<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 06 Apr 2026 13:22:05 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/international-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[യുഎഇയിൽ മിസൈൽ-ഡ്രോൺ ഭീഷണി തുടരുന്നു, ഫുജൈറയിൽ ടെലികോം കെട്ടിടത്തിന് നേരെ ആക്രമണം]]></title>
            <link>https://www.asianetnews.com/international-news/iran-drone-target-du-telecommunications-building-in-fujairah-articleshow-y8sivb9</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-drone-target-du-telecommunications-building-in-fujairah-articleshow-y8sivb9</guid>
            <pubDate>Mon, 06 Apr 2026 13:20:31 +0530</pubDate>
            <description><![CDATA[&lt;p&gt;ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. അബുദാബി മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള 'റിൻ സിസ്റ്റംസ്' കമ്പനിക്ക് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kngw5jfy0aer5nw3h7c5k3y1,imgname-missile-debris-1775461648894.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫുജൈറ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാനിൽ നിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്നു. ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെയാണ് പതിച്ചത്. എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അബുദാബി മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള 'റിൻ സിസ്റ്റംസ്' കമ്പനിക്ക് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിരുന്നു. യുഎഇ വ്യോമപ്രതിരോധ സംവിധാനം മിസൈൽ ആകാശത്തുവെച്ച് തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന് മുകളിൽ വീണത്. ഈ സംഭവത്തിൽ ഒരു ഘാന സ്വദേശിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും യുഎഇ അധികൃതർ പൊതുജനങ്ങളോട് കർശനമായി നിർദ്ദേശിച്ചു.&lt;/p&gt;&lt;p&gt;അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം. ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുന്ന ഇറാനെതിരെ രൂക്ഷ വിമർശനവുമായി യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്&zwj;വര്&zwj; ഗര്&zwj;ഗാഷ് രം​ഗത്തെത്തിയിരുന്നു. മേഖലയില്&zwj; ഇറാന്&zwj; നടത്തുന്ന ആക്രമണങ്ങള്&zwj; ഇറാന്റെ കരുത്തല്ല, അഹങ്കാരവും തന്ത്രപരമായ വീഴ്ച്ചയുമാണെന്നും ആയിരുന്നു ഡോ. അൻവർ ഗർഗാഷ് കുറിച്ചത്. ഇറാന്&zwj; മുന്&zwj; വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ്, അമേരിക്കന്&zwj; മാഗസിനായ 'ഫോറിന്&zwj; അഫയേഴ്&zwnj;സില്&zwj;' എഴുതിയ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു ഇത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-drone-target-du-telecommunications-building-in-fujairah-articleshow-y8sivb9"/>
        </item>
        <item>
            <title><![CDATA[ട്രംപിന്‍റെ അന്ത്യശാസനത്തിന് ഇറാന്‍റെ മറുപടി; 'ഭീഷണിയൊന്നും പുത്തരിയല്ല, 47 വർഷമായി യുഎസിന് ഇറാനെതിരെ ഒന്നും ചെയ്യാനായിട്ടില്ല']]></title>
            <link>https://www.asianetnews.com/international-news/iran-representative-in-india-mocks-at-trump-s-hormuz-warning-that-they-could-not-do-anything-against-iran-in-47-years-articleshow-ibqrogl</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-representative-in-india-mocks-at-trump-s-hormuz-warning-that-they-could-not-do-anything-against-iran-in-47-years-articleshow-ibqrogl</guid>
            <pubDate>Mon, 06 Apr 2026 13:06:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോർമുസ് കടലിടുക്ക് വിഷയത്തിൽ യുഎസ് പ്രസിഡന്&zwj;റ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യയിലെ ഇറാൻ പ്രതിനിധി രംഗത്തെത്തി. അമേരിക്കയുടെ ഭീഷണികൾ പുതിയതല്ലെന്നും സംഘർഷം ലഘൂകരിക്കുന്നതിൽ ഇന്ത്യക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kngvk714gkbkm6m2yrcy9fhg,imgname-iran-representative-in-india-1775461047332.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന യുഎസ് പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപിന്&zwj;റെ അന്ത്യശാസനത്തിന് മറുപടിയുമായി ഇന്ത്യയിലെ ഇറാന്&zwj;റെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കിം ഇലാഹി രംഗത്തെത്തി. അമേരിക്കയുടെ ഇത്തരം ഭീഷണികൾ പുതിയതല്ലെന്നും കഴിഞ്ഞ 47 വർഷമായി അവർക്ക് ഇറാനെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനിൽ യുദ്ധം ആരംഭിച്ചത് വലിയ തെറ്റ് ആണ്. ആ യുദ്ധം വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;യുഎസ് ഇതിനകം തന്നെ യുദ്ധം ജയിച്ചു എന്ന ട്രംപിന്&zwj;റെ അവകാശവാദവും ഇലാഹി തള്ളി. മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷ്യം കാണാമെന്ന് കരുതി ഇറങ്ങിയവർക്ക് ഒരു മാസം പിന്നിട്ടിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ നിലപാടുകൾ തെരുവുകളിലും യുദ്ധക്കളത്തിലും തെളിയിക്കാൻ ഇറാൻ സജ്ജമാണെന്നും ഇലാഹി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അമേരിക്കയെ വിമർശിക്കുമ്പോൾ തന്നെ, സംഘർഷം ലഘൂകരിക്കുന്നതിന് നയതന്ത്രപരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ഇലാഹി ഊന്നിപ്പറഞ്ഞു. നമ്മൾ സമാധാനത്തെ കുറിച്ച് സംസാരിക്കണം. ലോകത്ത് സമാധാനം കൊണ്ടുവരണം. ഇന്ത്യൻ നയതന്ത്രം മികച്ചതാണ്. ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ കൂടുതൽ പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ കഴിയും. ഇപ്പോൾ നടക്കുന്ന യുദ്ധം ഇറാനെതിരെ മാത്രമല്ല, ഈ യുദ്ധം എല്ലാ മനുഷ്യർക്കും എതിരാണ്. അത് മുഴുവൻ ലോകത്തിനും എതിരാണ്. ഈ യുദ്ധം കാരണം വിവിധ രാജ്യങ്ങളിലെ നിരവധി ജനങ്ങൾ ഇപ്പോൾ ദുരിതമനുഭവിക്കുകയാണെന്നും ഇറാന്&zwj;റെ പ്രതിനിധി പറഞ്ഞു.&lt;/p&gt;&lt;p&gt;പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇലാഹി മുന്നറിയിപ്പ് നൽകി. എണ്ണവില കുത്തനെ ഉയരുന്നത് ലോകമെമ്പാടുമുള്ള സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളും മാധ്യമങ്ങളും ഒന്നിച്ച് ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;#WATCH | Patna, Bihar | On US President Donald Trump issuing a threat against Iran, Dr Abdul Majid Hakeem Ilahi, representative of Iran&rsquo;s Supreme Leader in India, says, &quot;It is not anything new... They couldn't do anything to us for 47 years. They can't do anything else.&quot;On&hellip; https://t.co/s7JoN3mK1Y pic.twitter.com/RT4rq1nY2B&lt;/p&gt;&lt;p&gt;&mdash; ANI (@ANI) April 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-representative-in-india-mocks-at-trump-s-hormuz-warning-that-they-could-not-do-anything-against-iran-in-47-years-articleshow-ibqrogl"/>
        </item>
        <item>
            <title><![CDATA[24 മണിക്കൂർ ഇടവേള, സൗദി അറേബ്യയിലേക്ക് വീണ്ടും ഇറാന്‍റെ ആക്രമണം, ക്രൂയിസ് മിസൈൽ തൊടുത്തു]]></title>
            <link>https://www.asianetnews.com/international-news/iran-attacked-saudi-arabia-after-24-hours-cruise-missile-intercepted-articleshow-usg1a7x</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-attacked-saudi-arabia-after-24-hours-cruise-missile-intercepted-articleshow-usg1a7x</guid>
            <pubDate>Mon, 06 Apr 2026 12:50:58 +0530</pubDate>
            <description><![CDATA[&lt;p&gt;24 മണിക്കൂറിന് ശേഷം സൗദി അറേബ്യയിലേക്ക് വീണ്ടും ഇറാന്&zwj;റെ ആക്രമണം. രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഒരു ക്രൂയിസ് മിസൈൽ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇതുവരെ 883 ഡ്രോണുകളും നിരവധി മിസൈലുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kngtjjthswvz633fb5yp39zb,imgname-missile-1775459978065.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: 24 മണിക്കൂർ ഇടവേളക്ക് ശേഷം വീണ്ടും സൗദി അറേബ്യക്ക് നേരെ ആക്രമണശ്രമം. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഒരു ക്രൂയിസ് മിസൈൽ പ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇന്ന് (ഞായറാഴ്ച) ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.&lt;/p&gt;&lt;p&gt;രാജ്യത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന വ്യോമാക്രമണ ശ്രമങ്ങളെ തടയുന്നതിൽ സൗദി വ്യോമപ്രതിരോധ സേനയും എയർഫോഴ്സും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ശത്രുതാപരമായ നീക്കങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 883 ഡ്രോണുകളാണ് സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്.&lt;/p&gt;&lt;p&gt;ഇതിന് പുറമെ 72 ബാലിസ്റ്റിക് മിസൈലുകളും, കഴിഞ്ഞ മണിക്കൂറിൽ തകർത്തത് ഉൾപ്പെടെ ആകെ ഒമ്പത് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു. ഇതുവരെ നടന്ന ആക്രമണശ്രമങ്ങളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയെയും തലസ്ഥാനമായ റിയാദിനെയുമാണ് ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെ ഇത്തരം ഭീഷണികളെല്ലാം ഫലപ്രദമായി നേരിടാൻ സാധിച്ചുവെന്നും രാജ്യത്തിന്റെ സുരക്ഷ സുശക്തമാണെന്നും അധികൃതർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-attacked-saudi-arabia-after-24-hours-cruise-missile-intercepted-articleshow-usg1a7x"/>
        </item>
        <item>
            <title><![CDATA[ഭക്ഷണമില്ല, 8000 കിലോമീറ്ററിലേറെ ദിശമാറി നീന്തിയെത്തിയത് ശുദ്ധജലത്തിൽ, രക്ഷാപ്രവർത്തനത്തിനിടെ ചാര തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/international-news/gray-whale-that-swam-8000-kilometer-different-route-from-migration-to-fresh-water-found-dead-articleshow-tgbnluq</link>
            <guid isPermaLink="true">https://www.asianetnews.com/international-news/gray-whale-that-swam-8000-kilometer-different-route-from-migration-to-fresh-water-found-dead-articleshow-tgbnluq</guid>
            <pubDate>Mon, 06 Apr 2026 12:33:57 +0530</pubDate>
            <description><![CDATA[&lt;p&gt;തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയക്കാൻ വന്യജീവി ഉദ്യോഗസ്ഥരും ഗോത്രവർഗ അംഗങ്ങളും വെള്ളിയാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ചയോടെ നദിയിൽ ചത്ത നിലയിൽ തിമിംഗലത്തെ കണ്ടെത്തുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kngsf51djsp18e07jf6xk0w3,imgname-twitter-1775458817069.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: 8000 കിലോമീറ്ററിലേറെ ദിശമാറി നീന്തിക്കയറിയത് ശുദ്ധജലത്തിലേക്ക്. രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ചാര തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി. വാഷിംഗ്ടണിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ വില്ലാപ്പ നദിയിലേക്കാണ് കഴിഞ്ഞ ദിവസം തിമിംഗലം എത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് വില്ലാപ്പ നദിയുടെ വടക്കൻ ഭാഗത്ത് ഈ തിമിംഗലത്തെ ആദ്യമായി കണ്ടത്. കടലിൽ കാണപ്പെടാറുള്ള തിമിംഗലങ്ങൾ ഇത്തരത്തിൽ നദികളിലേക്ക് വരുന്നത് അപൂർവ്വമാണ്. ഇത് വഴിതെറ്റി വന്നതാണോ അതോ മറ്റ് അസുഖങ്ങൾ കാരണമാണോ എന്ന് വിദഗ്ധർ പരിശോധിച്ചു വരികയായിരുന്നു. തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയക്കാൻ വന്യജീവി ഉദ്യോഗസ്ഥരും ഗോത്രവർഗ അംഗങ്ങളും വെള്ളിയാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ചയോടെ നദിയിൽ ചത്ത നിലയിൽ തിമിംഗലത്തെ കണ്ടെത്തുകയായിരുന്നു.&lt;/p&gt;&lt;p&gt;തിമിംഗലം വളരെ ക്ഷീണിതനായിരുന്നുവെന്നും കൃത്യമായ മരണകാരണം അറിയാൻ വിദഗ്ധ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. നദിയിലെ ഈ ഭാഗത്ത് വെള്ളത്തിന്റെ ആഴക്കുറവും ഭക്ഷണത്തിന്റെ അഭാവവും തിമിംഗലത്തിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. മെക്സിക്കോയിലെ ബാജ കാലിഫോർണിയയിലെ പ്രജനന കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 8,000 കിലോമീറ്റർ സഞ്ചരിച്ച് അലാസ്കയിലെ തീറ്റ തേടിയുള്ള വസന്തകാല കുടിയേറ്റത്തിന്റെ ഭാഗമായി നിരവധി ചാരത്തിമിംഗലങ്ങൾ നിലവിൽ ഈ ഉൾക്കടലിലുണ്ട്. പസഫിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ചാരത്തിമിംഗലങ്ങൾ 2019 മുതൽ നേരിടുന്ന പ്രധാന പ്രശ്നം അലാസ്ക തീരത്തെ ബെറിംഗ്, ചുക്ചി കടലുകളിൽ ഭക്ഷണത്തിന്റെ ലഭ്യത കുറഞ്ഞതാണെന്ന് കാസ്കാഡിയ റിസർച്ച് കളക്ടീവിലെ റിസർച്ച് ബയോളജിസ്റ്റ് ജോൺ കലാമ്പോക്കിഡിസ് ഞായറാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;ചാരത്തിമിംഗലങ്ങൾ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ആർട്ടിക് മേഖലയിലെ അവയുടെ ഇരകളുടെ ലഭ്യതയിലുണ്ടായ കുറവാണ് ഇതിന്റെ പ്രധാന കാരണമെന്ന് കരുതപ്പെടുന്നുവെന്നാണ് കാസ്കാഡിയ റിസർച്ച് കളക്ടീവിലെ റിസർച്ച് ബയോളജിസ്റ്റ് ജോൺ കലാമ്പോക്കിഡിസ് പ്രതികരിച്ചത്. വസന്തകാല കുടിയേറ്റം ചാരതിമിംഗലങ്ങൾക്ക് ഏറെ വെല്ലുവിളികളുള്ള കാലമാണ്. ഭക്ഷണം ലഭിക്കാതെയാണ് പലപ്പോഴും തിമിംഗലങ്ങൾക്ക് കുടിയേറ്റകാലം പിന്നിടേണ്ടി വരാറെന്നാണ് ഗവേഷകർ നിരീക്ഷിക്കുന്നത്. ഭക്ഷണം കിട്ടാതെ വരുമ്പോൾ പുതിയ മേഖലകളിലേക്ക് എത്താനുള്ള ചാരതിമിംഗലങ്ങളുടെ രീതിയാണ് നിലവിലെ സംഭവത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/gray-whale-that-swam-8000-kilometer-different-route-from-migration-to-fresh-water-found-dead-articleshow-tgbnluq"/>
        </item>
        <item>
            <title><![CDATA[അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഘാന സ്വദേശിക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/international-news/irans-attack-on-abu-dhabi-continues-today-one-injured-articleshow-xzfcdoz</link>
            <guid isPermaLink="true">https://www.asianetnews.com/international-news/irans-attack-on-abu-dhabi-continues-today-one-injured-articleshow-xzfcdoz</guid>
            <pubDate>Mon, 06 Apr 2026 10:56:54 +0530</pubDate>
            <description><![CDATA[&lt;p&gt;മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ആക്രമണത്തിൽ ഘാന സ്വദേശിക്കാണ് പരിക്കേറ്റത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmy9hkd96kwamz9cksas1g5d,imgname-iran-attack-1774838140329.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു. മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ആക്രമണത്തിൽ ഘാന സ്വദേശിക്കാണ് പരിക്കേറ്റത്. മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം.&lt;/p&gt;&lt;p&gt;ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുന്ന ഇറാനെതിരെ രൂക്ഷ വിമർശനവുമായി യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്&zwj;വര്&zwj; ഗര്&zwj;ഗാഷ് രം​ഗത്തെത്തിയിരുന്നു. മേഖലയില്&zwj; ഇറാന്&zwj; നടത്തുന്ന ആക്രമണങ്ങള്&zwj; ഇറാന്റെ കരുത്തല്ല, അഹങ്കാരവും തന്ത്രപരമായ വീഴ്ച്ചയുമാണെന്നും ആയിരുന്നു ഡോ. അൻവർ ഗർഗാഷ് കുറിച്ചത്. ഇറാന്&zwj; മുന്&zwj; വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ്, അമേരിക്കന്&zwj; മാഗസിനായ 'ഫോറിന്&zwj; അഫയേഴ്&zwnj;സില്&zwj;' എഴുതിയ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു ഇത്. അയല്&zwj;രാജ്യങ്ങളോട് ഇറാന്&zwj; പുലര്&zwj;ത്തുന്ന ശത്രുതാ നിലപാടുകളും അധിനിവേശ ശ്രമങ്ങളും ഈ ലേഖനത്തില്&zwj; നിന്നും ബോധപൂര്&zwj;വ്വം മറച്ചുവച്ചിരിക്കുകയാണെന്നും യുഎഇ മുന്&zwj;മന്ത്രി കൂടിയായ ഗര്&zwj;ഗാഷ് ആരോപിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/international-news/irans-attack-on-abu-dhabi-continues-today-one-injured-articleshow-xzfcdoz"/>
