<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 21 Aug 2026 16:24:33 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/football-sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[സൂപ്പർ ലീഗ് കേരള: എവർ ഡിമാൾഡെ കാലിക്കറ്റ് എഫ്.സി ഹെഡ് കോച്ചായി തുടരും]]></title>
            <link>https://www.asianetnews.com/football-sports/super-league-kerala-evar-demalde-to-continue-as-calicut-fc-head-coach-articleshow-0i7sw3b</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/super-league-kerala-evar-demalde-to-continue-as-calicut-fc-head-coach-articleshow-0i7sw3b</guid>
            <pubDate>Wed, 19 Aug 2026 16:26:49 +0530</pubDate>
            <description><![CDATA[&lt;p&gt;ആക്രമണോത്സുകമായ രീതി, പന്തിൻമേലുള്ള മികച്ച നിയന്ത്രണം, ഹൈ ഇന്&zwj;റൻസിറ്റി പ്രെസ്സിംഗ് ശൈലി എന്നിവയിലൂടെ ക്ലബ്ബിന്&zwj;റെ മികച്ച മുന്നേറ്റത്തിന് കളമൊരുക്കാൻ ഡിമാൾഡെയ്ക്ക് സാധിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ctn2kt3xwfrdm6v2y01bev,imgname-evar-demalde-calicut-fc-1787137002106.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;സൂപ്പർ ലീഗ് കേരളയുടെ വരുന്ന സീസണിലും കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്&zwj;റെ മുഖ്യ പരിശീലകനായി അർജന്&zwj;റീനിയൻ പരിശീലകൻ എവർ അഡ്രിയാനോ ഡിമാള്&zwj;ഡെ (39) തുടരും. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഡിമാൾഡെയുടെ പരിശീലനത്തിന് കീഴിലാണ് പുതിയ പോരാട്ടങ്ങൾക്കായി ക്ലബ്ബ് തയ്യാറെടുക്കുന്നത്. സൗദി അറേബ്യൻ ദേശീയ ടീമിന്&zwj;റെയും പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയുടെയും അസിസ്റ്റന്&zwj;റ് കോച്ചായി പ്രവർത്തിച്ച മികച്ച അന്താരാഷ്ട്ര പരിച സമ്പത്ത് ഡിമാൾഡെയ്ക്കുണ്ട്. കൂടാതെ ഹെറേറ എഫ്.സി, എഫ്.സി ഡിലാ, ഇൻഡിപെൻഡിയെന്&zwj;റ റിവാഡാവിയ, അൽ ഹിലാൽ യുണൈറ്റഡ് എന്നീ പ്രമുഖ ക്ലബ്ബുകളെ പരിശീലപ്പിച്ച അദ്ദേഹത്തിന്&zwj;റെ തന്ത്രപരമായ മികവും ആധുനിക ഫുട്ബോൾ ശൈലിയും ഏറെ ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;പ്രൊഫഷണലിസവും അച്ചടക്കവും വ്യക്തമായ ഒരു ശൈലിയുമാണ് അഡ്രിയാനോ കാലിക്കറ്റ് എഫ്.സിയിലേക്ക് കൊണ്ടുവന്നതെന്ന് കാലിക്കറ്റ് എഫ്.സി ക്ലബ് സിഇഒ കോരത്ത് മാത്യു പറഞ്ഞു. അഡ്രിയാനോയുടെ അന്താരാഷ്ട്ര പരിചയസമ്പത്തും ആധുനിക ഫുട്ബോളിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ക്ലബ്ബിന്&zwj;റെ ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നും മാത്യു പറഞ്ഞു. ആക്രമണോത്സുകമായ രീതി, പന്തിൻമേലുള്ള മികച്ച നിയന്ത്രണം, ഹൈ ഇന്&zwj;റൻസിറ്റി പ്രെസ്സിംഗ് ശൈലി എന്നിവയിലൂടെ ക്ലബ്ബിന്&zwj;റെ മികച്ച മുന്നേറ്റത്തിന് കളമൊരുക്കാൻ ഡിമാൾഡെയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്&zwj;റോടെ ലീഗ് ടേബിളിൽ ഒന്നാമതായാണ് ക്ലബ്ബ് സീസൺ അവസാനിപ്പിച്ചത്.&lt;/p&gt;&lt;p&gt;കാലിക്കറ്റ് എഫ്.സിക്കൊപ്പമുള്ള ഈ യാത്ര തുടരുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഡിമാള്&zwj;ഡെ പറഞ്ഞു. കഴിവുറ്റ ഒരു കൂട്ടം കളിക്കാരും വ്യക്തമായ ലക്ഷ്യങ്ങളും മികച്ച പിന്തുണയുമാണ് ഇവിടെയുള്ളത്. ആരാധകരെ അഭിമാനം കൊള്ളിക്കാനും കിരീടത്തിനായി പൊരുതാനും ഞങ്ങൾ സർവ്വകരുത്തും പുറത്തെടുക്കും അഡ്രിയാനോ വ്യക്തമാക്കി. പ്രീ-സീസൺ പരിശീലനങ്ങൾ ആരംഭിച്ചുകഴിഞ്ഞ ക്ലബ്ബ്, കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം ആവർത്തിച്ച് വരും സീസണിൽ കപ്പടിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/super-league-kerala-evar-demalde-to-continue-as-calicut-fc-head-coach-articleshow-0i7sw3b"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ-ബ്രസീല്‍ സൗഹൃദ മത്സരം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബൈച്ചുങ് ബൂട്ടിയ]]></title>
            <link>https://www.asianetnews.com/football-sports/bhaichung-bhutia-says-boycott-friendly-vs-brazil-for-the-sake-of-india-football-articleshow-2c994zh</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/bhaichung-bhutia-says-boycott-friendly-vs-brazil-for-the-sake-of-india-football-articleshow-2c994zh</guid>
            <pubDate>Thu, 20 Aug 2026 21:45:03 +0530</pubDate>
            <description><![CDATA[&lt;p&gt;മുന്&zwj; ഇന്ത്യന്&zwj; ക്യാപ്റ്റന്&zwj; ബൈച്ചുങ് ബൂട്ടിയ, വരാനിരിക്കുന്ന ഇന്ത്യ-ബ്രസീല്&zwj; സൗഹൃദ മത്സരം ബഹിഷ്&zwnj;കരിക്കാന്&zwj; ആഹ്വാനം ചെയ്തു. ഒരു മത്സരത്തിനായി ഭീമമായ തുക ചെലവഴിക്കുന്നതിന് പകരം, അത് ഫുട്&zwnj;ബോളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-6f9f696e-ce04-50c8-a353-7bd02996c312,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത: ഒരു മത്സരത്തിനായി വലിയ തുക ചെലവഴിക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്ത്, വരാനിരിക്കുന്ന ഇന്ത്യ-ബ്രസീല്&zwj; സൗഹൃദ മത്സരം ഫുട്&zwnj;ബോള്&zwj; ആരാധകര്&zwj; ബഹിഷ്&zwnj;കരിക്കണമെന്ന് മുന്&zwj; ഇന്ത്യന്&zwj; ക്യാപ്റ്റന്&zwj; ബൈച്ചുങ് ബൂട്ടിയ ആവശ്യപ്പെട്ടു. ഈ തുക ഫുട്&zwnj;ബോള്&zwj; അടിസ്ഥാന സൗകര്യങ്ങള്&zwj; മെച്ചപ്പെടുത്താനും കായികതാരങ്ങളെ സഹായിക്കാനും ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫിഫ അസോം കപ്പില്&zwj; നിന്ന് ഇന്ത്യ പിന്മാറിയതിനെത്തുടര്&zwj;ന്ന്, ഒക്ടോബര്&zwj; 3-ന് കൊല്&zwj;ക്കത്തയിലെ സാള്&zwj;ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീല്&zwj; ഇന്ത്യയുമായി ഏറ്റുമുട്ടുന്നത്.&lt;/p&gt;&lt;p&gt;സൗഹൃദ മത്സരത്തിനായി ചെലവഴിക്കുന്ന തുക ദീര്&zwj;ഘകാല കായിക വികസനത്തിന് ഉപയോഗിക്കുന്നതാണ് മികച്ചതെന്ന് ബൂട്ടിയ വാദിച്ചു. 90 മിനിറ്റ് നീളുന്ന ഒരു മത്സരത്തിനായി 50 മുതല്&zwj; 70 കോടി രൂപ വരെ ബ്രസീലിന് നല്&zwj;കിയാല്&zwj; പകരം എന്ത് ലഭിക്കുമെന്ന് ബൂട്ടിയ ചോദിച്ചു. പരമാവധി 90 മിനിറ്റിന്റെ വിനോദം മാത്രമാകും അത്. കല്യാണ്&zwj; ചൗബേയുടെ തെറ്റായ മാര്&zwj;ഗനിര്&zwj;ദ്ദേശങ്ങളിലാണ് ബംഗാള്&zwj; സര്&zwj;ക്കാര്&zwj; പ്രവര്&zwj;ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മത്സരത്തിനായി പണം കണ്ടെത്താന്&zwj; ശ്രമിക്കുന്നതിന് പകരം, അടുത്ത കോമണ്&zwj;വെല്&zwj;ത്ത് ഗെയിംസില്&zwj; ബംഗാളില്&zwj; നിന്ന് സ്വര്&zwj;ണമെഡല്&zwj; ജേതാക്കളെ വാര്&zwj;ത്തെടുക്കാന്&zwj; ആ തുക ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്&zwj;ത്ഥിച്ചു.&lt;/p&gt;&lt;p&gt;30 കോടി രൂപ ഉപയോഗിച്ച് വിവിധ ജില്ലകളിലായി 100 ഫുട്സാല്&zwj; മൈതാനങ്ങള്&zwj; നിര്&zwj;മ്മിക്കാമെന്നും, അത് കായികരംഗത്തിന് കൂടുതല്&zwj; ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ തുക ഒരു മത്സരത്തിനായി മാത്രം ചെലവഴിക്കുന്നത് ഈസ്റ്റ് ബംഗാള്&zwj;, മൊഹമ്മദന്&zwj; സ്&zwnj;പോര്&zwj;ട്ടിംഗ് തുടങ്ങിയ ആഭ്യന്തര ക്ലബ്ബുകളെ പ്രതികൂലമായി ബാധിക്കുമെന്നും അടുത്ത അഞ്ചു വര്&zwj;ഷത്തേക്ക് സ്പോണ്&zwj;സര്&zwj;മാരെ കണ്ടെത്താന്&zwj; അവര്&zwj; ബുദ്ധിമുട്ടുമെന്നും ബൂട്ടിയ മുന്നറിയിപ്പ് നല്&zwj;കി.&lt;/p&gt;&lt;p&gt;അതേസമയം, ഇന്ത്യന്&zwj; ഫുട്&zwnj;ബോളിന് വലിയൊരു അവസരമാണ് ഈ മത്സരമെന്നും ദേശീയ ടീമിന് അത് ആത്മവിശ്വാസം പകരണമെന്നും ചൂണ്ടിക്കാട്ടി ഓള്&zwj; ഇന്ത്യ ഫുട്&zwnj;ബോള്&zwj; ഫെഡറേഷന്&zwj; ഈ തീരുമാനത്തെ ന്യായീകരിച്ചിട്ടുണ്ട്. ഫെഡറേഷന്റെ നടപടിക്രമങ്ങള്&zwj; പാലിച്ചാണ് ബ്രസീല്&zwj; മത്സരത്തിന് അനുമതി നല്&zwj;കിയതെന്നും എഐഎഫ്എഫ് വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/bhaichung-bhutia-says-boycott-friendly-vs-brazil-for-the-sake-of-india-football-articleshow-2c994zh"/>
        </item>
        <item>
            <title><![CDATA[ട്രാൻസ്ഫർ നാടകം; സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എൻസോ ഫെർണാണ്ടസിനെ കൂവലോടെ വരവേറ്റ് ചെല്‍സി ആരാധകർ]]></title>
            <link>https://www.asianetnews.com/football-sports/transfer-drama-backfires-chelsea-fans-boo-enzo-fernandez-at-stamford-bridge-articleshow-2sr29yg</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/transfer-drama-backfires-chelsea-fans-boo-enzo-fernandez-at-stamford-bridge-articleshow-2sr29yg</guid>
            <pubDate>Sun, 16 Aug 2026 13:33:14 +0530</pubDate>
            <description><![CDATA[&lt;p&gt;ചെൽസി വിടാൻ എൻസോ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആവശ്യപ്പെട്ട 120 മില്യൺ പൗണ്ട് നൽകാൻ മാഞ്ചസ്റ്റർ സിറ്റിയോ റയൽ മാഡ്രിഡോ തയ്യാറാകാത്തതിനെ തുടർന്നാണ് താരം ലണ്ടനിൽ തന്നെ തുടരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m04sgpwbndawr14eg4r9rmf0,imgname-enzo-fernandez-1786867374987.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;ട്രാന്&zwj;സ്ഫര്&zwj; വിവാദത്തിനിടെ ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കളിക്കാനിറങ്ങിയ അർജന്&zwj;റീന മധ്യനിര താരം എൻസോ ഫെർണാണ്ടസിനെ കൂവലോടെ വരവേറ്റ് ആരാധകര്&zwj;. പ്രീ-സീസണിലെ അവസാന സൗഹൃദ മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ കളത്തിലിറങ്ങിയപ്പോഴാണ് ഗ്യാലറിയില്&zwj; നിന്ന് കൂവലുയര്&zwj;ന്നത്. അതേസമയം സ്റ്റേഡിയത്തിലെ മറ്റൊരു വിഭാഗം ആരാധകർ എനേ്&zwj;സോയെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;മത്സരത്തിന്&zwj;റെ 62-ാം മിനിറ്റിൽ നായകൻ റീസ് ജെയിംസിന് പകരക്കാരനായാണ് എൻസോ മൈതാനത്തിറങ്ങിയത്. ട്രാൻസ്ഫർ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ചെൽസി നൽകിയ സമയപരിധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു ഈ മത്സരം. ചെൽസി വിടാൻ എൻസോ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആവശ്യപ്പെട്ട 120 മില്യൺ പൗണ്ട് നൽകാൻ മാഞ്ചസ്റ്റർ സിറ്റിയോ റയൽ മാഡ്രിഡോ തയ്യാറാകാത്തതിനെ തുടർന്നാണ് താരം ലണ്ടനിൽ തന്നെ തുടരുന്നത്.&lt;/p&gt;&lt;p&gt;LOS HINCHAS DEL CHELSEA ABUCHEARON A ENZO FERN&Aacute;NDEZ Enzo Fern&aacute;ndez vivi&oacute; un particular recibimiento por parte de los hinchas de Chelsea cuando le toc&oacute; ingresar en la victoria como local por 3-1 ante Real Sociedad en un partido amistoso. Mientras una parte del p&uacute;blico&hellip; pic.twitter.com/3M8Quqdtd0&lt;/p&gt;&lt;p&gt;&mdash; TyC Sports (@TyCSports) August 15, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ആരാധകരിൽ ചിലർ കൂവിയെങ്കിലും സഹതാരങ്ങൾ എൻസോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മൈതാനം വിടുമ്പോൾ ക്യാപ്റ്റൻ റീസ് ജെയിംസ് എൻസോയെ ആലിംഗനം ചെയ്ത് ക്യാപ്റ്റന്&zwj;റെ ആംബാൻഡ് കൈമാറി. പിന്നീട് എൻസോ പന്ത് തൊടുമ്പോഴെല്ലാം ആർപ്പുവിളികളും കൂവലുകളും ഒരുപോലെ ഗാലറിയിൽ നിന്ന് ഉയർന്നു. വിവാദങ്ങൾക്കിടയിലും പുതിയ പരിശീലകൻ സാബി അലോൺസോയ്ക്ക് കീഴിൽ മികച്ച പ്രകടനമാണ് ചെൽസി കാഴ്ചവെച്ചത്. മത്സരത്തില്&zwj; റയൽ സോസിഡാഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചെൽസി തോൽപ്പിച്ചു. ഇരട്ട ഗോളുകളുമായി ഷാവോ പെഡ്രോ തിളങ്ങിയപ്പോൾ മോർഗൻ റോജേഴ്സും ചെൽസിക്കായി ഗോൾ നേടി. പ്രീ-സീസണിൽ പെഡ്രോയുടെ ഗോൾ നേട്ടം എട്ടായി ഉയർന്നു. സോസിഡാഡിന്&zwj;റെ ആശ്വാസ ഗോൾ ജോൺ അറംബുരു സ്വന്തമാക്കി.