<?xml version="1.0" encoding="UTF-8" standalone="yes"?>
<rss version="2.0" xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/">
  <channel>
    <title>Asianet News</title>
    <link>https://www.asianetnews.com</link>
    <description>Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.</description>
    <image>
      <url>https://static.asianetnews.com/images/logos/malayalam.asianetnews.jpg</url>
      <width>200</width>
      <height>100</height>
    </image>
    <lastBuildDate>Thu, 17 Apr 2025 12:35:02 +0530</lastBuildDate>
    <atom:link href="https://www.asianetnews.com/rss/india-independence" rel="self" type="application/rss+xml"/>
    <item>
      <title>രാഹുലിനൊപ്പം മാത്രമേ ജീവിക്കൂ, വീട്ടിലേക്കില്ല; മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ അമ്മ, ഇരുവരും കീഴടങ്ങി</title>
      <link>https://www.asianetnews.com/india-independence/news/runaway-mother-explains-why-she-eloped-with-her-daughters-fiance-in-up-suup0c</link>
      <guid>https://www.asianetnews.com/india-independence/news/runaway-mother-explains-why-she-eloped-with-her-daughters-fiance-in-up-suup0c</guid>
      <pubDate>Thu, 17 Apr 2025 12:35:01 +0530</pubDate>
      <description><![CDATA[<p>ലക്നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹത്തിന് 9 ദിവസം മുമ്പ് മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ അമ്മ പൊലീസിൽ കീഴടങ്ങി. ഭർത്താവ് പതിവായി മദ്യപിച്ചെത്തി ഉപദ്രവിക്കുമെന്നും, നിരന്തരമായ പീഡനം കൊണ്ടാണ് താൻ ഒളിച്ചോടിയതെന്ന് അമ്മ സപ്ന പൊസിന് മൊഴി നൽകി. വിവാഹത്തിന് ഒൻപത് ദിവസം മാത്രം ബാക്കി നിൽക്കേയാണ് മകൾക്കായി വാങ്ങിയിരുന്ന സ്വർണ്ണവും പണവുമായി പ്രതിശ്രുത വരനായ രാഹുലിനൊപ്പം സപ്ന ഒളിച്ചോടിയത്. ഏപ്രിൽ 16 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.</p>  <p>സംഭവത്തിന് പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് ഒരാഴ്ചക്ക് ശേഷം ഇരുവരും പൊലീസിൽ കീഴടങ്ങിയത്. ഭർത്താവ് മാത്രമല്ല മകളും തന്നോട് ഇടയ്ക്കിടെ വഴിക്കിടാറുണ്ടെന്നാണ് അമ്മ സ്പന പൊലീസിന് മൊഴി നൽകിയത്. എന്തു സംഭവിച്ചാലും താൻ ഇനി രാഹുലിനൊപ്പം മാത്രമേ ജീവിക്കുവെന്നും, തിരിച്ച് വീട്ടിലേക്കില്ലെന്നും സപ്ന പറയുന്നു. പൊലീസ് കേസെടുത്തതുകൊണ്ട് മാത്രമാണ് തിരിച്ചുവരാൻ തീരുമാനിച്ചത്. ഇല്ലെങ്കിൽ ഞങ്ങൾ മറ്റൊരിടത്ത് ജീവിച്ചേനേ എന്നും സപ്ന പൊലീസിനോട് പറഞ്ഞു. ഏപ്രിൽ 6നാണ് സപ്നയും മകളുടെ പ്രതിശ്രുത വരനായ രാഹുലും ഒരുമിച്ച് നാടുവിട്ടത്.&nbsp;</p>  <p>താൻ പോകുമ്പോൾ ഒരു മൊബൈലും 200 രൂപയും മാത്രമേ എടുത്തിട്ടൊള്ളു, മകൾക്കായി വാങ്ങിയ സ്വർണ്ണം കൊണ്ടുപോയിട്ടില്ലെന്നുമാണ് സപ്ന പറയുന്നത്. അതേസമയം, സപ്ന ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മാത്രമാണ് താൻ ഒപ്പം പോയതെന്നാണ് രാഹുൽ പറയുന്നത്. സപ്നയെ വിവാഹം കഴിക്കുമോ എന്ന് ചോദ്യത്തിന് 'അതെ' എന്നും യുവാവ് മറുപടി നൽകിയിട്ടുണ്ട്.&nbsp;</p>  <p>വിവാഹ ഒരുക്കങ്ങൾ അറിയാനെന്ന വ്യാജേന വരൻ ഇടയ്ക്കിടെ അവരുടെ വീട്ടിൽ വന്നിരുന്നുവെന്നും അങ്ങനെയാണ് ഇവർ അടുപ്പത്തിലായതെന്നുമാണ് &nbsp;പൊലീസ് പറയുന്നത്. ഇതിനിടെ &nbsp;വരൻ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ &nbsp;സമ്മാനമായി നൽകിയിരുന്നു. വീട്ടുകാർ അറിയാതെ ഇരുവരും തമ്മിലുള്ള അടുപ്പം മുന്നോട്ട് പോയി. ഒടുവിൽ വിവാഹം അടുത്തതോടെ ഇരവരും ഒളിച്ചോടുകയായിരുന്നു. &nbsp;</p>  <p>Read More :&nbsp;<a href="https://www.asianetnews.com/local-news/female-lawyer-two-daughters-die-by-suicide-in-kottayam-ayarkunnam-postmortem-report-details-suuj1d" rel="nofollow" target="_blank"> 'ജിസ്മോളുടെ കൈഞരമ്പ് മുറിച്ച നിലയിൽ, നടുവിന് മുറിവ്; അമ്മയുടെയും മക്കളുടേയും മരണം ശ്വാസകോശത്തിൽ വെളളം നിറഞ്ഞ്'</a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01js17wjjsnw0qez52e5vs688z/woman-eloped-with-daughter-fiance.jpg"/>
    </item>
    <item>
      <title>വിവാഹ നിശ്ചയത്തിന് ശേഷം മനംമാറ്റം, യുവതി പ്രതിശ്രുത വരനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് 1.5 ലക്ഷത്തിന്</title>
      <link>https://www.asianetnews.com/india-independence/news/women-give-1-5-lakhs-to-to-eliminate-fiancy-five-arrested-after-his-complaint-su6nat</link>
      <guid>https://www.asianetnews.com/india-independence/news/women-give-1-5-lakhs-to-to-eliminate-fiancy-five-arrested-after-his-complaint-su6nat</guid>
      <pubDate>Fri, 04 Apr 2025 12:55:41 +0530</pubDate>
      <description><![CDATA[<p>പൂനെ: പ്രതിശ്രുത വരനെ കൊല്ലാന്‍ 1.5 ലക്ഷത്തിന് ക്വട്ടേഷന്‍ കൊടുത്ത് യുവതി. മഹാരാഷ്ട്രയിലെ അഹല്യ നഗറിലാണ് സംഭവം. മയൂരി സുനില്‍ എന്ന 28 കാരിയാണ് വിവാഹ നിശ്ചയത്തിന് ശേഷമുണ്ടായ മനംമാറ്റത്തെ തുടര്‍ന്ന് അഞ്ച് പേരടങ്ങുന്ന സംഘത്തിന് ക്വട്ടേഷന്‍ കൊടുത്തത്. ഹോട്ടല്‍ ജീവനക്കാരനായ സാഗര്‍ സിങുമായാണ് മയൂരിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. കേസില്‍ ആദിത്യ ശങ്കര്‍, സന്ദീപ്, ശിവജി രാംദാസ്, സൂരജ്, ഇന്ദ്രഭന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.</p>  <p>മാര്‍ച്ച് 27 ന് ഒരു സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന സാഗര്‍ പൊലീസിനെ സമീപിക്കുന്നത്. പൂനെ-സോളാപൂര്‍ ഹൈവേയ്ക്കടുത്തുവെച്ചാണ് പ്രതികള്‍ സാഗറിനെ ആക്രമിച്ചത്. ഇവര്‍ അഹല്യനഗര്‍ സ്വദേശികളാണ്. സാഗര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മയൂരി സുനിലാണ് സംഭവത്തിന് പിന്നില്‍ എന്ന് വ്യക്തമാകുന്നത്. നിലവില്‍ മയൂരി ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.</p>  <p>Read More:<a href="https://www.asianetnews.com/india-news/bengaluru-ceo-recalls-horific-experience-in-work-place-he-rushed-to-the-hospital-icu-after-nose-bleed-and-high-bp-su6khd" rel="nofollow" target="_blank">ജോലിക്കിടെ മൂക്കിൽ നിന്ന് രക്തസ്രാവം, രക്തസമ്മര്‍ദം 230; കാരണം കണ്ടെത്താനാവതെ സിഇഒ, വില്ലൻ ജോലി സമ്മര്‍ദമോ?</a></p>  <p><a href="https://www.youtube.com/watch?v=Ko18SgceYX8" id="promotionalvideo" rel="nofollow" target="_blank"><strong>ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം</strong></a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01jqb2ms48b52kt64stm2j1wwf/shocking-crime-stories-1742621176515-1743054857352.avif"/>
    </item>
    <item>
      <title>മാവോയിസ്റ്റ് ആക്രമണം; കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാര്‍ക്ക് പരിക്ക്</title>
      <link>https://www.asianetnews.com/india-independence/news/ied-blast-in-chhattisgarh-two-security-personnel-injured-stl4il</link>
      <guid>https://www.asianetnews.com/india-independence/news/ied-blast-in-chhattisgarh-two-security-personnel-injured-stl4il</guid>
      <pubDate>Sun, 23 Mar 2025 22:00:22 +0530</pubDate>
      <description><![CDATA[<p>റായ്പൂര്‍: ഛത്തീസ്ഗഢിൽ സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. ബിജാപൂർ ജില്ലയിലെ വനമേഖലയിലാണ് ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ കഴിഞ്ഞു മടങ്ങിയ സുരക്ഷസേനയുടെ വാഹനത്തിനു നേരെയായിരുന്ന ആക്രമണം.&nbsp;</p>  <p>തിരച്ചില്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് ജവാൻമാർക്ക് പരിക്കേറ്റു. സ്ഥലത്ത് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.</p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01jq1xcwpjaqfk1k3421g222qm/anti-nexal-opperation.jpg"/>
    </item>
    <item>
      <title>Emergency Helpline Numbers: എല്ലാവരും ഫോണില്‍ സേവ് ചെയ്ത് സൂക്ഷിക്കേണ്ട നമ്പറുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍</title>
      <link>https://www.asianetnews.com/india-independence/news/emergency-numbers-you-cant-ignore-save-these-on-your-phone-today-st62v9</link>
      <guid>https://www.asianetnews.com/india-independence/news/emergency-numbers-you-cant-ignore-save-these-on-your-phone-today-st62v9</guid>
      <pubDate>Sat, 15 Mar 2025 19:00:46 +0530</pubDate>
      <description><![CDATA[<p><strong>അടിയന്തിര സന്ദര്‍ഭങ്ങളില്‍ പൗരന്‍മാരെ സഹായിക്കാന്‍ സര്‍ക്കാറുകള്‍ ബാധ്യസ്ഥരാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നമ്മുടെ രാജ്യത്തും സാര്‍വത്രികമാണ്. ദേശീയ തലത്തിലും സംസ്ഥാനങ്ങളുടെ തലത്തിലും വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹെല്‍പ്പ് ലൈനുകളുണ്ട്. എല്ലാവരും ഫോണില്‍ സൂക്ഷിക്കേണ്ട ചില നമ്പറുകള്‍ ഇതാ.</strong></p>  <p><br /> <strong>ദേശീയ തലത്തിലുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകളുടെ ലിസ്റ്റ്:</strong></p>  <p><br /> * <strong>നാഷണല്‍ എമര്‍ജന്‍സി നമ്പര്‍</strong> - 112 (പോലീസ്, ഫയര്‍, ആംബുലന്‍സ്)</p>  <p>* <strong>എയര്‍ ആംബുലന്‍സ്</strong> - 9540161344</p>  <p>* <strong>എയ്ഡ്‌സ് ഹെല്‍പ്പ് ലൈന്‍</strong> - 1097</p>  <p>*<strong> സീനിയര്‍ സിറ്റിസണ്‍ എന്‍ക്വയറി</strong> - 1091/1291</p>  <p>* <strong>സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍</strong> - 1964</p>  <p>* <strong>ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സര്‍വീസ്</strong> - 108</p>  <p>* <strong>റോഡ് ആക്‌സിഡന്റ് എമര്‍ജന്‍സി സര്‍വീസ്</strong> - 1033</p>  <p>* <strong>ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (NDMA</strong>) - 011-26701728-1078</p>  <p>* <strong>എര്‍ത്ത്‌ക്വേക്ക്/ഫ്‌ലഡ്‌സ്/ഡിസാസ്റ്റര്‍ (NDRF</strong>) - 011-24363260</p>  <p>* <strong>ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (കാണാതായ കുട്ടികള്‍, സ്ത്രീകള്‍</strong>) - 1094</p>  <p>* <strong>ORBO സെന്റര്‍, എയിംസ് (ഓര്‍ഗന്‍ ഡൊണേഷന്‍), ഡല്‍ഹി</strong> - 1060</p>  <p>* <strong>റിലീഫ് കമ്മീഷണര്‍ (നാച്ചുറല്‍ ഡിസാസ്റ്റേഴ്‌സ്) </strong>- 1070</p>  <p><strong>* വിമണ്‍ ഹെല്‍പ്പ് ലൈന്‍ - </strong>1091</p>  <p><strong>* വിമണ്‍ ഹെല്‍പ്പ് ലൈന്‍ (ഗാര്‍ഹിക പീഡനം) - </strong>181</p>  <p><strong>* പോലീസ് കണ്‍ട്രോള്‍ റൂം -</strong> 100</p>  <p><strong>* ഫയര്‍ കണ്‍ട്രോള്‍ റൂം (തീപിടുത്തം) -</strong> 101</p>  <p><strong>* ആംബുലന്‍സ് </strong>- 102</p>  <p><strong>* റെയില്‍വേ എന്‍ക്വയറി - </strong>131/135</p>  <p><strong>* റെയില്‍വേ ആക്‌സിഡന്റ് എമര്‍ജന്‍സി സര്‍വീസ് </strong>- 1072</p>  <p><strong>* റോഡ് ആക്‌സിഡന്റ് എമര്‍ജന്‍സി സര്‍വീസ് -</strong> 1073</p>  <p><strong>* ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലുള്ള കുട്ടികള്‍ -</strong> 1098</p>  <p><strong>* ടൂറിസ്റ്റ് ഹെല്‍പ്പ് ലൈന്‍ - </strong>1363 അല്ലെങ്കില്‍ 1800111363</p>  <p><strong>* എല്‍പിജി ലീക്ക് ഹെല്‍പ്പ് ലൈന്‍ - </strong>1906</p>  <p><strong>* ട്രാഫിക് ഹെല്‍പ്പ് - </strong>1073</p>  <p><strong>കേരളവുമായി ബന്ധപ്പെട്ട എമര്‍ജന്‍സി നമ്പറുകള്‍</strong></p>  <p><br /> <strong>* ആന്റി-റാഗിംഗ് ഹെല്‍പ്പ് ലൈന്‍-</strong>1800-180-5522&nbsp;</p>  <p><strong>*അനുയാത്ര-</strong>1800-120-1001<br /> <strong>&nbsp;<br /> * സംസ്ഥാന ആരോഗ്യ ഏജന്‍സി: ഫോണ്‍ :</strong> 0471 4063121 , 1056</p>  <p><strong>*മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍&nbsp;&nbsp; &nbsp;</strong>-1076 &nbsp;</p>  <p><strong>*സിവില്‍ സപ്ലൈസ്&nbsp;&nbsp; &nbsp;-</strong>1800-425-1550, 1967&nbsp;</p>  <p><strong>*സംസ്ഥാന ജി.എസ്.