<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 21 May 2026 16:49:13 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/international-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[റോക്കറ്റും ഉപഗ്രഹ ഇന്റർനെറ്റും തുണച്ചു, സമ്പന്നരിൽ ലോകത്ത് ആരും എത്തിപ്പെടാത്ത 'ട്രില്ല്യണയർ' നേട്ടത്തിനരികെ മസ്ക്]]></title>
            <link>https://www.asianetnews.com/international-news/elon-musk-net-worth-to-cross-1-trillion-after-spacex-listing-articleshow-g4nrurt</link>
            <guid isPermaLink="true">https://www.asianetnews.com/international-news/elon-musk-net-worth-to-cross-1-trillion-after-spacex-listing-articleshow-g4nrurt</guid>
            <pubDate>Thu, 21 May 2026 16:49:08 +0530</pubDate>
            <description><![CDATA[&lt;p&gt;ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാൻ ഒരുങ്ങുന്നു. സ്പേസ് എക്സ് ഐപിഒ പൂർത്തിയാകുന്നതോടെ മസ്കിൻ്റെ സമ്പത്ത് ഒരു ട്രില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കമ്പനി നഷ്ടത്തിലാണെങ്കിലും, സ്പേസ് എക്സിൻ്റെ ഭാവി സാധ്യതകൾ വളരെ വലുതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kms22t1ph22rh311v4rvphjx,imgname-elon-musk-joins-trump-modi-call-iran-war-discussion-hormuz-strait-geopolitics-us-india-relations-4-1774662543414.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാൻ ഇലോൺ മസ്ക്. സ്പേസ് എക്സ് ഐപിഒ പൂർത്തിയായാൽ മസ്കിൻ്റെ സമ്പത്തിൽ വൻ കുതിപ്പുണ്ടാകും. 1.25 ട്രില്യൺ ഡോളറാണ് സ്പേസ് എക്സ് സ്വയം കണക്കാക്കുന്ന മൂല്യം. മസ്കിൻ്റെ കൈയ്യിലുള്ള ഓഹരികളുടെ മൂല്യം 600 ബില്യൺ ഡോളറാകും. ടെസ്ലയുടെ കൂടി ഉടമയായ മസ്കിന് ഇതിന് പുറമേ 500 ബില്യൺ ഡോളർ ആസ്തിയുണ്ട്. സ്പേസ് എക്സ് ഓഹരിമൂല്യവും ചേരുമ്പോൾ ആകെ സമ്പത്ത് ഒരു ട്രില്യണിന് മുകളിലേക്ക് കടക്കുകയാണ്. റോക്കറ്റ് നിർമ്മാണം, സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം എന്നിവയ്ക്ക് പുറമെ മസ്&zwnj;കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ xAI-യും ഇപ്പോൾ സ്&zwnj;പേസ് എക്&zwnj;സിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.&lt;/p&gt;&lt;p&gt;അതേ സമയം, രഹസ്യമായി സൂക്ഷിച്ചിരുന്ന കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ ഐപിഒ രേഖകളിലൂടെ ആദ്യമായി പുറത്തുവന്നു. കഴിഞ്ഞ വർഷം 18.6 ബില്യൺ ഡോളർ വരുമാനം നേടിയെങ്കിലും 4.9 ബില്യൺ ഡോളറിന്റെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 4.7 ബില്യൺ ഡോളറിന്റെ വിൽപ്പന നടത്തിയെങ്കിലും 4.3 ബില്യൺ ഡോളർ നഷ്ടം തുടരുകയാണ്. നിലവിൽ റോക്കറ്റുകളും മറ്റ് ഉപകരണങ്ങളുമായി 102 ബില്യൺ ഡോളറിന്റെ ആസ്തി കമ്പനിക്കുണ്ടെങ്കിലും, 60.5 ബില്യൺ ഡോളറിന്റെ കടബാധ്യതയുമുണ്ട്. എന്നാൽ ഇത്തരം വൻകിട പദ്ധതികൾ ഐപിഒ ഘട്ടത്തിൽ പോലും നഷ്ടത്തിലാകുന്നത് സ്വാഭാവികമാണെന്നും കമ്പനിയുടെ ഭാവി സാധ്യതകൾ വളരെ വലുതാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/international-news/elon-musk-net-worth-to-cross-1-trillion-after-spacex-listing-articleshow-g4nrurt"/>