&lt;/p&gt;&lt;p&gt; Chelsea fans boo Enzo Fern&aacute;ndez as he enters the pitch.It could be a very difficult season for him if the relationship with the fans continues like this.I do hope he can find a new club before the transfer window closes. pic.twitter.com/n3tpTl0FMm&lt;/p&gt;&lt;p&gt;&mdash; Romzy (@RomzyUnited) August 15, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ലോകകപ്പ് സെമിയില്&zwj; ഇംഗ്ലണ്ടിനെതിരായ അര്&zwj;ജന്&zwj;റീനയുടെ സമനില ഗോൾ നേടിയത് എന്&zwj;സോയായിരുന്നു. ഫൈനലില്&zwj; സ്പെയിനിനെതിരെ ചുവപ്പുകാര്&zwj;ഡ് കണ്ട് എന്&zwj;സോ പുറത്തായത് അര്&zwj;ജന്&zwj;റീനയുടെ തോല്&zwj;വിയില്&zwj; നിര്&zwj;ണായകമാകുകയും ചെയ്തു. ഓഗസ്റ്റ് 24-ന് ഫുൾഹാമിനെതിരായ മത്സരത്തോടെയാണ് ചെൽസിയുടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്യാമ്പയിന് തുടക്കമാകുന്നത്. സെപ്റ്റംബർ 1-ന് ട്രാൻസ്ഫർ വിന്&zwj;ഡോ അടക്കുന്നത് വരെ എൻസോയുടെ ഭാവി എന്താകുമെന്ന ആകാംഷയിലാണ് ഫുട്ബോൾ ലോകം.&lt;/p&gt;&lt;p&gt;One section is booing Enzo&amp;nbsp;Another section singing &ldquo;oh Enzo Fernandez&rdquo; &amp;nbsp;I love this club. pic.twitter.com/JvCqeS3QYE&lt;/p&gt;&lt;p&gt;&mdash; Alabi (@the_Lawrenz) August 15, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/transfer-drama-backfires-chelsea-fans-boo-enzo-fernandez-at-stamford-bridge-articleshow-2sr29yg"/>
        </item>
        <item>
            <title><![CDATA[ടൈറ്റില്‍ ഡിഫൻസിന് ആഴ്‌സണല്‍; ആർട്ടേറ്റയുടെ സംഘത്തെ വീഴ്‌ത്താൻ ആളുണ്ടോ?]]></title>
            <link>https://www.asianetnews.com/sports-special/will-arsenal-defend-premier-league-title-or-can-anyone-stop-artetas-side-this-time-articleshow-69s3sii</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/will-arsenal-defend-premier-league-title-or-can-anyone-stop-artetas-side-this-time-articleshow-69s3sii</guid>
            <pubDate>Wed, 19 Aug 2026 13:16:31 +0530</pubDate>
            <description><![CDATA[&lt;p&gt;എമിരേറ്റ്സില്&zwj; ആരംഭിക്കുന്ന സീസണ്&zwj;, 380 മത്സരങ്ങള്&zwj;. അപൂര്&zwj;വതയിലേക്ക് എത്താൻ ആഴ്&zwnj;സണിലിന് സാധിക്കുമോ, അല്ലെങ്കില്&zwj; ആഴ്&zwnj;സണലിനെ തടയാൻ ആരുണ്ട് പ്രീമിയര്&zwj; ലീഗില്&zwj;?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cfpcbmyjn365y249dhvnk4,imgname-arsenal-1787125510516.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തുടര്&zwj;ച്ചയായി ഇംഗ്ലീഷ് പ്രീമിയര്&zwj; ലീഗ് കിരീടങ്ങള്&zwj; നേടിയ എത്ര ടീമുകളുണ്ട്. അലക്&zwnj;സ് ഫെര്&zwj;ഗൂസണിന്റെ കീഴില്&zwj; മാഞ്ചസ്റ്റ&zwj;ര്&zwj; യുണൈറ്റഡ്. ഹോസെ മൗറീഞ്ഞ്യോയുടെ ചെല്&zwj;സിയും പെപ് ഗ്വാര്&zwj;ഡിയോളയുടെ മാഞ്ചസ്റ്റര്&zwj; സിറ്റിയും. മൈക്കല്&zwj; ആര്&zwj;ട്ടേറ്റയുടെ ആഴ്സണല്&zwj; തങ്ങള്&zwj;ക്ക് ഈ എലൈറ്റ് ലിസ്റ്റിലേക്ക് എത്താൻ കഴിയുമെന്ന സൂചന കമ്മ്യൂണിറ്റി ഷീല്&zwj;ഡില്&zwj; സിറ്റിയെ സര്&zwj;വാധിപത്യത്തോടെ കീഴടക്കി നല്&zwj;കിയിരിക്കുന്നു. എമിരേറ്റ്സില്&zwj; ആരംഭിക്കുന്ന സീസണ്&zwj;, 380 മത്സരങ്ങള്&zwj;. അപൂര്&zwj;വതയിലേക്ക് എത്താൻ ആഴ്&zwnj;സണിലിന് സാധിക്കുമോ, അല്ലെങ്കില്&zwj; ആഴ്&zwnj;സണലിനെ തടയാൻ ആരുണ്ട് പ്രീമിയര്&zwj; ലീഗില്&zwj;?&lt;/p&gt;&lt;p&gt;കമ്മ്യൂണിറ്റി ഷീല്&zwj;ഡില്&zwj; കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും വലിയ വിജയം നേടിയായിരുന്നു ആഴ്&zwnj;സണല്&zwj; സീസണിന് തുടക്കമിട്ടത്. ശേഷം മൈക്കല്&zwj; ആർട്ടേറ്റ പ്രീമിയർ ലീഗ് കീരീട സാധ്യതകളെക്കുറിച്ചും സംസാരിച്ചു. എനിക്ക് ആ നിമിഷങ്ങളിലൂടെ ഒന്നുകൂടി കടന്നുപോകണം, അതിലും വലിയ നിമിഷങ്ങളും സൃഷ്ടിക്കണം. അതിന് എന്ത് ചെയ്യണം എന്നതില്&zwj; കൃത്യമായ ബോധ്യമുണ്ട്, എത്രത്തോളം കാഠിന്യമേറിയതാണ് യാത്രയെന്നും അറിയാം. എല്ലാത്തിനും സജ്ജമാണ് ഞങ്ങള്&zwj;, ആര്&zwj;ട്ടേറ്റ പറഞ്ഞവസാനിപ്പിച്ചു.&lt;/p&gt;&lt;p&gt;ആർട്ടേറ്റ സൂചിപ്പിച്ചത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. നൗ ദെ നൊ ഹൗ റ്റു വിൻ. കഴിഞ്ഞ കുറച്ച് സീസണുകളിലായി ആഴ്&zwnj;സണല്&zwj; അവരുടെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോയത്, പക്ഷേ കിരീടം നിര്&zwj;ണയിക്കാൻ സാധ്യതയുള്ള മത്സരങ്ങളില്&zwj; അവര്&zwj;ക്ക് കാലിടറുന്നതായി കാണപ്പെട്ടു. ആര്&zwj;ട്ടേറ്റയുടെ ടീം നേരിട്ട ഏറ്റവും വലിയ വിമര്&zwj;ശനവും അതായിരുന്നു. എന്നാല്&zwj;, 22 വര്&zwj;ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള പ്രീമിയര്&zwj; ലീഗ് കിരീടനേട്ടവും ചാമ്പ്യൻസ് ലീഗ് ഫൈനല്&zwj; പ്രവേശനവും ആഴ്&zwnj;സണലിന് നല്&zwj;കിയുട്ടള്ള സൈക്കോളജിക്കല്&zwj; ആഡ്വാന്റേജ് ചെറുതല്ല.&lt;/p&gt;&lt;p&gt;സിറ്റിക്കെത്തിരെ അത് പ്രകടവുമായിരുന്നു. വെല്&zwj; ഓ&zwj;ര്&zwj;ഗനൈസ്&zwnj;ഡായും റോള്&zwj; ക്ലാരിറ്റിയോടെയുമായിരുന്നു ആഴ്&zwnj;സണല്&zwj; താരങ്ങള്&zwj; പന്തുതട്ടിയത്. കേവലം 48 മിനുറ്റില്&zwj; സിറ്റിയെ കീഴടക്കിയ ശേഷം ആര്&zwj;ട്ടേറ്റ നടത്തിയ സബ്&zwnj;സ്റ്റിറ്റ്യൂഷൻസ് അവരുടെ ബെഞ്ച് സ്ട്രെങ്ത് എത്രത്തോളമാണെന്നത് തെളിയിച്ചു, ഒരു തരത്തില്&zwj; മറ്റ് പ്രീമിയര്&zwj; ലീഗ് ടീമുകള്&zwj;ക്ക് അത് ഒരു മുന്നറിയിപ്പുകൂടിയായിരുന്നു. ബെഞ്ചില്&zwj; നിന്ന് വന്നവര്&zwj; ബുക്കായൊ സാക്ക, ഡെക്ലാൻ റൈസ്, മാ&zwj;ര്&zwj;ട്ടിൻ സുബിെൻഡ്, പിയേറൊ ഹിൻകാപ്പി, വിക്ടര്&zwj; യോക്കരേഷ്, എസെ എന്നിവരായിരുന്നു. അവശേഷിച്ചവര്&zwj; മിക്കല്&zwj; മെറീന, മാക്സ് ഡൊവ്മാൻ, ഗബ്രിയേല്&zwj; മാര്&zwj;ട്ടിനെല്ലി, ഗബ്രിയേല്&zwj; ജീസൂസ്. സ്കെയറി ലിസ്റ്റ്.&lt;/p&gt;&lt;p&gt;മറ്റൊരുവശം പരിശോധിച്ചാല്&zwj; ആഴ്സണലിന്റെ വൈരികളായ മാഞ്ചസ്റ്റര്&zwj; സിറ്റി, ചെല്&zwj;സി, ലിവര്&zwj;പൂര്&zwj;, മാഞ്ചസ്റ്റര്&zwj; യുണൈറ്റഡ് എന്നീ ടീമുകളെല്ലാം ഒരു ട്രാൻസിഷൻ ഫേസിലൂടെയാണ് കടന്നുപോകുന്നത്. ലിവര്&zwj;പൂളും സിറ്റിയും ചെല്&zwj;സിയും പുതിയ മാനേജര്&zwj;മാര്&zwj;ക്ക് കീഴില്&zwj;, മൈക്കല്&zwj; കാരിക്കിനൊപ്പം ഒരു ഫുള്&zwj; സീസണിന് ഒരുങ്ങുകയാണ് യുണൈറ്റഡ്. ആരെയും എഴുതിത്തള്ളാൻ കഴിയില്ല. മറുപുറത്ത് ഏഴ് വര്&zwj;ഷത്തോളമായിരിക്കുന്നു ആര്&zwj;ട്ടേറ്റ ആഴ്സണലിന്റെ മാനേജറായി ചുമതലയേറ്റിട്ട്. കോര്&zwj; താരങ്ങള്&zwj;ക്ക് മാറ്റമില്ല, സ്ട്രക്ചറിനോ തന്ത്രങ്ങള്&zwj;ക്കൊ വലിയ വ്യത്യാസങ്ങളില്ല, ദാറ്റ് മീൻസ് ആര്&zwj;ട്ടേറ്റയ്ക്ക് കീഴില്&zwj; ആഴ്സണലിന് മറ്റ് ടീമുകളെ അപേക്ഷിച്ച് കൂടുതല്&zwj; സ്റ്റബിലിറ്റിയുണ്ടാകും.&lt;/p&gt;&lt;p&gt;ഈ സ്റ്റേബിളായുള്ള ലൈനപ്പിലേക്കാണ് ബ്രൂറോ ഗിമറായിഷിന്റെ വരവ്. ആഴ്സണലിന്റെ ഏറ്റവും മികച്ച മിഡ് ഫീല്&zwj;ഡ് നിലവിലെയാണെന്നാണ് ആര്&zwj;ട്ടേറ്റയുടെ അവകാശവാദം. ഗിമറായിഷിന്റെ വരവ് കൂടുതല്&zwj; ബാലൻസ് നല്&zwj;കിയിട്ടുണ്ടവര്&zwj;ക്ക്. മത്സരം നിയന്ത്രിക്കാനും പൊസഷൻ പ്രോഗ്രസ് ചെയ്യാനും അഗ്രസീവ് പ്രെസിങ്ങിനും ഏറ്റവും ഉചിതമായ താരങ്ങളിലൊരാളാണ് ഗിമിറായിഷ്. ഇത് ഡെക്ലാൻ റൈസിന് കൂടുതല്&zwj; സ്വതന്ത്ര്യവും നല്&zwj;കുന്ന ഘടകമാകുന്നു. മധ്യനിരമാത്രം പോര, ആഴ്സണലിന് സ്കോര്&zwj; ചെയ്യാനാകുമോയെന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്.&lt;/p&gt;&lt;p&gt;അതിന് ഉത്തരമായിരുന്നു കമ്മ്യൂണിറ്റി ഷീല്&zwj;ഡ്. രണ്ട് ഗോളുകള്&zwj; നേടിയ ശേഷവും പ്രതിരോധത്തിലേക്ക് മാത്രം ഊന്നാതെ ലീഡ് വര്&zwj;ധിപ്പിക്കാനുള്ള ശ്രമങ്ങള്&zwj; അവര്&zwj; തുടര്&zwj;ന്നുകൊണ്ടേയിരുന്നു, പ്രത്യേകിച്ചും വിങ്ങുകളിലൂടെ. സെറ്റ് പീസിലൂടെയല്ല സിറ്റിക്കെതിരായ ഗോളുകള്&zwj; വന്നതെന്നും ചേര്&zwj;ത്തുപറയേണ്ടതുണ്ട്. ആര്&zwj;ട്ടേറ്റ തന്റെ തന്ത്രങ്ങള്&zwj; അപ്ഗ്രേഡ് ചെയ്തുവെന്ന് വേണം കരുതാൻ. എന്നിരുന്നാലും ആര്&zwj;ട്ടേറ്റ കൂടുതല്&zwj; പ്രെഡിക്റ്റബിള്&zwj; ആകുന്നുവെന്നും നിരീക്ഷണങ്ങളുണ്ട്.&lt;/p&gt;&lt;p&gt;ആഴ്സണലിനെ സംബന്ധിച്ച് ഏറ്റവും നിര്&zwj;ണായകമായ സീസണ്&zwj; കൂടിയാണിത്. പ്രീമിയര്&zwj; ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ്. സ്ക്വാഡ് ഡെപ്ത് പരീക്ഷിക്കപ്പെടും, അത് എങ്ങനെ ആര്&zwj;ട്ടേറ്റ ഉപയോഗപ്പെടുത്തുമെന്നത് നിര്&zwj;ണായകവുമാകും. സുപ്രധാന താരങ്ങളുടെ ഇഞ്ചുറി മാനേജ്മെന്റും. പ്രത്യേകിച്ചും ബുക്കായോ സാക്ക, റൈസ്, ഒഡെഗാര്&zwj;ഡ്, ബ്രൂണോ, സാലിബ എന്നിവര്&zwj;. ലീഗില്&zwj; അനാവശ്യമായുള്ള സമനിലകള്&zwj; വഴങ്ങാതിരിക്കുക എന്നതും ടൈറ്റില്&zwj; ഡിഫൻസില്&zwj; ക്രൂഷ്യലായിരിക്കും.&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/will-arsenal-defend-premier-league-title-or-can-anyone-stop-artetas-side-this-time-articleshow-69s3sii"/>
        </item>
        <item>
            <title><![CDATA[യുണൈറ്റഡിന്റെ പുതിയ 'കാസെമിറോ'; കാരിക്കിന്റെ സിസ്റ്റത്തില്‍ ബലേബ ഫിറ്റാകുമോ?]]></title>
            <link>https://www.asianetnews.com/sports-special/carlos-baleba-to-fill-casemiros-role-in-manchester-united-will-he-fit-in-articleshow-7c8cwz5</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/carlos-baleba-to-fill-casemiros-role-in-manchester-united-will-he-fit-in-articleshow-7c8cwz5</guid>
            <pubDate>Thu, 20 Aug 2026 13:37:13 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതിരോധനിരയ്ക്ക് സുരക്ഷയൊരുക്കിയും മധ്യനിരയിലെ സുപ്രധാന റോളും വഹിക്കാൻ കെല്&zwj;പ്പുള്ള ഒരാള്&zwj;. ഒരിക്കല്&zwj;ക്കൂടി ആ പേരിലേക്ക് തന്നെ യുണൈറ്റഡ് എത്തുകയാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f396qrp0z8crzkvrmcnh28,imgname-carlos-baleba-1787213159160.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓള്&zwj;ഡ് ട്രാഫോഡില്&zwj;&zwj; മാഞ്ചസ്റ്റര്&zwj; യുണൈറ്റഡ് - ആസ്റ്റണ്&zwj; വില്ല മത്സരം അതിന്റെ 52-ാം മിനുറ്റിലേക്ക് കടക്കുകയാണ്. യുണൈറ്റഡ് മുന്നേറ്റ നിരയുടെ വിശ്രമമില്ലാതെയുള്ള ഗോള്&zwj; ശ്രമങ്ങളെയെല്ലാം തട്ടിയകറ്റി എമി മാര്&zwj;ട്ടിനസ് വില്ലയുടെ വലയ്ക്ക് മുന്നിലുണ്ട്. റെഡ് ഡെവിള്&zwj;സിന് അനുകൂലമായൊരു കോര്&zwj;ണര്&zwj;, ബ്രൂണോ ഫെര്&zwj;ണാണ്ടസിന്റെ ബൂട്ടുകളില്&zwj; നിന്ന് ഉയര്&zwj;ന്നെത്തിയ ആ പന്തിനെ അയാള്&zwj; പോസ്റ്റിനുള്ളിലേക്ക് തിരിച്ചുവിടുകയാണ്. ഇക്കുറി എമിയുടെ കരങ്ങള്&zwj; ഭേദിക്കപ്പെട്ടു...&lt;/p&gt;&lt;p&gt;ഗോള്&zwj; നേടിയ ശേഷം അയാള്&zwj;, കാസെമിറൊ, ട്രാഫോഡിലെ ചുവപ്പ് പുതച്ച ഗ്യാലറിയെ നോക്കി ആഘോഷിക്കുമ്പോള്&zwj; അവര്&zwj; പാടി. &quot;One more year, one more year, Casemiro, One more year, one more year. യുണൈറ്റഡിനൊപ്പമുള്ള കാസെമിറോയുടെ അവസാന സീസണായിരിക്കും 25-26 എന്ന അഭ്യൂഹങ്ങള്&zwj; ശക്തമായിരിക്കെയായിരുന്നു ആ മത്സരം. പക്ഷേ, കാസി പടിയിറങ്ങി...