ടി വകുപ്പ് - </strong>0471-2785223, 2785245, &nbsp;2785257&nbsp;</p>  <p><strong>*ഭക്ഷ്യ സുരക്ഷാ വകുപ്പ്-</strong>1800- 425- 1125, 0471-2322833, &nbsp;2322844, &nbsp;2322855<br /> &nbsp;<br /> <strong>*സൈനികക്ഷേമ ഡയറക്ടറേറ്റ് -</strong>0471-2304980&nbsp;</p>  <p><strong>*വിജിലന്‍സ് &amp; ആന്റി കറപ്ഷന്‍ ബ്യൂറോ- &nbsp;&nbsp;</strong>1064, 9447789100 , 0471-2305393 , 2305033 &nbsp;</p>  <p><strong>&nbsp;* യുഐഡി/ആധാര്‍-&nbsp;&nbsp; </strong>&nbsp;1800-4251-1800&nbsp;<br /> <strong>&nbsp;*ടൂറിസ്റ്റ് വിവരങ്ങള്‍-+</strong>91 471 2321132, +91 7510512345</p>  <p><strong>&nbsp;*സംസ്ഥാന ഉപഭോക്തൃ ഹെല്‍പ്പ്‌ലൈന്‍-</strong>0471-2322155, 1800þ425þ1550, 1967&nbsp;</p>  <p><strong>&nbsp;*പ്രധാനമന്ത്രി ജന്‍-ധന്‍ യോജന എസ്എല്‍ബിസി കോള്‍ സെന്റര്‍ -</strong>1800 425 11222<br /> <strong>&nbsp;*നിര്‍ഭയ സെല്‍ - </strong>0471 - 2331059&nbsp;<br /> <strong>&nbsp;*തൊഴില്‍ വകുപ്പ് സിറ്റിസണ്‍ കോള്‍ സെന്റര്‍-</strong>155300 &nbsp; &nbsp;<br /> <strong>&nbsp;*ലേബര്‍ കോള്‍ സെന്റര്‍-</strong>1800 42555 214&nbsp;<br /> <strong>&nbsp;*മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍-</strong>1950, 0471 2300121 ,2307168<br /> <strong>&nbsp;*നോര്‍ക്ക റൂട്ട്സ് കോള്‍ സെന്റര്‍- </strong>1800 425 3939<br /> <strong>&nbsp;*വിദേശത്ത് നിന്ന് -</strong>+91 8802 012345</p>  <p><strong>&nbsp;*ദിശ-&nbsp;</strong>1056&nbsp;<br /> <strong>&nbsp;*ചൈല്‍ഡ് ഹെല്‍പ് ലൈന്‍-</strong>1098, 471-2326603/04/05, 0471 2324939&nbsp;</p>  <p><strong>&nbsp;*ക്രൈം സ്റ്റോപ്പര്‍-&nbsp;&nbsp; &nbsp;</strong>1090&nbsp;<br /> <strong>&nbsp;*സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി<br /> കളക്ട്രേറ്റുകള്‍-</strong>1077<br /> <strong>സംസ്ഥാന കണ്‍ട്രോള്‍റൂം-</strong>1070, 0471 - 2778855</p>  <p><strong>&nbsp;*ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് -</strong>9496010101, &nbsp;0471-2555544, 9496001912<br /> <strong>&nbsp;*</strong>0471-2555544<strong>-Outside Kerala)<br /> &nbsp;*</strong>1912<strong> -Inside Kerala)</strong></p>  <p><strong>&nbsp;*പിങ്ക് പോലീസ് പെട്രോള്‍-&nbsp;&nbsp; &nbsp;</strong>1515 &nbsp;<br /> <strong>&nbsp;*ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്&nbsp;&nbsp; &nbsp;-</strong>1554<br /> <strong>&nbsp;*കേരള കോസ്റ്റല്‍ പൊലീസ്&nbsp;&nbsp; &nbsp;</strong>-1093<br /> <strong>&nbsp;*വുമണ്‍ ഹെല്‍പ് ലൈന്‍&nbsp;&nbsp; &nbsp;-</strong>1091, 9995399953<br /> <strong>&nbsp;*ആംബുലന്‍സ്&nbsp;&nbsp; &nbsp;-</strong>108<br /> <strong>&nbsp;*ഫയര്‍ സ്റ്റേഷന്‍ &nbsp;&nbsp; &nbsp;-</strong>101<br /> <strong>&nbsp;*മിത്ര വുമണ്‍ ഹെല്‍പ് ലൈന്‍ -&nbsp;&nbsp; &nbsp;</strong>181 (24x7)&nbsp;<br /> <strong>&nbsp;*സമീപത്തുള്ള പോലീസ് സ്റ്റേഷന്‍ -</strong>100 / 112<br /> <strong>&nbsp;*മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആര്‍എഫ്) -</strong>1800-425-7211</p>  <p><strong>&nbsp;*മോട്ടോര്‍ വാഹന വകുപ്പ് കോള്‍ സെന്റര്‍-</strong>155300, 0471-2335523 , 2115054</p>  <p><strong>&nbsp;*ട്രാന്‍സ്പോര്‍ട് &nbsp;കമ്മീഷണറേറ്റ്-</strong>0471-2333317<br /> <strong>&nbsp;*ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (കോ-ഓര്‍ഡിനേഷന്‍)-</strong>0471 2518463&nbsp;<br /> <strong>&nbsp;*ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (പൊളിറ്റിക്കല്‍ ) -</strong>0471- 2327366</p>  <p><strong>&nbsp;*എഡിജിപി പോലീസ് ആസ്ഥാനം-</strong>0471-2314440&nbsp;<br /> <strong>&nbsp; *എ.ഡി.ജി.പി ലോ ആന്‍ഡ് ഓര്‍ഡര്‍-</strong>0471-2322032&nbsp;</p>  <p><strong>&nbsp;*കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍</strong></p>  <p><strong>പൊതു അന്വേഷണം-</strong>0471-2546400,2546401,2447201,2444428,2444438<br /> <strong>പബ്ലിക് റിലേഷന്‍സ് ഓഫീസര്‍-</strong>0471-2546368 &nbsp; &nbsp;9446412483<br /> <strong>അന്വേഷണം &nbsp;-</strong>0471-2546346, 2546345, 2546517</p>  <p><br /> <strong>&nbsp;*കേരളാസ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ -</strong>0471 2735544<br /> <strong>&nbsp;*പൊതുജനപരാതിപരിഹാരം -</strong>0471-2735599</p>  <p><strong>&nbsp;*കെ.എസ്.ആര്‍.ടി.സി.-</strong>1800-599-4011, 9447071021, 0471 - 2463799<br /> <strong>&nbsp;*വനം വന്യജീവി വകുപ്പ്- </strong>1800 425 4733</p>  <p><strong>&nbsp;*ഹൈവേ അലര്‍ട്ട് &nbsp;&nbsp; &nbsp;-</strong>9846 100 100&nbsp;<br /> <strong>&nbsp;*തൊഴില്‍ മന്ത്രിയുടെ ഹെല്‍പ്ലൈന്‍-</strong>155 300&nbsp;<br /> <strong>&nbsp;*ലഹരി മുക്തി (വിമുക്തി)-</strong>14405, 9061178000<strong> (വാട്‌സ്ആപ്പ്)&nbsp;<br /> &nbsp;*റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂം &nbsp;&nbsp; &nbsp;-</strong>9846 200 100&nbsp;<br /> <strong>&nbsp;*വനിതാ വികസന കോര്‍പ്പറേഷന്‍-</strong>0471-2454585, 9496015015, 9496015016, 0471-2454570</p>  <p><strong>&nbsp;*പ്രവേശന പരീക്ഷ കമ്മീഷണറുടെ കാര്യാലയം-</strong>0471-2525300<br /> <strong>&nbsp;*സിറ്റിസണ്‍ കോള്‍ സെന്റര്‍-0471 - 155300 (ബിഎസ്എന്‍എല്‍), </strong>0471-2115054, 2115098, 2335523&nbsp;</p>  <p><br /> <strong>&nbsp;*ശബരിമല &nbsp;ഓണ്‍ലൈന്‍ ബുക്കിംഗ് -</strong>04735-202664<br /> <strong>&nbsp;*സെക്രട്ടേറിയറ്റ് സെന്റര്‍ ഏജന്‍സി&nbsp;&nbsp; &nbsp;-</strong>0471- 2327558<br /> <strong>&nbsp;*തിരുവനന്തപുരം മെഡിക്കല്‍ കോളേജ്-</strong>0471-2444270,252 8300<strong>&nbsp;<br /> &nbsp;*ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം -</strong>&nbsp;0471- 2331639<br /> <strong>&nbsp;*കേരള വാട്ടര്‍ അതോറിറ്റി &nbsp;&nbsp;&nbsp; </strong>&nbsp;-0471 2738300, 1916<br /> <strong>&nbsp;*പിഡബ്ല്യുഡി</strong>-18004257771<br /> <strong>&nbsp;*പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തിരുവനന്തപുരം</strong>-0471-2518471</p>  <p><br /> &nbsp;</p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01jj968tknqae09fydq8avywsy/whatsapp.jpg"/>
    </item>
    <item>
      <title>മറ്റൊരു ബസിന്റെ കണ്ടക്ടറെന്ന് പറഞ്ഞ് വിളിച്ചു, നിർത്തിയിട്ട ബസില്‍ വച്ച് 26കാരിയെ പീഡിപ്പിച്ചു; സംഭവം പൂനെയിൽ</title>
      <link>https://www.asianetnews.com/india-independence/videos/26-year-old-girl-was-raped-in-a-stopped-government-bus-in-pune-ssbjzo</link>
      <guid>https://www.asianetnews.com/india-independence/videos/26-year-old-girl-was-raped-in-a-stopped-government-bus-in-pune-ssbjzo</guid>
      <pubDate>Thu, 27 Feb 2025 07:25:01 +0530</pubDate>
      <description><![CDATA[<p><strong>മുംബൈ:</strong> മഹാരാഷ്ട്ര പൂനയിൽ നിർത്തിയിട്ട സർക്കാർ ബസ്സിൽ 26 കാരിയെ ബലാത്സംഗം ചെയ്തു. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ക്രിമിനൽ പശ്ചാത്തലം ഉള്ള ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ ബസ് കാത്തു നിൽക്കുമ്പോഴാണ് &nbsp;26 കാരിയെ മറ്റൊരു ബസിന്റെ കണ്ടക്ടർ എന്ന വ്യാജന കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തത്. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വെച്ചായിരുന്നു ബലാൽസംഗം.&nbsp;</p>  <p><a href="https://www.asianetnews.com/local-news/migrant-worker-spotted-and-checked-at-railway-station-for-the-two-bags-he-was-carrying-ssayk8" rel="nofollow" target="_blank">റെയിൽവെ സ്റ്റേഷനിൽ വെച്ച് രണ്ട് ബാഗുകളുമായി പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി കൊണ്ടുവന്നത് 1.6 കിലോ കഞ്ചാവ്</a></p>  <p><a href="https://www.youtube.com/watch?v=Ko18SgceYX8" rel="nofollow" target="_blank">ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...</a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01jg6g25vw1mwa7efxp8ds9p0v/rape-victim.jpg"/>
    </item>
    <item>
      <title>ഒഴിഞ്ഞ ട്രെയിനില്‍  55 കാരിയെ പീഡിപ്പിച്ചു; റെയില്‍വേ പോര്‍ട്ടര്‍ അറസ്റ്റില്‍</title>
      <link>https://www.asianetnews.com/india-independence/news/55-year-old-woman-raped-at-train-in-bandra-porter-arrested-sr3cy2</link>
      <guid>https://www.asianetnews.com/india-independence/news/55-year-old-woman-raped-at-train-in-bandra-porter-arrested-sr3cy2</guid>
      <pubDate>Mon, 03 Feb 2025 10:38:27 +0530</pubDate>
      <description><![CDATA[<p>&nbsp;</p>  <p>മുംബൈ: മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ഒഴിഞ്ഞ ട്രെയിനില്‍ പീഡനം. 55 വയസ്സുള്ള സ്ത്രീയാണ് പീഡനത്തിനിരയായത്. &nbsp;ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹരിദ്വാറില്‍ നിന്ന് ബാന്ദ്രയിലെത്തിയതായിരുന്നു ഇവര്‍. കൂടെ ഒരു ബന്ധുവും ഉണ്ടായിരുന്നു. അയാള്‍ മറ്റെന്തോ ആവശ്യത്തിനുവേണ്ടി പ്ലാറ്റ്ഫോമിന് പുറത്തേക്കിറങ്ങയപ്പോഴാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്.</p>  <p>ബന്ധു പുറത്തേക്കുപോയ സമയം യുവതി പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങി. അല്‍പ്പ സമയത്തിനു ശേഷം ഉണര്‍ന്ന സ്ത്രീ മുന്നിലുണ്ടായിരുന്ന ട്രെയിനിന്‍റെ ഒരു കോച്ചിലേക്ക് കയറുകയും വിശ്രമിക്കുകയുമായിരുന്നു. ഈ സമയത്താണ് ട്രെയിനില്‍ ഉണ്ടായിരുന്ന പോര്‍ട്ടര്‍ സ്ത്രീയെ പീഡിപ്പിച്ചത്. ബന്ധു തിരിച്ചെത്തിയപ്പോള്‍ സ്ത്രീ ആക്രമിക്കപ്പെടുകയായിരുന്നു. ബന്ധുവിനെ കണ്ടതും പ്രതി ഓടി രക്ഷപ്പെട്ടു.</p>  <p>ക്രൂരമായ ഈ സംഭവത്തിന് ശേഷം പീഡനത്തിനിരയായ സ്ത്രീ ബാന്ദ്ര ജിആര്‍പി സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. &nbsp;നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.</p>  <p>&nbsp;</p>  <p>Read More:&nbsp;<a href="https://www.asianetnews.com/india-news/women-raped-and-murdered-by-elder-sister-s-husband-sr1j07" rel="nofollow" target="_blank">കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍</a></p>  <p><a href="https://www.youtube.com/watch?v=Ko18SgceYX8" id="promotionalvideo" rel="nofollow" target="_blank"><strong>ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം</strong></a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01jk537wevkat2e9z7fjjz8bec/train.jpg"/>
    </item>
    <item>
      <title>മഹാകുംഭമേള ദുരന്തം; യുപി സർക്കാരിനെ പിന്തുണച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്</title>
      <link>https://www.asianetnews.com/india-independence/news/kumbh-mela-tragedy-akhil-bharatiya-akhada-parishad-in-support-of-up-govt-sqxnhk</link>
      <guid>https://www.asianetnews.com/india-independence/news/kumbh-mela-tragedy-akhil-bharatiya-akhada-parishad-in-support-of-up-govt-sqxnhk</guid>
      <pubDate>Fri, 31 Jan 2025 08:40:33 +0530</pubDate>
      <description><![CDATA[<p>ദില്ലി:&nbsp;പ്രയാഗ്‌രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മുപ്പത് പേർ&nbsp;മരിച്ച&nbsp;സംഭവത്തിൽ&nbsp;യുപി സർക്കാരിനെ പിന്തുണച്ച് അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് രവീന്ദർ പുരി മഹരാജ്. എല്ലാവരും ഒരു ഘാട്ടിലേക്ക് എത്തിയതാണ് അപകട കാരണം. ഇനിമുതൽ എല്ലാവരും ഒരു ഘാട്ടിൽ സ്നാനം നടത്തുന്നത് ഒഴിവാക്കണം. എല്ലാ ഘാട്ടുകളും ഒരുപോലെ പവിത്രമാണ്. മറ്റ്‌ ഘാട്ടുകളിലും സ്നാനം ചെയ്യാം. ജനങ്ങൾ ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സർക്കാരിന്റെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നും മഹന്ത് രവീന്ദർ പുരി മഹരാജ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.&nbsp;</p>  <p>മഹാകുംഭമേളയ്ക്കിടെ മൗനി അമാവാസിയോടനുബന്ധിച്ച് ഉണ്ടായ തിരക്കോടെയാണ് ദുരന്തമുണ്ടായത്. ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ യോ​ഗി ആദിത്യനാഥ് മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു.&nbsp;</p>  <p>തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം. ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടിൽ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുതെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. സംഗമ സ്ഥലത്തെ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇതിനായുള്ള നിയന്ത്രണങ്ങളുമായി സഹകരിക്കണം. മൗനി അമാവാസിയുമായി ബന്ധപ്പെട്ട് അഭൂതപൂര്‍വമായ തിരക്കാണ് കുംഭമേളയിൽ അനുഭവപ്പെടുന്നത്.&nbsp;</p>  <p><a href="https://www.asianetnews.com/india-news/man-who-went-missing-27-years-ago-monk-at-kumbh-mela-identified-by-family-sqvx3o" rel="nofollow" target="_blank">27 വർഷം മുമ്പ് കാണാതായ ആൾ കുംഭമേളയിൽ സന്യാസി; തിരിച്ചറിഞ്ഞ് കുടുംബം </a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01jjx59sdfqcvthc12q3021019/mahanth.jpg"/>
    </item>
    <item>
      <title>നരേന്ദ്ര മോദി ഫെബ്രുവരിയിൽ അമേരിക്ക സന്ദർശിച്ചേക്കും; ട്രംപ്  </title>
      <link>https://www.asianetnews.com/india-independence/news/narendra-modi-may-visit-white-house-in-february-trump-sqs7tt</link>
      <guid>https://www.asianetnews.com/india-independence/news/narendra-modi-may-visit-white-house-in-february-trump-sqs7tt</guid>
      <pubDate>Tue, 28 Jan 2025 10:14:17 +0530</pubDate>
