിച്ചുള്ളതായിരുന്നു അത്. എന്നാല്&zwj; 3 ഇഡിയറ്റ്സിലെ ആമിര്&zwj; ഖാന്&zwj; കഥാപാത്രം വാങ്ചുക്കിന്&zwj;റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്നും ഒമി വൈദ്യ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഒമി വൈദ്യ പറഞ്ഞത് തെറ്റാണെന്നും ആമിര്&zwj; പറഞ്ഞു. ഈ വീഡിയോ ആണ് ഇക്കാര്യം വേദിയില്&zwj; വിശദീകരിക്കാന്&zwj; ആമിറിനെ നിര്&zwj;ബന്ധിതനാക്കിയത്.&lt;/p&gt;&lt;p&gt;നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിന് ഐകൃദാർഢ്യം അറിയിച്ചാണ് ലഡാക്ക് സ്വദേശിയായ സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. സമരം 19 ദിവസം പിന്നിടുമ്പോൾ വാങ്ചുക്കിന്റെ ശരീരഭാരം ഒൻപത് കിലോയിലധികം കുറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/neither-3-idiots-movie-nor-my-character-phunsukh-wangdu-is-based-on-sonam-wangchuk-clarifies-aamir-khan-articleshow-x72umd0"/>
        </item>
    </channel>
</rss>
