<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 07 Apr 2026 13:07:24 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/food-adulteration" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[സ്വിഗ്ഗിയിൽ ഇത്തവണയും മുന്നിലെത്തി ബിരിയാണി തീറ്റക്കാർ, വാർഷിക കണക്ക് പുറത്ത് ]]></title>
            <link>https://www.asianetnews.com/companies/biryani-most-ordered-dish-on-swiggy-for-eighth-year-in-row-bengaluru-become-cake-hut-indias-favourite-dish-etj-s5stnf</link>
            <guid isPermaLink="true">https://www.asianetnews.com/companies/biryani-most-ordered-dish-on-swiggy-for-eighth-year-in-row-bengaluru-become-cake-hut-indias-favourite-dish-etj-s5stnf</guid>
            <pubDate>Sun, 17 Dec 2023 12:20:03 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് ഫൈനൽ ദിനത്തിൽ 188 പിസ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മിനിറ്റിലും ഓർഡർ ചെയ്യപ്പെട്ടത്. ചെന്നൈ, ദില്ലി, ഹൈദരബാദിൽ എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവുമധികം ഓർഡറുകൾ സ്വിഗ്ഗിയിലേക്ക് എത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ee7t6ph4vdkyhr2mr0dz243d,imgname-new-project--10--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്ത് വന്നത്. ഹൈദരബാദിൽ മാത്ര ഓരോ സെക്കന്&zwj;ഡിലും 2.5 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെട്ടതെന്നാണ് പുറത്ത് വന്ന കണക്ക് വിശദമാക്കുന്നത്. ബിരിയാണി തീറ്റയിൽ രാജ്യത്തെ മറ്റ് നഗരങ്ങളെ പിന്തള്ളിയിരിക്കുന്നതും ഹൈദരബാദാണ്.&lt;/p&gt; &lt;p&gt;ലഭിച്ച ആറ് ഓർഡറുകളിൽ ഒന്ന് എന്നാണ് ഹൈദരബാദിന്&zwj;റെ ബിരിയാണി പ്രേമം വ്യക്തമാക്കുന്നത്. നവംബർ 19 ന് നടന്ന ലോകകപ്പ് ഫൈനൽ ദിനത്തിൽ 188 പിസ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മിനിറ്റിലും ഓർഡർ ചെയ്യപ്പെട്ടത്. ചെന്നൈ, ദില്ലി, ഹൈദരബാദിൽ എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവുമധികം ഓർഡറുകൾ സ്വിഗ്ഗിയിലേക്ക് എത്തിയത്.&lt;/p&gt; &lt;p&gt;ഭക്ഷണത്തിനായി രാജ്യത്ത് സ്വിഗ്ഗിയിലൂടെ ഏറ്റവുമധികം പണം ചെലവിട്ടത് ഒരു മുംബൈ സ്വദേശിയാണ്. 42.3 ലക്ഷം രൂപയ്ക്കാണ് ഇയാൾ സ്വിഗ്ഗിയിലൂടെ 2023ൽ മാത്രം ഭക്ഷണം ഓർഡർ ചെയ്തത്. ദുർഗാ പൂജ സമയത്ത് ഏറ്റവുമധികം ഓർഡർ ലഭിച്ചത് ഗുലാബ് ജാമൂനിനായിരുന്നു. നവരാത്രി സമയത്ത് മസാല ദോശയ്ക്കായിരുന്നു ഡിമാന്റ്. കേക്ക് ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ടത് ബെംഗളുരു നഗരത്തിലാണ്. 8.5 മില്യണ്&zwj; ഓർഡറുകളാണ് ചോക്ക്ളേറ്റ് കേക്കിന് മാത്രമായി ലഭിച്ചത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/companies/biryani-most-ordered-dish-on-swiggy-for-eighth-year-in-row-bengaluru-become-cake-hut-indias-favourite-dish-etj-s5stnf"/>
        </item>
        <item>
            <title><![CDATA['ജീവനുള്ള നീരാളി' തൊണ്ടയിൽ കുടുങ്ങി 82കാരന് ദാരുണാന്ത്യം, പരീക്ഷിക്കാനെത്തിയത് വൈറലായ കുപ്രസിദ്ധ ഇനം]]></title>
            <link>https://www.asianetnews.com/food-adulteration/82-year-old-man-dies-after-eating-live-octopus-dish-while-octopus-tentacles-chocked-etj-s3821l</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/82-year-old-man-dies-after-eating-live-octopus-dish-while-octopus-tentacles-chocked-etj-s3821l</guid>
            <pubDate>Sat, 28 Oct 2023 10:29:12 +0530</pubDate>
            <description><![CDATA[&lt;p&gt;ജീവനുള്ള നീരാളിയില്&zwj; ഉപ്പും കടുകെണ്ണയും പുരട്ടി കഴിക്കുന്നത് ദക്ഷിണ കൊറിയയിലെ കുപ്രസിദ്ധമായ രീതിയാണ്. 2003ല്&zwj; പുറത്തിറങ്ങിയ ത്രില്ലര്&zwj; ചിത്രമായ ഓള്&zwj;ഡ് ബോയിലെ ഒരു രംഗത്തിന് ശേഷമാണ് സാന്&zwj; നാക്ജി വൈറലായത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hdt8y34cqqzt369h6e9et8n8,imgname-fotojet---2023-10-28t100310-365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗ്വാങ്ജു: ജീവനുള്ള നീരാളിയെ ഉപയോഗിച്ചുള്ള പ്രത്യേക വിഭവം കഴിക്കാന്&zwj; ശ്രമിച്ച 82കാരന് ദാരുണാന്ത്യം. നീരാളിയുടെ കൈകള്&zwj; അന്നനാളത്തില്&zwj; കുടുങ്ങി ശ്വാസം മുട്ടലനുഭവപ്പെട്ട 82കാരന്&zwj; ഹൃദയാഘാതത്തിന് പിന്നാലെയാണ് മരണത്തിന് കീഴടങ്ങിയത്. ദക്ഷിണ കൊറിയന്&zwj; നഗരമായ ഗ്വാങ്ജുവിലാണ് സംഭവം. ജീവനുള്ള നീരാളിയെ ഉപയോഗിച്ച് നിർമ്മിക്കുന്ന സാന്&zwj; നാക്ജി എന്ന വിഭവമാണ് 82കാരന്റെ ജീവനെടുത്തത്.&lt;/p&gt; &lt;p&gt;ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്&zwj; നേരിട്ട ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ജീവനുള്ള നീരാളിയില്&zwj; ഉപ്പും കടുകെണ്ണയും പുരട്ടി കഴിക്കുന്നത് ദക്ഷിണ കൊറിയയിലെ കുപ്രസിദ്ധമായ രീതിയാണ്. 2003ല്&zwj; പുറത്തിറങ്ങിയ ത്രില്ലര്&zwj; ചിത്രമായ ഓള്&zwj;ഡ് ബോയിലെ ഒരു രംഗത്തിന് ശേഷമാണ് സാന്&zwj; നാക്ജി വൈറലായത്. ദക്ഷിണ കൊറിയയില്&zwj; എത്തുന്ന വിനോദ സഞ്ചാരികളില്&zwj; ഏറിയ പങ്കും ഈ വൈറല്&zwj; വിഭവം പരീക്ഷിക്കാറുണ്ടെന്നാണ് ഭക്ഷണ ശാലകളുടെ പ്രതികരണം.&lt;/p&gt; &lt;p&gt;ഈ വിഭവം കഴിക്കാന്&zwj; ശ്രമിച്ച പലരും മരിക്കുകയും ആശുപത്രിയിലായിട്ടും ഭക്ഷണ പ്രേമികള്&zwj; റിസ്ക് എടുക്കാന്&zwj; തയ്യാറാണെന്നാണ് ഹോട്ടലുടമകള്&zwj; പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. 2007ലും 2012ലും മൂന്ന് പേരും, 2013ല്&zwj; രണ്ട് പേരും 2019ല്&zwj; ഒരാളും സാന്&zwj; നാക്ജി കഴിച്ച് മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നായാണ് സാന്&zwj; നാക്ജി വിശേഷിക്കപ്പെട്ടിട്ടുള്ളത്.&lt;/p&gt; &lt;p&gt;ജീവനുള്ള നീരാളിയെന്നാണ് സാന്&zwj; നാക്ജി എന്ന പേരുകൊണ്ട് അര്&zwj;ത്ഥമാക്കുന്നത്. എന്നാല്&zwj; വിളമ്പുന്നതിന് തൊട്ട് മുന്&zwj;പ് കൊന്നശേഷം അനങ്ങുന്ന നിലയില്&zwj; നീരാളിയുടെ കൈകള്&zwj; മുറിച്ചാണ് വിഭവം തീന്&zwj; മേശയിലെത്തുക. ഇതിനാല്&zwj; നീരാളി അനങ്ങുന്നത് പോലെ കാണുന്നതിനാലാണ് ഈ വിഭവത്തിന് ജീവനുള്ള നീരാളിയെന്ന് പേര് വീണിട്ടുള്ളത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/82-year-old-man-dies-after-eating-live-octopus-dish-while-octopus-tentacles-chocked-etj-s3821l"/>
        </item>
        <item>
            <title><![CDATA['എന്തൊരു മോശം കെമിസ്ട്രി': ദ റോയല്‍സിന് കിട്ടുന്ന ട്രോളുകളോട് പ്രതികരിച്ച് സംവിധായിക]]></title>
            <link>https://www.asianetnews.com/food-adulteration/spices/the-royals-director-open-up-ishaan-bhumi-face-backlash-in-social-media-says-will-try-better-next-time-swjpsd</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/spices/the-royals-director-open-up-ishaan-bhumi-face-backlash-in-social-media-says-will-try-better-next-time-swjpsd</guid>
            <pubDate>Tue, 20 May 2025 11:25:25 +0530</pubDate>
            <description><![CDATA[&lt;p&gt;നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ പുതിയ റൊമാന്റിക് കോമഡി ദി റോയൽസിന് വിമർശനം. കഥാപാത്രങ്ങളുടെ കെമിസ്ട്രി, ഇഷാന്&zwj;റെ ഷർട്ട്&zwnj;ലെസ് രംഗങ്ങൾ, സീനത്ത് അമന്റെ അതിഥി വേഷം എന്നിവയെക്കുറിച്ചെല്ലാം വിമർശനമുയർന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jt0ea2rxpwh4np1s8086671a,imgname-fotojet---2025-04-29t150005.151-1745919216413.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ പുതിയ റൊമാന്റിക് കോമഡി ദി റോയൽസ് കഴിഞ്ഞ ആഴ്ച എട്ട് എപ്പിസോഡുകളോടെയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ആഢംബരത്തിന്&zwj;റെ കാഴ്ചകള്&zwj; സമ്മാനിക്കുന്ന ദൃശ്യങ്ങളും സെറ്റുകളും കോസ്റ്റ്യും എല്ലാം ചേര്&zwj;ന്ന ചിത്രം എന്നാല്&zwj; കഥയ്ക്ക് വേണ്ടത്ര പ്രധാന്യം നല്&zwj;കിയില്ലെന്നാണ് കാഴ്ചക്കാരും നിരൂപകരും പറയുന്നത്. പ്രധാന അഭിനേതാക്കളുടെ കെമിസ്ട്രി ഇല്ലെന്നും ചിലർ പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;ദി റോയൽസിന്റെ സംവിധായിക പ്രിയങ്ക ഘോഷ് ഇപ്പോൾ ഷോയ്ക്ക് ലഭിക്കുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ്. നായകന്&zwj; ഇഷാന്&zwj;റെയും നായിക ഭൂമിയുടെയും കെമിസ്ട്രി. ഇഷാന്റെ ഷർട്ട്&zwnj;ലെസ് രംഗങ്ങൾ, സീനത്ത് അമന്റെ അതിഥി വേഷം ഇങ്ങനെ വിമര്&zwj;ശനങ്ങള്&zwj;ക്ക് എല്ലാം സംവിധായിക മറുപടി പറയുകയാണ്.&lt;/p&gt; &lt;p&gt;വിമര്&zwj;ശനങ്ങളോട് പ്രതികരിച്ച പ്രിയങ്ക ഘോഷ് ഇന്ത്യ ടുഡേയോട് പറഞ്ഞു &ldquo;നെറ്റ്ഫ്ലിക്സ് നായികയായി ഭൂമിയെ കാസ്റ്റുചെയ്തത് തന്നെ ഒരു പുതിയ ജോഡി പരീക്ഷിക്കാം എന്ന ചിന്തയിലാണ്. അവർ രണ്ടുപേരും വളരെ ഗംഭീര അഭിനേതാക്കളാണ്, അവർ ഗ്ലാമറസ് വേഷങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെ എന്ന പരീക്ഷണമാണ് നടത്തിയത്. ഇത് ഇതുവരെയുള്ള അവരുടെ ചിത്രങ്ങള്&zwj;ക്ക് വിരുദ്ധമായ ഒരു പരീക്ഷണമായിരുന്നു. ഇഷാന് ഒരു ഗ്ലാമറസ് മുഖ്യധാരാ നായക വേഷം ചെയ്യാൻ അവസരം ലഭിച്ചിട്ടില്ലെങ്കിലും, ഭൂമി എല്ലായ്പ്പോഴും ഇത്തരം വേഷങ്ങള്&zwj; ചെയ്തിട്ടില്ല&quot;&lt;/p&gt; &lt;p&gt;&quot;എന്നാല്&zwj; ചിലര്&zwj; അത് ഇഷ്ടമായില്ലെന്ന് മനസിലായി, അടുത്ത തവണ ഞാൻ ഇതിലും നന്നായി ശ്രമിക്കും. പക്ഷേ ഷോയും അവരുടെ കെമിസ്ട്രിയും ആസ്വദിച്ചവരുമുണ്ട്. എന്നാല്&zwj; പ്രതികരണങ്ങളില്&zwj; ഒരു ഭാഗത്തെ വീക്ഷണത്തിന് മാത്രം കൂടുതല്&zwj; പ്രധാന്യം കിട്ടുകയാണ്&quot; എന്ന് പ്രിയങ്ക പറഞ്ഞു.