&lt;/p&gt;&lt;p&gt;കാസെമിറോയ്ക്ക് പകരമാര് എന്ന അന്വേഷണങ്ങള്&zwj; യുണൈറ്റഡ് നടത്തുന്നുണ്ടായിരുന്നു അപ്പോള്&zwj;, 2025 മുതല്&zwj; തന്നെ. പ്രതിരോധനിരയ്ക്ക് സുരക്ഷയൊരുക്കിയും മധ്യനിരയിലെ സുപ്രധാന റോളും വഹിക്കാൻ കെല്&zwj;പ്പുള്ള ഒരാള്&zwj;ക്കെ അതിന് കഴിയു. ഒരിക്കല്&zwj;ക്കൂടി ആ പേരിലേക്ക് തന്നെ യുണൈറ്റഡ് എത്തുകയാണ്, കാര്&zwj;ലോസ് ബലേബ. ബ്രൈറ്റണില്&zwj; നിന്ന് ബലേബയെ ട്രഫോഡിലേക്ക് എത്തിക്കാനൊരുങ്ങുയാണ് യുണൈറ്റഡ്. ആരാധകര്&zwj; ഒരുപോലെ ചോദിക്കുകയാണ്, കാസിക്ക് പകരമാകുമോ ബലേബയെന്ന്.&lt;/p&gt;&lt;p&gt;കാമറൂണ്&zwj; താരമായ ബലേബയെ 2025 മുതല്&zwj; മാര്&zwj;ക്ക് ചെയ്തതാണ് യുണൈറ്റഡ്. എന്നാല്&zwj;, ബ്രൈറ്റണ്&zwj; ആവശ്യപ്പെട്ട ഭീമമായ തുകയായിരുന്നു വെല്ലുവിളി. എന്നാല്&zwj;, ഇക്കുറി ബലേബയില്&zwj; വിട്ടുവീഴ്ചയ്ക്കൊരുക്കമെല്ല യുണൈറ്റഡ്, പ്രതാപം വീണ്ടെടുക്കാനുള്ള യാത്രയില്&zwj; മൈക്കല്&zwj; കാരിക്കിന്റെ സംഘത്തില്&zwj; ബലേബയുമുണ്ടായേക്കും. പതിറ്റാണ്ട് നീണ്ട പ്രീമിയര്&zwj; ലീഗ് കിരീടവരള്&zwj;ച്ച അവസാനിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് മുന്നിലുള്ളത്. അവിടെ ബലാബയ്ക്ക് കൃത്യമായ റോളുമുണ്ടാകും.&lt;/p&gt;&lt;p&gt;അഗ്രഷൻ ആൻഡ് ഡിസിസീവ്നെസ്. ബലാബയുമായി ഇംഗ്ലീഷ് കമന്റേറ്റര്&zwj;മാര്&zwj; എപ്പോഴും ചേര്&zwj;ത്തുപറയുന്ന രണ്ട് വാക്കുകളാണിത്. പ്രത്യേകിച്ചും പ്രതിരോധത്തിന്റെ കാര്യത്തില്&zwj;. ഒരു ടാക്കിളിലൂടെ അല്ലെങ്കില്&zwj; ഇന്റര്&zwj;സെപ്ഷനിലൂടെ എതിരാളികളുടെ മൊമന്റത്തെ പൂര്&zwj;ണമായും ഇല്ലാതാക്കാൻ കഴിയുന്ന താരം. പൊസിഷനിങ്ങിലും ടാക്കിളുകളിലുമൊക്കെയുള്ള പ്രിസിഷൻ, ടൈമിങ്, ടെക്നിക്ക്. ടീമിന് പൊസഷൻ വീണ്ടെടുത്തു നല്&zwj;കുന്ന പരിശ്രമി. കാസെമിറോയെപ്പോലെ ആറടിപ്പൊക്കമുള്ള താരമല്ല ബലാബ. പക്ഷേ, തന്റെ ശരീരത്തിന്റെ സാധ്യതകളെയെല്ലാം അയാള്&zwj; കളത്തില്&zwj; പ്രയോഗിക്കും.&lt;/p&gt;&lt;p&gt;ഡിഫൻസീവ് ഗ്യാപുകള്&zwj; അടച്ച് ബോക്സിനുള്ളിലേക്കുള്ള എതിരാളികളുടെ ക്രോസുകളും നീക്കങ്ങളും തടയാനുള്ള ഇന്റലിജൻസ് ബലാബയ്ക്കുണ്ട്. മിഡ് ഫീല്&zwj;ഡിനെ സംരക്ഷിക്കാനും മിഡ് ഫീല്&zwj;ഡിലൂടെ പന്തിന്റെ സഞ്ചാരം ഉറപ്പാക്കാനും 22 വയസുകാരന് കഴിയും. ഇത് യുണൈറ്റഡിന്റെ മിഡ് ഫീല്&zwj;ഡിന്റെ സ്റ്റബിലിറ്റി വര്&zwj;ധിപ്പിക്കുന്ന ഘടകമാണ്. എന്നാല്&zwj; ബലാബയുടെ സേവനം എത്രകണ്ട് യുണൈറ്റഡിന് നിലവില്&zwj; ലഭിക്കുമെന്നതില്&zwj; ചെറിയ ആശങ്കയുണ്ട്. കാരണം, പ്രീ സീസണ്&zwj; ട്രെയിനിങ്ങിനിടെ താരത്തിന് ആംഗിളിന് പരുക്കേറ്റിരുന്നു. കാരിക്കിന്റെ സിസ്റ്റത്തിലേക്ക് അഡാപ്റ്റ് ചെയ്യാനും ബലേബയ്ക്ക് സമയം ആവശ്യമാണ്.&lt;/p&gt;&lt;p&gt;പ്രീ സീസണ്&zwj; മത്സരങ്ങളില്&zwj; വളരെ ക്വിക്കായുള്ള ഫുട്ബോളാണ് കാരിക്ക് സ്വീകരിച്ചത്. പ്രത്യേകിച്ചും മിഡ് ഫീല്&zwj;ഡിലൂടെയുള്ള പ്രോഗ്രഷനില്&zwj;. 4-2-3-1 ഫോര്&zwj;മേഷനില്&zwj; ടീലെമാൻസിന് പിന്നിലായായിരിക്കും കാരിക്ക് ബലേബയെ ഇറക്കുക, കൂടുതല്&zwj; സാധ്യത ഈ കോമ്പിനേഷനാണ്. ഇത് യുണൈറ്റഡിന്റെ കൗണ്ടര്&zwj; അറ്റാക്കിങ്ങിനേയും ഉത്തേജിപ്പിക്കാൻ കെല്&zwj;പ്പുള്ളതാണ്. പ്രത്യേകിച്ചും ബലേബയുടെ വേഗതയും ക്വിക്ക് റെസ്പോണ്&zwj;സും ചേര്&zwj;ത്തുവെക്കുമ്പോള്&zwj;. കാരിക്ക് നിശ്ചയിക്കുന്ന ഏത് സ്ട്രക്ചറിലും യുണൈറ്റഡിന്റെ ഡിഫൻസീവ് ഡിസിപ്ലിൻ വര്&zwj;ധിപ്പിക്കാൻ ബലേബയ്ക്ക് കഴിയും.&lt;/p&gt;&lt;p&gt;കേവലം 22 വയസുമാത്രമുള്ള ബലാബയെ ഒരു ലോങ് ടേം പ്രോജക്റ്റായി യുണൈറ്റ് കാണേണ്ടതുണ്ട്. ട്രാൻസ്ഫ&zwj;ര്&zwj; മാര്&zwj;ക്കറ്റില്&zwj; വലിയ ചലനങ്ങള്&zwj;ക്ക് തയാറായിരുന്നില്ല യുണൈറ്റഡ്. അത് എന്തുകൊണ്ടാണ് എന്ന വലിയ ആശയക്കുഴപ്പം ബാക്കിയാണ്. കാരിക്കിന് കീഴില്&zwj; അസാധ്യമായൊരു തിരിച്ചുവരായിരുന്നു യൂണൈറ്റഡ് കഴിഞ്ഞ സീസണില്&zwj; പുറത്തെടുത്തത്. പ്രീമിയര്&zwj; ലീഗില്&zwj; മൂന്നാം സ്ഥാനം, ചാമ്പ്യൻസ് ലീഗ് യോഗ്യത. അതുകൊണ്ട് പുതിയ താരങ്ങളുടെ വരവ് ആരാധകര്&zwj; പ്രതീക്ഷിച്ചിരുന്നു. നിലവിലെ സ്ക്വാഡില്&zwj; പൂര്&zwj;ണ വിശ്വാസം അര്&zwj;പ്പിക്കുകയാണ് കാരിക്ക് എന്ന് വേണം കരുതാൻ.&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/carlos-baleba-to-fill-casemiros-role-in-manchester-united-will-he-fit-in-articleshow-7c8cwz5"/>
        </item>
        <item>
            <title><![CDATA[എന്തുകൊണ്ട് വിവാഹച്ചടങ്ങുകള്‍ ലളിതമാക്കി? വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും]]></title>
            <link>https://www.asianetnews.com/football-sports/why-were-the-wedding-ceremonies-kept-simple-cristiano-ronaldo-and-georgina-reveal-the-reason-articleshow-9cngs65</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/why-were-the-wedding-ceremonies-kept-simple-cristiano-ronaldo-and-georgina-reveal-the-reason-articleshow-9cngs65</guid>
            <pubDate>Mon, 17 Aug 2026 11:34:30 +0530</pubDate>
            <description><![CDATA[&lt;p&gt;ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയും ജോര്&zwj;ജിന റോഡ്രിഗസും തങ്ങളുടെ വിവാഹം ലളിതമാക്കിയതിന്റെ കാരണം വെളിപ്പെടുത്തി. അഞ്ച് മക്കളുടെയും അടുത്ത കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വീട്ടിൽ വെച്ചായിരുന്നു ചടങ്ങ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyrddgzdae4gvbvck2twmt93,imgname-cristiano-ronaldo-wedding-rumours-1-1785378292717.gif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലിസ്ബണ്&zwj;: വിവാഹച്ചടങ്ങുകള്&zwj; ലളിതമാക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയും ജോര്&zwj;ജിന റോഡ്രിഗസും. അഞ്ച് മക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും വിവാഹം. ഫുട്&zwnj;ബോള്&zwj; ലോകത്തെ ഏറ്റവും സമ്പന്നനായ ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയുടെ വിവാഹം എന്ന് കേട്ടപ്പോള്&zwj; എല്ലവാരും പ്രതീക്ഷിച്ചത് വമ്പന്&zwj; ചടങ്ങുകളും സൂപ്പര്&zwj; സെലിബ്രിറ്റുകളുടെ സാന്നിധ്യവും. എന്നാല്&zwj; റൊണാള്&zwj;ഡോയുടെയും ജോര്&zwj;ജിന റോഡ്രിഗസിന്റെയും വിവാഹത്തില്&zwj; പങ്കെടുത്തത് അടുത്ത കുടുംബാംഗങ്ങളും വിരലില്&zwj; എണ്ണാവുന്ന സുഹൃത്തുക്കളും മാത്രം.&lt;/p&gt;&lt;p&gt;ഇതാവട്ടെ സ്വന്തം വീട്ടിലെ സ്വീകരണ മുറിയിലും. ക്രിസ്റ്റ്യാനോയുടെ ജഴ്&zwnj;സി നമ്പറായ ഏഴ് വിവാഹത്തീയതിയായി തെരഞ്ഞെടുക്കും എന്നാണ് ആരാധകര്&zwj; പ്രതീക്ഷിച്ചത്. പക്ഷേ വിവാഹത്തിന് തെരഞ്ഞെടുത്തത് ഓഗസ്റ്റ് പതിനൊന്ന്. റൊണാള്&zwj;ഡോയും ജോര്&zwj;ജിനയും കണ്ടുമുട്ടിയ പത്താം വാര്&zwj;ഷിക ദിനം. 2016ല്&zwj; മാഡ്രിഡിലെ ഒരു സ്റ്റോറിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ആദിവസത്തിന്റെ ഓര്&zwj;മ്മയില്&zwj; അഞ്ച് മക്കള്&zwj;ക്ക് പ്രാധാന്യം നല്&zwj;കി ലളിതമായ ചടങ്ങ്.&lt;/p&gt;&lt;p&gt;കുട്ടിക്കാലത്ത് വലിയ കൊട്ടാരം, നീണ്ട വിവാഹവസ്ത്രം, വജ്രക്കിരീടം എന്നിവയൊക്കെയായിരുന്നു തന്റെ വിവാഹസ്വപ്നമെന്നും ഇതെല്ലാം ജീവതത്തിന്റെ ഭാഗമായതോടെ വിവാഹം സ്വകാര്യമായി നടത്താന്&zwj; തീരുമാനിക്കുക ആയിരുന്നുവെന്ന് ജോര്&zwj;ജിന. ചടങ്ങ് ലളിതമായിരുന്നെങ്കിലും ജോര്&zwj;ജിനയുടെ ആഭരണങ്ങളില്&zwj; ആഡംബരത്തിന് കുറവുണ്ടായിരുന്നില്ല. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഉള്&zwj;പ്പെടുത്തി വലിയൊരു വിവാഹാഘോഷം നടത്താന്&zwj; ഇരുവര്&zwj;ക്കും പദ്ധതിയുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/why-were-the-wedding-ceremonies-kept-simple-cristiano-ronaldo-and-georgina-reveal-the-reason-articleshow-9cngs65"/>
        </item>
        <item>
            <title><![CDATA[മെസിയുടെ വാക്ക് പാലിക്കണം! ക്യാമ്പ് നൗവിലേക്ക് ചാമ്പ്യൻസ് ലീഗ് കിരീടം എത്തിക്കുമോ റോഡ്രി?]]></title>
            <link>https://www.asianetnews.com/sports-special/will-midfield-mastro-rodri-bring-champions-league-title-to-camp-nou-and-barcelona-articleshow-aavwa8r</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/will-midfield-mastro-rodri-bring-champions-league-title-to-camp-nou-and-barcelona-articleshow-aavwa8r</guid>
            <pubDate>Wed, 19 Aug 2026 13:09:51 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആണെന്ന് അയാള്&zwj; പ്രഖ്യാപിച്ച് കഴിഞ്ഞു. സ്പെയിന് ലോകകിരീടം നേടിക്കൊടുത്ത നായകന് ബാഴ്സലോണയുടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയുമോ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cfac1cd1mjpy4gtxpmm2nv,imgname-rodri-1787125116972.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;2018, ആഗസ്റ്റ് 15. പുതിയ സീസണ്&zwj; ആരംഭിക്കുന്നതിന് മുൻപ് ലയണല്&zwj; മെസി ക്യാമ്പ് നൗവിനെ സാക്ഷി ന&zwj;ിര്&zwj;ത്തി ബാഴ്സലോണ ആരാധകര്&zwj;ക്ക് ഒരു വാക്കുകൊടുത്തു. ചാമ്പ്യൻസ് ലീഗ് ആ മണ്ണിലേക്ക് തിരികെയെത്തിക്കുമെന്ന്. അനിവാര്യമായിരുന്നു ആ ഉറപ്പ്, കാരണം മറുവശത്ത് തുടര്&zwj;ച്ചയായ മൂന്ന് കിരീടങ്ങളുമായി യൂറോപ്പ്യൻ ഫുട്ബോളിനെ സാന്റിയാഗോ ബെര്&zwj;ണബ്യൂവിലേക്ക് ചുരുക്കിയിരുന്നു റയല്&zwj; മാഡ്രിഡ്. എട്ട് സീസണുകളുടെ ദൂരം പിന്നിട്ടു, മെസിക്കൊ അയാള്&zwj;ക്ക് ശേഷം വന്നവ&zwj;ര്&zwj;ക്കൊ പറഞ്ഞ വാക്കുകളോട് നീതി പുല&zwj;&zwj;ര്&zwj;&zwj;ത്താൻ സാധിച്ചിട്ടില്ല...&lt;/p&gt;&lt;p&gt;ഒരിക്കല്&zwj;ക്കൂടി ബാഴ്സ ആരാധകരെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയാണ് മറ്റൊരാള്&zwj;. റോഡ്രിഗൊ ഹെ&zwj;ര്&zwj;ണാണ്ടസ് കസാന്റെ എന്ന റോഡ്രി. തന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആണെന്ന് അയാള്&zwj; പ്രഖ്യാപിച്ച് കഴിഞ്ഞു. സ്പെയിന് ലോകകിരീടം നേടിക്കൊടുത്ത നായകന് ബാഴ്സലോണയുടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയുമോ.&lt;/p&gt;&lt;p&gt;ബാഴ്സലോണയുടെ മധ്യനിര പെഡ്രിയും ഡാനി ഓല്&zwj;മോയും ഗവിയും ചേര്&zwj;ന്നതാണ്. പക്ഷേ മൂവ&zwj;&zwj;ര്&zwj;ക്കും നല്&zwj;കാൻ കഴിയാത്ത ഒന്ന് റോഡ്രിക്ക് സാധിക്കും, കണ്&zwj;ട്രോള്&zwj; ആൻഡ് സ്റ്റബിലിറ്റി. ബുസ്ക്വറ്റ്സിന്റെ പിൻഗാമിയായി റോഡ്രിയെ വാഴ്ത്തുമ്പോള്&zwj;, ബുസ്ക്വറ്റ്സിനെപ്പോലൊരു ഹോള്&zwj;ഡിങ് മിഡ് ഫീല്&zwj;ഡര്&zwj; മാത്രമല്ല റോഡ്രി, ഫൈനല്&zwj; തേഡിലും കൃത്യമായ ഇൻഫ്ലുവൻസ് ചെലുത്താൻ കഴിയുന്ന ബൂട്ടുകളാണത്.&lt;/p&gt;&lt;p&gt;ചാമ്പ്യൻസ് ലീഗില്&zwj; എലൈറ്റ് ടീമുകള്&zwj; ബാഴ്സയുടെ റിഥത്തെ തകര്&zwj;ക്കുന്നത് അഗ്രസീവായുള്ള പ്രെസിങ്ങിലൂടെയാണ്. ഇവിടെയാണ് റോഡ്രിയുടെ സാന്നിധ്യം വ്യത്യാസം സൃഷ്ടിക്കാൻ പോകുന്നത്. പ്രതിരോധനിരയെ സഹായിക്കാനായി പെഡ്രിക്ക് ഡീപായി ഇറങ്ങേണ്ടി വരില്ല, പകരം റോഡ്രിയുടെ സാന്നിധ്യം പ്രതിരോധനിരയ്ക്ക് സുരക്ഷയൊരുക്കും. ഇത് പെഡ്രിയെ കൂടുതല്&zwj; സ്വാതന്ത്യത്തോടെ കളിക്കാനും പ്രാപ്തമാക്കുന്ന ഘടകമാണ്.&lt;/p&gt;&lt;p&gt;2026 ലോകകപ്പില്&zwj; സ്പെയിന്റെ ബില്&zwj;ഡപ്പുകളുടെ ആദ്യ പോയിന്റെ റോഡ്രിയായിരുന്നു. ഇത് ബാഴ്സയിലും ആവര്&zwj;ത്തിച്ചാല്&zwj; ക്രിയേറ്റീവ് ഹെഡായി മാത്രം തുടരാൻ പെഡ്രിക്ക് കഴിയും. തന്റെ പിന്നിലെന്താണ് സംഭവിക്കുന്നതെന്ന സമ്മര്&zwj;ദമില്ലാതെ പെഡ്രിക്ക് ഫ്രണ്ട് ലൈനുമായി കണക്റ്റ് ചെയ്ത് കളിമെനയാനും സാധിക്കും. ദിസ് മേക്ക്&zwnj;സ് പെഡ്രി മോ&zwj;&zwj;ര്&zwj; ഡെയ്&zwnj;ഞ്ചറസ്.