      <description><![CDATA[<p>വാഷിംഗ്‌ടൺ ഡിസി: പ്രധാന മന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 'ഞാൻ കുറെ നേരം അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. വൈറ്റ് ഹൗസ് സന്ദർശിക്കാൻ അദ്ദേഹം വരുന്നുണ്ട്. ഫെബ്രുവരിയിൽ ആയിരിക്കും സന്ദർശനത്തിന് വരുന്നത്. തിങ്കളാഴ്ച രാവിലെ നടത്തിയ ഫോൺ സംഭാഷണത്തിലാണ് എല്ലാം സംസാരിച്ചത്'. ഇന്ത്യയുമായി തങ്ങൾക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.</p>  <p>2024ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപുമായി സംസാരിക്കുവാനുള്ള അവസരം ലഭിച്ച ലോക നേതാക്കന്മാരിൽ ഒരാളാണ് നരേന്ദ്ര മോദി. ഇരുവരും നല്ല രീതിയിലുള്ള സൗഹൃദ ബന്ധമാണ് തുടരുന്നത്. നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും &nbsp;2019ൽ ഹ്യുസ്റ്റണിലും 2020ൽ ഫെബ്രുവരിയിൽ അഹമ്മദാബാദിലും നടന്ന വിവിധ റാലികളിലും ആയിരകണക്കിന് ആളുകളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ട്രംപ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെട്ടപ്പോൾ ഇന്ത്യയിലേക്കാണ് &nbsp;അവസാനമായി വിദേശസന്ദർശനം നടത്തിയത്.&nbsp;</p>  <p>അതേസമയം ട്രംപ് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മോദി സംസാരിക്കുന്നത്. ഫോണിലൂടെ ആശംസകളും അഭിനന്ദനങ്ങളും കൈമാറിയ പ്രധാനമന്ത്രി ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ച ചെയ്തതായാണ് വിവരം. അധികാരത്തിലെത്തിയതോടെ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കാൻ ട്രംപ് ഉത്തരവിട്ടത് ആ​ഗോളതലത്തിൽ ചർച്ചയായിരുന്നു. ഇതിനിടയിലാണ് ട്രംപുമായി മോദി സംസാരിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തി ഒരാഴ്ചയാകുമ്പോഴേക്കും നിരവധി വിവാദ തീരുമാനങ്ങളാണ് ഡോണൾഡ് ട്രംപ് കൈക്കൊണ്ടത്. കുടിയേറ്റത്തിലും വിദേശ സഹായത്തിലുമെല്ലാം കടുത്ത തീരുമാനങ്ങൾ സ്വീകരിച്ച ട്രംപ് ഇപ്പോൾ അമേരിക്കൻ ഭരണ നിർവഹണത്തിലും പൊളിച്ചെഴുത്ത് നടത്തുകയാണ്. ഇതിന്‍റെ ആദ്യ പടിയായി 12 ഫെഡറൽ നിരീക്ഷക സമിതികൾ പിരിച്ചുവിട്ടു. 12 ഫെഡറൽ ഇൻസ്പെക്ടർ ജനറൽമാരുടെ സമിതികളാണ് ഒറ്റയടിക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടത്.&nbsp;</p>  <p>നാലു വർഷം കൊണ്ട് ബൈഡൻ സർക്കാരിന് ചെയ്യാൻ കഴിയാത്തത് താൻ ഒരാഴ്ച കൊണ്ട് ചെയ്‌തെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തീരുമാനം അറിയിച്ചത്. താൻ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടേ ഉള്ളൂ എന്ന പ്രഖ്യാപനവും ട്രംപ് നടത്തി. എന്നാൽ ട്രംപിന്‍റെ ഈ നടപടി ഉദ്യോഗസ്ഥരുടെ രോഷത്തിനും നിയമപരമായ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. വിമർശകർ ഇതിനെ "ചില്ലിംഗ് ശുദ്ധീകരണം" എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പിരിച്ചുവിടലുകൾക്ക് മുമ്പ് 30 ദിവസത്തെ നോട്ടീസ് നൽകണമെന്നാണ് നിയമമെന്നും വിമർശകർ ചൂണ്ടികാട്ടി. എന്നാൽ ഒറ്റ ദിവസത്തിലാണ് ട്രംപ് നടപടി കൈക്കൊണ്ടത്. ഇത് നിയമപരമായി തെറ്റാണെന്നാണ് വിമർശകർ പറയുന്നത്. ട്രംപിൻ്റെ ആദ്യ ടേമിലാണ് ഇപ്പോൾ പിരിച്ചുവിട്ട ഇൻസ്പെക്ടർ ജനറലുമാരിൽ മിക്കവാറുമെല്ലാവരെയും നിയമിച്ചതെന്നാണ് വിവരം.&nbsp;</p>  <p><a href="https://www.asianetnews.com/india-news/prime-minister-narendra-modi-talking-to-us-president-donald-trump-sqrbne" rel="nofollow" target="_blank">ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് മോദി; അധികാരമേറ്റ ശേഷം ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി</a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01epkcmmvgrtek8d2h9wrswwkj/gettyimages-1202929282-594x594-jpg.jpg"/>
    </item>
    <item>
      <title>കടുത്ത മൂടൽ മഞ്ഞ്; ദില്ലിയിൽ ഇന്നും വിമാനങ്ങളും ട്രെയിനുകളും വൈകി </title>
      <link>https://www.asianetnews.com/india-independence/news/heavy-fog-flights-delayed-in-delhi-sqhars</link>
      <guid>https://www.asianetnews.com/india-independence/news/heavy-fog-flights-delayed-in-delhi-sqhars</guid>
      <pubDate>Wed, 22 Jan 2025 12:44:17 +0530</pubDate>
      <description><![CDATA[<p>ദില്ലി: ശക്തമായ മൂടൽ മഞ്ഞിനെ തുടർന്ന് ബുധനാഴ്ച ഫ്ലൈറ്റുകളും ട്രെയിനുകളും വൈകി. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പുറപ്പെടുന്ന ഫ്ലൈറ്റുകളും ദില്ലിയിലേക്ക് പുറപ്പെട്ട ട്രെയിനുകളുമാണ് മൂടൽമഞ്ഞിനെ തുടർന്ന് വൈകിയത്.&nbsp;</p>  <p>ബ്രഹ്മപുത്ര മെയിൽ (15658), പൂർവ എക്സ്പ്രസ് (12303) പുരുഷോട്ടം എക്സ്പ്രസ് (12801) ജിസിടി എഎൻവിടി എസ്എഫ് &nbsp;എക്സ്പ്രസ് (22433) തുടങ്ങിയ ട്രെയിൻ സർവീസുകളാണ് വൈകിയത്. ഉത്തർപ്രദേശിലെ വടക്കൻ ഭാഗങ്ങളിലും, ബീഹാർ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥലങ്ങളിലുമാണ് കടുത്ത മൂടൽമഞ്ഞ് ഉള്ളതായി കാലാവസ്ഥ വകുപ്പ്&nbsp;മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 10.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ബുധനാഴ്ച രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയത്.</p>  <p>കൊടും തണുപ്പിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രി അഭയത്തിനായി ദില്ലിയിലെ അർബൻ ഷെൽട്ടർ ഇമ്പ്രൂവ്മെന്റ് ബോർഡ് പലസ്ഥലങ്ങളിലായി 235 ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. &nbsp;</p>  <p>അതേസമയം രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം മോശമായി തന്നെ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പ്രകാരം വായുനിലവാര സൂചിക നിലവിൽ 262 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പൂജ്യം മുതൽ 50 വരെ നല്ലത്, 51-100 തൃപ്തികരം, 101 - 200 മിതമായതും, 201 - 300 മോശം, 301-400 &nbsp;വളരെ മോശം, 401- 500 രൂക്ഷം എന്നിങ്ങനെയാണ് വായു നിലവാര സൂചികൾ.</p>  <p>അയോധ്യ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞ് മൂടലുള്ളതായി അനുഭവപെട്ടു. 11 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അയോധ്യയിൽ ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.&nbsp;</p>  <p><br /> <a href="https://www.asianetnews.com/india-news/dense-fog-disrupts-flight-train-services-delhi-25-trains-late-spyt4u" rel="nofollow" target="_blank">യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ, ദില്ലിയില്‍ മൂടല്‍ മഞ്ഞ്; ട്രെയിനുകളും വിമാനങ്ങളും വൈകിയോടുന്നു</a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01jg0s5hn10wbvsyx625w8h5rk/Delhi-Cold-Wave-1735193183905.jpg"/>
    </item>
    <item>
      <title>അജിത് ഡോവൽ ചൈനയിൽ; അതിർത്തി പ്രശ്നത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ഇന്ന് ചർച്ച</title>
      <link>https://www.asianetnews.com/india-independence/news/ajit-doval-in-china-for-india-china-special-representative-talks-sonzyv</link>
      <guid>https://www.asianetnews.com/india-independence/news/ajit-doval-in-china-for-india-china-special-representative-talks-sonzyv</guid>
      <pubDate>Wed, 18 Dec 2024 06:26:56 +0530</pubDate>
      <description><![CDATA[<p>ബീജിംഗ്: ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബീജിംഗിൽ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകൾ നടത്തും. അതിർത്തിയിലെ വെടിനിർത്തലിന് ആഴ്ചകൾക്ക് ശേഷമാണ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. യഥാർത്ഥ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത പ്രശ്നങ്ങൾ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം ഉന്നയിച്ചേക്കും.&nbsp;</p>  <p>നാല് വർഷത്തിലേറെ നീണ്ട സൈനിക തർക്കം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കൂടിക്കാഴ്ച്ചയാണ് ഇന്ന് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ഗൽവാൻ താഴ്‌വരയിൽ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിംഗ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.&nbsp;</p>  <p>കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സൈനിക തർക്കം 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്. ആ വർഷം ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ സൈനിക ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. പിന്നീട് സൈനിക തലത്തിലും ഉന്നത നയതന്ത്ര തലത്തിലുമായി നിരവധി ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല.&nbsp;</p>  <p>ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഒക്‌ടോബറില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും ആഹ്വാനം ചെയ്‌തിരുന്നു. അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുക എന്നത് ഇരുരാജ്യങ്ങളുടെയും മുൻഗണന വിഷയമായി തുടരണമെന്നും പരസ്‌പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിന്‍റെ അടിസ്ഥാനമെന്നും മോദി വ്യക്തമാക്കിയിരുന്നു. മേഖലയിലെ 75 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പൂർണമായ പരിഹാരമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.</p>  <p><strong>READ MORE:&nbsp;<a href="https://www.asianetnews.com/kerala-news/wayanad-landslide-disaster-the-high-court-will-hear-the-case-again-today-sonyuv" rel="nofollow" target="_blank"> വയനാട് ഉരുൾപൊട്ടൽ ദുരന്തം; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും</a></strong></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01jfbkzs2q10ncx3vn4kzvp7vg/ajith-doval---china.jpg"/>
    </item>
    <item>
      <title>അധികാരത്തിലേറിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ; രജിസ്ട്രേഷന്‍ ആരംഭിച്ചെന്ന് അരവിന്ദ് കെജ്രിവാള്‍ </title>
      <link>https://www.asianetnews.com/india-independence/news/arvind-kejriwal-says-aap-will-deposit-rs-2100-for-woman-sodmqd</link>
      <guid>https://www.asianetnews.com/india-independence/news/arvind-kejriwal-says-aap-will-deposit-rs-2100-for-woman-sodmqd</guid>
      <pubDate>Thu, 12 Dec 2024 16:05:02 +0530</pubDate>
      <description><![CDATA[<p>ദില്ലി : മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ 18 വയസ് പൂര്‍ത്തിയാക്കിയ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 2100 രൂപ നിക്ഷേപിക്കുമെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ‌അരവിന്ദ് കെജ്രിവാള്‍. ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ നാളെ മുതല്‍ ആംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ എല്ലാ സ്ത്രീകള്‍ക്കും 1000 രൂപ കൊടുക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചില സ്ത്രീകള്‍ എന്നോട് നേരിട്ട് സംസാരിച്ചപ്പോള്‍ പണപ്പെരുപ്പം കാരണം 1000 രൂപ കൊണ്ട് തികയില്ലെന്ന് എന്നോട് പറഞ്ഞു. അതോടെയാണ് 2100 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.&nbsp;</p>  <p>രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി അടുത്തതിനാല്‍ ഉടന്‍ പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.&nbsp;</p>  <p>ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായിരിക്കവെ മുഖ്യമന്ത്രി സമ്മാന്‍ യോജനയുടെ കീഴില്‍ പ്രായ പൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും 1000 രൂപ വീതം പ്രതിമാസം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 2100 രൂപയാക്കി വര്‍ധിപ്പിച്ച അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദേശം ദില്ലി മുഖ്യമന്ത്രി അതിഷി അധ്യക്ഷയായ മന്ത്രിസഭ പാസാക്കുകയും ചെയ്തു. മധ്യപ്രദേശില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് 1000 രൂപ നല്‍കി വരുന്ന പദ്ധതി നേരത്തെ നിലവിലുണ്ട്.&nbsp;</p>  <p><a href="https://www.asianetnews.com/pravasam/dubai-international-airport-authorities-issued-peak-travel-alert-and-guidelines-for-passengers-sodkir" rel="nofollow" target="_blank">ദുബൈ എയർപോർട്ട് വഴിയുള്ള യാത്രക്കാരേ; പ്രത്യേക അറിയിപ്പുമായി അധികൃതർ, ഈ ദിവസങ്ങളിൽ കടന്നുപോകുക 52 ലക്ഷം പേർ</a></p>  <p><a href="https://www.youtube.com/watch?v=Ko18SgceYX8" id="promotionalvideo" rel="nofollow" target="_blank">ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&nbsp;</a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01jewy50sr47hn7nxe60n914mv/gettyimages-971655032--1-.jpg"/>
    </item>
    <item>
      <title>മകൾ വിവാഹിതയല്ലേ, പിന്നെ മറ്റ് യുവതികളെ സന്യാസത്തിന് നിർബന്ധിക്കുന്നതെന്തിന്? സദ്ഗുരുവിനോട് മദ്രാസ് ഹൈക്കോടതി</title>
      <link>https://www.asianetnews.com/india-independence/news/sadhguru-jaggi-vasudev-daughter-is-married-why-is-he-encouraging-other-women-to-be-hermitesses-ask-madras-hc-skmqv8</link>
      <guid>https://www.asianetnews.com/india-independence/news/sadhguru-jaggi-vasudev-daughter-is-married-why-is-he-encouraging-other-women-to-be-hermitesses-ask-madras-hc-skmqv8</guid>
      <pubDate>Mon, 30 Sep 2024 19:58:20 +0530</pubDate>