        </item>
        <item>
            <title><![CDATA[ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സെെനിക മേധാവിയും ഇറാനിലേക്ക്; അമേരിക്കയുമായി സമാധാന ചർച്ചയ്ക്ക് സാധ്യത]]></title>
            <link>https://www.asianetnews.com/kerala-news/pakistan-army-chief-asim-munir-also-goes-to-iran-possibility-of-peace-talks-with-us-articleshow-8ug2byp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pakistan-army-chief-asim-munir-also-goes-to-iran-possibility-of-peace-talks-with-us-articleshow-8ug2byp</guid>
            <pubDate>Thu, 21 May 2026 16:45:23 +0530</pubDate>
            <description><![CDATA[&lt;p&gt;പാക് സേനാ മേധാവി അസീം മുനീർ ഇറാൻ സന്ദർശിക്കാൻ ഒരുങ്ങുന്നു. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങിയാൽ പാക് സേനാ മേധാവി ഇറാനിലെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks53ppkccmj98hh78nf55f7b,imgname-pakistan-army-1779361864299.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെഹ്റാൻ: &lt;/strong&gt;പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങിയാൽ പാക് സേനാ മേധാവി ഇറാനിലെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചൂടേറിയ ഫോൺ സംഭാഷണം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമൂസിന് പുറത്തേക്കും മേൽനോട്ട പരിധി വ്യാപിപ്പിച്ചുള്ള ഇറാന്റെ പുതിയ മാപ്പ് പ്രസിദ്ധീകരിച്ചു. ഇത് പ്രതിഷേധത്തിന് കാരണമായേക്കും.&lt;/p&gt;&lt;p&gt;ദിവസങ്ങളെടുത്ത് സന്ദേശങ്ങളും മറുപടികളും പരസ്പരം കൈമാറുന്നത് മാറ്റി ഉടനടി പരസ്പര ആശയ വിനിമയം നടക്കുന്നു. ഇന്നലെ പാക് അഭ്യന്തര മന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലെത്തുകയാണ്. അമേരിക്ക - ഇറാൻ നേരിട്ടുള്ള ചർച്ചകൾ വീണ്ടും തുടങ്ങുന്നതിനുള്ള ധാരണയായാൽ പാക് സേനാ മേധാവി ഇറാനിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. യുദ്ധം നിർത്തി, നാവിക ഉപരോധം നീക്കിയാൽ യുറേനിയം ശേഖരം കൈമാറുന്നതിലും ആണവ പദ്ധതി ചുരുക്കുന്നതിലും ഇറാൻ വഴങ്ങിയേക്കും. ഇറാന്റെ 25 ശതമാനം മരവിപ്പിച്ച സ്വത്തുക്കൾ വിട്ടു നൽകാനും എണ്ണ ഉപരോധത്തിന് മുപ്പത് ദിവസത്തെ ഇളവ് നൽകാനും സാധ്യതയെന്ന് ഇറാൻ അനുകൂലികൾ അവകാശപ്പെടുന്നു. ഹോർമൂസിൽ ആധിപത്യം ഉറപ്പിക്കാൻ ഉറപ്പിച്ച് തന്നെയാണ് ഇറാൻ.&amp;nbsp;&lt;/p&gt;&lt;p&gt;ഹോർമൂസിന് പുറത്തും ഇറാന സേനയുടെ മേൽനോട്ട പരിധി നിശ്ചയിച്ച് ഇറാൻ പുതിയ മാപ്പ് പുറത്തിറക്കിയത് പ്രതിഷേധം ക്ഷണിച്ചു വരുത്തിയേക്കും. യുഎഇയുടെ ഫുജൈറ തീരത്തിന്റെ തെക്ക് ഭാഗം വരെയും ഉമ്മുൽഖുവൈൻ തീരത്തിന്റെ ഭാഗങ്ങളും തങ്ങളുടെ മേൽനോട്ട പരിധിയിലാണ് ഇറാൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഹോർമൂസ് കടക്കാനുള്ള കപ്പലുകൾ തങ്ങളുടെ നിർദേശങ്ങളനുസരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇറാനുമായി ചർച്ചകളുടെ വഴിയേ തന്നെ നീങ്ങാനുള്ള തീരുമാനത്തെ ചൊല്ലി ഡോണൾഡ് ട്രംപും ബഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചൂടേറിയ ഫോൺ സംഭാഷണം നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pakistan-army-chief-asim-munir-also-goes-to-iran-possibility-of-peace-talks-with-us-articleshow-8ug2byp"/>
