<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 13 Jul 2026 07:56:52 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/india-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ജ്വല്ലറിയിൽ നിന്നും നൽകിയ കുപ്പിവെള്ളം കുടിച്ച യുവതി പുറത്തേക്ക് ഓടി, അറിയാതെ കുടിച്ചത് ആസിഡ്; ആന്തിരക അവയവങ്ങടക്കം പൊള്ളി, നില ഗുരുതരം]]></title>
            <link>https://www.asianetnews.com/india-news/up-teacher-accidentally-drinks-acid-stored-in-packaged-water-bottle-at-jewellery-shop-hospitalised-articleshow-r8q5hsp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/up-teacher-accidentally-drinks-acid-stored-in-packaged-water-bottle-at-jewellery-shop-hospitalised-articleshow-r8q5hsp</guid>
            <pubDate>Mon, 13 Jul 2026 07:56:49 +0530</pubDate>
            <description><![CDATA[&lt;p&gt;യുവതി ആവശ്യപ്പെട്ടതനുസരിച്ച് ആഭരണക്കടയിലെ ജീവനക്കാൻ കുടിക്കാൻ വെള്ളം നൽകി. റിയ കുപ്പിയിൽനിന്ന് വെള്ളം കുടിക്കുന്നതും പിന്നാലെ അസ്വസ്ഥത കാരണം പുറത്തേക്കോടി തുപ്പുന്നതും ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxcm8y56xzbhehy8rccmzxqc,imgname-woman-teacher-accidentally-drinks-acid-1783909087398.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലക്നൗ: ആഭരണക്കടയിൽ ലഭിച്ച ആസിഡ് കലർന്ന കുപ്പിവെള്ളം കുടിച്ച യുവ അധ്യാപിക ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ ഹാപുരിലെ അർജുൻ നഗറിലാണു സംഭവം. കുടിവെള്ളമാണെന്ന് കരുതി കടയിൽനിന്ന് നൽകിയത് ആസിഡ് അടങ്ങിയ വെള്ളമായിരുന്നു. മീററ്റിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. അമ്മയ്ക്കൊപ്പം ജ്വല്ലറിയിൽ എത്തിതായിരുന്നു ഇവർ. യുവതി ആവശ്യപ്പെട്ടതനുസരിച്ച് ആഭരണക്കടയിലെ ജീവനക്കാൻ കുടിക്കാൻ വെള്ളം നൽകി. വെള്ളം കുടിച്ച റിയയ്ക്ക് ആന്തരികമായ മുറിവുകളും പൊള്ളലുമേൽക്കുകയായിരുന്നു. റിയ കുപ്പിയിൽനിന്ന് വെള്ളം കുടിക്കുന്നതും, പിന്നാലെ അസ്വസ്ഥത കാരണം പുറത്തേക്കോടി തുപ്പുന്നതും ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.&lt;/p&gt;&lt;p&gt;യുവതി ആവശ്യപ്പെട്ടതനുസരിച്ച് ആഭരണക്കടയിലെ ജീവനക്കാരനാണ് തൊട്ടടുത്ത ബേക്കറിയിൽനിന്ന് വെള്ളം വാങ്ങിയെത്തിയതെന്നാണ് വിവരം. നില വഷളായതോടെ യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലെ മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവം വിവാദമായതോടെ യുപി പൊലീസ് ബേക്കറിയിൽ പരിശോധന നടത്തി. പരിശോധനയിൽ ഇവിടെ നിന്നും ആസിഡ് നിറച്ച അനേകം കുപ്പികൾ കണ്ടെടുത്തു. കുപ്പിവെള്ളം വിതരണക്കാർ എത്തിച്ചതാണ് ഇവയെന്ന് ബേക്കറിയുടമ മൊഴി നൽകി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/india-news/up-teacher-accidentally-drinks-acid-stored-in-packaged-water-bottle-at-jewellery-shop-hospitalised-articleshow-r8q5hsp"/>
        </item>
        <item>
            <title><![CDATA[ആ മൂന്ന് നിർണായക യോഗ്യതാ പരീക്ഷണങ്ങളും പൂർത്തിയാക്കി, ഈ വർഷം തന്നെ ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം യാഥാർഥ്യമാക്കാൻ ഐഎസ്ആർഒ]]></title>
            <link>https://www.asianetnews.com/india-news/isro-strives-for-first-unmanned-gaganyaan-mission-this-year-after-successful-crucial-test-articleshow-cp3ii15</link>
            <guid isPermaLink="true">https://www.asianetnews.com/india-news/isro-strives-for-first-unmanned-gaganyaan-mission-this-year-after-successful-crucial-test-articleshow-cp3ii15</guid>
            <pubDate>Sun, 12 Jul 2026 23:35:03 +0530</pubDate>
            <description><![CDATA[&lt;p&gt;ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടത്താനുള്ള കഠിന ശ്രമത്തിലാണ് ഐഎസ്ആർഒ. ഇതിന്റെ ഭാഗമായി ക്രൂ മൊഡ്യൂളിന്റെ സുരക്ഷ ഉറപ്പാക്കുന്ന മൂന്ന് നിർണായക യോഗ്യതാ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxbqz5332xr7g5cb9v469dfb,imgname-gaganyaan-1783879406691.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ നടത്താൻ കഠിന പരിശ്രമത്തിൽ ഐ എസ് ആർ ഒ. മൂന്ന് നിർണായക യോഗ്യതാ പരീക്ഷണങ്ങൾ കൂടി പൂർത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. യാത്രാ പേടകം കടലിൽ ഇറങ്ങുമ്പോൾ ചെരിഞ്ഞ് പോയാൽ വീണ്ടും നേരെ നിർത്താനുള്ള ക്രൂ മൊഡ്യൂൾ അപ്പ് റൈറ്റിംഗ് സിസ്റ്റത്തിന്റെ ഇൻഫ്ലേഷൻ ടെസ്റ്റ്, ക്രൂ മൊഡ്യൂളിനെയും സർവ്വീസ് മൊഡ്യൂളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളുകളെ വേർപ്പെടുത്തുന്ന ക്രൂ മൊഡ്യൂൾ സർവ്വീസ് മൊഡ്യൂൾ ഡിസ്കണക്ട് സിസ്റ്റം, പേടകത്തിന് മുകളിലെ അപെക്സ് കവർ വേർപ്പെടുത്തൽ സംവിധാനങ്ങൾ എന്നിവയാണ് പരീക്ഷിച്ച് സുരക്ഷ ഉറപ്പുവരുത്തിയത്. അപെക്സ് കവറിനടിയിലാണ് പേടകത്തിലെ പാരച്യൂട്ടുകൾ സൂക്ഷിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;അടുത്ത മാസം നിർണായക പരീക്ഷണം&lt;/strong&gt;&lt;/h2&gt;&lt;p&gt;ദൗത്യത്തിനുപയോഗിക്കുന്ന റോക്കറ്റിന്റെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. പി എസ് എൽ വി പരാജയം കാരണം ഇസ്രൊയുടെ ഈ വർഷത്തെ എല്ലാ ദൗത്യങ്ങളും അനിശ്ചിതത്വത്തിലായിരുന്നു. അടുത്ത മാസം വീണ്ടുമൊരു നിർണായക വിക്ഷേപണ ദൗത്യം നടത്തി പിന്നാലെ ഗഗൻയാൻ ദൗത്യം നടത്താനാകുമോ എന്നാണ് ഇസ്രൊ നേതൃത്വം ആലോചിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/isro-strives-for-first-unmanned-gaganyaan-mission-this-year-after-successful-crucial-test-articleshow-cp3ii15"/>
        </item>
        <item>
            <title><![CDATA[വാഷ് റൂം ഉപയോഗിക്കാൻ അനുമതി ചോദിച്ചു, ഡെലിവറി ഏജന്‍റിനോട് 'നോ' പറഞ്ഞ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/india-news/bengaluru-flipkart-delivery-agent-arrested-for-alleged-sexual-misconduct-articleshow-qn21mk4</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bengaluru-flipkart-delivery-agent-arrested-for-alleged-sexual-misconduct-articleshow-qn21mk4</guid>
            <pubDate>Sun, 12 Jul 2026 23:34:23 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ ഓൺലൈൻ ഡെലിവറിക്കിടെ ഫ്ലാറ്റിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിച്ച ഡെലിവറി ഏജന്&zwj;റ് അറസ്റ്റിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxbqe7dndnw54r6tggz3gt59,imgname-gg-1783878852021.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ബെംഗളൂരുവിൽ ഓൺലൈൻ ഡെലിവറിക്കിടെ ഫ്ലാറ്റിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിച്ച ഡെലിവറി ഏജന്&zwj;റ് അറസ്റ്റിൽ. വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി നഗ്നത കാണിച്ചു എന്ന് കാട്ടി യുവതി സാമൂഹിക മാധ്യമമായ ഇൻസ്&zwnj;റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പൊലീസിന്&zwj;റെ നടപടി. സംഭവത്തിൽ മാറത്തഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ബെംഗളൂരു മാറത്തഹള്ളി പൊലീസ് സ്റ്റേഷന്&zwj;റെ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന ഈ സംഭവത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്ലിപ്കാർട്ടിൽ നിന്ന് ഉൽപ്പന്നം ഓർഡർ ചെയ്ത യുവതിക്ക് ഡെലിവറി ചെയ്യാനാണ് ഏജന്&zwj;റ് ഫ്ലാറ്റിലെത്തിയത്. ഡെലിവറിക്ക് ശേഷം ഇയാൾ യുവതിയോട് വാഷ് റൂം ഉപയോഗിക്കാൻ അനുമതി ചോദിച്ചു. വീട്ടിൽ ഒറ്റയ്ക്കായിരുന്നതിനാൽ യുവതി അനുമതി നിഷേധിച്ചു. എന്നാൽ ഇതു വകവയ്ക്കാതെ ഡെലിവറി ഏജന്&zwj;റ് വീട്ടിനുള്ളിൽ പ്രവേശിക്കുകയും യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയുമായിരുന്നു. അപകട സാധ്യത മുന്നിൽക്കണ്ട് യുവതി ദൃശ്യങ്ങളെല്ലാം ഫോൺ ഉപയോഗിച്ച് പകർത്തി.&lt;/p&gt;&lt;p&gt;ഇതിന് പിന്നാലെയാണ് ഇവർ ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മാറത്തഹള്ളി പൊലീസ് വിഷയത്തിൽ ഇടപെട്ടു. യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. flipkart ഡെലിവറി ഏജന്റ് ആയ വിജയ് മല്ലികാർജുൻ കാമത്താണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ഇയാൾക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/bengaluru-flipkart-delivery-agent-arrested-for-alleged-sexual-misconduct-articleshow-qn21mk4"/>
        </item>
        <item>
            <title><![CDATA[രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എവിടെ? മണ്ണിടിച്ചിൽ ദുരന്തസ്ഥലം സന്ദർശിക്കാത്തതിൽ വിമർശനം, വയനാട് അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി]]></title>
            <link>https://www.asianetnews.com/india-news/wayanad-landslide-bjp-launches-fierce-attack-on-rahul-gandhi-and-priyanka-gandhi-over-absence-at-disaster-site-articleshow-37p4n77</link>
            <guid isPermaLink="true">https://www.asianetnews.com/india-news/wayanad-landslide-bjp-launches-fierce-attack-on-rahul-gandhi-and-priyanka-gandhi-over-absence-at-disaster-site-articleshow-37p4n77</guid>
            <pubDate>Sun, 12 Jul 2026 22:15:54 +0530</pubDate>
            <description><![CDATA[&lt;p&gt;വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തഭൂമി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കാത്തതിനെതിരെ ബിജെപി. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ കാണാൻ എത്താത്ത ഇരുവരും തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുന്നവരാണെന്ന് വിമർശനം. ഇത് ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxbkfnpgwv4b3adyav6d7bcw,imgname-rahul-priyanka-1783874705103.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: വയനാട് മണ്ണിടിച്ചിൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബി ജെ പിയുടെ രൂക്ഷ വിമർശനം. ബി ജെ പി ദേശീയ ഐ ടി സെൽ മേധാവി അമിത് മാളവ്യയാണ് വിമർശനവുമായി രംഗത്തെത്തിയത്. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും, തിരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമാണ് ആരോപണം. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നതാണ് യഥാർത്ഥ സഹാനുഭൂതിയെന്നും, എപ്പോഴും ശബ്ദമുയർത്തുന്ന അനുകൂലികളുടെ ഇപ്പോഴത്തെ മൗനം ശ്രദ്ധേയമാണെന്നും അമിത് മാളവ്യ വിമർശിച്ചു. ദേശീയ തലത്തിൽ തന്നെ ഇരുവർക്കുമെതിരെ ഇത് ആയുധമാക്കുകയാണ് ബി ജെ പി. രാഹുൽ ഗാന്ധി 20 ദിവസമായി ഇന്ത്യയിൽ ഇല്ലാത്തതിനെതിരെയും ബി ജെ പി അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർത്തുന്നുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകും&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് ഇന്ന് അറിയിച്ചു. ദുരന്തത്തിൽ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും. അപകടത്തിൽ പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും. നിലവിൽ തീവ്രപരിചരണത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റു മൂന്ന് പേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ തുക നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ ദിലീപ് ബിൽഡ് കോൺ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്കൂളുകൾ അടക്കമുള്ള അവശ്യ സർവീസുകൾക്കുള്ള വാഹന ഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. ഈ പാലത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ എട്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ഇന്നത്തെ തിരച്ചിലിലാണ് ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/wayanad-landslide-bjp-launches-fierce-attack-on-rahul-gandhi-and-priyanka-gandhi-over-absence-at-disaster-site-articleshow-37p4n77"/>
        </item>
        <item>
            <title><![CDATA[സാധനങ്ങൾ വാങ്ങാനെത്തി പൊട്ടിച്ചത് അഞ്ചര പവന്റെ സ്വർണമാല, മുങ്ങിയത് കൊല്ലത്തേക്ക്, കേരള പൊലീസ് കാവലിൽ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്]]></title>
            <link>https://www.asianetnews.com/local-news/bikers-snatched-5-lakh-worth-gold-chain-hide-in-kollam-arrested-by-tamilnadu-police-articleshow-chst3gs</link>
            <guid isPermaLink="true">https://www.asianetnews.com/local-news/bikers-snatched-5-lakh-worth-gold-chain-hide-in-kollam-arrested-by-tamilnadu-police-articleshow-chst3gs</guid>
            <pubDate>Sun, 12 Jul 2026 22:07:52 +0530</pubDate>
            <description><![CDATA[&lt;p&gt;മംഗലകുന്ന് സ്വദേശിനി തന്&zwj;റെ കടയിലിരുന്നപ്പോൾ രണ്ട് യുവാക്കൾ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വരികയും അവർ ധരിച്ചിരുന്ന അഞ്ചര പവന്&zwj;റെ സ്വർണമാല പൊട്ടിച്ച് രക്ഷപെടുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxbjv0h91qpemx860n0wmean,imgname-gold-theft-arrest-1783874028073.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ബൈക്കിൽ എത്തി കവർച്ച നടത്തുന്ന പ്രതികളെ കേരള പൊലീസ് സഹായത്തോടെ കൊല്ലത്തു നിന്ന് തമിഴ്നാട് പൊലീസ് പിടികൂടി. മധുര സ്വദേശികളായ മുനിസ്വാമി(34) പപ്പുസ്വാമി (32) എന്നിവരണ് പിടിയിലായത്. കരിങ്കലിൽ നിരന്തരം ബൈക്കിലെത്തി കവർച്ച നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കേരളത്തിലേക്കെത്തിയത്. മംഗലകുന്ന് സ്വദേശിനി തന്&zwj;റെ കടയിലിരുന്നപ്പോൾ രണ്ട് യുവാക്കൾ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വരികയും അവർ ധരിച്ചിരുന്ന അഞ്ചര പവന്&zwj;റെ സ്വർണമാല പൊട്ടിച്ച് രക്ഷപെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്കായി തിരച്ചിൽ നടത്തുകയും ചെയ്തു വരികയായിരുന്നു. 200 ഓളം സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതികൾ കേരളത്തിലേക്ക് കടന്നതായി മനസിലാക്കിയത്. പിന്നാലെ പ്രത്യേക അന്വേഷണ സംഘം കേരള പൊലീസ് സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/bikers-snatched-5-lakh-worth-gold-chain-hide-in-kollam-arrested-by-tamilnadu-police-articleshow-chst3gs"/>
        </item>
        <item>
            <title><![CDATA[മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്ത് മന്ത്രവാദം, മുൻ എംപിക്കെതിരെ ദുർമന്ത്രവാദ ആരോപണവുമായി മരുമകൾ]]></title>
            <link>https://www.asianetnews.com/crime-news/former-shiv-sena-mp-daughter-in-law-alleges-black-magic-forced-to-drink-cow-urine-made-to-see-godmen-articleshow-dsp5nel</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/former-shiv-sena-mp-daughter-in-law-alleges-black-magic-forced-to-drink-cow-urine-made-to-see-godmen-articleshow-dsp5nel</guid>
            <pubDate>Sun, 12 Jul 2026 21:40:35 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ മകനും മരുമകളും തമ്മിൽ നിലനിൽക്കുന്ന ജീവനാംശം സംബന്ധിച്ച തർക്കത്തിന്റെ പ്രതികാരമായാണ് ഈ വ്യാജ പരാതി നൽകിയിരിക്കുന്നതെന്ന് വിനായക് റാവുത്ത് അവകാശപ്പെടുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxbhn5jsee1nfpb6bnm87pgj,imgname-vinayak-raut-1783872788057.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;താനെ: കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം അമാനുഷിക ശക്തിയെന്ന് മുൻ എംപി കൂടിയായ അമ്മായിയച്ഛൻ. യുവതി നേരിട്ടത് ക്രൂരമായ പീഡനം. മഹാരാഷ്ട്ര മുൻ എംപി വിനായക് റാവുത്തിനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ. ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്ന ഭർത്താവിന്റെ മാതാപിതാക്കൾ പശുവിന്റെ മൂത്രം നിർബന്ധിച്ച് കുടിപ്പിച്ചുവെന്നും നിരന്തരം മന്ത്രവാദികളെ കാണേണ്ടി വന്നുവെന്നുമാണ് മരുമകൾ ഗിരിജ റാവുത്ത് പരാതിയിൽ പറയുന്നത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഭർത്താവ് ഗിതേഷ് റാവുത്ത്, അമ്മായിയച്ഛൻ വിനായക് റാവുത്ത്, കൂടാതെ ഫിറോസ് ബാബ, കാസി ബാബ എന്നീ രണ്ട് മന്ത്രവാദികൾ എന്നിവർക്കെതിരെയാണ് ഗിരിജ റാവുത്ത് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഭർത്താവിന്റെ മാതാപിതാക്കളുടെ അന്ധവിശ്വാസത്തിന്റെ പേരിൽ വർഷങ്ങളായി മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിച്ചതായാണ് മുൻ എംപിയുടെ മരുമകൾ ആരോപിക്കുന്നത്.&lt;/p&gt;&lt;p&gt;നിർബന്ധിച്ച് പശുവിൻ മൂത്രം കുടിപ്പിച്ചുവെന്നും, മന്ത്രവാദ കർമ്മങ്ങൾക്കായി തന്റെ തലമുടി പിഴുതെടുത്തുവെന്നും, കപട സിദ്ധന്മാരുടെ അടുത്തേക്ക് നിർബന്ധപൂർവ്വം കൊണ്ടു പോയെന്നുമാണ് യുവതിയുടെ പ്രധാന ആരോപണം.ഗിരിജയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2013-ലെ മഹാരാഷ്ട്ര നരബലി, മറ്റ് അമാനുഷിക, അഘോരി ആചാരങ്ങൾ, മന്ത്രവാദം എന്നിവ തടയലും നിർമ്മാർജ്ജനവും സംബന്ധിച്ച നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാൽ വിനായക് റാവുത്ത് ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളഞ്ഞു.&lt;/p&gt;&lt;p&gt;തന്റെ മകനും മരുമകളും തമ്മിൽ നിലനിൽക്കുന്ന ജീവനാംശം സംബന്ധിച്ച തർക്കത്തിന്റെ പ്രതികാരമായാണ് ഈ വ്യാജ പരാതി നൽകിയിരിക്കുന്നതെന്ന് വിനായക് റാവുത്ത് അവകാശപ്പെടുന്നത്. പരാതിയിൽ പറയുന്ന സംഭവങ്ങൾ 2018നും 2022നും ഇടയിൽ നടന്നതാണെന്ന് ആരോപിക്കപ്പെടുമ്പോഴും, ആ സമയത്തൊന്നും പരാതി നൽകാതിരുന്ന ഗിരിജ, കോടതിയിൽ ജീവനാംശവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതിന് ശേഷമാണ് പൊലീസിനെ സമീപിച്ചതെന്നാണ് വിനായക് റാവുത്ത് ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന 3 ബിഎച്ച്കെ ടെറസ് ഫ്ലാറ്റും പ്രതിമാസം രണ്ട് ലക്ഷം രൂപ ജീവനാംശവും ഗിരിജ ആവശ്യപ്പെട്ടിരുന്നുവെന്നും, തങ്ങൾ അത് നിരസിച്ചതാണ് നിലവിലെ ആരോപണത്തിന് പിന്നിലെന്നും വിനായക് റാവുത്ത് വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/former-shiv-sena-mp-daughter-in-law-alleges-black-magic-forced-to-drink-cow-urine-made-to-see-godmen-articleshow-dsp5nel"/>
        </item>
        <item>
            <title><![CDATA[വിജയ് സർക്കാർ വീഴും, വ‍ർഷം കുറിച്ച് കെ അണ്ണാമലൈയുടെ പ്രവചനം! തമിഴ്നാട്ടിൽ 2031 ൽ ഭരണത്തുടർച്ചയുണ്ടാകില്ല, 39 കടക്കാത്ത യുവത്വം മാറ്റത്തിന് വിധിയെഴുതും]]></title>
            <link>https://www.asianetnews.com/india-news/shocking-for-vijay-annamalai-prediction-vijay-tvk-government-will-fail-in-2031-election-articleshow-o38se3u</link>