      <description><![CDATA[<p>ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിനോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. താങ്കളുടെ മകൾ വിവാഹിതയല്ലേയെന്ന് ചോദിച്ച കോടതി, പിന്നെ എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നതെന്നും ചോദിച്ചു. സദ്ഗുരുവിന്റെ മകൾ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോൾ മറ്റു യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു.</p>  <p>ഇഷ യോഗ സെന്‍ററിൽ തല മൊട്ടയടിച്ച് ലൗകികസുഖം ത്യജിച്ച് യുവതികൾ ജീവിക്കുകയാണെന്ന് ചൂണ്ടികാട്ടിയ കോടതി, സദ്ഗുരു എന്തിനാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്നും ചോദിച്ചു. കോയമ്പത്തൂർ സ്വദേശി ആയ മുൻ പൊഫസർ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കേടതിയുടെ പരാമർശം. രണ്ട് പെണ്മക്കൾ കുടുംബം ഉപേക്ഷിച്ച് സെന്ററിൽ ജീവിക്കുന്നു എന്നായിരുന്നു ഹർജി.</p>  <p><strong><a href="https://www.asianetnews.com/international-news/scoot-airline-latest-news-budget-airline-scoot-will-launch-more-flights-ahead-of-winter-skmmoq" rel="nofollow" target="_blank">ഇനി കൂടുതൽ പറക്കാം! ബജറ്റ് എയര്‍ലൈൻ സ്‌കൂട്ടിന്‍റെ പുതിയ പ്രഖ്യാപനം, 'ശൈത്യകാലം പ്രമാണിച്ച് അധിക സർവീസുകൾ'</a></strong></p>  <p>ചില മരുന്നുകൾ ഭക്ഷണത്തിൽ കലർത്തി നൽകി യുവതികളെ അടിമകൾ ആക്കിയെന്നും മക്കൾ ഇല്ലാത്ത ജീവിതം നരകമാണെന്നും ഹർജിക്കാരൻ ചൂണ്ടികാട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്ന യുവതികളുടെ വാദം കോടതി സ്വീകരിച്ചില്ല. അച്ഛനമ്മമാരെ ഉപേക്ഷിച്ചിട്ട് എന്ത് ആത്മീയത എന്ന് യുവതികളോട് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. സമ്പൂർണ നീതി ഉറപ്പാക്കാനുള്ള 226 -ാം അനുച്ഛേദം പ്രയോഗിക്കുന്നതായും കോടതി വ്യക്തമാക്കി. ഇഷ ഫൗണ്ടെഷൻ ഉൾപ്പെട്ട കേസുകളിലെ നടപടികൾ അറിയിക്കാൻ സർക്കാരിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു.</p>  <p><strong><a href="https://www.youtube.com/watch?v=Ko18SgceYX8" rel="nofollow" target="_blank">ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം</a></strong></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01j91n9fm1wasmme05qx6nh7k5/sadhguru-.jpg"/>
    </item>
    <item>
      <title>പ്രിൻസിപ്പലിനെ പുറത്താക്കി സ്കൂൾ അധികൃതർ, നടപടി ഒരു പോർട്ടലിൽ വന്ന നുണകളുടെ അടിസ്ഥാനത്തിലെന്ന് അധ്യാപിക</title>
      <link>https://www.asianetnews.com/india-independence/news/top-somaiya-school-trust-sacks-principal-she-vows-to-move-court-sd5tvd</link>
      <guid>https://www.asianetnews.com/india-independence/news/top-somaiya-school-trust-sacks-principal-she-vows-to-move-court-sd5tvd</guid>
      <pubDate>Wed, 08 May 2024 14:48:49 +0530</pubDate>
      <description><![CDATA[<p>മുംബൈ: സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങള്‍ സ്കൂളിന്‍റെ മൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണം പറഞ്ഞ് പ്രിൻസിപ്പലിനെ പുറത്താക്കി സ്കൂള്‍ അധികൃതർ. മുംബൈയിലെ പ്രമുഖ സോമയ്യ വിദ്യാവിഹാർ എന്ന സ്കൂളിന്‍റെ പ്രിൻസിപ്പലായിരുന്ന പർവീൺ ഷെയ്ഖിനെയാണ് പുറത്താക്കിയത്. സ്കൂള്‍ അധികൃതർ പിരിച്ചുവിടൽ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്നാൽ തനിക്കെതിരെയുണ്ടായത് രാഷ്ട്രീയ പ്രേരിത നീക്കമാണെന്നും കോടതിയെ സമീപിക്കുമെന്നും പർവീൺ പറഞ്ഞു. &nbsp;</p>  <p>12 വർഷമായി സോമയ്യ വിദ്യാവിഹാർ സ്കൂളിലെ അധ്യാപികയായ പർവീണ്‍, കഴിഞ്ഞ ഏഴ് വർഷമായി സ്കൂള്‍‌ പ്രിൻസിപ്പലാണ്. പർവീൺ ഷെയ്ഖിന്‍റെ സോഷ്യൽ മീഡിയയിലെ ഇടപെടലുകള്‍ തങ്ങൾ വിലമതിക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാണ് എന്നാണ് സ്കൂള്‍ ട്രസ്റ്റിന്‍റെ വിശദീകരണം. ആവിഷ്കാര സ്വാതന്ത്ര്യമെന്ന അവകാശത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും എന്നാൽ അത് ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണമെന്നും സ്കൂള്‍ അധികൃതർ വ്യക്തമാക്കി.&nbsp;</p>  <p>ഒരു ഓണ്‍ലൈൻ പോർട്ടലും ഒരു രാഷ്ട്രീയ നേതാവും തനിക്കെതിരെ അപകീർത്തികരമായ നുണകൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ നിയമവിരുദ്ധമായി പിരിച്ചുവിട്ടതെന്നും അധ്യാപിക പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമാണ് തനിക്കെതിരായ നടപടി. അപകീർത്തി ക്യാമ്പെയിൻ നടക്കുമ്പോള്‍, സ്കൂള്‍ അധികൃതർ തന്‍റെ കൂടെ നിൽക്കാത്തതിൽ നിരാശയുണ്ടെന്ന് പർവീണ്‍ പറഞ്ഞു.&nbsp;<br /> നിയമ വ്യവസ്ഥയിലും ഇന്ത്യൻ ഭരണഘടനയിലും ഉറച്ച വിശ്വാസമുണ്ട്. അന്യായ പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിക്കുമെന്നും പർവീണ്‍ വ്യക്തമാക്കി.&nbsp;</p>  <p>പർവീണ്‍ ഷെയ്ഖ് ഹമാസ് അനുകൂല പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നുവെന്ന് ഒപ്ഇന്ത്യ എന്ന പോർട്ടൽ ഏപ്രിൽ 24ന് ലേഖനം പബ്ലിഷ് ചെയ്തിരുന്നു. ഉമർ ഖാലിദിനെയും സാക്കിർ നായിക്കിനെയും അനുകൂലിക്കുന്ന പോസ്റ്റുകളും പർവീണ്‍ ലൈക്ക് ചെയ്തെന്ന് ലേഖനത്തിൽ പറയുന്നു. പിന്നാലെ അടുത്ത ദിവസം സ്കൂള്‍ ട്രസ്റ്റ് അംഗങ്ങള്‍ പർവീണിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം പർവീണ്‍ അംഗീകരിച്ചില്ല. തുടർന്നാണ് &nbsp;പർവീൺ ഷെയ്ഖുമായുള്ള സ്കൂളിന്‍റെ ബന്ധം അവസാനിപ്പിക്കുന്നതായി സ്കൂള്‍ അധികൃതർ പ്രസ്താവന ഇറക്കിയത്.&nbsp;</p>  <blockquote class="twitter-tweet"> <p dir="ltr" lang="en">Our Media Statement on 7th May 2024 <a href="https://t.co/CFgOS6oCvb" rel="nofollow" target="_blank">pic.twitter.com/CFgOS6oCvb</a></p> — Somaiya Vidyavihar (@SomaiyaTrust) <a href="https://twitter.com/SomaiyaTrust/status/1787838303208604103?ref_src=twsrc%5Etfw" rel="nofollow" target="_blank">May 7, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>  <p><a href="https://www.youtube.com/watch?v=Ko18SgceYX8" id="promotionalvideo" rel="nofollow" target="_blank"><strong>ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം</strong></a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-ai.asianetnews.com/images/01hxbq56y6nt2ys6wetpg2mm09/parveen-sheikh.jpg"/>
    </item>
    <item>
      <title>ആദ്യം അനുമതി നിഷേധിച്ചു, പക്ഷെ  കോടതി അനുമതി നൽകി; മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരിൽ </title>
      <link>https://www.asianetnews.com/india-independence/indian-bravehearts/first-permission-was-refused-the-court-granted-permission-modi-s-road-show-in-coimbatore-today-ppp-sai8nf</link>
      <guid>https://www.asianetnews.com/india-independence/indian-bravehearts/first-permission-was-refused-the-court-granted-permission-modi-s-road-show-in-coimbatore-today-ppp-sai8nf</guid>
      <pubDate>Mon, 18 Mar 2024 00:10:35 +0530</pubDate>
      <description><![CDATA[<p>ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് &nbsp;രണ്ടര കിലോമീറ്റർ ദൂരമുള്ള &nbsp;റോഡ് ഷോ തുടങ്ങുന്നത് . തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു.</p>  <p>പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു . 4 കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയും റോഡ്ഷോയുടെ ഭാഗമാകും. അണ്ണാമലൈ കോയന്പത്തൂരിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.&nbsp;</p>  <p>കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്‍റിന്‍റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് കോയമ്പത്തൂരില്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നത്.&nbsp;</p>  <p>ഇപ്പോള്‍ ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് കോയമ്പത്തൂരില്‍ തിങ്കളാഴ്ച റോഡ് ഷോ നടത്താനിരിക്കുന്നത്. കോയമ്പത്തൂര്‍ ടൗണില്‍ നാല് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.&nbsp;</p>  <p>1998ല്‍ ബോംബ് സ്ഫോടനം നടന്ന ആര്‍എസ് പുരത്ത് വച്ച് റോഡ് ഷോയുടെ സമാപനം നടത്തുമെന്നാണ് ബിജെപി അറിയിക്കുന്നത്. പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത മോദി തുടര്‍ന്ന് ഹൈദരാബാദിലേക്കാണ് തിരിച്ചത്. ഹൈദരാബാദിലും തെലങ്കാനയിലുമായി റോഡ് ഷോ, റാലി &nbsp;പരിപാടികളില്‍ പങ്കെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് തിരിക്കും.</p>  <p><a href="https://www.asianetnews.com/india-news/narendra-modi-definitely-beats-any-bollywood-actor-in-acting-says-rahul-gandhi-bharat-jodo-yatra-2-0-end-apn-sai11l" rel="nofollow" target="_blank">മോദി ബോളിവുഡിനെ വെല്ലുന്ന നടൻ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമില്ലെങ്കിൽ ജയിക്കില്ല; രാഹുൽ ജോഡോ യാത്രാ വേദിയിൽ</a></p>  <p><strong><a href="https://www.youtube.com/watch?v=Ko18SgceYX8" rel="nofollow" target="_blank">ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം</a></strong></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-ai.asianetnews.com/images/01hs0yekwgrzar1g9ne8vbshex/whatsapp-image-2024-03-15-at-17-06-25.jpg"/>
    </item>
    <item>
      <title>ഗതാഗത കുരുക്കില്‍ പിസ ഓര്‍ഡര്‍ ചെയ്ത് കാര്‍ യാത്രികര്‍; കൃത്യമായി എത്തിച്ച് ഡെലിവെറി ബോയ്‌സ് </title>
      <link>https://www.asianetnews.com/india-independence/news/bengaluru-man-orders-pizza-while-stuck-in-traffic-gets-delivered-in-car-joy-s1p09t</link>
      <guid>https://www.asianetnews.com/india-independence/news/bengaluru-man-orders-pizza-while-stuck-in-traffic-gets-delivered-in-car-joy-s1p09t</guid>
      <pubDate>Thu, 28 Sep 2023 16:38:18 +0530</pubDate>
      <description><![CDATA[<p><strong>ബംഗളൂരു:</strong> ഗതാഗത കുരുക്കില്‍പ്പെട്ട് കിടന്നപ്പോള്‍ പിസ ഓര്‍ഡര്‍ ചെയ്ത കാര്‍ യാത്രക്കാര്‍ക്ക്, അത് കൃത്യമായി എത്തിച്ച് ഡെലിവെറി ബോയ്‌സ്. ബംഗളൂരുവിലെ ഔട്ടര്‍ റിംഗ് റോഡില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഡിസൈന്‍ എന്‍ജിനീയറായ റിഷി എന്ന യുവാവാണ് ഗതാഗത കുരുക്കില്‍ കിടന്നപ്പോള്‍ പിസ ഓര്‍ഡര്‍ ചെയ്തത്. അരമണിക്കൂറിനുള്ളില്‍ തന്നെ തങ്ങളുടെ കാര്‍ കിടന്ന സ്ഥലത്ത് ഡെലിവറി ബോയ്‌സ് എത്തിയെന്ന് റിഷി പറഞ്ഞു. ലൈവ് ലൊക്കേഷന്‍ നോക്കിയാണ് ഡെലിവറി ബോയ്‌സ് സ്ഥലത്തെത്തിയതെന്ന് വീഡിയോ പങ്കുവച്ച് റിഷി പറഞ്ഞു.&nbsp;</p>  <p>സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, ട്രാഫിക് ജാമില്‍ ഡെലിവറി നടത്തിയ യുവാക്കള്‍ക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. രൂക്ഷമായ ഗതാഗത കുരുക്കില്‍, കൃത്യസമയത്ത് ഡെലിവറി നടത്തുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അത് ഏറ്റെടുത്ത് നടപ്പാക്കിയ യുവാക്കള്‍ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുയെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.&nbsp;</p>  <blockquote class="twitter-tweet"> <p dir="ltr" lang="en">When we decided to order from <a href="https://twitter.com/dominos?ref_src=twsrc%5Etfw" rel="nofollow" target="_blank">@dominos</a> during the Bangalore choke. They were kind enough to track our live location (a few metres away from our random location added in the traffic) and deliver to us in the traffic jam. <a href="https://twitter.com/hashtag/Bengaluru?src=hash&amp;ref_src=twsrc%5Etfw" rel="nofollow" target="_blank">#Bengaluru</a> <a href="https://twitter.com/hashtag/bengalurutraffic?src=hash&amp;ref_src=twsrc%5Etfw" rel="nofollow" target="_blank">#bengalurutraffic</a> <a href="https://twitter.com/hashtag/bangaloretraffic?src=hash&amp;ref_src=twsrc%5Etfw" rel="nofollow" target="_blank">#bangaloretraffic</a> <a href="https://t.co/stnFDh2cHz" rel="nofollow" target="_blank">pic.twitter.com/stnFDh2cHz</a></p> — Rishivaths (@rishivaths) <a href="https://twitter.com/rishivaths/status/1707102839141748740?ref_src=twsrc%5Etfw" rel="nofollow" target="_blank">September 27, 2023</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>  <p><br /> അതി രൂക്ഷമായ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ അനുഭവപ്പെട്ടത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ രാത്രി എട്ടു മണിക്ക് ശേഷമാണ് വീടുകളില്‍ എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണനിലയില്‍ നഗരത്തില്‍ എത്തുന്ന വാഹനങ്ങളുടെ ഇരട്ടിയോളം ബുധനാഴ്ച എത്തി. ഇതാണ് ഗതാഗത കുരുക്കിന്റെ പ്രധാന കാരണമായി ബംഗളൂരു ട്രാഫിക് പൊലീസ് പറയുന്നത്. മുൻ ദിവസങ്ങളിൽ ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വാഹനങ്ങളാണ് പ്രദേശത്ത് എത്തിയത്. എന്നാല്‍ ബുധനാഴ്ച 7.30ന് അത് മൂന്നര ലക്ഷം വരെയായി ഉയര്‍ന്നു. ഇടറോഡുകളിലും തിരക്ക് വര്‍ധിച്ചതോടെയാണ് ട്രാഫിക് സംവിധാനങ്ങള്‍ തകരാറിലായതെന്ന് പൊലീസ് വിശദീകരിച്ചു.&nbsp;<br /> <br /> <strong>'<a href="https://www.asianetnews.com/kerala-news/akhil-mathew-was-in-pathanamthitta-the-day-haridas-says-he-paid-money-says-molly-mathew-kgn-s1ozu0" rel="nofollow" target="_blank">ഹരിദാസ് കൈക്കൂലി നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലായിരുന്നു': അമ്മ</a>&nbsp;</strong><br /> &nbsp;</p>  <p><iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="" frameborder="0" height="315" src="https://www.youtube.com/embed/Ko18SgceYX8?si=vQblDCLaq7nTsPRq" title="YouTube video player" width="560"></iframe></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-ai.asianetnews.com/images/01hbdq5wcbw0xr46rfvqyej0j6/bengaluru-traffic-pizza-order-.jpg"/>