&lt;/p&gt;&lt;p&gt;ബാഴ്&zwnj;സലോണ നിരയില്&zwj; ചാമ്പ്യൻസ് ലീഗ് കീരീടത്തിന്റെ മധുരം നുണഞ്ഞിട്ടുള്ള രണ്ട് താരങ്ങളെ ഇന്നുള്ളു, റോഡ്രിയും ജാവൊ കാൻസലോയും. ഇവിടെയാണ് റോഡ്രിയുടെ എക്&zwnj;സ്&zwnj;പീരിയൻസ് കൗണ്ട് ചെയ്യപ്പെടുന്നത്. കളി എപ്പോള്&zwj; സ്ലൊ ഡൗണ്&zwj; ചെയ്യണം, വേഗത്തിലാക്കണം, എപ്പോള്&zwj; പന്ത് കൈവശം വെക്കണം, എങ്ങനെ സമ്മര്&zwj;ദത്തെ മറികടക്കണം, ഏത് പോയിന്റിലാണ് കൗണ്ടര്&zwj; അറ്റാക്ക് ആരംഭിക്കേണ്ടത്, തടയേണ്ടത് - തുടങ്ങിയവയില്&zwj; കൃത്യമായ ധാരണയുള്ള ഒരു താരത്തിന്റെ സാന്നിധ്യം നോക്കൗട്ട് ഘട്ടത്തില്&zwj; അനിവാര്യമാണ്, പ്രത്യേകിച്ചും എവെ മത്സരങ്ങളില്&zwj;. മാഞ്ചസ്റ്റര്&zwj; സിറ്റിയുടെ ട്രോഫി ക്യാബിനറ്റ് നിറഞ്ഞതില്&zwj; റോഡ്രിയുടെ കാലുകള്&zwj; വഹിച്ച പങ്ക് ചെറുതല്ലെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.&lt;/p&gt;&lt;p&gt;ബാഴ്&zwnj;സലോണയുടെ ഏറ്റവും വലിയ ദൗര്&zwj;ബല്യങ്ങളിലൊന്നാണ് ട്രാൻസിഷനുകളിലെ പിഴവുകള്&zwj;. ഇത്തരം സാഹചര്യങ്ങളില്&zwj; ഫൈനല്&zwj; തേഡിലേക്കെത്തുന്ന ബാഴ്&zwnj;സ താരങ്ങളുടെ എണ്ണം പലപ്പോഴും കൂടുതലായി കാണാറുണ്ട്. പ്രത്യേകിച്ചും ഫുള്&zwj; ബാക്കുകളിലൂടെയുള്ള അറ്റാക്കുകളില്&zwj;. നിര്&zwj;ണായക നിമിഷത്തില്&zwj; പന്ത് നഷ്ടപ്പെട്ടാല്&zwj; ഇത് എതിരാളികള്&zwj;ക്ക് കൗണ്ടര്&zwj; അറ്റാക്കിങ്ങിനായി ആവോളം സ്പെസ് വെച്ചുനീട്ടിക്കൊടുക്കുന്ന ഒന്നാണ്.&lt;/p&gt;&lt;p&gt;എന്നാല്&zwj;, റോഡ്രി ഡിഫൻസീവ് മിഡ്&zwnj;ഫീല്&zwj;ഡറായി നിലയുറപ്പിക്കുന്നിടത്തോളം എതിരാളികളുടെ അത്തരം നീക്കങ്ങള്&zwj;ക്ക് വെല്ലുവിളിയുണ്ടാകും. കളി മുൻകൂട്ടി കണ്ട് പൊസിഷൻ ചെയ്യാനുള്ള റോഡ്രിയുടെ മികവ് തന്നെയാണ് ഇതിന്റെ ആധാരം. അതിനാല്&zwj; ഒരു സെന്റര്&zwj; ബാക്കില്ലാതെ തന്നെ ബാഴ്സയുടെ ഡിഫൻസ് മെച്ചപ്പെടും. സ്പെയിൻ എന്തുകൊണ്ടാണ് ലോകകപ്പില്&zwj; ഒരു ഗോള്&zwj; മാത്രം വഴങ്ങിയതെന്ന ചോദ്യത്തിന്റെ ഉത്തരവും റോഡ്രിയുടെ പൊസിഷനിങ് തന്നെയാണ്.&lt;/p&gt;&lt;p&gt;റോഡ്രിയുടെ വരവോടെ ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങള്&zwj; വീണ്ടും സജീവമാകുമ്പോള്&zwj; വലിയൊരു വെല്ലുവിളി അപ്പോഴും ബാക്കിയുണ്ട്. അത് റോഡ്രിയുടെ ഫിറ്റ്നസാണ്. പിന്നിട്ട സീസണുകളില്&zwj; ഗുരുതരമായ പരുക്കുകളും ശസ്ത്രക്രിയകളും കഴിഞ്ഞാണ് റോഡ്രി ലോകകപ്പിനെത്തിയത്. ലോകകപ്പ് പോലെ ദൈര്&zwj;ഘ്യം കുറഞ്ഞ ടൂര്&zwj;ണമെന്റില്&zwj; റോഡ്രിക്ക് തന്റെ എ ഗെയിം പുറത്തെടുക്കാനായി. പക്ഷേ, അതൊരു മുഴുനീള സീസണില്&zwj; ആവര്&zwj;ത്തിക്കാൻ കഴിയുമൊയെന്നതാണ് ആശങ്ക.&lt;/p&gt;&lt;p&gt;ബാഴ്സ എങ്ങനെ റോഡ്രിയെ മാനേജ് ചെയ്യുമെന്നതാണ് ഇവിടെ നിര്&zwj;ണായകമാകുക. എല്ലാ ലാ ലിഗ മത്സരങ്ങളും റോഡ്രി കളിക്കേണ്ടതില്ല, കാരണം റോഡ്രിയില്ലാതെ തന്നെ കിരീടം നേടാൻ അവര്&zwj;ക്കായിട്ടുണ്ട്. എന്നാല്&zwj; ചാമ്പ്യൻസ് ലീഗില്&zwj; സ്ഥിതി വ്യത്യസ്തമാണ്, അതിനാല്&zwj; റോഡ്രിയെ ചാമ്പ്യൻസ് ലീഗിനായി പൂര്&zwj;ണമായും ഉപയോഗിക്കുക പ്രധാനമാണ്.&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/will-midfield-mastro-rodri-bring-champions-league-title-to-camp-nou-and-barcelona-articleshow-aavwa8r"/>
        </item>
        <item>
            <title><![CDATA[യുണൈറ്റഡ് ആവര്‍ത്തിക്കുമോ? ഗ്വാര്‍ഡിയോളയുടെ പരിഹരിക്കാൻ മാഞ്ചസ്റ്റർ സിറ്റി]]></title>
            <link>https://www.asianetnews.com/sports-special/how-manchester-city-can-win-premier-league-without-pep-will-they-fall-like-united-articleshow-bpbxwvo</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/how-manchester-city-can-win-premier-league-without-pep-will-they-fall-like-united-articleshow-bpbxwvo</guid>
            <pubDate>Fri, 21 Aug 2026 16:24:28 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു പതിറ്റാണ്ടിനിപ്പുറം സിറ്റിക്ക് മുന്നില്&zwj; ആ വലിയ ചോദ്യമെത്തിയിരിക്കുന്നു, ഗ്വാര്&zwj;ഡിയോളയുടെ പകരക്കാരൻ. ഗ്വാര്&zwj;ഡിയോളയുടെ തന്നെ ശിഷ്യനായ എൻസൊ മരെസ്&zwnj;ക. അതായിരുന്നു കണ്ടെത്തിയ ഉത്തരം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hz8531t4ccqsm95vb41hv9,imgname-manchester-city-1787309593697.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഈ ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള സ്ത്രീയെ എനിക്ക് ഡിവോഴ്സ് ചെയ്യേണ്ടതായി വന്നു. അവരോട് എനിക്ക് അതിയായ സ്നേഹമുണ്ട്, ഇന്നും എപ്പോഴും. പക്ഷേ ഞങ്ങള്&zwj;ക്കിടയിലെ പാഷൻ നഷ്ടമായി. നിങ്ങള്&zwj; എന്തിനാണ് ഫുട്ബോള്&zwj; കളിക്കുന്നത്, പ്രതിഫലം ലഭിക്കുന്നതുകൊണ്ടാണോ, അതൊ മറ്റെന്തെങ്കിലും കാരണമുണ്ടോ. നിങ്ങളുടെ പാഷൻ ഇവിടെ. എനിക്ക് മികച്ച താരങ്ങളെയല്ല ആവശ്യം, പാഷനുള്ളവരെയാണ്...&lt;/p&gt;&lt;p&gt;ചാമ്പ്യൻസ് ലീഗില്&zwj; യുവന്റസിനോട് 2-0ന് മാഞ്ചസ്റ്റര്&zwj; സിറ്റി പരാജയപ്പെട്ടതിന് ശേഷം ഡ്രെസിങ് റൂമില്&zwj; പെപ് ഗ്വാര്&zwj;ഡിയോള നടത്തിയ സംഭാഷണമാണിത്. 2024-25 സീസണില്&zwj;, വ്യക്തിപരമായി ഗ്വാര്&zwj;ഡിയോളയും ടീം എന്ന നിലയില്&zwj; സിറ്റിയും മോശം കാലഘട്ടത്തിലൂടെ കടന്നുപോയ സമയം...അതില്&zwj; നിന്ന് പൂര്&zwj;ണമായി മുക്തി നേടിക്കൊടുക്കാൻ നില്&zwj;ക്കാതെ പെപ് എത്തിഹാദ് സ്റ്റേഡിയത്തിന്റെ പടികളിറങ്ങി...&lt;/p&gt;&lt;p&gt;അയാള്&zwj;ക്ക് മുൻപും ഒപ്പവും സിറ്റിയുടെ ഇതിഹാസങ്ങള്&zwj; പലരും ആ ജഴ്&zwnj;സിയൂരി. അപ്പോഴെല്ലാം ഗ്വാര്&zwj;ഡിയോള പറഞ്ഞു, അവര്&zwj;ക്കാര്&zwj;ക്കും പകരക്കാരെ കണ്ടെത്താൻ കഴിയില്ല എന്ന്. ഒരു പതിറ്റാണ്ടിനിപ്പുറം സിറ്റിക്ക് മുന്നില്&zwj; ആ വലിയ ചോദ്യമെത്തിയിരിക്കുന്നു, ഗ്വാര്&zwj;ഡിയോളയുടെ പകരക്കാരൻ.&lt;/p&gt;&lt;p&gt;ഗ്വാര്&zwj;ഡിയോളയുടെ തന്നെ ശിഷ്യനായ എൻസൊ മരെസ്&zwnj;ക. അതായിരുന്നു കണ്ടെത്തിയ ഉത്തരം. പക്ഷേ, ഒരൊറ്റ മത്സരം കൊണ്ട് മരെസ്കയുടെ സിറ്റി എക്&zwnj;പോസ്&zwnj;ഡായി. കമ്മ്യൂണിറ്റി ഷീല്&zwj;ഡില്&zwj; മൈക്കല്&zwj; ആര്&zwj;ട്ടേറ്റയുടെ ആഴ്&zwnj;സണലായിരുന്നു അത് ലോകത്തിന് കാണിച്ചുകൊടുത്തത്. ആ 90 മിനുറ്റുകള്&zwj;കൊണ്ട് എഴുതാനാകില്ല വിധി. പക്ഷേ, വേട്ടയാടാൻ പോന്നൊരു ഭാവിയാണോ അവരെ കാത്തിരിക്കുന്നതെന്ന ചോദ്യമുണ്ട്.&lt;/p&gt;&lt;p&gt;ഉദാഹരണത്തിനായി ഒരുപാട് ദൂരത്തേക്ക് യാത്ര ചെയ്യേണ്ടതില്ല, എത്തിഹാദില്&zwj; നിന്ന് ഏഴ് കിലോമീറ്റേര്&zwj; സഞ്ചരിച്ചാല്&zwj; മതിയാകും. ഓള്&zwj;ഡ് ട്രാഫോഡ്. അലക്&zwnj;സ് ഫെര്&zwj;ഗൂസണ്&zwj; യുഗത്തിന് ശേഷം മഞ്ചസ്റ്റര്&zwj; യുണൈറ്റഡ് പ്രീമിയര്&zwj; ലീഗ് കിരീടം കണ്ടിട്ടില്ല. എത്രയെത്ര മാനേജര്&zwj;മാര്&zwj;...അതുപോലൊന്ന് സിറ്റിക്ക് സംഭവിക്കാതിരിക്കാൻ മരെസ്&zwnj;കയ്ക്ക് അധ്വാനിക്കേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;ആഴ്&zwnj;സണലിനെതിരായ മത്സരത്തിന് സിറ്റിയെത്തിയത് തയാറെടുപ്പുകളെ ഇല്ലാത്ത ഒരു സംഘത്തെപോലെയായിരുന്നു. 23-ാം സെക്കൻഡില്&zwj; തന്നെ ആദ്യ ഗോള്&zwj; വഴങ്ങുന്നു. റോഡ്രിയും ബെര്&zwj;ണാദൊ സില്&zwj;വയുമില്ലാതെ ഉഴലുന്ന മധ്യനിര. നിലയുറപ്പിക്കാനാകാതെ പ്രതിരോധം. ഡൊണാറുമ്മയുടെ പ്രകടനത്തെ ശരാശരിക്ക് മുകളില്&zwj; പോലും പരിഗണിക്കാൻ കഴിയുന്നതായിരുന്നില്ല.&lt;/p&gt;&lt;p&gt;ആഴ്&zwnj;സണലിന്റെ നീക്കങ്ങളെ തടഞ്ഞുനിര്&zwj;ത്താൻ സിറ്റിക്കായത് ചുരുങ്ങി നിമിഷങ്ങളില്&zwj; മാത്രം, പ്രത്യേകിച്ചും നിക്കൊ ഒറൈലിക്കും മാറ്റയോ കൊവാസിച്ചിനും. ആഴ്&zwnj;സണലിന്റെ വിങ്ങര്&zwj;മാര്&zwj;ക്കും ഫുള്&zwj;ബാക്കുകള്&zwj;ക്കും കളിമെനയാൻ മൈതാനം അവര്&zwj; വിട്ടുനല്&zwj;കുകയും ചെയ്തു. മരെസ്കയുടെ ഹൈ ലൈൻ ഡിഫൻസിനെ പൂര്&zwj;ണമായും ആഴ്&zwnj;സണല്&zwj; എക്&zwnj;സ്പ്ലോയിറ്റ് ചെയ്തുവെന്ന് പറയാം. ആഴ്&zwnj;സണലിന്റെ അറ്റാക്കുകളില്&zwj; ഷേപ്പ് വീണ്ടെടുക്കാൻ കഴിയാതെ സിറ്റി പ്രതിരോധം വീണു...കായ് ഹാവെര്&zwj;ട്ട്&zwnj;സും ഒഡെഗാര്&zwj;ഡും നേടിയ ഗോളുകള്&zwj; ഉദാഹരണമായി കാണാം.&lt;/p&gt;&lt;p&gt;സിറ്റിയുടെ വജ്രായുധമായ ഹാളണ്ട് ലോകകപ്പിന്റെ ആലസ്യത്തില്&zwj; നിന്ന് മുക്തമാകാത്തതുപോലെ. മരെസ്&zwnj;ക ഹാളണ്ടിന് ഒരു പകുതിയിലധികം പോലും അനുവദിച്ചില്ല. മധ്യനിരയില്&zwj; അടുക്കും ചിട്ടയും കൊണ്ടുവരാതെ വീഴ്ചകള്&zwj; പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ചെല്&zwj;സിയില്&zwj; നിന്ന് എൻസൊ ഫെര്&zwj;ണാണ്ടസും മൊറോക്കോയുടെ യുവതാരം ആയുബ് ബുവാദിയും എത്തിഹാദിലേക്ക് എത്തുമെന്നാണ് സൂചന. എന്നാല്&zwj; ഇരുവ&zwj;ര്&zwj;ക്കും റോഡ്രിയുടെ പകരക്കാരാകാനാകുമോയെന്നാണ് ചോദ്യം.&lt;/p&gt;&lt;p&gt;റോഡ്രിയില്&zwj; നിന്ന് വ്യത്യസ്തമായ ശൈലി പുലര്&zwj;ത്തുന്ന താരമാണ് എൻസൊ. ഫൈനല്&zwj; തേഡിലേക്ക് അഡ്വാൻസ് ചെയ്ത് കളിക്കാനാണ് താല്&zwj;പ്പര്യം. എന്നാല്&zwj; റോഡ്രി തിരിച്ചാണ്, മിഡ് ഫീല്&zwj;ഡ് നിയന്ത്രിക്കുകയും പ്രതിരോധത്തിന് സുരക്ഷയൊരുക്കാനും മുന്നേറ്റനിരയുമായി കണക്റ്റ് ചെയ്യാനും റോഡ്രിക്ക് അനായാസം കഴിയും. താരതമ്യം ചെയ്യാൻ കഴിയാത്ത രണ്ട് സമീപനങ്ങള്&zwj;. പക്ഷേ, മിഡ് ഫീല്&zwj;ഡില്&zwj; സ്റ്റബിലിറ്റി കൊണ്ടുവരാൻ എൻസോയ്ക്ക് കഴിയും.&lt;/p&gt;&lt;p&gt;ഗ്വാര്&zwj;ഡിയോളയുടെ അഡാപ്റ്റിബിലിറ്റിയായിരിക്കണം മരെസ്&zwnj;ക ഊര്&zwj;ജമായി കാണേണ്ടത്. ഏറ്റവും മോശം കാലമെന്ന് വിലയിരുത്തപ്പെടുന്ന 2024-25, 2025-26 സീസണുകളില്&zwj; പ്രീമിയര്&zwj; ലീഗില്&zwj; രണ്ടാം സ്ഥാനത്തെത്താൻ സിറ്റിക്ക് സാധിച്ചിരുന്നു. ചുരുങ്ങിയത് ഇതെങ്കിലും മരെസ്&zwnj;ക ആവര്&zwj;ത്തിക്കേണ്ടതുണ്ട്. ഗ്വാര്&zwj;ഡിയോളയുടെ ലെഗസിയെ മറികടക്കുക ഏറക്കുറെ അസാധ്യമായ ഒന്നാണ്. ഗ്വാര്&zwj;ഡിയോളയുമായി താരതമ്യം ചെയ്യപ്പെടാൻ സാധ്യതയില്ലാത്ത ചുരുക്കം മാനേജര്&zwj;മാര്&zwj; മാത്രമാണ് ഇന്ന് ഫുട്ബോള്&zwj; ഭൂപടത്തില്&zwj;പ്പോലുമുള്ളതെന്നും ചേര്&zwj;ത്തുപറയേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;മരെസ്&zwnj;കയ്ക്ക് അനിവാര്യമായ സമയം കൊടുക്കുക എന്നതാണ് പ്രധാനം.&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/how-manchester-city-can-win-premier-league-without-pep-will-they-fall-like-united-articleshow-bpbxwvo"/>
        </item>
        <item>
            <title><![CDATA[ക്രിസ്റ്റ്യാനോ-ജോര്‍ജിന വിവാഹ ഉടമ്പടിയുടെ വിശദാംശങ്ങള്‍ പുറത്ത്; വരുമാനത്തിലും നിക്ഷേപങ്ങളിലും വ്യക്തിപരമായ അവകാശം മാത്രം]]></title>
            <link>https://www.asianetnews.com/football-sports/details-of-the-cristiano-and-georgina-marriage-agreement-revealed-articleshow-e206zmp</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/details-of-the-cristiano-and-georgina-marriage-agreement-revealed-articleshow-e206zmp</guid>
            <pubDate>Sat, 15 Aug 2026 16:41:50 +0530</pubDate>