&lt;/p&gt; &lt;p&gt;ഷോയിലെ ഇഷാന്&zwj;റെ ഷർട്ട് ഇടാത്ത സീനുകളെക്കുറിച്ചും സംവിധായിക സംസാരിച്ചു. ആ രംഗങ്ങൾ യഥാർത്ഥ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നുവെന്നാണ് സംവിധായിക പറഞ്ഞത്. ആ രംഗങ്ങളില്&zwj; സ്വാഭാവികത തോന്നിയില്ല. അത് അധികമായും തോന്നിയില്ല. ഇഷാൻ ഉൾപ്പെടെയുള്ള ടീം അത് അമിതമാക്കാതിരിക്കാൻ ശ്രദ്ധിച്ചു. കഥാപാത്രത്തിനായി സ്റ്റൈലിഷ് വസ്ത്രങ്ങൾ തയ്യാറാക്കിയിരുന്നു, പക്ഷേ ഒടുവിൽ അവ വളരെ കുറച്ച് തവണ മാത്രമേ ഉപയോഗിച്ചുള്ളൂ എന്നതാണ് സത്യമെന്ന് സംവിധായിക പറയുന്നു.&lt;/p&gt; &lt;p&gt;സീനത്ത് അമന്റെ വേഷം എപ്പോഴും ഒരു പ്രത്യേക വേഷമാണെന്നും പ്രിയങ്ക അവകാശപ്പെട്ടു. &ldquo;അത് ഒരിക്കലും ഒരു പൂർണ്ണ ട്രാക്ക് ആകാൻ ഉദ്ദേശിച്ചിരുന്നില്ല. ഇതിഹാസ സൂപ്പർസ്റ്റാറുകൾ അതിഥി വേഷങ്ങളിൽ എത്തുമ്പോഴെല്ലാം, അവരെ കൂടുതല്&zwj; കാണാന്&zwj; നാം ആഗ്രഹിക്കും. സീനത്ത് മാഡത്തിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. അത്രയും സീനുകൾ മാത്രമേ തിരക്കഥയിൽ അവര്&zwj;ക്ക് ഉണ്ടായിരുന്നുള്ളൂ.&quot;&lt;/p&gt; &lt;p&gt;മോർപൂർ എന്ന സാങ്കൽപ്പിക പട്ടണത്തിലാണ് ദ റോയല്&zwj;സ് നടക്കുന്നത്, രാജകീയ ചുമതലകളിൽ താൽപ്പര്യമില്ലാത്ത ഫിസി (ഇഷാൻ ഖട്ടർ അവതരിപ്പിക്കുന്നത്) എന്നും അറിയപ്പെടുന്ന അവിരാജ് എന്ന യുവ രാജകുമാരന്റെ കഥയാണ് ഇത് പറയുന്നത്. എന്നാൽ പിതാവ് മരിച്ചതിനുശേഷം, കുടുംബം ഏതാണ്ട് തകരുമെന്ന അവസ്ഥയില്&zwj; മഹാരാജാവിന്&zwj;റെ പദവി അയാള്&zwj; ഏറ്റെടുക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;കൊട്ടാരത്തെ രക്ഷിക്കാൻ, രാജകുടുംബം ഒരു ആധുനിക സ്റ്റാർട്ടപ്പ് ആരംഭിക്കുന്നു. കൊട്ടാരത്തെ ഒരു ആഡംബര സംവിധാനമാക്കി മാറ്റാനുള്ളആശയമാണ് സിഇഒ സോഫിയയ്ക്ക് (ഭൂമി) ഉള്ളത്. ഫിസിയും സോഫിയയും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ കഥ മാറുന്നു. ഈ സീരിസില്&zwj; സാക്ഷി തൻവാർ, മിലിന്ദ് സോമൻ, നോറ ഫത്തേഹി, വിഹാൻ സമത്, ഡിനോ മോറിയ എന്നിവരും മറ്റ് പ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/spices/the-royals-director-open-up-ishaan-bhumi-face-backlash-in-social-media-says-will-try-better-next-time-swjpsd"/>
        </item>
        <item>
            <title><![CDATA[റെഡിമെയ്ഡ് ദോശമാവ് വില്ലനായോ? ദോശ കഴിച്ച രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ]]></title>
            <link>https://www.asianetnews.com/india-news/suspected-food-poisoning-deaths-of-two-young-children-after-consuming-dosa-made-from-purchased-batter-parents-critical-articleshow-b90wvip</link>
            <guid isPermaLink="true">https://www.asianetnews.com/india-news/suspected-food-poisoning-deaths-of-two-young-children-after-consuming-dosa-made-from-purchased-batter-parents-critical-articleshow-b90wvip</guid>
            <pubDate>Tue, 07 Apr 2026 13:07:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഏപ്രിൽ 4 ന് മൂന്ന് മാസം പ്രായമുള്ള മകളാണ് ആദ്യം മരിച്ചത് ആ സമയത്ത് കുടുംബം പൊലീസിനെ അറിയിച്ചിരുന്നില്ല. അന്ത്യകർമങ്ങൾ നടത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knkdp1kwwjgp6rkngcver07n,imgname-dosa-batter-tragedy-1775547123324.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: റെഡിമെയ്ഡ് മാവുകൊണ്ട് ദോശയുണ്ടാക്കി. അഹമ്മദാബാദിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാതാപിതാക്കള്&zwj; ഗുരുതരാവസ്ഥയില്&zwj;. മൂന്ന് മാസം പ്രായമുള്ള റാഹ, നാല് വയസുള്ള മിശ്രി എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കൾ വിമൽ പ്രജാപതി, ഭാവന പ്രജാപതിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ. വീടിന് സമീപത്തെ കടയിൽ നിന്നും വാങ്ങിയ റെഡ്മെയ്ഡ് മാവുകൊണ്ടാണ് ദോശയുണ്ടാക്കിയത്. ഏപ്രിൽ 1നാണ് വിമൽ ദോശമാവ് വാങ്ങിയത്. അന്ന് തന്നെ വിമൽ ദോശയുണ്ടാക്കി കഴിച്ചു. പിറ്റേന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട വിമൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിമലിന് അസ്വസ്ഥതയ്ക്ക് കാരണമായത് ദോശമാവാണെന്ന് തിരിച്ചറിയാതെ ഭാവന ഇതേ മാവുകൊണ്ട് ദോശയുണ്ടാക്കി കഴിക്കുകയും കുട്ടികൾക്ക് നൽകുകയും ചെയ്തു.&lt;/p&gt;&lt;p&gt;പിന്നാലെ കുട്ടികളും ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് എല്ലാവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികില്&zwj;സയിലിരിക്കെയാണ് കുട്ടികളുടെ നില പെട്ടെന്ന് വഷളായത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മരിച്ചു. ഏപ്രിൽ 4 ന് മൂന്ന് മാസം പ്രായമുള്ള മകളാണ് ആദ്യം മരിച്ചത് ആ സമയത്ത് കുടുംബം പൊലീസിനെ അറിയിച്ചിരുന്നില്ല. അന്ത്യകർമങ്ങൾ നടത്തി. ഏപ്രിൽ 5 ന് നാല് വയസ്സുള്ള മകൾ രാവിലെ കുഴഞ്ഞുവീണു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്&zwnj;മോർട്ടത്തിന് അയച്ചിരിക്കുകയാണ്. അതേസമയം, സാധാരണയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞുങ്ങള്&zwj;ക്ക് കട്ടിയുള്ള ആഹാരം നല്&zwj;കാറില്ല. അതിനാല്&zwj; മരണം സംഭവിച്ച് സംശയങ്ങളും ഉയരുന്നുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;എന്നാല്&zwj; ഭക്ഷ്യവിഷബാധയേറ്റ അമ്മ മുലയൂട്ടിയിട്ടുണ്ടെങ്കില്&zwj; കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങള്&zwj; ഉണ്ടാകാന്&zwj; സാധ്യതയുണ്ട്. കടയിൽ നിന്ന് വാങ്ങിയ ദോശമാവ് പഴകിയതാണോ അതോ അതിൽ വിഷാംശം കലർന്നതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മാവ് സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇത്തരം റെഡിമെയ്ഡ് ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/suspected-food-poisoning-deaths-of-two-young-children-after-consuming-dosa-made-from-purchased-batter-parents-critical-articleshow-b90wvip"/>
        </item>
        <item>
            <title><![CDATA[സെയ്ഫ് അലി ഖാന്‍ വ്യവസായിയുടെ മൂക്ക് അടിച്ച് പൊട്ടിച്ച കേസ്: മലൈക അറോറയ്‌ക്ക് വാറണ്ട്]]></title>
            <link>https://www.asianetnews.com/food-adulteration/spices/malaika-arora-gets-bailable-warrant-again-in-saif-ali-khan-2012-hotel-assault-case-sue3na</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/spices/malaika-arora-gets-bailable-warrant-again-in-saif-ali-khan-2012-hotel-assault-case-sue3na</guid>
            <pubDate>Tue, 08 Apr 2025 13:33:34 +0530</pubDate>
            <description><![CDATA[&lt;p&gt;സെയ്ഫ് അലി ഖാൻ ഉൾപ്പെട്ട 2012-ലെ ആക്രമണ കേസിൽ സാക്ഷി മലൈക അറോറ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jra6ke90qmfrz35ba0tjw0p0,imgname-screenshot---2025-04-08t132619.742.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;2012-ൽ നടൻ സെയ്ഫ് അലി ഖാനും മറ്റുള്ളവരും ഉൾപ്പെട്ട ആക്രമണ കേസിൽ സാക്ഷിയായി തുടർച്ചയായി ഹാജരാകാത്തതിന് നടി മലൈക അറോറയ്&zwnj;ക്കെതിരെ മുംബൈയിലെ മജിസ്&zwnj;ട്രേറ്റ് കോടതി തിങ്കളാഴ്ച രണ്ടാം തവണയും വാറണ്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്&zwj; സെയ്ഫ് അലി ഖാന്&zwj; അടക്കം കേസിലെ പ്രതികള്&zwj; എല്ലാം വക്കീല്&zwj; മുഖേന അവധി തേടിയിരുന്നു. ഇത് കോടതി അനുവദിച്ചിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;മലൈക നേരത്തെയും കോടതിയില്&zwj; തുടര്&zwj;ച്ചയായി ഹാജറാകാത്തതിനെ തുടര്&zwj;ന്ന് കോടതി മാര്&zwj;ച്ച് 15ന് 5,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിടുവിച്ചിരുന്നു. എന്നാല്&zwj; തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്&zwj; നടി ഹാജറാകുകയോ വാറണ്ട് കൈപ്പറ്റുകയോ ചെയ്യത്തതിനാല്&zwj; വീണ്ടും വാറണ്ട് ഇറക്കാന്&zwj; മജിസ്&zwnj;ട്രേറ്റ് കെ.എസ്. സൻവാർ ഉത്തരവിട്ടു.&amp;nbsp;&lt;/p&gt; &lt;p&gt;മാര്&zwj;ച്ച് 15ന് &amp;nbsp;മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറയ്ക്കും മറ്റൊരു സുഹൃത്തായ ഫാറൂഖ് വാഡിയയ്ക്കും കോടതി 5,000 രൂപ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പുറപ്പെടുവിച്ചതിനുശേഷം, വാഡിയയും തുടർന്ന് അമൃത അറോറയും കോടതിയിൽ ഹാജരായിരുന്നു. എന്നാല്&zwj; മലൈക കോടതിയില്&zwj; എത്തിയില്ല.&amp;nbsp;&lt;/p&gt; &lt;p&gt;വറണ്ട് സംബന്ധിച്ച് ഈ മാസം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt; &lt;p&gt;2012 ഫെബ്രുവരി 22 ന് സെയ്ഫ് അലി ഖാന്&zwj;, കരീന കപൂർ, കരിഷ്മ കപൂർ, മലൈക അറോറ, അമൃത അറോറ എന്നിവരും ഏതാനും സുഹൃത്തുക്കളും സൗത്ത് മുംബൈയിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാന്&zwj; എത്തിയ സമയത്ത് ഉണ്ടായ സംഘര്&zwj;ഷമാണ് കേസിന് ആധാരം.&amp;nbsp;&lt;/p&gt; &lt;p&gt;അന്ന് അതേ ഭക്ഷണശാലയില്&zwj; ഉണ്ടായിരുന്ന ബിസിനസുകാരനായ ഇഖ്ബാൽ ശർമ്മയെ സെയ്ഫ് മുഖത്ത് ഇടിച്ചു എന്നതാണ് കേസ്.