    </item>
    <item>
      <title>കേരളത്തില്‍ നിന്ന് ബംഗാളിലെത്തിയ അതിഥി തൊഴിലാളിയുടെ നിപ ഫലം നെഗറ്റീവ്</title>
      <link>https://www.asianetnews.com/india-independence/news/migrant-worker-returned-from-kerala-to-west-bengal-nipah-tested-negative-joy-s1f9z2</link>
      <guid>https://www.asianetnews.com/india-independence/news/migrant-worker-returned-from-kerala-to-west-bengal-nipah-tested-negative-joy-s1f9z2</guid>
      <pubDate>Sat, 23 Sep 2023 10:31:50 +0530</pubDate>
      <description><![CDATA[<p><strong>കൊല്‍ക്കത്ത:</strong> കേരളത്തില്‍ നിന്ന് നിപ വൈറസ് രോഗലക്ഷണങ്ങളുമായി പശ്ചിമ ബംഗാളില്‍ എത്തിയ അതിഥി തൊഴിലാളിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പ്. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ബംഗാള്‍ ആരോഗ്യവകുപ്പ് അറിയിച്ചു. കടുത്ത പനി, തൊണ്ടയില്‍ അണുബാധ എന്നിവ ബാധിച്ച യുവാവ് നിലവില്‍ ബെലിയാഘട്ട ഐഡി ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ബംഗാളില്‍ വെള്ളിയാഴ്ച ഡെങ്കിപ്പനി ബാധിച്ച് ആറ് പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.&nbsp;</p>  <p>സംസ്ഥാനത്തെ നിപ നിയന്ത്രണ വിധേയമായെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രോഗം പകരുന്നത് നിയന്ത്രിക്കാന്‍ സാധിച്ചു. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും ആശങ്കയുടെ നാളുകള്‍ കഴിഞ്ഞു എന്നും മന്ത്രി അറിയിച്ചു.&nbsp;</p>  <p>സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് ഇന്നലെ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.&nbsp;</p>  <p>പബ്ലിക് ഹെല്‍ത്ത് ലാബുകളുള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കും. ഐ.സി.എം.ആര്‍. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കി. എസ്.ഒ.പി. ലഭിക്കുന്ന മുറക്ക് മുന്‍ഗണനാ ക്രമത്തില്‍ പരിശീലനം നല്‍കി ലാബുകള്‍ സജ്ജമാക്കുന്നതാണ്. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു.</p>  <p><strong>&nbsp;<a href="https://www.asianetnews.com/kerala-news/where-should-rahul-gandhi-contest-cpi-says-not-in-wayanad-s1f9iz" rel="nofollow" target="_blank">രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം?: വയനാട്ടിൽ വേണ്ടെന്ന് സിപിഐ</a>&nbsp;</strong><br /> &nbsp;</p>  <p><iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="" frameborder="0" height="315" src="https://www.youtube.com/embed/hZwwSG9Axvc?si=-Wyens_QYl2S3e1G" title="YouTube video player" width="560"></iframe></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-ai.asianetnews.com/images/01ha6w1w3ywh9w2xc1mg3hnbvz/Nipah-virus-1694595346558.jpg"/>
    </item>
    <item>
      <title>'ലൈംഗികബന്ധം മനഃപൂർവം നിഷേധിക്കുന്നത് ക്രൂരത': 35 ദിവസം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്തിയത് ശരിവെച്ച് കോടതി</title>
      <link>https://www.asianetnews.com/india-independence/news/denial-of-sex-by-spouse-amounts-to-cruelty-delhi-high-court-ssm-s17ujg</link>
      <guid>https://www.asianetnews.com/india-independence/news/denial-of-sex-by-spouse-amounts-to-cruelty-delhi-high-court-ssm-s17ujg</guid>
      <pubDate>Tue, 19 Sep 2023 10:15:16 +0530</pubDate>
      <description><![CDATA[<p>ദില്ലി: ജീവിത പങ്കാളിക്ക് മനഃപൂർവം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ദില്ലി ഹൈക്കോടതി. 35 ദിവസം മാത്രം നീണ്ടുനിന്ന വിവാഹ ബന്ധം വേര്‍പെടുത്താന്‍ അനുമതി നല്‍കിയ കുടുംബ കോടതി ഉത്തരവ് ശരിവെച്ചാണ് ദില്ലി ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സുരേഷ് കുമാർ കൈത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.&nbsp;</p>  <p>ലൈംഗിക ബന്ധമില്ലാത്ത വിവാഹം നിന്ദ്യമായതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തിലെ നിരാശയേക്കാൾ മാരകമായി വിവാഹബന്ധത്തില്‍ മറ്റൊന്നുമില്ലെന്നും കോടതി പറഞ്ഞു.&nbsp;</p>  <p>വിവാഹത്തിനു ശേഷം ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് പീഡിപ്പിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയതും ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീധന പീഡനത്തിന് തെളിവില്ലെന്നും കോടതി പറഞ്ഞു. പങ്കാളിക്ക് ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണ്. പ്രത്യേകിച്ച് നവദമ്പതികള്‍ക്കിടയില്‍ അങ്ങനെ സംഭവിച്ചാല്‍ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ കക്ഷികൾ തമ്മിലുള്ള വിവാഹം 35 ദിവസം മാത്രമാണ് നീണ്ടുനിന്നതെന്ന് കോടതി നിരീക്ഷിച്ചു.</p>  <p>2004ല്‍ ആണ് ഹിന്ദു ആചാര പ്രകാരം യുവാവും യുവതിയും വിവാഹിതരായത്. &nbsp;ഒരു മാസത്തിനു ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ച് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വന്നില്ല. ഭര്‍ത്താവ് പിന്നീട് വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ചു. അതിനിടെ യുവതി സ്ത്രീധന പീഡന പരാതി നല്‍കിയതോടെ യുവാവിനെതിരെ കേസെടുത്തു. എന്നാല്‍ സ്ത്രീധന പീഡനം സംബന്ധിച്ച തെളിവുകള്‍ ഹാജാരാക്കാത്തതിനാല്‍ ഈ പരാതി ക്രൂരതയായേ കണക്കാക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി.&nbsp;ശാരീരിക പ്രശ്നങ്ങളോ സാധുവായ കാരണമോ ഇല്ലാതെ വിവാഹത്തില്‍ ഏറെക്കാലം ലൈംഗിക ബന്ധം നിരസിക്കുന്നത് മാനസിക ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.&nbsp;<br /> &nbsp;</p> ]]></description>
      <media:content height="400" width="760" medium="image" url="https://static-ai.asianetnews.com/images/01h7t4jq09jqygrndp3xy13pzn/MARRIAGE-1692020595721.jpg"/>
    </item>
    <item>
      <title>നിര്‍ത്തിയിട്ട ബസിലേക്ക് പാഞ്ഞുകയറി ട്രക്ക്; 11 മരണം, 12 പേര്‍ക്ക് പരുക്ക്</title>
      <link>https://www.asianetnews.com/india-independence/news/rajasthan-bharatpur-road-accident-11-killed-15-injured-joy-s0wpke</link>
      <guid>https://www.asianetnews.com/india-independence/news/rajasthan-bharatpur-road-accident-11-killed-15-injured-joy-s0wpke</guid>
      <pubDate>Wed, 13 Sep 2023 09:54:14 +0530</pubDate>
      <description><![CDATA[<p><strong>ഭാരത്പൂര്‍:</strong> രാജസ്ഥാന്‍ ഭാരത്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ പുഷ്‌കറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.&nbsp;</p>  <p>ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അഞ്ച് പുരുഷന്‍മാരും ആറ് സ്ത്രീകളും സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവരിൽ ഗുജറാത്ത് സ്വദേശികളെയാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.&nbsp;</p>  <p><br /> <strong>ബീഹാറിലെ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ</strong></p>  <p><strong>ദില്ലി:</strong> ബീഹാറില്‍ അന്‍പതോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോർട്ടുകൾ. ബീഹാറിലെ സീതാര്‍ മഹി ജില്ലയിലെ പ്രൈമറി സ്‌കൂളിൽ ഇന്നലെയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ക്ക് വയറ് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, തങ്ങള്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ ഓന്തിനെ കണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായി സദര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളുടെ ഛര്‍ദ്ദിയും വയറ് വേദനയും മാറിയതായും നിരീക്ഷണത്തില്‍ തുടരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഉടൻ തന്നെ ആശുപത്രി വിടാൻ സാധിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.</p>  <p><strong>'<a href="https://www.asianetnews.com/kerala-news/kerala-has-a-system-for-nipa-inspection-but-technically-it-should-be-announced-from-pune-veena-george-fvv-s0wonm" rel="nofollow" target="_blank">കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ട്; പക്ഷേ സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്ന്</a>'&nbsp;</strong><br /> <br /> <br /> <iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="" frameborder="0" height="315" src="https://www.youtube.com/embed/Ko18SgceYX8?si=5CuCyeWmIAH0CuZA" title="YouTube video player" width="560"></iframe></p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01ha6c85h2cp5m0vh37jb0vgq2/rajasthan-accident-death_760x400.jpg"/>
    </item>
    <item>
      <title>മുസഫര്‍നഗര്‍ സംഭവം: 'തുടര്‍പഠനത്തിനുള്ള കേരളത്തിന്റെ സഹായം സ്വീകരിച്ച് വിദ്യാര്‍ഥിയുടെ കുടുംബം'</title>
      <link>https://www.asianetnews.com/india-independence/news/muzaffarnagar-student-s-family-accepts-kerala-s-best-education-offer-joy-s07958</link>
      <guid>https://www.asianetnews.com/india-independence/news/muzaffarnagar-student-s-family-accepts-kerala-s-best-education-offer-joy-s07958</guid>
      <pubDate>Wed, 30 Aug 2023 15:59:33 +0530</pubDate>
      <description><![CDATA[<p><strong>ദില്ലി</strong>: തുടര്‍പഠനത്തിനുള്ള സഹായം കേരളം നല്‍കാമെന്ന നിര്‍ദ്ദേശം മുസഫര്‍നഗര്‍ സംഭവത്തിനിരയായ കുട്ടിയുടെ കുടുംബം സ്വീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വിദ്യാര്‍ഥിയുടെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടര്‍പഠനത്തിന് സംസ്ഥാനം താങ്ങാകാന്‍ സന്നദ്ധമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ സമുദായ മൈത്രിയും സാഹോദര്യവും ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞതായി ജോണ്‍ ബ്രിട്ടാസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ കുബ്ബാപുര്‍ ഗ്രാമത്തിലെത്തി കുട്ടിയെയും കുടുബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷമാണ് ജോണ്‍ ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.&nbsp;</p>  <p><strong>ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ്: </strong>വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീര്‍ക്കുമെന്നതിന്റെ തെളിവാണ് മുസഫര്‍ നഗറില്‍ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി. കുബ്ബാപുര്‍ ഗ്രാമത്തില്‍ എത്തി കുട്ടിയേയും ബാപ്പ ഇര്‍ഷാദിനെയും കുടുബാംഗങ്ങളെയും സന്ദര്‍ശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിര്‍ത്തിയ അവന്റെ ജേഷ്ഠന്റെയും തുടര്പഠനത്തിനുള്ള സഹായം നല്‍കാമെന്ന നിര്‍ദ്ദേശം ആ കുടുംബം സ്വീകരിച്ചു. എന്നോടൊപ്പം &nbsp;സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു.&nbsp;</p>  <p>ഈര്‍ഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും തുടര്‍പഠനത്തിന് സംസ്ഥാനം താങ്ങാകാന്‍ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു . കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും &nbsp;ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു. സ്‌കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞുവെന്ന് &nbsp;ബാപ്പ പറഞ്ഞു . കുട്ടിയെ ചേര്‍ത്തു നിര്‍ത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നല്‍കിയാണ് ഞങ്ങള്‍ മുസഫര്‍നഗറിലെ കുഗ്രാമമായ കുബ്ബപ്പൂരില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചത്.</p>  <p><strong>&nbsp;<a href="https://www.asianetnews.com/web-specials-magazine/news-crew-reporting-about-armed-robbery-robbed-at-gun-point-rlp-s078ml" rel="nofollow" target="_blank">ആയുധധാരികളായ കവർച്ചസംഘത്തെപ്പറ്റി റിപ്പോർട്ട് ചെയ്യാൻ പോയ ന്യൂസ് സംഘത്തിന് സംഭവിച്ചത്; ഹോ, എന്തൊരു വൈരുധ്യം</a>&nbsp;</strong><br /> &nbsp;</p>  <p><iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="" frameborder="0" height="315" src="https://www.youtube.com/embed/Ko18SgceYX8?si=lezNn3CfIV50tKRa" title="YouTube video player" width="560"></iframe></p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01h92zt5w7aqbc4ad9y1as2w10/muzaffarnagar-student_760x400.jpg"/>
    </item>
    <item>
      <title>ചന്ദ്രയാന്‍ ദൗത്യം; ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നാളെ ബംഗളുരുവില്‍ എത്തും</title>
      <link>https://www.asianetnews.com/india-independence/news/prime-minister-to-visit-isro-istrac-bengaluru-tomorrow-to-meet-scientists-behind-chandrayaan-3-project-afe-rzyg1j</link>
      <guid>https://www.asianetnews.com/india-independence/news/prime-minister-to-visit-isro-istrac-bengaluru-tomorrow-to-meet-scientists-behind-chandrayaan-3-project-afe-rzyg1j</guid>
      <pubDate>Fri, 25 Aug 2023 21:50:09 +0530</pubDate>