        </item>
        <item>
            <title><![CDATA[ടെഹ്റാനിൽ ജനവാസ കേന്ദ്രത്തിൽ വ്യോമാക്രമണം, 13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം]]></title>
            <link>https://www.asianetnews.com/international-news/airstrike-hits-building-near-irans-capital-at-least-13-killed-articleshow-s5sh9xw</link>
            <guid isPermaLink="true">https://www.asianetnews.com/international-news/airstrike-hits-building-near-irans-capital-at-least-13-killed-articleshow-s5sh9xw</guid>
            <pubDate>Mon, 06 Apr 2026 10:50:30 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോര്&zwj;മുസ് തുറന്നില്ലെങ്കില്&zwj; ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ട്രംപിന്&zwj;റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലോ അമേരിക്കയോ ഏറ്റെടുത്തിട്ടില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmheg7rkc7ncj7nzvpbf9m0n,imgname-us-iran-tension-jd-vance-negotiator-peace-talks-tehran-trump-diplomacy-pakistan-mediation-middle-east-crisis-1-1774407130899.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ടെഹ്റാനിൽ ഒന്നിന് പിറകേ ഒന്നായുണ്ടായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്കുപടിഞ്ഞാറന്&zwj; നഗരത്തില്&zwj; പുലര്&zwj;ച്ചെയോടെജനവാസമേഖലയിലാണ് വ്യോമാക്രണം ഉണ്ടായത്. ഇസ്​ലംഷറിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ വാര്&zwj;ത്താ ഏജന്&zwj;സികളായ ഫാര്&zwj;സും നൗര്&zwj; ന്യൂസും റിപ്പോര്&zwj;ട്ട് ചെയ്യുന്നത്. ഏത് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഹോര്&zwj;മുസ് തുറന്നില്ലെങ്കില്&zwj; ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ട്രംപിന്&zwj;റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലോ അമേരിക്കയോ ഏറ്റെടുത്തിട്ടില്ല.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;PRESIDENT TRUMP:  Tuesday will be Power Plant Day, and Bridge Day, all wrapped up in one, in Iran.&amp;nbsp;There will be nothing like it!!!&amp;nbsp;Open the Fuckin&rsquo; Strait, you crazy bastards, or you&rsquo;ll be living in Hell - JUST WATCH! Praise be to Allah. pic.twitter.com/zmS6hBEThN&lt;/p&gt;&lt;p&gt;&mdash; Donald J Trump Posts TruthSocial (@TruthTrumpPost) April 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഇറാന്&zwj;റെ ബാലിസ്റ്റിക് മിസൈല്&zwj; പദ്ധതിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്&zwj; നടക്കുന്നതായി വിലയിരുത്തപ്പെടുന്നടെഹ്റാനിലെ ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും പുലര്&zwj;ച്ചെ ആക്രമണം ഉണ്ടായിരുന്നു. ഷരീഫ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള പ്രകൃതി വാതക വിതരണ കേന്ദ്രത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/airstrike-hits-building-near-irans-capital-at-least-13-killed-articleshow-s5sh9xw"/>
        </item>
        <item>
            <title><![CDATA[പെർഫെക്ട് ദൗത്യം, ഈഗിൾ പൈലറ്റിന്റെ രക്ഷാപ്രവർത്തനം, ട്രംപിനെ വിളിച്ച് നെതന്യാഹുവിൻ്റെ അഭിനന്ദനം]]></title>
            <link>https://www.asianetnews.com/international-news/benjamin-netanyahu-congratulate-donald-trump-for-perfect-rescue-mission-for-saving-f-15-eagle-pilot-articleshow-8p8kvqz</link>
            <guid isPermaLink="true">https://www.asianetnews.com/international-news/benjamin-netanyahu-congratulate-donald-trump-for-perfect-rescue-mission-for-saving-f-15-eagle-pilot-articleshow-8p8kvqz</guid>
            <pubDate>Mon, 06 Apr 2026 08:01:24 +0530</pubDate>
            <description><![CDATA[&lt;p&gt;ധീരമായ തീരുമാനമെടുത്തതിനും ശത്രുരാജ്യത്ത് നിന്ന് പൈലറ്റിനെ രക്ഷിക്കാൻ കുറ്റമറ്റ രീതിയിൽ ദൗത്യം നടപ്പിലാക്കിയതിനും ട്രംപിന് അഭിനന്ദനവുമായി ബെഞ്ചമിൻ നെതന്യാഹു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkxcewy16x6dzqdq3cmyrx6y,imgname-israeli-prime-minister-1773733901249.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെൽ അവീവ്: ഇറാൻ വെടിവച്ചിട്ട അമേരിക്കൻ യുദ്ധ വിമാനത്തിലെ പൈലറ്റിനെ ഇറാനിൽ നിന്ന് അതിസാഹസികമായി രക്ഷിച്ച യുഎസ് നടപടിക്ക് പ്രശംസയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രക്ഷാ ദൗത്യത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബെഞ്ചമിൻ നെതന്യാഹു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഒറ്റപ്പെട്ടുപോയ യുഎസ് പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക നടത്തിയ പെർഫെക്ട് ദൗത്യത്തിനാണ് അഭിനന്ദനം. രക്ഷാദൗത്യത്തിന് ഇസ്രയേൽ നൽകിയ സഹായത്തിന് ട്രംപ് നന്ദി അറിയിച്ചതായി നെതന്യാഹു എക്&zwnj;സിലെ പോസ്റ്റിൽ പറഞ്ഞു. ധീരമായ തീരുമാനമെടുത്തതിനും ശത്രുരാജ്യത്ത് നിന്ന് പൈലറ്റിനെ രക്ഷിക്കാൻ കുറ്റമറ്റ രീതിയിൽ ദൗത്യം നടപ്പിലാക്കിയതിനും ഞാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. രക്ഷാദൗത്യത്തിൽ ഇസ്രയേൽ നൽകിയ സഹായത്തിന് പ്രസിഡന്റ് നന്ദി അറിയിച്ചുവെന്നാണ് നെതന്യാഹു കുറിച്ചത്. യുദ്ധക്കളത്തിനകത്തും പുറത്തും നമ്മുടെ സഹകരണം മുമ്പെങ്ങുമില്ലാത്തവിധം ശക്തമായതിൽ ഞാൻ അഭിമാനിക്കുന്നു. ധീരനായ ഒരു അമേരിക്കൻ പോരാളിയെ രക്ഷിക്കാൻ ഇസ്രയേലിന് കഴിഞ്ഞു എന്നതിലും സന്തോഷമുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;I spoke earlier with President @realDonaldTrump and personally congratulated him on his bold decision and a perfectly executed American mission to rescue the downed pilot from enemy territory.The President expressed his appreciation for Israel's help.I am deeply proud that&hellip;&lt;/p&gt;&lt;p&gt;&mdash; Benjamin Netanyahu - בנימין נתניהו (@netanyahu) April 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;രക്ഷാപ്രവർത്തനത്തിന് ഇസ്രയേൽ രഹസ്യാന്വേഷണ സഹായം നൽകിയതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പൈലറ്റിനായുള്ള തിരച്ചിലിനെ ബാധിക്കാതിരിക്കാൻ ഇറാനെതിരെ ഇസ്രയേൽ പദ്ധതിയിട്ടിരുന്ന ചില ആക്രമണങ്ങൾ മാറ്റിവെച്ചതായും ഇസ്രയേലി വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. ഇറാൻ വിമാനം വെടിവെച്ചിട്ടതിനെ തുടർന്ന് കാണാതായ രണ്ടാമത്തെ എഫ്-15 പൈലറ്റിനെ സൈന്യം രക്ഷപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുഎസ് സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാദൗത്യമാണിതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ വിശദമാക്കിയത്. ഒരു പോരാളിയെയും പിന്നിൽ ഉപേക്ഷിക്കില്ല എന്നും ട്രംപ് വ്യക്തമാക്കിയത്.&amp;nbsp;&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/benjamin-netanyahu-congratulate-donald-trump-for-perfect-rescue-mission-for-saving-f-15-eagle-pilot-articleshow-8p8kvqz"/>
        </item>
        <item>
            <title><![CDATA[ഒറ്റ ഓപറേഷനിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ, അമേരിക്കയ്ക്കും ഇസ്രായേലിനും  മുന്നിൽ പഴയപടിയാകില്ല]]></title>
            <link>https://www.asianetnews.com/international-news/iran-says-they-caused-significant-losses-to-the-us-military-during-a-single-high-stakes-operation-articleshow-u87dhx2</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-says-they-caused-significant-losses-to-the-us-military-during-a-single-high-stakes-operation-articleshow-u87dhx2</guid>
            <pubDate>Mon, 06 Apr 2026 03:10:57 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇസ്&zwnj;ഫഹാനിൽ നടന്ന സൈനിക നീക്കങ്ങളിൽ എഫ്-15, സി-130 എന്നിവയുൾപ്പെടെ നിരവധി അമേരിക്കൻ വിമാനങ്ങൾ തകർത്തതായി ഐആർജിസി അവകാശപ്പെട്ടു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knexgmtsb1kjqw6hn1kpptw9,imgname-image-31ed3333-86a2-4585-80b0-024a82785a9f-1775395951449.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;മേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള യുദ്ധത്തിൽ തങ്ങൾ പഴയപടിയാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തിയതായും ഇറാൻ അവകാശപ്പെട്ടു.&amp;nbsp;&lt;/p&gt;&lt;p&gt;ഇസ്&zwnj;ഫഹാനിൽ അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ സി-130 ട്രാൻസ്&zwnj;പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉൾപ്പെടെ നിരവധി വിമാനങ്ങൾ തകർത്തതായി ഇസ്&zwnj;ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്&zwnj;സ് &amp;nbsp;അവകാശപ്പെട്ടു. ഇതിന് പുറമെ ഒരു എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ വിമാനവും എ-10 വാർത്ത്ഹോഗും തങ്ങൾ വീഴ്ത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംക്യു-9 റീപ്പർ ഡ്രോണുകൾ ഉൾപ്പെടെ 12-ഓളം വിവിധ വിമാനങ്ങൾ വെടിവെച്ചിട്ടു എന്നാണ് ഇറാന്റെ പക്ഷം.&amp;nbsp;&lt;/p&gt;&lt;p&gt;അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ തങ്ങൾ പിന്നോട്ടില്ലെന്നും, അധിനിവേശക്കാർക്ക് മറുപടി നൽകാൻ തങ്ങൾ സജ്ജമാണെന്നും ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സൊൽഫാഖരി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അതേസമയം, തകർന്ന എഫ്-15 വിമാനത്തിലെ ഒരു പൈലറ്റിനെ സാഹസികമായ ഓപറേഷനിലൂടെ രക്ഷപ്പെടുത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ മറ്റ് അവകാശവാദങ്ങളെക്കുറിച്ച് പെന്റഗൺ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. &amp;nbsp;&lt;/p&gt;&lt;h2&gt;ഹോർമുസിൽ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാൻ ഇറാൻ&lt;/h2&gt;&lt;p&gt;ഹോർമുസിൽ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാൻ ഇറാൻ. യുദ്ധത്തിൽ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാൻ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമമായ തസ്&zwnj;നീം റിപ്പോര്&zwj;ട്ട് ചെയ്യുന്നു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനെതിരെ അസഭ്യവർഷം നടത്തിക്കൊണ്ടാണ് ട്രംപ് പ്രസ്താവന നടത്തിയത്. &lsquo;ഭ്രാന്തൻ തെണ്ടികളേ, ഫൾൾൾ കടലിടുക്ക് തുറക്കൂ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകേണ്ടി വരും. അല്ലാഹുവിന് സ്തുതി&rsquo;- എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-says-they-caused-significant-losses-to-the-us-military-during-a-single-high-stakes-operation-articleshow-u87dhx2"/>
        </item>
        <item>
            <title><![CDATA[നിർണായക തീരുമാനവുമായി ഇറാന്‍; ഹോർമുസിൽ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാന്‍ നീക്കം, 'യുദ്ധത്തില്‍ നേരിട്ട നഷ്ടം ഇതിലൂടെ ഇടാക്കും']]></title>
            <link>https://www.asianetnews.com/international-news/iran-looks-to-toll-strait-of-hormuz-and-ignores-trump-ultimatum-articleshow-p1o7ypb</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-looks-to-toll-strait-of-hormuz-and-ignores-trump-ultimatum-articleshow-p1o7ypb</guid>
            <pubDate>Sun, 05 Apr 2026 21:15:02 +0530</pubDate>
            <description><![CDATA[&lt;p&gt;യുദ്ധ നഷ്ടം നികത്താനായി ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് പണം ഈടാക്കാൻ ഇറാൻ പദ്ധതിയിടുന്നു. ഹോർമുസിൽ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാനാണ് ഇറാന്&zwj;റെ നീക്കം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kncp3shnay2wpkgf3yye0f99,imgname-strait-of-hormuz-1775321081397.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെഹ്റാൻ: &lt;/strong&gt;ഹോർമുസിൽ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാൻ ഇറാൻ. യുദ്ധത്തിൽ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാൻ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമമായ തസ്&zwnj;നീം റിപ്പോര്&zwj;ട്ട് ചെയ്യുന്നു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനെതിരെ അസഭ്യവർഷം നടത്തിക്കൊണ്ടാണ് ട്രംപ് പ്രസ്താവന നടത്തിയത്. &lsquo;ഭ്രാന്തൻ തെണ്ടികളേ, ഫൾൾൾ കടലിടുക്ക് തുറക്കൂ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകേണ്ടി വരും. അല്ലാഹുവിന് സ്തുതി&rsquo;- എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.&lt;/p&gt;&lt;p&gt;അതിനിടെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനും ഇറാനും തമ്മിൽ ഉന്നതതല ചർച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരുവശത്തു നിന്നുമുള്ള വിദഗ്ധരും പങ്കെടുത്തു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാര-ഊർജ്ജ കപ്പലുകളുടെ യാത്ര തടസ്സമില്ലാതെയും സുരക്ഷിതമായും ഉറപ്പാക്കാനുള്ള വഴികൾ കണ്ടെത്തുകയായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം. സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദഗ്ധർ വിവിധ നിർദ്ദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചതായാണ് വിവരം. ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷ ആഗോള സമ്പദ്&zwnj;വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ സാഹചര്യത്തിലാണ് ചർച്ച.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-looks-to-toll-strait-of-hormuz-and-ignores-trump-ultimatum-articleshow-p1o7ypb"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യയിലെ സംഘർഷം, എണ്ണ കിട്ടാനില്ല, താറുമാറായി ഇന്ധന വിതരണം, രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് നേപ്പാൾ]]></title>
            <link>https://www.asianetnews.com/international-news/amid-a-severe-fuel-crisis-linked-to-west-asia-conflict-nepal-government-has-implemented-two-day-weekend-articleshow-zs8zhgh</link>
            <guid isPermaLink="true">https://www.asianetnews.com/international-news/amid-a-severe-fuel-crisis-linked-to-west-asia-conflict-nepal-government-has-implemented-two-day-weekend-articleshow-zs8zhgh</guid>