            <guid isPermaLink="true">https://www.asianetnews.com/india-news/shocking-for-vijay-annamalai-prediction-vijay-tvk-government-will-fail-in-2031-election-articleshow-o38se3u</guid>
            <pubDate>Sun, 12 Jul 2026 21:33:59 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് കെ അണ്ണാമലൈ. വിജയിനെ അധികാരത്തിലേറ്റുന്ന അതേ യുവത്വം തന്നെ 2031 ലെ തിരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിനായി വോട്ട് ചെയ്യുമെന്നും, സംസ്ഥാനത്തെ ഭരണമാറ്റ പ്രവണത തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxbh3wf768rh83xnj05f4jpr,imgname-annamalai-1783872221671.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിനും തുടർച്ചയുണ്ടാികില്ലെന്ന് ബി ജെ പി മുൻ നേതാവ് കെ അണ്ണാമലൈയുടെ പ്രവചനം. സംസ്ഥാനത്ത് 2021 ലും 2026 ലുണ്ടായ ഭരണമാറ്റ പ്രവണത 2031 ലും ആവർത്തിക്കുമെന്നാണ് 'വീ ദ് ലീഡേഴ്&zwnj;സ്' കൂട്ടായ്മയുടെ ആദ്യ യോഗത്തിൽ അണ്ണാമലൈ വിവരിച്ചത്. 39 വയസ്സിൽ താഴെയുള്ള യുവവോട്ടർമാരാണ് തമിഴക വെട്രി കഴകത്തെ (ടി വി കെ) ഇത്തവണ വിജയിപ്പിച്ച് വിജയിനെ മുഖ്യമന്ത്രിയായി അധികാരത്തിലേറ്റിയത്. 2031 ലെ തെരഞ്ഞെടുപ്പിൽ ഇതേ യുവത്വം പുതിയൊരു ഭരണമാറ്റത്തിനായി വോട്ട് ചെയ്യുമെന്നും വിജയ് സർക്കാരിന് തുടർച്ചയുണ്ടാകില്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. താൻ ഒരു ഹിന്ദുവാണ്, എന്നാൽ ജാതിയും മതവും വീട്ടിനുള്ളിൽ അടച്ചുപൂട്ടിവെച്ചാണ് താൻ എന്നും വീടിന് പുറത്തിറങ്ങാറുള്ളതെന്നും അദ്ദേഹം വിവരിച്ചു. അടുത്തിടെ ബി ജെ പി വിട്ട മുൻ സംസ്ഥാന അധ്യക്ഷനായ അണ്ണാമലെ രാഷ്ട്രീയ പ്രവർത്തനത്തിനായി രൂപീകരിച്ച കൂട്ടായ്മയാണ് 'വീ ദ് ലീഡേഴ്&zwnj;സ്'.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/shocking-for-vijay-annamalai-prediction-vijay-tvk-government-will-fail-in-2031-election-articleshow-o38se3u"/>
        </item>
        <item>
            <title><![CDATA[രാജ്യത്താകമാനം സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ ദേശീയപതാക പകുതി താഴ്ത്തും;  ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദിന്റെ നിര്യാണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം]]></title>
            <link>https://www.asianetnews.com/india-news/demise-of-former-emir-of-qatar-sheikh-hamad-day-of-mourning-in-india-tomorrow-articleshow-6ts8qpv</link>
            <guid isPermaLink="true">https://www.asianetnews.com/india-news/demise-of-former-emir-of-qatar-sheikh-hamad-day-of-mourning-in-india-tomorrow-articleshow-6ts8qpv</guid>
            <pubDate>Sun, 12 Jul 2026 20:48:50 +0530</pubDate>
            <description><![CDATA[ഖത്തര്&zwj; മുന്&zwj; അമീര്&zwj; ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഇന്ത്യ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. 1995 മുതൽ 2013 വരെ ഖത്തറിനെ നയിച്ച ഷെയ്ഖ് ഹമദിന്റെ ഭരണകാലത്താണ് രാജ്യം വലിയ മുന്നേറ്റം നടത്തിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxarcm7wjnh9yd02jegz8hc8,imgname-narendra-modi-offer-condolences-1783846293755.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഖത്തര്&zwj; മുന്&zwj; അമീര്&zwj; ഷെയ്ഖ് ഹമദിന്റെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം. രാജ്യത്തുടനീളം സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കാൻ നിർദേശം. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഖത്തറിലെത്തി ഇന്ത്യയുടെ അനുശോചനം അറിയിക്കും. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു ഷെയിക് ഹമദ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.&lt;/p&gt;&lt;p&gt;ഖത്തറിന്&zwj;റെ മുൻ ഭരണാധികാരിയായിരുന്ന 'ഫാദർ അമീർ' എന്നറിയപ്പെടുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ശൈഖ് ഹമദ് ദീർഘവീക്ഷണമുള്ള ഒരു നേതാവായിരുന്നുവെന്നും, ഇന്ത്യയുടെ അടുത്ത സുഹൃത്ത് ആയിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറ&zwnj;ഞ്ഞു.&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'ഖത്തർ മുൻ അമീർ ഹിസ് ഹൈനസ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. 2024 ഫെബ്രുവരിയിൽ ഞാൻ ഖത്തർ സന്ദർശിച്ച വേളയിൽ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ച കാര്യം ഓർക്കുന്നു. ഇന്ത്യയുടെ ഒരു യഥാർത്ഥ സുഹൃത്തായിരുന്നു അദ്ദേഹം'- മോദി കുറിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും രാജകുടുംബത്തിനും ഖത്തറിലെ ജനങ്ങൾക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.&lt;/p&gt;&lt;p&gt;ഖത്തറിന്&zwj;റെ മുൻ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. ഖത്തർ അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്. 1995 മുതൽ 2013 വരെയുള്ള 18 വർഷക്കാലം ശൈഖ് ഹമദ്, ഖത്തർ അമീറായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്&zwj;ന്ന് 2013-ൽ ഭരണം തന്&zwj;റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറിക്കൊണ്ട് അദ്ദേഹം ചരിത്രം കുറിച്ചു. ശൈഖ് ഹമദിന്&zwj;റെ ഭരണകാലത്താണ് ഖത്തർ ആഗോളതലത്തിൽ ശ്രദ്ധേയമായ സാമ്പത്തിക, രാഷ്ട്രീയ മുന്നേറ്റം നടത്തിയത്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/demise-of-former-emir-of-qatar-sheikh-hamad-day-of-mourning-in-india-tomorrow-articleshow-6ts8qpv"/>
        </item>
        <item>
            <title><![CDATA[പിണങ്ങിക്കഴിയുന്ന ഭാര്യയെ തിരിച്ച് അയയ്ക്കാൻ അമ്മായിയമ്മയുടെ നിബന്ധന, അമ്മയെ കടലക്കറിയിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച് മകൻ]]></title>
            <link>https://www.asianetnews.com/crime-news/mother-in-laws-demand-to-send-back-daughter-son-poison-own-mother-arrest-articleshow-x9z58hx</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/mother-in-laws-demand-to-send-back-daughter-son-poison-own-mother-arrest-articleshow-x9z58hx</guid>
            <pubDate>Sun, 12 Jul 2026 20:42:17 +0530</pubDate>
            <description><![CDATA[&lt;p&gt;യുവതിയെ തിരികെ കൊണ്ടുവരാനുള്ള രവീന്ദ്രയുടെ ശ്രമങ്ങൾക്കിടെയാണ് ഭാര്യാ മാതാവ് ഫൂൽവതി വിചിത്രമായ നിബന്ധന മുന്നോട്ട് വച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxbdwmgv8a09pp27pa0egfh6,imgname-son-poison-mother-1783868838427.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗ്ര: പിണങ്ങിക്കഴിഞ്ഞ ഭാര്യയെ തിരിച്ചുവിടാൻ അമ്മായി അമ്മയുടെ വിചിത്രമായ നിബന്ധന. സ്വന്തം അമ്മയെ കടലക്കറിയിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച് മകൻ. ഉത്തർ പ്രദേശിലെ ആഗ്രയിലെ ഭർപുരയിലാണ് സംഭവം. അമ്മയെ കൊല്ലാൻ ശ്രമിച്ച കേസിൽ രവീന്ദ്ര എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾക്ക് വിഷം എത്തിച്ച് നൽകിയത് ഭാര്യയുടെ അമ്മയാണെന്നാണ് രവീന്ദ്ര പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. വിഷം കലർന്ന കടല കറി കഴിച്ച വയോധിക ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭാര്യ അവശയായെന്നായിരുന്നു രവീന്ദ്രയുടെ അച്ഛൻ പൊലീസിനോട് വിശദമാക്കിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലക്കറിയിൽ ഭക്ഷണം കലർന്നതായി വ്യക്തമായത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ചികിത്സയിൽ കഴിയുന്ന വയോധികയുടെ മകൻ കൊലപാതക ശ്രമത്തേക്കുറിച്ച് പൊലീസിനോട് വിശദമാക്കിയത്.&lt;/p&gt;&lt;p&gt;ഗാട്പുര ഗ്രാമത്തിൽ നിന്നുള്ള യുവതിയേയാണ് രവീന്ദ്ര വിവാഹം ചെയ്തിരുന്നത്. അടുത്തിടെ ദമ്പതികൾക്കിടയിൽ കലഹമുണ്ടായതിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. യുവതിയെ തിരികെ കൊണ്ടുവരാനുള്ള രവീന്ദ്രയുടെ ശ്രമങ്ങൾക്കിടെയാണ് ഭാര്യാ മാതാവ് ഫൂൽവതി വിചിത്രമായ നിബന്ധന മുന്നോട്ട് വച്ചത്. മകളെ മരുമകനൊപ്പം തിരികെ അയയ്ക്കണമെങ്കിൽ രവീന്ദ്രയുടെ അമ്മ ജീവനോടെയുണ്ടാവരുതെന്നായിരുന്നു നിബന്ധന. രവീന്ദ്രയ്ക്ക് വിഷം എത്തിച്ച് നൽകി ഇതിനായി ഫൂൽവതി നിർബന്ധിക്കുകയും ചെയ്തുവെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയത്. യുവാവിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പൊലീസ് അന്വേഷിക്കുകയാണ്. രവീന്ദ്രയുടെ വീട്ടിൽ അടുത്തിടെ സ്ഥലം വീതം വയ്ക്കുന്നതിനേ ചൊല്ലി തർക്കമുണ്ടായിരുന്നതായി സഹോദരൻ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. സംഭവത്തിൽ നിലവിൽ രവീന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്റെ മറ്റ് ആരോപണങ്ങളേക്കുറിച്ച് അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/mother-in-laws-demand-to-send-back-daughter-son-poison-own-mother-arrest-articleshow-x9z58hx"/>
        </item>
        <item>
            <title><![CDATA[ശ്രദ്ധയ്ക്ക്, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പുതിയ നിബന്ധന; അപേക്ഷകരുടെ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ നിർബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ]]></title>
            <link>https://www.asianetnews.com/india-news/attention-new-requirement-for-inclusion-in-voter-list-election-commission-makes-parents-sir-details-mandatory-articleshow-ev4mrzk</link>
            <guid isPermaLink="true">https://www.asianetnews.com/india-news/attention-new-requirement-for-inclusion-in-voter-list-election-commission-makes-parents-sir-details-mandatory-articleshow-ev4mrzk</guid>
            <pubDate>Sun, 12 Jul 2026 19:41:29 +0530</pubDate>
            <description><![CDATA[&lt;p&gt;പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നിബന്ധന ഏർപ്പെടുത്തി. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഫോം ആറിൽ മാതാപിതാക്കളുടെ കഴിഞ്ഞ സ്പെഷ്യൽ ഇന്&zwj;റൻസീവ് റിവിഷൻ (എസ്ഐആർ) വിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6a0n63hs0n0v3nrdt8j6jj5,imgname-voters-list-1759125346417.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ കഴിഞ്ഞ സ്പെഷ്യൽ ഇന്&zwj;റൻസീവ് റിവിഷൻ (എസ്ഐആർ) വിവരങ്ങൾ ഇനി മുതൽ നിർബന്ധമായും നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഓൺലൈനായി വോട്ടർ രജിസ്ട്രേഷൻ നടത്തുന്നവർക്കാണ് ഈ പ്രഖ്യാപനം നിർബന്ധമാക്കിയിരിക്കുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്കും പുതുതായി വോട്ടവകാശം ലഭിച്ചവർക്കും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്കും വീണ്ടും പേര് ചേർക്കാനായി ഉപയോഗിക്കുന്ന നിയമപരമായ ഫോം ആറിലാണ് ഈ പുതിയ നിബന്ധന ഉൾപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ ഫോമിൽ ഔപചാരികമായ ഭേദഗതി വരുത്തിയിട്ടില്ലെങ്കിലും, ഭരണപരമായ നിർദ്ദേശങ്ങളിലൂടെയാണ് ഓൺലൈൻ അപേക്ഷകൾക്ക് ഇത് നിർബന്ധമാക്കിയതെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കമ്മീഷന്&zwj;റെ ഇസിനെറ്റ് പോർട്ടലിൽ ലഭ്യമായ ഓൺലൈൻ ഫോം ആറിൽ മാതാപിതാക്കളുടെ വിവരങ്ങൾ നൽകുന്ന ഭാഗം പൂരിപ്പിക്കാതെ അപേക്ഷകർക്ക് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല. മുൻ എസ്ഐആർ വോട്ടർ പട്ടികയിൽ അപേക്ഷകന്&zwj;റെയോ മാതാപിതാക്കളുടെയോ പേര് ഉണ്ടോ എന്ന് വ്യക്തമാക്കുന്ന മൂന്ന് ഓപ്ഷനുകളാണ് പോർട്ടലിൽ നൽകിയിരിക്കുന്നത്. സ്വന്തം പേര് ഉണ്ടായിരുന്നു എന്ന ഓപ്ഷൻ, മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തശ്ശന്മാരുടെയോ പേര് ഉണ്ടായിരുന്നു എന്ന ഓപ്ഷൻ, അല്ലെങ്കിൽ ആരുടെയും പേര് ഉൾപ്പെട്ടിരുന്നില്ല എന്ന ഓപ്ഷൻ എന്നിവയാണവ. ആദ്യത്തെ രണ്ട് ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിനൊപ്പം നിയമസഭാ മണ്ഡലം, പോളിംഗ് ബൂത്ത് നമ്പർ, മുൻ എസ്ഐആർ പ്രകാരമുള്ള സീരിയൽ നമ്പർ എന്നിവ നൽകേണ്ടതുണ്ട്. മൂന്നാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് എന്ത് നടപടിയാണ് നേരിടേണ്ടി വരിക എന്ന് പോർട്ടലിൽ വ്യക്തമാക്കിയിട്ടില്ല.&lt;/p&gt;&lt;p&gt;കഴിഞ്ഞ വർഷം ജൂണിൽ ബീഹാറിൽ നടന്ന എസ്ഐആർ പ്രക്രിയയിലാണ് ഈ പുതിയ നിബന്ധന ആദ്യമായി പരീക്ഷിച്ചത്. വോട്ടർമാരെ കൃത്യമായി അടയാളപ്പെടുത്താനും പുതിയ വോട്ടർമാർ സമർപ്പിക്കേണ്ട അനുബന്ധ രേഖകളുടെ എണ്ണം കുറയ്ക്കാനും ഈ വിവരശേഖരണം സഹായിക്കുമെന്നാണ് കമ്മീഷന്&zwj;റെ വിലയിരുത്തൽ. 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസിൽ ഔദ്യോഗിക മാറ്റങ്ങൾ വരുത്താതെയാണ് കമ്മീഷൻ ഈ പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തുടനീളം ഇരട്ട വോട്ടുകൾ ഒഴിവാക്കാനും മരിച്ചവരുടെയും താമസം മാറിയവരുടെയും വിദേശികളുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) പ്രക്രിയയുടെ ഭാഗമായാണ് ഈ നടപടി. കേരളം, തമിഴ്&zwnj;നാട്, പശ്ചിമ ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ ഈ പ്രക്രിയ പൂർത്തിയായിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/attention-new-requirement-for-inclusion-in-voter-list-election-commission-makes-parents-sir-details-mandatory-articleshow-ev4mrzk"/>
        </item>
        <item>
            <title><![CDATA['അ​ഗാധമായ നിരാശയും ദുഃഖവും തോന്നുന്നു'; പ്രാന്തപ്രചാരക് ബൈഠക്കിൽ ആർഎസ്എസ്]]></title>
            <link>https://www.asianetnews.com/india-news/deep-despair-and-sorrow-are-felt-rss-at-the-pranth-pracharak-meeting-articleshow-x8pqgg2</link>
            <guid isPermaLink="true">https://www.asianetnews.com/india-news/deep-despair-and-sorrow-are-felt-rss-at-the-pranth-pracharak-meeting-articleshow-x8pqgg2</guid>
            <pubDate>Sun, 12 Jul 2026 19:24:31 +0530</pubDate>
            <description><![CDATA[കർണാടകയിൽ നടന്ന പ്രാന്തപ്രചാരക് ബൈഠക്കിൽ അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആർഎസ്എസ് അഗാധമായ ദുഃഖവും നിരാശയും രേഖപ്പെടുത്തി. എസ്ഐടി അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച സംഘടന, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpqfnbraggzbjsq2g12kj00g,imgname-----------------------2026-04-21t125546.115-1776757157642.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;അയോധ്യ ക്ഷേത്രക്കൊള്ളയിൽ പ്രതികരണവുമായി ആർഎസ്എസ്. ക്ഷേത്രക്കൊള്ളയിൽ നിരാശയും ദുഃഖവുമുണ്ടെന്ന് സംഘടന അറിയിച്ചു. എസ്ഐടി അന്വേഷണത്തിലൂടെ സത്യം പുറത്ത് വരും. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് ജാഗ്രത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കർണാടകയിൽ നടന്ന ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിൽ പറയുന്നു. ബെലഗാവിയിൽ നടന്ന ആർ&zwnj;എസ്&zwnj;എസിന്റെ വാർഷിക അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക്കിന്റെ സമാപന ദിവസത്തിലാണ് ഈ വിഷയം ചർച്ച ചെയ്തത്. ശ്രീരാമ ജന്മഭൂമി മന്ദിറിലെ വഴിപാടുകളുടെ ക്രമക്കേടുകളിൽ എല്ലാവരും ദുഃഖം പ്രകടിപ്പിച്ചു. തീർത്ഥ ക്ഷേത്ര ന്യാസിന്റെ അഭ്യർത്ഥനപ്രകാരം ആരംഭിച്ച എസ്&zwnj;ഐടിയും പോലീസ് നടപടിയും നിർണായക വഴിത്തിരിവിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും ആർ&zwnj;എസ്&zwnj;എസ് പ്രസ്താവനയിൽ പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;ഭാവിയിൽ രാമഭക്തരുടെ രാമക്ഷേത്രത്തോടുള്ള ആദരവും ആഴത്തിലുള്ള വിശ്വാസവും വ്രണപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടാകില്ലെന്ന് തീർത്ഥ ക്ഷേത്ര ന്യാസ് ഉറപ്പാക്കുമെന്ന് സംഘം പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. ജൂൺ 7 നാണ് രാമക്ഷേത്ര സംഭാവനകളുടെ തട്ടിപ്പ് പുറത്തുവന്നത്. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച എസ്&zwnj;ഐടിയുടെ പ്രാഥമിക റിപ്പോർട്ടിനെത്തുടർന്ന് ജൂൺ 25 ന് എഫ്&zwnj;ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ എട്ട് പേരെ കേസിൽ അറസ്റ്റ് ചെയ്തു.&lt;/p&gt;&lt;p&gt;ജൂലൈ 10 മുതൽ 12 വരെ നടന്ന മൂന്ന് ദിവസത്തെ യോഗം ആർ&zwnj;എസ്&zwnj;എസ് സർസംഘചാലക് മോഹൻ ഭഗവത്, സർക്കാർവാഹ ദത്താത്രേയ ഹൊസബാലെ, 226 കാര്യകർത്താക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സമാപിച്ചു. 2026 മാർച്ചിനുശേഷം നടത്തിയ പരിശീലന ക്യാമ്പുകൾ യോഗം അവലോകനം ചെയ്തു, രാജ്യത്തുടനീളം 83 സംഘ ശിക്ഷാ വർഗങ്ങളും 12 കാര്യകർത്താ വികാസ് വർഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്നും മൊത്തം 18,842 സ്വയംസേവകർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/deep-despair-and-sorrow-are-felt-rss-at-the-pranth-pracharak-meeting-articleshow-x8pqgg2"/>
        </item>
        <item>
            <title><![CDATA[ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ വിജയ്‍യെ ഒപ്പം കൂട്ടുമോ, മറുപടിയുമായി ഡിഎംകെ; കോൺഗ്രസിനോടുള്ളത് കടുത്ത നിലപാട്]]></title>
            <link>https://www.asianetnews.com/india-news/will-vijay-in-the-fight-against-bjp-dmk-replies-takes-a-tough-stance-against-congress-articleshow-7q3vrgd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/will-vijay-in-the-fight-against-bjp-dmk-replies-takes-a-tough-stance-against-congress-articleshow-7q3vrgd</guid>
            <pubDate>Sun, 12 Jul 2026 18:45:23 +0530</pubDate>