      <description><![CDATA[<p>ബംഗളുരു: ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബംഗളുരുവിലെത്തും. ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തുന്ന ഉടനെയാണ് പ്രധാനമന്ത്രി ബംഗളുരുവിലേക്ക് പോകുന്നത്. രാവിലെ 7.15ന് &nbsp;അദ്ദേഹം ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) സന്ദർശിക്കും. ചന്ദ്രയാൻ-3 ദൗത്യത്തിലെ കണ്ടെത്തലുകളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ശാസ്ത്രജ്ഞന്‍മാര്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും.</p>  <p>അതേസമയം ചന്ദ്രയാൻ മൂന്നിലെ&nbsp;റോവർ ചന്ദ്രനിൽ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങൾ ഇന്ന് ഐഎസ്ആര്‍ഒ പുറത്തുവിട്ടു.&nbsp; റോവറിന്റെ പിൻ ചക്രങ്ങളിലെ മുദ്രകളും വീഡിയോയിൽ വ്യക്തമായി കാണാം. ഇതോടെ, ചന്ദ്രോപരിതലം തൊട്ട ലോകത്തിലെ എട്ടാമത്തെ റോവര്‍ ഐഎസ്ആർഒയുടേതായി.</p>  <p>ഐഎസ്ആ‍ർഒയുടെ കുഞ്ഞൻ റോവർ ലാൻഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്ന ദൃശ്യമാണ് ഇന്ന് പുറത്ത് വന്നത്. റോവറിന്റെ പിൻചക്രങ്ങളിൽ ഐഎസ്ആ‍ർഒയുടെയും അശോകസ്തംഭത്തിന്റെയും മുദ്രകളുണ്ട്. ചന്ദ്രോപരിതലത്തിലെ നേർത്ത പൊടിമണ്ണിൽ ഇന്ത്യന്‍ മുദ്ര പതിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചന്ദ്രോപരിതലം തൊടുകയും ഇന്ത്യന്‍ മുദ്ര പതിച്ച ശേഷം റോവർ നിൽക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ഐഎസ്ആ‌ർഒ പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 23ന് രാത്രി തന്നെ ലാൻഡ‍ർ വാതിൽ തുറക്കുകയും 24ന് പുലർച്ചെ റോവർ ചന്ദ്രോപരിതലം തൊടുകയും ചെയ്തെങ്കിലും ദൃശ്യങ്ങൾ ഇസ്രൊ ഇപ്പോഴാണ് പുറത്തുവിടുന്നത്.&nbsp;ഇനി ലോകം കാത്തിരിക്കുന്നത് റോവറിന്റെ ക്യാമറകൾ പകർത്തിയ ചിത്രങ്ങൾക്കായാണ്. ലാൻഡറിലെ മറ്റ് ക്യാമറകൾ പകർത്തിയ ദൃശ്യങ്ങളും ഇസ്രൊ ഇത് വരെ പുറത്തുവിട്ടിട്ടില്ല.</p>  <p>Read also:&nbsp;<a href="https://www.asianetnews.com/international-news/greece-awarded-highest-award-to-modi-sts-rzy3me" rel="nofollow" target="_blank">പ്രധാനമന്ത്രി മോദിക്ക് പരമോന്നത പുരസ്കാരം നൽകി ഗ്രീസ്</a></p>  <p><a href="https://www.youtube.com/watch?v=Ko18SgceYX8" id="promotionalvideo" rel="nofollow" target="_blank">ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...</a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01h8pp2zwrn2xxy8jjf4te6wjk/PM-Modi-meeting-1692978479000_760x400.jpg"/>
    </item>
    <item>
      <title>മോദിയുടെ മൗനം, സഖാവ് സവര്‍ക്കര്‍, കെസിആറിന്റെ അപരന്‍, ആ മന്ത്രി ഇപ്പോള്‍ ഡീസന്റാണ്! </title>
      <link>https://www.asianetnews.com/india-independence/news/from-the-india-gate-asianet-news-political-gossip-column-rzqdap</link>
      <guid>https://www.asianetnews.com/india-independence/news/from-the-india-gate-asianet-news-political-gossip-column-rzqdap</guid>
      <pubDate>Mon, 21 Aug 2023 13:10:02 +0530</pubDate>
      <description><![CDATA[<p><strong>രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്.&nbsp;</strong></p>  <p>&nbsp;</p>  <p><img alt="" height="400" src="https://static.asianetnews.com/images/01h7sbq15zffa3wab58pg03ef3/Modi-interview-before-france-tour-1691994522815.jpg" width="710" /><br /> <br /> <strong>നിശ്ശബ്ദതയ്ക്കു പിന്നില്‍&nbsp;</strong></p>  <p>തെരഞ്ഞെടുപ്പില്‍ അടിതെറ്റി വീണ കര്‍ണാടക ബി.ജെ.പിയില്‍ സംസ്ഥാന പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുക തന്നെയാണ്. ജുലൈ 18 മുതല്‍ ഓഗസ്റ്റ് 16 വരെയുള്ള 'അധിക മാസ' കഴിഞ്ഞാലുടന്‍ ഈ സ്ഥാനങ്ങള്‍ നികത്താമെന്നാണ് ് ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക നല്‍കിയ വാക്ക്. എന്നാല്‍, ഓഗസ്റ്റ് പാതി കഴിഞ്ഞിട്ടും സംഗതി നടന്നില്ല.&nbsp;</p>  <p>കേന്ദ്ര മന്ത്രി സഭയില്‍ ഉടന്‍ അഴിച്ചു പണി നടക്കുമെന്നാണ് ദില്ലിയിലെ ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടൊപ്പമാവും കര്‍ണാടകയിലെ തസ്തികകള്‍ നികത്തുക എന്നാണ് വിവരം.&nbsp;</p>  <p>കാര്യമൊക്കെ ശരി, ഇതൊക്കെ എപ്പോള്‍ നടക്കും?&nbsp;</p>  <p>'മോദിക്ക് മാത്രമറിയാം' എന്നാണ് ഈ ചോദ്യത്തിന് ദില്ലിയില്‍നിന്നു കിട്ടുന്ന ഉത്തരം.&nbsp;</p>  <p>കര്‍ണാടകയില്‍ പാര്‍ട്ടിക്കുണ്ടായ കൊടും തകര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി ഇപ്പോഴും അസ്വസ്ഥനാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന. ഫല സൂചനകള്‍ നേരത്തെ കിട്ടിയിരുന്നുവെങ്കിലും, അക്കാര്യമൊന്നും ആരും മോദിയെ അറിയിച്ചിരുന്നില്ല. അതിനാല്‍, കര്‍ണാടക ഫലം വലിയ ആഘാതമാണ് അദ്ദേഹത്തിനുണ്ടാക്കിയത്. ഇതുതന്നെയാണ്, നിയമനങ്ങള്‍ വൈകുന്നതിനു പിന്നിലെന്നാണ് വിവരം.&nbsp;</p>  <p><br /> <strong>പുതിയ തന്ത്രങ്ങള്‍&nbsp;</strong></p>  <p>കാര്യങ്ങള്‍ എന്തായാലും, കര്‍ണാടക തെരഞ്ഞെടുപ്പില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പ്രധാനമന്ത്രി ഉടന്‍ നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ചത്തിസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ രൂപവല്‍കരിക്കുന്നത്. താഴേത്തട്ടില്‍ എന്താണ് അവസ്ഥയെന്ന് കൃത്യമായി മനസ്സിലാക്കുന്നതിനായി ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കന്‍മാരുമായി മൂന്ന് മണിക്കൂര്‍ യോഗമാണ് മോദി ഈയടുത്ത് നടത്തിയത്. വ്യത്യസ്തമായ തന്ത്രങ്ങളാണ് ഓരോ സംസ്ഥാനത്തും അദ്ദേഹം സ്വീകരിക്കുന്നത്.&nbsp;</p>  <p>മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനെ മുന്‍നിര്‍ത്തിയാണ് ഇക്കുറിയും തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍, ചത്തിസ്ഗഢില്‍ കൂട്ടായ നേതൃത്വത്തെ ഉപയോഗിച്ചാണ് പരീക്ഷണം. വസുന്ധര രാജെ സിന്ധ്യയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇനിയും പിടിയില്ലാത്ത രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിടയില്ല എന്നാണ് വിവരം.&nbsp;</p>  <p>എന്നാല്‍, പല സംസ്ഥാനങ്ങളിലും അത്ര സുഖകരമല്ല കാര്യമെന്നാണ് സൂചന. ഭരണവിരുദ്ധ വികാരം ശിവരാജ സിംഗ് ചൗഹാന്‍ നേരിടുന്നുണ്ട്. എന്നാല്‍, രാജസ്ഥാന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ആത്മവിശ്വാസമുണ്ട്. ഒരു കാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാ കാര്‍ഡുകളും പാര്‍ട്ടി പുറത്തിറക്കും!&nbsp;</p>  <p>&nbsp;</p>  <p><img alt="" height="457" src="https://static.asianetnews.com/images/01h7yve50pjc1sct1hjxyy0hj3/collage-maker-16-aug-2023-03-07-pm-8587.jpg" width="800" /></p>  <p><strong>സഖാവ് സവര്‍ക്കര്‍&nbsp;</strong></p>  <p>വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഒരു തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു! എല്‍ ഡി എഫ് കണ്‍വീനറും മുതിര്‍ന്ന സി പി എം നേതാവുമായ ഇ പി ജയരാജന്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയ ഈ പരാമര്‍ശം കേട്ട് ഞെട്ടിയത് സദസ്സ് മാത്രമായിരുന്നില്ല!&nbsp;</p>  <p>''സ്വാതന്ത്ര്യസമര കാലത്ത് വി.ഡി. സവര്‍ക്കര്‍ പിന്തുടര്‍ന്നത് തീവ്ര ഇടതുപക്ഷ ആശയങ്ങളായിരുന്നു. അങ്ങനെയാണ് സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ എത്തിയത്. ഇനി പുറത്ത് വരില്ലെന്ന് അദ്ദേഹത്തിനന്ന് മനസ്സിലായി.'' -ഇന്ത്യാ ചരിത്രത്തിലെ അറിയപ്പെടാത്ത ആ താളുകള്‍ ഇ പി തള്ളിത്തുറന്നത് ഇങ്ങനെയായിരുന്നു.&nbsp;</p>  <p>''കുടുങ്ങി എന്ന് മനസ്സിലായ ഈ സാഹചര്യത്തിലാണ് ഹിന്ദു മഹാസഭക്കാര്‍ അദ്ദേഹത്തെ സമീപിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. സവര്‍ക്കര്‍ അങ്ങനെ ചെയ്ത് പുറത്തുകടന്നു.''- ജയരാജന്‍ പറഞ്ഞു.</p>  <p>വസ്തുതാപരമായ അബദ്ധങ്ങള്‍ ജയരാജന് പുത്തരിയല്ല. എന്നാലും അദ്ദേഹം ഡോണ്‍ ക്വിക്‌സോട്ടിനെ പോലെ തന്റെ അസംബന്ധങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.&nbsp;</p>  <p><br /> <strong>കെ സിആറിന് അപരന്‍&nbsp;</strong></p>  <p>തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയപ്പെടുന്നത് കെ സി ആര്‍ എന്നാണ്. എന്നാലിതാ, തെലങ്കാനയില്‍ മറ്റൊരു കെസിആര്‍ കൂടി രംഗപ്രവേശനം ചെയ്തിരിക്കുന്നു. സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയാണ് തന്റെ പേരിലെ ആദ്യാക്ഷരങ്ങള്‍ വെച്ച് കെസിആര്‍ എന്ന പേരുമായി മുന്നിട്ടിറങ്ങിയത്.&nbsp;</p>  <p>മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരന്‍ കൂടിയായ കെ ചന്ദ്രശേഖര്‍ റെഡ്ഡിക്ക് നാഗാര്‍ജുന സാഗര്‍ മണ്ഡലത്തില്‍ ഒരു നോട്ടമുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അദ്ദേഹം ഈയടുത്ത് ഒരു ജീവകാരുണ്യ ഫൗണ്ടേഷന്‍ ആരംഭിച്ചു. പേര് കെ സി ആര്‍ ഫൗണ്ടേഷന്‍. &nbsp;കെ സി ആര്‍ എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന മുഖ്യമന്ത്രിയുടെ പേര് തന്നെ റാഞ്ചിയെടുത്ത അവസ്ഥയാണ് ഇതെന്നാണ് രാഷ്ട്രീയ വര്‍ത്തമാനം.&nbsp;</p>  <p>മുഖ്യമന്ത്രി കെ സി ആര്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുന്നതിന്റെ തിരക്കില്‍ കഴിയുമ്പോഴാണ്, അല്ലുവിന്റെ ഭാര്യാപിതാവായ കെ സിആര്‍ പുതിയ മട്ടില്‍ രംഗപ്രവേശനം നടത്തിയത്. നാഗാര്‍ജുന സാഗര്‍ മണ്ഡലത്തില്‍ സീറ്റിനായി കരുനീക്കം നടത്തുകയാണ് അദ്ദേഹം. നിലവിലെ എം എല്‍ എയെ തന്നെ അവിടെ നിലനിര്‍ത്തണമെന്നാണ് പാര്‍ട്ടി താല്‍പ്പര്യം. അതു മാറ്റി, മരുമകന്‍ അല്ലുവിന്റെ പിന്തുണയോടെ മണ്ഡലം പിടിക്കുകയാണ് ഡ്യൂപ്ലിക്കേറ്റ് കെ സി ആറിന്റെ ലക്ഷ്യം. അതിനുള്ള നീക്കമാണത്രെ പുതിയ ഫൗണ്ടേഷന്‍.&nbsp;</p>  <p><strong>മന്ത്രി ഇപ്പോള്‍ ഡീസന്റാണ്!&nbsp;</strong></p>  <p>കിട്ടേണ്ട നേരത്ത് കിട്ടേണ്ടവരില്‍നിന്നും രണ്ടെണ്ണം കിട്ടിയാല്‍ ആരും ഡീസന്റായി പോവും! ഇക്കാര്യം ഒടുവില്‍ അറിഞ്ഞത് രാജസ്ഥാന്‍ മന്ത്രി കൂടിയായ പ്രമുഖ നേതാവിനാണ്.&nbsp;</p>  <p>സംസ്ഥാന സര്‍ക്കാറില്‍ രണ്ടാമനായി എണ്ണപ്പെടുന്ന &nbsp;നേതാവ് സ്വന്തം കരുത്തിലും സ്വാധീനത്തിലും വലിയ അഭിമാനിയാണ്. അങ്ങനെ നെഞ്ചും വിരിച്ച് നടക്കുന്നതിനിടയിലാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പണി കൊടുത്തത്.&nbsp;</p>  <p>ട്രെയിനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഒരാളുടെ ബന്ധുക്കള്‍ക്ക് &nbsp;സഹായധനം നല്‍കാന്‍ പോയപ്പോഴാണ് നേതാവിന് പണി കിട്ടിയത്. അഞ്ച് ലക്ഷം രൂപയായിരുന്നു നേതാവ് നിശ്ചയിച്ച സഹായത്തുക. എന്നാല്‍, അതുപോരാ അമ്പതു ലക്ഷം വേണമെന്നായി അണികള്‍. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടിക്കാര്‍ ചടങ്ങില്‍ ബഹളം വെച്ചു. അണികളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ബഹളം തുടര്‍ന്നു.&nbsp;</p>  <p>നേതാവിനെ സംബന്ധിച്ച് ഈ അപമാനം സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. ഗമ കുറയുക മാത്രമല്ല, തന്റെ വലിപ്പത്തെക്കുറിച്ച് പുതിയ പാഠം കൂടിയാണ് പുള്ളി പഠിച്ചത്!&nbsp;</p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01h74zyght5y5f3mdza0zp55dh/from-the-india-gate-1691311096378_760x400.jpg"/>
    </item>
    <item>
      <title>'സിം വില്‍ക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍'; സുപ്രധാന നടപടികളുമായി കേന്ദ്രം</title>
      <link>https://www.asianetnews.com/india-independence/news/centre-makes-police-verification-must-for-sim-card-dealers-joy-rzj936</link>
      <guid>https://www.asianetnews.com/india-independence/news/centre-makes-police-verification-must-for-sim-card-dealers-joy-rzj936</guid>
      <pubDate>Thu, 17 Aug 2023 16:55:54 +0530</pubDate>
      <description><![CDATA[<p><strong>ദില്ലി</strong>: വ്യാജ സിമ്മുകള്‍ക്ക് തടയിടാന്‍ സുപ്രധാന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. സിം വില്‍ക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍, ബയോമെട്രിക് വെരിഫിക്കേഷന്‍, രജിസ്റ്റേഷന്‍ എന്നിവ നിര്‍ബന്ധമാക്കാനാണ് തീരുമാനം. വലിയ അളവില്‍ സിം വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും കെവൈസി നിര്‍ബന്ധമാക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 10 ലക്ഷം രൂപ പിഴയീടാക്കും. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്കായി സിം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. &nbsp;</p>  <p>ബിസിനസ് ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഒരുമിച്ച് സിം എടുക്കുന്നവര്‍ക്ക് നിയന്ത്രണം ബാധകമാകില്ല. പുതിയ നടപടികളിലൂടെ വ്യാജ വിലാസം ഉപയോഗിച്ചുള്ള സിം വ്യാപാരം തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സഞ്ചാര്‍ സാധി പോര്‍ട്ടല്‍ തുടങ്ങി മൂന്നു മാസത്തിനകം നിര്‍ണായക പുരോഗതിയുണ്ടായിയെന്നും മന്ത്രി പറഞ്ഞു. 52 ലക്ഷം കണക്ഷനുകള്‍ റദ്ദാക്കി. വ്യാജസിം വിറ്റ 67,000 ഡീലര്‍മാരെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു. 66,000 വാട്‌സാപ് അക്കൗണ്ടുകള്‍ ബ്ലോക്ക് &nbsp;ചെയ്തു. വ്യാജസിമ്മില്‍ 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മോഷ്ടിക്കപെട്ടതോ നഷ്ടപ്പെട്ടതോ ആയ മൂന്നു ലക്ഷം മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.&nbsp;</p>  <p>മെയ് മാസത്തില്‍ 1.8 ലക്ഷം വ്യാജ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. വ്യാജവിലാസങ്ങളില്‍ സിം നല്‍കിയ 17 പേരെ അറസ്റ്റ് ചെയ്തു. ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നത് വ്യാജസിം കാര്‍ഡുകള്‍ ഉപയോഗിച്ചതാണെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞിരുന്നു.</p>  <p><strong>&nbsp;<br /> &nbsp;<a href="https://www.asianetnews.com/kerala-news/kk-shailaja-support-harsheena-over-kozhikode-medical-college-scissors-inside-woman-s-stomach-incident-apn-rzj8i8" rel="nofollow" target="_blank">ഹർഷിനക്ക് കെ കെ ശൈലജയുടെ പിന്തുണ, വേദന അനുഭവിച്ചവരുടെ കൂടെയാണ് സർക്കാർ, നടപടി ഉറപ്പ്</a>&nbsp;</strong><br /> &nbsp;</p>  <p><iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="" frameborder="0" height="315" src="https://www.youtube.com/embed/Ko18SgceYX8" title="YouTube video player" width="560"></iframe></p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01h81kx2j2qsa8vs3f2v099h2r/ashwini-vaishnaw_760x400.jpg"/>