            <description><![CDATA[&lt;p&gt;ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും സ്വത്ത് വിഭജന കരാർ പ്രകാരം വിവാഹിതരായി. ഈ ഉടമ്പടി പ്രകാരം, വേർപിരിയുകയാണെങ്കിൽ ജോർജിനയ്ക്ക് പ്രതിമാസം 1.10 കോടി രൂപ ജീവനാംശവും മാഡ്രിഡിലെ ബംഗ്ലാവും ലഭിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyrddgzdae4gvbvck2twmt93,imgname-cristiano-ronaldo-wedding-rumours-1-1785378292717.gif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലിസ്ബണ്&zwj;: ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയുടെയും ജോര്&zwj;ജിന റോഡ്രിഗസിന്റെയും വിവാഹ ഉടമ്പടിയുടെ വിശദാംശങ്ങള്&zwj; പുറത്ത്. സ്വത്ത് വിഭജന കരാര്&zwj; അടിസ്ഥാനമാക്കിയാണ് ഇരുവരുടേയും വിവാഹം രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയും ജോര്&zwj;ജിന റോഡ്രിഗസും തിങ്കളാഴ്ച്ചയാണ് പോര്&zwj;ച്ചുഗലിലെ കാഷ്&zwnj;കിസില്&zwj; വിവാഹിതരാനയാത്. ഇതിന് പിന്നാലെയാണിപ്പോള്&zwj; വിവാഹ ഉടമ്പടിയുടെ വിശദാംശങ്ങള്&zwj; പുറത്തുവന്നത്. റൊണാള്&zwj;ഡോയുടെയും ജോര്&zwj;ജീനയുടെയും വ്യക്തിഗത ആസ്തികളില്&zwj; ഇരുവര്&zwj;ക്കും പൂര്&zwj;ണ നിയന്ത്രണം ഉറപ്പാക്കുന്നതാണ് പോര്&zwj;ച്ചുഗീസ് നിയമപ്രകാരമുള്ള കരാര്&zwj;.&lt;/p&gt;&lt;p&gt;ഇതനുസരിച്ച് വിവാഹത്തിന് മുന്&zwj;പോ ശേഷമോ ഇരുവര്&zwj;ക്കും ലഭിക്കുന്ന വരുമാനത്തിലും നിക്ഷേപങ്ങളിലും വ്യക്തിപരമായ അവകാശം മാത്രമായിരിക്കും. ഭാവിയില്&zwj; വേര്&zwj;പിരിയല്&zwj; ഉണ്ടായാല്&zwj; വിഭജന തര്&zwj;ക്കങ്ങള്&zwj; ഒഴിവാക്കാന്&zwj; ഈ കരാറും ഉപാധികളും സഹായിക്കും. ഇരുവരും വേര്&zwj;പിരിയുകയാണെങ്കില്&zwj; ജോര്&zwj;ജീനയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും കരാറില്&zwj; വ്യക്തമായ നിബന്ധനകളുണ്ട്. വിവാഹ ബന്ധം വേര്&zwj;പെടുത്തുകയാണെങ്കില്&zwj; റൊണാള്&zwj;ഡോ പ്രതിമാസം ഒരുകോടി പത്ത് ലക്ഷം രൂപ ജോര്&zwj;ജിയ്ക്ക് ജീവനാംശമായി നല്&zwj;കണം.&lt;/p&gt;&lt;p&gt;ഇതോടൊപ്പം സ്പാനിഷ് നഗരമായ മാഡ്രിഡിലുള്ള ആഡംബര ബംഗ്ലാവിന്റെ പൂര്&zwj;ണ ഉടമസ്ഥാവകാശം ജോര്&zwj;ജീനയ്ക്ക് കൈമാറും. നിലവില്&zwj; 53.50 കോടി രൂപ മൂല്യമുള്ളതാണ് ഈ ബംഗ്ലാവ്. റൊണാള്&zwj;ഡോയുടെ ഉറ്റ സുഹൃത്തായ മിഗേല്&zwj; പെയ്ഷാവോയും ജോര്&zwj;ജീനയുടെ സഹോദരി ഇവാന റോഡ്രിഗസുമായിരുന്ന വിവാഹ കരാറിലെ സാക്ഷികള്&zwj;. പത്തുവര്&zwj;ഷമായി റൊണാള്&zwj;ഡോയും ജോര്&zwj;ജിനയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഇവര്&zwj;ക്ക് അഞ്ച് മക്കളുണ്ട്.&lt;/p&gt;&lt;p&gt;മക്കളും വളരെ അടുത്ത സുഹൃത്തുക്കള്&zwj; മാത്രമാണ് വിവാഹത്തില്&zwj; പങ്കെടുത്തത്. പോര്&zwj;ച്ചുഗല്&zwj; ദേശീയ ടീമിലെ സഹതാരങ്ങളോ സൗദി ക്ലബ് അല്&zwj; നസറിലെയോ സഹതാരങ്ങളോ മറ്റ് സെലിബ്രിറ്റികളോ വിവാഹ ചടങ്ങില്&zwj; പങ്കെടുത്തിരുന്നില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/details-of-the-cristiano-and-georgina-marriage-agreement-revealed-articleshow-e206zmp"/>
        </item>
        <item>
            <title><![CDATA[പരിശീലകനാകാന്‍ ഇല്ല; വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ]]></title>
            <link>https://www.asianetnews.com/football-sports/cristiano-ronaldo-on-his-retirement-plans-and-more-articleshow-ek57r3b</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/cristiano-ronaldo-on-his-retirement-plans-and-more-articleshow-ek57r3b</guid>
            <pubDate>Mon, 17 Aug 2026 10:05:26 +0530</pubDate>
            <description><![CDATA[&lt;p&gt;സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിലെ വിരമിക്കലിനെക്കുറിച്ച് നിർണായക സൂചനകൾ നൽകി. 2026-27 സീസൺ അവസാനത്തേതായിരിക്കാമെന്നും, വിരമിച്ച ശേഷം പരിശീലകനാകാൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwx66tn9166ztjwvd41z54xm,imgname-cristiano-ronaldo-1783391021737.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലിസ്ബണ്&zwj;: പ്രൊഫഷണല്&zwj; ഫുട്&zwnj;ബോളില്&zwj; നിന്ന് തന്റെ വിരമിക്കലിനെക്കുറിച്ച് വ്യക്തമായ സൂചന നല്&zwj;കി സൂപ്പര്&zwj; താരം ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോ. 2026-27 സീസണ്&zwj; തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നാണ് 41 കാരനായ പോര്&zwj;ച്ചുഗല്&zwj; നായകന്റെ പ്രതികരണം. വിരമിക്കലിന് മുമ്പ് റൊണാള്&zwj;ഡോയ്ക്ക് മുന്നില്&zwj; ഇനിയും വലിയ ലക്ഷ്യങ്ങളുണ്ട്. ഇതിനകം ക്ലബ്ബിനും രാജ്യത്തിനുമായി 1,330 മത്സരങ്ങളില്&zwj; നിന്ന് 976 ഗോളുകള്&zwj; താരം നേടിയിട്ടുണ്ട്. ചരിത്രപ്രധാനമായ 1,000 ഗോളുകള്&zwj; തികയ്ക്കാന്&zwj; ഇനി വെറും 24 ഗോളുകള്&zwj; കൂടി മാത്രം മതി.&lt;/p&gt;&lt;p&gt;വിരമിക്കലുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യാനോ പറഞ്ഞതിങ്ങനെ... ''ഇത് ഫുട്&zwnj;ബോളിലെ എന്റെ അവസാന വര്&zwj;ഷമായിരിക്കാം. ഒരു ലെഗസി അവശേഷിപ്പിച്ചുകൊണ്ട് കളം വിടാനാണ് ഞാന്&zwj; ആഗ്രഹിക്കുന്നത്. എന്റെ മുഴുവന്&zwj; ഭാവിയും ഞാന്&zwj; മുന്&zwj;കൂട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നെ തിരക്കോടെ നിലനിര്&zwj;ത്താന്&zwj; നിരവധി കാര്യങ്ങളുണ്ട്. ദേശീയ ടീമില്&zwj; നിന്ന് ഞാന്&zwj; വിടപറയുമ്പോള്&zwj; ആരോടും മുന്&zwj;കൂട്ടി പറയില്ല. അതൊരു പെട്ടെന്നുള്ള തീരുമാനമായിരിക്കും, എന്നാല്&zwj; വളരെ ആലോചിച്ച് എടുത്ത ഒന്നായിരിക്കും അത്. ഫസ്റ്റ് ടീമിന്റെയോ മറ്റേതെങ്കിലും ടീമിന്റെയോ പരിശീലകനാകാന്&zwj; ഞാന്&zwj; ആലോചിക്കുന്നതേയില്ല. എന്റെ ഭവികാലം അതിലൂടെയാണെന്ന് ഞാന്&zwj; കാണുന്നില്ല.'' ക്രിസ്റ്റ്യാനോ പറഞ്ഞു. ജോര്&zwj;ജീന റോഡ്രിഗസുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ ഈ വെളിപ്പെടുത്തലുകള്&zwj;.&lt;/p&gt;&lt;p&gt;സൗദി പ്രോ ലീഗില്&zwj; അല്&zwj; നസ്&zwnj;റിനൊപ്പമുള്ള റൊണാള്&zwj;ഡോയുടെ പ്രകടനങ്ങള്&zwj; ഇപ്പോഴും മികച്ച രീതിയില്&zwj; തുടരുന്നുണ്ട്. കഴിഞ്ഞ സീസണില്&zwj; സൗദി ലീഗില്&zwj; 28 ഗോളുകള്&zwj; നേടിയ താരം ഗോള്&zwj;വേട്ടക്കാരില്&zwj; മൂന്നാം സ്ഥാനത്തെത്തി. എല്ലാ ടൂര്&zwj;ണമെന്റുകളിലുമായി ആകെ 39 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. സ്&zwnj;പോര്&zwj;ട്ടിങ് ലിസ്ബണില്&zwj; തുടങ്ങി മാഞ്ചസ്റ്റര്&zwj; യുണൈറ്റഡ്, റയല്&zwj; മാഡ്രിഡ്, യുവന്റസ് എന്നീ വമ്പന്&zwj; ക്ലബ്ബുകളിലൂടെയും മാഞ്ചസ്റ്ററിലെ രണ്ടാം വരവിലൂടെയും കടന്നാണ് റൊണാള്&zwj;ഡോ 2023ല്&zwj; അല്&zwj; നസ്&zwnj;റിലെത്തിയത്.&lt;/p&gt;&lt;h2&gt;പരിശീലകനാകില്ല, ബിസിനസ്സില്&zwj; ശ്രദ്ധ കേന്ദ്രീകരിക്കും&lt;/h2&gt;&lt;p&gt;വിരമിക്കലിനുശേഷം ഫുട്&zwnj;ബോളില്&zwj; തുടരുമെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു പരിശീലകനാകാന്&zwj; തനിക്ക് താല്&zwj;പ്പര്യമില്ലെന്ന് റൊണാള്&zwj;ഡോ വ്യക്തമാക്കി. ഒരു ഫുട്&zwnj;ബോള്&zwj; ക്ലബ്ബിന്റെ ഉടമയാകുന്നതിനെക്കുറിച്ച് താന്&zwj; ചിന്തിക്കുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/cristiano-ronaldo-on-his-retirement-plans-and-more-articleshow-ek57r3b"/>
        </item>
        <item>
            <title><![CDATA[ഡ്യൂറൻഡ് കപ്പ്: ഷൂട്ടൗട്ടിൽ വിശാൽ കെയ്ത്തിന്‍റെ മിന്നൽ സേവ്; ജാംഷെഡ്പൂരിനെ 9-8ന് വീഴ്ത്തി മോഹൻ ബഗാൻ സെമിയിൽ]]></title>
            <link>https://www.asianetnews.com/football-sports/durand-cup-2026-vishal-kaiths-penalty-heroics-propel-mohun-bagan-to-semis-after-9-8-shootout-thriller-articleshow-lre7gq1</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/durand-cup-2026-vishal-kaiths-penalty-heroics-propel-mohun-bagan-to-semis-after-9-8-shootout-thriller-articleshow-lre7gq1</guid>
            <pubDate>Mon, 17 Aug 2026 19:16:30 +0530</pubDate>
            <description><![CDATA[&lt;p&gt;കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ നടന്ന മത്സരത്തിന്&zwj;റെ രണ്ടാം മിനിറ്റിൽ തന്നെ മലയാളി താരം സഹൽ അബ്ദുൾ സമദിലൂടെ മോഹൻ ബഗാൻ മുന്നിലെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m07zj6dsp2g3hxfpc5p9h736,imgname-sahal-abdul-smad-1786974378425.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊൽക്കത്ത:&lt;/strong&gt;ഡ്യൂറൻഡ് കപ്പിലെ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ജാംഷെഡ്പൂർ എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (9-8) കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്&zwj;റ്സ് സെമിയിലെത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും ഒപ്പത്തിനൊപ്പം സമനില പാലിച്ചതിനെതുടര്&zwj;ന്ന് സഡന്&zwj; ഡെത്തിലായിരുന്നു ബഗാന്&zwj;റെ ജയം. നിര്&zwj;ണായക ഒൻപതാം കിക്ക് തടഞ്ഞിട്ട് ഗോൾകീപ്പർ വിശാൽ കെയ്ത്തും, വിജയ ഗോൾ നേടി അബി മെയ്തേയിയുമാണ് മോഹൻ ബഗാന്&zwj;റെ വിജയശിൽപികളായത്.&lt;/p&gt;&lt;h2&gt;സഹൽ നൽകിയ മിന്നുന്ന തുടക്കം&lt;/h2&gt;&lt;p&gt;കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ നടന്ന മത്സരത്തിന്&zwj;റെ രണ്ടാം മിനിറ്റിൽ തന്നെ മലയാളി താരം സഹൽ അബ്ദുൾ സമദിലൂടെ മോഹൻ ബഗാൻ മുന്നിലെത്തി. ആക്രമിച്ചു കളിച്ച ബഗാനെ ഞെട്ടിച്ച് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ദേവേന്ദ്ര മുർഗോങ്കറിലൂടെ ജാംഷെഡ്പൂർ തിരിച്ചടിച്ചു. ഇതോടെ ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും ലീഡിനായി പൊരുതിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.&lt;/p&gt;&lt;p&gt;SAHAL STRIKES!&amp;nbsp;Just 2 minutes in and Sahal puts MBSG ahead at the VYBK!Watch live on @SonySportsNetwk &amp;amp; @SonyLIV ] #MBSGJFC #135thEditionofIndianOilDurandCup #PoweredbySBIandCIL #DeshKaCup #ManyChampionsOneLegacy pic.twitter.com/1XANvGy45R&lt;/p&gt;&lt;p&gt;&mdash; Durand Cup (@thedurandcup) August 17, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ 8 കിക്കുകളും ഇരുടീമുകളും കൃത്യമായി വലയിലാക്കി (8-8). തുടർന്ന് ജാംഷെഡ്പൂറിന്&zwj;റെ മാമയെടുത്ത ഒൻപതാം കിക്ക് തടഞ്ഞിട്ട് ബഗാന്&zwj;റെ ഗോള്&zwj; കീപ്പര്&zwj; വിശാൽ കെയ്ത്ത് മത്സരത്തിന്&zwj;റെ ഗതി തിരിച്ചു. തൊട്ടുപിന്നാലെ എത്തിയ അബി മെയ്തേയി പന്ത് വലയിലാക്കിയതോടെ 9-8 എന്ന സ്കോറിന് മോഹൻ ബഗാൻ വിജയം ഉറപ്പിച്ചു. സെമിഫൈനലിൽ ഷില്ലോംഗ് ലജോംഗ് എഫ്സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരത്തിലെ വിജയികളെയാകും മോഹൻ ബഗാൻ നേരിടുക.&lt;/p&gt;&lt;p&gt;DEVENDRA LEVELS IT!&amp;nbsp;Jamshedpur FC are back on level terms as Devendra finds the equaliser!Watch live on @SonySportsNetwk &amp;amp; @SonyLIV #MBSGJFC #135thEditionofIndianOilDurandCup #PoweredbySBIandCIL #DeshKaCup #ManyChampionsOneLegacy pic.twitter.com/rib7bnyBq7&lt;/p&gt;&lt;p&gt;&mdash; Durand Cup (@thedurandcup) August 17, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/durand-cup-2026-vishal-kaiths-penalty-heroics-propel-mohun-bagan-to-semis-after-9-8-shootout-thriller-articleshow-lre7gq1"/>
        </item>
        <item>
            <title><![CDATA[മാര്‍ക്ക് റാഷ്ഫോര്‍ഡിന്റെ മടങ്ങിവരവിനെ പ്രശംസിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ മൈക്കല്‍ കാരിക്ക്]]></title>
            <link>https://www.asianetnews.com/football-sports/manchester-united-coach-carrick-supports-marcus-rashford-articleshow-p65iwtk</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/manchester-united-coach-carrick-supports-marcus-rashford-articleshow-p65iwtk</guid>
            <pubDate>Fri, 21 Aug 2026 15:21:45 +0530</pubDate>