&amp;nbsp;&lt;/p&gt; &lt;p&gt;പോലീസ് പറയുന്നതനുസരിച്ച് ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ ബിസിനസുകാരനായ ശർമ്മ, ഖാന്റെ സംഘത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള സംസാരം കുറയ്ക്കാന്&zwj; ആവശ്യപ്പെട്ടു. ഇത് വാക് തര്&zwj;ക്കത്തിലേക്ക് നയിച്ചു. തുടര്&zwj;ന്ന് സെയ്ഫ് അലി ഖാൻ ശര്&zwj;മ്മയുടെ മൂക്കിൽ ഇടിക്കുകയും മര്&zwj;ദ്ദിക്കുകയും ചെയ്യുകയായിരുന്നു.&lt;/p&gt; &lt;p&gt;നടനും സുഹൃത്തുക്കളും ചേർന്ന് തന്റെ ഭാര്യാപിതാവായ രാമൻ പട്ടേലിനെ ആക്രമിച്ചുവെന്നും ശര്&zwj;മ്മ ആരോപിച്ചു. എന്നാല്&zwj; സെയ്ഫിന്&zwj;റെ സംഘത്തിലെ സ്ത്രീകൾക്കെതിരെ ശർമ്മ പ്രകോപനപരവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചുവെന്നും ഇതാണ് സ്ഥിതി വഷളാക്കിയത് എന്നുമാണ് എതിര്&zwj;ഭാഗം പറയുന്നത്.&lt;/p&gt; &lt;p&gt;സംഭവത്തെത്തുടർന്ന്, ഖാനും സുഹൃത്തുക്കളായ ഷക്കീൽ ലഡക്കും ബിലാൽ അമ്രോഹിയും അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 325 (ആക്രമണം) പ്രകാരം ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.&lt;/p&gt; &lt;p&gt;&lt;strong&gt;'എനിക്കെതിരെ എടുത്തത് വ്യാജകേസ്': ജാമ്യപേക്ഷ നല്&zwj;കി സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;എന്തുകൊണ്ട് ആശുപത്രിയിലേക്ക് ഓട്ടോയില്&zwj; പോയി, 5 ദിവസത്തില്&zwj; സുഖപ്പെട്ടോ? : വിവാദങ്ങളില്&zwj; തുറന്ന് പറഞ്ഞ് സെയ്ഫ്&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/spices/malaika-arora-gets-bailable-warrant-again-in-saif-ali-khan-2012-hotel-assault-case-sue3na"/>
        </item>
        <item>
            <title><![CDATA[ തിലോപ്പിയ കഴിക്കൂ, എല്ലും പല്ലും തലച്ചോറും സംരക്ഷിക്കൂ! അറിയാം ഗുണങ്ങള്‍ ]]></title>
            <link>https://www.asianetnews.com/food-adulteration/non-veg/the-benefits-of-tilapia-bkg-s9tg7y</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/non-veg/the-benefits-of-tilapia-bkg-s9tg7y</guid>
            <pubDate>Mon, 04 Mar 2024 14:42:16 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സോഡിയം തുടങ്ങി മനുഷ്യ ശരീരത്തിന് അവശ്യമായ പോഷകങ്ങള്&zwj; നിറഞ്ഞ മത്സ്യമാണ് തിലാപ്പിയ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hr4bjwwezm1qpfcvkj4cqhaw,imgname-tilapia.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;സ&lt;/strong&gt;&lt;/span&gt;മുദ്ര വിഭവങ്ങള്&zwj;ക്ക് ലോകമെങ്ങും വലിയ മാര്&zwj;ക്കറ്റാണ് ഉള്ളത്. പ്രത്യേകിച്ചും സമുദ്ര മത്സ്യങ്ങള്&zwj;ക്ക്. അവയില്&zwj; തന്നെ വില കൂടിയതും വില കുറഞ്ഞതുമായ മത്സ്യങ്ങളും ലഭ്യമാണ്. എന്നാല്&zwj;, &amp;nbsp;വില കുറവുള്ളപ്പോള്&zwj; തന്നെ ഏറെ ഗുണങ്ങളുള്ള ഒരു മത്സ്യമുണ്ട്, തിലോപ്പിയ. മറൈൻ ബയോളജിസ്റ്റ് ഇഗോർ സോളർ തിലോപ്പിയയെ വിശേഷിപ്പിക്കുന്നത് അത്ഭുത മത്സ്യമെന്നാണ്. അതിന് അദ്ദേഹത്തിന് കൃത്യമായ കാരണമുണ്ട്. അത് തിലോപ്പിയയുടെ ഗുണങ്ങളാണെന്നും &amp;nbsp;ഇഗോർ കൂട്ടിച്ചേര്&zwj;ക്കുന്നു. അവയുടെ ഭക്ഷണക്രമം തന്നെയാണ് ഈ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്&zwj;ക്ക് കാരണമെന്നും ഇഗോര്&zwj; പറയുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;ചെളിവെള്ളത്തിലാണ് പൊതുവെ തിലോപ്പിയയെ കാണുന്നത്. ഇവയുടെ പ്രധാന ആഹാരം ചളിയിലെ ആല്&zwj;ഗകളും പ്രാണികളും അവയുടെ അവശിഷ്ടങ്ങളുമാണ്. വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളാണെന്നത് ഇവയെ പലരും ഭക്ഷിക്കാന്&zwj; മടിക്കുന്നു. എന്നാല്&zwj; ഇത് തെറ്റിദ്ധാരണയാണെന്നും തിലോപ്പിയ ഏറെ ഗുണമുള്ള മത്സ്യമാണെന്നും സോമൂഹിക മാധ്യമങ്ങള്&zwj; വെളിപ്പെടുത്തുന്നു. ഇന്ന് തിലോപ്പിയയെ കൃത്രിമ ജലാശയങ്ങളില്&zwj; വ്യാവസായിക രീതിയില്&zwj; തന്നെ വളര്&zwj;ത്തുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;span&gt;&lt;strong&gt;അപ്പൂപ്പന്&zwj;റെ ഒരു ബര്&zwj;ഗര്&zwj; തീറ്റ; 70 -കാരന് ഗിന്നസ് റെക്കോര്&zwj;ഡ് 34,000 ബര്&zwj;ഗര്&zwj; കഴിച്ചതിന്!&lt;/strong&gt;&lt;/span&gt;&lt;/p&gt; &lt;p&gt;പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സോഡിയം തുടങ്ങി മനുഷ്യ ശരീരത്തിന് അവശ്യമായ പോഷകങ്ങള്&zwj; നിറഞ്ഞ മത്സ്യമാണ് തിലാപ്പിയ. മത്സ്യത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ പോഷകങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം മൂലം എല്ലുകളുടെ ബലത്തിനും തലച്ചോറിന്&zwj;റെ ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല, ഹൃദയത്തിന്&zwj;റെ ആരോഗ്യം നിലനിര്&zwj;ത്തുന്നു. ഒപ്പം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും കാൻസർ കോശങ്ങളുടെ ഉൽപാദനത്തെ തടയുന്നതിനുമുള്ള കഴിവ് തിലാപ്പിയയെ മറ്റ് മത്സ്യങ്ങളില്&zwj; നിന്നും വേറിട്ട് നിര്&zwj;ത്തുന്നു. ഇന്ന് തിലോപ്പിയ ലോകമെങ്ങും പ്രധാനപ്പെട്ട ഭക്ഷണവിഭവമായി കരുതുന്നു. പോഷമൂല്യത്തോടൊപ്പം വിവിധ പാചക പരീക്ഷണങ്ങള്&zwj;ക്കും തിലോപ്പിയ ഇന്ന് ഉപയോഗിക്കപ്പെട്ടുന്നു. ചൈനയില്&zwj; തിലോപ്പിയയുടെ തൊലി പ്രമേഹമൂലമുള്ള ഉറങ്ങാത്ത മുറിവുകള്&zwj; ചികിത്സിക്കാനും ഉപയോഗിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;span&gt;&lt;strong&gt;വെയിൽ കൊണ്ട് നിറം മങ്ങിയോ? വെറും രണ്ട് ചേരുവകൾ കൊണ്ടുള്ള ഫേസ് പാക്ക് പരീക്ഷിച്ച് നോക്കൂ&lt;/strong&gt;&lt;/span&gt;&lt;/p&gt; &lt;p&gt;മനുഷ്യന്&zwj; തിലോപ്പിയയെ ഏതാണ്ട് 4000 വര്&zwj;ഷത്തിലേറെയായി ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നു. ഈജിപ്ത്തില്&zwj; നിന്നുള്ള ചില പുരാതന പാചക രീതികളില്&zwj; തിലോപ്പിയ ഒരു പ്രധാനപ്പെട്ട വിഭവമാണ്. ഏതാണ്ട് 70 തരം സ്പീഷിസുകള്&zwj; ഉണ്ടെങ്കിലും ഇവയില്&zwj; ഒമ്പതെണ്ണം മാത്രമാണ് വാണിജ്യപരമായി ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇതില്&zwj; തന്നെ ആഗോള തിലോപ്പിയ ഉത്പാദനത്തിന്&zwj;റെ 42 ശതാമാനവും ചൈനയുടെതാണ്. രണ്ടാം സ്ഥാനത്തുള്ള ഈജിപ്തിന് വെറും 14 ശതമാനം മാത്രമേയുള്ളൂ. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് തിലോപ്പിയ ഉത്പാദനത്തിലുള്ള മറ്റ് രാജ്യങ്ങള്&zwj;. ഇന്ത്യ പ്രതിവര്&zwj;ഷം ഒരു ലക്ഷം ടണ്&zwj; തിലോപ്പിയ ഉത്പാദിപ്പിക്കുന്നു. &amp;nbsp;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/non-veg/the-benefits-of-tilapia-bkg-s9tg7y"/>
        </item>
        <item>
            <title><![CDATA[വിൽപ്പന നടത്തിയ ബീഫിൽ ഇ കൊളി സാന്നിധ്യം, 8 ടൺ ബീഫ് തിരികെ ആവശ്യപ്പെട്ട് പ്രമുഖ സൂപ്പർമാർക്കറ്റ്]]></title>
            <link>https://www.asianetnews.com/food-adulteration/non-veg/possible-e-coli-contamination-identified-walmart-recalled-8-tons-of-ground-beef-sold-scwidr</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/non-veg/possible-e-coli-contamination-identified-walmart-recalled-8-tons-of-ground-beef-sold-scwidr</guid>
            <pubDate>Fri, 03 May 2024 14:02:15 +0530</pubDate>
            <description><![CDATA[&lt;p&gt;വാൾമാർട്ടിന്റെ വിവിധ ശൃംഖലയിലേക്ക് വിതരണം ചെയ്ത ഇറച്ചിയിലാണ് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ബാക്ടീരിയയായ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hwysdqdhwppqpnz88fwd1pzr,imgname-grounded-beef.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പെൻസിൽവാനിയ: പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയിലൂടെ വിൽപന ചെയ്ത എട്ട് ടൺ ബീഫ് തിരിച്ചെടുക്കുന്നു. ഇറച്ചിയിൽ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. പെൻസിൽവാനിയയിലെ വാൾമാർട്ടിലൂടെ വിതരണം ചെയ്ത 8 ടൺ ഗ്രൌണ്ട് ബീഫാണ് തിരികെ എടുക്കുന്നത്. കാർഗിൽ മീറ്റ് സൊല്യൂഷ്യൻസ് എന്ന സ്ഥാപനത്തിൽ നിന്ന് വാൾമാർട്ടിന്റെ വിവിധ ശൃംഖലയിലേക്ക് വിതരണം ചെയ്ത ഇറച്ചിയിലാണ് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ബാക്ടീരിയയായ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയത്.&amp;nbsp;&lt;/p&gt; &lt;p&gt;ഇതിന് പിന്നാലെയാണ് ദേശീയ തലത്തിൽ അമേരിക്കയിലെ കൃഷി വകുപ്പ് ഇറച്ചി തിരികെയെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ഇതിനോടകം ഇറച്ചി കഴിച്ചതിന് പിന്നാലെ ഇതുവരെ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കണക്ടികട്ട്, മെരിലാൻഡ്, മസാച്യുസെറ്റ്സ്, ന്യൂ ഹാംപ്ഷെയർ, ന്യൂയോർക്ക്, നോർത്ത് കരോലിന, ഓഹായോ, പെനിസിൽവാനിയ, വേർമോന്റ്, വിർജീനിയ, വാഷിംഗ്ടൺ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലേക്കാണ് ഇറച്ചി വിതരണം ചെയ്തിട്ടുള്ളത്. എന്നാൽ വിതരണം ചെയ്ത ഇറച്ചിയിൽ ബാക്ടീരിയ എങ്ങനെയെത്തിയെന്നതിനേക്കുറിച്ച് ഇതുവരേയും പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.&lt;/p&gt; &lt;p&gt;കടുത്ത വയറിളക്കം, വയറുവേദന,കടുത്ത ക്ഷീണം, പനി എന്നിവയാണ് ഇ കൊളി ബാക്ടീരിയ ബാധയുടെ പ്രധാനലക്ഷണങ്ങൾ. ബാക്ടീരിയയുമായി സമ്പർക്കത്തിലെത്തിയാൽ മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ആരോഗ്യമുള്ള മിക്കവരും ബാക്ടീരിയ ബാധ ഒരു ആഴ്ചയ്ക്കുള്ളിൽ അതിജീവിക്കുമെങ്കിലും കുട്ടികളിലും മറ്റും ബാക്ടീരിയ ബാധ ഗുരുതര പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. കുട്ടികളിൽ കിഡ്നി തകരാർ അടക്കമുള്ളവയിലേക്ക് ഇ കൊളി ബാധ കാരണമാകാറുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/non-veg/possible-e-coli-contamination-identified-walmart-recalled-8-tons-of-ground-beef-sold-scwidr"/>