        </item>
        <item>
            <title><![CDATA[ഇറാന്‍റേത് 'വെറും പകൽക്കിനാവ്'; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ]]></title>
            <link>https://www.asianetnews.com/international-news/anwar-gargash-slams-irans-hormuz-control-plan-as-pipe-dream-articleshow-12w26x0</link>
            <guid isPermaLink="true">https://www.asianetnews.com/international-news/anwar-gargash-slams-irans-hormuz-control-plan-as-pipe-dream-articleshow-12w26x0</guid>
            <pubDate>Thu, 21 May 2026 15:52:45 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പ്രഖ്യാപിച്ച ഇറാന്&zwj;റെ നടപടി 'പകൽക്കിനാവ്' മാത്രമാണെന്ന് യുഎഇ. ഇറാൻ സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ശ്രമിക്കുകയാണെന്നും വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmc9xw6z1cxtax5f1fggzvqx,imgname-anwar-mohammed-gargash-1774234562783.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും പിടിമുറുക്കാനുള്ള ഇറാന്&zwj;റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള 'നിയന്ത്രിത സമുദ്രമേഖല' പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും 'പകൽക്കിനാവ്' മാത്രമാണെന്ന് യുഎഇ പ്രസിഡന്&zwj;റിന്&zwj;റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാൻ നേരിട്ട വ്യക്തമായ സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും മേഖലയിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്ന് അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു.&lt;/p&gt;&lt;p&gt;&lsquo;അറബ് മേഖലയിൽ പതിറ്റാണ്ടുകളായി ഇറാൻ നടത്തുന്ന ഭീഷണികൾ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്&zwj;റെ ഭാഗമായി മാറിയിരിക്കുകയാണ്. ഒരു വശത്ത് ആക്രമണോത്സുകമായ പ്രസംഗങ്ങളും മറുഭാഗത്ത് സൗഹൃദത്തിന്&zwj;റെ പൊള്ളയായ പ്രഖ്യാപനങ്ങളും കാരണം അവർക്ക് വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടു. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനോ യുഎഇയുടെ സമുദ്ര പരമാധികാരത്തിന്മേൽ കടന്നുകയറാനോ ഉള്ള ഇറാന്റെ ശ്രമങ്ങൾ വെറും പകൽക്കിനാവാണ്. അറബ് അയൽരാജ്യങ്ങളുമായി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ മുറിവേറ്റ വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കണം. അത് മുദ്രാവാക്യങ്ങളിലൂടെയല്ല, മറിച്ച് പരമാധികാരത്തെ ബഹുമാനിച്ചും നല്ല അയൽപക്ക ബന്ധം പുലർത്തിയുമാണ് ചെയ്യേണ്ടത്&rsquo; - ഡോ. അൻവർ ഗർഗാഷ് കുറിച്ചു.