            <pubDate>Sun, 05 Apr 2026 20:32:55 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ഞായറാഴ്ച കൂടി അവധി നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knayz3sgbxcbnwqk70djtws6,imgname----------------------45--1775263256368.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാഠ്മണ്ഡു: പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചതോടെ നേപ്പാളിൽ സർക്കാർ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച കാഠ്മണ്ഡുവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശനിയും ഞായറും അവധി നൽകാൻ തീരുമാനിച്ചത്. ഇന്ധന വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 6 മുതൽ പുതിയ തീരുമാനം നിലവിൽ വരും. സർക്കാർ ഓഫീസുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്ന് സർക്കാർ വക്താവ് സസ്മിത് പൊഖാറേൽ അറിയിച്ചു. ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ഞായറാഴ്ച കൂടി അവധി നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് പൊഖാറേൽ പറഞ്ഞു. പുതിയ മാറ്റം വരുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള സർക്കാർ ഓഫീസുകൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.&lt;/p&gt;&lt;p&gt;പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾ ഇലക്ട്രിക് ആക്കി മാറ്റുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഇന്ധന ലഭ്യതയിൽ അനിശ്ചിതത്വം വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് ഭാവിയിലെ ഇന്ധനക്ഷാമം പരിഹരിക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്.&lt;/p&gt;&lt;p&gt;ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവരുൾപ്പെട്ട സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതാണ് നേപ്പാളിൽ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും പ്രധാന കാരണം. രാജ്യത്ത് ഇന്ധനവില എക്കാലത്തെയും ഉയർന്ന നിലയിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള നേപ്പാൾ ഓയിൽ കോർപ്പറേഷൻ ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചതോടെ കാഠ്മണ്ഡു താഴ്&zwnj;വരയിൽ പെട്രോൾ വില ലിറ്ററിന് 202 നേപ്പാളി രൂപയായി. ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില ലിറ്ററിന് 182 രൂപയായും ഉയർന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞയാഴ്ച ചേർന്ന എൻഒസി ഡയറക്ടർ ബോർഡ് യോഗമാണ് പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയ്ക്ക് ലിറ്ററിന് 15 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചത്. മാർച്ച് 15, മാർച്ച് 25 തീയതികളിലെ വർധനവിന് ശേഷം, 18 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്. 2022 ജൂണിലെ റെക്കോർഡാണ് ഇപ്പോൾ മറികടന്നത്. അന്ന് പെട്രോളിന് 199 രൂപയും ഡീസലിന് 192 രൂപയുമായിരുന്നു വില. പിന്നീട് പലതവണ വിലയിൽ മാറ്റം വന്നിരുന്നു. 2026 ജനുവരിയിൽ പെട്രോൾ വില 156 രൂപയായും ഡീസൽ വില 137 രൂപയായും കുറഞ്ഞിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധകാലത്തും വില കുതിച്ചുയർന്നിരുന്നെങ്കിലും ഇപ്പോഴത്തെ വർധനവ് അഭൂതപൂർവമാണ്. കഴിഞ്ഞ 18 ദിവസം കൊണ്ട് മാത്രം പെട്രോളിന് 45 രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 40 രൂപയുമാണ് വർധിച്ചത്.&lt;/p&gt;&lt;p&gt;ആഭ്യന്തര വിമാന ഇന്ധനത്തിന്റെ വില ലിറ്ററിന് 124 രൂപ വർധിച്ച് 251 രൂപയായി. നേരത്തെ ഇത് 127 രൂപയായിരുന്നു. കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള ഇന്ധനവില കിലോലിറ്ററിന് 819 ഡോളറിലെത്തി. പുതിയ വില വർധനവ് നടപ്പാക്കിയിട്ടും പെട്രോളിന് ലിറ്ററിന് 34.36 രൂപയും ഡീസലിന് 120.54 രൂപയും ഓരോ എൽപിജി സിലിണ്ടറിനും 416.37 രൂപയും നഷ്ടം സഹിക്കുന്നുണ്ടെന്ന് എൻഒസി പറയുന്നു. രണ്ടാഴ്ച കൂടുമ്പോൾ ഏകദേശം 11.71 ബില്യൺ രൂപയുടെ നഷ്ടമാണ് കമ്പനി കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/amid-a-severe-fuel-crisis-linked-to-west-asia-conflict-nepal-government-has-implemented-two-day-weekend-articleshow-zs8zhgh"/>
        </item>
        <item>
            <title><![CDATA[ഓപ്പൺ ​ദ ഫ***** സ്ട്രെയിറ്റ്, യൂ ബാ****** ; ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/donald-trump-makes-insulting-remarks-against-iran-articleshow-cqkpmqq</link>
            <guid isPermaLink="true">https://www.asianetnews.com/international-news/donald-trump-makes-insulting-remarks-against-iran-articleshow-cqkpmqq</guid>
            <pubDate>Sun, 05 Apr 2026 19:48:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ, തിങ്കളാഴ്ചയോടെ തുറന്നില്ലെങ്കിൽ ആക്രമണം അഴിച്ചുവിടുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn117e40n5xqssk5g3m4nac2,imgname-donald-trump--2--1774930081920.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വാഷിങ്ടൺ: &lt;/strong&gt;ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നാവശ്യപ്പെട്ടാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് അധിക്ഷേപ പരാമർശം നടത്തിയത്. ചൊവ്വാഴ്ച ഇറാനിലെ പവർ പ്ലാന്റുകളും അടുത്ത ദിനം പാലങ്ങളും തകർക്കും. ഭ്രാന്തൻ തെണ്ടികളേ, ഫൾൾൾ കടലിടുക്ക് തുറക്കൂ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകേണ്ടി വരും. അല്ലാഹുവിന് സ്തുതി- എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. അറബ് രാജ്യങ്ങളിലെ സാമ്പത്തിക, അടിസ്ഥാന സൗകര്യ ലക്ഷ്യങ്ങൾ ഇറാൻ ആക്രമിച്ചതോടെ, പിൻവാങ്ങാനുള്ള സൂചനകളൊന്നും ഇറാൻ കാണിക്കാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പോസ്റ്റ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ, തിങ്കളാഴ്ചയോടെ തുറന്നില്ലെങ്കിൽ ആക്രമണം അഴിച്ചുവിടുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.&lt;/p&gt;&lt;p&gt;ഇറാൻ യുദ്ധവിമാനം വെടിവച്ചിട്ടതിനുശേഷം കാണാതായ ഒരു സൈനികനെ യുഎസ് പ്രത്യേക സേന രക്ഷപ്പെടുത്തിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അധിക്ഷേപകരമായ പോസ്റ്റ്. വെള്ളിയാഴ്ച എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ തകർന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിൽ-രക്ഷാപ്രവർത്തനത്തിന് ശേഷമാണ് വ്യോമസേനാ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത്. വ്യോമസേനാ ഉദ്യോഗസ്ഥന് പരിക്കേറ്റെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില ആശ്വാസകരമാണെന്ന് ട്രംപ് പറഞ്ഞു. &quot;ഗുരുതരമായി പരിക്കേറ്റ, ധീരനായ എഫ്-15 ക്രൂ അംഗത്ത ഇറാന്റെ പർവതനിരകൾക്കുള്ളിൽ നിന്ന് ഞങ്ങൾ രക്ഷപ്പെടുത്തി. ഇറാനിയൻ സൈന്യം ശക്തമായി അടുത്തേക്ക് വരുന്നുണ്ടായിരുന്നു. അദ്ദേഹം വളരെ ബഹുമാനിക്കപ്പെടുന്ന കേണലാണ്. ഇത്തരമൊരു ദൗത്യം അപൂർവമായി മാത്രമേ നടക്കാറൂള്ളൂവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. രണ്ടാമത്തെ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഫെബ്രുവരി 28 ന് ഇറാനിൽ അമേരിക്കയും ഇസ്രായേലും യുദ്ധം ആരംഭിച്ചതിനുശേഷം ഇറാൻ പ്രദേശത്ത് തകർന്നുവീഴുന്ന ആദ്യത്തെ അമേരിക്കൻ വിമാനമായിരുന്നു ഇത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/donald-trump-makes-insulting-remarks-against-iran-articleshow-cqkpmqq"/>
        </item>
        <item>
            <title><![CDATA[ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം; നിർണായക ഉന്നതതല ചർച്ച നടത്തി ഒമാനും ഇറാനും]]></title>
            <link>https://www.asianetnews.com/international-news/oman-and-iran-hold-talks-on-strait-of-hormuz-articleshow-wsfv883</link>
            <guid isPermaLink="true">https://www.asianetnews.com/international-news/oman-and-iran-hold-talks-on-strait-of-hormuz-articleshow-wsfv883</guid>
            <pubDate>Sun, 05 Apr 2026 18:37:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനും ഇറാനും തമ്മിൽ ഉന്നതതല ചർച്ച നടത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാര-ഊർജ്ജ കപ്പലുകളുടെ യാത്ര തടസ്സമില്ലാതെയും സുരക്ഷിതമായും ഉറപ്പാക്കാനുള്ള വഴികൾ കണ്ടെത്തുകയായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmm0njwsqsaz782w9071e54q,imgname-iran-allows-india-ships-hormuz-strait-oil-gas-supply-middle-east-tension-friendly-countries-maritime-crisis-6-1774493289369.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്&zwnj;കറ്റ്: മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടയിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനും ഇറാനും തമ്മിൽ ഉന്നതതല ചർച്ച നടത്തി. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരുവശത്തു നിന്നുമുള്ള വിദഗ്ധരും പങ്കെടുത്തു.&lt;/p&gt;&lt;p&gt;തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാര-ഊർജ്ജ കപ്പലുകളുടെ യാത്ര തടസ്സമില്ലാതെയും സുരക്ഷിതമായും ഉറപ്പാക്കാനുള്ള വഴികൾ കണ്ടെത്തുകയായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം. സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദഗ്ധർ വിവിധ നിർദ്ദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചതായാണ് വിവരം. ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷ ആഗോള സമ്പദ്&zwnj;വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ സാഹചര്യത്തിലാണ് ചർച്ച.&lt;/p&gt;&lt;p&gt;അതേസമയം ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാനുള്ള ശ്രമം ഇന്ത്യ നടത്തുകയാണ്. ഇറാനിൽ നിന്ന് ഇതു വരെ എത്തിയത് ഒരു എൽപിജി ടാങ്കറാണ്. കൂടുതൽ എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തിലെ തടസ്സം കാരണം മൊത്തത്തിലുള്ള ഇറക്കുമതി 15% കുറഞ്ഞെങ്കിലും, ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ നിലവില്&zwj; റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി 90 ശതമാനം വർധിച്ചു. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത് കുറച്ചത്. എന്നാൽ, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നത്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/oman-and-iran-hold-talks-on-strait-of-hormuz-articleshow-wsfv883"/>
        </item>
        <item>
            <title><![CDATA[ഒരു പിസ്റ്റളും അൽപം ഭക്ഷണവും ലൊക്കേറ്റർ ബീക്കണും,നേവി സീൽ ടീം സിക്സ് ഇറങ്ങിയ റസ്ക്യൂ,  ഇറാനിൽ നിന്ന് എഫ് 15 ഈഗിൾ പൈലറ്റിനെ രക്ഷിച്ചത് ഇങ്ങനെ]]></title>
            <link>https://www.asianetnews.com/international-news/how-usa-f-15-eagle-fighter-jet-pilot-survived-7000-feet-climb-in-iran-before-daring-rescue-articleshow-44adgcr</link>
            <guid isPermaLink="true">https://www.asianetnews.com/international-news/how-usa-f-15-eagle-fighter-jet-pilot-survived-7000-feet-climb-in-iran-before-daring-rescue-articleshow-44adgcr</guid>
            <pubDate>Sun, 05 Apr 2026 18:13:03 +0530</pubDate>
            <description><![CDATA[&lt;p&gt;രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഏകദേശം 7000 അടി ഉയരമുള്ള ഒരു മലനിരയിലേക്ക് അദ്ദേഹം കയറി. ഇത് ഒളിച്ചിരിക്കാൻ സഹായകമായെങ്കിലും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kne8dd7s7m1psrn8skjrdrn0,imgname-us-f15-rescue-mission-iran-special-forces-trump-fighter-jet-crew-saved-combat-search-operation-middle-east-conflict-6--2--1775373825273.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഒരു ഹോളിവുഡ് സിനിമയെ വെല്ലുന്ന അതിജീവനത്തിന്റെ കഥയാണ് ഇറാൻ വെടിവച്ച് വീഴ്ത്തിയ അമേരിക്കൻ സൈനിക വിമാനത്തിലെ പൈലറ്റിന്റേത്. ഇറാനകത്ത് ശത്രുക്കളുടെ കണ്ണുവെട്ടിച്ച് രണ്ട് ദിവസത്തോളം കഴിച്ചുകൂട്ടിയ അമേരിക്കൻ പൈലറ്റിനെ അതിസാഹസികമായ ഒരു സൈനിക നീക്കത്തിലൂടെ അമേരിക്ക രക്ഷപ്പെടുത്തുകയായിരുന്നു. എഫ് 15 ഈഗിൾ യുദ്ധവിമാനം തകർന്നതിന് പിന്നാലെയാണ് പൈലറ്റ് പുറത്തേക്ക് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടത്. മുതിർന്ന കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ ഈഗിൾ വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത് ഇറാനിൽ യുദ്ധത്തിനിടെ കുടുങ്ങിയത്. ഇറാനകത്ത് പൈലറ്റ് പാരച്യൂട്ടുമായാണ് ഇറങ്ങിയത്. ഒരു പിസ്റ്റളും കുറച്ച് ഭക്ഷണവും ഒരു ലൊക്കേറ്റർ ബീക്കണും സുരക്ഷിതമായി ആശയവിനിമയം നടത്താനുള്ള ഒരു ഉപകരണവും മാത്രമായിരുന്നു ഈ പൈലറ്റിന്റെ കയ്യിലുണ്ടായിരുന്നത്. സൈനിക പരിശീലനത്തിൽ പഠിച്ച പാഠങ്ങൾ അദ്ദേഹം കൃത്യമായി ഉപയോഗിച്ചതാണ് ഇറാനിൽ നിന്ന് സുരക്ഷിതമായി പുറത്ത് വരാൻ പൈലറ്റിന് സഹായകമായത്. വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് എത്രയും പെട്ടെന്ന് ദൂരെക്ക് മാറി. ശത്രുക്കൾ ആദ്യം എത്തുക അവിടേക്കായിരിക്കുമെന്ന് പൈലറ്റിന് അറിയാമായിരുന്നു. പിന്നീട് മലനിരകളിലെ ഒരു വിടവിൽ കയറി ഒളിക്കുകയായിരുന്നു ഈഗിൾ പൈലറ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഏകദേശം 7000 അടി ഉയരമുള്ള ഒരു മലനിരയിലേക്ക് അദ്ദേഹം കയറി. ഇത് ഒളിച്ചിരിക്കാൻ സഹായകമായെങ്കിലും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ദുർഘടമായ പ്രദേശം ഒരേസമയം അദ്ദേഹത്തിന് രക്ഷാകവചവും വെല്ലുവിളിയുമായി മാറി.പൈലറ്റ് അതിജീവനത്തിനായി പോരാടുമ്പോൾ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്&zwnj;സ് അടക്കമുള്ള സേനകൾ ശത്രു പൈലറ്റിനായി വലിയ രീതിയിലുള്ള തെരച്ചിൽ തുടങ്ങി. പൈലറ്റിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാധാരണക്കാരോടും അധികൃതർ ആവശ്യപ്പെട്ടു. ഇതോടെ തിരച്ചിൽ വ്യാപകമായി.&lt;/p&gt;&lt;p&gt;അപകടം മുന്നിൽക്കണ്ടിട്ടും തന്റെ ലൊക്കേഷൻ ബീക്കൺ അമേരിക്കൻ പൈലറ്റ് വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചുള്ളൂ. ലൊക്കേഷൻ ബീക്കണിന്റെ സിഗ്നലുകൾ ശത്രുക്കൾക്ക് കണ്ടെത്താനാകുമെന്നതായിരുന്നു ഇതിന് കാരണം. ഇതിന് പകരം അമേരിക്കൻ സേനയുമായി ബന്ധപ്പെടാൻ എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെയാണ് ഈഗിൾ പൈലറ്റ് ആശ്രയിച്ചത്. ഇത് അദ്ദേഹത്തിന്റെ ലൊക്കേഷൻ പുറത്തറിയാതെ കൃത്യമായി ട്രാക്ക് ചെയ്യാൻ അമേരിക്കൻ സേനയെ സഹായിച്ചു. ശത്രുപാളയത്തിൽ അതിജീവിക്കാനുള്ള സൈനികരുടെ പ്രത്യേക പരിശീലനമായ SERE എത്രത്തോളം ഫലപ്രദമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. പൈലറ്റ് ഒളിവിൽ കഴിയുന്ന സമയത്ത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഇറാനിയൻ സേനയെ വഴിതെറ്റിക്കാൻ പദ്ധതികൾ നടപ്പിലാക്കിയെന്നാണ് റിപ്പോർട്ട്. കാണാതായ പൈലറ്റിനെ കണ്ടെത്തിയെന്നും മറ്റൊരിടത്തേക്ക് മാറ്റിയെന്നും അവർ വ്യാജ പ്രചാരണം നടത്തി.&lt;/p&gt;&lt;p&gt;ഈ തന്ത്രം ഫലിച്ചു. ഇറാനിയൻ സേനയുടെ ശ്രദ്ധ യഥാർത്ഥ സ്ഥലത്തുനിന്ന് മാറി. ഇത് രക്ഷാദൗത്യം പ്ലാൻ ചെയ്യാനും നടപ്പാക്കാനും അമേരിക്കൻ സേനയ്ക്ക് ആവശ്യമായ സമയം നൽകി. ഇതിനിടെ, പൈലറ്റിന്റെ ഒളിത്താവളത്തിന് അടുത്തേക്ക് വന്ന ഇറാനിയൻ വാഹനവ്യൂഹത്തിന് നേരെ അമേരിക്കൻ വിമാനങ്ങൾ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പൈലറ്റിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയതോടെ വൻ സന്നാഹങ്ങളോടെ രക്ഷാദൗത്യം ആരംഭിച്ചു. പ്രത്യേക കമാൻഡോകളും വിമാനങ്ങളും അടങ്ങുന്ന വലിയൊരു സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. നേവി സീൽ ടീം സിക്സ് അടക്കമുള്ള എലൈറ്റ് യൂണിറ്റുകൾ ഈ ദൗത്യത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സാഹസികമായ രക്ഷാദൗത്യങ്ങളിൽ ഒന്നാണിതെന്നാണ് &amp;nbsp;പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.&lt;/p&gt;&lt;p&gt;ദൗത്യത്തിനിടെ ഇറാനിയൻ സൈന്യത്തെ തുരത്താൻ അമേരിക്കൻ സേനയ്ക്ക് ആക്രമണം നടത്തേണ്ടി വന്നു. ഈ ഓപ്പറേഷനിൽ തങ്ങൾക്ക് ആൾനാശമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ പൈലറ്റിനെ സുരക്ഷിതമായി ഇറാന് പുറത്തെത്തിക്കുകയായിരുന്നു. വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്തപ്പോഴും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പരിക്കേറ്റെങ്കിലും ഈഗിൾ പൈലറ്റ് സുഖം പ്രാപിച്ചുവരികയാണെന്ന് യുഎസ്അ ധികൃതർ അറിയിച്ചു. കഠിനമായ സാഹചര്യങ്ങളിൽ ഒരു സൈനികന്റെ അതിജീവനത്തിനായുള്ള പോരാട്ടം, ശത്രുവിനെ കബളിപ്പിക്കാനുള്ള രഹസ്യാന്വേഷണ തന്ത്രങ്ങൾ, വൻ സൈനിക ശക്തി ഉപയോഗിച്ചുള്ള രക്ഷാദൗത്യം എന്നിവയടക്കം ആധുനിക യുദ്ധത്തിന്റെ പല മുഖങ്ങൾ തുറന്നുകാട്ടുന്നതാണ് ഈ സംഭവം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/how-usa-f-15-eagle-fighter-jet-pilot-survived-7000-feet-climb-in-iran-before-daring-rescue-articleshow-44adgcr"/>