            <description><![CDATA[&lt;p&gt;താരത്തിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, റാഷ്ഫോർഡ് കളിക്കാൻ പൂർണ്ണ സജ്ജനാണെന്നും ആവശ്യമെങ്കിൽ സെന്റർ ഫോർവേഡ് റോളിൽ പോലും കളിക്കാൻ കഴിയുമെന്നും കാരിക്ക് സൂചിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7f87ynqmp62akpd0pzj7vm2,imgname-marcus-rashford--6--1760374815415.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാഞ്ചസ്റ്റര്&zwj;: ബാഴ്&zwnj;സലോണയില്&zwj; ലോണില്&zwj; പോയ ശേഷം ശേഷം മാഞ്ചസ്റ്റര്&zwj; യുണൈറ്റഡില്&zwj; തിരിച്ചെത്തിയ ഇംഗ്ലീഷ് ഫോര്&zwj;വേഡ് മാര്&zwj;ക്ക് റാഷ്ഫോര്&zwj;ഡിന്റെ മനോഭാവത്തെയും ശാരീരികക്ഷമതയെയും പ്രശംസിച്ച് ടീം മാനേജര്&zwj; മൈക്കല്&zwj; കാരിക്. എങ്കിലും ഓള്&zwj;ഡ് ട്രഫോര്&zwj;ഡില്&zwj; താരത്തിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മുന്&zwj; മാനേജര്&zwj; റൂബന്&zwj; അമോറിമിന് കീഴില്&zwj; അവസരങ്ങള്&zwj; ലഭിക്കാതിരുന്ന റാഷ്ഫോര്&zwj;ഡ്, കഴിഞ്ഞ സീസണില്&zwj; ബാഴ്&zwnj;സലോണയ്ക്കായി ലോണില്&zwj; കളിക്കുകയും കാറ്റലന്&zwj; ക്ലബ്ബിന് കിരീടം നേടിക്കൊടുക്കുന്നതില്&zwj; നിര്&zwj;ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;ബാഴ്&zwnj;സലോണയിലേക്ക് പോകുന്നതിന് മുന്&zwj;പ് ആസ്റ്റണ്&zwj; വില്ലയിലും താരം ലോണില്&zwj; കളിച്ചിട്ടുണ്ട്. ഡബ്ലിനില്&zwj; പരിശീലനത്തിനായി തിരിച്ചെത്തിയത് മുതല്&zwj; റാഷ്ഫോര്&zwj;ഡ് മികച്ച ശാരീരികക്ഷമതയും ഊര്&zwj;ജവും പ്രകടമാക്കുന്നുണ്ടെന്ന് ഹള്&zwj; സിറ്റിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി കാരിക് മാധ്യമങ്ങളോട് പറഞ്ഞു. ഫിറ്റും ഷാര്&zwj;പ്പുമായി കാണപ്പെടുന്ന താരം കളിക്കാന്&zwj; പൂര്&zwj;ണ്ണ സജ്ജനാണെന്നും കാരിക് വ്യക്തമാക്കി. ആവശ്യമെങ്കില്&zwj; റാഷ്ഫോര്&zwj;ഡിന് സെന്റര്&zwj; ഫോര്&zwj;വേഡ് റോളിലും കളിക്കാന്&zwj; കഴിയുമെന്ന് കാരിക് സൂചിപ്പിച്ചു.&lt;/p&gt;&lt;p&gt;എങ്കിലും അത് അദ്ദേഹത്തിന്റെ ഒന്നാം നമ്പര്&zwj; പൊസിഷനാണെന്ന് പറയാനാകില്ലെന്നും, മുന്നേറ്റനിരയില്&zwj; വിവിധ റോളുകള്&zwj; കൈകാര്യം ചെയ്യാന്&zwj; താരങ്ങള്&zwj;ക്ക് വഴക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. സെപ്റ്റംബര്&zwj; ഒന്നിന് ട്രാന്&zwj;സ്ഫര്&zwj; വിന്&zwj;ഡോ അവസാനിക്കുന്നതിന് മുന്&zwj;പ് സ്&zwnj;ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. ബെല്&zwj;ജിയം മിഡ്ഫീല്&zwj;ഡര്&zwj; യൂറി ടീലമാന്&zwj;സ്, ബ്രസീല്&zwj; താരം ആന്ദ്രേ സാന്റോസ് എന്നിവരെ ക്ലബ്ബ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പുതിയ പ്രീമിയര്&zwj; ലീഗ് സീസണില്&zwj; ഹള്&zwj; സിറ്റിക്കെതിരെ നടക്കുന്ന മത്സരത്തിലൂടെ റാഷ്ഫോര്&zwj;ഡിന് തന്റെ കഴിവ് തെളിയിക്കാന്&zwj; വീണ്ടും അവസരം ലഭിച്ചേക്കാം. 2016-17 സീസണില്&zwj; ഹള്&zwj; സിറ്റിക്കെതിരെ യുണൈറ്റഡിനായി അവസാന നിമിഷം ഗോള്&zwj; നേടി വിജയം സമ്മാനിച്ച താരം കൂടിയാണ് റാഷ്ഫോര്&zwj;ഡ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/manchester-united-coach-carrick-supports-marcus-rashford-articleshow-p65iwtk"/>
        </item>
        <item>
            <title><![CDATA[പിതാവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ ഗോളടിച്ചും ഗോളടിപ്പിച്ചും മെസി, ഇന്‍റർ മയാമിക്ക് സമനില]]></title>
            <link>https://www.asianetnews.com/football-sports/goal-and-assist-for-lionel-messi-in-emotional-tribute-to-father-inter-miami-held-to-2-2-draw-articleshow-rb8b7n6</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/goal-and-assist-for-lionel-messi-in-emotional-tribute-to-father-inter-miami-held-to-2-2-draw-articleshow-rb8b7n6</guid>
            <pubDate>Thu, 20 Aug 2026 10:22:46 +0530</pubDate>
            <description><![CDATA[&lt;p&gt;26-ാം മിനിറ്റിൽ മെസിയിലൂടെ മയാമി വീണ്ടും വലകുലുക്കി. പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് തന്&zwj;റെ പ്രിയപ്പെട്ട ഇടങ്കാലുകൊണ്ട് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് പോസ്റ്റിന്&zwj;റെ വിദൂര കോണിലേക്ക് തുളച്ചുകയറി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0er79pvb144awkzdx0saj35,imgname-messi-goal-1787201562331.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മയാമി: &lt;/strong&gt;പിതാവ് ഹോര്&zwj;ഹെ മെസിയുടെ വിയോഗത്തിനു ശേഷമുള്ള തന്&zwj;റെ ആദ്യ ഗോളുമായി അർജന്&zwj;റീന നായകൻ ലയണൽ മെസി. യുഎസ് മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിൽ ഇന്&zwj;റർ മയാമി 2-2 സമനില വഴങ്ങിയ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയാണ് മെസി തിളങ്ങിയത്.&lt;/p&gt;&lt;p&gt;സൂബാറു പാർക്കിൽ നടന്ന പോരാട്ടത്തിന്&zwj;റെ 21-ാം മിനിറ്റിൽ ഡാനിയൽ പിന്&zwj;റെറിലൂടെ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. മെസി നൽകിയ മനോഹരമായ ക്രോസ് ലൂയിസ് സുവാരസ് തലകൊണ്ട് പിന്&zwj;ററിലേക്ക് മറിച്ചുനൽകുകയും താരം അത് ഗോളാക്കി മാറ്റുകയുമായിരുന്നു. തൊട്ടുപിന്നാലെ 26-ാം മിനിറ്റിൽ മെസിയിലൂടെ മയാമി വീണ്ടും വലകുലുക്കി. പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് തന്&zwj;റെ പ്രിയപ്പെട്ട ഇടങ്കാലുകൊണ്ട് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് പോസ്റ്റിന്&zwj;റെ ഇടതു മൂലയിലേക്ക് തുളച്ചുകയറി. ഓഗസ്റ്റ് 8-ന് അന്തരിച്ച പിതാവിനുള്ള ആദരവായി ആകാശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് മെസി ഈ ഗോൾ ആഘോഷിച്ചത്.&lt;/p&gt;&lt;p&gt;MAGIC from Messi as @InterMiamiCF take the lead over the Union!  pic.twitter.com/lJ5tpDMUIA&lt;/p&gt;&lt;p&gt;&mdash; Major League Soccer (@MLS) August 20, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;തുടർന്ന് രണ്ടാം പകുതിയിൽ ഇൻഡ്യാന വാസിലേവിലൂടെയും 18-കാരനായ ഡിഫൻഡർ നീൽ പിയറിയിലൂടെയും തിരിച്ചടിച്ച ഫിലാഡൽഫിയ മത്സരം സമനിലയിലാക്കുകയായിരുന്നു. ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 9 അസിസ്റ്റുകളും നേടിയ മെസി, ടോപ് സ്കോറർമാർക്കുള്ള ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ നിലവിൽ രണ്ടാം സ്ഥാനത്തുണ്ട്. ഇഞ്ചുറി ടൈമിൽ യാനിക് ബ്രൈറ്റും കവൻ സുള്ളിവനും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ സംഘർഷഭരിതമായാണ് മത്സരം അവസാനിച്ചത്. ഈ സമനിലയോടെ തുടർച്ചയായ മൂന്ന് തോൽവികൾക്ക് മയാമി വിരാമമിട്ടെങ്കിലും, കഴിഞ്ഞ നാല് മത്സരങ്ങളായി വിജയം കണ്ടെത്താൻ സാധിക്കാത്തത് പോയിന്റ് പട്ടികയിൽ അവർക്ക് തിരിച്ചടിയായി.&lt;/p&gt;&lt;p&gt;Messi is not human.  pic.twitter.com/9tmgZku2UN&lt;/p&gt;&lt;p&gt;&mdash; RUTH  (@it_Rutie) August 20, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/goal-and-assist-for-lionel-messi-in-emotional-tribute-to-father-inter-miami-held-to-2-2-draw-articleshow-rb8b7n6"/>
        </item>
        <item>
            <title><![CDATA['ഇത് ഫുട്ബോൾ ലോകത്തിന്‍റെ ആലിംഗനം'; മടങ്ങിയെത്തിയ മെസിയെ കെട്ടിപ്പുണർന്ന് എതിർതാരം; വൈകാരികമായി ഫുട്ബോൾ ലോകം]]></title>
            <link>https://www.asianetnews.com/football-sports/a-hug-from-the-football-world-opposition-player-embraces-returning-messi-in-emotional-moment-articleshow-sm5gw21</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/a-hug-from-the-football-world-opposition-player-embraces-returning-messi-in-emotional-moment-articleshow-sm5gw21</guid>
            <pubDate>Thu, 13 Aug 2026 11:25:03 +0530</pubDate>
            <description><![CDATA[&lt;p&gt;പിതാവിന്&zwj;റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ദിവസങ്ങൾക്കുള്ളിൽ കളത്തിലിറങ്ങിയ മെസിക്കുള്ള ആദരവായി എതിർ ക്ലബ്ബായ ലിയോൺ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzwv042xd796rv9tpy5t4etg,imgname-lionel-messi-jhohan-romana-hug--1--1786600493149.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മയാമി: &lt;/strong&gt;പിതാവ് ഹോര്&zwj;ഹെ മെസിയുടെ വേർപാടിന്&zwj;റെ തീരാവേദനയ്ക്കിടയിലും മൈതാനത്തേക്ക് തിരിച്ചെത്തിയ അർജന്&zwj;റീന ഇതിഹാസം ലയണൽ മെസിയെ ആശ്വസിപ്പിച്ച് എതിർ ടീം താരം. ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ ലിയോണിനെതിരായ മത്സരത്തിനിടെയാണ് ലിയോണിന്&zwj;റെ കൊളംബിയൻ പ്രതിരോധ താരം ജോഹാൻ റൊമാന മെസിയെ മൈതാനത്തുവെച്ച് സ്നേഹത്തോടെ കെട്ടിപ്പുണർന്നത്.&lt;/p&gt;&lt;p&gt;മയാമിയുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വൈകാരിക രംഗം നിമിഷനേരം കൊണ്ടാണ് കായികലോകത്ത് തരംഗമായത്. പിതാവിന്&zwj;റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ദിവസങ്ങൾക്കുള്ളിൽ കളത്തിലിറങ്ങിയ മെസിക്കുള്ള ആദരവായി എതിർ ക്ലബ്ബായ ലിയോൺ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. 'ഈ ആലിംഗനം ലിയോണിന്&zwj;റെ വകയാണ്, എല്ലാവരുടെയും വകയാണ്, ഫുട്ബോളിന്&zwj;റെ വകയാണ്. പ്രിയപ്പെട്ട ലയണൽ, ഇത് നിനക്കുള്ളതാണ്' എന്ന കുറിപ്പോടെയാണ് ക്ലബ്ബ് ചിത്രം പോസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;A smile and a hug for Messi Jhohan Roma&ntilde;a with a lovely gesture (Via @LeaguesCup) pic.twitter.com/ijg7U9aBP1&lt;/p&gt;&lt;p&gt;&mdash; ESPN FC (@ESPNFC) August 13, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മത്സരത്തിൽ ആദ്യ പകുതിയിൽ ബെഞ്ചിലിരുന്ന മെസി, രണ്ടാം പകുതിയുടെ തുടക്കത്തിലാണ് പകരക്കാരനായി കളത്തിലിറങ്ങിയത്. ഡാനിയൽ പിന്&zwj;ററിലൂടെ ഇന്&zwj;റർ മയാമി തുടക്കത്തിൽ ലീഡ് നേടിയിരുന്നെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ലിയോൺ 3-2 ന് വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് ഗോളുകൾ നേടിയ ഡാനിയൽ ആർസിലയാണ് ലിയോണിന്&zwj;റെ ജയം ഉറപ്പിച്ചത്.&lt;/p&gt;&lt;p&gt;Este abrazo es de Le&oacute;n, de todos, del futbol, y es para ti querido Lionel.RESPETO Y CARI&Ntilde;O @TeamMessi pic.twitter.com/D1Tdb03DOf&lt;/p&gt;&lt;p&gt;&mdash; Club Le&oacute;n (@clubleonfc) August 13, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;തോൽവിയോടെ ഇന്&zwj;റർ മയാമി ടൂർണമെന്&zwj;റിൽ നിന്ന് പുറത്തായെങ്കിലും, പിതാവിനെ നഷ്ടപ്പെട്ട മാനസിക വിഷമത്തിനിടയിലും ഫുട്ബോളിലേക്ക് തിരിച്ചെത്തിയ മെസിക്ക് വലിയ പിന്തുണയാണ് ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും സഹതാരങ്ങളിൽ നിന്നും ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/a-hug-from-the-football-world-opposition-player-embraces-returning-messi-in-emotional-moment-articleshow-sm5gw21"/>
        </item>
        <item>
            <title><![CDATA[പ്രീമിയര്‍ ലീഗില്‍ 13 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിക്കാൻ യുണൈറ്റഡ്; തുടക്കം ഹൾ സിറ്റിക്കെതിരെ]]></title>
            <link>https://www.asianetnews.com/football-sports/manchester-united-aim-to-end-13-year-premier-league-title-drought-season-opener-against-hull-city-articleshow-u09ao8i</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/manchester-united-aim-to-end-13-year-premier-league-title-drought-season-opener-against-hull-city-articleshow-u09ao8i</guid>