&lt;/p&gt;&lt;h2&gt;ട്രംപിന്&zwj;റെ ഭീഷണി&lt;/h2&gt;&lt;p&gt;അതേസമയം കരാർ സാധ്യമായില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്&zwj;റ് ഡൊണാൾഡ് ട്രംപിന്&zwj;റെ ഭീഷണി. യുദ്ധം വേഗത്തിൽ അവസാനിക്കുമെന്നും ഇറാൻ നേതാക്കൾ കരാറിനായി യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു എന്നാൽ വീണ്ടും യുദ്ധം തുടങ്ങിയാൽ അമേരിക്കയ്ക്ക് സർപ്രൈസ് ഉണ്ടെന്ന് തിരിച്ചടിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കൻ ഭീഷണിയെ ഭയക്കുന്നില്ലെന്നും തിരിച്ചടി ശക്തമായിരിക്കുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി.&amp;nbsp;&lt;/p&gt;&lt;p&gt;കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്ക ഇറാനെ വീണ്ടും ആക്രമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ആക്രമണത്തിന് ഉത്തരവിട്ടതിന് ഒരു മണിക്കൂർ കഴിഞ്ഞാണ് താൻ അത് മാറ്റിവച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ടെഹ്&zwnj;റാൻ പുതിയ നിർദ്ദേശം മുന്നോട്ടുവച്ചതിനെത്തുടർന്ന് യുദ്ധം പുനരാരംഭിക്കൽ താൽക്കാലികമായി നിർത്തിവച്ചെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്. എന്നാൽ യുദ്ധത്തിലേക്ക് വീണ്ടും തിരിച്ചുവരാൻ യുഎസ് തയാറായാൽ &lsquo;വലിയ സർപ്രൈസുകളുണ്ടാകുമെന്ന്&rsquo; ഇറാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ യുഎസ് പൂർണസജ്ജമാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രസ്താവന.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/anwar-gargash-slams-irans-hormuz-control-plan-as-pipe-dream-articleshow-12w26x0"/>
        </item>
        <item>
            <title><![CDATA[ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക]]></title>
            <link>https://www.asianetnews.com/international-news/indians-with-h-1b-visa-struggling-to-survive-afetr-lay-off-60-days-or-leave-huge-crisis-articleshow-60qd442</link>
            <guid isPermaLink="true">https://www.asianetnews.com/international-news/indians-with-h-1b-visa-struggling-to-survive-afetr-lay-off-60-days-or-leave-huge-crisis-articleshow-60qd442</guid>
            <pubDate>Thu, 21 May 2026 12:42:22 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളായ മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയവയിൽ അടുത്തിടെയുണ്ടായ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hrrbmah1chhrhajwa4fnxwts,imgname-lay-offs-1710214490657.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: അമേരിക്കയിൽ ദീർഘകാലം ജോലി ചെയ്ത് ഗ്രീൻ കാർഡിനായുള്ള കാത്തിരിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് തിരിച്ചടിയായി ലേ ഓഫ്. എച്ച് 1 ബി വിസയിൽ അമേരിക്കയിൽ കഴിയുന്ന ഇവർക്ക് വിസ ചട്ടങ്ങൾ പ്രകാരം ജോലി നഷ്ടപ്പെട്ടാൽ പുതിയൊരു ജോലി കണ്ടെത്താനോ അല്ലെങ്കിൽ രാജ്യം വിടാനോ വെറും 60 ദിവസത്തെ സമയം മാത്രമാണ് യുഎസ് ഇമിഗ്രേഷൻ വകുപ്പ് അനുവദിക്കുന്നത്. വർഷങ്ങളായി അമേരിക്കയിൽ താമസിച്ച് വായ്പയെടുത്ത് വീട് വാങ്ങിയവരും മക്കൾ ജനിച്ചതും വളർന്നതും അമേരിക്കയിലായതുമായ നിരവധി കുടുംബങ്ങൾ ഇതോടെ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണുള്ളത്. ജോലി ഇല്ലാതായതോടെ കുട്ടികളുടെ സ്കൂൾ പ്രവേശനം, കനത്ത ഭവന വായ്പ തിരിച്ചടവുകൾ, ഇമിഗ്രേഷൻ രേഖകൾ ശരിയാക്കൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയെല്ലാം ഈ കുടുംബങ്ങൾക്ക് പെട്ടെന്ന് നഷ്ടമാകുന്ന സ്ഥിതിയാണ്.