        </item>
        <item>
            <title><![CDATA[കുവൈത്തിന് നേരെ ഇറാന്‍റെ വ്യാപക ആക്രമണം; കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍റെ ആസ്ഥാനവും വൈദ്യുതി നിലയങ്ങളും ആക്രമിച്ചു]]></title>
            <link>https://www.asianetnews.com/international-news/drone-attack-target-kpc-headquarters-in-kuwait-articleshow-1iwn0xu</link>
            <guid isPermaLink="true">https://www.asianetnews.com/international-news/drone-attack-target-kpc-headquarters-in-kuwait-articleshow-1iwn0xu</guid>
            <pubDate>Sun, 05 Apr 2026 17:07:49 +0530</pubDate>
            <description><![CDATA[കുവൈത്തിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളിലും മന്ത്രാലയ സമുച്ചയത്തിലും ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ആസ്ഥാനത്തും രണ്ട് വൈദ്യുതി-ജല പ്ലാന്റുകളിലും ആക്രമണം നാശനഷ്ടമുണ്ടാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ഉത്പാദനം തടസ്സപ്പെടുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmhfxsw19hc23znaer092x92,imgname-kuwait-1774408624001.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ഞായറാഴ്ച ഡ്രോൺ ആക്രമണത്തിന് ഇരയായി. ഷുവൈഖ് പ്രദേശത്തെ കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) ഹെഡ്&zwnj;ക്വാർട്ടേഴ്&zwnj;സ് സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തിൽ തീപിടുത്തം ഉണ്ടായതും കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചതുമാണെന്ന് അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കെട്ടിടം ഒഴിപ്പിക്കുകയും നാശനഷ്ടം വിലയിരുത്തൽ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു. ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് നഗരത്തിലെ മന്ത്രാലയ സമുച്ചയ കെട്ടിടത്തിനു നേരെയും ഡ്രോൺ ആക്രമിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന് ഗൗരവമായ വസ്തുനാശം സംഭവിച്ചെങ്കിലും ആളപായമില്ല. മുൻകരുതൽ നടപടിയായി 2026 ഏപ്രിൽ 5 ഞായറാഴ്ച മന്ത്രാലയ സമുച്ചയത്തിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ജോലി അനുവദിക്കുകയും സന്ദർശകരെ സ്വീകരിക്കുന്നത് താൽക്കാലികമായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതോടൊപ്പം രണ്ട് വൈദ്യുതി ജല പ്ലാന്റുകളും ഡ്രോൺ ആക്രമണത്തിന് ഇരയായതായി വൈദ്യുതി ജല ഊർജ്ജ മന്ത്രാലയം അറിയിച്ചു . ഇതിൽ വലിയ നാശനഷ്ടം സംഭവിക്കുകയും രണ്ട് വൈദ്യുതി ഉൽപാദന യൂണിറ്റുകൾ താൽക്കാലികമായി നിലച്ചതായും അധികൃതർ അറിയിച്ചു. വൈദ്യുതി, ജല സേവനങ്ങളുടെ സ്ഥിരത ഉറപ്പാക്കാൻ സാങ്കേതിക സംഘങ്ങളും അടിയന്തര സംഘങ്ങളും ഏകോപിത പ്രവർത്തന പദ്ധതിയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/drone-attack-target-kpc-headquarters-in-kuwait-articleshow-1iwn0xu"/>
        </item>
        <item>
            <title><![CDATA[പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ മണ്ണിൽ കയറി കൊൽക്കത്ത വരെ കയറി തിരിച്ചടിക്കും, ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി]]></title>
            <link>https://www.asianetnews.com/international-news/pakistani-defence-minister-khawaja-asif-has-a-new-threat-for-india-articleshow-bq4honc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pakistani-defence-minister-khawaja-asif-has-a-new-threat-for-india-articleshow-bq4honc</guid>
            <pubDate>Sun, 05 Apr 2026 13:21:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി ആരോപിച്ച ഖവാജ ആസിഫ്, കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ വരെ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കി. ഇതിന് മറുപടിയായി, ഏതെങ്കിലും നീക്കമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kne6brcptmh7y1wxpqg4rpwk,imgname-india-pakistan-tension-rajnath-singh-warning-khawaja-asif-kolkata-threat-false-flag-terror-attack-2026-4-1775371674006.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കറാച്ചി: ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയിൽ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാൽ മറുപടി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്താൻ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഖവാജ ആസിഫ് ഭീഷണി മുഴക്കിയത്.&lt;/p&gt;&lt;p&gt;ഇന്ത്യ തടവിലുള്ള പാകിസ്ഥാൻ പൗരന്മാരേയോ അല്ലെങ്കിൽ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ സൃഷ്ടിച്ച് ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചേക്കുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ ആസിഫ് തയ്യാറായില്ല. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടുത്തില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്ന് ആസിഫ് ഭീഷണി മുഴക്കി. അതേസമയം പാകിസ്ഥാന്&zwj;റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ തിരിച്ചടി ശക്തമായിരിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് തിരിച്ചടിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/international-news/pakistani-defence-minister-khawaja-asif-has-a-new-threat-for-india-articleshow-bq4honc"/>
        </item>
        <item>
            <title><![CDATA['വീ ഗോട്ട് ഹിം': ഇറാനിൽ എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് ഡൊണാൾഡ് ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/donald-trump-says-missing-us-jet-pilot-in-iran-rescued-in-daring-operations-articleshow-xgm59nd</link>
            <guid isPermaLink="true">https://www.asianetnews.com/international-news/donald-trump-says-missing-us-jet-pilot-in-iran-rescued-in-daring-operations-articleshow-xgm59nd</guid>
            <pubDate>Sun, 05 Apr 2026 12:23:02 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി യുഎസ് സൈന്യം ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഒടുവിൽ പൈലറ്റിനെ കണ്ടെത്തിയിരിക്കുന്നു, അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km72e56yk2j569tz6sw4ec19,imgname-trump-iran-war-update-donald-trump-middle-east-tensions-hormuz-strait-oil-crisis-military-action-4-1774058935518.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഇറാൻ വെടിവെച്ച് തകർത്ത യുഎസ് യുദ്ധവിമാനം ഒരു എഫ്-15 ഇ സ്&zwnj;ട്രൈക്ക് ഈഗിൾ ജെറ്റിൽ നിന്നും കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്&zwj;റ് ഡൊണാൾഡ് ട്രംപ്. ധീരമായ നീക്കത്തിനൊടുവിൽ വിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തി, അമേരിക്കൻ ജനങ്ങളെ, ഞങ്ങൾക്ക് അദ്ദേഹത്തെ തിരികെ ലഭിച്ചു, എല്ലാവർക്കും ഹാപ്പിഈസ്റ്റർ- ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന്&zwj;റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) യുഎസ് യുദ്ധവിമാനം തകർത്തത്. വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടി. ഈ വിമാനത്തിലെ &amp;nbsp;പൈലറ്റുമാരിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാളെ കാണാതായിരുന്നു.&lt;/p&gt;&lt;p&gt;&lsquo;കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി യുഎസ് സൈന്യം ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഒടുവിൽ പൈലറ്റിനെ കണ്ടെത്തിയിരിക്കുന്നു, അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും &amp;nbsp; സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു പിസ്റ്റൾ മാത്രം കൈവശം വെച്ച്, പർവതപ്രദേശങ്ങളിൽ 24 മണിക്കൂറിലധികം ഇറാനിയൻ സൈന്യത്തിൽ നിന്ന് ഒളിച്ച് നടന്നാണ് അദ്ദേഹം രക്ഷപ്പെട്ടത്.&rsquo;- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ശത്രുക്കളാൽ വലയം ചെയ്ത് വേട്ടയാടപ്പെട്ടെങ്കിലും വ്യോമ സേനയുടെ കമാൻഡർ ഇൻ ചീഫ്, പ്രതിരോധ സെക്രട്ടറിയും നേതൃത്വം നൽകിയ സൈന്യം 24 മണിക്കൂറും അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു, ഒടുവിൽ രക്ഷപ്പെടുത്തി- ട്രംപ് പറഞ്ഞു.&lt;/p&gt;&lt;p&gt;രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ഇതിൽ ഒരു പൈലറ്റിനെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു. &amp;nbsp;പിന്നാലെ ഇറാന്&zwj; തകര്&zwj;ത്ത യു.എസ് വ്യോമസേനയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനായി ഇരു രാജ്യങ്ങളും തെരച്ചിൽ ഊർജിതമാക്കി. തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുമെന്നും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു. ഇതിനിടയിലാണ് പൈലറ്റിനെ രക്ഷിച്ചെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്ത് വന്നത്. എന്നാൽ പൈലറ്റിന്&zwj;റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/international-news/donald-trump-says-missing-us-jet-pilot-in-iran-rescued-in-daring-operations-articleshow-xgm59nd"/>
        </item>
        <item>
            <title><![CDATA[ചന്ദ്രനിലേക്ക് കുതിക്കുന്ന ആർട്ടെമിസ് 2, യാത്രയ്ക്കിടെ പേടകത്തിൽ വീണ്ടും ടോയ്‌ലറ്റ് തകരാർ]]></title>
            <link>https://www.asianetnews.com/international-news/artemis-2-again-experienced-toilet-complaint-articleshow-0ixzili</link>
            <guid isPermaLink="true">https://www.asianetnews.com/international-news/artemis-2-again-experienced-toilet-complaint-articleshow-0ixzili</guid>
            <pubDate>Sun, 05 Apr 2026 11:05:22 +0530</pubDate>
            <description><![CDATA[&lt;p&gt;ചന്ദ്രനിലേക്ക് കുതിക്കുന്ന നാസയുടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്&zwnj;ലറ്റ് തകരാർ. നാലംഗ സംഘം നിലവിൽ ബാക്കപ്പ് സംവിധാനങ്ങൾ ഉപയോഗിക്കുകയാണ്. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kne25w8m48v99dccjr4wk252,imgname-artemis-1775367287060.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്:&lt;/strong&gt; അപ്പോളോ 13-ന്റെ റെക്കോർഡ് തകർത്ത് ചന്ദ്രനിലേക്ക് കുതിക്കുന്ന നാസയുടെ ആർട്ടെമിസ് II പേടകത്തിൽ വീണ്ടും ടോയ്&zwnj;ലറ്റ് തകരാർ. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനുമടങ്ങുന്ന നാലംഗ സംഘമാണ് പേടകത്തിലുള്ളത്. പേടകത്തിലെ മൂത്രവിസർജന സംവിധാനത്തിലാണ് തടസ്സമുണ്ടായിരിക്കുന്നത്. ട്യൂബുകളിൽ ഐസ് കട്ടപിടിച്ചതാകാം കാരണമെന്നാണ് നിഗമനം. നിലവിൽ ബാക്കപ്പ് ബാഗുകൾ ഉപയോഗിക്കാൻ ബഹിരാകാശയാത്രികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ടോയ്&zwnj;ലറ്റ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നാസ അറിയിച്ചു.&lt;/p&gt;&lt;p&gt;53 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആദ്യ മനുഷ്യസംഘം ചന്ദ്രനിലേക്കുള്ള ദൂരത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും പിന്നിട്ടു കഴിഞ്ഞു. ഭൂമിയിൽ നിന്ന് മൂന്ന് ലക്ഷം കിലോമീറ്റർ അകലെയാണിപ്പോൾ പേടകമുള്ളത്. ദൗത്യം നാലാം ദിവസമായ ഇന്ന് പേടകത്തിന്റെ നിയന്ത്രണം വീണ്ടും പൈലറ്റ് അൽപ്പ നേരത്തേക്ക് ഏറ്റെടുക്കും. ചന്ദ്രന്റെ അടുത്തെത്തുന്പോൾ ചിത്രങ്ങളെടുക്കാൻ ഇന്ന് പ്രത്യേക പരിശീലന സെഷൻ. ഏപ്രിൽ ആറിന് അർദ്ധരാത്രിയോടെ പേടകം ചാന്ദ്ര ആകർഷണവലയത്തിൽ പ്രവേശിക്കും. തിങ്കളാഴ്ച ഫോട്ടോകൾ ഭൂമിയിലേക്ക് അയക്കാൻ കഴിയുമെന്നാണ് കരുതുന്നത്.&lt;/p&gt;&lt;p&gt;റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ (ചന്ദ്രനിലെത്തുന്ന ആദ്യ കറുത്ത വർഗ്ഗക്കാരൻ), ക്രിസ്റ്റീന കോച്ച് (ആദ്യ വനിത), ജെറമി ഹാൻസൺ (ആദ്യ കനേഡിയൻ പൗരൻ) എന്നിവരാണ് സംഘത്തിലുള്ളത്. പത്തുദിവസത്തെ ദൗത്യം പൂർത്തിയാക്കി ഏപ്രിൽ 10-ന് സംഘം പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങും.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/artemis-2-again-experienced-toilet-complaint-articleshow-0ixzili"/>
        </item>
        <item>
            <title><![CDATA[ഗൾഫ് രാജ്യങ്ങളിൽ ശക്തമായി തിരിച്ചടിച്ച് ഇറാൻ, ബഹ്‌റൈനിലും കുവൈറ്റിലും ഡ്രോൺ ആക്രമണ പരമ്പര, മിനിസ്ട്രി കോംപ്ലക്സും ആക്രമിച്ചു]]></title>
            <link>https://www.asianetnews.com/international-news/iran-drone-attack-in-middle-east-bahrain-kuwait-ministry-complex-attacked-articleshow-54fe2sl</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-drone-attack-in-middle-east-bahrain-kuwait-ministry-complex-attacked-articleshow-54fe2sl</guid>
            <pubDate>Sun, 05 Apr 2026 10:47:25 +0530</pubDate>