            <description><![CDATA[ബിജെപിക്കെതിരെ ദേശീയ തലത്തിൽ വിജയ്&zwnj;യുടെ ടിവികെയും ഡിഎംകെയും ഒന്നിക്കണമെന്ന വിസികെയുടെ നിർദ്ദേശം ഡിഎംകെ തള്ളി. നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളെ വഞ്ചിച്ച് ടിവികെയെ പിന്തുണച്ച കോൺഗ്രസിനെയും വിസികെയെയും ഡിഎംകെ രൂക്ഷമായി വിമർശിച്ചു. ഈ ഭിന്നത തമിഴ്&zwnj;നാട്ടിലെ 'ഇന്ത്യ' സഖ്യത്തിന്&zwj;റെ ഭാവിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5jqj6atm44taqyt7f2063xb,imgname-vijay-stalin-1758344059225.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: ബിജെപിക്കെതിരെ ദേശീയ തലത്തിൽ വിശാല സഖ്യം രൂപീകരിക്കാൻ മുഖ്യമന്ത്രി വിജയ്&zwnj;യുടെ ടിവികെയും ഡിഎംകെയും ഒരുമിച്ച് നിൽക്കണമെന്ന വി സി കെയുടെ (വിടുതലൈ ചിരുതൈകൾ കച്ചി) നിർദ്ദേശം ഡിഎംകെ തള്ളി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തങ്ങളെ വഞ്ചിച്ച കോൺഗ്രസിനും വിസികെയ്ക്കും എതിരെ കടുത്ത വിമർശനമാണ് ഡിഎംകെ ഉയർത്തുന്നത്. കേരളത്തിലും പശ്ചിമ ബംഗാളിലും പ്രാദേശിക തലത്തിൽ പരസ്പരം മത്സരിക്കുന്ന പാർട്ടികൾ ദേശീയ തലത്തിൽ 'ഇന്ത്യ' സഖ്യത്തിന്&zwj;റെ ഭാഗമായി തുടരുന്ന മാതൃക തമിഴ്&zwnj;നാട്ടിലും നടപ്പാക്കണമെന്നായിരുന്നു വിസികെ അധ്യക്ഷൻ തോൽ തിരുമാവളവന്&zwj;റെ നിർദ്ദേശം. ഇതിനെ കോൺഗ്രസ് പിന്തുണച്ചതോടെയാണ് മുന്നണിയിലെ ഭിന്നത പരസ്യമായത്.&lt;/p&gt;&lt;p&gt;എന്നാൽ, ഈ നിർദ്ദേശം പൂർണ്ണമായും തള്ളിയ ഡിഎംകെ എംപി ഗണപതി പി രാജ്&zwnj;കുമാർ, കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് തുറന്നടിച്ചു. ഭരണം പിടിച്ച ടിവികെ സർക്കാരിൽ മന്ത്രിസ്ഥാനം നേടാൻ മാത്രമായി ഒൻപത് വർഷത്തെ സഖ്യം കോൺഗ്രസ് ഉപേക്ഷിച്ചതായും, ഇപ്പോൾ വിസികെയെ ഒരു ദൂതനായി ഉപയോഗിച്ച് തങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്&zwnj;നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരള, ബംഗാൾ മാതൃകകൾ പ്രായോഗികമല്ലെന്നും പാർലമെന്&zwj;റിൽ ഒരു പ്രതിനിധി പോലുമില്ലാത്ത ടിവികെയെ എങ്ങനെയാണ് 'ഇന്ത്യ' സഖ്യത്തിൽ ഉൾപ്പെടുത്തുകയെന്നും അദ്ദേഹം ചോദ്യമുയർത്തി. തങ്ങളുടെ മുഖ്യ പ്രത്യയശാസ്ത്ര ശത്രു ബിജെപി തന്നെയാണെന്ന് വ്യക്തമാക്കിയ രാജ്&zwnj;കുമാർ, കോൺഗ്രസുമായുള്ള ബന്ധം ഉലഞ്ഞത് മുന്നണിക്ക് വലിയ തിരിച്ചടിയാണെന്നും ഇത് പരിഹരിക്കാൻ സമയമെടുക്കുമെന്നും കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അതേസമയം, ഡിഎംകെയെ പ്രധാന രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച മുഖ്യമന്ത്രി വിജയ്&zwj;യോടാണ് തിരുമാവളവൻ ആദ്യം സംസാരിക്കേണ്ടതെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് ഭരണം നഷ്ടമായതിന് പിന്നാലെ ഭൂരിപക്ഷമില്ലാത്ത ടിവികെ സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസും വിസികെയും ഐയുഎംഎല്ലും മുന്നോട്ട് വരികയും മന്ത്രിസഭയിൽ പങ്കാളികളാകുകയും ചെയ്തിരുന്നു. സിപിഐയും സിപിഎമ്മും സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്നുണ്ട്. ജനാധിപത്യം സംരക്ഷിക്കാൻ ബിജെപിക്കെതിരെ പ്രാദേശിക ഭിന്നതകൾ മറന്ന് ഒന്നിക്കണമെന്ന് കോൺഗ്രസ് എംപി ജ്യോതിമണി വാദിക്കുമ്പോഴും, ഡിഎംകെ കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്നത് തമിഴ്&zwnj;നാട്ടിൽ 'ഇന്ത്യ' സഖ്യത്തിന്&zwj;റെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/will-vijay-in-the-fight-against-bjp-dmk-replies-takes-a-tough-stance-against-congress-articleshow-7q3vrgd"/>
        </item>
        <item>
            <title><![CDATA['ഒഴിവാക്കപ്പെട്ടവരിൽ 95 ശതമാനവും മുസ്ലീങ്ങൾ'; ഐക്യരാഷ്ട്ര സഭ പ്രതിനിധി സംഘം മോദി സർക്കാറിന് കത്തയച്ചു, എസ്ഐആർ ന്യൂനപക്ഷങ്ങളെ ബാധിച്ചു]]></title>
            <link>https://www.asianetnews.com/india-news/united-nations-delegation-sent-a-letter-to-the-union-government-stating-that-the-sir-has-affected-minorities-articleshow-n3yc95a</link>
            <guid isPermaLink="true">https://www.asianetnews.com/india-news/united-nations-delegation-sent-a-letter-to-the-union-government-stating-that-the-sir-has-affected-minorities-articleshow-n3yc95a</guid>
            <pubDate>Sun, 12 Jul 2026 17:39:07 +0530</pubDate>
            <description><![CDATA[&lt;p&gt;എസ്ഐആർ നടപടി ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രതിനിധികൾ കേന്ദ്രസർക്കാറിന് കത്തയച്ചു. ബംഗാളിലെയും ബിഹാറിലെയും വോട്ടർ പട്ടിക പരിഷ്കരണം ദശലക്ഷക്കണക്കിന് ആളുകളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയതായി കത്തിൽ ആരോപിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw6jwjwp8jwsv94hxvwgevhh,imgname-pm-modi-mann-ki-baat-28-june-2026-atmanirbhar-bharat-defense-yoga-big-announcements-1782632565654.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; എസ്ഐആർ ന്യൂനപങ്ങളെ ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രതിനിധികൾ. നടപടിയിൽ ആശങ്കയറിയിച്ച് കേന്ദ്രസർക്കാറിന് കത്തയച്ചു. മതസ്വാതന്ത്ര്യം, ന്യൂനപക്ഷകാര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ വിഭാ​ഗത്തിലെ പ്രതിനിധികളാണ് കത്തയച്ചത്. ബം​ഗാളിലെയും ബിഹാറിലെയും നടപടികൾ ചൂണ്ടിക്കാട്ടിയാണ് ആശങ്ക അറിയിച്ചത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്&zwnj;ഐആർ ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ട് ഇല്ലാതാക്കിയതായും ന്യൂനപക്ഷ സമുദായങ്ങളെ ബാധിച്ചതായും കത്തിൽ ആരോപിച്ചു. വോട്ടർ പട്ടിക പരിഷ്കരണം വംശീയ, മത, ഭാഷാ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ പ്രതികൂലമായി ബാധിച്ചതായി സൂചന നൽകുന്ന വിവരങ്ങൾ ലഭിച്ചതായി പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;2026 ഏപ്രിലിലെ തിരഞ്ഞെടുപ്പിന് മുമ്പ് പശ്ചിമ ബംഗാളിൽ നടത്തിയ എസ്&zwnj;ഐആർ പ്രക്രിയയിലാണ് റിപ്പോർട്ട് പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിഹാറിലെ എസ്ഐആറും റിപ്പോർട്ടിൽ പരാമർശിച്ചു. ബംഗാളിൽ പുറത്താക്കപ്പെട്ടവരിൽ പലർക്കും സാധുവായ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നുവെങ്കിലും വോട്ടവകാശം നിഷേധിക്കപ്പെട്ടു എന്ന് യുഎൻ വിദഗ്ധർ പറഞ്ഞു. നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിൽ, വെട്ടിയ പേരുകളിൽ 95 ശതമാനവും മുസ്ലീം വോട്ടർമാരുടേതാണെന്ന് പ്രതിനിധികൾ കേന്ദ്രത്തെ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/united-nations-delegation-sent-a-letter-to-the-union-government-stating-that-the-sir-has-affected-minorities-articleshow-n3yc95a"/>
        </item>
        <item>
            <title><![CDATA[ട്രക്ക് ഡ്രൈവറെ മർദ്ദിച്ചു കൊന്ന 14 ഗോരക്ഷാ പ്രവർത്തകർക്ക് ജീവപര്യന്തം, പിന്നാലെ വനിതാ ജഡ്ജിക്ക് നേരെ ബലാത്സംഗ ഭീഷണി, പൊലീസ് കാവൽ]]></title>
            <link>https://www.asianetnews.com/india-news/14-cow-vigilantes-life-imprisonment-verdict-indian-muslim-judge-faces-death-rape-threats-articleshow-v2zep6t</link>
            <guid isPermaLink="true">https://www.asianetnews.com/india-news/14-cow-vigilantes-life-imprisonment-verdict-indian-muslim-judge-faces-death-rape-threats-articleshow-v2zep6t</guid>
            <pubDate>Sun, 12 Jul 2026 17:07:36 +0530</pubDate>
            <description><![CDATA[&lt;p&gt;കന്നുകാലികളെ കടത്തിയെന്നാരോപിച്ച് ട്രക്ക് ഡ്രൈവറായ നാസിർ അഹമ്മദ് എന്ന 50കാരനെ കൊലപ്പെടുത്തിയ 14 ഗോ രക്ഷാപ്രവർത്തകർക്കാണ് ശിക്ഷ വിധിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxb1t06n7n8bhvq25kvcgqrd,imgname-tabassum-khan-1783856169173.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭോപ്പാൽ: 50കാരനെ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊലപ്പെടുത്തിയ 14 ഗോരക്ഷാ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് വിധിച്ച വനിതാ ജഡ്ജിക്ക് വധഭീഷണി. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായ തബാസും ഖാനെതിരെയാണ് വധഭീഷണി ഉയർന്നിട്ടുള്ളത്. ജൂൺ 12നാണ് 2022ലെ ആൾക്കൂട്ട മർദ്ദനക്കേസിൽ ശിക്ഷ വിധിച്ചത്. കന്നുകാലികളെ കടത്തിയെന്നാരോപിച്ച് ട്രക്ക് ഡ്രൈവറായ നാസിർ അഹമ്മദ് എന്ന 50കാരനെ കൊലപ്പെടുത്തിയ 14 ഗോ രക്ഷാപ്രവർത്തകർക്കാണ് ശിക്ഷ വിധിച്ചത്. 50കാരനൊപ്പമുണ്ടായിരുന്ന രണ്ട് പേർ ക്രൂരമായ ആക്രമണത്തിന് ഇരയായെങ്കിലും ജീവൻ രക്ഷപ്പെട്ടിരുന്നു. ഇവർ നൽകിയ മൊഴി കേസിൽ നിർണായകമായിരുന്നു. ആൾക്കൂട്ട മർദ്ദനമാണ് നടന്നതെന്ന് വ്യക്തമാക്കിയാണ് തബാസും ഖാൻ ശിക്ഷ പ്രഖ്യാപിച്ചത്.&lt;/p&gt;&lt;p&gt;എന്നാൽ ശിക്ഷാ പ്രഖ്യാപനത്തിന് പിന്നാലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകളാണ് മുസ്ലിം വിഭാഗത്തിൽ നിന്നുള്ള വനിതാ ജഡ്ജിക്കെതിരെ രൂക്ഷമായ ഭീഷണിയുമായി എത്തിയത്. ജഡ്ജിയുടെ തീരുമാനം കുറ്റകൃത്യത്തിന്റെ ഗൌരവം പരിഗണിച്ചല്ലെന്നും കുറ്റാരോപിതരുടെ മതം പരിഗണിച്ചാണെന്നുമായിരുന്നു തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചാരണം. ഇതിന് പിന്നാലെയാണ് മുസ്ലിം ജഡ്ജിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഭീഷണി ശക്തമായത്. ഇതിന് പിന്നാലെ വനിതാ ജഡ്ജിക്ക് പൊലീസ് സംരക്ഷണം നൽകിയിരിക്കുകയാണ് കോടതി. പശുക്കളെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് ശിക്ഷ അനുഭവിക്കേണ്ടി വരുതെന്ന് ആരോപിച്ച് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയ വാഹനം കോടതി വളപ്പിൽ തടയുന്ന സംഭവവും ജൂൺ 12നുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ഇതിന് പിന്നാലെയാണ് വർഗീയ പരാമർശങ്ങളുമായി ജഡ്ജിക്കെതിരായ സൈബർ ആക്രമണം അടക്കം ശക്തമായത്. പിന്നാലെ തന്നെ ജഡ്ജിക്ക് നേരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉണ്ടായി. ശിക്ഷിക്കപ്പെട്ടവരെ ഉടൻ വിട്ടയക്കാത്ത പക്ഷം രാജ്യ വ്യാപകമായി അക്രമം നടക്കുമെന്ന രീതിയിലും ഭീഷണികൾ സജീവമായി. ഇത്തരം പ്രചാരണങ്ങൾക്ക് വലിയ രീതിയിലുള്ള പിന്തുണയും ലഭിച്ചതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. പഞ്ചാബിൽ ജഡ്ജിയുടെ കോലം അടക്കം കത്തിച്ച് പ്രതിഷേധവും നടന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/14-cow-vigilantes-life-imprisonment-verdict-indian-muslim-judge-faces-death-rape-threats-articleshow-v2zep6t"/>
        </item>
        <item>
            <title><![CDATA[ബെംഗളൂരുവിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിനെതിരെ യുവതി; വീട്ടിനകത്ത് കയറി ബാത്റൂം ഉപയോഗിച്ച ശേഷം നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന്]]></title>
            <link>https://www.asianetnews.com/india-news/bengaluru-woman-alleges-flipkart-agent-forced-entry-and-exposed-himself-in-her-flat-articleshow-i18nct7</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bengaluru-woman-alleges-flipkart-agent-forced-entry-and-exposed-himself-in-her-flat-articleshow-i18nct7</guid>
            <pubDate>Sun, 12 Jul 2026 15:17:52 +0530</pubDate>
            <description><![CDATA[ബെംഗളൂരുവിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയതായി യുവതിയുടെ പരാതി. ശുചിമുറി ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയ ഇയാൾ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചെന്നും യുവതി പറയുന്നു. സംഭവം ഇന്റർനെറ്റിൽ വലിയ ചർച്ചയായിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxavkfhynmmrw5s00bv7dyhf,imgname-bengaluru-1783849664062.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് യുവതിക്ക് നേരെ &amp;nbsp;അതിക്രമം നടത്തിയെന്ന് പരാതി. ഓർഡർ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ഏജന്റ് ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. ഈ സംഭവം തന്നെ മാനസികമായി തളർത്തിയെന്നും പരാതിയിൽ പറയുന്നു. ഫ്ലിപ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ഏജന്റിനെ ഫ്ലാറ്റിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ യുവതി വിസമ്മതിച്ചിരുന്നു. എന്നാൽ ഇത് വകവെക്കാതെ ഇയാൾ ബലമായി അകത്ത് കടക്കുകയായിരുന്നു. തുടർന്ന് ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്. അപ്രതീക്ഷിതമായ ഈ &amp;nbsp;പെരുമാറ്റത്തിൽ താൻ ആകെ ഭയന്നുപോയെന്നും യുവതി വെളിപ്പെടുത്തി. സംഭവം പുറത്തുവന്നതോടെ ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.&lt;/p&gt;&lt;h2&gt;സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം&lt;/h2&gt;&lt;p&gt;യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്&zwnj;ഫോമുകളിൽ നിന്നുള്ള ഡെലിവറി ഏജന്റുമാരുടെ വിശ്വാസ്യതയും സുരക്ഷയും വലിയ ചോദ്യചിഹ്നമായി മാറുന്നതായി പലരും ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കമ്പനികൾ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.&amp;nbsp;&lt;/p&gt;&lt;p&gt;ഓൺലൈൻ ഷോപ്പിംഗ് വ്യാപകമായ കാലത്ത് വീടുകളിലേക്ക് എത്തുന്നവരിൽ നിന്ന് ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും പ്രായമായവർക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ആശങ്ക വർധിപ്പിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനികൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/bengaluru-woman-alleges-flipkart-agent-forced-entry-and-exposed-himself-in-her-flat-articleshow-i18nct7"/>
        </item>
        <item>
            <title><![CDATA[അങ്ങനെയങ്ങ് പോയാലോ... ഡെലിവറി ഏജൻ്റിനെ പൊക്കി ബെംഗളൂരു പൊലീസ്; യുവതിയുടെ പരാതിയിൽ ഉടനടി നടപടി]]></title>
            <link>https://www.asianetnews.com/india-news/police-arrested-delivery-agent-on-the-complaint-of-woman-in-bengaluru-articleshow-rfx0fd4</link>
            <guid isPermaLink="true">https://www.asianetnews.com/india-news/police-arrested-delivery-agent-on-the-complaint-of-woman-in-bengaluru-articleshow-rfx0fd4</guid>
            <pubDate>Sun, 12 Jul 2026 14:52:02 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയ ഡെലിവറി ഏജൻ്റ് അറസ്റ്റിൽ. ഫ്ലിപ്കാർട്ട് ഡെലിവറി ഏജൻ്റായ വിജയ് മല്ലികാർജുൻ കാമത്ത് ആണ് പിടിയിലായത്. യുവതിയുടെ പരാതിയിലാണ് നടപടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxat16y83je5gsxxb789g87d,imgname-mixcollage-12-jul-2026-02-50-pm-8132-1783848016840.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ബെംഗളൂരുവിൽ തനിച്ച് താമസിക്കുകയായിരുന്ന യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ഏജൻ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്തിനെ ആണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ ബിഎൻഎസ് സെക്ഷൻ 75, 79, 392(2) എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പാഴ്സൽ നൽകാനെത്തിയ ഡെലിവറി ഏജൻ്റിൽനിന്ന് നേരിട്ട ദുരനുഭവം യുവതി സോഷ്യൽ മീഡിയയിലൂടെ ആണ് വെളിപ്പെടുത്തിയത്. യുവാവിൻ്റെ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു.&lt;/p&gt;&lt;p&gt;ഡെലിവറി ഏജൻ്റ് ശുചിമുറി ഉപയോഗിക്കാൻ അനുമതി ചോദിച്ചെന്നും വിസമ്മതിച്ചതിനെ തുടർന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു എന്നാണ് യുവതി വെളിപ്പെടുത്തിയത്. തൊട്ടടുത്തുള്ള പുരുഷന്മാരായ അയൽക്കാരോട് ചോദിക്കാൻ പറഞ്ഞപ്പോഴാണ് ചെരുപ്പ് ഊരിമാറ്റി വീട്ടിലേക്ക് കയറിയതെന്നും ശുചിമുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചുവെന്നും യുവതി പോസ്റ്റിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;സംഭവത്തെ തുടർന്ന് കടുത്ത ഞെട്ടലും അപമാനവും സുരക്ഷിതത്വമില്ലായ്മയും തോന്നിയെന്നും ഒരാളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ആർക്കും അവകാശമില്ലെന്നും യുവതി പോസ്റ്റിൽ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയിൽ മാറത്തഹള്ളി പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും ഇയാൾക്കെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും വൈറ്റ്ഫീൽഡ് ഡിസിപി അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;സംഭവം അതീവ അസ്വസ്ഥയുണ്ടാക്കിയെന്നും ഉപഭോക്താവിന് പൂർണ പിന്തുണ നൽകുന്നതായും ഫ്ലിപ്കാർട്ട് പ്രതികരിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ, ഡെലിവറി ഏജൻ്റിൻ്റെ സേവനം അവസാനിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കും. ഇത്തരം സംഭവങ്ങൾ വളരെ അപൂർവമായാണ് സംഭവിക്കാറുള്ളത്. എങ്കിലും ഒരൊറ്റ സംഭവം പോലും അംഗീകരിക്കാനാകില്ലെന്നും ഫ്ലിപ്കാർട്ട് വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/police-arrested-delivery-agent-on-the-complaint-of-woman-in-bengaluru-articleshow-rfx0fd4"/>
        </item>
        <item>
            <title><![CDATA[പലഹാര കടയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം ചതിച്ചു, കുടിവെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്, ദുരൂഹ സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിൽ]]></title>
            <link>https://www.asianetnews.com/india-news/young-woman-drank-acid-mistaking-it-for-drinking-water-now-in-critical-condition-following-the-mysterious-incident-articleshow-s0cuw0g</link>
            <guid isPermaLink="true">https://www.asianetnews.com/india-news/young-woman-drank-acid-mistaking-it-for-drinking-water-now-in-critical-condition-following-the-mysterious-incident-articleshow-s0cuw0g</guid>
            <pubDate>Sun, 12 Jul 2026 11:24:04 +0530</pubDate>
            <description><![CDATA[&lt;p&gt;ഷോപ്പിംഗിനിടയിൽ കടുത്ത ദാഹം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ജ്വല്ലറിയിലെ ജീവനക്കാരൻ തൊട്ടടുത്തുള്ള ഒരു പലഹാരക്കടയിൽ പോയി സീൽ ചെയ്ത ഒരു കുപ്പിവെള്ളം വാങ്ങി നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxae6d7jd70wfad5q8dz74rh,imgname-shocking-incident-from-meerut--a-sealed-water-bottle-allegedly-contained-acid-1783835604210.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാപ്പൂർ:ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ജ്വല്ലറിയിൽ എത്തിയ യുവതി കുടിവെള്ളമെന്ന് കരുതി കുപ്പിവെള്ളത്തിൽ നിന്നും ആസിഡ് കുടിച്ചു. ആസിഡ് വായിലേക്ക് ഒഴിച്ചതിനെത്തുടർന്ന് നില ഗുരുതരമായ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഹാപ്പൂരിലുള്ള അർജുൻ നഗർ പ്രദേശത്താണ് നാടിനെ നടുക്കിയ ഈ സംഭവം . വെള്ളിയാഴ്ച വൈകിട്ട് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാൻ എത്തിയതായിരുന്നു യുവതി. ഷോപ്പിംഗിനിടയിൽ കടുത്ത ദാഹം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ജ്വല്ലറിയിലെ ജീവനക്കാരൻ തൊട്ടടുത്തുള്ള ഒരു പലഹാരക്കടയിൽ പോയി സീൽ ചെയ്ത ഒരു കുപ്പിവെള്ളം വാങ്ങി നൽകി.&lt;/p&gt;&lt;p&gt;ഫ്രിഡ്ജിൽ ഇരുന്ന കുപ്പിവെള്ളം അതേപടി ജീവനക്കാരന് നൽകിയെന്നാണ് കടയുടമ അവകാശപ്പെടുന്നത്. കടയിൽ നിന്നും കൊണ്ടുവന്ന കുപ്പി ജ്വല്ലറി ജീവനക്കാരൻ യുവതിക്ക് കൈമാറി. അകത്ത് എന്താണെന്ന് അറിയാതെ കുപ്പി തുറന്ന് ഒരു സിപ്പ് കുടിച്ച ഉടൻ തന്നെ യുവതി വേദനകൊണ്ട് അലറിക്കരയുകയും, ഓടി പുറത്തേക്ക് പോയി ഇത് തുപ്പിക്കളയുകയുമായിരുന്നു. കുപ്പിയിൽ വെള്ളത്തിന് പകരം ആസിഡ് ആയിരുന്നുവെന്നാണ് വിവരം. യുവതി കുപ്പിയിൽ നിന്നും ദ്രാവകം കുടിക്കുന്നതും ഉടൻ തന്നെ തുപ്പിക്കളയുന്നതുമായ ദൃശ്യങ്ങൾ ജ്വല്ലറിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്&lt;/strong&gt;&lt;/p&gt;&lt;p&gt;യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഒരു മെഡിക്കൽ കോളേജിലേക്കും മാറ്റി. നിലവിൽ യുവതി ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ പലഹാരക്കടയുടെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുപ്പി പൂർണ്ണമായും സീൽ ചെയ്ത നിലയിലായിരുന്നുവെന്നും ഫ്രിഡ്ജിൽ നിന്ന് എടുത്തത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഉപഭോക്താവിന് നൽകിയതെന്നും ജ്വല്ലറി ഉടമയായ ദേനു വ്യക്തമാക്കി. അതേസമയം, പലഹാരക്കടയിൽ നിന്നും കൂടുതൽ ആസിഡ് കുപ്പികൾ പൊലീസ് കണ്ടെടുത്തതായി റിപ്പോര്&zwj;ട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/india-news/young-woman-drank-acid-mistaking-it-for-drinking-water-now-in-critical-condition-following-the-mysterious-incident-articleshow-s0cuw0g"/>