    </item>
    <item>
      <title>ബ്രിട്ടീഷ് ഓർക്കസ്ട്രയുടെ ജന​ഗണമന; 77-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്ക് റിക്കി കെജിന്റെ സ്നേഹ സമ്മാനം </title>
      <link>https://www.asianetnews.com/india-independence/grammy-winner-ricky-kej-release-instrumental-rendition-of-the-indian-national-anthem-in-collaboration-with-british-royal-philharmonic-orchestra-prm-rzdprm</link>
      <guid>https://www.asianetnews.com/india-independence/grammy-winner-ricky-kej-release-instrumental-rendition-of-the-indian-national-anthem-in-collaboration-with-british-royal-philharmonic-orchestra-prm-rzdprm</guid>
      <pubDate>Mon, 14 Aug 2023 17:10:34 +0530</pubDate>
      <description><![CDATA[<p><strong>ഇ</strong>ന്ത്യയെന്ന മഹാരാജ്യത്തെ രണ്ട് നൂറ്റാണ്ടോളം അടക്കി ഭരിച്ചത് ബ്രിട്ടീഷുകാരായിരുന്നു. നീണ്ട സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായി 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി. കാലത്തിന്റെ കാവ്യനീതിയെന്ന പോലെ, ഈ 77-ാം സ്വാതന്ത്ര്യദിനത്തിൽ ബ്രിട്ടനിലെ പ്രധാനപ്പെട്ട 100 അംഗ ബ്രിട്ടീഷ് റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയെ നയിച്ച് ഇന്ത്യയുടെ ദേശീയ ഗാനമായ ജന​​ഗണമനയുടെ വാദ്യരൂപം പുറത്തിറക്കുകയാണ് മൂന്ന് തവണ ഗ്രാമി ജേതാവും ഇന്ത്യൻ വംശജനുമായ റിക്കി കെജ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് തലേ ദിവസം ആൽബം പുറത്തിറക്കും. ഇതോടെ ഇന്ത്യൻ ദേശീയഗാനം റെക്കോർഡ് ചെയ്ത ഏറ്റവും വലിയ ഓർക്കസ്ട്രയാകുകയാണ് &nbsp;ബ്രിട്ടീഷ് റോയൽ ഫിൽഹാർമോണിക്. 200 വർഷത്തിലേറെയായി ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചതിനാൽ ഈ സന്ദർഭം അസുലഭമാണെന്ന് റിക്കി കെജ് പറയുന്നു. ആൽബം പുറത്തിറക്കുന്നതിന്റെ ഭാ​ഗമായി അദ്ദേഹം ദൂരദർശന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാ​ഗം.&nbsp;</p>  <p><em>എങ്ങനെയാണ് ദേശീയ ഗാനം റെക്കോർഡ് ചെയ്യണമെന്ന ചിന്ത ഉണ്ടായത്?</em></p>  <ul> 	<li>ഞാൻ ആദ്യമായി കേട്ടതും പഠിച്ചതുമായ സംഗീതം ദേശീയ ഗാനമാണ്, &nbsp;റോയൽ ഫിൽഹാർമോണിക്ക് ഓർക്കെസ്ട്രയുടെ കൂടെ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് സംഗീത ലോകങ്ങളെ ഒരുമിച്ച് കൊണ്ടുവരുക എന്ന ആശയമാണ് ഇതിനു പിന്നിൽ. മൂന്ന് മാസത്തെ തയാറെടുപ്പുകൾ വേണ്ടി വന്നു. ലണ്ടനിലെ ആബി റോഡ് സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്.</li> </ul>  <p><em>റോയൽ ഫിൽ ഹാർമോണിക്ക് ഓർക്കെസ്ട്രയുടെയൊപ്പം റെക്കോർഡിങ് അനുഭവം എങ്ങനെയായിരുന്നു</em></p>  <ul> 	<li>വളരെ നല്ല അനുഭവമായിരുന്നു, &nbsp;നൂറോളം സംഗീതജ്ഞർ ദേശീയ ഗാനം വായിക്കുന്നത് &nbsp;റെക്കോർഡ് ചെയ്യുക, അത് കേൾക്കുക, ഹൃദയസ്പർശിയായ അനുഭവം.</li> </ul>  <p><em>സ്റ്റീവേർഡ് കോപ്പ്ലാൻഡിനൊപ്പം പ്രവർത്തിച്ച അനുഭവത്തെപ്പറ്റി</em><br /> &nbsp;</p>  <ul> 	<li>അദ്ദേഹം ഒരു ഇതിഹാസമാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ &nbsp;ആരാധകനാണ്. കൊറോണ കാലത്ത് പുതിയ ആൽബത്തിന് വേണ്ടിയാണ് ഞാൻ അദ്ദേഹത്തെ &nbsp;സമീപിക്കുന്നത്.</li> </ul>  <p><em>റോയൽ ഫിൽഹാർമോണിക്ക് ഓർക്കെസ്ട്രയെ സമീപിക്കുന്നത് എങ്ങനെയാണ്</em></p>  <ul> 	<li>എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓർക്കെസ്ട്ര അവരാണ്. പ്രൊഫഷണൽസ് &nbsp;ആയതിനാൽ ദേശീയ ഗാനത്തിന് ഏറ്റവും നല്ലത് അവരാകും എന്നു തോന്നി.</li> </ul>  <p><em>52 സെക്കൻഡിൽ ദേശീയ ഗാനം പൂർത്തിയാക്കാൻ എത്ര പ‌രിശീലനം വേണ്ടിവന്നു</em></p>  <ul> 	<li>മൂന്ന് മാസത്തെ തയാറെടുപ്പുകൾ, റെക്കോർഡിങ് 45 മിനിറ്റിൽ പൂർത്തിയായി. എല്ലാ ഓർക്കെസ്ട്രയും ഒരുമിച്ച് കൊണ്ടുപോവുക എന്നതായിരുന്നു വെല്ലുവിളി.&nbsp;</li> </ul>  <p><em>ദേശീയ ഗാനം റെക്കോർഡ് ചെയ്ത ശേഷം എന്ത് തോന്നി</em></p>  <ul> 	<li>ദേശീയഗാനത്തിനൊടുവിൽ ബ്രിട്ടീഷ് ഗായകർ ജയ &nbsp;ഹേ എന്ന് പാടുന്ന ഭാഗം കേട്ടപ്പോൾ രോമാഞ്ചം ഉണ്ടായി. &nbsp;ഗാനത്തിലൂടെ &nbsp;ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള മനോഹരമായ പങ്കാളിത്തം &nbsp;അടയാളപ്പെടുത്തണം എന്നാഗ്രഹിച്ചിരുന്നു.&nbsp;</li> </ul>  <p><em>ദേശീയ ഗാനത്തിലൂടെ താങ്കൾ നൽകുന്ന സന്ദേശം</em></p>  <ul> 	<li>ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർക്കുള്ള സമ്മാനമാണിത്. ഇതിന്റെ റോയൽറ്റി എനിക്ക് വേണ്ട. ന്യൂ ഇന്ത്യ എന്ന ആശയം ഇതാണെന്ന് ഞാൻ കരുതുന്നു.</li> </ul>  <p><em>താങ്കൾ ഒരു പരിസ്ഥിതി പ്രവർത്തകനാണ്. എങ്ങനെയാണ് &nbsp;സംഗീതത്തിലൂടെ അത് സാധിക്കുന്നത്</em></p>  <ul> 	<li>ഒരു സന്ദേശം ആളുകളിലേക്ക് എത്തിക്കാൻ ഏറ്റവും നല്ല മാർഗം സംഗീതം ആണെന്ന് ഞാൻ വിശ്വസിക്കുന്നു.</li> </ul>  <p><em>ദേശീയ ഗാനം റെക്കോർഡ് ചെയ്യുന്നതിൽ നേരിട്ട് വെല്ലുവിളി എന്താണ്</em></p>  <ul> 	<li>ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. എല്ലാവരും നന്നായി സഹകരിച്ചു. ആസ്വാദ്യകരമായ അനുഭവം.&nbsp;</li> </ul>  <p><em>ഗാനം പുറത്തുവന്നിരിക്കുകയാണ്. ടെൻഷൻ ഉണ്ടോ</em></p>  <ul> 	<li>അങ്ങനെയില്ല. കൂടുതൽ ആളുകൾ കേൾക്കണമെന്നും മറ്റുളളവരിലേക്ക് എത്തിക്കണമെന്നുമാണ് ആഗ്രഹം.&nbsp;</li> </ul>  <p><em>മൂന്ന് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്. വലിയൊരു വേദിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചപ്പോൾ എന്തു തോന്നി</em></p>  <ul> 	<li>അവാർഡുകൾക്ക് വേണ്ടി ജോലി ചെയ്യരുത്. എന്റെ സംഗീതത്തിന് ഒരു ഉദ്ദേശമുണ്ട്. &nbsp;വലിയ കാര്യങ്ങൾ ചെയ്യാനുള്ള വേദിയായിട്ടാണ് അവാർഡുകളെ കാണുന്നത്.&nbsp;</li> </ul>  <p><em>ഒരു മലയാളം സിനിമയുടെ ഭാഗമായി താങ്കൾ പ്രവർത്തിച്ചു. ആ അനുഭവത്തെപ്പറ്റി</em></p>  <ul> 	<li>ബിജു കുമാർ (ഡോ ബിജു) &nbsp;സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ ആണ് ചിത്രം. ടോവിനോ തോമസ്, നിമിഷ സജയൻ എന്നിവർ അഭിനയിക്കുന്നു. &nbsp;സംഗീതത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന സിനിമയാണ്.</li> </ul>  <p><iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="" frameborder="0" height="480" src="https://www.youtube.com/embed/Iu3VrcVIF_g" title="ലണ്ടനിൽ നൂറോളം സം​ഗീതജ്ഞർ ഒരുമിച്ചൊരു ദേശീയ​ഗാനം, നേട്ടത്തെക്കുറിച്ച് റിക്കി കെജ് |Rickey Kej" width="853"></iframe></p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01h7sxd1x1pnvdqt870z9a3z3n/ricky-kej_760x400.jpg"/>
    </item>
    <item>
      <title>മുതിർന്ന മാധ്യമപ്രവർത്തകൻ സഹീറുദ്ദീൻ അലി ഖാൻ അന്തരിച്ചു</title>
      <link>https://www.asianetnews.com/india-independence/news/senior-journalist-zaheerudin-ali-khan-of-the-siasat-daily-passes-away-rz12yv</link>
      <guid>https://www.asianetnews.com/india-independence/news/senior-journalist-zaheerudin-ali-khan-of-the-siasat-daily-passes-away-rz12yv</guid>
      <pubDate>Mon, 07 Aug 2023 21:26:56 +0530</pubDate>
      <description><![CDATA[<p>ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും സിയാസത് ഉർദു മാസികയുടെ പത്രാധിപരുമായ സഹീറുദ്ദീൻ അലി ഖാൻ അന്തരിച്ചു. 60 വയസായിരുന്നു. ഹൈദരാബാദിൽ വിപ്ലവ ഗായകൻ ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.</p>  <p>ഹൈദരാബാദിലെ അൽവാളിലുള്ള മഹാബോധി വിദ്യാലയയിൽ സമ്പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു വിഖ്യാത വിപ്ലവ ഗായകനും നക്സലൈറ്റ് നേതാവുമായിരുന്ന ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങുകൾ. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണും വിസികെ നേതാവ് തോൽ തിരുമാവലവനും അടക്കം നിരവധി പ്രമുഖർ ഹൈദരാബാദിലെ എൽ ബി സ്റ്റേഡിയത്തിലെത്തി ഗദ്ദറിന് അന്തിമോപചാരമർപ്പിച്ചു.&nbsp;</p>  <p>വിപ്ലവഗാനങ്ങളുടെ അകമ്പടിയോടെ, പതിനായിരക്കണക്കിനാളുകൾ അണിനിരന്ന വിലാപയാത്രയോടെയാണ് ഗദ്ദറിന്‍റെ മൃതദേഹം മഹാബോധി വിദ്യാലയയിൽ എത്തിച്ചത്. ഇന്നലെ വൈകിട്ട് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെയാണ് 74-കാരനായ ഗദ്ദർ അന്തരിച്ചത്.&nbsp;</p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01h78baxaj503wzyknarea3qe5/zaheeruddin-ali-khan_760x400.jpg"/>
    </item>
    <item>
      <title>മഴ തുടർന്നാൽ സ്ഥിതി വീണ്ടും സങ്കീർണ്ണമാകും; കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു</title>
      <link>https://www.asianetnews.com/india-independence/indian-achievers/warning-that-heavy-rain-will-continue-in-12-states-if-the-rains-continue-the-situation-will-become-complicated-again-fvv-rxv5ze</link>
      <guid>https://www.asianetnews.com/india-independence/indian-achievers/warning-that-heavy-rain-will-continue-in-12-states-if-the-rains-continue-the-situation-will-become-complicated-again-fvv-rxv5ze</guid>
      <pubDate>Sun, 16 Jul 2023 06:12:50 +0530</pubDate>
      <description><![CDATA[<p>ദില്ലി: യമുനയിലെ പ്രളയത്തിനിടെ ദില്ലി ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഉത്തരാഖണ്ടിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ ഇന്നലെ മൂന്നു മണിക്കൂറിൽ കിട്ടിയത് 29.5 മില്ലി മീറ്റർ വരെ മഴ ആണ്. യമുനയിലെ ജലനിരപ്പ് 206.6 ആയി താഴ്ന്നു.</p>  <p>അതേസമയം, മഴ തുടർന്നാൽ സ്ഥിതി വീണ്ടും സങ്കീർണ്ണമാകും എന്നാണ് മുന്നറിയിപ്പ്. ഇതിനിടെ ദില്ലിയിലെ പ്രളയ പ്രതിസന്ധി പ്രധാനമന്ത്രി&nbsp;വിലയിരുത്തി. യു എ ഇയിൽ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി ലഫ്.ഗവർണറെ ഫോണിൽ വിളിച്ചു. കേന്ദ്ര സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.&nbsp;</p>  <p><em><strong><a href="https://www.asianetnews.com/kerala-news/kerala-weather-forecast-rain-latest-update-and-prediction-for-five-days-vkv-rxu2w3" rel="nofollow" target="_blank">വീണ്ടും മഴ വരുന്നു; 4 ജില്ലകൾക്ക് യെല്ലോ അലർട്ട്, മോശം കാലാവസ്ഥയ്ക്കും സാധ്യത, 5 ദിവസത്തെ മഴ സാധ്യത ഇങ്ങനെ...</a>&nbsp;</strong></em></p>  <p>സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ &nbsp;അലർട്ട് പ്രഖ്യാപിച്ചു. 18-07-2023ന് &nbsp;കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, 19-07-2023 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.&nbsp;</p>  <p><em><strong><a href="https://www.asianetnews.com/local-news/kerala-rain-2023-tree-fall-accident-school-student-died-latest-news-asd-rxu2d7" rel="nofollow" target="_blank">സ്കൂളിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം, പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടി</a></strong></em></p>  <p>മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17-07-2023 മുതൽ 19 -07-2023 വരെ കേരള - കർണ്ണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.&nbsp;</p>  <p>&nbsp;</p>  <p>&nbsp;</p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01h594v0skjwb6e142j9zwm9p9/West-Bengal-flood-viral-news-1689302958899_760x400.jpg"/>
    </item>
    <item>
      <title>ഹണിട്രാപ്പില്‍പ്പെട്ട ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചാര വനിതയ്ക്ക് ചോര്‍ത്തി നല്‍കിയത് വന്‍ പ്രതിരോധ രഹസ്യങ്ങള്‍</title>
      <link>https://www.asianetnews.com/india-independence/news/honey-trapped-drdo-scientist-leaked-secret-information-on-defence-systems-and-missile-to-pakistan-spy-afe-rxgr4u</link>
      <guid>https://www.asianetnews.com/india-independence/news/honey-trapped-drdo-scientist-leaked-secret-information-on-defence-systems-and-missile-to-pakistan-spy-afe-rxgr4u</guid>
      <pubDate>Sat, 08 Jul 2023 11:25:42 +0530</pubDate>