            <description><![CDATA[&lt;p&gt;ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി. കുവൈറ്റിലെ മിനിസ്ട്രി കോംപ്ലക്സിനും ബഹ്&zwnj;റൈനിലെ ബാപ്&zwnj;കോ റിഫൈനറിക്കും നേരെ നടന്ന ആക്രമണങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kne1478rd9yewc2m1tgv85d0,imgname-drone-1775366184216.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദുബായ്: &lt;/strong&gt;ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിൽ ശക്തമായ തിരിച്ചടിച്ച് ഇറാൻ. ശനിയാഴ്ച രാത്രി വൈകി ബഹ്&zwnj;റൈനിലും കുവൈറ്റിലും ഇറാൻ നടത്തിയ ഡ്രോൺ ആക്രമണ പരമ്പരകളിൽ സുപ്രധാന സർക്കാർ കെട്ടിടങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന 'മിനിസ്ട്രി കോംപ്ലക്സ്' ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. ഇതിൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും രണ്ട് പ്രധാന വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതായും വിവരമുണ്ട്. &amp;nbsp;&lt;/p&gt;&lt;p&gt;ബഹ്&zwnj;റൈനിലെ പ്രമുഖ ഇന്ധന കമ്പനിയായ ബാപ്&zwnj;കോയ്ക്ക് നേരെയും ഇറാൻ വീണ്ടും ആക്രമണം നടത്തി. സിത്ര ഐലൻഡിലെ റിഫൈനറിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായതായി ഇറാൻ അവകാശപ്പെട്ടു. മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കും സഖ്യരാജ്യങ്ങൾക്കും നേരെ തങ്ങളുടെ കൃത്യതയാർന്ന മിസൈലുകളും ഡ്രോണുകളും ഇനിയും പ്രയോഗിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം അവസാനം ആരംഭിച്ച സംഘർഷം 35-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് അയൽരാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത്. ആക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണ ശ്രമങ്ങൾ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. &amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;ട്രമ്പിന്&zwj;റെ ഭീഷണി&amp;nbsp;&lt;/h2&gt;&lt;p&gt;ഇറാൻ സമാധാന കരാറിന് വഴങ്ങിയില്ലെങ്കിൽ കനത്ത നാശമെന്ന് വീണ്ടും യുഎസ് പ്രസിഡന്&zwj;റ് ഡൊണാൾഡ് ട്രമ്പിന്&zwj;റെ ഭീഷണി. ടെഹ്&zwnj;റാനിൽ നടത്തിയ യുഎസ് സൈന്യം ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് വെളിപ്പെടുത്തി. അതേസമയം ഇറാന്റെ ആണവ വികിരണ മുന്നറിയിപ്പ് പശ്ചിമേഷ്യയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തങ്ങൾക്ക് നേരെയുള്ള ആക്രമണം തുടർന്നാൽ മേഖല ആകെ ദുരന്ത ഭൂമി ആകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ജിസിസി രാജ്യങ്ങളെ മുഴുവൻ വികരണം ബാധിക്കും എന്നാണ് അറിയി&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-drone-attack-in-middle-east-bahrain-kuwait-ministry-complex-attacked-articleshow-54fe2sl"/>
        </item>
        <item>
            <title><![CDATA[ലാൻഡിങ്ങിന് ശ്രമിക്കവെ വിമാനം റസ്റ്റൊറന്‍റിന് മുകളിലേക്ക് തകർന്നു വീണു, പൈലറ്റടക്കം 4 പേർ കൊല്ലപ്പെട്ടു, വിമാനം കത്തിനശിച്ചു]]></title>
            <link>https://www.asianetnews.com/international-news/plane-crashes-into-restaurant-in-brazil-killing-four-shocking-video-articleshow-higw3u9</link>
            <guid isPermaLink="true">https://www.asianetnews.com/international-news/plane-crashes-into-restaurant-in-brazil-killing-four-shocking-video-articleshow-higw3u9</guid>
            <pubDate>Sun, 05 Apr 2026 09:40:26 +0530</pubDate>
            <description><![CDATA[&lt;p&gt;റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് റസ്റ്റോറന്റ് അടഞ്ഞുകിടന്നതിനാൽ വൻ ദുരന്തം ഒഴിവായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kndwwfm46ydm24kdd7510qzp,imgname-plane-crash-1775361736324.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബ്രസീലിയ: ലാൻഡിങ്ങിന് ശ്രമിക്കവെ ചെറു വിമാനം റസ്റ്റൊറന്&zwj;റിന് മുകളിലേക്ക് തകർന്നു വീണ് നാല് പേർ കൊല്ലപ്പെട്ടു. തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ ആണ് ദാരുണമായ അപകടം സംഭവിച്ചത്. കാപ്പാവോ ഡാ കനോവ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം ജനവാസ മേഖലയിലെ റസ്റ്ററന്റിലേക്ക് തകർന്നുവീഴുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 10.30നു ശേഷമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.&lt;/p&gt;&lt;p&gt;ലാന്&zwj;റിംഗിനായി താഴ്ന്ന് പറന്ന വിമാനം റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച് നിയന്ത്രണം വിട്ട് ഹോട്ടലിന് മുകളിലേക്ക് തക&zwj;ർന്ന് വീഴുകയായിരുന്നു. അകടത്തിന് പിന്നാലെ വൻ തീപിടിത്തവും ഉണ്ടായി. അപകടസമയത്ത് റസ്റ്ററന്&zwj;റ് അടഞ്ഞുകിടന്നിരുന്നതിനാൽ പൊതു ജനങ്ങൾക്കോ, ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. വിമാനം അപകടത്തിൽപ്പെടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിമാനം താഴേക്ക് വീഴുന്നതിനിടെ രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Avi&atilde;o de pequeno porte caiu, hoje, por volta das 10h40min, em Cap&atilde;o da Canoa, no Litoral Norte ga&uacute;cho. At&eacute; o momento, duas mortes foram confirmadas. Minha solidariedade &agrave;s fam&iacute;lias das v&iacute;timas. pic.twitter.com/UTdkKVhIb8&lt;/p&gt;&lt;p&gt;&mdash; Bohn Gass (@BohnGass) April 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;വിമാനം തകർന്ന് വീണതോടെ റസ്റ്ററന്&zwj;രിന് തീപിടിച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്ന് തീയും കറുത്ത പുകയും ഉയരുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. സമീപത്തെ ഒരു കടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പരിസരവാസികളെ സിവിൽ ഡിഫൻസ് സംഘം ഒഴിപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ഗവർണർ എഡ്വേർഡോ ലൈറ്റ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/international-news/plane-crashes-into-restaurant-in-brazil-killing-four-shocking-video-articleshow-higw3u9"/>
        </item>
        <item>
            <title><![CDATA[ടെഹ്‌റാനിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചു, വീഡിയോ പുറത്തുവിട്ട് ട്രംപ്, കനത്ത നാശമെന്ന് ഭീഷണി; ആണവ വികിരണ മുന്നറിയിപ്പുമായി ഇറാൻ]]></title>
            <link>https://www.asianetnews.com/international-news/donald-trump-says-iran-military-leaders-killed-in-tehran-strike-posts-video-articleshow-f9g5otd</link>
            <guid isPermaLink="true">https://www.asianetnews.com/international-news/donald-trump-says-iran-military-leaders-killed-in-tehran-strike-posts-video-articleshow-f9g5otd</guid>
            <pubDate>Sun, 05 Apr 2026 08:29:40 +0530</pubDate>
            <description><![CDATA[ഇറാൻ സമാധാന കരാറിന് വഴങ്ങിയില്ലെങ്കിൽ കനത്ത നാശമുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ടെഹ്&zwnj;റാനിൽ നടത്തിയ ആക്രമണത്തിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചതായും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ആക്രമണം തുടർന്നാൽ മേഖലയിൽ ആണവ വികിരണമുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kndrnsd85nyw92hg803b506k,imgname-donald-trump-1775357322664.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഇറാൻ സമാധാന കരാറിന് വഴങ്ങിയില്ലെങ്കിൽ കനത്ത നാശമെന്ന് വീണ്ടും യുഎസ് പ്രസിഡന്&zwj;റ് ഡൊണാൾഡ് ട്രമ്പിന്&zwj;റെ ഭീഷണി. ടെഹ്&zwnj;റാനിൽ നടത്തിയ യുഎസ് സൈന്യം ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് വെളിപ്പെടുത്തി. അതേസമയം ഇറാന്റെ ആണവ വികിരണ മുന്നറിയിപ്പ് പശ്ചിമേഷ്യയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തങ്ങൾക്ക് നേരെയുള്ള ആക്രമണം തുടർന്നാൽ മേഖല ആകെ ദുരന്ത ഭൂമി ആകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ജിസിസി രാജ്യങ്ങളെ മുഴുവൻ വികരണം ബാധിക്കും എന്നാണ് അറിയിപ്പ്.&lt;/p&gt;&lt;p&gt;സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനിലെ നിരവധി സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് ഒരുമിനിറ്റും എട്ടുസെക്കൻഡും ദൈർഘ്യമുള്ള വീഡിയോദൃശ്യവും യുഎസ് പ്രസിഡന്റ് പങ്കുവെച്ചിട്ടുണ്ട്. ഇറാനെ വളരെ മോശമായും അവിവേകത്തോടെയും നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്&zwnj;റാനിൽ നടന്ന വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു എന്ന കുറിപ്പോടെയാണ് ട്രംപ് വീഡിയോ പങ്കുവെച്ചത്. നിരവധി തവണ സ്ഫോടനങ്ങൾ നടക്കുന്നത് വീഡിയോയിൽ കാണാം.&lt;/p&gt;&lt;p&gt;എന്നാൽ ആക്രമണത്തിന്റെ ദൃശ്യം പങ്കുവെച്ചിട്ടുണ്ടെങ്കിലും എപ്പോളാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല. നേരത്തെ സമാധാന കരാറിന് ഇറാൻ വവങ്ങണമെന്നും, 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്തിറങ്ങുമെന്നും ട്രംപ് അന്ത്യശാസനം നൽകിയരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്&zwj;റെ ഉന്നത സൈനിക നേതാക്കളെ കൊലപ്പെടുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/international-news/donald-trump-says-iran-military-leaders-killed-in-tehran-strike-posts-video-articleshow-f9g5otd"/>
        </item>
        <item>
            <title><![CDATA[ഇതുവരെ എത്തിയത് ഒരു ടാങ്ക‍ർ, ഇറാനിൽ നിന്ന് എൽപിജി എത്തിക്കാൻ ശ്രമവുമായി ഇന്ത്യ, കൂടുതൽ ടാങ്കറുകൾ എത്താൻ സാധ്യത]]></title>
            <link>https://www.asianetnews.com/international-news/india-plans-more-lpg-imports-from-iran-amid-rising-russian-oil-dependence-articleshow-6fnv842</link>
            <guid isPermaLink="true">https://www.asianetnews.com/international-news/india-plans-more-lpg-imports-from-iran-amid-rising-russian-oil-dependence-articleshow-6fnv842</guid>
            <pubDate>Sun, 05 Apr 2026 07:59:59 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാനുള്ള ശ്രമവുമായി ഇന്ത്യ. ഇറാനിൽ നിന്ന് ഇതു വരെ എത്തിയത് ഒരു എൽപിജി ടാങ്കറാണ്. കൂടുതൽ എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knb7f05rwmyzvsgfysmtn641,imgname-india-lpg-tanker-green-sanvvi-hormuz-strait-crisis-indian-ships-stuck-oil-supply-route-war-update-1-1775272165560.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാനുള്ള ശ്രമവുമായി ഇന്ത്യ. ഇറാനിൽ നിന്ന് ഇതു വരെ എത്തിയത് ഒരു എൽപിജി ടാങ്കറാണ്. കൂടുതൽ എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തിലെ തടസ്സം കാരണം മൊത്തത്തിലുള്ള ഇറക്കുമതി 15% കുറഞ്ഞെങ്കിലും, ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ നിലവില്&zwj; റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി 90 ശതമാനം വർധിച്ചു.&lt;/p&gt;&lt;p&gt;യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത് കുറച്ചത്. എന്നാൽ, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നത്. അംഗോള, ഗാബൺ, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർദ്ധിച്ചു. മധ്യപൂർവേഷ്യൻ ഉൽ&zwnj;പാദകർ ഹോർമുസിനെ മറികടക്കുന്ന പൈപ്പ്&zwnj;ലൈനുകൾ വഴി വിതരണങ്ങൾ ഭാഗികമായി വഴിതിരിച്ചുവിടുന്നു. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് (യാൻബു) പൈപ്പ്&zwnj;ലൈനും യുഎഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്&zwnj;ലൈനും ഉപയോ​ഗം വർധിപ്പിച്ചു. അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു.&lt;/p&gt;&lt;p&gt;റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയൻ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ഏപ്രിൽ മുതൽ ഇന്ത്യയ്ക്ക് വെനിസ്വേലൻ ബാരലുകൾ ലഭിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുമായി ദീർഘകാല കരാറുകളുള്ള ഖത്തർ എനർജി പ്രഖ്യാപിച്ച ഫോഴ്&zwnj;സ് മജ്യൂർ, ഹോർമുസിലെ തടസ്സങ്ങൾ എന്നിവ കാരണം ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വിതരണം 92% കുത്തനെ കുറഞ്ഞു. യുഎസ്, ഒമാൻ, അംഗോള, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് തുണയായത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/india-plans-more-lpg-imports-from-iran-amid-rising-russian-oil-dependence-articleshow-6fnv842"/>
        </item>
        <item>
            <title><![CDATA[ബുഷെഹർ ആണവനിലയത്തിന് നേരെ ആക്രമണം: റേഡിയോ ആക്ടീവ് മാലിന്യം ഗൾഫ് രാജ്യങ്ങൾക്ക് വെല്ലുവിളിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി]]></title>
            <link>https://www.asianetnews.com/international-news/radioactive-fallout-from-strikes-on-its-bushehr-nuclear-plant-would-endanger-gulf-countries-more-says-araghchi-articleshow-rfh9g2b</link>
            <guid isPermaLink="true">https://www.asianetnews.com/international-news/radioactive-fallout-from-strikes-on-its-bushehr-nuclear-plant-would-endanger-gulf-countries-more-says-araghchi-articleshow-rfh9g2b</guid>
            <pubDate>Sun, 05 Apr 2026 04:04:39 +0530</pubDate>
            <description><![CDATA[ബുഷെഹർ ആണവനിലയത്തിന് നേരെയുണ്ടായ അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിന് ശേഷം ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ആണവനിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് മലിനീകരണം ടെഹ്&zwnj;റാനെക്കാൾ കൂടുതൽ റിയാദ്, അബുദാബി, ദോഹ തുടങ്ങിയ ഗൾഫ് തലസ്ഥാനങ്ങളെയാകും ബാധിക്കുകയെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmfwfxmrb1t3zbt9vsd84y9d,imgname-gettyimages-2260105746-1774354691736.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്&zwnj;റാൻ: ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആണവനിലയത്തിന് നേരെയുള്ള ആക്രമണം മൂലം ഉണ്ടാകാൻ സാധ്യതയുള്ള റേഡിയോ ആക്ടീവ് മലിനീകരണം ഇറാൻ തലസ്ഥാനമായ ടെഹ്&zwnj;റാനെക്കാൾ കൂടുതൽ ഗൾഫ് രാജ്യങ്ങളെയാകും ബാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ബുഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കൻ-ഇസ്രായേൽ സൈന്യം നാല് തവണ ബോംബെറിഞ്ഞതായി അരാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച നടന്ന സംയുക്ത വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുക്രൈനിലെ സാപ്പോറീഷ്യ ആണവനിലയത്തിന് സമീപമുണ്ടായ സംഘർഷങ്ങളിൽ പാശ്ചാത്യ രാജ്യങ്ങൾ പ്രകടിപ്പിച്ച ആശങ്കയെ അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവനിലയത്തിന് കേടുപാടുകൾ സംഭവിക്കുന്നത് മേഖലയിലെ ജീവന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരിക റിയാദ്, അബുദാബി, ദോഹ തുടങ്ങിയ ഗൾഫ് തലസ്ഥാനങ്ങളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.&lt;/p&gt;&lt;p&gt;ഗൾഫ് രാജ്യങ്ങളെ അമേരിക്കയിൽ നിന്ന് അകറ്റി നിർത്താൻ സമ്മർദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അരാഗ്ചിയുടെ മുന്നറിയിപ്പ് വന്നത്. തകർന്ന ബുഷെഹർ പ്ലാന്റിൽ നിന്നുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങൾ പുറത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇറാനുമായും ഗൾഫ് രാജ്യങ്ങളുമായും സന്തുലിത ബന്ധം പുലർത്തുന്ന തുർക്കി, യുദ്ധം അവസാനിപ്പിക്കാൻ തീവ്രശ്രമം തുടരുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/international-news/radioactive-fallout-from-strikes-on-its-bushehr-nuclear-plant-would-endanger-gulf-countries-more-says-araghchi-articleshow-rfh9g2b"/>
        </item>
        <item>
            <title><![CDATA[ഹോർമുസ് കടലിടുക്ക് തിങ്കളാഴ്ചയ്ക്കുള്ളിൽ തുറന്നില്ലെങ്കിൽ...പുതിയ സമയപരിധി പ്രഖ്യാപിച്ച് ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/donald-trump-warning-to-iran-to-open-strait-of-hormuz-articleshow-fv9r604</link>