        </item>
        <item>
            <title><![CDATA['ബിജെപി 30 കോടിയും മന്ത്രിസ്ഥാനവും വാ​ഗ്ദാനംചെയ്തു'; എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമമെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള]]></title>
            <link>https://www.asianetnews.com/india-news/jammu-kashmir-cm-omar-abdullah-alleges-bjp-offered-30-crore-to-national-conference-mla-articleshow-353prcb</link>
            <guid isPermaLink="true">https://www.asianetnews.com/india-news/jammu-kashmir-cm-omar-abdullah-alleges-bjp-offered-30-crore-to-national-conference-mla-articleshow-353prcb</guid>
            <pubDate>Sun, 12 Jul 2026 10:40:51 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ ബിജെപിയിൽ ചേരാനായി ഒരു ബിജെപി നേതാവ് സമീപിച്ചെന്നും 30 കോടി രൂപയും മന്ത്രിപദവിയും വാ​ഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിൽ പിൻവാതിലിലൂടെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxabxs1k790v552zczfqz7fp,imgname-omar-abdullah-against-bjp--1--1783833224243.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശ്രീന​ഗർ: നാഷണൽ കോൺഫറൻസ് എംഎൽഎമാരെ ബിജെപി വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ ബിജെപിയിൽ ചേരാനായി ഒരു ബിജെപി നേതാവ് സമീപിച്ചെന്നും 30 കോടി രൂപയും മന്ത്രിപദവിയും വാ​ഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിൽ പിൻവാതിലിലൂടെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു.&lt;/p&gt;&lt;p&gt;സുപ്രീംകോടതി അഭിഭാഷകനായ ഒരു ബിജെപി നേതാവാണ് തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ സമീപിച്ചത്. 20 കോടി രൂപ മുതൽ 30 കോടി രൂപ വരെയായിരുന്നു വാ​ഗ്ദാനം. മന്ത്രിസ്ഥാനവും വാ​ഗ്ദാനംചെയ്തു. എന്നാൽ, എംഎൽഎ ഈ വാ​ഗ്ദാനം നിരസിക്കുകയും തന്നെ വിവരമറിയിക്കുകയുമായിരുന്നു. തങ്ങൾ ദുർബലരാണെന്ന് ബിജെപിക്കാർ കരുതേണ്ട. പിൻവാതിലിലൂടെ ഇവിടെ നിങ്ങൾക്ക് പ്രവേശനമില്ല. പിൻവാതിലിലൂടെ വന്ന് മുൻനിരയിൽ ഇരിക്കാനുമാകില്ല. ഇപ്പോൾ കശ്മീരിലെ ജനങ്ങളാണ് നിങ്ങളെ പിൻനിരയിലാക്കിയത്. അത് അങ്ങനെ തന്നെ തുടരുമെന്നും പൊതുസമ്മേളനത്തിനിടെ ഒമർ അബ്ദുള്ള പറഞ്ഞു.&lt;/p&gt;&lt;p&gt;അതേസമയം, ഒമർ അബ്ദുള്ള ബിജെപിക്കെതിരേ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ബിജെപി വക്താവും എംഎൽഎയുമായ ആർ എസ് പഥാനിയ പ്രതികരിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ആരാണ് ബിജെപി നേതാവാണെന്ന് നാഷണൽ കോൺഫറൻസ് വ്യത്തമാക്കണം. അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം. അതുണ്ടായില്ലെങ്കിൽ ഒമർ അബ്ദുള്ളക്കെതിരേ ബിജെപി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സർക്കാരിന്റെ പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>അഫീഫ്. എം </dc:creator>
            <atom:link href="https://www.asianetnews.com/india-news/jammu-kashmir-cm-omar-abdullah-alleges-bjp-offered-30-crore-to-national-conference-mla-articleshow-353prcb"/>
        </item>
        <item>
            <title><![CDATA[പൊലീസിൽ കയറിയത് തിരിമറിയിലൂടെ, ജോലി നേടിയത് വ്യാജരേഖ ചമച്ച്, 27 വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് കോടതി]]></title>
            <link>https://www.asianetnews.com/india-news/fake-affidavit-for-police-job-ends-in-jail-after-27-years-in-uttar-pradesh-articleshow-z8ikb03</link>
            <guid isPermaLink="true">https://www.asianetnews.com/india-news/fake-affidavit-for-police-job-ends-in-jail-after-27-years-in-uttar-pradesh-articleshow-z8ikb03</guid>
            <pubDate>Sun, 12 Jul 2026 10:06:00 +0530</pubDate>
            <description><![CDATA[&lt;p&gt;തിരിമറിയിലൂടെ പൊലീസ് ജോലി തട്ടിയെടുത്ത കേസിൽ വ്യാജരേഖ ചമച്ച പ്രതിക്ക് 27 വർഷങ്ങൾക്ക് ശേഷം തടവുശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxa9rj4ck84kzp8mw6h3gswz,imgname-fotojet---2026-07-12t100519.129-1783830956172.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലക്നൗ: തിരിമറിയിലൂടെ പൊലീസ് ജോലി തട്ടിയെടുത്ത കേസിൽ വ്യാജരേഖ ചമച്ച പ്രതിക്ക് 27 വർഷങ്ങൾക്ക് ശേഷം തടവുശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി. ഹാഥ്റാസ് ജില്ലയിലെ സിത്രാപൂർ സ്വദേശിയായ ഭോജ്&zwnj;രാജിനാണ് ആഗ്രയിലെ കോടതി 3 വർഷം തടവും 3,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 1999-ൽ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ ഭോജ്&zwnj;രാജ് വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതാണ് കേസിന് ആധാരം. സർട്ടിഫിക്കറ്റ് പരിശോധന വേളയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.&lt;/p&gt;&lt;p&gt;അന്നത്തെ ക്ലർക്കായിരുന്ന പ്രദീപ് കുമാർ വർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 1999 ജനുവരി 1-ന് ആഗ്രയിലെ താജ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അതേ വർഷം മെയ് 31-ന് പോലീസ് കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശിവാനന്ദ് ഗുപ്തയുടെ മുൻപാകെയാണ് കേസിന്&zwj;റെ വിചാരണ നടന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളും രേഖകളും പരിശോധിച്ച കോടതി, വ്യാജരേഖയിലൂടെ സർക്കാർ ജോലി നേടിയ കുറ്റത്തിന് ഭോജ്&zwnj;രാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടിവരും. 1998-99 കാലഘട്ടത്തിൽ നടന്ന ഈ ജോലി തട്ടിപ്പ് കേസിനാണ് നീണ്ട രണ്ടര പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷം ഇപ്പോൾ അവസാനമായിരിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/fake-affidavit-for-police-job-ends-in-jail-after-27-years-in-uttar-pradesh-articleshow-z8ikb03"/>
        </item>
        <item>
            <title><![CDATA[മന്ത്രിയാണെന്ന് മനസ്സിലായില്ല, ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് കണ്ടക്ടർ; അമളി പറ്റിയത് ഇങ്ങനെ]]></title>
            <link>https://www.asianetnews.com/india-news/bmtc-conductor-asks-minister-to-get-off-from-bus-over-no-change-articleshow-pe63goq</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bmtc-conductor-asks-minister-to-get-off-from-bus-over-no-change-articleshow-pe63goq</guid>
            <pubDate>Sun, 12 Jul 2026 09:30:57 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ ഗതാഗത മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് കണ്ടക്ടർ. ബിഎംടിസി ബസിലെ കണ്ടക്ടർക്കാണ് അമളി പറ്റിയത്. ശനിയാഴ്ച രാത്രി മന്ത്രി നടത്തിയ രഹസ്യ പരിശോധനയ്ക്കിടെ ആണ് സംഭവം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxa7nqhhk9f46cnv6k8253v0,imgname-byrathi-suresh-bmtc-bus-inspection-1783828766257.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗത മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് കണ്ടക്ടർ. ബിഎംടിസി ബസിൽ രഹസ്യമായി നടത്തിയ പരിശോധനയ്ക്കിടെ ആണ് ചില്ലറ നൽകാത്ത മന്ത്രി ബൈരാതി സുരേഷിനോട് കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ മന്ത്രിയെ തിരിച്ചറിയാതെ പോയതാണ് കണ്ടക്ടർക്ക് അമളി പറ്റിയത്.&lt;/p&gt;&lt;p&gt;ശനിയാഴ്ച രാത്രി നഗരത്തിലൂടെ സർവീസ് നടത്തുന്ന ബസുകളിൽ രഹസ്യമായി പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു മന്ത്രി ബൈരാതി സുരേഷ്. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയതിനിടെ ആണ് മന്ത്രിയോട് കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.&lt;/p&gt;&lt;p&gt;രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ട് മന്ത്രി 100 രൂപ നൽകിയതിനിടെ ആണ് സംഭവം. മന്ത്രിയെ തിരിച്ചറിയാതെ പോയ കണ്ടക്ടർ ചില്ലറ നൽകാൻ ആവശ്യപ്പെട്ടു. തൻ്റെ കൈയിൽ ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞതോടെ തൻ്റെ പക്കലും ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടർ ബാഗ് തുറന്നുകാട്ടി. ചില്ലറ നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതോടെ മന്ത്രി മറുപടി നൽകാതെ ബസിൽനിന്ന് ഇറങ്ങി.&lt;/p&gt;&lt;p&gt;രാത്രി ഏഴുമണിക്കും ഒൻപതുമണിക്കും ഇടയിലാണ് മന്ത്രി ബൈരാതി സുരേഷ് നഗരത്തിലെ ബസുകളിൽ യാത്ര ചെയ്ത് സർവീസുകൾ വിലയിരുത്തിയത്. ജയമഹൽ, ടിവി ടവർ, ആർടി നഗർ, സിബിഐ റോഡ്, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ഹെന്നൂർ ബണ്ടെ, ബൈരാതി ബണ്ടെ, ഗഡ്ഡലഹള്ളി എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;നാഗഷെട്ടിഹള്ളിയിലേക്കുള്ള യാത്രക്കിടെ ഓട്ടോക്കാരനും മന്ത്രിയെ പിടികിട്ടിയില്ല. മീറ്ററിൽ രേഖപ്പെടുത്തിയ 30 രൂപയ്ക്ക് പകരം 36 രൂപ ഓട്ടോക്കാരൻ ചോദിച്ചത് മന്ത്രി ചോദ്യംചെയ്തു. മീറ്ററിന് പിശകുണ്ടെന്ന് ഓട്ടോക്കാരൻ പറഞ്ഞതിനെ തുടർന്ന് 40 രൂപ നൽകി മന്ത്രി ഇറങ്ങി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/bmtc-conductor-asks-minister-to-get-off-from-bus-over-no-change-articleshow-pe63goq"/>
        </item>
        <item>
            <title><![CDATA[ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചു, ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന് യുവതി]]></title>
            <link>https://www.asianetnews.com/india-news/bengaluru-woman-complaint-against-delivery-agent-in-social-media-post-articleshow-cfvak21</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bengaluru-woman-complaint-against-delivery-agent-in-social-media-post-articleshow-cfvak21</guid>
            <pubDate>Sun, 12 Jul 2026 08:37:31 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ ഡെലിവറി ഏജൻ്റിനെതിരെ പരാതിയുമായി യുവതി. ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നും നഗ്നതാ പ്രദർശനം നടത്തിയെന്നും യുവതിയുടെ പരാതി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxa4jrxgvj83jw4cvrz8rbkv,imgname-woman-against-delivery-agent-1783825523632.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: പാഴ്സൽ നൽകാൻ എത്തിയ ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയുമായി ബെംഗളൂരു സ്വദേശിയായ യുവതി. ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ ആണ് യുവാവ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയതെന്നും തിരിച്ചുവരുന്ന വഴിയാണ് സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതിയിൽ ബെംഗളൂരു പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പാഴ്സൽ നൽകാനായി വീട്ടിലെത്തിയ ഡെലിവറി ഏജൻ്റ് ശുചിമുറി ഉപയോഗിക്കാൻ അനുമതി തേടിയെന്നും താൻ വിസ്സമ്മതിച്ചപ്പോൾ അതിക്രമിച്ചു കയറിയെന്നും യുവതി പറയുന്നു. താൻ പലതവണ മാന്യമായി നിരസിക്കുകയും അപരിചിതരെ ഫ്ലാറ്റിനുള്ളിൽ കയറ്റില്ലെന്ന് വ്യക്തമായി പറയുകയും ചെയ്തു. ഇതൊരു അടിയന്തര സാഹചര്യമായതുകൊണ്ട് തൊട്ടടുത്തുള്ള പുരുഷന്മാരായ അയൽക്കാരോട് ചോദിക്കാനും നിർദേശിച്ചു. എന്നാൽ താൻ പറഞ്ഞത് അവഗണിച്ച അയാൾ ചെരുപ്പ് ഊരിമാറ്റി വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന് യുവതി പറയുന്നു.&lt;/p&gt;&lt;p&gt;ശുചിമുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ സ്വകാര്യഭാഗങ്ങൾ തൻ്റെ നേർക്ക് കാട്ടിയെന്നും യുവതി പറയുന്നു. സ്വന്തം വീട്ടിൽ വെച്ച് കടുത്ത ഞെട്ടലും അപമാനവും സുരക്ഷിതത്വമില്ലായ്മയും തോന്നി. ഒരു സ്ത്രീ വേണ്ട എന്ന് പറഞ്ഞാൽ അത് അവസാനിക്കേണ്ടതായിരുന്നു. ഒരാളുടെ അതിരുകളെ അവഗണിക്കാനോ ബലമായി അവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാനോ ആർക്കും ഒരവകാശവുമില്ലെന്നും യുവതി പോസ്റ്റിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;തൻ്റെ സുരക്ഷ ഓർത്ത് ഭയന്നുപോയെന്നും യുവതി പോസ്റ്റിൽ ചൂണ്ടിക്കാട്ടി. താൻ ഭയന്നുവിറച്ചിരുന്നു. തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതിനാൽ ഫോൺ ക്യാമറ ഓൺ ചെയ്തുവെച്ചു, പ്രധാന വാതിൽ തുറന്നിട്ടു, എന്തെങ്കിലും സംഭവിച്ചാൽ സഹായത്തിനായി പുറത്തേക്ക് ഓടാമല്ലോ എന്ന് കരുതി പ്രവേശന കവാടത്തിന് സമീപം നിന്നു. സ്ത്രീകൾക്കെതിരായ ബലാത്സംഗ വാർത്തകൾ ദിവസവും കേൾക്കുന്നതാണെന്നും യുവതി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/bengaluru-woman-complaint-against-delivery-agent-in-social-media-post-articleshow-cfvak21"/>
        </item>
        <item>
            <title><![CDATA[ഗൂ​ഗിൾ വിവരം നൽകി; ​സഹോദരിമാർ അടക്കമുള്ളവരുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചയാളെ യുപിയിൽ പൊലീസ് പിടികൂടി]]></title>
            <link>https://www.asianetnews.com/india-news/google-alerted-man-arrested-for-keeping-obscene-videos-of-minors-including-sisters-in-kanpur-articleshow-un07v5x</link>
            <guid isPermaLink="true">https://www.asianetnews.com/india-news/google-alerted-man-arrested-for-keeping-obscene-videos-of-minors-including-sisters-in-kanpur-articleshow-un07v5x</guid>
            <pubDate>Sun, 12 Jul 2026 08:31:42 +0530</pubDate>
            <description><![CDATA[&lt;p&gt;ചില പെൺകുട്ടികളെ ലൈം​ഗികമായി ചൂഷണംചെയ്ത് ഇതിന്റെ ​ദൃശ്യങ്ങളാണ് പകർത്തിയിരുന്നത്. സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യദൃശ്യങ്ങൾ ഇവർ അറിയാതെ ഒളിക്യാമറവെച്ചും പകർത്തി. രഹസ്യമായി പകർത്തിയ ദൃശ്യങ്ങളെല്ലാം ​ഗൂ​ഗിൾ ഡ്രൈവിലാണ് പ്രതി അപ് ലോഡ് ചെയ്തിരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxa4hcds5h4xjzyd8aftbjmc,imgname-google-alert-about-porn-videos-1783825478073.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്നൗ: സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യ, അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച യുവാവ് അറസ്റ്റിലായി. കാൻപൂർ സ്വദേശിയായ 19-കാരനെയാണ് ​ഗൂ​ഗിൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബാം​ഗങ്ങളുടെയും സമീപവാസികളുടെയും ഉൾപ്പെടെ ഒട്ടേറെ പെൺകുട്ടികളുടെ അശ്ലീലദൃശ്യങ്ങളാണ് പ്രതി രഹസ്യമായി പകർത്തി സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;ചില പെൺകുട്ടികളെ ലൈം​ഗികമായി ചൂഷണംചെയ്ത് ഇതിന്റെ ​ദൃശ്യങ്ങളാണ് പകർത്തിയിരുന്നത്. സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യദൃശ്യങ്ങൾ ഇവർ അറിയാതെ ഒളിക്യാമറവെച്ചും പകർത്തി. രഹസ്യമായി പകർത്തിയ ദൃശ്യങ്ങളെല്ലാം ​ഗൂ​ഗിൾ ഡ്രൈവിലാണ് പ്രതി അപ് ലോഡ് ചെയ്തിരുന്നത്. ഇതോടെ ​ഗൂ​ഗിളിന്റെ ഓട്ടോമാറ്റഡ് സംവിധാനം ഇത് തിരിച്ചറിയുകയും പ്രതിയുടെ ​​ഗൂ​ഗിൾ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. പിന്നാലെ ​'നാഷണൽ സെന്റർ ഫോൺ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനെ' ​ഗൂ​ഗിൾ വിവരമറിയിച്ചു. ഇവിടെനിന്ന് നാഷണൽ സൈബർ ക്രൈംറിപ്പോർട്ടിങ് പോർട്ടലിലും തുടർന്ന് സൈബർ പൊലീസിലും വിവരമെത്തി. ഇതോടെ യുപി പൊലീസ് ഇമെയിൽ ഐഡിയും മൊബൈലിന്റെ ഐഎംഇഐ നമ്പറും ഐപി അഡ്രസും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.&lt;/p&gt;&lt;p&gt;പ്രതിയുടെ ഫോണിൽനിന്ന് ഒട്ടേറെ അശ്ലീലദൃശ്യങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഈ ദൃശ്യങ്ങൾ പ്രതി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/google-alerted-man-arrested-for-keeping-obscene-videos-of-minors-including-sisters-in-kanpur-articleshow-un07v5x"/>
        </item>
        <item>
            <title><![CDATA[ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു; രാജസ്ഥാനിൽ വൻ വിവാദം]]></title>
            <link>https://www.asianetnews.com/india-news/bhilwara-hospital-tragedy-5-women-die-after-caesarean-deliveries-in-6-days-articleshow-7wvlf7v</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bhilwara-hospital-tragedy-5-women-die-after-caesarean-deliveries-in-6-days-articleshow-7wvlf7v</guid>
            <pubDate>Sun, 12 Jul 2026 00:32:29 +0530</pubDate>
            <description><![CDATA[രാജസ്ഥാനിലെ ഭിൽവാര സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അഞ്ച് ഗർഭിണികൾ മരിച്ചു. അണുബാധയും മെഡിക്കൽ അനാസ്ഥയുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ, ഓരോരുത്തർക്കും വ്യത്യസ്ത ആരോഗ്യപ്രശ്നങ്ങളായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hrvzhfdxanye11pe20vms6dg,imgname-mortuary.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് ഗർഭിണികൾ മരിച്ചു. ആശുപത്രിയിലെ മാതൃ-ശിശു ആരോഗ്യ വിഭാഗത്തിൽ നടന്ന അസ്വാഭാവിക മരണങ്ങൾ മെഡിക്കൽ അനാസ്ഥയെന്ന് ആരോപിച്ച് വൻ പ്രതിഷേധം ഉയർന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള കൾച്ചർ റിപ്പോർട്ടിൽ അപകടകരമായ ബാക്ടീരിയൽ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.&lt;/p&gt;&lt;p&gt;എന്നാൽ ആശുപത്രി അധികൃതരും ജില്ലാ കളക്ടർ ജാസ്മീത് സിംഗ് സന്ധുവും ആരോപണം നിഷേധിച്ചു. ഓരോ സ്ത്രീയും വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങളും സങ്കീർണ്ണതകളും കാരണമാണ് മരിച്ചതെന്നും അണുബാധയല്ല മരണകാരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം. മുൻകരുതൽ എന്ന നിലയിൽ ഓപ്പറേഷൻ തിയേറ്റർ കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ട് അണുമുക്തമാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;ആശുപത്രിയിലെ അമിതമായ ജോലിഭാരവും ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തതുമാണ് ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രതിദിനം 30 മുതൽ 40 വരെ പ്രസവ ശസ്ത്രക്രിയ നടക്കുന്ന ഇവിടെ ആകെ 8 സർജിക്കൽ ഇൻസ്ട്രുമെന്റ് സെറ്റുകൾ മാത്രമാണുള്ളത്. ഒരു സെറ്റ് വീണ്ടും ഉപയോഗിക്കുന്നതിന് മുൻപ് 3 മണിക്കൂറെങ്കിലും അണുമുക്തമാക്കേണ്ടതുണ്ട്. എന്നാൽ തിരക്ക് കാരണം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഉപകരണങ്ങൾ ഉപയോഗിച്ചതാകാം അണുബാധയ്ക്ക് കാരണമെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.&lt;/p&gt;&lt;p&gt;കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം ഈ ആശുപത്രിയിൽ നടക്കുന്ന മാതൃമരണങ്ങളുടെ എണ്ണം ഒൻപതായി ഉയർന്നു. ഇതിൽ അഞ്ചും ജൂലൈ ആദ്യ വാരത്തിലാണ് സംഭവിച്ചത്. രാജസ്ഥാനിലെ മറ്റ് സർക്കാർ ആശുപത്രികളിലും സമാനമായ സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് മാസത്തിൽ കോട്ടയിലെ ആശുപത്രിയിൽ അഞ്ച് ഗർഭിണികളും, ജൂണിൽ ബിക്കാനീറിലെ ആശുപത്രിയിൽ സിസേറിയന് ശേഷം വൃക്ക തകരാറിലായി രണ്ട് പേരും മരിച്ചിരുന്നു. ഭിൽവാരയിലെ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ വീഴ്ചകൾ വ്യക്തമാകൂ.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/bhilwara-hospital-tragedy-5-women-die-after-caesarean-deliveries-in-6-days-articleshow-7wvlf7v"/>