        </item>
        <item>
            <title><![CDATA[മട്ടണ്‍ കറിയിൽ 'മജ്ജയില്ല', വധുവിന്‍റെ വീട്ടുകാർ അപമാനിച്ചെന്ന് വരന്‍റെ വീട്ടുകാർ, വിവാഹം മുടങ്ങി ]]></title>
            <link>https://www.asianetnews.com/india-news/grooms-family-unhappy-over-no-mutton-curry-with-out-bone-marrow-wedding-canceled-etj-s69e8u</link>
            <guid isPermaLink="true">https://www.asianetnews.com/india-news/grooms-family-unhappy-over-no-mutton-curry-with-out-bone-marrow-wedding-canceled-etj-s69e8u</guid>
            <pubDate>Tue, 26 Dec 2023 11:06:30 +0530</pubDate>
            <description><![CDATA[&lt;p&gt;എന്നാൽ ചടങ്ങുകൾ ഭംഗിയായി കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് വിരുന്നുകാരിലൊരാൾ ആട്ടിറച്ചിയിൽ മജ്ജയില്ലെന്ന് പരാതിപ്പെട്ടത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hjj9w5jnjp57tfa4g34pn9ts,imgname-mutton-curry.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നിസാമബാദ്: വിവാഹം മുടങ്ങാന്&zwj; പല കാരണങ്ങളുമുണ്ട്. എന്നാൽ ഭക്ഷണത്തിലെ ഒരു വിഭവത്തേച്ചൊല്ലിയുള്ള തർക്കം ഒരു വിവാഹം മുടങ്ങാന്&zwj; കാരണമാവുന്നതിനാണ് തെലങ്കാനയിലെ നിസാമാബാദിലെ ഒരു കല്യാണ വീട് സാക്ഷിയായത്. ഗംഭീരമായ ഒരുക്കങ്ങൾക്ക് ശേഷം വധുവിന്റെ വീട്ടിൽ വച്ച് നടന്ന വിവാഹ നിശ്ചയത്തിലാണ് മട്ടണ്&zwj; കറിയിലെ മജ്ജ കല്ലുകടിയായത്. ആട്ടിറച്ചിയിൽ മജ്ജ ഇല്ലെന്ന് കാണിച്ച് വരന്റെ വീട്ടുകാർ പരാതി പറഞ്ഞതോടെയാണ് സംഭവം.&lt;/p&gt; &lt;p&gt;ജഗ്തിയാൽ ജില്ലയില്&zwj; നിന്നാണ് വരനും ബന്ധുക്കളും നിസാമബാദിലെ വധൂഗ്രഹത്തിലെത്തിയത്. നോണ്&zwj; വെജിറ്റേറിയന്&zwj; ഭക്ഷണമായിരുന്നു വിരുന്നിന് ഒരുക്കിയിരുന്നത്. എന്നാൽ ചടങ്ങുകൾ ഭംഗിയായി കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് വിരുന്നുകാരിലൊരാൾ ആട്ടിറച്ചിയിൽ മജ്ജയില്ലെന്ന് പരാതിപ്പെട്ടത്. കറിയിൽ മജ്ജ ഉപയോഗിച്ചിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാർ വിശദമാക്കിയെങ്കിലും അത് അംഗീകരിക്കാന്&zwj; വരന്റെ ബന്ധുക്കൾ തയ്യാറാകാതെ വന്നതോടെയാണ് വാക്ക് തർക്കം ആരംഭിച്ചത്. അടുത്ത ബന്ധുക്കൾ സമാധാനിപ്പിക്കാന്&zwj; നടത്തിയ ശ്രമങ്ങളൊക്കെ പാളിയതോടെ വാക്കേറ്റം കയ്യേറ്റമായി.&lt;/p&gt; &lt;p&gt;ഇതിന് പിന്നാലെയാണ് ആട്ടിറച്ചിയിൽ മജ്ജ നൽകാതെ പെണ്&zwj;വീട്ടുകാർ അപമാനിച്ചെന്ന് കാണിച്ച് വരനും വീട്ടുകാരും വിവാഹത്തിൽ നിന്ന് പിന്മാറിയത്. സംഭവത്തിൽ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ വച്ച് നടന്ന സമവായ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ആട്ടിറച്ചി കൊണ്ടുള്ള കറിയിൽ മജ്ജ ഇല്ലെന്ന് വധുവിന്റെ വീട്ടുകാർ നേരത്തെ അറിയിച്ചില്ലെന്നും ഇത് അപമാനിക്കുന്നതിനാണെന്നുമാണ് വരന്റെ വീട്ടുകാർ വിശദമാക്കുന്നത്. പൊലീസ് ഇടപെടലിലെ സമാവായ ശ്രമങ്ങൾ കൂടി പാളിയതോടെ വരന്റെ വീട്ടുകാർ വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/grooms-family-unhappy-over-no-mutton-curry-with-out-bone-marrow-wedding-canceled-etj-s69e8u"/>
        </item>
        <item>
            <title><![CDATA[ബിരിയാണിയിൽ കോഴിത്തല; കാലങ്ങളായി പ്രവർത്തിക്കുന്ന തിരൂരിലെ പൊറോട്ട സ്റ്റാൾ അടച്ചുപൂട്ടിച്ചു]]></title>
            <link>https://www.asianetnews.com/food-adulteration/general/chicken-head-found-in-roasted-condition-in-take-home-biriyani-parotta-stall-hotel-shut-down-by-food-safety-department-etj-s3qg15</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/general/chicken-head-found-in-roasted-condition-in-take-home-biriyani-parotta-stall-hotel-shut-down-by-food-safety-department-etj-s3qg15</guid>
            <pubDate>Tue, 07 Nov 2023 08:23:28 +0530</pubDate>
            <description><![CDATA[&lt;p&gt;നാല് പാക്കറ്റ് ബിരിയാണികൾ ഓർഡർ ചെയ്തതിൽ രണ്ടെണ്ണം ഇവരുടെ മക്കൾ കഴിക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ കവർ തുറന്നപ്പോഴാണ് ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയത്. ഇതോടെ അധ്യാപിക ഭക്ഷണം കഴിക്കാതെ മാറ്റി വെക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hekv7zcsky3f9mys8zfh0vpe,imgname-chicken-head---1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരൂര്&zwj;: മലപ്പുറം തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. മുത്തൂരിലെ പൊറോട്ട സ്റ്റാൾ എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. അന്വേഷണത്തിൽ ഹോട്ടലിന് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്&zwj;റെ സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. തിരൂ&zwj;ർ പി സി പടി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വീട്ടിലേക്ക് നാല് ബിരിയാണി കഴിഞ്ഞ ദിവസം പാഴ്സലായി വാങ്ങിയത്.&lt;/p&gt; &lt;p&gt;ഇതിലൊരു കവർ തുറന്നു നോക്കിയപ്പോഴാണ് കോഴിയുടെ തല കണ്ടെത്തിയത്. എണ്ണയിൽ വറുത്തെടുത്ത രീതിയിലായിരുന്നു കോഴിത്തലയുണ്ടായിരുന്നത്. കോഴിയുടെ കൊക്കുൾപ്പെടെ ഇതിലുണ്ടായിരുന്നെന്ന് വീട്ടമ്മ പറയുന്നു. തുടർന്ന് ഇവർ തിരൂർ ഭക്ഷ്യസുരക്ഷ ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. ഇതിന്&zwj;റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. ഹോട്ടിൽ നിന്ന് പഴകിയ ഭക്ഷണവും പിടിച്ചെടുത്തിട്ടുണ്ട്. കാലങ്ങളായി മുത്തൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലാണ് പൊറോട്ട സ്റ്റാൾ.&lt;/p&gt; &lt;p&gt;സംഭവം എങ്ങിനെ നടന്നെന്ന് അറിയില്ലെന്ന് ഹോട്ടലുടമ പറയുന്നു. പാചക സമയത്ത് സംഭവിച്ച ഗുരുതര വീഴ്ചയെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഹോട്ടലിന്&zwj;റെ രജിസ്ട്രേഷൻ സസ്പെന്റ് ചെ്യതിട്ടുണ്ട്. കൂടുതൽ നിയമനപടികൾ ഇവർക്കെതിരെ തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. നാല് പാക്കറ്റ് ബിരിയാണികൾ ഓർഡർ ചെയ്തതിൽ രണ്ടെണ്ണം ഇവരുടെ മക്കൾ കഴിക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ കവർ തുറന്നപ്പോഴാണ് ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയത്. ഇതോടെ അധ്യാപിക ഭക്ഷണം കഴിക്കാതെ മാറ്റി വെക്കുകയായിരുന്നു.&lt;/p&gt; &lt;p&gt;ഭക്ഷ്യസുരക്ഷാ എൻഫോമെന്റ് അസിസ്റ്റൻറ് കമ്മീഷണർ സുജിത്ത് പെരേരേ, ഭക്ഷ്യസുരക്ഷ ഓഫീസർ എം.ഐ ഷംസിയ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിൽ വീട്ടമ്മയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബിരിയാണി കാണിച്ചുകൊടുക്കുകയും ചെയ്തു. സംഭവത്തിൽ ഭക്ഷ്യസുരസാഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/general/chicken-head-found-in-roasted-condition-in-take-home-biriyani-parotta-stall-hotel-shut-down-by-food-safety-department-etj-s3qg15"/>
        </item>
        <item>
            <title><![CDATA[ഡെയറി മിൽക്ക് ചോക്ലേറ്റിൽ ജീവനുള്ള പുഴു! വീഡിയോ പങ്കുവെച്ച് യുവാവ്, മറുപടിയുമായി കാഡ്ബറി]]></title>
            <link>https://www.asianetnews.com/food-adulteration/general/man-finds-worm-in-dairy-milk-chocolate-cadbury-responds-prm-s8ok2p</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/general/man-finds-worm-in-dairy-milk-chocolate-cadbury-responds-prm-s8ok2p</guid>
            <pubDate>Sun, 11 Feb 2024 12:49:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടോയെന്നും പൊതുജനാരോഗ്യം അപകടപ്പെടുന്ന ഇത്തരം സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്നും യൂസർ ചോദിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hpbg742nexyrs7tk6eb56y7c,imgname-caddbury.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹൈദരാബാദ്:&lt;/strong&gt; ഡെയറി മിൽക്ക് ചോക്ലേറ്റിൽ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി ഹൈദരാബാദ് സ്വദേശിയുടെ പോസ്റ്റ്. ഹൈദരാബാദ് മെട്രോ സ്&zwnj;റ്റേഷനിൽ നിന്ന് വാങ്ങിയ കാഡ്&zwnj;ബറി ഡയറി മിൽക്ക് ചോക്ലേറ്റിൻ്റെ ബാറിൽ ഇഴയുന്ന ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന് ഇയാൾ അവകാശപ്പെട്ടു. &amp;nbsp;റോബിൻ സാച്ചൂസ് എന്ന യൂസറാണ് എക്സിൽ പോസ്റ്റ് ചെയ്തത്. നഗരത്തിലെ അമീർപേട്ട് മെട്രോ സ്റ്റേഷനിലെ രത്&zwnj;നദീപ് റീട്ടെയിൽ സ്റ്റോറിൽ നിന്ന് 45 രൂപ നൽകിയ വാങ്ങിയ ചോക്ലേറ്റിൽ നിന്നാണ് പുഴുവിനെ ലഭിച്ചതെന്ന് ഇയാൾ അവകാശപ്പെട്ടു.&amp;nbsp;ബില്ലും വീഡിയോയിൽ അറ്റാച്ച് ചെയ്യുകയും ചെയ്തു.&lt;/p&gt; &lt;p&gt;ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടോയെന്നും പൊതുജനാരോഗ്യം അപകടപ്പെടുന്ന ഇത്തരം സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്നും യൂസർ ചോദിച്ചു. പോസ്റ്റ് ഉടൻ വൈറലാകുകയും കർശന നടപടിയെടുക്കാൻ നെറ്റിസൺസ് ആവശ്യപ്പെടുകയും ചെയ്തു. കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ, കാഡ്ബറി കമ്പനിയും പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കമ്പനി ആവശ്യപ്പെട്ടു.&lt;/p&gt; &lt;p&gt;മൊണ്ടെലെസ് ഇന്ത്യ ഫുഡ്&zwnj;സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് കാഡ്&zwnj;ബറി ഇന്ത്യ ലിമിറ്റഡ്) ഉയർന്ന നിലവാരം പുലർത്താൻ ശ്രമിക്കുന്നു. നിങ്ങൾക്ക് അസുഖകരമായ അനുഭവം ഉണ്ടായി എന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങളുടെ ആശങ്ക പരിഹരിക്കാൻ നിർദ്ദേശങ്ങൾ. നിങ്ങളുടെ പരാതിയിൽ നടപടിയെടുക്കും- കമ്പനി ഉറപ്പ് നൽകി.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;  &lt;p&gt;Found a worm crawling in Cadbury chocolate purchased at Ratnadeep Metro Ameerpet today..  Is there a quality check for these near to expiry products? Who is responsible for public health hazards? @DairyMilkIn @ltmhyd @Ratnadeepretail @GHMCOnline @CommissionrGHMC pic.twitter.com/7piYCPixOx&lt;/p&gt; &mdash; Robin Zaccheus (@RobinZaccheus) February 9, 2024]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/general/man-finds-worm-in-dairy-milk-chocolate-cadbury-responds-prm-s8ok2p"/>