            <guid isPermaLink="true">https://www.asianetnews.com/international-news/donald-trump-warning-to-iran-to-open-strait-of-hormuz-articleshow-fv9r604</guid>
            <pubDate>Sat, 04 Apr 2026 22:21:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ സമയപരിധി പ്രഖ്യാപിക്കുകയും ലംഘിച്ചാൽ കടുത്ത ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knavqgvmvwsj97dhfa1z5dyg,imgname----------------------44--1775259861876.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്ടൺ&lt;/strong&gt;: പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി പുതിയ സമയപരിധി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വരാനിരിക്കുന്ന തിങ്കളാഴ്ചയ്ക്കുള്ളിൽ പാത തുറന്നില്ലെങ്കിൽ കടുത്ത രീതിയിലുള്ള ആക്രമണമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. മുൻപും പലതവണ സമയപരിധി നീട്ടി നൽകിയിരുന്നെങ്കിലും ഇത്തവണത്തെ മുന്നറിയിപ്പ് മേഖലയിൽ വലിയ ആശങ്ക പടർത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും തകർത്തുവെന്നായിരുന്നു പ്രസിഡന്റ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വലിയ പ്രഹരശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങളെ അമേരിക്ക യുദ്ധമേഖലയിൽ വിന്യസിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കൻ വിമാനങ്ങൾ തുടർച്ചയായി വെടിവെച്ചിടപ്പെട്ടത് ഇറാന്റെ പ്രതിരോധം ഇപ്പോഴും ശക്തമാണെന്നത് ശരിവെക്കുന്നു.&lt;/p&gt;&lt;p&gt;ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. യുഎസിന്റെ എംക്യു&ndash;1 ഡ്രോൺ ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോണ്&zwj; വെടിവച്ചിട്ടതെന്നാണ് ഐആ&zwj;ർജിസിയുടെ അവകാശവാദം. എന്നാൽ യുഎസ് പ്രതിരോധവകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. യുഎസിന്റെ രണ്ട് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം തകർന്നതായി യുഎസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;അഞ്ച് ആഴ്ചയായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധത്തിനിടയിൽ ആദ്യമായാണ് അമേരിക്കൻ പൈലറ്റുള്ള ഒരു പോർവിമാനം ഇറാൻ വെടിവെച്ചിടുന്നത്. എഫ്-15ഇ സ്&zwnj;ട്രൈക്ക് ഈഗിൾ എന്ന അത്യാധുനിക യുദ്ധവിമാനമാണ് ഇറാൻ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ യുഎസ് സേന സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമില്ല.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/donald-trump-warning-to-iran-to-open-strait-of-hormuz-articleshow-fv9r604"/>
        </item>
        <item>
            <title><![CDATA[ഹോർമുസിലെ നയതന്ത്രനീക്കം; ഏറ്റവും കൂടുതൽ കപ്പലുകളെ കടലിടുക്ക് കടത്തിയത് ഇന്ത്യ, ഇതുവരെ എട്ട് കപ്പലുകൾ]]></title>
            <link>https://www.asianetnews.com/international-news/eight-indian-vessels-have-crossed-strait-of-hormuz-amid-iran-us-conflict-whis-is-highest-in-the-world-articleshow-3cey2y2</link>
            <guid isPermaLink="true">https://www.asianetnews.com/international-news/eight-indian-vessels-have-crossed-strait-of-hormuz-amid-iran-us-conflict-whis-is-highest-in-the-world-articleshow-3cey2y2</guid>
            <pubDate>Sat, 04 Apr 2026 22:18:22 +0530</pubDate>
            <description><![CDATA[&lt;p&gt;തങ്ങളോട് ശത്രുത പുലർത്താത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാമെന്നാണ് ഇറാന്&zwj;റെ നിലപാട്. എന്നാൽ അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ അനുമതി ലഭിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kncp3shnay2wpkgf3yye0f99,imgname-strait-of-hormuz-1775321081397.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിൽ എത്തിയത് എട്ട് കപ്പലുകൾ. സംഘർഷം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ കപ്ലുകൾ എത്തിയത് ഇന്ത്യയിലേക്കാണ്. ഇന്ത്യ ഉൾപ്പെടെയുള്ള സൌഹൃദ രാജ്യങ്ങൾക്ക് ഇളവു നൽകുന്നു എന്നാണ് ഇറാൻ പ്രതികരിച്ചത്. ഫെബ്രുവരി 28-ലെ യുഎസ് - ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് ആഗോള ഇന്ധന വിപണിയെ പ്രതിസന്ധിയിലാക്കി. നിലവിൽ ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ 60 ശതമാനവും ഇറാനിൽ നിന്നുള്ളതോ അങ്ങോട്ട് പോകുന്നതോ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വെല്ലുവിളികൾക്കിടയിലും ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായി എത്തിനായി.&lt;/p&gt;&lt;p&gt;യുദ്ധ സാഹചര്യം നിലനിൽക്കുമ്പോഴും എട്ട് ഇന്ത്യൻ കപ്പലുകൾ ഇതുവരെ ഹോർമുസ് കടലിടുക്ക് കടന്നു. എംടി ശിവാലിക്, എംടി നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എലം, ഗ്രീൻ സാൻവി എന്നീ കപ്പലുകളാണ് സുരക്ഷിതമായി ഹോർമുസ് കടന്നത്. ഇവയിൽ ഭൂരിഭാഗവും പാചകവാതകവും അസംസ്&zwnj;കൃത എണ്ണയും വഹിച്ചുകൊണ്ടുള്ളവയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 46,650 മെട്രിക് ടൺ എൽപിജിയുമായി കടന്നുപോയ ഗ്രീൻ സാൻവിയാണ് ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ കപ്പൽ. ഗ്രീൻ ആശ, ജഗ് വിക്രം എന്നീ കപ്പലുകൾക്കും അനുമതി ലഭിച്ചേക്കും. ഇന്ത്യൻ പതാകയുള്ള 15ലേറെ കപ്പലുകൾ നിലവിൽ ഹോർമുസ് മേഖലയിലുണ്ട്.&lt;/p&gt;&lt;p&gt;ഇറാൻ അധികൃതരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചകളാണ് ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ വഴിയൊരുക്കിയത്. തങ്ങളോട് ശത്രുത പുലർത്താത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാമെന്നാണ് ഇറാന്&zwj;റെ നിലപാട്. എന്നാൽ അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ അനുമതി ലഭിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഘർഷം കൂടുതൽ വ്യാപിപ്പിക്കുമെന്ന സൂചനയുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തെത്തി. ഹോർമുസിന് പിന്നാലെ ലോകത്തിലെ മറ്റൊരു പ്രധാന കപ്പൽപ്പാതയായ ബാബ് എൽ-മന്ദബ് കടലിടുക്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ സൂചിപ്പിച്ചു. ആഗോള തലത്തിൽ എണ്ണ, ഗോതമ്പ്, വളം എന്നിവയുടെ വിതരണത്തിൽ ഈ പാതയ്ക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് രാജ്യാന്തര വിപണിയിൽ കൂടുതൽ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ആറാം ആഴ്ചയിലേക്ക് കടക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/eight-indian-vessels-have-crossed-strait-of-hormuz-amid-iran-us-conflict-whis-is-highest-in-the-world-articleshow-3cey2y2"/>
        </item>
        <item>
            <title><![CDATA[13 -ാം വയസ്സിൽ കാണാതായ പെൺകുട്ടി, 32 വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി! വൻ വഴിത്തിരിവെന്ന് പൊലീസ്, സംഭവം അമേരിക്കയിൽ]]></title>
            <link>https://www.asianetnews.com/international-news/us-girl-missing-at-13-year-old-found-alive-after-32-years-articleshow-3ityhgp</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-girl-missing-at-13-year-old-found-alive-after-32-years-articleshow-3ityhgp</guid>
            <pubDate>Sat, 04 Apr 2026 21:57:39 +0530</pubDate>
            <description><![CDATA[&lt;p&gt;1994-ൽ അമേരിക്കയിലെ അരിസോണയിൽ നിന്ന് കാണാതായ ക്രിസ്റ്റീന മേരി പ്ലാന്റെ എന്ന പതിമൂന്നുകാരിയെ 32 വർഷങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kncn39t9c3swdanxz7ynfx75,imgname-missing-girl-1775320016713.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക് &lt;/strong&gt;: അമേരിക്കയിൽ 32 വർഷങ്ങൾക്ക് മുൻപ് കാണാതായ പതിമൂന്നുകാരിയെ ജീവനോടെ കണ്ടെത്തി. 1994 മെയ് മാസത്തിൽ അരിസോണയിലെ സ്റ്റാർ വാലി എന്ന പ്രദേശത്തു നിന്നും കാണാതായ ക്രിസ്റ്റീന മേരി പ്ലാന്റെ എന്ന പെൺകുട്ടിയെയാണ് 32 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. വീട്ടനടുത്തുള്ള കുതിരലായത്തിലേക്ക് പോയ പെൺകുട്ടിയെ പിന്നീട് ആരും കണ്ടിരുന്നില്ല. അന്ന് വലിയ രീതിയിലുള്ള തിരച്ചിൽ നടത്തിയെങ്കിലും ക്രിസ്റ്റീനയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.&lt;/p&gt;&lt;p&gt;വർഷങ്ങളോളം തുമ്പില്ലാതെ കിടന്ന ഈ കേസിൽ അടുത്തിടെയാണ് പോലീസിന് നിർണായക വഴിത്തിരിവ് ലഭിക്കുന്നത്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുകയും ആധുനിക സാങ്കേതിക വിദ്യകളും പുതിയ അന്വേഷണ രീതികളും ഉപയോഗിച്ച് വിവരങ്ങൾ തെളിവുകളും വിവരങ്ങളും അനസൈസ് ചെയ്യുകയും ചെയ്തതോടെയാണ് പെൺകുട്ടിയെ കണ്ടെത്താനായത്. നിലവിൽ 44 വയസ്സുള്ള ക്രിസ്റ്റീനയുടെ ഐഡന്റിറ്റി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വർഷങ്ങളായി തുടർന്നിരുന്ന മിസ്സിംഗ് കേസിന് ഔദ്യോഗികമായി പരിഹാരമായി. കണ്ടെത്തുമ്പോൾ മുതിർന്ന സ്ത്രീയായി മാറിയ ക്രിസ്റ്റീനയുടെ സ്വകാര്യതയും മാനസികാവസ്ഥയും കണക്കിലെടുത്ത് അവർ ഇത്രയും കാലം എവിടെയായിരുന്നു എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-girl-missing-at-13-year-old-found-alive-after-32-years-articleshow-3ityhgp"/>
        </item>
        <item>
            <title><![CDATA[യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നതെന്ന് ഇറാൻ; സമാധാനത്തിനായി സഹകരിക്കുമോ എന്നതിൽ വ്യക്തത]]></title>
            <link>https://www.asianetnews.com/international-news/iran-seeks-a-permanent-end-to-the-war-clarity-on-cooperation-for-peace-articleshow-wv3g06m</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-seeks-a-permanent-end-to-the-war-clarity-on-cooperation-for-peace-articleshow-wv3g06m</guid>
            <pubDate>Sat, 04 Apr 2026 19:39:46 +0530</pubDate>
            <description><![CDATA[&lt;p&gt;പാകിസ്ഥാനിൽ എത്തിയുള്ള സമാധാന ചർച്ചകളിൽ നിന്ന് വിട്ടു നിന്നത് ഇതിനാൽ. അനുകൂലമായ ധാരണകൾ ഉണ്ടായാൽ വഴങ്ങും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn94em2dm9wf4v27jg1fw1gx,imgname-iran-war--3--1775201898572.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോഎന്നതിൽ വ്യക്തത നൽകി ഇറാൻ. യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനിൽ എത്തിയുള്ള സമാധാന ചർച്ചകളിൽ നിന്ന് വിട്ടു നിന്നത് ഇതിനാലാണ്. അനുകൂലമായ ധാരണകൾ ഉണ്ടായാൽ വഴങ്ങും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന. പാക്കിസ്ഥാനിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കാത്തത് വിശദീകരിച്ച് കൊണ്ടാണ് വിദേശകാര്യമന്ത്രിയുടെ നിലപാട്.&amp;nbsp;&lt;/p&gt;&lt;p&gt;ഹോർമൂസിലൂടെ അവശ്യവസ്തുക്കളും മാനുഷിക സഹായവും വഹിച്ചുള്ള കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയെന്ന് ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിലെ ബുഷഹർ ആണവ നിലയത്തിന് നേരെ നാലാമതും ഉണ്ടായ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇറാന്റെ ശേഷി പൂർണമായും തകർത്തെന്ന അവകാശ വാദങ്ങൾക്കിടെ പോർവിമാനങ്ങൾ വീണത് അമേരിക്കയ്ക്ക് തിരിച്ചടിയായി. ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും ഗൾഫ് രാജ്യങ്ങൾ നേരെ ഉൾപ്പടെ ഇറാനും ആക്രമണം തുടരുകയാണ്.&lt;/p&gt;&lt;p&gt;പാകിസ്ഥാനിൽ നടന്ന സൗദി - തുർക്കി - ഈജിപ്ത് ചേർന്ന ചർച്ചകളിൽ നിന്ന് വിട്ടുനിന്നത് വിശദീകരിച്ചാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ അനുകൂല പ്രസ്താവന. യുദ്ധത്തിന് ശാശ്വത അന്ത്യമാണ് തേടുന്നത്. അതില്ലാത്തതിനാലാണ് വിട്ടുനിന്നത് എന്നാണ് വിശദീകരണം. അനുകൂല ധാരണകളുണ്ടായാൽ ചർച്ചകൾക്ക് സന്നദ്ധമെന്ന് വ്യക്തമാക്കുന്ന, നയതന്ത്ര - രാഷ്ട്രീയ നേതൃത്വത്തിന്റെ സൂചന. സമാധാന ശ്രമങ്ങൾക്ക് പാക്കിസ്ഥാന് നന്ദി അറിയിക്കുകയും കൂടി ചെയ്തതോടെ ഈ വഴിയിലൂടെ നീക്കങ്ങൾ തുടരാനാണ് സാധ്യത.&lt;/p&gt;&lt;p&gt;പക്ഷെ വിട്ടുവീഴ്ച്ചകളുണ്ടായില്ലെങ്കിൽ വഴി ദുർഘടമാണ്. സുഹൃദ് രാഷ്ട്രങ്ങൾ വഴി അമേരിക്ക 48 മണിക്കൂർ വെടിനിർത്തലിന് ശ്രമിച്ചത് തള്ളിയതായി നേരത്തെ ഇറാൻ പറഞ്ഞിരുന്നു. ഹോർമൂസിലൂടെ അവശ്യവസ്തുക്കളും മാനുഷികസഹായവുമായി പോകുന്ന കപ്പലുകൾക്ക് ഇറാൻ അൻുമതി നൽകിയെന്ന് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബുഷഹർ ആണവ നിലയം വീണ്ടുമാക്രമിക്കപ്പെട്ടു. സുരക്ഷ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇറാന്റഎ പെട്രോകെമിക്കൽ ഫാക്ടറികളും ആഖ്രമിക്കപ്പെട്ടു. ഇറാന്റെ എല്ലാ ശേഷികളും തരിപ്പണമാക്കിയെന്ന അവകാശവാദങ്ങൾക്കിടെ എഫ് 15 ഇ വിമാനവും വാർട്ഹോഗ് എ 10 വിമാനവും തകർന്നതും ഹെലിക്കോപ്റ്ററുകൾ ആക്രമിക്കപ്പെട്ടതുമായ വാർത്തകൾ അമേരിക്കയ്ക്ക് തിരിച്ചടിയായി.&amp;nbsp;&lt;/p&gt;&lt;p&gt;വലിയ ഇടവേളയിലെ കനത്ത സൈനിക നഷ്ടമാണിത്. ഗൾഫിലേക്ക് ഇറാന്റെ ആക്രമണത്തിൽ ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്ക്ൾ കെട്ടിടത്തിൽ അവശിഷ്ടങ്ങൾ വീണു. ദുബായ് മറീനയിലും കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു. ബഹറൈനിലെ സിത്രയിൽ നാല് പേർക്ക് പരിക്ക്. വീടുകൾക്ക് നാശനഷ്ടം. യു.എ.ഇയിൽ 24 മണിക്കൂറിനിടെ 14 പേർക്ക് പരിക്ക്. 56 ഡ്രോണുകളും 23 മിസൈലുകളും നേരിട്ടത് ആക്രമണം കടുത്തെന്ന സൂചന.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-seeks-a-permanent-end-to-the-war-clarity-on-cooperation-for-peace-articleshow-wv3g06m"/>
        </item>
        <item>
            <title><![CDATA[എന്തുകൊണ്ട് പാകിസ്ഥാനിലെ ചർച്ചയിൽ പങ്കെടുത്തില്ല? സമാധാന ശ്രമങ്ങളുമായി സഹകരിക്കുമോ? വ്യക്തത വരുത്തി ഇറാൻ വിദേശകാര്യ മന്ത്രി]]></title>
            <link>https://www.asianetnews.com/international-news/iran-foreign-minister-explain-why-did-not-attend-mediation-talk-in-pakistan-and-looking-for-conclusive-end-to-war-articleshow-u0wqnpd</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-foreign-minister-explain-why-did-not-attend-mediation-talk-in-pakistan-and-looking-for-conclusive-end-to-war-articleshow-u0wqnpd</guid>
            <pubDate>Sat, 04 Apr 2026 18:49:14 +0530</pubDate>