        </item>
        <item>
            <title><![CDATA[വിഖ്യാത ​ഗായിക എസ്. ജാനകി വിടവാങ്ങി, നിലച്ചത് പതിറ്റാണ്ടുകളുടെ ശബ്ദം]]></title>
            <link>https://www.asianetnews.com/entertainment-news/play-back-singer-s-janaki-passes-away-articleshow-qdy1ke0</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/play-back-singer-s-janaki-passes-away-articleshow-qdy1ke0</guid>
            <pubDate>Sat, 11 Jul 2026 20:24:06 +0530</pubDate>
            <description><![CDATA[&lt;p&gt;മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്&zwj;പ്പതിനായിരത്തിലേറെ പാ&zwnj;ട്ട് പാടിയ അപൂർവ ​ഗായികയാണ് ജാനകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ebzbwnmxzhp6x0ch9j47z909,imgname-1-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്&zwj;പ്പതിനായിരത്തിലേറെ പാ&zwnj;ട്ട് പാടിയ അപൂർവ ​ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഇവർ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ അവർക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചു.&lt;/p&gt;&lt;p&gt;സംസ്കാരം നാളെ മൈസൂരുവിൽ ന&zwnj;ടക്കും. രാവിലെ എട്ടു മുതൽ മൈസൂരു മഹാരാജ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് ഹുണ്ടിയിലെ നവീൻ ഫാം ഹൗസിൽ ആകും ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/play-back-singer-s-janaki-passes-away-articleshow-qdy1ke0"/>
        </item>
        <item>
            <title><![CDATA[റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പിനെതിരായ കേസിൽ 1021 കോടി രൂപയുടെ സ്വത്ത് കൂടി ഇഡി കണ്ടുകെട്ടി; ഇതുവരെ കണ്ടുകെട്ടിയത് 20,367 കോടി രൂപയുടെ സ്വത്തുക്കൾ]]></title>
            <link>https://www.asianetnews.com/india-news/ed-attaches-assets-worth-1021-crore-in-the-case-against-reliance-anil-ambani-group-articleshow-stn8fnl</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ed-attaches-assets-worth-1021-crore-in-the-case-against-reliance-anil-ambani-group-articleshow-stn8fnl</guid>
            <pubDate>Sat, 11 Jul 2026 21:53:16 +0530</pubDate>
            <description><![CDATA[&lt;p&gt;റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പിനെതിരായ കേസിൽ 1021 കോടി രൂപയുടെ സ്വത്തുക്കൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്(RHFL) റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ്(RCFL) എന്നിവയുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx900ccr2bad8hgf66pave66,imgname-reliance-anil-ambani-group-ed-attach-asset-1783787172248.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പിനെതിരായ കേസിൽ 1021 കോടി രൂപയുടെ സ്വത്തുക്കൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്(RHFL) റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ്(RCFL) എന്നിവയുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി. ഇതോടെ അനിൽ അംബാനിയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 20,367 കോടി രൂപയുടെ വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയിട്ടുള്ളത്. ശനിയാഴ്ച കണ്ടുകെട്ടിയ സ്വത്തിൽ റിലയൻസ് പവർ ലിമിറ്റഡിന്റെ ഓഹരികളും ഉൾപ്പെടുന്നുണ്ട്.&lt;/p&gt;&lt;p&gt;പൊതുമേഖല ബാങ്കുകളടക്കം നൽകിയ പരാതിയിൽ സിബിഐ കേസെടുത്തതിന് പിന്നാലെയാണ് അനിൽ അംബാനിയുടെ റിലയൻസ് ​ഗ്രൂപ്പിനെതിരേ ഇഡിയും അന്വേഷണം ആരംഭിച്ചത്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവയിലൂടെ സമാഹരിച്ച പൊതുപണമായ 15,548 കോടി രൂപ റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ ഷെൽ കമ്പനികളിലൂടെയും ​ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലൂടെയും വകമാറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.&lt;/p&gt;&lt;p&gt;കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, വിദേശനാണ്യ വിനിമയ ചട്ടലംഘനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 80-ലേറെ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പുമായി ബന്ധപ്പെട്ട എട്ട് മുതിർന്ന ഉദ്യോ​ഗസ്ഥരും അറസ്റ്റിലായി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/ed-attaches-assets-worth-1021-crore-in-the-case-against-reliance-anil-ambani-group-articleshow-stn8fnl"/>
        </item>
        <item>
            <title><![CDATA[വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും, മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ, ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും]]></title>
            <link>https://www.asianetnews.com/international-news/two-keralites-in-vietnam-boat-tragedy-most-victims-from-tamilnadu-lava-staff-among-victims-articleshow-z3r547p</link>
            <guid isPermaLink="true">https://www.asianetnews.com/international-news/two-keralites-in-vietnam-boat-tragedy-most-victims-from-tamilnadu-lava-staff-among-victims-articleshow-z3r547p</guid>
            <pubDate>Sat, 11 Jul 2026 19:10:35 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. സ്പീഡ് ബോട്ടിലുണ്ടായിരുന്ന യാത്രക്കാരുടെ പേരുകൾ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8pkds9ep0jnjpf13npa8hh,imgname-vietnam-boat-tragedy--1--1783777310505.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫൂ ക്വോക്ക്: വിയറ്റ്നാമിൽ അപകടത്തിൽപെട്ട ബോട്ടിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്.കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികൾ. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ സി തോമസ് ഭാര്യ ലൊവേനി എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മലയാളികൾ. ഇവരുടെ മരണം കൊടിക്കുന്നിൽ സുരേഷ് എം പി സ്ഥിരീകരിച്ചിട്ടുണ്ട്. വിയറ്റ്&zwnj;നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്. 15 പേർ അപകടത്തിൽ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ മരിച്ചവരിൽ ഏറിയ പങ്കും തമിഴ്നാട് സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മരണപ്പെട്ടവരിൽ തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു ഉൾപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. ബോട്ടിൽ 39 പേർ ഉണ്ടായിരുന്നതായാണ് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി നിർമൽകുമാർ പ്രതികരിക്കുന്നത്. മരിച്ചവരിൽ 4 ആന്ധ്ര സ്വദേശികൾ ഉൾപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നു. വിയറ്റ്&zwnj;നാം അധികൃതരുമായി ചേർന്ന് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നിയമപരമായ നടപടികളും വേഗത്തിലാക്കാനും നമ്മുടെ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചുവരുന്നതായി പ്രധാനമന്ത്രി സംഭവത്തിൽ പ്രതികരിച്ചു. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നുട്ടോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്&zwnj;നാം ഭരണകൂടം സൈന്യം, പൊലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/two-keralites-in-vietnam-boat-tragedy-most-victims-from-tamilnadu-lava-staff-among-victims-articleshow-z3r547p"/>
        </item>
        <item>
            <title><![CDATA[മോദി താമസിക്കുന്നത് അതീവ സുരക്ഷയുള്ള ഹോട്ടൽ, എങ്ങനെ ഇയാൾ കടന്നു കയറി ? രഹസ്യാന്വേഷണ ഏജൻസി പരിശോധന]]></title>
            <link>https://www.asianetnews.com/india-news/how-did-man-enter-into-high-security-hotel-where-modi-staying-intelligence-agencys-investigating-articleshow-rtkisfd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/how-did-man-enter-into-high-security-hotel-where-modi-staying-intelligence-agencys-investigating-articleshow-rtkisfd</guid>
            <pubDate>Sat, 11 Jul 2026 18:29:32 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്&zwnj;ട്രേലിയയിൽ താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷവാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8ksv01myq6f3habnn55b6m,imgname-modi--2--1783774374913.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഓ&lt;/strong&gt;സ്ട്രേലിയയിൽ നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് വിളിച്ചു പറഞ്ഞാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ബഹളം വച്ചത്. വ്യാപാര കരാർ എല്ലാ അർത്ഥത്തിലും നടപ്പാക്കാൻ ന്യൂസിലൻഡിൽ പ്രധാനമന്ത്രി ഇന്ന് നടത്തിയ ചർച്ചകളിൽ ധാരണയായി.&lt;/p&gt;&lt;p&gt;പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിൽ തങ്ങിയ ഹോട്ടലിലാണ് ഒരാൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. പ്രധാനമന്ത്രി ലോബിയിൽ നിന്ന് നടന്നു നീങ്ങിയ ഉടനെയാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ഓസ്ട്രേലിയയിൽ ഇന്ത്യക്കാർ വേണ്ടെന്ന് വിളിച്ചു പറഞ്ഞത്. ഓസ്ട്രേലിയയ ഓസ്ട്രേലിയക്കാർക്കുള്ളതെന്ന് പറഞ്ഞും ഇയാൾ ബഹളം വച്ചു. ഹോട്ടലിൻറെ ബാൽക്കണിയിൽ നിന്ന് മുദ്രാവാക്യം വിളിച്ച ഇയാളെ പൊലീസ് ഉടൻ നീക്കി. തീവ്ര വലതുപക്ഷ കൂട്ടായ്മയിലെ അംഗമാണിയാൾ എന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതീവ സുരക്ഷയുള്ള ഹോട്ടലിൽ എങ്ങനെ ഇയാൾക്ക് കയറാനായെന്ന് ഇന്ത്യൻ ഏജൻസികളും പരിശോധിക്കുകയാണ്.&lt;/p&gt;&lt;p&gt;പിന്നീട് മോദി ഇന്ത്യൻ സമൂഹത്തോട് സംസാരിച്ച മർവൻ സ്റ്റേഡിയത്തിനു മുന്നിലും ഇതേ സംഘം എത്തി പ്രതിഷേധിച്ചു. ഇന്ത്യക്കാരുടെ കുടിയേറ്റം വേണ്ടെന്നാണ് ഈ ഗ്രൂപ്പ് നിരന്തരം വാദിക്കുന്നത്. മോദിക്കൊപ്പം പ്രവാസികളുടെ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബണീസ് ഇന്ത്യക്കാർ നല്കുന്ന സംഭാവനയെ പുകഴ്ത്തിയിരുന്നു.&lt;/p&gt;&lt;p&gt;ഓസ്ട്രേലിയയിൽ നിന്ന് ഇന്നലെ ന്യൂസിലാൻഡിൽ എത്തിയ മോദി ഇന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ന്യൂസിലാൻഡ് വ്യാപാര കരാർ നടപ്പാക്കുന്നതിനുള്ള രൂപരേഖ രണ്ടു നേതാക്കളും തയ്യാറാക്കി. പരസ്പര വ്യാപാരം 35000 കോടി രൂപയുടേതാ്ക്കി ഉയർത്താനും ധാരണയായി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/how-did-man-enter-into-high-security-hotel-where-modi-staying-intelligence-agencys-investigating-articleshow-rtkisfd"/>
        </item>
        <item>
            <title><![CDATA[മോദി നടന്ന് പോകുമ്പോൾ മുദ്രാവാക്യം, 'ഇവിടെ ഇന്ത്യക്കാർ വേണ്ട...'; തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യത്തിൽ രഹസ്യാന്വേഷണ ഏജൻസികളുടെ പരിശോധന]]></title>
            <link>https://www.asianetnews.com/international-news/intelligence-agencies-investigate-far-right-activist-over-anti-india-slogan-against-pm-modi-articleshow-fe4423e</link>
            <guid isPermaLink="true">https://www.asianetnews.com/international-news/intelligence-agencies-investigate-far-right-activist-over-anti-india-slogan-against-pm-modi-articleshow-fe4423e</guid>
            <pubDate>Sat, 11 Jul 2026 18:04:03 +0530</pubDate>
            <description><![CDATA[&lt;p&gt;ഓസ്ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി. ഇന്ത്യൻ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഈ സംഭവത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന തുടങ്ങി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8jpc80xn7d5ggrh6edcb18,imgname-pm-modi-1783773212928.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഓസ്ട്രേലിയയിൽ നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണം എന്ന് വിളിച്ചു പറഞ്ഞാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ബഹളം വച്ചത്. പരസ്പര വ്യാപാരം 35000 കോടിയായി ഉയർത്താൻ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ധാരണായായി. അതേസമയം, ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി മോദി ദില്ലിക്ക് മടങ്ങി.&lt;/p&gt;&lt;p&gt;പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിൽ തങ്ങിയ ഹോട്ടലിലാണ് ഒരാൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. പ്രധാനമന്ത്രി ലോബിയിൽ നിന്ന് നടന്നു നീങ്ങിയ ഉടനാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ഓസ്ട്രേലിയയിൽ ഇന്ത്യക്കാർ വേണ്ടെന്ന് വിളിച്ചു പറഞ്ഞത്. ഓസ്ട്രേലിയയ ഓസ്ട്രേലിയക്കാർക്കുള്ളതെന്ന് പറഞ്ഞും ഇയാൾ ബഹളം വച്ചു. ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് മുദ്രാവാക്യം വിളിച്ച ഇയാളെ പൊലീസ് ഉടൻ നീക്കി. തീവ്ര വലതുപക്ഷ കൂട്ടായ്മയിലെ അംഗമാണിയാൾ എന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതീവ സുരക്ഷയുള്ള ഹോട്ടലിൽ എങ്ങനെ ഇയാൾക്ക് കയറാനായി എന്ന് ഇന്ത്യൻ ഏജൻസികളും പരിശോധിക്കുകയാണ്. പിന്നീട് മോദി ഇന്ത്യൻ സമൂഹത്തോട് സംസാരിച്ച മർവൻ സ്റ്റേഡിയത്തിനു മുന്നിലും ഇതേ സംഘം എത്തി പ്രതിഷേധിച്ചു. ഇന്ത്യക്കാരുടെ കുടിയേറ്റം വേണ്ടെന്നാണ് ഈ ഗ്രൂപ്പ് നിരന്തരം വാദിക്കുന്നത്. മോദിക്കൊപ്പം പ്രവാസികളുടെ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബണീസ് ഇന്ത്യക്കാർ നല്കുന്ന സംഭാവനയെ പുകഴ്ത്തിയിരുന്നു.&lt;/p&gt;&lt;p&gt;ഇന്ന് ന്യൂസിലാൻഡിൽ ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയ സ്വീകരണത്തിൽ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും പങ്കെടുത്തു. പ്രതിരോധ രം​ഗത്തും കായിക രം​ഗത്തും സാങ്കേതിക വിദ്യ കൈമാറ്റത്തിലും രണ്ട് രാജ്യങ്ങളും സഹകരണം ശക്തമാക്കും. വ്യാപാര കരാർ പൂർണ അർത്ഥത്തിൽ നടപ്പാക്കുന്നതിനും ചർച്ചകളിൽ ധാരണയായി. സന്ദർശനം പൂർത്തിയാക്കിയ നരേന്ദ്രമോദി നാളെ പുലർച്ചെ ദില്ലിയിൽ തിരിച്ചെത്തും.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/intelligence-agencies-investigate-far-right-activist-over-anti-india-slogan-against-pm-modi-articleshow-fe4423e"/>
        </item>
        <item>
            <title><![CDATA[നോട്ടുകെട്ടുകളുടെ കൂമ്പാരം, നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ച് പൊലീസ്; മരിച്ച ​ഗുണ്ടാത്തലവന്റെ വീട്ടിൽ പണവും സ്വർണവും ധാരാളം, ആയുധങ്ങളും പിടിച്ചെടുത്തു]]></title>
            <link>https://www.asianetnews.com/india-news/maharashtra-don-baba-farzan-home-raid-articleshow-3stgaq5</link>
            <guid isPermaLink="true">https://www.asianetnews.com/india-news/maharashtra-don-baba-farzan-home-raid-articleshow-3stgaq5</guid>
            <pubDate>Sat, 11 Jul 2026 17:53:25 +0530</pubDate>
            <description><![CDATA[&lt;p&gt;ബാബ ഫർസാൻ അന്തരിച്ച് ആറുമാസത്തിനുശേഷം പൊലീസ് നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത പണവും മറ്റുസ്വത്തുക്കളും കണ്ടെടുത്തത്. ബാബ ഫർസാന്റെ രണ്ടാംഭാര്യ ഷീല ​ഗണപത് റാവു സാൽവെ താമസിക്കുന്ന വീട്ടിലാണ് പൊലീസ് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8j92yq51tgs1f5jr52hq5f,imgname-don-baba-farzan-1783772777431.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: തൊണ്ണൂറുകളിൽ മഹാരാഷ്ട്രയെ വിറപ്പിച്ച കുപ്രസിദ്ധ ​​ഗുണ്ടാത്തലവൻ ബാബ ഫർസാന്റെ വീട്ടിൽനിന്ന് വൻതോതിൽ പണവും സ്വർണവും ഉൾപ്പെടെ പിടിച്ചെടുത്തു. ബാബ ഫർസാൻ അന്തരിച്ച് ആറുമാസത്തിനുശേഷം പൊലീസ് നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത പണവും മറ്റുസ്വത്തുക്കളും കണ്ടെടുത്തത്. അഞ്ചുകോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകളും തോക്കുകളടക്കമുള്ള ആയുധങ്ങളും 21 ലക്ഷം രൂപയുടെ സ്വർണവും ഇതിലുൾപ്പെടുമെന്ന് പൊലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;ബാബ ഫർസാന്റെ രണ്ടാംഭാര്യ ഷീല ​ഗണപത് റാവു സാൽവെ താമസിക്കുന്ന വീട്ടിലാണ് പൊലീസ് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. തുടർന്നാണ് വീട്ടിലെ മുറികളിൽ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വൻതോതിൽ നോട്ടുകെട്ടുകളുടെ കൂമ്പാരമായിരുന്നു മുറിക്കുള്ളിൽ. 100, 200, 50,20,10 രൂപകളുടെ നോട്ടുകളായിരുന്നു ഇത്തരത്തിൽ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്നത്. ഇതോടെ നോട്ടുകൾ എണ്ണാനായി ഉദ്യോ​ഗ​സ്ഥർ അഞ്ച് നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചു. എല്ലാം എണ്ണിത്തിട്ടപ്പെടുത്തിയതോടെയാണ് 5.26 കോടി രൂപയുണ്ടെന്ന് വ്യക്തമായത്. ഇതിനുപുറമേ രണ്ട് പിസ്റ്റളുകൾ, നാല് റൈഫിളുകൾ, രണ് എയർ ​ഗണ്ണുകൾ, ഒരു വാൾ, മൂന്ന് കഠാര, 17 തരം കത്തികൾ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു.&lt;/p&gt;&lt;p&gt;21.34 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 8.09 ലക്ഷം രൂപയുടെ വെള്ളിയും 45 മുന്തിയ വിദേശമദ്യക്കുപ്പികളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനപുറമേ വിവിധ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും 1990-കളിലെ ചില കേസുകളുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളുടെ തെളിവുകളും പരിശോധനയിൽ കണ്ടെത്തി.&lt;/p&gt;&lt;p&gt;1990-കളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിന​ഗറിനെയും സമീപമേഖലകളെയും വിറപ്പിച്ച കുപ്രസി​ദ്ധ ​ഗുണ്ടാത്തലവനായിരുന്നു ബാബ ഫർസാൻ. അക്കാലത്തെ ഡോൺ ആയിരുന്ന ബാബ ഫർസാൻ ഒട്ടേറെ കേസുകളിലും പ്രതിയായിരുന്നു. സാമ്പത്തിക തർക്കം, ഭൂമി തർക്കം തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട് പണം കൈക്കലാക്കലും പതിവായിരുന്നു. 1980 മുതൽ 90 വരെ മേഖലയിലെ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായിരുന്ന ബാബ ഫർസാൻ പിന്നീടാണ് ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോ​ഗ്യനില മോശമായതിനാൽ ബാബ ഫർസാൻ വീട്ടിൽ വിശ്രമത്തിലായിരുന്നു. ആറുമാസം മുൻപാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് പഴയ ​ഗുണ്ടാത്തലവനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പൊലീസും ക്രൈംബ്രാഞ്ചും പരിശോധന നടത്തിയത്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/maharashtra-don-baba-farzan-home-raid-articleshow-3stgaq5"/>