        </item>
        <item>
            <title><![CDATA[രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ പ്രേമി മുംബൈയിൽ, പ്രഭാത ഭക്ഷണം ഉണ്ടാക്കാന്‍ മടിക്കുന്ന നഗരം ബെംഗളുരു... ]]></title>
            <link>https://www.asianetnews.com/food-adulteration/general/zomato-has-revealed-its-food-ordering-trends-in-2023-etj-s69b46</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/general/zomato-has-revealed-its-food-ordering-trends-in-2023-etj-s69b46</guid>
            <pubDate>Tue, 26 Dec 2023 09:59:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഏറ്റവുമധികം ബ്രേക്ക് ഫാസ്റ്റ് ഓ&zwj;ർഡർ ചെയ്ത നഗരം ബെംഗളൂരുവും ഡിന്നർ ഓർഡർ ചെയ്ത നഗരം ദില്ലിയുമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hdgadejxdxnzy22vz2k979rw,imgname-indian-food.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണപ്രേമിയെ പരിചയപ്പെടുത്തി ഭക്ഷണ ഡെലിവറി ആപ്പായ സൊമാറ്റോ. മുംബൈ സ്വദേശി ഹനീസാണ് 2023ൽ ഓൺലൈനിലൂടെ ഏറ്റവുമധികം ഭക്ഷണം ഓർഡർ ചെയ്തത്. 3,580 ഓർഡറുകൾ ആണ് ഈ വർഷം ഇതുവരെ ഹനീസ് നൽകിയത്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 9 തവണയോളമാണ് ഹനീസ് ഭക്ഷണം ഓർഡർ ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ പ്രേമിയെന്നാണ് ഹനീസിനെ സൊമാറ്റോ വിശേഷിപ്പിക്കുന്നത്.&lt;/p&gt; &lt;p&gt;മുംബൈ സ്വദേശിയായ ഒരാളാണ് ഒരു ദിവസം ഏറ്റവുമധികം ഭക്ഷണം ഓർഡർ ചെയ്തിരിക്കുന്നത്. 121 ഓർഡറുകളാണ് ഇയാൾ ഒരു ദിവസം ചെയ്തത്. ഏറ്റവുമധികം ബ്രേക്ക് ഫാസ്റ്റ് ഓ&zwj;ർഡർ ചെയ്ത നഗരം ബെംഗളൂരുവും ഡിന്നർ ഓർഡർ ചെയ്ത നഗരം ദില്ലിയുമാണ്. സൊമാറ്റോയ്ക്ക് ഈ വർഷം ലഭിച്ച ഏറ്റവും വലിയ ഓർഡർ ലഭിച്ചിട്ടുള്ളത് ബെംഗളുരുവിൽ നിന്നാണ്. 46273 രൂപയുടെ ഭക്ഷണമാണ് ബെംഗളുരു സ്വദേശി ഒരു തവണ ഓർഡർ ചെയ്തത്. മറ്റൊരാൾ സമ്മാനമായി 1389 ഓർഡറാണ് നൽകിയത്. 6.6 ലക്ഷം രൂപ വില വരുന്നതാണ് ഈ ഓർഡറെന്നാണ് സൊമാറ്റോ വിശദമാക്കുന്നത്.&lt;/p&gt; &lt;p&gt;സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. ഹൈദരബാദിൽ മാത്ര ഓരോ സെക്കന്&zwj;ഡിലും 2.5 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെട്ടതെന്നാണ് പുറത്ത് വന്ന കണക്ക് വിശദമാക്കുന്നത്. ബിരിയാണി തീറ്റയിൽ രാജ്യത്തെ മറ്റ് നഗരങ്ങളെ പിന്തള്ളിയിരിക്കുന്നതും ഹൈദരബാദാണ്. 4.55 കോടിയുടെ ന്യൂഡിൽസ് ഓർഡറുകളാണ് രാജ്യത്ത് നിന്ന് സൊമാറ്റോയ്ക്ക് ലഭിച്ചത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/general/zomato-has-revealed-its-food-ordering-trends-in-2023-etj-s69b46"/>
        </item>
        <item>
            <title><![CDATA[ഓസ്ട്രേലിയയിലും 'കൂടത്തായി മോഡൽ', ബീഫ് കൊണ്ടുള്ള പ്രത്യേക വിഭവം കഴിച്ച് മരിച്ചത് 3 പേർ, അറസ്റ്റിലായി മുൻമരുമകൾ]]></title>
            <link>https://www.asianetnews.com/crime-news/woman-arrested-suspected-death-cap-mushroom-poisoning-of-former-parents-in-law-etj-s3hfmc</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/woman-arrested-suspected-death-cap-mushroom-poisoning-of-former-parents-in-law-etj-s3hfmc</guid>
            <pubDate>Thu, 02 Nov 2023 11:45:57 +0530</pubDate>
            <description><![CDATA[&lt;p&gt;ബീഫ് വെല്ലിംഗ്ടണ്&zwj; എന്ന വിഭവമായിരുന്നു വിരുന്നിലെ വില്ലനായത്.&amp;nbsp;ബീഫ് സ്റ്റീക്കിനെ പച്ചകറികൾ കൊണ്ട് പൊതിഞ്ഞ് പേസ്ട്രി രൂപത്തില്&zwj; ബേക്ക് ചെയ്തെടുക്കുന്ന ഈ വിഭവം ഇംഗ്ലീഷ് ഭക്ഷണ രീതിയില്&zwj; ഏറെ പ്രാധാന്യമുള്ളതാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01he7a47bc27ymgge644d2jz8g,imgname-beef-wellington-arrest.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിഡ്നി: മുന്&zwj; ഭര്&zwj;ത്താവിന്&zwj;റെ മാതാപിതാക്കള്&zwj; വിഷബാധ മൂലം മരിച്ചതിന് പിന്നാലെ 49കാരി അറസ്റ്റില്&zwj;. എറിന്&zwj; പാറ്റേഴ്സണ്&zwj; എന്ന വനിതയെ ആണ് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ജൂലൈ അവസാനമാണ് മൂന്ന് പേര്&zwj; വിഷബാധ മൂലം മരിച്ചത്. ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിച്ച മൂന്ന് പേരെ അവശനിലയിലാണ് മെല്&zwj;ബണിലെ ആശുപത്രിയില്&zwj; പ്രവേശിപ്പിച്ചത്. മുന്&zwj; ഭര്&zwj;ത്താവിന്റെ മാതാപിതാക്കളും ഇവരുടെ സഹോദരിയുമാണ് വിഷബാധയേറ്റ് മരിച്ചത്.&lt;/p&gt; &lt;p&gt;മാസങ്ങള്&zwj; നീണ്ട അന്വേഷണത്തിനൊടുവിലാണ് 49കാരി പിടിയിലായത്. എറിന്റെ വീട്ടില്&zwj; വച്ച് ബീഫ് കൊണ്ടുള്ള ഒരു വിഭവം കഴിച്ചതിന് ശേഷമാണ് മരിച്ച മൂന്ന് പേർക്കും മറ്റൊരാൾക്കും ആരോഗ്യ പ്രശ്നമുണ്ടായത്. ഇവര്&zwj;ക്കൊപ്പം ആഹാരം കഴിച്ച 49കാരിക്കും ഇവരുടെ മക്കള്&zwj;ക്കും ശാരീരിക അസ്വസ്ഥതകള്&zwj; ഒന്നും ഉണ്ടായിരുന്നുമില്ല. ബീഫ് വിഭവത്തില്&zwj; ഉപയോഗിച്ച ചേരുവകളില്&zwj; നിന്നാണ് വിഷബാധയുണ്ടായതെന്ന് പൊലീസിന് സംശയമുണ്ടായതിനേ തുടര്&zwj;ന്ന് നടന്ന അന്വേഷണമാണ് ഓസ്ട്രേലിയയിലെ കൂടത്തായി മോഡല്&zwj; കൊലപാതകം പുറത്ത് കൊണ്ടുവന്നത്. എറിന്&zwj; പാറ്റേഴ്സണിനെ തെക്കന്&zwj; വിക്ടോറിയയിലെ വീട്ടില്&zwj; നിന്നാണ് അറസ്റ്റ് ചെയ്തത്.&lt;/p&gt; &lt;p&gt;നീണ്ട അന്വേഷണത്തിന്റെ അടുത്ത ചുവടെന്നാണ് അറസ്റ്റിനേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡീന്&zwj; തോമസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. തെക്കന്&zwj; വിക്ടോറിയയിലെ വീട്ടില്&zwj; വച്ചാണ് മുന്&zwj; ഭര്&zwj;തൃമാതാവിനും മുന്&zwj; ഭര്&zwj;തൃപിതാവിനും മുന്&zwj; ഭര്&zwj;തൃമാതാവിന്റെ സഹോദരിക്കും എറിന്&zwj; വിരുന്നൊരുക്കിയത്. വിരുന്ന് കഴിഞ്ഞ് ദിവസങ്ങള്&zwj;ക്കുള്ളില്&zwj; 70കാരിയായ മുന്&zwj; ഭർതൃമാതാവ് ഗെയില്&zwj;, മുന്&zwj; ഭർതൃപിതാവും 70കാരനുമായ ഡോണ്&zwj;, ഇവരുടെ സഹോദരിയും 66കാരിയുമായ ഹെതര്&zwj; എന്നിവരാണ് ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും.&lt;/p&gt; &lt;p&gt;ഹെതറിന്റെ ഭര്&zwj;ത്താവിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും കരള്&zwj; മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ സെപ്തംബറില്&zwj; ആശുപത്രി വിട്ടിരുന്നു. ബീഫ് വെല്ലിംഗ്ടണ്&zwj; എന്ന വിഭവമായിരുന്നു വിരുന്നിലെ വില്ലനായത്. ഇതില്&zwj; 49കാരി ഉപയോഗിച്ച കൂണാണ് അപകടകാരിയായതെന്നാണ് സൂചന. ബീഫ് സ്റ്റീക്കിനെ പച്ചകറികൾ കൊണ്ട് പൊതിഞ്ഞ് പേസ്ട്രി രൂപത്തില്&zwj; ബേക്ക് ചെയ്തെടുക്കുന്ന ഈ വിഭവം ഇംഗ്ലീഷ് ഭക്ഷണ രീതിയില്&zwj; ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്&zwj; താന്&zwj; തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂണുകളില്&zwj; വിഷമുള്ളത് അറിയില്ലെന്നുമാണ് എറിന്&zwj; പ്രതികരിക്കുന്നത്. തന്റെ അമ്മയേ പോലെ തന്നെയാണ് ഗെയില്&zwj; തനിക്കെന്നും അവര്&zwj; പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.&lt;/p&gt; &lt;p&gt;ഇവര്&zwj;ക്കൊപ്പം ആഹാരം കഴിച്ചെങ്കിലും എറിനും മക്കളും രോഗ ബാധിതരാവാതിരുന്നതാണ് പൊലീസ് അന്വേഷണം മനപൂര്&zwj;വ്വമുള്ള വിഷബാധയെന്ന നിലയിലേക്ക് നീങ്ങിയത്. ഡെത്ത് ക്യാപ് എന്നയിനം കൂണാണ് വിഷമായി ഉപയോഗിച്ചതെന്നാണ് പൊലീസ് നിരീക്ഷണം. മരണകാരണം വ്യക്തമായെങ്കിലും കൊലപാതകത്തിന് കാരണമെന്താണെന്ന് ചോദ്യം ചെയ്യലില്&zwj; വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/crime-news/woman-arrested-suspected-death-cap-mushroom-poisoning-of-former-parents-in-law-etj-s3hfmc"/>
        </item>
        <item>
            <title><![CDATA['പേരിന് പോലും പാലില്ല', തട്ടിപ്പ് തിരിച്ചറിയാതെ പ്രമുഖ ഹോട്ടലുകൾ അടക്കമുള്ള ഉപഭോക്താക്കൾ, പിടിച്ചെടുത്തത് 550 കിലോ വ്യാജ പനീർ]]></title>
            <link>https://www.asianetnews.com/india-news/550-kilogram-fake-paneer-seized-could-cause-serious-health-issues-articleshow-m3w2t4p</link>
            <guid isPermaLink="true">https://www.asianetnews.com/india-news/550-kilogram-fake-paneer-seized-could-cause-serious-health-issues-articleshow-m3w2t4p</guid>