            <pubDate>Wed, 19 Aug 2026 12:45:25 +0530</pubDate>
            <description><![CDATA[&lt;p&gt;2013-ന് ശേഷം പ്രീമിയർ ലീഗ് കിരീടം കൈയെത്തി പിടിക്കാൻ സാധിച്ചിട്ടില്ലാത്ത യുണൈറ്റഡിന് കഴിഞ്ഞ കുറേ നാളുകളായി കടുത്ത തിരിച്ചടികളാണ് നേരിട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke6wk0mv8mggnbdwme3xdw9f,imgname-gettyimages-2254601892-1767610352283.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മാഞ്ചസ്റ്റർ:&lt;/strong&gt; പതിമൂന്ന് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുകയെന്ന സ്വപ്നവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണിന് തുടക്കമിടുന്നു. ശനിയാഴ്ച നടക്കുന്ന സീസണിലെ ആദ്യ പോരാട്ടത്തിൽ ഹൾ സിറ്റിയാണ് റെഡ് ഡെവിൾസിന്&zwj;റെ എതിരാളികൾ. പ്രീമിയർ ലീഗ് ചരിത്രത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോളം പ്രതാപമുള്ള മറ്റൊരു ടീമില്ല. 1993-ലെ പ്രഥമ സീസണിലടക്കം 13 കിരീടങ്ങൾ സർ അലക്സ് ഫെർഗൂസന്&zwj;റെ ശിക്ഷണത്തിൽ ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ 2013-ന് ശേഷം പ്രീമിയർ ലീഗ് കിരീടം കൈയെത്തി പിടിക്കാൻ സാധിച്ചിട്ടില്ലാത്ത യുണൈറ്റഡിന് കഴിഞ്ഞ കുറേ നാളുകളായി കടുത്ത തിരിച്ചടികളാണ് നേരിട്ടത്. എങ്കിലും കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതിന്&zwj;റെ ആത്മവിശ്വാസത്തിലാണ് ടീം ഇത്തവണ കളത്തിലിറങ്ങുന്നത്.&lt;/p&gt;&lt;p&gt;ക്ലബ്ബ് ഇതിഹാസം മൈക്കൽ കാരിക്കിന്&zwj;റെ പരിശീലനത്തിന് കീഴിലാണ് യുണൈറ്റഡ് പുതിയ പ്രതീക്ഷകളോടെ ഇറങ്ങുന്നത്. ടീമിന്&zwj;റെ ചരിത്രവും പാരമ്പര്യവും ആരാധക പിന്തുണയുമെല്ലാം നന്നായി അറിയുന്ന കാരിക്ക് ഇതിനകം തന്നെ മികച്ച ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കാരിക്കിന് കീഴിൽ കളിച്ച 17 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് യുണൈറ്റഡ് തോൽവി വഴങ്ങിയത്. എന്നാൽ പ്രതിരോധ നിരയിലെ പോരായ്മകൾ പരിഹരിക്കുകയാവും കാരിക്കിന്&zwj;റെ പ്രധാന വെല്ലുവിളി.&lt;/p&gt;&lt;p&gt;കഴിഞ്ഞ സീസണിൽ 69 ഗോളുകൾ അടിച്ചെങ്കിലും 50 ഗോളുകൾ വഴങ്ങേണ്ടി വന്നത് ടീമിന് തിരിച്ചടിയായി. ഹാരി മഗ്വയർ, മത്യാസ് ഡി ലൈറ്റ്, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ഉണർന്ന് കളിച്ചാൽ മാത്രമേ പ്രതിരോധം ഭദ്രമാകൂ. മധ്യനിരയിൽ നായകൻ ബ്രൂണോ ഫെർണാണ്ടസിന് അനുയോജ്യരായ കൂട്ടുതാരങ്ങളുടെ അഭാവമുണ്ട്. ട്രാൻസ്ഫർ ജാലകം അടയും മുൻപ് ഒന്നോ രണ്ടോ മികച്ച മധ്യനിര താരങ്ങൾ സ്ക്വാഡിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;മുന്നേറ്റനിരയിൽ ബ്രയാൻ എംബ്യൂമോ, ബെഞ്ചമിൻ സെസ്കോ, മത്തേയൂസ് കൂഞ്ഞ എന്നീ ത്രയത്തെയാണ് യുണൈറ്റഡ് ഗോളിനായി പ്രധാനമായും ആശ്രയിക്കുന്നത്. മൂവരും ഫോമിലേക്കെത്തിയാൽ പരിശീലകൻ കാരിക്കിന് ആശങ്കയുണ്ടാവില്ല. ബെഞ്ചിലുള്ള കഴിവുറ്റ യുവതാരങ്ങളുടെ സാന്നിധ്യവും ടീമിന് കരുത്ത് പകരും. നിലവിലെ മൂന്നാം സ്ഥാനത്ത് നിന്ന് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് എത്തോണമെങ്കിൽ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നീ വൻശക്തികളുടെ കടുത്ത വെല്ലുവിളികൾ യുണൈറ്റഡിന് മറികടക്കേണ്ടി വരും.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/manchester-united-aim-to-end-13-year-premier-league-title-drought-season-opener-against-hull-city-articleshow-u09ao8i"/>
        </item>
        <item>
            <title><![CDATA[ഫുട്ബോൾ ആരാധകര്‍ക്ക് വൻ സർപ്രൈസ്, ബ്രസീൽ മാത്രമല്ല, ലോകകപ്പിൽ അർജന്‍റീനയെ വിറപ്പിച്ച കേപ് വെർദെയും ഇന്ത്യയിലേക്ക് ഇന്ത്യയിലേക്ക്]]></title>
            <link>https://www.asianetnews.com/football-sports/not-just-brazil-world-cup-surprise-package-cape-verde-also-set-to-tour-india-in-huge-double-header-articleshow-v83lbo6</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/not-just-brazil-world-cup-surprise-package-cape-verde-also-set-to-tour-india-in-huge-double-header-articleshow-v83lbo6</guid>
            <pubDate>Wed, 19 Aug 2026 17:12:28 +0530</pubDate>
            <description><![CDATA[&lt;p&gt;ഒക്ടോബർ 3-ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് തൊട്ടുമുമ്പോ അതിന് ശേഷമോ ആകും കേപ് വെർദെയുമായുള്ള സൗഹൃദ മത്സരം അരങ്ങേറുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8k0bghgkxq1yxh3k78tg1b,imgname-red-and-black-retro-landscape-youtube-thumbnail-background--1--1781626056209.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താന്&zwj; വീണ്ടുമൊരു വമ്പന്&zwj; പോരാട്ടം വരുന്നു. ഒക്ടോബർ ആദ്യവാരത്തിൽ കൊല്&zwj;ക്കത്തയില്&zwj; നടക്കാനിരിക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് പുറമെ, ലോകകപ്പിലെ കറുത്ത കുതിരകളായ കേപ് വെർദെയുമായി ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിച്ചേക്കും. സെപ്റ്റംബർ 30-നും ഒക്ടോബർ 6-നും ഇടയിലാകും കേപ് വെര്&zwj;ദെക്കെതിരായ സൗഹൃദ മത്സരം പുറത്തുവരുന്ന സൂചനകൾ.&lt;/p&gt;&lt;p&gt;ഒക്ടോബർ 3-ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് തൊട്ടുമുമ്പോ അതിന് ശേഷമോ ആകും കേപ് വെർദെയുമായുള്ള സൗഹൃദ മത്സരം അരങ്ങേറുക. മത്സരത്തിന്&zwj;റെ വേദിയും തീയതിയും സംബന്ധിച്ച് ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും കാര്യങ്ങൾ ഔദ്യോഗികമായി തീരുമാനിച്ചാൽ ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.നിലവിൽ ഫിഫ റാങ്കിംഗിൽ 64-ാം സ്ഥാനത്തുള്ള ആഫ്രിക്കൻ രാജ്യമായ കേപ് വെർദെ, ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് കായിക ലോകത്തിന്&zwj;റെ ശ്രദ്ധ നേടിയത്.&lt;/p&gt;&lt;p&gt;കന്നി ലോകകപ്പിൽ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ മുന്നേറിയ കേപ് വെര്&zwj;ദെ റൗണ്ട് ഓഫ് 32 വരെ എത്തിയിരുന്നു. ചാമ്പ്യന്മാരായ സ്പെയിനിനെയും (0-0), ഉറുഗ്വായെയും (2-2), സൗദി അറേബ്യയെയും (0-0) സമനിലയിൽ തളച്ചാണ് കേപ്പ് വെർദെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. റൗണ്ട് ഓഫ് 32-ൽ നിലവിലെ ചാമ്പ്യന്മാരായ അർജന്&zwj;റീനയെ എക്സ്ട്രാ ടൈം വരെ വിറപ്പിച്ചു നിര്&zwj;ത്തിയശേഷമാണ് കേപ് വെർദെ ടൂർണമെന്&zwj;റിൽ നിന്ന് പുറത്തായത്.&lt;/p&gt;&lt;p&gt;മത്സരത്തിൽ രണ്ട് തവണ പിന്നിൽ നിന്ന ശേഷം തിരികെ വന്ന കേപ് വെർദെയെ അധിക സമയത്ത് 3-2 എന്ന സ്കോറിനാണ് അർജന്&zwj;റീന കീഴടക്കിയത്. അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള ദ്വീപ് രാജ്നമായ കേപ് വെര്&zwj;ദെ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/not-just-brazil-world-cup-surprise-package-cape-verde-also-set-to-tour-india-in-huge-double-header-articleshow-v83lbo6"/>
        </item>
        <item>
            <title><![CDATA[ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിലനിര്‍ത്താന്‍ ആഴ്‌സണല്‍; ഇത്തവണ ടീമിലെത്തിച്ചത് നാല് താരങ്ങളെ]]></title>
            <link>https://www.asianetnews.com/football-sports/arsenal-aims-to-retain-their-english-premier-league-standing-articleshow-x365gmo</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/arsenal-aims-to-retain-their-english-premier-league-standing-articleshow-x365gmo</guid>
            <pubDate>Mon, 17 Aug 2026 09:41:08 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ സീസണിലെ പ്രീമിയര്&zwj; ലീഗ് കിരീടം നിലനിര്&zwj;ത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഴ്&zwnj;സണല്&zwj; പുതിയ സീസണിന് ഇറങ്ങുന്നത്. ബ്രൂണോ ഗ്വിമെറെസ് അടക്കം നാല് പ്രധാന താരങ്ങളെ ടീമിലെത്തിച്ച് മധ്യനിരയും പ്രതിരോധവും ശക്തിപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqxrgjhgc8878w703drwtgcr,imgname-gettyimages-2274174213-1778041506352.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: കിരീടം നിലനിര്&zwj;ത്തുകയെന്ന വെല്ലുവിളിയുമായാണ് ആഴ്&zwnj;സണല്&zwj; ഇത്തവണ പ്രീമിയര്&zwj; ലീഗിലേക്ക് എത്തുന്നത്. ശനിയാഴ്ച കവന്&zwj;ട്രിക്ക് എതിരെയാണ് ആഴ്&zwnj;സണലിന്റെ ആദ്യമത്സരം. 22 വര്&zwj;ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് കഴിഞ്ഞ സീസണില്&zwj; ആഴ്&zwnj;സണല്&zwj; കിരീടം തൂക്കിയത്. മികേല്&zwj; അര്&zwj;ട്ടേറ്റയുടെ ആഴ്&zwnj;സണല്&zwj; ഇക്കുറി പ്രീമിയര്&zwj; ലീഗിലേക്ക് ബൂട്ടുകെട്ടി ഇറങ്ങുന്നത് ഈ കിരീടം നിലനിര്&zwj;ത്തുകയെന്ന വെല്ലുവിളി മറികടക്കാന്&zwj;. ഒപ്പം കൈയെത്തും ദൂരേ നഷ്ടമായ ചാമ്പ്യന്&zwj;സ് ലീഗ് കിരീടവും സ്വന്തമാക്കണം.&lt;/p&gt;&lt;p&gt;എല്ലാ കണ്ണുകളും ഇത്തവണയും കോച്ച് മികേല്&zwj; അര്&zwj;ട്ടേറ്റയിലേക്ക് തന്നെയാണ്. വര്&zwj;ഷങ്ങളുടെ പ്രയത്&zwnj;നത്തിലൂടെ നേടിയെടുത്ത സ്ഥിരതയും വിശ്വാസ്യതാണ് അര്&zwj;ട്ടേറ്റയുടെ മൂലധനം. ഇതുകൊണ്ടുതന്നെ ആഴ്&zwnj;സണല്&zwj; ആരാധകര്&zwj;ക്ക് പ്രതീക്ഷയേറെ. പ്രീമിയര്&zwj; ലീഗ് കിരീടം സ്വന്തമാക്കിയ ആഴ്&zwnj;സണല്&zwj; വലിയ മാറ്റങ്ങള്&zwj; ഇല്ലാതെയാണ് ഇക്കുറിയും ഇറങ്ങുന്നത്. നാല് പ്രധാന താരങ്ങളെ സ്&zwnj;ക്വാഡിലെത്തിച്ച് ടീം ശക്തിപ്പെടുത്തി. ന്യൂകാസിലിന്റെ ബ്രസീലിയന്&zwj; മിഡ്ഫീല്&zwj;ഡര്&zwj; ബ്രൂണോ ഗ്വിമെറെസും ഗ്രീക്ക് വിംഗര്&zwj; ക്രിസ്റ്റോസ് സോലിസും ബയെര്&zwj; ലെവര്&zwj;ക്യൂസന്റെ പിയെറോ ഹിന്&zwj;കാപിയും ഫ്രഞ്ച് ഗോള്&zwj;കീപ്പര്&zwj; ഇലാന്&zwj; മെസ്&zwnj;ലിയറുമാണ് ആഴ്&zwnj;സണലില്&zwj; എത്തിയ പ്രധാന താരങ്ങള്&zwj;.&lt;/p&gt;&lt;p&gt;ഡെക്ലാന്&zwj; ഡൈസ്, മാര്&zwj;ട്ടിന്&zwj; ഒഡേഗാഡ്, മാര്&zwj;ട്ടിന്&zwj; സുബിമെന്&zwj;ഡി എന്നിവര്&zwj;ക്കൊപ്പം ബ്രൂണോ ഗിമെറെസ് കൂടി മധ്യനിരയിലേക്ക് എത്തുമ്പോള്&zwj; ആഴ്&zwnj;സണല്&zwj; എഞ്ചിന്&zwj; തയ്യാര്&zwj;. മധ്യനിരയില്&zwj; അര്&zwj;ട്ടേറ്റ ഏത് കോംപിനേഷന്&zwj; ആയിരിക്കും പരീക്ഷിക്കുക എന്നറിയാനും ആരാധകര്&zwj; ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഗോളടിക്കാന്&zwj; വിക്ടോര്&zwj; ഗ്യോക്കെറസും പരിക്ക് മാറിയെത്തിയ ബുക്കായോ സാക്കയുമുണ്ട്. മാക്&zwnj;സ് ഡൗമാന്&zwj;, ലൂയിസ് സ്&zwnj;കെല്ലി തുടങ്ങിയ ഒരുപിടിയുവതാരങ്ങളും അര്&zwj;ട്ടേറ്റയുടെ ആയുധപ്പുരയിലുണ്ട്.&lt;/p&gt;&lt;p&gt;പ്രതിരോധമാണ് ആഴ്&zwnj;സണലിന്റെ ആണിക്കല്ല്. ഗോള്&zwj; വലയത്തിന് മുന്നില്&zwj; ഡേവിഡ് റയ വിശ്വസ്തന്&zwj;. കഴിഞ്ഞ സീസണില്&zwj; പ്രീമിയര്&zwj; ലീഗിലും ചാമ്പ്യന്&zwj;സ് ലീഗിലും ഏറ്റവും കുറച്ച് ഗോളുകള്&zwj; നേടിയ ടീമാണ് ആഴ്&zwnj;സണല്&zwj;. കമ്യൂണിറ്റി ഷീല്&zwj;ഡില്&zwj; മാഞ്ചസ്റ്റര്&zwj; സിറ്റിയെ തകര്&zwj;ത്ത് ആഴ്&zwnj;സണല്&zwj; എതിരാളികള്&zwj;ക്ക് മുന്നറിയിപ്പ് നല്&zwj;കിക്കഴിഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/arsenal-aims-to-retain-their-english-premier-league-standing-articleshow-x365gmo"/>
        </item>
        <item>
            <title><![CDATA[ബ്രസീലുമായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്‍ഗണന; ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറി]]></title>