        </item>
        <item>
            <title><![CDATA[ഒന്നല്ല, 9 കുറ്റങ്ങൾ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരെ കേന്ദ്രത്തിന്‍റെ വമ്പൻ പണി, കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതിൽ നോട്ടീസ്]]></title>
            <link>https://www.asianetnews.com/india-news/fssai-issues-show-cause-notice-to-swiggy-instamart-over-expired-and-unsafe-food-delivery-articleshow-9d7cnfr</link>
            <guid isPermaLink="true">https://www.asianetnews.com/india-news/fssai-issues-show-cause-notice-to-swiggy-instamart-over-expired-and-unsafe-food-delivery-articleshow-9d7cnfr</guid>
            <pubDate>Sat, 11 Jul 2026 17:34:19 +0530</pubDate>
            <description><![CDATA[&lt;p&gt;കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് FSSAI 9 കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചു. പ്രോട്ടീൻ പൗഡർ, മുട്ടകൾ തുടങ്ങിയവ കേടായെന്ന പരാതികളും, ശുചിത്വമില്ലായ്മയും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8gy24vkcec8ys0sesha8sg,imgname-instamart--1783771367579.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതെന്ന പരാതികളില്&zwj; സ്വിഗി ഇന്സ്റ്റാമാർട്ടിനോട് വിശദീകരണം ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) നോട്ടീസ് അയച്ചു. 9 കാരണം കാണിക്കൽ നോട്ടീസുകളാണ് എഫ് എസ് എസ് എ ഐ അയച്ചത്. പ്രോട്ടീൻ പൗഡർ, മുട്ടകൾ, റെഡി - ടു - ഈറ്റ് ഭക്ഷണങ്ങൾ എന്നിവ കേടായെന്ന നിരവധി പരാതികൾ എഫ് എസ് എസ് എ ഐക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ വിതരണം ചെയ്യാൻ അനുമതിയില്ലാത്ത ബ്രാന്ഡുകളുടെ ഉത്പന്നങ്ങൾ വിറ്റെന്നും കണ്ടെത്തിയിട്ടുണ്ട്. സ്റ്റോറുകളിലെ ശുചിത്വം ഇല്ലായ്മയും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കില് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നാണ് എഫ് എസ് എസ് എ ഐയുടെ മുന്നറിയിപ്പ്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/fssai-issues-show-cause-notice-to-swiggy-instamart-over-expired-and-unsafe-food-delivery-articleshow-9d7cnfr"/>
        </item>
        <item>
            <title><![CDATA[വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു, 15 പേർ കൊല്ലപ്പെട്ടു, അപകടസമയത്ത് ബോട്ടിൽ 32യാത്രക്കാർ]]></title>
            <link>https://www.asianetnews.com/international-news/boat-carrying-several-indian-tourists-capsizes-vietnams-famous-phu-quoc-island-15-death-reported-32-passengers-in-boat-articleshow-dyehb3s</link>
            <guid isPermaLink="true">https://www.asianetnews.com/international-news/boat-carrying-several-indian-tourists-capsizes-vietnams-famous-phu-quoc-island-15-death-reported-32-passengers-in-boat-articleshow-dyehb3s</guid>
            <pubDate>Sat, 11 Jul 2026 15:33:41 +0530</pubDate>
            <description><![CDATA[&lt;p&gt;അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യൻ വിനോദ സഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8a30pc71kz8nch4bvyehgn,imgname-vietnam-boat-tragedy-1783764189900.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫൂ ക്വോക്ക്: വിയറ്റ്&zwnj;നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം. 15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരിച്ചവരുടെ കൃത്യമായ വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.&lt;/p&gt;&lt;p&gt;അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യൻ വിനോദ സഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്&zwnj;നാം ഭരണകൂടം സൈന്യം, പൊലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 23 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തി തീരത്തെത്തിച്ചിട്ടുണ്ട്. ഇവർക്ക് അൻ തോയ് തുറമുഖത്ത് അടിയന്തര പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാണാതായ മറ്റുള്ളവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.&lt;/p&gt;&lt;p&gt;സംഭവത്തെത്തുടർന്ന് വിയറ്റ്&zwnj;നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്. ദുരന്തബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും ഹനോയിയിലെ ഇന്ത്യൻ എംബസിയിലും അടിയന്തര കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും ആകെ ജീവഹാനിയും സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾക്കായി അധികൃതർ അന്വേഷണം നടത്തിവരികയാണ്&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/boat-carrying-several-indian-tourists-capsizes-vietnams-famous-phu-quoc-island-15-death-reported-32-passengers-in-boat-articleshow-dyehb3s"/>
        </item>
        <item>
            <title><![CDATA[അമ്മയെ കൊലപ്പെടുത്തിയ നിയമ വിദ്യാർത്ഥിനിക്കെതിരെ ബന്ധുക്കൾ, ഒരു വർഷം മുമ്പ് അച്ഛനെയും കൊലപ്പെടുത്തിയെന്ന് പരാതി]]></title>
            <link>https://www.asianetnews.com/india-news/law-student-who-killed-her-mother-suspectong-of-fathers-murder-a-year-ago-articleshow-kaxgo6f</link>
            <guid isPermaLink="true">https://www.asianetnews.com/india-news/law-student-who-killed-her-mother-suspectong-of-fathers-murder-a-year-ago-articleshow-kaxgo6f</guid>
            <pubDate>Sat, 11 Jul 2026 16:40:34 +0530</pubDate>
            <description><![CDATA[&lt;p&gt;ജയ്പൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിയമ വിദ്യാർത്ഥിനിക്കെതിരെ പുതിയ ആരോപണം. ഒരു വർഷം മുൻപ് മരിച്ച പിതാവിൻ്റെ മരണത്തിന് പിന്നിലും മകൾ തന്നെയാണെന്ന് അമ്മയുടെ സഹോദരൻ പരാതി നൽകി. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8dk2jhksk02rvxvtcfch7m,imgname-murder--3--1783767861841.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ജയ്&zwnj;പൂർ&lt;/strong&gt;: ജയ്പൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നിയമ വിദ്യാർത്ഥിക്കെതിരെ ആരോപണവുമായി അമ്മയുടെ സഹോദരൻ. കഴിഞ്ഞ വർഷം പെൺകുട്ടിയുടെ അച്ഛനും മരിച്ചിരുന്നുവെന്നും ഇതിന് പിന്നിൽ നിയമ വിദ്യാർത്ഥിനി തന്നെയാകാമെന്നാണ് ആരോപണം. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് ലോ കോളേജ് വിദ്യാർത്ഥിനിയുള്ളത്.&lt;/p&gt;&lt;p&gt;ജയ്&zwnj;പൂർ കോടതിയിലെ ജീവനക്കാരിയായിരുന്ന അമ്മ നീരജ് ശർമ്മയെ എസ്&zwnj;യുവി കാറിടിച്ചു കൊലപ്പെടുത്തിയ കേസിലാണ് മകൾ ആയുഷി അറസ്റ്റിലായത്. പിന്നാലെയാണ് പിതാവ് വിജയ് ശർമ്മയുടെ മരണത്തിലും സംശയങ്ങൾ ഉയർന്നിരിക്കുന്നത്. അസുഖബാധിതനായിരുന്ന വിജയ് ശർമ്മയുടെ ജീവൻ രക്ഷാ ട്യൂബുകൾ ആയുഷി ബലമായി ഊരിമാറ്റിയതാണ് മരണത്തിന് കാരണമായതെന്ന് നീരജ് ശർമ്മയുടെ സഹോദരൻ രാകേഷ് ശർമ്മ പോലീസിൽ പരാതി നൽകി.&amp;nbsp;&lt;/p&gt;&lt;p&gt;അമ്മയുടെ കോടതിയിലെ സർക്കാർ ജോലിയും കുടുംബ സ്വത്തും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവസാന വർഷ എൽഎൽബി വിദ്യാർത്ഥിനിയായ ആയുഷി ഈ കൊടുംക്രൂരതകൾ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.&lt;/p&gt;&lt;p&gt;സ്വന്തം കസിൻ സഹോദരനും കാമുകനുമായ ബൽറാമിന്റെ സഹായത്തോടെ ഏഴ് ലക്ഷം രൂപയ്ക്കാണ് ആയുഷി അമ്മയെ വകവരുത്താൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്. തുടർന്ന് ജൂലൈ 3-ന് മകനെ കോച്ചിംഗ് സെന്ററിലാക്കി മടങ്ങുകയായിരുന്ന നീരജ് ശർമ്മയെ വാടകക്കൊലയാളികൾ സ്കോർപിയോ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. കേവലം ഒരു റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിച്ച ഈ കേസിൽ അഞ്ചോളം വാടകക്കൊലയാളികളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;പിതാവിന്റെ മരണത്തിലും സമാനമായ രീതിയിൽ ആയുഷിയും ബൽറാമും ചേർന്ന് ഗൂഢാലോചന നടത്തിയതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം ബ്രെയിൻ സ്ട്രോക്ക് വന്ന വിജയ് ശർമ്മയെ കുടുംബാംഗങ്ങളെ ആരെയും അറിയിക്കാതെ ഇവർ രഹസ്യമായി മറ്റേതോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് വീട്ടിലെത്തിച്ച അദ്ദേഹത്തിന്റെ അവയവങ്ങൾ പ്രവർത്തനരഹിതമാകുകയാണെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് ആയുഷി ട്യൂബുകൾ നീക്കം ചെയ്ത് കൊലപാതകം നടത്തിയത്.&lt;/p&gt;&lt;p&gt;നിലവിൽ കസ്റ്റഡിയിലുള്ള ആയുഷിയെ പോലീസ് ഈ സംഭവത്തിലും ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ പോയ പ്രധാന സൂത്രധാരൻ ബൽറാമിനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/law-student-who-killed-her-mother-suspectong-of-fathers-murder-a-year-ago-articleshow-kaxgo6f"/>
        </item>
        <item>
            <title><![CDATA[മട്ടന് പകരം ചിക്കൻ വിളമ്പി, ചോദ്യംചെയ്ത് വരന്റെ വീട്ടുകാർ; വിവാഹവേദിയിൽ കൂട്ടത്തല്ല്; ഒട്ടേറെപേ‍ർക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/india-news/chicken-served-instead-of-mutton-clash-in-wedding-venue-bihar-articleshow-qqqrpyg</link>
            <guid isPermaLink="true">https://www.asianetnews.com/india-news/chicken-served-instead-of-mutton-clash-in-wedding-venue-bihar-articleshow-qqqrpyg</guid>
            <pubDate>Sat, 11 Jul 2026 16:07:56 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാഹചടങ്ങിന്റെ ഭാ​ഗമായുള്ള സൽക്കാരത്തിൽ മട്ടൻ വിളമ്പുമെന്ന് വധുവിന്റെ വീട്ടുകാർ ഉറപ്പുനൽകിയിരുന്നതായാണ് വരന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ, ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മട്ടന് പകരം ചിക്കൻ വിഭവമാണ് വിളമ്പിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8c839mw98npbxcbgdj5042,imgname-bihar-chicken-mutton-wedding-clash-1783766453555.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പട്ന: മട്ടന് പകരം ചിക്കൻ വിളമ്പിയതിനെച്ചൊല്ലി വിവാഹവേദിയിൽ കൂട്ടത്തല്ല്. സംഘർഷത്തിൽ 12-ലധികം പേർക്ക് പരിക്കേറ്റു. ബിഹാറിലെ സഹർസ ജില്ലയിലെ രജൻപുരിലാണ് സംഭവം.&lt;/p&gt;&lt;p&gt;രജൻപുർ സ്വദേശിയായ മുഹമ്മദ് ജാവേദിന്റെ മകളുടെയും ബൽവാപർ സ്വദേശിയായ മുഹമ്മദ് അൻവറിന്റെ മകന്റെയും വിവാഹചടങ്ങാണ് സംഘർഷത്തിൽ കലാശിച്ചത്. വിവാഹചടങ്ങിന്റെ ഭാ​ഗമായുള്ള സൽക്കാരത്തിൽ മട്ടൻ വിളമ്പുമെന്ന് വധുവിന്റെ വീട്ടുകാർ ഉറപ്പുനൽകിയിരുന്നതായാണ് വരന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ, ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മട്ടന് പകരം ചിക്കൻ വിഭവമാണ് വിളമ്പിയത്. ഇത് വരന്റെ വീട്ടുകാർ ചോദ്യംചെയ്തു. ഇതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഒടുവിൽ പൊലീസെത്തിയാണ് രം​ഗം ശാന്തമാക്കിയത്.&lt;/p&gt;&lt;p&gt;സംഘർഷത്തിൽ വരന്റെ ഭാ​ഗത്തുനിന്നുള്ള 12-ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. അതേസമയം, സംഭവത്തിൽ ആരും ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ചിക്കൻ വിളമ്പി വധുവിന്റെ വീട്ടുകാർ വഞ്ചിച്ചെന്നും മർദിച്ചെന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും വരന്റെ ബന്ധുക്കൾ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/chicken-served-instead-of-mutton-clash-in-wedding-venue-bihar-articleshow-qqqrpyg"/>
        </item>
        <item>
            <title><![CDATA[അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്, പിന്നാലെ ജീവനൊടുക്കി; സംഭവം ബെംഗളൂരുവിൽ]]></title>
            <link>https://www.asianetnews.com/india-news/man-ends-life-after-killing-three-in-bengaluru-articleshow-5agg00h</link>
            <guid isPermaLink="true">https://www.asianetnews.com/india-news/man-ends-life-after-killing-three-in-bengaluru-articleshow-5agg00h</guid>
            <pubDate>Sat, 11 Jul 2026 14:34:18 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ മൂന്നുപേരെ കൊന്ന് യുവാവ് ജീവനൊടുക്കി. അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും ആണ് കൊലപ്പെടുത്തിയത്. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷന്റെ പരിധിയിലെ കൊട്ടിഗെപാളയത്താണ് ദാരുണസംഭവം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx86npvyyevfmbx3g4v0462c,imgname-bengaluru-murder--1--1783760608126.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. 34കാരനായ പ്രശാന്ത് ആണ് അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്.&lt;/p&gt;&lt;p&gt;കാമാക്ഷിപാളയ പൊലീസ് സ്റ്റേഷന്റെ പരിധിയിലെ കൊട്ടിഗെപാളയത്താണ് സംഭവം. പിതാവ് ചിക്കണ്ണ രാവിലെ ആറുമണിക്ക് ജോലിക്ക് പോയതിനുശേഷം വാക്കത്തി ഉപയോഗിച്ചാണ് പ്രശാന്ത് മൂവരെയും ആക്രമിച്ചത്. തുടർന്ന് ഇയാൾ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;സംഭവത്തിൽ കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവറായിരുന്ന പ്രശാന്ത് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കൊല്ലപ്പെട്ട നഞ്ചമ്മ ഗാർമെൻ്റ് ഫാക്ടറിയിലെ ജീവനക്കാരിയും നഞ്ചമ്മ സ്വീപ്പർ ജോലിക്കാരിയുമായിരുന്നു. അവിവാഹിതനായ സതീഷ് പ്ലംബ്ബറായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. ടോള്&zwj; ഫ്രീ നമ്പര്&zwj;: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/man-ends-life-after-killing-three-in-bengaluru-articleshow-5agg00h"/>
        </item>
        <item>
            <title><![CDATA[അയോധ്യ സംഭാവനക്കൊള്ള: എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച നൽകിയേക്കും, ചമ്പത് റായിക്കെതിരെ കേസെടുക്കുമോ എന്നതിൽ റിപ്പോർട്ട് നിർണായകം]]></title>
            <link>https://www.asianetnews.com/india-news/ayodhya-donation-scam-sit-report-likely-to-be-submitted-on-monday-articleshow-9761gew</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ayodhya-donation-scam-sit-report-likely-to-be-submitted-on-monday-articleshow-9761gew</guid>
            <pubDate>Sat, 11 Jul 2026 12:26:16 +0530</pubDate>
            <description><![CDATA[&lt;p&gt;ഇഡി അന്വേഷണം വേണോ എന്ന് റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോർട്ട് നിർണ്ണായകമാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwe8me8gar6f987enz0tm4fa,imgname-ram-mandir-donation-theft-ayodhya-sit-investigation-cctv-cash-stolen-avinash-shukla-1782890248464.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അയോധ്യ: അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് നൽകിയേക്കും. ട്രസ്റ്റിൻറെ കണക്കുകൾ എസ്ഐടി പരിശോധിച്ചു. ഇഡി അന്വേഷണം വേണോ എന്ന് റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോർട്ട് നിർണ്ണായകമാകും.&amp;nbsp;&lt;/p&gt;&lt;p&gt;അയോധ്യ ക്ഷേത്രക്കൊള്ളയില്&zwj; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്&zwj;ജികള്&zwj; സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രത്യേക സംഘത്തിന്&zwj;റെ അന്വേഷണം കൂടുതല്&zwj; ജീവനക്കാരിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിനിടെ ക്ഷേത്രത്തില്&zwj; കാണിക്ക എണ്ണുന്ന 23 ജീവനക്കാര്&zwj; രാജി വച്ചു. കൊള്ളയെ കുറിച്ച് പരാമര്&zwj;ശിക്കാതെ അയോധ്യയില്&zwj; നടന്ന ജനസഭയില്&zwj; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കടന്നാക്രമണം നടത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/ayodhya-donation-scam-sit-report-likely-to-be-submitted-on-monday-articleshow-9761gew"/>
        </item>
        <item>
            <title><![CDATA[വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വ്യത്യാസം]]></title>
            <link>https://www.asianetnews.com/india-news/union-home-ministry-issues-new-guidelines-for-singing-vande-mataram-articleshow-pgm836g</link>
            <guid isPermaLink="true">https://www.asianetnews.com/india-news/union-home-ministry-issues-new-guidelines-for-singing-vande-mataram-articleshow-pgm836g</guid>
            <pubDate>Sat, 11 Jul 2026 12:07:59 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് അടിയന്തര ഭേദഗതികളെന്നാണ് വിശദീകരണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx7tmzz6jchdk3n86he5jyrz,imgname-fotojet---2026-07-11t110236.916-1783748001766.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതര'ത്തിന് മാർഗ്ഗരേഖകള്&zwj; നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഭേദഗതികൾ. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം പാടുന്ന മുൻപത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരം വേണം ആദ്യം ആലപിക്കാൻ. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കണം. പൂർണ്ണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കൻഡുമായി കേന്ദ്ര സർക്കാർ നിശ്ചയിച്ചു.&lt;/p&gt;&lt;p&gt;മിലിട്ടറി അല്ലെങ്കിൽ പൊലീസ് ബാൻഡുകൾ ഈ ഗീതം പ്ലേ ചെയ്യുമ്പോൾ, സദസ്സിന് മുന്നറിയിപ്പ് നൽകാനായി ഏഴ് തവണ ഡ്രം റോൾ അടിച്ച് വേണം ആരംഭിക്കാൻ. സ്കൂളുകളിലും സർവ്വകലാശാലകളിലും ദൈനംദിന പ്രാർത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. വന്ദേമാതരം ആലപിക്കുമ്പോൾ കൃത്യമായ ഉച്ചാരണവും ഔദ്യോഗിക വരികളും മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/union-home-ministry-issues-new-guidelines-for-singing-vande-mataram-articleshow-pgm836g"/>
        </item>
        <item>
            <title><![CDATA[സ്വിറ്റ്സർലൻഡിലേക്ക് പോയ ദമ്പതികൾക്ക് എന്തുപറ്റി? ഒരുവിവരവുമില്ലെന്ന് മകൾ; നിക്ഷേപകരിൽനിന്ന് കൈപ്പറ്റിയത് കോടികൾ]]></title>