            <pubDate>Wed, 27 Aug 2025 16:14:18 +0530</pubDate>
            <description><![CDATA[&lt;p&gt;മലായ് പനീർ എന്ന പേരിലായിരുന്നു ഇത് വിറ്റഴിച്ചിരുന്നത്. പാൽപ്പൊടിയും പാം ഓയിലും ചില കെമിക്കലും ചേർന്നാണ് ഈ വ്യാജ ചീസ് നി&zwj;ർമ്മിച്ചിരുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jvxqzxnpwdxwgt3chrbc8pp2,imgname-fake-paneer-factory-gorakhpur-pipraich-khalid-detergent-saccharin-white-chemical-health-risk-1747976189622.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: പനീ&zwj;ർ എന്ന പേരിൽ വിറ്റഴിച്ചിരുന്നത് വ്യാജമായി നിർമ്മിച്ചെടുത്ത ചീസ്. പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് പിടിച്ചെടുത്തത് 550 കിലോ വ്യാജ പനീർ. മഹാരാഷ്ട്രയിലെ ആന്റോപ് ഹില്ലിൽ നടന്ന റെയ്ഡിലാണ് വലിയ തോതിൽ വ്യാജ പനീർ കണ്ടെത്തിയത്. മലായ് പനീർ എന്ന പേരിലായിരുന്നു ഇത് വിറ്റഴിച്ചിരുന്നത്. പതിവായി വാങ്ങുന്ന പനീറിനേക്കുറിച്ച് സംശയം തോന്നിയവർ നൽകിയ രഹസ്യ വിവരത്തേ തുടർന്നായിരുന്നു റെയ്ഡ് നടന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു റെയ്ഡ് നടന്നത്. ഓം കോൾഡ് ഡ്രിങ്ക് ഹൗസ്, ശ്രീ ഗണേഷ് ഡയറി എന്നിവയുടെ ഔട്ട്ലെറ്റുകളിലാണ് റെയ്ഡ് നടന്നത്. പാൽപ്പൊടിയും പാം ഓയിലും ചില കെമിക്കലും ചേർന്നാണ് ഈ വ്യാജ ചീസ് നി&zwj;ർമ്മിച്ചിരുന്നത്. പ്രദേശവാസികൾക്കും നിരവധി ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഇവരുടെ വ്യാജ പനീറിനേക്കുറിച്ച് സംശയം തോന്നിയിരുന്നില്ല. യഥാർത്ഥ പാൽ ഉപയോഗിക്കാതെ ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന ഉത്പന്നങ്ങളെ ചീസ് അനലോഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ ഇവ പനീ&zwj;ർ എന്ന പേരിൽ വിൽക്കുന്നത് അതീവ അപകടകരമാണ്. ഭക്ഷ്യവിഷബാധയും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ചീസ് അനലോഗോ കാരണമാകാറുണ്ട്.&lt;/p&gt;&lt;p&gt;ഗുണനിലവാരമില്ലാത് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ ഇവയിൽ പ്രോട്ടീൻ അംശം ഏറെ കുറവുമാണ്. നഗരത്തിലെ ഭക്ഷ്യ സാധനങ്ങളുടെ വിതരണത്തിൽ കൂടുതൽ സുതാര്യത ലക്ഷ്യമിട്ടായിരുന്നു റെയ്ഡ് നടന്നത്. ഉത്സവ കാലങ്ങൾ അടുത്ത് വരുന്നതിനാൽ വാങ്ങുന്ന ഉത്പന്നങ്ങളേക്കുറിച്ച് ഉപഭോക്താക്കൾക്കും ബോധ്യം വേണമെന്നും അധികൃതർ വിശദമാക്കി. പാൽ ഉൽപന്നങ്ങൾ സുരക്ഷിതമായ നി&zwj;ർമ്മാതാക്കളുടെ മാത്രം വാങ്ങണമെന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ വിശദമാക്കിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/550-kilogram-fake-paneer-seized-could-cause-serious-health-issues-articleshow-m3w2t4p"/>
        </item>
        <item>
            <title><![CDATA['നിര്‍ത്താറായില്ലെ ഈ അശ്ലീലം': തെലുങ്കില്‍ വിവാദം കത്തിച്ച് 'സര്‍പ്രൈസ് പാട്ട്': നിരോധിക്കാന്‍ ആവശ്യം ]]></title>
            <link>https://www.asianetnews.com/food-adulteration/spices/adhi-dha-surprisu-banned-for-vulgar-steps-lyrics-demand-cyber-world-from-movie-robin-hood-sszwjg</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/spices/adhi-dha-surprisu-banned-for-vulgar-steps-lyrics-demand-cyber-world-from-movie-robin-hood-sszwjg</guid>
            <pubDate>Wed, 12 Mar 2025 10:58:27 +0530</pubDate>
            <description><![CDATA[&lt;p&gt;നിതിൻ, ശ്രീലീല എന്നിവർ അഭിനയിക്കുന്ന റോബിൻഹുഡ് എന്ന ചിത്രത്തിലെ 'ആദി ധാ സർപ്രിസു' ഗാനമാണ് വിവാദത്തിലായിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jp1wbjvt1wacfzc5r9ebvfm0,imgname-new-project--22-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹൈദരാബാദ്: &lt;/strong&gt;വീണ്ടും ഒരു ടോളിവുഡ് ഗാനം വിവാദമാകുന്നു. ഡാക്കു മഹാരാജ് എന്ന ചിത്കത്തില്&zwj; ഉർവശി റൗട്ടേലയും ബാലകൃഷ്ണയും ചുവട് വച്ച ദബിദി ദിബിദി എന്ന ഗാനത്തിനെതിരെ പ്രതിഷേധങ്ങള്&zwj; ഉയര്&zwj;ന്ന് മാസങ്ങള്&zwj;ക്കിടയില്&zwj;. വെങ്കി കുടുമുലയുടെ നിതിൻ, ശ്രീലീല എന്നിവര്&zwj; നായിക നായകന്&zwj;മാരായി എത്തുന്ന റോബിൻഹുഡ് എന്നീ ചിത്രങ്ങളിലെ ആദി ധാ സർപ്രിസു എന്ന ഗാനവും വിവാദമാകുകയാണ്. കേതിക ശർമ്മ നൃത്തം ചെയ്യുന്ന ഈ ഗാനത്തിന് കൊറിയോഗ്രാഫര്&zwj; ശേഖർ മാസ്റ്റര്&zwj; ഒരുക്കിയത് 'അശ്ലീല' ചുവടുകളാണ് എന്നാണ് ആരോപണം.&amp;nbsp;&lt;/p&gt; &lt;p&gt;ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിന്&zwj;റെ വീഡിയോ തിങ്കളാഴ്ച വൈകുന്നേരം പുറത്തിറങ്ങിയതുമുതൽ സൈബര്&zwj; ലോകത്ത് വലിയ ട്രോളാണ് ഏറ്റുവാങ്ങുന്നത്. നീതി മോഹൻ, അനുരാഗ് കുൽക്കർണി എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് ചന്ദ്രബോസാണ് വരികള്&zwj; കുറിച്ചത്.&amp;nbsp;&lt;/p&gt; &lt;p&gt;ഗാനത്തില്&zwj; കേതിക തന്&zwj;റെ പാവാട വലിക്കുന്നതും പ്രത്യേകിച്ച് ഇരട്ട അർത്ഥം സൂചിപ്പിച്ച് ആക്ഷന്&zwj; കാണിക്കുന്നതും വലിയ വിമര്&zwj;ശനമാണ് ഉണ്ടാക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;പലരും കൊറിയോഗ്രാഫര്&zwj; ശേഖര്&zwj; മാസ്റ്ററോട് &amp;nbsp;റിട്ടേയര്&zwj; ആയിക്കൂടെ എന്നാണ് ചോദിക്കുന്നത്. ഇത്തരത്തിലാണ് ഇദ്ദേഹം ഏത് നൂറ്റാണ്ടിലാണ് എന്ന ചോദ്യവും ചിലര്&zwj; ഉയര്&zwj;ത്തുന്നുണ്ട്. നേരത്തെ വിവാദമായ തെലുങ്കിലെ പല ഐറ്റം ഗാനങ്ങളിലും നൃത്തം ചിട്ടപ്പെടുത്തിയത് ശേഖര്&zwj; മാസ്റ്ററാണ്.&amp;nbsp;&lt;/p&gt; &lt;p&gt;ഈ ചിത്രം ഉടന്&zwj; നിരോധിക്കണം, ഇത്തരം ഒരു രംഗത്തിന് എന്ത് ധൈര്യത്തിലാണ് സംവിധായകന്&zwj; ഒകെ പറഞ്ഞത്. ശരിക്കും സ്ത്രീകള്&zwj; വെറും ഉപകരണം മാത്രമാണോ? എന്നാണ് എക്സില്&zwj; വന്ന ഒരു പോസ്റ്റ്. സ്ത്രീയെ ഒരു വസ്തുപോലെ ഉപയോഗിച്ച് സമൂഹത്തെ കുറ്റം പറയുന്ന ഗാനം എത്ര മോശമാണെന്ന് മറ്റൊരു ഉപയോക്താവ് ചോദിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&lt;strong&gt;മോഹന്&zwj;ലാലിന് വേണ്ടി എഴുതിയ തിരക്കഥ, നടന്നില്ല, പടം തീര്&zwj;ന്നപ്പോള്&zwj; പെട്ടിയില്&zwj; തന്നെ:കാരണം പറഞ്ഞ് സംവിധായകന്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ടീം ഗുണ്ടിന്&zwj;റെ 'അനന്തമഹാസംഭവം'മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/spices/adhi-dha-surprisu-banned-for-vulgar-steps-lyrics-demand-cyber-world-from-movie-robin-hood-sszwjg"/>
        </item>
        <item>
            <title><![CDATA[ഇഷ്ട വിനോദം മരണക്കണിയായി, പാർക്കിലെത്തിയ 14കാരന് ദാരുണാന്ത്യം, കാരണം ഞെട്ടിക്കും... ]]></title>
            <link>https://www.asianetnews.com/food-adulteration/general/boy-dies-after-eating-poisonous-berries-during-walk-with-his-dad-in-a-park-due-to-poison-from-berry-fruit-etj-s53p0c</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/general/boy-dies-after-eating-poisonous-berries-during-walk-with-his-dad-in-a-park-due-to-poison-from-berry-fruit-etj-s53p0c</guid>
            <pubDate>Sun, 03 Dec 2023 22:39:48 +0530</pubDate>
            <description><![CDATA[&lt;p&gt;മനോഹരമായ യ്യൂ മരങ്ങളുടെ ഇലകളും കായകളും മൂലമുണ്ടായ വിഷബാധയാണ് 14 കാരന്റെ ജീവനെടുത്തത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hgradq0axzv789bhpgry7ff1,imgname-yew-tree.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാഞ്ചെസ്റ്റർ: പാർക്കിൽ പിതാവിനൊപ്പം നടന്നുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ 14കാരന് ദാരുണാന്ത്യം. മൃതദേഹ പരിശോധനയിൽ വിഷത്തിന്റെ അംശം കണ്ടെത്തിയതിന് പിന്നാലെ നടന്ന പരിശോധനയിൽ വ്യക്തമായത് ഒരു നിമിഷത്തെ അശ്രദ്ധയുടെ പരിണത ഫലം. മാഞ്ചെസ്റ്റിലെ ഡിസ്ബറിയിലെ മോസ് പാർക്കിലായിരുന്നു ബെന്നും പിതാവും നടക്കാനെത്തിയത്. ഓട്ടിസം ബാധിതനായ ബെന്നിന് മരങ്ങളിൽ കയറാന്&zwj; താൽപര്യമായിരുന്നു. ചെറിയ മരങ്ങൾ നിറയെ ഉള്ള പാർക്കിൽ ഇരുവരും സ്ഥിരമായി എത്താറുമുണ്ടായിരുന്നു.&lt;/p&gt; &lt;p&gt;മകന് ഇഷ്ടമുള്ള വിനോദം അപകടം കൂടാത നടക്കുമെന്നതായിരുന്നു പാർക്കിനെ ഇവരുടെ ഇഷ്ട സ്ഥലമാക്കിയത്. പാർക്കിലെ യ്യൂ മരത്തിൽ മകന്&zwj; കയറുന്നതിനിടെ പിതാവിന് സംഭവിച്ച ഒരു നിമിഷ നേരത്തെ അശ്രദ്ധയാണ് ബെന്നിന്റെ ജീവനെടുത്തത്. യ്യൂ മരങ്ങളിലുണ്ടാകുന്ന ചെറിയ പഴങ്ങൾ വിഷമാണ്. ഇതറിയാതെ പോയ കുട്ടി മരം കയറുന്നതിനിടെ യ്യൂ മരത്തിന്റെ കായകൾ കഴിച്ചതാണ് മരണകാരണമെന്നാണ് ഇന്&zwj;ക്വസ്റ്റ് വിശദമാക്കുന്നത്. കുഴഞ്ഞ് വീണ ബെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&zwj; രക്ഷിക്കാനാവാതെ വരികയായിരുന്നു.&lt;/p&gt; &lt;p&gt;ഓസ്ട്രേലിയയിൽ നിന്ന് 2022ലാണ് ബെന്നും കുടുംബവും മാഞ്ചെസ്റ്ററിലെത്തിയത്. കുട്ടികളുമായി എത്തുന്ന സ്ഥലങ്ങളെ മരങ്ങളേക്കുറിച്ച് മുന്നറിയിപ്പ് കൃത്യമായി നൽകാത്തതിനേക്കുറിച്ച് അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് ബെന്നിന്റെ കുടുംബം ഉന്നയിക്കുന്നത്. മനുഷ്യർക്ക് ഈ കായകളിൽ നിന്നും ഈ മരത്തിന്റെ ഇലകളില്&zwj; നിന്നും വിഷബാധയേൽക്കുന്നത് അപൂർവ്വമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. എന്നാൽ ബെന്നിന്റെ കുടുംബത്തിന്റെ പരാതി പരിഗണിച്ച് പൊതുവിടങ്ങളിൽ ഇത്തരം മരങ്ങളേക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകാനൊരുങ്ങുകയാണ് അധികൃതർ.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/general/boy-dies-after-eating-poisonous-berries-during-walk-with-his-dad-in-a-park-due-to-poison-from-berry-fruit-etj-s53p0c"/>