            <link>https://www.asianetnews.com/football-sports/india-withdraws-from-asean-cup-for-prioritise-friendly-against-brazil-articleshow-znow497</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/india-withdraws-from-asean-cup-for-prioritise-friendly-against-brazil-articleshow-znow497</guid>
            <pubDate>Thu, 13 Aug 2026 18:17:03 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് മുൻഗണന നൽകുന്നതിനായി ഇന്ത്യ പ്രഥമ ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറി. ഒരേ സമയം രണ്ട് ടൂർണമെന്റുകളിലും കളിക്കാൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനമെന്ന് എഐഎഫ്എഫ് അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4ajf80rjr534jz67e83td2t,imgname-india-football-1756996542488.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കുന്നതില്&zwj; ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി, പ്രഥമ ഫിഫ ആസിയാന്&zwj; കപ്പില്&zwj; നിന്ന് ഇന്ത്യ പിന്മാറി. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്&zwj; സെക്രട്ടറി എം സത്യനാരായണനാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. തെക്കുകിഴക്കന്&zwj; ഏഷ്യയിലെ മികച്ച ടീമുകള്&zwj;ക്കൊപ്പം കളിക്കാനുള്ള സുവര്&zwj;ണ്ണാവസരമാണ് ഈ തീരുമാനത്തിലൂടെ ഇന്ത്യക്ക് നഷ്ടമാകുന്നത്. 'ബ്രസീലിനെതിരെയും ഫിഫ ആസിയാന്&zwj; കപ്പിലും ഒരേസമയം കളിക്കാന്&zwj; കഴിയില്ല എന്നതിനാലാണ് ഞങ്ങള്&zwj; ആസിയാന്&zwj; കപ്പില്&zwj; നിന്ന് പിന്മാറിയത്.' സത്യനാരായണന്&zwj; പിടിഐയോട് പറഞ്ഞു.&lt;/p&gt;&lt;p&gt;സെപ്റ്റംബര്&zwj; 21 മുതല്&zwj; ഒക്ടോബര്&zwj; 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര വിന്&zwj;ഡോയിലാണ് ആസിയാന്&zwj; കപ്പ് നിശ്ചയിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട ടീമുകളില്&zwj; ഉള്&zwj;പ്പെട്ടിരുന്ന ഇന്ത്യയെ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്&zwj; എന്നിവര്&zwj; അടങ്ങുന്ന ഡിവിഷന്&zwj; 1 ഗ്രൂപ്പ് എ-യിലാണ് ഉള്&zwj;പ്പെടുത്തിയിരുന്നത്. എന്നാല്&zwj; ഒക്ടോബര്&zwj; 3ന് കൊല്&zwj;ക്കത്തയിലെ സാള്&zwj;ട്ട് ലേക്ക് സ്റ്റേഡിയത്തില്&zwj; ബ്രസീലിനെതിരെ ഇന്ത്യയുടെ മത്സരം ഉറപ്പായതോടെയാണ് ഷെഡ്യൂളില്&zwj; പ്രതിസന്ധിയുണ്ടായത്. ആദ്യം ഒരു ഡെവലപ്മെന്റല്&zwj; ടീമിനെ ആസിയാന്&zwj; കപ്പിനായി അയക്കാനും സീനിയര്&zwj; ടീമിനെ ബ്രസീല്&zwj; മത്സരത്തിനായി നിലനിര്&zwj;ത്താനും എഐഎഫ്എഫ് ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.&lt;/p&gt;&lt;p&gt;പകരം ഈ അന്താരാഷ്ട്ര വിന്&zwj;ഡോയില്&zwj; മറ്റ് സൗഹൃദ മത്സരങ്ങള്&zwj; സംഘടിപ്പിക്കാനാണ് ഫെഡറേഷന്റെ തീരുമാനം. ഇന്ത്യന്&zwj; ഫുട്&zwnj;ബോളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായിട്ടാണ് ബ്രസീലിനെതിരെയുള്ള പോരാട്ടം വിലയിരുത്തപ്പെടുന്നത്. കൂടാതെ 2026 ഫിഫ ലോകകപ്പില്&zwj; കളിച്ച കേപ് വെര്&zwj;ഡെ, ഇറാന്&zwj; തുടങ്ങിയ ടീമുകളുമായും സൗഹൃദ മത്സരങ്ങള്&zwj; കളിക്കാന്&zwj; ഫെഡറേഷന്&zwj; ലക്ഷ്യമിടുന്നുണ്ട്. എന്നാല്&zwj; ഇവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;2027 എഎഫ്&zwnj;സി ഏഷ്യന്&zwj; കപ്പിലേക്ക് യോഗ്യത നേടാനാകാതെ ഇന്ത്യന്&zwj; ഫുട്&zwnj;ബോള്&zwj; പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ആസിയാന്&zwj; കപ്പില്&zwj; നിന്നുള്ള ഈ പിന്മാറ്റം. ശക്തരായ എതിരാളികള്&zwj;ക്കെതിരെ കൂടുതല്&zwj; മത്സരങ്ങള്&zwj; കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐഎഫ്എഫ് ഇപ്പോള്&zwj; ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/india-withdraws-from-asean-cup-for-prioritise-friendly-against-brazil-articleshow-znow497"/>
        </item>
        <item>
            <title><![CDATA[ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു; ബയേണ്‍ മ്യൂണിക്കിന് ആശങ്ക]]></title>
            <link>https://www.asianetnews.com/football-sports/jamal-musiala-collapses-on-field-during-bayern-munich-friendly-articleshow-zo1iid2</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/jamal-musiala-collapses-on-field-during-bayern-munich-friendly-articleshow-zo1iid2</guid>
            <pubDate>Mon, 17 Aug 2026 14:59:48 +0530</pubDate>
            <description><![CDATA[&lt;p&gt;ബയേണ്&zwj; മ്യൂണിക്കിന്റെ സൗഹൃദ മത്സരത്തിനിടെ ജര്&zwj;മ്മന്&zwj; താരം ജമാല്&zwj; മുസിയാല ഗോള്&zwj; നേടിയതിന് പിന്നാലെ മൈതാനത്ത് കുഴഞ്ഞുവീണു. സംഭവം ആരാധകരില്&zwj; ആശങ്കയുണ്ടാക്കിയെങ്കിലും, താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ക്ലബ്ബ് അധികൃതര്&zwj; അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m07gseekw2se062jra2hx4fd,imgname-jamal-musiala-1786958887378.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മ്യൂണിക്ക്: ബയേണ്&zwj; മ്യൂണിക്കിന്റെ യുവതാരം ജമാല്&zwj; മുസിയാല സൗഹൃദ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണു. ആര്&zwj; ബി ലെയ്പ്&zwnj;സിഗിനെതിരായ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തില്&zwj; ഗോള്&zwj; നേടി മിനിറ്റുകള്&zwj;ക്കകമാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്. എന്നാല്&zwj; താരം നിലവില്&zwj; സുരക്ഷിതനാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ബയേണ്&zwj; മ്യൂണിക്ക് മാനേജ്&zwnj;മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മത്സരത്തില്&zwj; പകരക്കാരനായി ഇറങ്ങിയ ഇരുപത്തിമൂന്നുകാരനായ മുസിയാല, 81-ാം മിനിറ്റില്&zwj; ടീമിനായി വലകുലുക്കിയിരുന്നു.&lt;/p&gt;&lt;p&gt;ഇതിനു തൊട്ടുപിന്നാലെയാണ് താരം ഗ്രൗണ്ടില്&zwj; കുഴഞ്ഞുവീണത്. മത്സരശേഷം ബയേണ്&zwj; സ്&zwnj;പോര്&zwj;ട്ടിങ് ഡയറക്ടര്&zwj; മാക്&zwnj;സ് എബര്&zwj;ല്&zwj; മാധ്യമങ്ങളോട് സംസാരിക്കവെ ആശങ്കകള്&zwj; തള്ളിക്കളഞ്ഞു. 'ഏറ്റവും പ്രധാനം അവന്&zwj; സുഖമായിരിക്കുന്നു എന്നതാണ്. നിലവില്&zwj; മറ്റൊന്നും പറയാനില്ല.' അദ്ദേഹം വ്യക്തമാക്കി. ക്ലബ്ബിന്റെ സ്&zwnj;പോര്&zwj;ട്&zwnj;സ് ബോര്&zwj;ഡ് അംഗവും സമാനമായ രീതിയില്&zwj; താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആവര്&zwj;ത്തിച്ചു. എന്നാല്&zwj;, താരം കുഴഞ്ഞുവീഴാനുണ്ടായ കൃത്യമായ കാരണം ക്ലബ്ബ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.&lt;/p&gt;&lt;p&gt;TRENDING: Bayern Munich's Jamal Musiala collapsed on the pitch and Ismael Saibari immediately stepped in. pic.twitter.com/btYIAXeBPd&lt;/p&gt;&lt;p&gt;&mdash; Polymarket Sports (@PolymarketSport) August 16, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മൈതാനത്തിറങ്ങി ഏകദേശം 15 മിനിറ്റുകള്&zwj;ക്ക് ശേഷമാണ് സംഭവം നടന്നത്. ഉടന്&zwj; തന്നെ ഇരു ടീമുകളുടെയും മെഡിക്കല്&zwj; സംഘം ഗ്രൗണ്ടിലെത്തി പ്രഥമിക പരിചരണം നല്&zwj;കി. പിന്നീട് സ്വന്തം കാലില്&zwj; എഴുന്നേറ്റ താരം, അല്&zwj;പം അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും സഹായമില്ലാതെ ടണലിലേക്ക് നടന്നുനീങ്ങി. തുടര്&zwj;ന്ന് 88-ാം മിനിറ്റില്&zwj; അദ്ദേഹത്തെ ഗ്രൗണ്ടില്&zwj; നിന്ന് പിന്&zwj;വലിച്ചു. അന്നേദിവസം മ്യൂണിക്കിലെ ഉയര്&zwj;ന്ന താപനില കാരണം താരം പെട്ടെന്നുണ്ടായ തലകറക്കത്തിന് അടിപ്പെട്ടതാവാമെന്നാണ് ജര്&zwj;മ്മന്&zwj; മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്യുന്നത്. എങ്കിലും ഇക്കാര്യത്തില്&zwj; ക്ലബ്ബിന്റെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.&lt;/p&gt;&lt;p&gt;പരിക്കുകളുടെ ചരിത്രമാണ് ആരാധകരില്&zwj; വലിയ ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ വര്&zwj;ഷം ക്ലബ്ബ് വേള്&zwj;ഡ് കപ്പില്&zwj; പിഎസ്ജിക്കെതിരായ മത്സരത്തില്&zwj; കാല്&zwj;മുട്ടിനുണ്ടായ ഗുരുതരമായ പരിക്കിനെ തുടര്&zwj;ന്ന് മാസങ്ങളോളം താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഈ വര്&zwj;ഷം ജനുവരിയില്&zwj; തിരിച്ചെത്തിയ താരം ജര്&zwj;മ്മനിയുടെ 2026 ലോകകപ്പ് സ്&zwnj;ക്വാഡിലും നിര്&zwj;ണായക സാന്നിധ്യമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/jamal-musiala-collapses-on-field-during-bayern-munich-friendly-articleshow-zo1iid2"/>
        </item>
        <item>
            <title><![CDATA[മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു]]></title>
            <link>https://www.asianetnews.com/football-sports/former-santosh-trophy-footballer-aseem-koraliyadan-passes-away-in-road-accident-articleshow-zqg5uyx</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/former-santosh-trophy-footballer-aseem-koraliyadan-passes-away-in-road-accident-articleshow-zqg5uyx</guid>
            <pubDate>Thu, 13 Aug 2026 13:25:56 +0530</pubDate>
            <description><![CDATA[&lt;p&gt;ആഭ്യന്തര ഫുട്ബോളിൽ ശ്രദ്ധേയനായ കളിക്കാരനായിരുന്ന അസീം, സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായും തമിഴ്നാടിനായും ബൂട്ടണിഞ്ഞിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzx1xj50b32mr241ysphbywr,imgname-aseem-koraliyadan-1786607749280.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോയമ്പത്തൂർ: &lt;/strong&gt;മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ (40) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ വെച്ചായിരുന്നു അപകടം. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുകയായിരുന്ന അസീം, വാഹനത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം അരീക്കോട് പുത്തലം സ്വദേശിയാണ്.&lt;/p&gt;&lt;p&gt;ആഭ്യന്തര ഫുട്ബോളിൽ ശ്രദ്ധേയനായ കളിക്കാരനായിരുന്ന അസീം, അണ്ടര്&zwj; 21 കേരള ടീമിന് പുറമെ സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായും തമിഴ്നാടിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. പ്രമുഖ ക്ലബ്ബുകളായ വാസ്കോ ഗോവ, സാല്&zwj;ഗോക്കര്&zwj; ഗോവ, മുംബൈ എഫ്.സി, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്&zwj; എന്നിവയ്ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് അസീം പുറത്തെടുത്തത്. ഒമ്പത് സീസണുകളില്&zwj; ഐ ലീഗിൽ കളിച്ച അസീം മൈതാനത്തെ വേഗതയേറിയ കളിശൈലി കൊണ്ടാണ് ആരാധകരുടെ ശ്രദ്ധനേടിയത്.&lt;/p&gt;&lt;p&gt;അപകടവിവരമറിഞ്ഞ് കായികരംഗത്തെ പ്രമുഖരും നാട്ടുകാരും അനുശോചനം അറിയിച്ചു. പോസ്റ്റ്&zwnj;മോർട്ടം നടപടികൾക്ക് ശേഷം ഭൗതികദേഹം വൈകിട്ട് മൂന്നുമണിയോടെ ജന്മനാടായ അരീക്കോട്ടെ വീട്ടിലെത്തിക്കും. തുടർന്ന് പ്രദേശവാസികളുടെ അന്തിമോപചാരത്തിന് ശേഷം ഖബറടക്കം നടക്കും. പ്രമുഖ ഫുട്ബോളറും പരിശീലകനുമായ അനീസ് കൊളറിയാടൻറെ ഇരട്ട സഹോദരനാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/former-santosh-trophy-footballer-aseem-koraliyadan-passes-away-in-road-accident-articleshow-zqg5uyx"/>
        </item>
    </channel>
</rss>