            <link>https://www.asianetnews.com/india-news/police-begins-probe-on-hyderabad-couple-missing-in-switzerland-articleshow-wev0kz8</link>
            <guid isPermaLink="true">https://www.asianetnews.com/india-news/police-begins-probe-on-hyderabad-couple-missing-in-switzerland-articleshow-wev0kz8</guid>
            <pubDate>Sat, 11 Jul 2026 11:59:00 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വിറ്റ്സർലൻഡിലേക്ക് പോയ ദമ്പതികളെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം. ഹൈദരാബാദ് സ്വദേശി പി ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരെയാണ് കാണാനില്ലെന്ന മകളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx7xqcabqe5wdzmr8gpyajg0,imgname-hyderabad-couple-missing-switzerland-1783751225675.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: സ്വിറ്റ്സർലൻഡിൽ അവധിയാഘോഷിക്കാൻ പോയ ഹൈദരാബാദ് സ്വദേശിയായ വ്യവസായിയെയും ഭാര്യയെയും കാണാതായെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. വ്യവസായിയായ പി ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരെയാണ് കാണാതായത്. മാതാപിതാക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് 23കാരിയായ മകൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ദമ്പതികളുടെ ചിട്ടിക്കമ്പനിയിലേക്ക് നിക്ഷേപകരിൽനിന്ന് കോടികൾ വാങ്ങിയ ശേഷമാണ് ഇരുവരും നാടുവിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും പണം തട്ടി മുങ്ങിയതാണോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ ജൂൺ 22നാണ് ചന്ദ്രശേഖറും ഭാര്യ സ്വപ്നയും സ്വിറ്റ്സർലൻഡിൽ അവധിയാഘോഷിക്കാനായി വീടുവിട്ടത്. ആദ്യം ഇവർ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നെങ്കിലും ജൂലൈ എട്ടിന് ശേഷം അതുണ്ടായില്ല. ദമ്പതികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിധിക്ക് പുറത്താണെന്നായിരുന്നു മറുപടി. ഇതോടെ ആണ് സോഫ്റ്റ്&zwj;വെയർ കമ്പനി ജീവനക്കാരിയായ മകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.&lt;/p&gt;&lt;p&gt;സ്വിറ്റ്സ&zwj;ർലൻഡിൽ അവധിയാഘോഷിക്കാൻ പോയ ശേഷം മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് മകളുടെ പരാതി. ദമ്പതികളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;ദമ്പതികളുടെ യാത്രാവിവരങ്ങളും ഇമി​ഗ്രേഷൻ രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണ പ്രാരംഭ ഘട്ടത്തിലാണെന്നും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന ചെർളപ്പള്ളി പൊലീസ് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/police-begins-probe-on-hyderabad-couple-missing-in-switzerland-articleshow-wev0kz8"/>
        </item>
        <item>
            <title><![CDATA[ഇണചേരുന്നതിനിടെ മൊബൈൽ ഫോണുമായി യുവാക്കൾ തൊട്ടടുത്തെത്തി; പൊടുന്നനെ പ്രകോപിതനായ ആൺസിംഹത്തിൻ്റെ ആക്രമണം, യുവാവിന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/india-news/gujarat-youth-killed-in-lion-attack-during-alleged-illegal-lion-watching-two-detained-articleshow-nfp4cec</link>
            <guid isPermaLink="true">https://www.asianetnews.com/india-news/gujarat-youth-killed-in-lion-attack-during-alleged-illegal-lion-watching-two-detained-articleshow-nfp4cec</guid>
            <pubDate>Sat, 11 Jul 2026 11:58:09 +0530</pubDate>
            <description><![CDATA[&lt;p&gt;സിംഹങ്ങളുടെ ഇണചേരൽ സമയത്താണ് യുവാക്കൾ കാട്ടിനുള്ളിലെത്തിയത്. സിംഹങ്ങളുടെ വളരെ അടുത്തേക്ക് യുവാക്കൾ എത്തിയതോടെയാണ് ഒരു സിംഹം യുവാവിനെ ആക്രമിച്ചത്. ഇയാളെ സിംഹം കാടിനകത്തേക്ക് വലിച്ചു കൊണ്ടു പോയി കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx7x56cs1qmqktfh26q4ae2p,imgname-youth-killed-in-lion-attack-1783750629785.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള അന്റാലിയ ഗ്രാമത്തിന് സമീപം 21 വയസുകാരനായ യുവാവിനെ സിംഹം കടിച്ചു കൊന്നു. അനധികൃതമായി റിസർവ് വനത്തിൽ കയറിയ സംഘത്തിലെ സോഹിൽ മേമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ അംറേലി മേഖലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്ന നാലാമത്തെ സംഭവമാണിത്. സിംഹങ്ങളെ കാണാനും അവയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനുമായി സോഹിലും രണ്ട് സുഹൃത്തുക്കളും ചേർന്ന് നിയമവിരുദ്ധമായി റിസർവ് വനമേഖലയോട് ചേർന്ന ഭാഗത്തേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;സിംഹങ്ങളുടെ ഇണചേരൽ സമയത്താണ് യുവാക്കൾ കാട്ടിനുള്ളിലെത്തിയത്. സിംഹങ്ങളുടെ വളരെ അടുത്തേക്ക് യുവാക്കൾ എത്തിയതോടെയാണ് ഒരു സിംഹം യുവാവിനെ ആക്രമിച്ചത്. ഇയാളെ സിംഹം കാടിനകത്തേക്ക് വലിച്ചു കൊണ്ടു പോയി കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രകോപിതനായ ആൺസിംഹം സോഹിലിനെ ആക്രമിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. യുവാവിനെ സിംഹം ആക്രമിച്ചതോടെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇതിനിടെ സിംഹം യുവാവിന്റെ മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഏറെ നേരം സിംഹം മൃതദേഹത്തിന് സമീപം തന്നെ നിലയുറപ്പിച്ചു.&lt;/p&gt;&lt;p&gt;തുടർന്ന് വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ വലിയ പരിശ്രമത്തിനൊടുവിലാണ് സിംഹത്തെ തുരത്തി മൃതദേഹം കാടിന് പുറത്തെത്തിച്ചത്. ആക്രമണം നടത്തിയ സിംഹത്തെ വനംവകുപ്പ് പിന്നീട് മയക്കുവെടി വെച്ച് പിടികൂടിയിട്ടുണ്ട്. അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഗിർ വനമേഖലയ്ക്ക് പുറത്ത് വിനോദസഞ്ചാരികൾക്കായി നാട്ടുകാരായ ചില ഏജന്റുമാർ നടത്തുന്ന അനധികൃത 'ലയൺ സഫാരി'യെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/gujarat-youth-killed-in-lion-attack-during-alleged-illegal-lion-watching-two-detained-articleshow-nfp4cec"/>
        </item>
        <item>
            <title><![CDATA[തദ്ദേശീയമായി നിർമിച്ച അത്യാധുനിക യുദ്ധക്കപ്പൽ; ഐഎൻഎസ് മഹേന്ദ്രഗിരി കമ്മീഷൻ ചെയ്‌തു; ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ കരുത്ത്]]></title>
            <link>https://www.asianetnews.com/india-news/defense-minister-rajnath-singh-commissions-indigenous-stealth-frigate-ins-mahendragiri-in-visakhapatnam-articleshow-k6ichin</link>
            <guid isPermaLink="true">https://www.asianetnews.com/india-news/defense-minister-rajnath-singh-commissions-indigenous-stealth-frigate-ins-mahendragiri-in-visakhapatnam-articleshow-k6ichin</guid>
            <pubDate>Sat, 11 Jul 2026 11:46:13 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്ത ഐഎൻഎസ് മഹേന്ദ്രഗിരി, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഫ്രിഗേറ്റാണ്. പ്രൊജക്റ്റ് 17എ-യുടെ ഭാഗമായി പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഈ യുദ്ധക്കപ്പൽ, 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx7x326yv2350e845ezg1a77,imgname-indian-navy-ins-mahendragiri-1783750559966.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് മഹേന്ദ്രഗിരി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. പൂർണ്ണമായും ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന അത്യാധുനിക യുദ്ധക്കപ്പലാണിത്. പ്രൊജക്റ്റ് 17എ -യുടെ ഭാഗമായി നിർമ്മിച്ച അവസാനത്തെ യുദ്ധക്കപ്പലാണ് ഐഎൻഎസ് മഹേന്ദ്രഗിരി. അത്യാധുനിക ആയുധങ്ങളും റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുമടക്കം മികച്ച പോരാട്ട സവിശേഷതകളോടെയാണ് ഈ കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ വലിയൊരു ചുവടുവെപ്പാണ് ഇതെന്ന് കപ്പൽ കമ്മീഷൻ ചെയ്തുകൊണ്ട് സംസാരിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യൻ സമുദ്രമേഖലയിലെ നാവികസേനയുടെ മേധാവിത്വം നിലനിർത്തുന്നതിലും ഐഎൻഎസ് മഹേന്ദ്രഗിരി നിർണ്ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;മഹേന്ദ്രഗിരി പർവതനിരയുടെ പേരിലുള്ള ആദ്യത്തെ ഇന്ത്യൻ നാവിക യുദ്ധക്കപ്പലാണിത്. ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ സ്വന്തമായി രൂപകൽപ്പന ചെയ്ത് മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്&zwnj;സ് ലിമിറ്റഡ് നിർമ്മിച്ചതാണ് ഇത്. പ്രോജക്റ്റ് 17A ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളിലെ ആറാമത്തെ കപ്പലാണ്. ഈ യുദ്ധക്കപ്പലിൻ്റെ 75 ശതമാനത്തിലധികം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമിച്ചവയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങൾ കപ്പലിൻ്റെ നിർമാണത്തിൽ ഭാഗമായിട്ടുണ്ട്. സമുദ്ര സുരക്ഷ, തിരച്ചിൽ, രക്ഷാപ്രവർത്തനം, മാനുഷിക സഹായം, ദുരന്ത നിവാരണം, ഇന്ത്യൻ മഹാസമുദ്ര മേഖലയിലും അതിനപ്പുറത്തും സുസ്ഥിര വിന്യാസങ്ങൾ എന്നിവയ്ക്കും കപ്പലിന് കഴിവുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/defense-minister-rajnath-singh-commissions-indigenous-stealth-frigate-ins-mahendragiri-in-visakhapatnam-articleshow-k6ichin"/>
        </item>
        <item>
            <title><![CDATA[മധ്യപ്രദേശിൽ ബിജെപിയിൽ പൊട്ടിത്തെറി; വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി പ്രവർത്തകർ; ദേശീയപാത ഉപരോധിച്ചത് 12 മണിക്കൂറോളം]]></title>
            <link>https://www.asianetnews.com/india-news/bjp-workers-protest-in-madhya-pradesh-over-seat-denied-for-narottam-mishra-in-bypoll-articleshow-prc164b</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-workers-protest-in-madhya-pradesh-over-seat-denied-for-narottam-mishra-in-bypoll-articleshow-prc164b</guid>
            <pubDate>Sat, 11 Jul 2026 10:52:28 +0530</pubDate>
            <description><![CDATA[&lt;p&gt;മധ്യപ്രദേശിൽ മുതിർന്ന നേതാവ് നരോത്തം മിശ്രയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി വൻ പ്രതിഷേധം. ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചത് 12 മണിക്കൂറോളം. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ നിരവധി പൊലീസുകാർക്ക് പരിക്ക്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx7sx7vwyh8wk4c2r6wkq146,imgname-bjp-protest-in-madhya-pradesh-1783747223420.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദതിയ: മധ്യപ്രദേശിൽ മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നരോത്തം മിശ്രയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി വൻ പ്രതിഷേധം. നരോത്തം മിശ്രയുടെ അനുയായികളായ മൂവായിരത്തോളം പേർ 12 മണിക്കൂറോളം നേരം ദേശീയപാത ഉപരോധിച്ചത് പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പൊലീസിന് നേരെ നടത്തിയ കല്ലേറിൽ ജില്ലാ പൊലീസ് മേധാവി അടക്കം നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും തകർത്തു.&lt;/p&gt;&lt;p&gt;ദേശീയപാത 44ലാണ് വൻ പ്രതിഷേധം അരങ്ങേറിയത്. ദതിയ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നരോത്തം മിശ്രയെ തഴഞ്ഞ് അഷുതോഷ് തിവാരിയെ സ്ഥാനാർത്ഥിയാക്കിയതാണ് നരോത്തം മിശ്രയുടെ അനുയായികളെ പ്രകോപിപ്പിച്ചത്. ദതിയയിൽനിന്ന് മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട നരോത്തം മിശ്ര, 2023ൽ കോൺഗ്രസിൻ്റെ രാജേന്ദ്ര ഭാരതിയോട് 7,500ലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം വഞ്ചനാക്കേസിൽ ദില്ലി കോടതി മൂന്നുവർഷം തടവുശിക്ഷയ്ക്ക് വിധിച്ചതോടെ ആണ് രാജേന്ദ്ര ഭാരതിക്ക് എംഎൽഎ സ്ഥാനം നഷ്ടമായതും ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയതും.&lt;/p&gt;&lt;p&gt;ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു നാമനിർദേശ പത്രിക അടക്കം വാങ്ങി നരോത്തം മിശ്ര കാത്തിരിക്കുന്നതിനിടെ ആണ് വെള്ളിയാഴ്ച ബിജെപി അഷുതോഷ് തിവാരിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിൽ നരോത്തം മിശ്ര കടുത്ത അതൃപ്തിയിലായിരുന്നു. ഇതിനിടെ ആണ് വൻ പ്രതിഷേധവുമായി അനുയായികൾ തെരുവിലിറങ്ങിയത്. രോഷാകുലരായ പ്രതിഷേധക്കാർ 12 മണിക്കൂറോളം ദേശീയപാത ഉപരോധിച്ചുവെന്നും പൊലീസിന് നേരെ കല്ലേറ് നടത്തിയെന്നും ജില്ലാ കളക്ടർ സ്വപ്നിൽ വാങ്കഡെ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. അക്രമം നടത്തിയ പ്രതിഷേധക്കാരിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;#WATCH | Madhya Pradesh: Supporters of former State Home Minister Narottam Mishra pelted stones at Police in Datia as they protested after the BJP denied him a ticket for the upcoming assembly bypoll. Injuries reported.&amp;nbsp;Thousands of his followers blocked NH-44 last night,&hellip; pic.twitter.com/qI96QlEcpL&lt;/p&gt;&lt;p&gt;&mdash; ANI MP/CG/Rajasthan (@ANI_MP_CG_RJ) July 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;നരോത്തം മിശ്രയെ മത്സരിപ്പിക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നും ബിജെപി വിടാൻ തങ്ങൾ തയ്യാറെടുക്കുകയാണെന്നും ഒരാൾ പറഞ്ഞു. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലാ പ്രസിഡൻ്റ് അടക്കം നിരവധി പേർ പാർട്ടി വിട്ടതായി റിപ്പോർട്ട് ഉണ്ട്. ഈ മാസം 30നാണ് ദതിയ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-workers-protest-in-madhya-pradesh-over-seat-denied-for-narottam-mishra-in-bypoll-articleshow-prc164b"/>
        </item>
        <item>
            <title><![CDATA[പോക്സോ കേസ് പ്രതി കൊന്നത് ആറുപേരെ, കൂട്ടക്കൊലപാതകത്തിൽ വിറച്ച് തെലങ്കാന; കൊലപ്പെട്ടവരിൽ ഇരയും]]></title>
            <link>https://www.asianetnews.com/india-news/six-murdered-in-rangareddy-of-telangana-police-begins-probe-articleshow-gequf0y</link>
            <guid isPermaLink="true">https://www.asianetnews.com/india-news/six-murdered-in-rangareddy-of-telangana-police-begins-probe-articleshow-gequf0y</guid>
            <pubDate>Sat, 11 Jul 2026 10:11:47 +0530</pubDate>
            <description><![CDATA[&lt;p&gt;തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ കൂട്ടക്കൊലപാതകം. ഭാര്യയെയും മക്കളെയും അടക്കം ആറുപേരെ യുവാവ് കൊലപ്പെടുത്തി. പോക്സോ കേസ് പ്രതിയായ 35കാരനാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ പോക്സോ ഇരയും ഉൾപ്പെടുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx0kb2403a0fzzb1ws5fsmxt,imgname-murder--1--1783505455231.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: കൂട്ടക്കൊലപാതകത്തിൽ വിറച്ച് തെലങ്കാന. പോക്സോ കേസ് ഇരയായ 16കാരിയെ അടക്കം ആറുപേരെ കൊലപ്പെടുത്തി യുവാവിൻ്റെ പരാക്രമം. റായ്&zwj;വാല​ഗുഡ സ്വദേശിയായ രാജു കുമാർ (35) ആണ് കൂട്ടക്കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഇയാളുടെ സ്വന്തം ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട 16കാരിയുടെ പരാതിയിൽ യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. രംഗറെഡ്ഡി ജില്ലയിലെ ഷബാദ് ടൗണിലും റായ്&zwj;വാല​ഗുഡയിലുമാണ് കൂട്ടക്കൊലപാതകം അരങ്ങേറിയത്. കാറിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച രാത്രി 10:45 ഓടെ ആണ് സംഭവങ്ങളുടെ തുടക്കം. ആറുകിലോമീറ്റർ അപ്പുറത്തുള്ള ഷബാദ് ടൗണിലേക്ക് വാഹനമോടിച്ചെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. 42കാരിയായ പെൺകുട്ടിയുടെ മാതാവ് വാതിൽ തുറന്നതും യുവാവ് കത്തികൊണ്ട് ആക്രമിച്ചു. തുടർന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശിയെയും കൊലപ്പെടുത്തി. പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി തൻ്റെ ഗ്രാമത്തിലെ തടാകത്തിന് സമീപം എത്തിച്ചു കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം ബണ്ടിൽ തള്ളുകയുമായിരുന്നു.&lt;/p&gt;&lt;p&gt;മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി രാത്രി 11:21 ഓടെയാണ് സ്വന്തം വീട്ടിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന 31കാരിയായ ഭാര്യയെയും നാലും 18 ഉം വയസ്സുള്ള രണ്ട് ആൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. പിന്നീട് ഷബാദിൽ താമസിക്കുന്ന സ്വന്തം പിതാവിനെ വിളിച്ചു കൊലപാതക വിവരം അറിയിച്ച പ്രതി കാറിൽ രക്ഷപ്പെട്ടു. പിതാവാണ് വിവരം പൊലീസിനെ അറിയിച്ചത്.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ മെയ് മാസമാണ് പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതെന്നും ഇതേ തുടർന്ന് പ്രതി ഒളിവിലായിരുന്നുവെന്നും ഷബാദ് പൊലീസ് അറിയിച്ചു. ജൂൺ മാസം മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് യുവാവ് പുറത്തിറങ്ങിയതും പിന്നീട് കൂട്ടക്കൊലപാതകം നടത്തിയതും. പ്രതി ഒളിവിലാണെന്നും തെരച്ചിൽ തുടരുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ തരുൺ ജോഷി അറിയിച്ചു. സ്വന്തം കുടുംബത്തെ അടക്കം കൊലപ്പെടുത്താനുള്ള കാരണം അവ്യക്തമാണെന്നും കമ്മീഷണർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/six-murdered-in-rangareddy-of-telangana-police-begins-probe-articleshow-gequf0y"/>
        </item>
        <item>
            <title><![CDATA[അയോധ്യ കൊള്ളയിൽ മൗനം; രാഹുലിനെതിരെ ഇന്ത്യ സഖ്യത്തിൽ മുറുമുറുപ്പ്, എവിടെയെന്ന ചോദ്യം ഉയർത്തി നേതാക്കൾ]]></title>
            <link>https://www.asianetnews.com/india-news/india-alliance-leaders-criticize-rahul-gandhis-silence-regarding-ayodhya-temple-scam-articleshow-2ssok5d</link>
            <guid isPermaLink="true">https://www.asianetnews.com/india-news/india-alliance-leaders-criticize-rahul-gandhis-silence-regarding-ayodhya-temple-scam-articleshow-2ssok5d</guid>
            <pubDate>Sat, 11 Jul 2026 09:53:46 +0530</pubDate>