            <description><![CDATA[&lt;p&gt;പാകിസ്ഥാന്റെ സമാധാന ശ്രമങ്ങൾക്ക് അങ്ങേയറ്റം നന്ദിയുണ്ടെന്നും ഇസ്ലാമാബാദിലേക്ക് പോകാൻ വിസമ്മതിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറിച്ചു. ഇറാന്&zwj;റെ മേൽ അടിച്ചേൽപ്പിച്ച നിയമവിരുദ്ധ യുദ്ധത്തിന് നിർണായകവും ശാശ്വതവുമായ അന്ത്യം കുറിക്കുന്നതിനുള്ള നിബന്ധനകളാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmfwfxmrb1t3zbt9vsd84y9d,imgname-gettyimages-2260105746-1774354691736.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോ എന്നതിൽ വ്യക്തത നൽകി ഇറാൻ. പാകിസ്ഥാനിൽ നടന്ന സൗദി - തുർക്കി - ഈജിപ്ത് ചർച്ചകളിൽ നിന്ന് വിട്ടുനിന്നത് സംബന്ധിച്ചാണ് പ്രതികരണം. യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. ഇറാന്&zwj;റെ നിലപാടിനെ യുഎസ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ സമാധാന ശ്രമങ്ങൾക്ക് അങ്ങേയറ്റം നന്ദിയുണ്ടെന്നും ഇസ്ലാമാബാദിലേക്ക് പോകാൻ വിസമ്മതിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറിച്ചു. ഇറാന്&zwj;റെ മേൽ അടിച്ചേൽപ്പിച്ച നിയമവിരുദ്ധ യുദ്ധത്തിന് നിർണായകവും ശാശ്വതവുമായ അന്ത്യം കുറിക്കുന്നതിനുള്ള നിബന്ധനകളാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. അനുകൂലമായ ധാരണകൾ ഉണ്ടായാൽ സമാധാന ശ്രമങ്ങളുമായി സഹകരിക്കും എന്ന സൂചനയാണ് ഇറാൻ വിദേശകാര്യമന്ത്രി നൽകിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;മാധ്യമ റിപ്പോർട്ടുകൾ തള്ളി പാക് വിദേശകാര്യ വക്താവ്&lt;/strong&gt;&lt;/h2&gt;&lt;p&gt;സമാധാന ശ്രമങ്ങൾ മന്ദഗതിയിലായെന്ന 'വാൾ സ്ട്രീറ്റ് ജേണൽ', 'ഡോൺ' എന്നീ പത്രങ്ങളുടെ റിപ്പോർട്ടുകളെ പാകിസ്ഥാൻ വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബിയും തള്ളി. ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വെറും ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിലെ വിവരങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമായതെന്നും പാകിസ്ഥാൻ വ്യക്തമാക്കി. ചൈനയുമായി ചേർന്ന് പാകിസ്ഥാൻ മുന്നോട്ടുവെച്ച അഞ്ചിന സമാധാന പദ്ധതിയെക്കുറിച്ച് പാക് വിദേശകാര്യ മന്ത്രി സൗദി അധികൃതരുമായി ചർച്ച നടത്തി.&lt;/p&gt;&lt;p&gt;അതിനിടെ ഹോർമുസ് കടലിടുക്കിലൂടെ അവശ്യവസ്തുക്കളും മാനുഷിക സഹായവും വഹിച്ചുള്ള കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയെന്ന് ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ സുഹൃദ് രാഷ്ട്രങ്ങൾ വഴി അമേരിക്ക 48 മണിക്കൂർ വെടിനിർത്തലിന് ശ്രമിച്ചത് തള്ളിയതായി നേരത്തെ ഇറാൻ പറഞ്ഞിരുന്നു. അതിനിടെ ബുഷഹർ ആണവ നിലയം വീണ്ടും ആക്രമിക്കപ്പെട്ടു. സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇറാന്&zwj;റെ പെട്രോകെമിക്കൽ ഫാക്ടറികളും ആക്രമിക്കപ്പെട്ടു. ഇറാനെ തരിപ്പണമാക്കിയെന്ന അവകാശവാദങ്ങൾക്കിടെ എഫ് 15 ഇ വിമാനവും വാർട്ഹോഗ് എ 10 വിമാനവും തകർന്നതും ഹെലികോപ്റ്ററുകൾ ആക്രമിക്കപ്പെട്ടതുമായ വാർത്തകൾ അമേരിക്കയ്ക്ക് തിരിച്ചടിയായി. കനത്ത സൈനിക നഷ്ടമാണിത്. ഗൾഫിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ദുബൈ ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്ക്ൾ കെട്ടിടത്തിൽ അവശിഷ്ടങ്ങൾ വീണു. ദുബൈ മറീനയിലും കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു. ബഹ്റൈനിലെ സിത്രയിൽ നാല് പേർക്ക് പരിക്കേറ്റു. വീടുകൾക്ക് നാശനഷ്ടമുണ്ടായി. യുഎഇയിൽ 24 മണിക്കൂറിനിടെ 14 പേർക്ക് പരിക്കേറ്റു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Iran's position is being misrepresented by U.S. media.We are deeply grateful to Pakistan for its efforts and have never refused to go to Islamabad. What we care about are the terms of a conclusive and lasting END to the illegal war that is imposed on us.پاکستان زنده باد pic.twitter.com/AUjBQxOFyA&lt;/p&gt;&lt;p&gt;&mdash; Seyed Abbas Araghchi (@araghchi) April 4, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-foreign-minister-explain-why-did-not-attend-mediation-talk-in-pakistan-and-looking-for-conclusive-end-to-war-articleshow-u0wqnpd"/>
        </item>
        <item>
            <title><![CDATA[അഴിമതി വീരന്മാരായ സർക്കാരുദ്യോഗസ്ഥർക്കെതിരെ കർശന നടപടി, നിരവധി പേരെ അറസ്റ്റ് ചെയ്ത് സൗദി അധികൃതർ]]></title>
            <link>https://www.asianetnews.com/international-news/saudi-nazaha-arrested-many-government-employees-for-corruption-related-charges-articleshow-ewk2s6f</link>
            <guid isPermaLink="true">https://www.asianetnews.com/international-news/saudi-nazaha-arrested-many-government-employees-for-corruption-related-charges-articleshow-ewk2s6f</guid>
            <pubDate>Sat, 04 Apr 2026 18:12:17 +0530</pubDate>
            <description><![CDATA[സൗദി അറേബ്യയിൽ അഴിമതി വിരുദ്ധ അതോറിറ്റിയായ &lsquo;നസഹ&rsquo; നടത്തിയ വ്യാപക പരിശോധനയിൽ 71 ഉദ്യോഗസ്ഥർ അറസ്റ്റിലായി. കൈക്കൂലി, പദവി ദുരുപയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ആഭ്യന്തരം, ആരോഗ്യം, കായികം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കഴിഞ്ഞ ഒരു മാസത്തിനിടെ 360 ജീവനക്കാരെ ചോദ്യം ചെയ്യുകയും ഇവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj50jhj9mwjtscm4r2pj35a5,imgname-arrest-1771842389577.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: സൗദി അറേബ്യയിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ അഴിമതി തുടച്ചുനീക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമുള്ള ശക്തമായ നടപടികളുമായി അഴിമതി വിരുദ്ധ അതോറിറ്റിയായ &lsquo;നസഹ&rsquo; രംഗത്ത്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തുടനീളം അതോറിറ്റി നടത്തിയ വിപുലമായ പരിശോധനകളുടെ ഒടുവിലത്തെ വിവരങ്ങൾ ബുധനാഴ്ച പ്രസ്താവനയിലൂടെ പുറത്തുവിട്ടു.&lt;/p&gt;&lt;p&gt;പുതിയ വിവരങ്ങൾ പ്രകാരം, അഴിമതി ആരോപണങ്ങളിൽ 360 ജീവനക്കാരെ ചോദ്യം ചെയ്യുകയും അവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 71 പേരെ അതോറിറ്റി ഇതിനകം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രധാനമായും ആഭ്യന്തരം, ആരോഗ്യം, കായികം എന്നീ മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് നിലവിൽ ഈ കർശന നടപടികൾ നേരിടുന്നത്. കൈക്കൂലി വാങ്ങുക, ഔദ്യോഗിക പദവിയും സ്വാധീനവും ദുരുപയോഗം ചെയ്യുക തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ &lsquo;നസഹ&rsquo; ചുമത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം രാജ്യത്തുടനീളം 1,395 നിരീക്ഷണ-പരിശോധനാ പര്യടനങ്ങളാണ് അതോറിറ്റി നടത്തിയത്. സർക്കാർ ഏജൻസികളിൽ സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ അറസ്റ്റിലായവരിൽ ചിലരെ നിയമപ്രകാരമുള്ള ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/saudi-nazaha-arrested-many-government-employees-for-corruption-related-charges-articleshow-ewk2s6f"/>
        </item>
        <item>
            <title><![CDATA[56 ഡ്രോണുകളും 23 ബാലിസ്റ്റിക് മിസൈലുകളും; യുഎഇയ്ക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ, ആകെ 13 മരണം]]></title>
            <link>https://www.asianetnews.com/international-news/uae-air-defense-forces-engaged-23-ballistic-missiles-and-56-drones-on-april-4-articleshow-tdn3hir</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-air-defense-forces-engaged-23-ballistic-missiles-and-56-drones-on-april-4-articleshow-tdn3hir</guid>
            <pubDate>Sat, 04 Apr 2026 17:59:23 +0530</pubDate>
            <description><![CDATA[ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട 23 ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന തകർത്തു. ഈ ആക്രമണത്തിൽ രണ്ട് യുഎഇ സൈനികർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും 217 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അത്യാധുനിക പ്രതിരോധ സംവിധാനം കാരണം വൻ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjwqvyg2mzz8vhbwd0tt32fr,imgname-iran-missile-1772638566914.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി ഇന്ന് തൊടുത്തുവിട്ടത് 23 ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും. യുഎഇ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ ഇവ തകർത്തു. ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ രണ്ട് യുഎഇ സൈനികർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായും 217 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.&lt;/p&gt;&lt;p&gt;രാജ്യരക്ഷാ ഡ്യൂട്ടിക്കിടെ രണ്ട് യുഎഇ സായുധ സേനാ അംഗങ്ങളും, സേനയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഒരു മൊറോക്കൻ പൗരനും (സിവിലിയൻ കരാറുകാരൻ) വീരമൃത്യു വരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10 സിവിലിയന്മാരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. 217 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാവർക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;യുഎഇയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ് വൻ ദുരന്തം ഒഴിവാക്കാനായതെന്ന് അധികൃതർ വ്യക്തമാക്കി.മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ, ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും യുഎഇ ഗവൺമെന്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-air-defense-forces-engaged-23-ballistic-missiles-and-56-drones-on-april-4-articleshow-tdn3hir"/>
        </item>
        <item>
            <title><![CDATA[അബുദാബി ഹബ്‌ഷാൻ പ്ലാന്‍റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടിത്തം; ഈജിപ്ഷ്യൻ എൻജിനീയർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം]]></title>
            <link>https://www.asianetnews.com/international-news/egyptian-national-tragically-lost-his-life-after-fires-broke-out-at-the-habshan-gas-facilities-articleshow-7akzfed</link>
            <guid isPermaLink="true">https://www.asianetnews.com/international-news/egyptian-national-tragically-lost-his-life-after-fires-broke-out-at-the-habshan-gas-facilities-articleshow-7akzfed</guid>
            <pubDate>Sat, 04 Apr 2026 17:25:22 +0530</pubDate>
            <description><![CDATA[&lt;p&gt;അബുദാബിയിലെ ഹബ്&zwnj;ഷാൻ പാചകവാതക പ്ലാന്&zwj;റിൽ വ്യോമപ്രതിരോധ സംവിധാനം തകർത്ത മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു ഈജിപ്ഷ്യൻ എൻജിനീയർ കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റ് നാല് പേർക്ക് നിസ്സാര പരിക്കേറ്റു. പ്ലാന്റിൽ രണ്ട് ഇടങ്ങളിലായി തീപിടിത്തമുണ്ടായെങ്കിലും എമർജൻസി റെസ്&zwnj;പോൺസ് ടീം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kf8fyq0txpp7m9bxm574h7v3,imgname-abu-dhabi-1768737954842.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: അബുദാബിയിലെ ഹബ്&zwnj;ഷാൻ പാചകവാതക പ്ലാന്റിൽ വ്യോമപ്രതിരോധ സംവിധാനം തകർത്ത മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു ഈജിപ്ഷ്യൻ പൗരൻ കൊല്ലപ്പെട്ടു. പ്ലാന്റിലെ പെട്രോജെറ്റ് കമ്പനി യുഎഇ ശാഖയിലെ അസിസ്റ്റന്റ് ജനറൽ മാനേജർ (ക്വാളിറ്റി) എൻജിനീയർ ഹൊസാം സാദിഖ് ഖലീഫയാണ് ഡ്യൂട്ടിക്കിടെ മരണപ്പെട്ടതെന്ന് ഈജിപ്ഷ്യൻ പെട്രോളിയം മന്ത്രാലയം സ്ഥിരീകരിച്ചു.&lt;/p&gt;&lt;p&gt;ആകാശത്ത് വെച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാന്റിൽ രണ്ട് ഇടങ്ങളിലായി തീപിടിത്തമുണ്ടായി. പ്ലാന്റിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും എമർജൻസി റെസ്&zwnj;പോൺസ് ടീം ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പ്ലാന്റ് ഒഴിപ്പിക്കുന്നതിനിടയിൽ നാല് ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇതിൽ രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും രണ്ട് പാകിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.&lt;/p&gt;&lt;p&gt;എൻജിനീയർ ഹൊസാം സാദിഖിന്റെ നിര്യാണത്തിൽ ഈജിപ്ഷ്യൻ പെട്രോളിയം മന്ത്രി എൻജിനീയർ കരീം ബദാവി ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. പെട്രോളിയം മേഖലയിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ മാർച്ച് 19-നും ഹബ്&zwnj;ഷാൻ ഗ്യാസ് പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അന്ന് അബുദാബിയിലെ ബാബ് ഫീൽഡിലും സമാനമായ രീതിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിരുന്നു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/egyptian-national-tragically-lost-his-life-after-fires-broke-out-at-the-habshan-gas-facilities-articleshow-7akzfed"/>
        </item>
        <item>
            <title><![CDATA[വീണ്ടും തിരിച്ചടി, യുദ്ധ വിമാനങ്ങൾ തകർത്തതിന് പിന്നാലെ യുഎസിന്‍റെ എംക്യു-1 ഡ്രോൺ തകർത്ത് ഇറാൻ; ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/iranian-revolutionary-guard-shot-down-us-mq-1-isfahan-province-in-central-iran-articleshow-pmffgxi</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iranian-revolutionary-guard-shot-down-us-mq-1-isfahan-province-in-central-iran-articleshow-pmffgxi</guid>
            <pubDate>Sat, 04 Apr 2026 16:44:51 +0530</pubDate>
            <description><![CDATA[ഇസ്ഫഹാൻ മേഖലയിൽ യുഎസിന്റെ എംക്യു&ndash;1 ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇതിനുമുൻപ് എഫ്-15ഇ, എ-10 എന്നീ അമേരിക്കൻ വിമാനങ്ങളും തകർത്തതായി ഇറാൻ അറിയിച്ചിരുന്നു. എന്നാൽ ഈ സംഭവങ്ങൾ നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knc2yazhashz56rxw8ffs6gp,imgname-us-mq-1-drone-1775300979697.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്&zwnj;റാൻ : ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. യുഎസിന്റെ എംക്യു&ndash;1 ഡ്രോൺ ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോണ്&zwj; വെടിവച്ചിട്ടതെന്നാണ് ഐആ&zwj;ർജിസിയുടെ അവകാശവാദം. എന്നാൽ യുഎസ് പ്രതിരോധവകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. യുഎസിന്റെ രണ്ട് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം തകർന്നതായി യുഎസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;അഞ്ച് ആഴ്ചയായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധത്തിനിടയിൽ ആദ്യമായാണ് അമേരിക്കൻ പൈലറ്റുള്ള ഒരു പോർവിമാനം ഇറാൻ വെടിവെച്ചിടുന്നത്. എഫ്-15ഇ സ്&zwnj;ട്രൈക്ക് ഈഗിൾ എന്ന അത്യാധുനിക യുദ്ധവിമാനമാണ് ഇറാൻ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ യുഎസ് സേന സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമില്ല. തെക്കുപടിഞ്ഞാറൻ ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രംഗത്ത് വന്നിരുന്നു. ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യത്തിൽനിന്ന്, ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്ന നിലയിലേക്ക് അമേരിക്ക തരംതാഴ്ന്നിരിക്കുകയാണെന്ന് സ്പീക്കർ പരിഹസിച്ചു,&lt;/p&gt;&lt;p&gt;F-15E ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിനടുത്ത് ഒരു അമേരിക്കൻ എ-10 വിമാനം വീഴ്ത്തിയതായും ഇറാൻ അവകാശപ്പെട്ടിരുന്നു. അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് ഇറാനെ അമേരിക്കൻ സൈന്യം പൂർണ്ണമായും നശിപ്പിച്ചുവെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞതിന് 48 മണിക്കൂർ തികയും മുമ്പാണ് യുഎസിന്&zwj;റെ രണ്ട് വിമാനങ്ങൾ ഇറാൻ തകർത്തത്. അതേസമയം അമേരിക്കൻ സൈനിക വിമാനം വെടിവെച്ചിട്ടത് ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ സംഭവം ചർച്ചകളെ തടസ്സപ്പെടുത്തുമെന്ന വാദം ട്രംപ് തള്ളി.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/international-news/iranian-revolutionary-guard-shot-down-us-mq-1-isfahan-province-in-central-iran-articleshow-pmffgxi"/>