      <description><![CDATA[<p>ഹണിട്രാപ്പിൽപെട്ട ശാസ്ത്രഞ്ജൻ ചോർത്തി നൽകിയത് വൻ രഹസ്യങ്ങൾ. കഴിഞ്ഞ മാസം ഡിആർഡിഒ ശാസ്ത്രഞൻ പ്രദീപ് കുരുൽക്കറിനെതിരെ എടിഎസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. ബ്രഹ്‍മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ ഇയാള്‍ പാക് ചാരയ്ക്ക് കൈമാറിയതായി കുറ്റപത്രത്തിലുണ്ട്. പാക് ചാര വനിത നൽകിയ സോഫ്റ്റ്‍വെയറുകള്‍ കുരുൽക്കർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. 1800 പേജുള്ള കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.&nbsp;</p>  <p>ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ ജൂൺ മൂന്നിനാണ് അറസ്റ്റിലായത്. &nbsp;ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെ എടിഎസിന് പരാതി ലഭിക്കുകയായിരുന്നു. അറുപത് വയസുകാരനായ കുരുൽക്കർ യുവതിയോട് അടുപ്പം സ്ഥാപിക്കുന്നതിന് വേണ്ടി നിര്‍ണായകമായ വിവരങ്ങള്‍ അവര്‍ക്ക് കൈമാറിയെന്ന് കണ്ടെത്തിയിട്ടുണ്ട്.&nbsp;</p>  <p>യുകെയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറെന്ന് പരിചയപ്പെടുത്തിയാണ് ചാര വനിത അടുപ്പം സ്ഥാപിച്ചത്. തന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്ത് കുരുല്‍ക്കറുമായി യുവതി അടുപ്പം സ്ഥാപിച്ചു. സാറ ദാസ്ഗുപ്ത, ജൂഹി അറോറ എന്നീ പേരുകളില്‍ സൃഷ്ടിച്ച ഫേക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും മെസേജിങ് ആപ്ലിക്കേഷനുകള്‍ വഴയും ഇവരോട് കുരുല്‍ക്കര്‍ വിശദമായി സംസാരിച്ചിരുന്നു.&nbsp;</p>  <p>മെറ്റിയോര്‍ മിസൈല്‍, ബ്രഹ്‍മോസ് മിസൈല്‍, റഫാല്‍, ആകാശ്, അസ്ത്ര മിസൈല്‍ സിസ്റ്റംസ്, അഗ്നി - 6 മിസൈല്‍ ലോഞ്ചര്‍ എന്നിവയെക്കുറിച്ചെല്ലാം ഇയാള്‍ ചാര വനിതയ്ക്ക് വിവരങ്ങള്‍ നല്‍കി. ഇതിന് പുറമെ ഡിആര്‍ഡിഒ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആളില്ലാ വിമാനങ്ങളായ ഭാരത് ക്വാഡ്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ വിശദ വിവരങ്ങളും കൈമാറി. രാജ്യസുരക്ഷ സംബന്ധിക്കുന്ന ഗൗരവതരമായ വിഷയങ്ങള്‍ പോലും തമാശ രൂപത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് യുവതിയോട് പങ്കുവെച്ചിരുന്നത്.</p>  <p>നിര്‍ണായകമായ പല വിവരങ്ങളും യുവതി ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതിന് നല്‍കിയ മറുപടികള്‍ മുദ്രവെച്ച കവറില്‍ എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അഗ്നി &nbsp;- 6 ലോഞ്ചര്‍ പരീക്ഷണം വിജയകരമായിരുന്നോ എന്ന ചോദ്യത്തിന് അത് എന്റെ ഡിസൈനായിരുന്നുവെന്നും അത് വലിയ വിജയമായിരുന്നുവെന്നും മറുപടി നല്‍കുന്നുണ്ട്. 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഈ സംഭാഷണങ്ങളെല്ലാം. &nbsp;അഗ്നി - 6 പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനെക്കുറിച്ചും അതിന്റെ ടെസ്റ്റിങ് എപ്പോള്‍ നടക്കുമെന്നും അതിന്റെ പദ്ധതികളില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുമെല്ലാം യുവതി ചോദിക്കുന്നതും കുരുൽക്കർ മറുപടി നല്‍കുന്നതും ചാറ്റുകളിലുണ്ട്.</p>  <p>യുവതി മൂന്ന് ഇ-മെയില്‍ വിലാസങ്ങള്‍ സൃഷ്ടിച്ച് വിശ്വാസ്യത കൂട്ടാനായി അവയുടെ പാസ്‍വേഡ് കുരുൽക്കറിന് കൈമാറി. രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും നിര്‍ബദ്ധിച്ചു. കുരുൽക്കർ ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. ഇതിലൂടെ ഫോണില്‍ മാല്‍വെയറുകള്‍ നിക്ഷേപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കുറ്റപത്രം പറയുന്നു.&nbsp;</p>  <p>ചാര വനിതയുമായുള്ള അടുപ്പം ദ‍ൃഢമായ ശേഷം ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ വരെ ഇയാള്‍ യുവതിയുമായി പങ്കുവെയ്ക്കുമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയുടെ വിവരങ്ങളും ഇത്തരത്തില്‍ കൈമാറി. ഇയാളുടെ ജോലി സ്ഥലവും സൈന്യത്തിന് വേണ്ടി ഇയാളുടെ കമ്പനി നിര്‍മിച്ചു നല്‍കുന്ന സാധനങ്ങളുടെ വിവരങ്ങളും കൈമാറിയവയില്‍ ഉള്‍പ്പെടുന്നു. യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും പാകിസ്ഥാനില്‍ നിന്നാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 203 സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.</p>  <p>Read also:&nbsp;<a href="https://www.asianetnews.com/kerala-news/kerala-rains-updated-weather-report-apn-rxgp17" rel="nofollow" target="_blank">Malayalam News Live : കേരളത്തിൽ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശങ്ങളറിയാം</a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01h4t0xhqdwwj0qyq9axehth8s/pradeep-kurulkar-drdo-scientist_760x400.jpg"/>
    </item>
    <item>
      <title>സിഖ് സംഘടന യോഗത്തിന് ആഹ്വാനം ചെയ്ത് അമൃത്പാല്‍: ജാഗ്രതാനിര്‍ദേശം, പൊലീസുകാരുടെ അവധികള്‍ റദ്ദാക്കി</title>
      <link>https://www.asianetnews.com/india-independence/news/punjab-cops-leave-cancelled-until-april-14-joy-rsqfpx</link>
      <guid>https://www.asianetnews.com/india-independence/news/punjab-cops-leave-cancelled-until-april-14-joy-rsqfpx</guid>
      <pubDate>Fri, 07 Apr 2023 12:07:10 +0530</pubDate>
      <description><![CDATA[<p><strong>അമൃത്സര്‍: </strong>ഖലിസ്ഥാന്‍വാദി നേതാവ് അമൃത്പാല്‍ സിംഗ് സിഖ് സംഘടനകളുടെ യോഗത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ പഞ്ചാബില്‍ കനത്ത ജാഗ്രതാനിര്‍ദേശം. 14-ാം തീയതി ബൈശാഖി ദിനത്തില്‍ സര്‍ബത് ഖല്‍സ സമ്മേളനം വിളിച്ചുകൂട്ടാന്‍ സിഖ് സംഘടനയായ അകാല്‍ തഖ്ത് മേധാവികളോടാണ് അമൃത്പാല്‍ ആവശ്യപ്പെട്ടത്. അമൃത്സറിലെ അകാല്‍ തഖ്തില്‍ നിന്ന് ബത്തിന്‍ഡയിലെ ദംദാമ സാഹിബിലേക്ക് ഘോഷയാത്ര നടത്താനും അമൃത്പാല്‍ വീഡിയോ സന്ദേശത്തിലൂടെ സിഖ് സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.&nbsp;</p>  <p>യോഗം വിളിക്കണമെന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ 14-ാം തീയതി വരെ പഞ്ചാബിലെ എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. എല്ലാ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് പൊലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി ഡിജിപി ഗൗരവ് യാദവിന്റെ ഉത്തരവില്‍ പറയുന്നു. നേരത്തെ അനുവദിച്ച എല്ലാ അവധികളും റദ്ദാക്കാനും പുതിയ അവധികള്‍ അനുവദിക്കരുതെന്നും ഡിജിപി നിര്‍ദേശിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍പ് 1986ലും 2015ലുമാണ് സര്‍ബത് ഖല്‍സ ചേര്‍ന്നിട്ടുള്ളത്.&nbsp;</p>  <p>അതേസമയം, യോഗം വിളിക്കുന്ന കാര്യത്തില്‍ അകാല്‍ തഖ്ത് മേധാവിയുടേതാണ് അന്തിമതീരുമാനമെന്നും അമൃത്പാലിന്റേത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും ശിരോമണി ഗുരൃദ്വാര പര്‍ബന്ധക് കമ്മിറ്റി ജനറല്‍ സെക്രട്ടറി പറഞ്ഞു. സിഖ് പണ്ഡിതരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ യോഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂയെന്നും അദ്ദേഹം പറഞ്ഞു.&nbsp;</p>  <p><strong><a href="https://www.asianetnews.com/kerala-news/a-n-radhakrishnan-response-on-anil-antony-s-bjp-entry-nbu-rsqf9u" rel="nofollow" target="_blank">'ബിജെപിയിലേക്ക് മക്കൾ മാത്രമല്ല കാരണവന്മാരും വരും'; ഇടതുപക്ഷത്ത് നിന്നും ആളുകൾ വരുമെന്ന് എ എൻ രാധാകൃഷ്ണൻ</a></strong></p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01gxd6xqsygfz90xza7z1etc21/punjab-police-amritpal-singh_760x400.jpg"/>
    </item>
    <item>
      <title>സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു; എട്ടുവർഷത്തിനു ശേഷം സഹോദരിയും സുഹൃത്തും അറസ്റ്റിൽ</title>
      <link>https://www.asianetnews.com/india-independence/news/he-killed-his-brother-and-threw-him-into-the-lake-sister-and-friend-arrested-after-eight-years-fvv-rrrdf1</link>
      <guid>https://www.asianetnews.com/india-independence/news/he-killed-his-brother-and-threw-him-into-the-lake-sister-and-friend-arrested-after-eight-years-fvv-rrrdf1</guid>
      <pubDate>Sun, 19 Mar 2023 13:41:26 +0530</pubDate>
      <description><![CDATA[<p>ബെം​ഗളൂരു: സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ പ്രതികൾ എട്ടുവർഷത്തിനു ശേഷം പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ സഹോദരി ഭാ​ഗ്യശ്രീ, അവരുടെ പാർട്ണറായ ശിവ പുത്ര എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ലിം​ഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്.&nbsp;</p>  <p>സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഭാ​ഗ്യശ്രീയും ശിവപുത്രയും കോളേജ് പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇവരുവരുടേയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും നാടുവിട്ടു. 2015ൽ ജി​ഗാനിയിൽ വീടെടുത്ത് താമസിക്കാൻ തുടങ്ങി. എന്നാൽ സഹോദരൻ താമസ സ്ഥലം കണ്ടെത്തുകയും വീട്ടിലെത്തുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഒടുവിൽ സഹോദരിയും ശിവപുത്രയും ചേർന്ന് ലിം​ഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു.&nbsp;</p>  <p>ലിം​ഗരാജുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. ശരീരത്തിന്റെ ഒരു ഭാ​ഗം തടാകത്തിലും ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ മൃതദേഹത്തിന്റെ തല എവിടെ നിന്നും കണ്ടെത്താനായിരുന്നില്ല.&nbsp;</p>  <p><em><strong><a href="https://www.asianetnews.com/web-specials-magazine/13-year-old-suffocating-and-killed-four-year-old-brother-rlp-rrpilg" rel="nofollow" target="_blank">നാലുവയസ്സുള്ള സഹോദരനെ 13 -കാരൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി</a></strong></em></p>  <p>വാക്കുതർക്കത്തിനിടയിലായിരുന്നു കൊലപാതകം. കൊലപാതകത്തിനു ശേഷം ഇരുവരും നാടുവിടുകയായിരുന്നു. തടാകത്തിലുൾപ്പെടെ മൂന്നിടങ്ങളിൽ നിന്നായി ബാ​ഗുകളിലാക്കിയ നിലയിലാണ് മൃതദേ​ഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിന്റെ തലകണ്ടെത്താനായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അന്വേഷണത്തിൽ മഹാരാഷ്ട്രയിൽ ഇരുവരും താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മഹാരാഷ്ട്രയിലെത്തി ഇരുവരെയും ബെം​ഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സംഭവത്തിൽ ഇരുവരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.&nbsp;</p>  <p><em><strong><a href="https://www.asianetnews.com/local-news/65-year-old-man-killed-his-wife-and-committed-suicide-in-thiruvananthapuram-vkv-rrp8il" rel="nofollow" target="_blank">'എന്തോ പ്രശ്നമുണ്ട്', മകന്‍റെ ഫോണ്‍, വീട്ടിലെത്തിയ സുഹൃത്ത് ഞെട്ടി; ഭാര്യയെ കൊന്ന് ജീവനൊടുക്കി 65 കാരൻ</a></strong></em></p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01gvweyzxmxyvfkcvdfg91qydn/ar_760x400.jpg"/>
    </item>
    <item>
      <title>പൊലീസുകാരന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു</title>
      <link>https://www.asianetnews.com/video/india-independence/news/odisha-health-minister-naba-kishore-das-shot-by-a-policeman-succumbs-to-bullet-injuries-rp9897</link>
      <guid>https://www.asianetnews.com/video/india-independence/news/odisha-health-minister-naba-kishore-das-shot-by-a-policeman-succumbs-to-bullet-injuries-rp9897</guid>
      <pubDate>Sun, 29 Jan 2023 21:25:57 +0530</pubDate>
      <description><![CDATA[<p>നബ കിഷോർ ​ദാസിനെതിരെ ആക്രമണമുണ്ടായത് സ്വന്തം മണ്ഡലത്തിൽ പരിപാടിക്കിടെ; എഎസ്ഐ ​ഗോപാൽ ദാസ് മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് ഭാര്യ</p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01gqz3t0rns3era5qbw5gana8s/hl-9-pm-odisha-minister-shoot-290123-ds_760x400.jpg"/>
    </item>
    <item>
      <title>പീഡിപ്പിക്കപ്പെട്ടില്ലെന്ന് മൊഴി; കൊറിയൻ യുവതിയുടെ കേസ് പൊലീസ് അവസാനിപ്പിക്കും</title>
      <link>https://www.asianetnews.com/india-independence/indian-fashion/korean-woman-says-she-wasnt-raped-police-to-close-probe-rnqre2</link>
      <guid>https://www.asianetnews.com/india-independence/indian-fashion/korean-woman-says-she-wasnt-raped-police-to-close-probe-rnqre2</guid>
      <pubDate>Sat, 31 Dec 2022 11:31:14 +0530</pubDate>
      <description><![CDATA[<p>കോഴിക്കോട്: കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷണം കോഴിക്കോട് പൊലീസ് അവസാനിപ്പിക്കും. പീഡനം നടന്നതിന് തെളിവില്ലെന്നതാണ് കാരണം. യുവതിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയെങ്കിലും പീഡനം നടന്നതായി തെളിഞ്ഞില്ല. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. പീഡനം നടന്നില്ലെന്ന് യുവതി തന്നെ പിന്നീട് പൊലീസിന് മൊഴി നൽകി. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കൊറിയൻ എംബസി ഉദ്യോഗസ്ഥർ ചെന്നൈക്ക് കൊണ്ടുപോയി.</p>  <p>മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ വെച്ച് യുവതി പിടിയിലാവുകയായിരുന്നു. തുടർന്ന് പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.</p>  <p>കൊറിയൻ എംബസി അധികൃതർ കുതിരവട്ടത്ത് എത്തിയിരുന്നു. യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം പിന്നീട് പൊലീസുമായും കേസ് സംബന്ധിച്ച് വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. പിന്നീടാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് യുവതിയെ എംബസി അധികൃതർ ചെന്നൈയിലേക്ക് കൊണ്ടുപോയത്.</p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01gmyyjhvk2b4xca4jdbq02dkk/vs-yeman-nia-221222-ks--2_760x400.jpg"/>
    </item>
  </channel>
</rss>