            <description><![CDATA[&lt;p&gt;അയോധ്യ ക്ഷേത്രക്കൊള്ളയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൗനം പാലിക്കുന്നത് കോൺഗ്രസിലും ഇന്ത്യ സഖ്യത്തിലും ചർച്ചയാകുന്നു. മറ്റ് പ്രതിപക്ഷ നേതാക്കൾ വിഷയം സജീവമാക്കുമ്പോഴും വിദേശത്തുള്ള രാഹുൽ പ്രതികരിക്കാത്തത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx7pnf18yfh26jezby2zvd30,imgname-fotojet---2026-07-11t095322.858-1783743822888.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; അയോധ്യ ക്ഷേത്രക്കൊള്ളയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ മൗനം ചർച്ചയാകുന്നു. കോൺഗ്രസിലും, ഇന്ത്യ സഖ്യത്തിലും രാഹുൽ ​ഗാന്ധിക്കെതിരായ ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. വിഷയത്തിൽ രാഹുൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എക്സിലൂടെയോ, നേരിട്ടോ രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. വിദേശപര്യടനത്തിലുള്ള രാഹുൽ മറ്റ് വിഷയത്തിൽ നിലപാട് പറയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അഖിലേഷ് യാദവടക്കം പ്രതിപക്ഷ നേതാക്കൾ വിവാദം സജീവമാക്കുമ്പോഴാണ് രാഹുലിൻ്റെ മൗനം. അതേസമയം, വിദേശത്തുള്ള രാഹുൽ ​ഗാന്ധി ഈ മാസം 12ന് ഇന്ത്യയിൽ തിരിച്ചെത്തും. അയോധ്യ വിഷയത്തിൽ പാർലമെൻ്റിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം കർശനമാക്കണമെന്ന് ഇന്ത്യ സഖ്യത്തിൽ ആവശ്യമുയർന്നിട്ടും പ്രതികരിക്കാതെയുള്ള രാഹുലിൻ്റെ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്.&lt;/p&gt;&lt;p&gt;അതേസമയം, അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് നൽകിയേക്കും. ട്രസ്റ്റിൻറെ കണക്കുകൾ എസ്ഐടി പരിശോധിച്ചു. ഇഡി അന്വേഷണം വേണോ എന്ന് റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോർട്ട് നിർണ്ണായകമാകും. പ്രാഥമിക റിപ്പോർട്ടിൽ ചമ്പത് റായിയെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/india-alliance-leaders-criticize-rahul-gandhis-silence-regarding-ayodhya-temple-scam-articleshow-2ssok5d"/>
        </item>
        <item>
            <title><![CDATA[സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം മനസാക്ഷിയെ നടുക്കുന്ന കാഴ്ച, 17 കാരിയായ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു]]></title>
            <link>https://www.asianetnews.com/india-news/mumbai-man-arrested-for-allegedly-murdering-17-year-old-girlfriend-articleshow-hkaz7ps</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mumbai-man-arrested-for-allegedly-murdering-17-year-old-girlfriend-articleshow-hkaz7ps</guid>
            <pubDate>Sat, 11 Jul 2026 09:47:57 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിൽ 17കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxvsdtvybtt3p7wq6hpawymg,imgname-fotojet--68--1750058068861.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: മുംബൈയിൽ 17കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്&zwj;റെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം.&lt;/p&gt;&lt;p&gt;തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്. സംഭവത്തിൽ സമത നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/mumbai-man-arrested-for-allegedly-murdering-17-year-old-girlfriend-articleshow-hkaz7ps"/>
        </item>
        <item>
            <title><![CDATA[അമ്മയെ കൊന്ന കേസിൽ പിടിയിലായ യുവതിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ; പിതാവിൻ്റെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു]]></title>
            <link>https://www.asianetnews.com/india-news/after-mothers-murder-23-year-old-law-student-now-accused-of-killing-father-too-articleshow-xn74fey</link>
            <guid isPermaLink="true">https://www.asianetnews.com/india-news/after-mothers-murder-23-year-old-law-student-now-accused-of-killing-father-too-articleshow-xn74fey</guid>
            <pubDate>Sat, 11 Jul 2026 09:30:22 +0530</pubDate>
            <description><![CDATA[ജയ്&zwnj;പൂരിൽ അമ്മയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ എൽഎൽബി വിദ്യാർത്ഥിനി ആയുഷി ശർമ്മ, പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സ്വത്ത് തട്ടിയെടുക്കാൻ പിതാവിന് ചികിത്സ നിഷേധിച്ചെന്നും, സമാനമായ രീതിയിൽ അമ്മയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മാവൻ പോലീസിൽ പരാതി നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx2zjshxg4695j7mcddxzjn5,imgname-ayushi-sharma-1783585400381.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്&zwnj;പൂർ: രാജസ്ഥാനിലെ ജയ്&zwnj;പൂരിൽ അമ്മയെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുപത്തിമൂന്നുകാരിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കേസിൽ അറസ്റ്റിലായ എൽഎൽബി വിദ്യാർത്ഥിനി ആയുഷി ശർമ്മയ്ക്കെതിരെയാണ് അമ്മാവൻ രാകേഷ് ശർമ്മ പോലീസിനെയും കോടതിയെയും സമീപിച്ചിരിക്കുന്നത്. 2025 ഏപ്രിലിൽ ആയുഷിയുടെ പിതാവ് വിജയ് ശർമ്മയുടെ മരണവും കൊലപാതകമാണെന്നും ഇതിനും പിന്നിലും ആയുഷിയാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.&lt;/p&gt;&lt;p&gt;കഴിഞ്ഞ ജൂലൈ 3-നാണ് ആയുഷിയുടെ അമ്മയും സർക്കാർ ജീവനക്കാരിയുമായ നീരജ് ശർമ്മയെ ജയ്&zwnj;പൂരിലെ പ്രതാപ് നഗറിൽ വെച്ച് കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. റോഡപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് വ്യക്തമായി. കേസിൽ ആയുഷി ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുഷിയെ സഹായിച്ച ബന്ധു ബൽറാം ഒളിവിലാണ്. അമ്മയോടുള്ള പകയും കുടുംബ സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് ആയുഷി പോലീസിനോട് സമ്മതിച്ചിരുന്നു.&lt;/p&gt;&lt;p&gt;ആയുഷിയുടെ പിതാവും രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻ കോർട്ട് മാസ്റ്ററുമായിരുന്ന വിജയ് ശർമ്മയുടെ മരണവും ഇതേ മാതൃകയിൽ ആസൂത്രണം ചെയ്തതാണെന്നാണ് പുതിയ പരാതിയിൽ ആരോപിക്കുന്നത്. 2024-ൽ മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന പിതാവിന് ആയുഷി കൃത്യമായ ചികിത്സ നൽകിയില്ലെന്ന് രാകേഷ് ശർമ്മ ആരോപിക്കുന്നു. മികച്ച ചികിത്സ നൽകാമെന്ന് പറഞ്ഞ് അച്ഛനെ മറ്റൊരിടത്തേക്ക് മാറ്റിയ ആയുഷി, മൂന്ന് മാസത്തോളം ഒരു വിവരവും നൽകിയില്ല. പിന്നീട് ശരീരത്തിന്റെ 90 ശതമാനവും തകരാറിലായ നിലയിലാണ് വിജയ് ശർമ്മയെ ആശുപത്രിയിൽ കണ്ടെത്തിയതെന്നും തുടർന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;പിതാവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സർക്കാർ ജോലി സ്വന്തമാക്കാനും കുടുംബ സ്വത്തുക്കൾ മുഴുവൻ തന്റെ പേരിലാക്കാനും ആയുഷി സമ്മർദ്ദം ചെലുത്തിയിരുന്നു. 'അച്ഛന്റെ ഫീഡിങ് ട്യൂബ് ഊരിമാറ്റി കൊലപ്പെടുത്തിയത് പോലെ അമ്മയെയും കൊല്ലാൻ എളുപ്പമാണ്' എന്ന് ഒരു തർക്കത്തിനിടെ ആയുഷി അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മാവൻ വെളിപ്പെടുത്തി. വിജയ് ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും, കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നത് പരിശോധിക്കുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രഞ്ജിത ശർമ്മ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/after-mothers-murder-23-year-old-law-student-now-accused-of-killing-father-too-articleshow-xn74fey"/>
        </item>
        <item>
            <title><![CDATA[കനത്ത മഴ തുടരുന്നു, റോഡുകൾ അടച്ചു; 11,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ, ജാഗ്രത നിർദേശം നൽകി കലാവസ്ഥ വകുപ്പ്]]></title>
            <link>https://www.asianetnews.com/india-news/heavy-rain-continues-across-north-india-roads-closed-thousands-in-relief-camps-articleshow-meu5vb3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/heavy-rain-continues-across-north-india-roads-closed-thousands-in-relief-camps-articleshow-meu5vb3</guid>
            <pubDate>Sat, 11 Jul 2026 09:26:57 +0530</pubDate>
            <description><![CDATA[&lt;p&gt;ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx4t3h6kdy0zcnw0k2015gjy,imgname-kolkata-rain-5-1783646766291.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത മഴയ്&zwnj;ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ ശക്തമായി വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്&zwj;റെ പ്രവചനം. ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരും. ഉത്തർപ്രദേശില്&zwj; സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണടിച്ചിലിലും ഉത്തരാഖണ്ഡിൽ ദേശീയ-സംസ്ഥാന പാതകൾ ഉൾപ്പെടെ 118 റോഡുകൾ അടച്ചു. ബദരീനാഥ്, ഗംഗോത്രി, യമുനോത്രി പാതകളിലെ ഗതാഗതം പലയിടത്തായി തടസ്സപ്പെട്ടു.&lt;/p&gt;&lt;p&gt;വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നതിനെ തുടർന്ന് ത്രിപുരയിലെ ഉനാകോട്ടി, ധലൈ, ഖോവായ് ജില്ലകളിൽ പ്രളയം രൂക്ഷമായി. 11,000-ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നാലായിരത്തിലധികം വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവരോടും തീർത്ഥാടനത്തിന് പുറപ്പെടുന്നവരോടും ജാഗ്രത പാലിക്കാനും പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/heavy-rain-continues-across-north-india-roads-closed-thousands-in-relief-camps-articleshow-meu5vb3"/>
        </item>
        <item>
            <title><![CDATA[കരൂരിലെ വിജയ്‍യുടെ പ്രസംഗം ക്ലാസ്മുറിയിൽ, പ്രൊജക്ടറിൽ തത്സമയം സംപ്രേഷണം ചെയ്ത് ഹെഡ്മിസ്ട്രസ്; നടപടിയെടുത്ത് സർക്കാർ]]></title>
            <link>https://www.asianetnews.com/india-news/suspension-for-school-headmistress-after-cm-vijay-speech-streamed-live-in-classroom-articleshow-htem35t</link>
            <guid isPermaLink="true">https://www.asianetnews.com/india-news/suspension-for-school-headmistress-after-cm-vijay-speech-streamed-live-in-classroom-articleshow-htem35t</guid>
            <pubDate>Sat, 11 Jul 2026 09:00:53 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്&zwj;യുടെ പ്രസംഗം ക്ലാസ്മുറിയിൽ സംപ്രേഷണം ചെയ്ത സംഭവത്തിൽ നടപടി. സ്കൂളിലെ ഹെഡ്മിസ്ട്രസിനെ സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ഇക്കഴിഞ്ഞ ദിവസം വിജയ് കരൂരിൽ നടത്തിയ പ്രസംഗമാണ് തത്സമയം സംപ്രേഷണം ചെയ്തത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx7kjfmmy10an2eszvnh93tz,imgname-vijay-speech-in-classroom-1783740579476.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി വിജയ്&zwj;യുടെ പ്രസം​ഗം സംപ്രേഷണം ചെയ്ത സംഭവത്തിൽ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പിൻ്റേതാണ് നടപടി. സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രസംഗം കാണുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആണ് സംസ്ഥാന സർക്കാർ ഹെഡ്മിസ്ട്രസിനെതിരെ നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഹെഡ്മിസ്ട്രസിൻ്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജ്മോഹൻ വിശദീകരിച്ചു.&lt;/p&gt;&lt;p&gt;കൃഷ്ണരായപുരത്തെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലാണ് മുഖ്യമന്ത്രി വിജയ് കരൂരിൽ നടത്തിയ പ്രസം​ഗം തത്സമയം സംപ്രേഷണം ചെയ്തത്. സംഭവത്തിൽ സ്കൂൾ ​ഹെഡ്മിസ്ട്രസ് എസ് മല്ലികയ്ക്കെതിരെയാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഹെഡ്മിസ്ട്രസ് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ലംഘിച്ചുവെന്നും ഔദ്യോഗിക കൃത്യവിലോപം നടത്തിയെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഹെഡ്മിസ്ട്രസിനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചതായും ഉത്തരവിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും ലൈവ് സ്ട്രീമിങ് നടത്താനുള്ള തീരുമാനം ഹെഡ്മിസ്ട്രസ് സ്വയം എടുത്തതാണെന്ന് കണ്ടെത്തിയെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജ്മോഹൻ എക്സിലൂടെ അറിയിച്ചു. അധ്യാപികയെ സസ്പെൻഡ് ചെയ്യുകയാണ്. സമാനമായ മറ്റൊരു സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. സ്കൂളുകളിൽ രാഷ്ട്രീയത്തിന് യാതൊരു സ്ഥാനവുമില്ലെന്നും മന്ത്രി അറിയിച്ചു. സ്കൂളുകളിൽ രാഷ്ട്രീയ പ്രവ&zwj;ർത്തകർക്ക് പ്രവേശനം വിരോധിച്ചു സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സ&zwj;ർക്കുലർ ഇറക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസം​ഗം സംപ്രേഷണം ചെയ്തുള്ള ഹെഡ്മിസ്ട്രസിന്റെ നടപടി.&lt;/p&gt;&lt;p&gt;നേരത്തെ, ഭരണകക്ഷിയായ ടിവികെയുടെ പ്രവർത്തകർ സ്കൂൾ ക്യാമ്പസിനുള്ളിൽ മുഖ്യമന്ത്രി വിജയ്&zwj;യുടെ ജന്മ​ദിനം ആഘോഷിച്ചതും വിവാദമായിരുന്നു. സംഭവത്തിൽ ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ, വ്യവസായ മന്ത്രി എസ് കീർത്തന സർക്കാർ സ്കൂളിൽ നടത്തിയ സന്ദർശനത്തിനിടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യത്തെ ചോദ്യം ചെയ്തതും വിമർശനത്തിന് വഴിവെച്ചിരുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/suspension-for-school-headmistress-after-cm-vijay-speech-streamed-live-in-classroom-articleshow-htem35t"/>
        </item>
        <item>
            <title><![CDATA[വിഴിഞ്ഞം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി; 'ഇന്നത്തെ ഫോക്കസ് അയോധ്യ', പ്രധാനമന്ത്രിയെയും അമിത് ഷായെയും വിമർശിച്ച് കെ സി വേണുഗോപാൽ]]></title>
            <link>https://www.asianetnews.com/india-news/kc-venugopal-says-pm-modi-silence-over-ayodhya-scam-is-to-protect-guilty-articleshow-oashkrs</link>
            <guid isPermaLink="true">https://www.asianetnews.com/india-news/kc-venugopal-says-pm-modi-silence-over-ayodhya-scam-is-to-protect-guilty-articleshow-oashkrs</guid>
            <pubDate>Sat, 11 Jul 2026 08:25:57 +0530</pubDate>
            <description><![CDATA[&lt;p&gt;അയോധ്യ രാമക്ഷേത്രത്തിലേത് രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രി നിയമിച്ച ട്രസ്റ്റ് ഭാരവാഹികളുടെ അറിവോടെയാണ് കൊള്ള നടന്നതെന്നും, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jy6m96z3vhp7s7eacft3c7p3,imgname-dd-vlc-snap--04270-1750421773283.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: അയോധ്യ രാമക്ഷേത്രത്തിലേത് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. പാവപ്പെട്ട ജനങ്ങൾ തങ്ങളുടെ അധ്വാനത്തിൽ നിന്നും ക്ഷേത്രത്തിനായി നൽകിയ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടത്. ട്രസ്റ്റ് ഭാരവാഹികളുടെ പൂർണ്ണ അറിവോടെയാണ് ഈ കൊള്ള നടന്നിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് നിയമിച്ചവരാണ് ഈ ട്രസ്റ്റ് ഭാരവാഹികൾ. ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഒത്താശയാണ് ചെയ്യുന്നത്. ഇത് ഭക്തരുടെ വിശ്വാസത്തിന്മേലുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം വിമർശിച്ചു.&lt;/p&gt;&lt;p&gt;അയോധ്യയിലെ സംഭാവന കൊള്ള കോൺഗ്രസിന് ഒരു രാഷ്ട്രീയ വിഷയമല്ലെന്ന് വ്യക്തമാക്കിയ കെ. സി. വേണുഗോപാൽ, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉയർത്താൻ പോകുന്നത് ഈ അയോധ്യ കൊള്ളയെക്കുറിച്ചായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇതിലെ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;കേരളത്തിലെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കെ. സി. വേണുഗോപാൽ തയ്യാറായില്ല. ഇന്നത്തെ തന്റെ മുഴുവൻ ശ്രദ്ധയും (Focus) അയോധ്യ വിഷയത്തിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്ത് വലിയ രീതിയിലുള്ള വിശ്വാസക്കൊള്ളയാണ് നടക്കുന്നതെന്ന് ആവർത്തിച്ചു. &quot;അയോധ്യയിൽ മാത്രമല്ല, ബദരീനാഥിലും കേദാർനാഥിലും സമാനമായ രീതിയിൽ കൊള്ള നടക്കുന്നുണ്ട്. ബിജെപി രാമക്ഷേത്രം കൊള്ളയടിച്ചിട്ടും കേരളത്തിലെ ബിജെപി നേതാക്കൾ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അയോധ്യയിലെയും മറ്റ് ക്ഷേത്രങ്ങളിലെയും കൊള്ളയ്ക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. എന്നാൽ ദേശീയ മാധ്യമങ്ങൾ ഈ വലിയ അഴിമതിയെ വിമർശിക്കാൻ ഭയപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ ഒരു വാർത്താസമ്മേളനം പോലും നടത്താൻ തയ്യാറാകാത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും കെ. സി. വേണുഗോപാൽ പരിഹസിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/kc-venugopal-says-pm-modi-silence-over-ayodhya-scam-is-to-protect-guilty-articleshow-oashkrs"/>
        </item>
        <item>
            <title><![CDATA[വീണ്ടും കോവിഡ് മരണം: ആൻ്റിബയോട്ടിക് ചികിത്സ ഫലം കണ്ടില്ല, കടപ്പയിൽ രോഗബാധിതൻ മരണത്തിന് കീഴടങ്ങി]]></title>
            <link>https://www.asianetnews.com/india-news/man-died-of-covid-19-in-andhra-pradesh-articleshow-wg1yc37</link>
            <guid isPermaLink="true">https://www.asianetnews.com/india-news/man-died-of-covid-19-in-andhra-pradesh-articleshow-wg1yc37</guid>
            <pubDate>Sat, 11 Jul 2026 08:15:09 +0530</pubDate>
            <description><![CDATA[ആന്ധ്രപ്രദേശിലെ കടപ്പയിൽ ചികിത്സയിലിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് ചികിത്സ ഫലിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01f5x23v9wfzf3zyk0a3jyebez,imgname-pjimage---2021-05-17t171133-408-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കടപ്പ: കോവിഡ് 19 ബാധിതനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. മാസപേട്ട സ്വദേശിയാണ് മരിച്ചത്. നാല് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ഇയാൾക്ക് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകിയിട്ടും ഫലം കണ്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;സ്ഥിരം മദ്യപാനിയായ വ്യക്തിയാണ് ഇദ്ദേഹമെന്നാണ് വിവരം. കടുത്ത ശ്വാസതടസവും ചുമയുമായാണ് ഇദ്ദേഹം നാല് ദിവസം മുൻപ് ആശുപത്രിയിലെത്തിയത്. ശ്വാസതടസവും ചുമയും നിയന്ത്രിക്കാൻ ആൻ്റിബയോട്ടിക് നൽകിയെങ്കിലും ഫലം കണ്ടില്ല. കടപ്പ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണമെന്ന് ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ രവിബാബു പറഞ്ഞു.&lt;/p&gt;&lt;p&gt;രോഗിയുടെ എക്സ്റേ പരിശോധനയിൽ രണ്ട് ശ്വാസകോശങ്ങളും പൂർണ്ണമായും തകരാറിലായെന്ന് കണ്ടെത്തി. ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തിയിരുന്നു. ഡോക്ടർമാർ ഉയർന്ന അളവിൽ ആന്റിബയോട്ടിക് ചികിത്സ നൽകിയെങ്കിലും നാല് ദിവസമായിട്ടും രോഗശമനം ഉണ്ടായില്ല. ഇതോടെയാണ് ഡോക്ടർമാർക്ക് കോവിഡ് ഇൻഫെക്ഷൻ ആണെന്ന സംശയമുണ്ടായത്. പിന്നീട് നടത്തിയ നെഞ്ചിന്റെ സിടി സ്കാൻ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ്- 19 നടപടികൾ തുടങ്ങിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/man-died-of-covid-19-in-andhra-pradesh-articleshow-wg1yc37"/>
        </item>
    </channel>
</rss>