        </item>
        <item>
            <title><![CDATA[ആളെ കൊല്ലിയോ? വെളുത്ത ചാക്കുകളിലായി 4000 കിലോ, നിറത്തിലും സംശയം; ഫറോക്കിൽ രേഖയോ വിവരങ്ങളോ ഇല്ലാതെ ശര്‍ക്കര]]></title>
            <link>https://www.asianetnews.com/food-adulteration/non-veg/4000-kg-in-white-packet-color-also-doubtful-jaggery-caught-without-any-document-ppp-s77c4z</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/non-veg/4000-kg-in-white-packet-color-also-doubtful-jaggery-caught-without-any-document-ppp-s77c4z</guid>
            <pubDate>Sat, 13 Jan 2024 18:59:23 +0530</pubDate>
            <description><![CDATA[&lt;p&gt;ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫറോക്കില്&zwj; വെച്ച് പിടികൂടിയത്. ലോറിയില്&zwj; വെളുത്ത ചാക്കുകളില്&zwj; നിറച്ച നിലയിലായിരുന്നു ഇവ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hm1g3hf0p30aymb4gnjde1g8,imgname-jaggery.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കൃത്യമായ രേഖകളോ ഉല്&zwj;പന്നവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇല്ലാതെ കൊണ്ടുവരികയായിരുന്ന 4000 കിലോഗ്രാം ശര്&zwj;ക്കര പിടികൂടി. തമിഴ്&zwnj;നാട് സേലത്ത് നിന്നെത്തിച്ച 4000 കിലോ ശര്&zwj;ക്കരയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫറോക്കില്&zwj; വെച്ച് പിടികൂടിയത്. ലോറിയില്&zwj; വെളുത്ത ചാക്കുകളില്&zwj; നിറച്ച നിലയിലായിരുന്നു ഇവ. ഉല്&zwj;പന്നവുമായി ബന്ധപ്പെട്ട യാതൊരു വിവരവും ചാക്കില്&zwj; രേഖപ്പെടുത്തിയിരുന്നില്ല.&amp;nbsp;&lt;/p&gt; &lt;p&gt;മായം ചേര്&zwj;ത്തവയാകാം ഇതെന്നാണ് നിഗമനം. കുറഞ്ഞ വിലയിൽ വാങ്ങി&amp;nbsp; ജില്ലയുടെ വിവിധ ഭാഗങ്ങളില്&zwj; വില്&zwj;പനക്കായി എത്തിച്ചതാകാനാണ് സാധ്യതയെന്ന് ആരോഗ്യവിഭാഗം അധികൃതര്&zwj; പറഞ്ഞു. പിടിച്ചെടുത്ത ശര്&zwj;ക്കരയില്&zwj; കൃത്രിമ നിറം ചേര്&zwj;ത്തിയിട്ടുണ്ടെന്നും സംശയമുണ്ട്. &amp;nbsp;ഇത് പരിശോധനക്കായി അയക്കും. ജില്ലയില്&zwj; ലേബലില്ലാത്ത ശര്&zwj;ക്കര വിതരണം ചെയ്യുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ചിരുന്നു. ഇതിനിടയിലാണ് അനധികൃതമായി ഒരു ലോഡ് ശര്&zwj;ക്കരയെത്തിയത്.&lt;/p&gt; &lt;p&gt;&lt;strong&gt;കശാപ്പിലെ കൊടുംചതി; റെസ്റ്റോറന്&zwj;റിലെ ഇറച്ചി സാമ്പിള്&zwj; പരിശോധനയിൽ ചുരുളഴിഞ്ഞത് വൻ കൃത്രിമം, ഞെട്ടലിൽ നഗരവാസികൾ&lt;/strong&gt;&lt;/p&gt; &lt;p&gt;അതേസമയം,&amp;nbsp; ക്കന്&zwj; വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്&zwj; അടുത്തിടെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്&zwj; നടത്തിയിരുന്നു. ചിക്കന്&zwj; വിഭവങ്ങളില്&zwj; അളവില്&zwj; കൂടുതല്&zwj; കൃത്രിമ നിറങ്ങള്&zwj; ചേര്&zwj;ക്കുന്നുവെന്ന പരാതിയെ തുടര്&zwj;ന്നാണ് വ്യാപാര സ്ഥാപനങ്ങളില്&zwj; പരിശോധനകള്&zwj; നടത്തിയത്.&lt;/p&gt; &lt;p&gt;സംസ്ഥാന സര്&zwj;ക്കാര്&zwj; രൂപീകരിച്ച സ്&zwnj;പെഷ്യല്&zwj; ടാസ്&zwnj;ക് ഫോഴ്&zwnj;സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്&zwj; നടത്തിയത്. ന്യൂ ഇയര്&zwj; വിപണികളിലുള്ള പരിശോധനകള്&zwj; ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.&lt;/p&gt; &lt;p&gt;അല്&zwj;-ഫാം, തന്തൂരി ചിക്കന്&zwj;, ഗ്രില്&zwj;ഡ് ചിക്കന്&zwj;, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്&zwj; വില്&zwj;ക്കുന്ന കടകള്&zwj; കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്&zwnj;ക്വാഡുകളുടെ നേതൃത്വത്തില്&zwj; ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.&lt;/p&gt; &lt;p&gt;75 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 19 സര്&zwj;വെലന്&zwj;സ് സാമ്പിളുകളും പരിശോധനക്കയയ്ച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്&zwj; ശക്തമായ തുടര്&zwj; നടപടികള്&zwj; സ്വീകരിക്കും. വീഴ്ചകള്&zwj; കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവര്&zwj;ത്തനം നിര്&zwj;ത്തിവയ്പ്പിച്ചിട്ടുണ്ട്. 49 സ്ഥാപനങ്ങള്&zwj;ക്ക് റെക്ടിഫിക്കേഷന്&zwj; നോട്ടീസും 74 സ്ഥാപനങ്ങള്&zwj;ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്&zwj;കി.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/non-veg/4000-kg-in-white-packet-color-also-doubtful-jaggery-caught-without-any-document-ppp-s77c4z"/>
        </item>
        <item>
            <title><![CDATA[ഓൺലൈനിൽ വരുത്തിയ ഭക്ഷണം അടിച്ച് മാറ്റി മുങ്ങിയ 'ഭീകരന്‍' സോഡയ്ക്കായി വീണ്ടുമെത്തി, ഭയന്ന് വിറച്ച് വീട്ടുകാര്‍]]></title>
            <link>https://www.asianetnews.com/news/viral-news/bear-stole-food-from-door-step-that-ordered-online-etj-s3zxl4</link>
            <guid isPermaLink="true">https://www.asianetnews.com/news/viral-news/bear-stole-food-from-door-step-that-ordered-online-etj-s3zxl4</guid>
            <pubDate>Sun, 12 Nov 2023 11:21:03 +0530</pubDate>
            <description><![CDATA[&lt;p&gt;ഫുഡ് ഡെലിവറി യുവതി ഭക്ഷണം കൊണ്ട് വച്ചിട്ട് പോയതിന് പിന്നാലെ കരടി പാക്കറ്റോടെ ഭക്ഷണം എടുത്തോണ്ട് പോവുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hf119cc34p5vx9c034bnae3y,imgname-bear-stole-food.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓർലാന്&zwj;ഡോ: ഓണ്&zwj;ലൈനില്&zwj; ഓർഡർ ചെയ്ത ഭക്ഷണം അടിച്ച് മാറ്റി നൂറ് കിലോയിലേറെ ഭാരം വരുന്ന ഭീകരന്&zwj;. ഫ്ലോറിഡയിലെ ഓർലാന്&zwj;ഡോയിലാണ് സംഭവം. മകളുടെ നിർബന്ധം മൂലം വാങ്ങിയ ഫാസ്റ്റ് ഫുഡ് അടിച്ചുമാറ്റിയ ഭീകരനെ സിസിടിവിയില്&zwj; കണ്ട വീട്ടുകാരും ഭയപ്പാടിലായി. കാരണമെന്താണെന്നല്ലേ, ഓണ്&zwj;ലൈന്&zwj; ഫുഡ് ഡെലിവറി ആപ്പിലൂടെ വരുത്തിയ ഭക്ഷണം അടിച്ച് മാറ്റിയത് ഒരു ഭീമന്&zwj; കരടിയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.&lt;/p&gt; &lt;p&gt;വീട്ടിന് മുന്നിലുള്ള സിസിടിവിയിലാണ് ഫുഡ് ഡെലിവറി യുവതി ഭക്ഷണം കൊണ്ട് വച്ചിട്ട് പോയതിന് പിന്നാലെ കരടി പാക്കറ്റോടെ ഭക്ഷണം എടുത്തോണ്ട് പോയത് പതിഞ്ഞത്. കുറച്ച് സമയത്തിന് ശേഷം കരടി വീട്ടുമുറ്റത്തേക്ക് എത്തിയതോടെ വീട്ടുകാര്&zwj; പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്&zwj; ഓണ്&zwj;ലൈന്&zwj; ഫുഡ് ഡെലിവറി ആപ്പ് വീട്ടുകാര്&zwj;ക്ക് ഭക്ഷണത്തിന്റെ പണം തിരികെ നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മേഖലയില്&zwj; നടക്കുന്ന സമാന സ്വഭാവത്തിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്.&lt;/p&gt; &lt;p&gt;ഒക്ടോബര്&zwj; മാസത്തില്&zwj; കറുത്ത കരടി അടുക്കളയില്&zwj; നിന്ന് ലസാനിയ മോഷ്ടിച്ചിരുന്നു. മിനസോട്ടയിലായിരുന്നു ഇത്. സെപ്തംബറില്&zwj; ടെന്നസിയിലും സമാന സംഭവം നടന്നിരുന്നു. ടെന്നസിയിലെ വീട്ടില്&zwj; നിന്ന് ബർഗറുകളാണ് കരടി അടിച്ച് മാറ്റിയത്. മിക്ക ഇടങ്ങളിലും സംഭവം നടക്കുന്ന സമയത്ത് വീട്ടുകാര്&zwj; നേരിട്ട് സ്ഥലത്ത് ഇല്ലാത്തത് മൂലം ആർക്കും പരിക്കേറ്റിട്ടില്ല. വേസ്റ്റ് കൂനയിലും മറ്റും ഭക്ഷണം ഉപേക്ഷിക്കുന്നതും തുറന്നയിടങ്ങളില്&zwj; ഭക്ഷണം സൂക്ഷിക്കുന്നതും കരടി അടക്കമുള്ള വന്യ ജീവികളുടെ ആക്രമണത്തിനുള്ള സാധ്യതകള്&zwj; വർധിപ്പിക്കുന്നതാണെന്നാണ് വനംവകുപ്പ് അധികൃതര്&zwj; വിശദമാക്കുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/news/viral-news/bear-stole-food-from-door-step-that-ordered-online-etj-s3zxl4"/>
        </item>
        <item>
            <title><![CDATA['കയ്പുള്ള ഔഷധ പാനീയത്തിൽ നിന്ന് ചോക്ലേറ്റ് ലിക്ക‌‍‌‌ർ വരെ'; ഇന്ന് ലോക ചോക്ലേറ്റ് ദിനം, ഒരു മധുര ചരിത്രം]]></title>
            <link>https://www.asianetnews.com/web-specials-magazine/july-7-world-chocolate-day-history-of-chocolates-articleshow-r75g4xl</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/july-7-world-chocolate-day-history-of-chocolates-articleshow-r75g4xl</guid>
            <pubDate>Mon, 07 Jul 2025 09:54:31 +0530</pubDate>