        </item>
        <item>
            <title><![CDATA[യുദ്ധവിജയത്തിന് ക്രിസ്തു നാമം ഉപയോഗിച്ച് ട്രംപ് ഭരണകൂടം; വിയോജിച്ച് മാര്‍പ്പാപ്പ]]></title>
            <link>https://www.asianetnews.com/international-news/trump-admin-invokes-name-of-jesus-christ-for-military-victory-pope-signals-strong-dissent-articleshow-a9q3u6a</link>
            <guid isPermaLink="true">https://www.asianetnews.com/international-news/trump-admin-invokes-name-of-jesus-christ-for-military-victory-pope-signals-strong-dissent-articleshow-a9q3u6a</guid>
            <pubDate>Sat, 04 Apr 2026 16:59:50 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രസിഡന്റ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്&zwnj;സെത്തുമടക്കമുള്ള പ്രമുഖര്&zwj; യുദ്ധത്തിന്റെ തുടക്കം മുതല്&zwj; അതിനെ മതവല്&zwj;ക്കരിക്കാന്&zwj; ശ്രമിച്ചപ്പോള്&zwj;, മാനവികതയുടെ തലത്തില്&zwj;നിന്നുകൊണ്ട് യുദ്ധത്തിനും ഹിംസയ്ക്കും എതിരായ നിലപാടാണ് പോപ്പ് സ്വീകരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knc3xt4pyc4bhxrgarej39xh,imgname-fotojet--46--1775302011030.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടണ്&zwj;: ഇറാന്&zwj; യുദ്ധത്തിലെ വിജയത്തിനായി യേശുക്രിസ്തുവിന്റെ നാമത്തില്&zwj; ദിവസവും മുട്ടുകുത്തി പ്രാര്&zwj;ത്ഥിക്കാന്&zwj; അമേരിക്കന്&zwj; പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്&zwnj;സെത്ത് ജനങ്ങളോട് ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസമാണ്. യുദ്ധം തുടങ്ങിയതിനു പിന്നാലെ ഓവല്&zwj;ഹൗസില്&zwj; ക്രിസ്ത്യന്&zwj; ഇവാഞ്ചലിസ്റ്റ് പാസ്റ്റര്&zwj;മാര്&zwj; പ്രസിഡന്റ് ട്രംപിനുവേണ്ടി പ്രാര്&zwj;ത്ഥിക്കുന്ന ദൃശ്യങ്ങള്&zwj; പുറത്തുവന്നിരുന്നു. ക്രിസ്തുവിന്റെ നാമത്തില്&zwj; വിശുദ്ധയുദ്ധം നയിക്കുകയാണ് ട്രംപ് എന്ന് പ്രഖ്യാപിക്കുന്ന യുഎസ് ഇവാഞ്ചലിസ്റ്റ് ബില്ലി ഗ്രഹാമിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അമേരിക്കയിലുടനീളമുള്ള നിരവധി ഇവാഞ്ചലിസ്റ്റ് പാസ്റ്റര്&zwj;മാര്&zwj; ട്രംപിന് യുദ്ധവിജയം ഉണ്ടാവാന്&zwj; പ്രത്യേക പ്രാര്&zwj;ത്ഥനകള്&zwj; സംഘടിപ്പിച്ചിരുന്നു. ഈ യുദ്ധം വെറുമൊരു രാഷ്ട്രീയ പോരാട്ടമല്ലെന്നും, മറിച്ച് വിശ്വാസവും അധര്&zwj;മ്മവും തമ്മിലുള്ള യുദ്ധമാണെന്നുമാണ് ഈ പാസ്റ്റര്&zwj;മാര്&zwj; പ്രഖ്യാപിച്ചത്.&lt;/p&gt;&lt;p&gt;എന്നാല്&zwj;, ഇതില്&zwj; നിന്നും വ്യത്യസ്തമാണ് മാര്&zwj;പ്പാപ്പയുടെ ഇക്കാര്യത്തിലുള്ള നിലപാട്. അമേരിക്കയില്&zwj; ജനിച്ച ആദ്യത്തെ മാര്&zwj;പ്പാപ്പയായ ലിയോ പതിനാലാമന്&zwj; ഇക്കാര്യത്തില്&zwj; തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രസിഡന്റ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്&zwnj;സെത്തുമടക്കമുള്ള പ്രമുഖര്&zwj; യുദ്ധത്തിന്റെ തുടക്കം മുതല്&zwj; അതിനെ മതവല്&zwj;ക്കരിക്കാന്&zwj; ശ്രമിച്ചപ്പോള്&zwj;, മാനവികതയുടെ തലത്തില്&zwj;നിന്നുകൊണ്ട് യുദ്ധത്തിനും ഹിംസയ്ക്കും എതിരായ നിലപാടാണ് പോപ്പ് സ്വീകരിച്ചത്.&lt;/p&gt;&lt;p&gt;ഈസ്റ്ററിന് മുന്നോടിയായി വ്യാഴാഴ്ച രാവിലെ കുര്&zwj;ബാനയ്ക്കിടെ നല്&zwj;കിയ സന്ദേശത്തില്&zwj; ഇക്കാര്യത്തില്&zwj; മാര്&zwj;പ്പാപ്പ വീണ്ടും നിലപാട് വ്യക്തമാക്കി. ആധിപത്യത്തിനുള്ള ആഗ്രഹത്താല്&zwj; പലപ്പോഴും ക്രൈസ്തവ ദൗത്യം വികലമാക്കി അവതരിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ക്രിസ്തുവിന്റെ മാര്&zwj;ഗ്ഗത്തിന് തികച്ചും അന്യമാണ്. കത്തോലിക്കാ പ്രബോധനങ്ങള്&zwj;ക്ക് നിരക്കാത്ത കാര്യങ്ങള്&zwj;ക്കായി ക്രൈസ്തവ വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്ന രീതികളെയും അദ്ദേഹം എടുത്തുപറഞ്ഞു.&lt;/p&gt;&lt;p&gt;റോമിലെ ബിഷപ്പിന്റെ കത്തീഡ്രലായ സെന്റ് ജോണ്&zwj; ലാറ്ററന്&zwj; ബസിലിക്കയില്&zwj; നടന്ന വിശുദ്ധ വ്യാഴാഴ്ച ചടങ്ങിലെ പ്രസംഗത്തില്&zwj; അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'മറ്റുള്ളവരെ കീഴടക്കുമ്പോള്&zwj; നമ്മള്&zwj; നമ്മെത്തന്നെ ശക്തരായി കരുതുന്നു, നമുക്ക് തുല്യരായവരെ നശിപ്പിക്കുമ്പോള്&zwj; നമ്മള്&zwj; വിജയികളാണെന്ന് കരുതുന്നു, മറ്റുള്ളവര്&zwj; നമ്മെ ഭയപ്പെടുമ്പോള്&zwj; നമ്മള്&zwj; വലിയവരാണെന്ന് കരുതുന്നു. എന്നാല്&zwj; ദൈവം നമുക്ക് നല്&zwj;കിയ മാതൃക കീഴടക്കാനല്ല, മറിച്ച് വിമോചിപ്പിക്കാനാണ്; ജീവന്&zwj; നശിപ്പിക്കാനല്ല, മറിച്ച് അത് നല്&zwj;കാനാണ്.'&lt;/p&gt;&lt;p&gt;അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ബോംബാക്രമണം ആരംഭിച്ചത് മുതല്&zwj;, അക്രമം അവസാനിപ്പിക്കണമെന്നും സംഘര്&zwj;ഷം പരിഹരിക്കാന്&zwj; സമാധാന ചര്&zwj;ച്ചകളിലേക്ക് മടങ്ങണമെന്നും മാര്&zwj;പ്പാപ്പ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. യുദ്ധത്തിനായി യേശുവിന്റെ നാമം ഉപയോഗിക്കുന്നതിനെതിരെ മാര്&zwj;ച്ച് അവസാനത്തില്&zwj; നടന്ന ഒരു ഞായറാഴ്ച പ്രസംഗത്തിലും മാര്&zwj;പ്പാപ്പ മുന്നറിയിപ്പ് നല്&zwj;കിയിരുന്നു. യുദ്ധം ചെയ്യുന്നവരുടെ പ്രാര്&zwj;ത്ഥനകള്&zwj; യേശു കേള്&zwj;ക്കില്ലെന്നും മറിച്ച് അവ നിരസിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.&lt;/p&gt;&lt;p&gt;അമേരിക്കയില്&zwj; ജനിച്ച ആദ്യത്തെ മാര്&zwj;പ്പാപ്പയായ ലിയോ പതിനാലാമന്&zwj; തന്റെ ആദ്യ വര്&zwj;ഷത്തിലുടനീളം, അമേരിക്കന്&zwj; രാഷ്ട്രീയത്തില്&zwj; ഇടപെടാതിരിക്കാനും വൈറ്റ് ഹൗസുമായി നേരിട്ടുള്ള ഏറ്റുമുട്ടല്&zwj; ഒഴിവാക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്&zwj;ഷം പ്രസിഡന്റ് ട്രംപ് കുടിയേറ്റക്കാരെ നാടുകടത്തല്&zwj; നടപടികള്&zwj; ശക്തമാക്കിയപ്പോള്&zwj; കുടിയേറ്റക്കാരെ ശക്തമായി പിന്തുണയ്ക്കാന്&zwj; അമേരിക്കന്&zwj; ബിഷപ്പുമാരെ പ്രോത്സാഹിപ്പിച്ചത് പോലെ, മറ്റ് വഴിയിലാണ് അദ്ദേഹം ഇടപെടലുകള്&zwj; നടത്തിയതെന്ന് ന്യൂയോര്&zwj;ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;യുഎസ് പ്രസിഡന്റിന് നല്&zwj;കാന്&zwj; എന്തെങ്കിലും സന്ദേശമുണ്ടോ എന്ന് മാധ്യമപ്രവര്&zwj;ത്തകര്&zwj; നേരിട്ട് ചോദിച്ചപ്പോള്&zwj; മാത്രമാണ് അദ്ദേഹം ട്രംപിനെക്കുറിച്ച് പരാമര്&zwj;ശിച്ചത്. യുദ്ധം അവസാനിപ്പിക്കാന്&zwj; ആഗ്രഹിക്കുന്നതായി പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചതായി അറിഞ്ഞു. അക്രമങ്ങളും ബോംബാക്രമണങ്ങളും കുറയ്ക്കാനുള്ള ഒരു വഴി അദ്ദേഹം തേടുമെന്ന് പ്രതീക്ഷിക്കുന്നു'- എന്നാണ് മാര്&zwj;ച്ച് 31-ന് റോമിന് പുറത്തുള്ള തന്റെ വേനല്&zwj;ക്കാല വസതിയായ കാസ്റ്റല്&zwj; ഗാന്&zwj;ഡോള്&zwj;ഫോയില്&zwj; വെച്ച് മാര്&zwj;പ്പാപ്പ പറഞ്ഞത്. യുദ്ധത്തെക്കുറിച്ച് താന്&zwj; ട്രംപുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മാര്&zwj;പ്പാപ്പ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;എന്നാല്&zwj; വെള്ളിയാഴ്ച രാവിലെ ഇസ്രായേല്&zwj; പ്രസിഡന്റ് ഐസക് ഹെര്&zwj;സോഗുമായി അദ്ദേഹം ഫോണില്&zwj; സംസാരിക്കുകയും, 'നീതിപൂര്&zwj;വ്വവും ശാശ്വതവുമായ സമാധാനം' ഉറപ്പാക്കാന്&zwj; ചര്&zwj;ച്ചകളുടെയും സംഘര്&zwj;ഷം അവസാനിപ്പിക്കുന്നതിന്റെയും പ്രാധാന്യം ആവര്&zwj;ത്തിക്കുകയും ചെയ്തതായി വത്തിക്കാന്&zwj; പ്രസ്താവനയില്&zwj; അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/trump-admin-invokes-name-of-jesus-christ-for-military-victory-pope-signals-strong-dissent-articleshow-a9q3u6a"/>
        </item>
        <item>
            <title><![CDATA[പാകിസ്ഥാന് എട്ടിന്‍റെ പണി! കടം നൽകിയ മുഴുവൻ പണം ഉടൻ വേണമെന്ന് യുഎഇ, വായ്പയായി നൽകിയ 3.24 ലക്ഷം കോടി രൂപ തിരികെ ചോദിച്ചു]]></title>
            <link>https://www.asianetnews.com/international-news/uae-asks-pakistan-to-repay-3-5-billion-dollar-loan-this-month-articleshow-xcgm31p</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-asks-pakistan-to-repay-3-5-billion-dollar-loan-this-month-articleshow-xcgm31p</guid>
            <pubDate>Sat, 04 Apr 2026 14:59:43 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാന് നൽകിയ 3.5 ബില്യൺ ഡോളറിന്റെ കടം ഉടൻ തിരികെ നൽകണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഏപ്രിൽ അവസാനത്തോടെ മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jmrhaw733x96wy60m6abb7gg,imgname-PAKISTAN-FLAG-1740285243619.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് നൽകിയ 3.5 ബില്യൺ യുഎസ് ഡോളർ കടം തിരികെ ചോദിച്ച് യുഎഇ. പിന്നാലെ മുഴുവൻ തുകയും ഏപ്രിൽ അവസാനത്തോടെ തീർക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ കാബിനറ്റ് മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് ഗൾഫ് രാജ്യത്ത് ഉണ്ടായ ശത്രുതാപരമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് അനുവദിച്ച വായ്പകൾ ഉടൻ തിരിച്ചടയ്ക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പിന്നാലെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. എന്നിരുന്നാലും, കുടിശ്ശിക തുകയുടെ ഒരു ഭാഗം നിക്ഷേപമാക്കി മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് സമാന്തര ചർച്ചകളും നടക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;ഏപ്രിൽ 11 ന് 450 മില്യൺ യുഎസ് ഡോളർ തിരികെ നൽകും. തുടർന്ന് ഏപ്രിൽ 17 ന് 2 ബില്യൺ യുഎസ് ഡോളറും ഏപ്രിൽ 23 ന് മറ്റൊരു ബില്യൺ യുഎസ് ഡോളറും തിരികെ നൽകും. സെൻട്രൽ ബാങ്കിന്റെ 16.4 ബില്യൺ യുഎസ് ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ നിന്ന് ഫണ്ട് സ്വീകരിക്കാൻ സാധ്യതയുള്ളതിനാൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൊത്തം തുകയിൽ, 450 മില്യൺ യുഎസ് ഡോളർ 1996-97 ൽ എടുത്ത ഒരു വർഷത്തെ വായ്പയുടേതാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത് തീർപ്പാക്കാൻ പോകുന്നത്. ജനുവരി 16 നും 22 നും കാലാവധി പൂർത്തിയാകുന്ന 1 ബില്യൺ യുഎസ് ഡോളറിന്റെ രണ്ട് വായ്പകൾ 6.5 ശതമാനം പലിശ നിരക്കിൽ വെറും ഒരു മാസത്തേക്ക് റോൾഓവർ ചെയ്തു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-asks-pakistan-to-repay-3-5-billion-dollar-loan-this-month-articleshow-xcgm31p"/>
        </item>
        <item>
            <title><![CDATA[ദയവായി ഞങ്ങളുടെ പൈലറ്റുമാരെ ആരെങ്കിലും കണ്ടെത്തുമോ? അമേരിക്കയെ പരിഹസിച്ച് ഇറാൻ]]></title>
            <link>https://www.asianetnews.com/international-news/iran-mocks-us-after-strike-fighter-jets-articleshow-uh96805</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-mocks-us-after-strike-fighter-jets-articleshow-uh96805</guid>
            <pubDate>Sat, 04 Apr 2026 14:37:11 +0530</pubDate>
            <description><![CDATA[എഫ്-15ഇ യുദ്ധവിമാനം തകർന്ന് പൈലറ്റിനെ കാണാതായതിന് പിന്നാലെ അമേരിക്കയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ. തങ്ങളുടെ പൈലറ്റുമാരെ കണ്ടെത്താൻ ആരെങ്കിലും സഹായിക്കുമോ എന്നാണ് അമേരിക്കയുടെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിന് സമീപം മറ്റൊരു യുഎസ് വിമാനം തകർത്തതായും ഇറാൻ അവകാശപ്പെട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn6za6zpey78qjsr957a35fn,imgname-trump-iran--1--1775129402356.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെഹ്&zwnj;റാൻ:&lt;/strong&gt; എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനം തകർന്നതിനെത്തുടർന്ന് കാണാതായ ക്രൂ അംഗത്തെ കണ്ടെത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പരിഹസിച്ചു. വെള്ളിയാഴ്ച നടന്ന സൈനിക തിരച്ചിൽ ഓപ്പറേഷനു ശേഷമാണ് പരിഹാസ പരാമർശങ്ങൾ. വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ അമേരിക്കൻ സൈന്യം കണ്ടെത്തി. രണ്ടാമത്തെ ക്രൂ അംഗത്തിന്റെ അവസ്ഥയും എവിടെയാണെന്ന് അജ്ഞാതമായി തുടരുന്നു.&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ എക്&zwnj;സിലൂടെയാണ് ഗാലിബാഫ് പരിഹാസം. ദയവായി നമ്മുടെ പൈലറ്റുമാരെ ആരെങ്കിലും കണ്ടെത്തുമോ? എന്നതാണ് അമേരിക്കയുടെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. കൊള്ളാം. എന്തൊരു അവിശ്വസനീയമായ പുരോഗതി. തികഞ്ഞ പ്രതിഭകൾ- ​ഗാലിബാ​ഫ് പരിഹസിച്ചു. അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം, തങ്ങളുടെ സൈന്യം യുഎസ് എ-10 വിമാനം വിജയകരമായി ലക്ഷ്യമാക്കി വീഴ്ത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. യുഎസ് വ്യോമസേനയുടെ രണ്ടാമത്തെ യുദ്ധവിമാനം വെള്ളിയാഴ്ച മിഡിൽ ഈസ്റ്റിൽ തകർന്നുവീണുവെന്നും ഇത് പ്രാദേശിക സംഘർഷങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ അവസ്ഥയെക്കുറിച്ചോ ഇറാന്റെ അവകാശവാദങ്ങളെക്കുറിച്ചോ അമേരിക്ക സ്ഥിരീകരണം നൽകിയിട്ടില്ല. ഹോർമുസ് കടലിടുക്കിന് സമീപമാണ് യുഎസ് എ-10 വിമാനം തകർന്നതായി പറയുന്നത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-mocks-us-after-strike-fighter-jets-articleshow-uh96805"/>
        </item>
        <item>
            <title><![CDATA[രക്ഷകർത്താവെന്ന പേരിലെത്തി,നഴ്സറി സ്കൂളിൽ വടിവാളുമായി യുവാവിന്റെ ക്രൂരത, 4 പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടമായി, അറസ്റ്റ്]]></title>
            <link>https://www.asianetnews.com/crime-news/man-killed-four-children-in-a-machete-attack-inside-a-nursery-school-in-the-uganda-articleshow-gigh6sr</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/man-killed-four-children-in-a-machete-attack-inside-a-nursery-school-in-the-uganda-articleshow-gigh6sr</guid>
            <pubDate>Sat, 04 Apr 2026 14:27:38 +0530</pubDate>
            <description><![CDATA[&lt;p&gt;ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knbv9ddh3qdakf1y93x6vrtj,imgname-kids-1775292954033.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാംപാല: രക്ഷകർത്താവെന്ന രീതിയിൽ നഴ്സറി സ്കൂളിലേക്ക് കയറി. വടിവാളിന് കുട്ടികളെ ആക്രമിച്ച് യുവാവ്. ഉഗാണ്ടയിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്&zwnj;മെന്റ് പ്രോഗ്രാം സ്കൂളിൽ വ്യാഴാഴ്ചയാണ് അതിക്രൂരമായ ആക്രമണമുണ്ടായത്. നഴ്സറി സ്കൂളിലുള്ള കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാൾ നഴ്സറി കെട്ടിടത്തിൽ കയറിയത്. ചുമതലയിലുള്ള ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. നാല് കുട്ടികളും രണ്ട് മുതൽ മൂന്ന് വരെ വയസ്സ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്.&amp;nbsp;&lt;/p&gt;&lt;p&gt;സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ഈ ക്രൂരമായ ആക്രമണം നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 3 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന കാംപാലയിൽ ഇത്തരം ആക്രമണങ്ങൾ അസാധാരണമാണ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/man-killed-four-children-in-a-machete-attack-inside-a-nursery-school-in-the-uganda-articleshow-gigh6sr"/>
        </item>
    </channel>
</rss>