            <description><![CDATA[&lt;p&gt;ഏതാണ്ട് 2000വര്&zwj;ഷം മുന്&zwj;പ് മായന്മാരുടെ കാലത്താണ് ചോക്ലേറ്റ് രുചി നാവുകളില്&zwj; ചേക്കേറിയത്. മധ്യ തെക്കെ അമേരിക്കയില്&zwj; വ്യാപകമായി കൊക്കോ മരങ്ങളുണ്ടായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jhq4cgn96xw92vv6tdkd1j4f,imgname-Health-benefits-of-dark-chocolate-1737016885929.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്ത് ഏറ്റവും കൂടുതല്&zwj; ആരാധകരുളള ഭക്ഷ്യവസ്തു ഏതെന്ന് ചോദിച്ചാല്&zwj; ഒറ്റ ഉത്തരമേയുള്ളൂ ചോക്ലേറ്റ്. ഇന്ന് ലോക ചോക്ലേറ്റ് ദിനമാണ്. സന്തോഷ നിമിഷങ്ങളെ മധുരതരമാക്കിയ ചോക്ലേറ്റ് ലോകത്ത് ഏറ്റവും ജനപ്രിയ ഭക്ഷ്യ വസ്തുവാണ്. എന്നാൽ ചോക്ലേറ്റിനു പിന്നിലുള്ള ഒരു രസകരമായ കഥയുണ്ട്.&lt;/p&gt;&lt;p&gt;ഏതാണ്ട് 2000വര്&zwj;ഷം മുന്&zwj;പ് മായന്മാരുടെ കാലത്താണ് ചോക്ലേറ്റ് രുചി നാവുകളില്&zwj; ചേക്കേറിയത്. മധ്യ തെക്കെ അമേരിക്കയില്&zwj; വ്യാപകമായി കൊക്കോ മരങ്ങളുണ്ടായിരുന്നു. കൊക്കോ ബീനില്&zwj; നിന്നുളള ചോക്ലേറ്റിന് കയ്പു രസമായിരുന്നെങ്കിലും ഔഷധപാനീയമായി ഉപയോഗിച്ചു. പതിനാറാം നൂറ്റാണ്ട് വരെ അമേരിക്കയില്&zwj; മാത്രമായിരുന്നു ചോക്ലേറ്റ് ഉണ്ടായിരുന്നത്. സ്പാനിഷ് പര്യവേഷകനായ ഹെര്&zwj;ണാണ്ടോ കോര്&zwj;ട്ടെസ് ചോക്ലേറ്റിനെ യൂറോപ്പിന് പരിചയപ്പെടുത്തി. കയ്പ്പുരസരം കുറയ്ക്കാന്&zwj; പഞ്ചസാര കൂടി കലര്&zwj;ത്തിയതോടെ പാനീയം കൂടുതല്&zwj; മധുരതരവും ജനപ്രിയവുമായി.&lt;/p&gt;&lt;p&gt;പത്തൊൻപതാം നൂറ്റാണ്ടോടെ പാനീയത്തില്&zwj; നിന്ന് ഖരാവസ്ഥയിലേക്ക് രൂപമാറ്റം സംഭവിച്ചു. ബ്രിട്ടീഷ് കന്പനിയായ ജെ എസ് ഫ്രൈ ആന്&zwj;ഡ് സണ്&zwj;സ് കൊക്കോ പൗഡറും കൊക്കോ ബട്ടറും പഞ്ചസാരയും ചേര്&zwj;ത്ത ആദ്യത്തെ ചോക്ലേറ്റ് ബാര്&zwj; പുറത്തിറക്കി. ഇതോടെ ചോക്ലേറ്റ് വിപ്ലവം ലോകമെങ്ങുമെത്തി. ബാറിനൊപ്പം പാല്&zwj; ചേര്&zwj;ത്തതോടെ മില്&zwj;ക്ക് ചോക്ലേറ്റായി. പല രൂപത്തിലും ഫ്ലേവറുകളിലും ചോക്ലേറ്റ് നിത്യജീവിതത്തിന്&zwj;റെ ഭാഗമായി. ചോക്ലേറ്റ് യൂറോപ്പില്&zwj; എത്തിയതിന്&zwj;റെ വാര്&zwj;ഷികമെന്ന നിലയിലാണ് 2009 മുതല്&zwj; ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത്. അതിരുകളില്ലാത്ത മധുരത്തിലൂടെ ലോകത്തെ ഒരുമിപ്പിക്കുന്നുവെന്നാണ് ദിനസങ്കല്&zwj;പ്പം. അധികമായാല്&zwj; അമൃതും അപകടമെന്ന് പറയുന്ന പോലെയാണ് ചോക്ലേറ്റ് ഉപയോഗവും. ശരീരഭാരം കൂട്ടുന്നതിനൊപ്പം രക്തത്തില്&zwj; പഞ്ചസാരയുടെ അളവ് വര്&zwj;ധിക്കാനും പല്ലുകള്&zwj;ക്ക് കേടുപാടുണ്ടാക്കാനും ചോക്ലേറ്റ് വഴിവെക്കും.&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/july-7-world-chocolate-day-history-of-chocolates-articleshow-r75g4xl"/>
        </item>
        <item>
            <title><![CDATA[മാങ്ങയിട്ട കണ്ണൻ മീൻ കറിയില്ലാതെ 'ന്തൂട്ട്  ക്രിസ്മസ്', കുന്നംകുളത്തെ ക്രിസ്തുമസ് രുചി ഇങ്ങനെയാണ്... ]]></title>
            <link>https://www.asianetnews.com/food-adulteration/non-veg/favorite-dish-for-festive-season-for-kunnamkulam-natives-is-a-variety-of-fish-etj-s65u4b</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/non-veg/favorite-dish-for-festive-season-for-kunnamkulam-natives-is-a-variety-of-fish-etj-s65u4b</guid>
            <pubDate>Sun, 24 Dec 2023 12:58:59 +0530</pubDate>
            <description><![CDATA[&lt;p&gt;ചരിത്രവും വിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന കുന്നംകുളമങ്ങാടിയില്&zwj; കണ്ണന്&zwj; മീങ്കറിയുടെ മണം പരക്കുന്നതാണ് ക്രിസ്തുമസിന്&zwj;റെ അടയാളമെന്നാണ് പരക്കെ പറയുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hjdbq080gexp6r0gac8g9z30,imgname-fish-kunnamkulam.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുന്നംകുളം: കൂർക്കയിട്ട ബീഫും കായയിട്ട പോർക്കും നിരക്കുന്ന തീൻ മേശയിലെ രുചി ലാവണ്യമാണ് കുന്നംകുളത്തുകാരുടെ മാങ്ങയിട്ട കണ്ണൻ മീൻ കറി. മാങ്ങയിട്ട കണ്ണൻ മീൻ കറിയില്ലാതെ &quot;ന്തൂട്ട് &quot; ക്രിസ്മസ് എന്ന് ചോദിക്കുന്ന കുന്നംകുളമങ്ങാടിയിലെ പനയ്ക്കൽ വീട്ടിലെ ക്രിസ്തുമസ് വിരുന്ന് ഇങ്ങനെയാണ്. പത്തമ്പത്തിയേഴ് കൊല്ലം മുന്പ് ചെങ്ങന്നൂരുനിന്ന് കുന്നംകുളത്തെ പനയ്ക്കല്&zwj; തമ്പാനെ കല്യാണം കഴിച്ചു വരുമ്പോള്&zwj; ജ്യോതി തമ്പാന് കുന്നംകുളത്തെ രുചികളെല്ലാം അപരിചിതമായിരുന്നു.&lt;/p&gt; &lt;p&gt;കൂര്&zwj;ക്കയിട്ട ബീഫും കായയിട്ട പോര്&zwj;ക്കും ഉരുളക്കിഴങ്ങിട്ട കോഴിയുമെല്ലാം അടുക്കളയുടെ രസ താളത്തില്&zwj; ഓടിക്കളിച്ചു. പെരുന്നാളിനും ക്രിസ്മസിനും തീന്&zwj;മേശയില്&zwj; ഹരം പകര്&zwj;ന്നു നിരന്നതിലേറ്റവും ലാവണ്യമുള്ള കറിയേതെന്ന് ചോദിച്ചാല് അമ്മയ്ക്കൊപ്പം വട്ടം നിന്ന് മക്കളും കൊച്ചു മക്കളും പറയും മാങ്ങയിട്ട കണ്ണന്&zwj; മീന്&zwj; കറിയെന്ന്.&lt;/p&gt; &lt;p&gt;മൂന്നാം പാലിലും രണ്ടാം പാലിലും മുങ്ങിക്കിടക്കുന്ന കണ്ണനെന്ന വരാലിനെ മാങ്ങയിലും പൊടികളിലും പുതപ്പിച്ച് ചട്ടീലിട്ട് വറ്റിക്കും. വറ്റി, വറ്റിവരുമ്പോള്&zwj; തീയിത്തിരി കുറച്ചു കൊടുത്തിളക്കും. ഒന്നാം പാല്&zwj; ചേര്&zwj;ത്ത് പാകമായിക്കിടക്കുന്ന കണ്ണന്&zwj; കറിയിലേക്ക് ചുവന്നുള്ളി ചതച്ചു മുളക് താളിച്ച് ചേര്&zwj;ത്ത് പത്തു മിനിറ്റ് അടച്ചു വയ്ക്കും. കുന്നംകുളത്തുകാരുടെ ഫേവറിറ്റ് വിഭവം തയ്യാർ. ചരിത്രവും വിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന കുന്നംകുളമങ്ങാടിയില്&zwj; കണ്ണന്&zwj; മീങ്കറിയുടെ മണം പരക്കുന്നതാണ് ക്രിസ്തുമസിന്&zwj;റെ അടയാളമെന്നാണ് പരക്കെ പറയുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/non-veg/favorite-dish-for-festive-season-for-kunnamkulam-natives-is-a-variety-of-fish-etj-s65u4b"/>
        </item>
        <item>
            <title><![CDATA[ഇത് നമ്മുടെ മൗനരാഗത്തിലെ കല്ല്യാണിയല്ലെ?; ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ റംസായിയുടെ ബോള്‍ഡ് മേയ്ക്കോവര്‍]]></title>
            <link>https://www.asianetnews.com/food-adulteration/spices/mounaragam-kalyani-glamorous-photos-goes-viral-vk-s39qlf</link>
            <guid isPermaLink="true">https://www.asianetnews.com/food-adulteration/spices/mounaragam-kalyani-glamorous-photos-goes-viral-vk-s39qlf</guid>
            <pubDate>Sun, 29 Oct 2023 07:52:27 +0530</pubDate>
            <description><![CDATA[&lt;p&gt;ഫയര്&zwj; ഫയര്&zwj; എന്നായിരുന്നു മൗനരാഗത്തില്&zwj; ഒപ്പം അഭിനയിക്കുന്ന ശ്രീശ്വേത പറഞ്ഞത്. സഹതാരങ്ങളായ ബീന ആന്റണിയും ബിജേഷ് അവനൂരുമെല്ലാം പ്രതികരിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hdwkm94w49ep0mee3xsgzbga,imgname-mouna-ragam-kalyani-make-over.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: &amp;nbsp;ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ നായികയായ കല്യാണിയായി എത്തുന്നത് ഐശ്വര്യ റംസായി ആണ്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ഇന്ന് മലയാളികളുടെ വീട്ടിലെ ഒരംഗമാണ് ഐശ്വര്യ റംസായി. ഊമയായ കല്യാണിയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഐശ്വര്യ. നായകന്&zwj; കിരണായി എത്തുന്ന നലീഫും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ പ്രശംസ നേടാറുണ്ട്.&lt;/p&gt; &lt;p&gt;സ്&zwnj;ക്രീനിലെ കല്യാണിയില്&zwj; നിന്നും ഒരുപാട് മാറ്റമുണ്ട് ജീവിതത്തിലെ ഐശ്വര്യയ്ക്ക്. മൗനരാഗത്തില്&zwj; പാവം പിടിച്ച നാട്ടിന്&zwj;പുറത്തുകാരിയാണെങ്കില്&zwj; ജീവിതത്തില്&zwj; മോഡേണ്&zwj; ആണ് ഐശ്വര്യ. താരം പങ്കുവെക്കാറുള്ള റീലുകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളും സോഷ്യല്&zwj; മീഡിയയില്&zwj; വൈറലായി മാറുകയാണ്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് ബോള്&zwj;ഡ് ലുക്കിലാണ് ചിത്രങ്ങളില്&zwj; ഐശ്വര്യ എത്തിയിരിക്കുന്നത്.&lt;/p&gt; &lt;p&gt;അധികം വൈകാതെ ചിത്രങ്ങള്&zwj; വൈറലാവുകയും ചെയ്തു. ചിത്രങ്ങള്&zwj;ക്ക് കമന്റുമായി സോഷ്യല്&zwj; മീഡിയയും സീരിയല്&zwj; ലോകത്തെ താരങ്ങളുമെല്ലാമെത്തി. ഫയര്&zwj; ഫയര്&zwj; എന്നായിരുന്നു മൗനരാഗത്തില്&zwj; ഒപ്പം അഭിനയിക്കുന്ന ശ്രീശ്വേത പറഞ്ഞത്. സഹതാരങ്ങളായ ബീന ആന്റണിയും ബിജേഷ് അവനൂരുമെല്ലാം പ്രതികരിച്ചിട്ടുണ്ട്.&lt;/p&gt; &lt;p&gt;സീരിയലില്&zwj; കല്യാണി ഊമയാണ്. പക്ഷെ ഓഫ് സ്&zwnj;ക്രീനില്&zwj; ഐശ്വര്യയും ഇതുവരേയും സംസാരിച്ച് കണ്ടിട്ടില്ല. അതിനാല്&zwj; കല്യാണിയും ഊമയാണോ എന്നുള്ള സംശയങ്ങള്&zwj; ആരാധകര്&zwj;ക്കിടയിലുണ്ടായിരുന്നു. എന്നാല്&zwj; ക്യാരക്ടറിന്റെ നിലനില്&zwj;പ്പിന് വേണ്ടി താരം ജീവിതത്തിലും മൗനം പാലിക്കുകയാണെന്നതാണ് വസ്തുത. മൗനരാഗത്തിനായി ഐശ്വര്യ ആംഗ്യഭാഷയും പഠിച്ചിരുന്നു.&lt;/p&gt;    &amp;nbsp;  &amp;nbsp; &amp;nbsp;   &amp;nbsp;   View this post on Instagram  &amp;nbsp;   &amp;nbsp; &amp;nbsp; &amp;nbsp;   &amp;nbsp; &amp;nbsp;   &amp;nbsp; &amp;nbsp; &amp;nbsp;    &amp;nbsp; &amp;nbsp;  &lt;p&gt;A post shared by Aishwarya-ramsai (@aishwaryaramsai)&lt;/p&gt;    &lt;p&gt;കൂടാതെ അഭിമുഖങ്ങളിലും താരം ആംഗ്യഭാഷയില്&zwj; സംസാരിക്കാറുണ്ട്. കല്യാണി സംസാരിച്ച് തുടങ്ങുമ്പോള്&zwj; താനും സംസാരിച്ചു തുടങ്ങുമെന്നാണ് ഐശ്വര്യ മുമ്പൊരിക്കല്&zwj; പറഞ്ഞത്. കല്യാണിയുടെയും കിരണിന്റെയും കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങളുമായാണ് കഥ മുന്നോട്ട് പോകുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ആക്ഷൻ കിംഗ് അർജുന്&zwj;റെ മകൾ ഐശ്വര്യയ്ക്ക് വിവാഹ നിശ്ചയം, വരനും താരം - വീഡിയോ&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;&lsquo;നീ വേറെ ഞാന്&zwj; വേറെ&rsquo; അനിമലിലെ പുതിയ ഗാനം പുറത്തിറങ്ങി&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>food-adulteration</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/food-adulteration/spices/mounaragam-kalyani-glamorous-photos-goes-viral-vk-s39qlf"/>
        </item>
    </channel>
</rss>