&lt;/p&gt;&lt;p&gt;അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളായ മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയവയിൽ അടുത്തിടെയുണ്ടായ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു. ലേ ഓഫ് സംബന്ധിയായ ഒറ്റ ഇമെയിൽ വഴി ഇവരുടെ വർഷങ്ങളായുള്ള കരിയർ, സ്വന്തമാക്കിയ വീടുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, രാജ്യത്ത് തുടരാനുള്ള നിയമപരമായ അവകാശം എന്നിവയെല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.എന്നാൽ നിലവിലെ മന്ദഗതിയിലുള്ള തൊഴിൽ വിപണിയിൽ ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയൊരു സ്പോൺസറെ കണ്ടെത്തുക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്. ഈ 60 ദിവസത്തെ സമയപരിധി കഴിഞ്ഞിട്ടും ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇവർക്ക് അമേരിക്ക വിടേണ്ടി വരും. ഈ പ്രതിസന്ധി മറികടക്കാനും അമേരിക്കയിൽ തുടരാൻ കൂടുതൽ സമയം സമ്പാദിക്കാനുമായി പല ജീവനക്കാരും താൽക്കാലികമായി ബി 2 വിസിറ്റർ വിസയിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ട്. ഈ വിസയിലേക്ക് മാറാൻ സാധിച്ചാൽ ആറ് മാസം വരെ അമേരിക്കയിൽ തുടരാൻ അനുവാദം ലഭിക്കും. എന്നാൽ നിലവിലെ കർശനമായ ഇമിഗ്രേഷൻ അന്തരീക്ഷത്തിൽ ഈ വഴിയും വലിയ പ്രതിസന്ധിയിലാണ്.&lt;/p&gt;&lt;p&gt;ഇമിഗ്രേഷൻ വിദഗ്ധർ വ്യക്തമാക്കുന്നതനുസരിച്ച്, എച്ച് 1ബി വിസയിൽ നിന്ന് ബി2 വിസയിലേക്ക് മാറാൻ അപേക്ഷിക്കുന്നവരോട് അമേരിക്കൻ അധികൃതർ മുൻപില്ലാത്ത വിധം കടുത്ത രേഖകളും അധിക പേപ്പർവർക്കുകളും ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഇത്തരം അപേക്ഷകൾ നിരസിക്കപ്പെടുന്നതും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഈ പ്രക്രിയ നിയമപരമാണെങ്കിൽ പോലും നിലവിലെ സാഹചര്യത്തിൽ ഇതിന് അനുമതി ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുന്നു. സാങ്കേതിക മേഖലയിലെ വൻതോതിലുള്ള പ്രതിസന്ധിയാണ് ഈ വിസ പ്രശ്നം ഇത്രത്തോളം രൂക്ഷമാക്കിയത്. ഈ വർഷം ഇതുവരെ മാത്രം ലോകമെമ്പാടുമുള്ള 144ലധികം പ്രമുഖ കമ്പനികളിൽ നിന്നായി 110000-ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും എച്ച്1ബി വിസയുള്ളവരും അതിൽ തന്നെ ഭൂരിപക്ഷവും ഇന്ത്യക്കാരുമാണ്.&lt;/p&gt;&lt;p&gt;യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്കുകൾ പ്രകാരം എച്ച് 1ബി വിസ അപേക്ഷകളിൽ ഭൂരിഭാഗവും നേടുന്നത് ഇന്ത്യക്കാരാണ്. സാങ്കേതിക വിദ്യമേഖലയിലെ എഐ ആശ്രയത്വമാണ് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുന്നത്. കൂടുതൽ സുസ്ഥിരമായ ഇമിഗ്രേഷൻ വ്യവസ്ഥകളുള്ള കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്ക് മാറാനാണ് ഇപ്പോൾ പലരും മുൻഗണന നൽകുന്നത്. കാനഡയുടെ എക്സ്പ്രസ് എൻട്രി, ഗ്ലോബൽ ടാലന്റ് സ്ട്രീം തുടങ്ങിയ പദ്ധതികൾ വഴി അങ്ങോട്ട് മാറാൻ പലരും തയ്യാറെടുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി മെറ്റ പോലെയുള്ള വൻകിട കമ്പനികൾ തങ്ങളുടെ എഞ്ചിനീയറിംഗ്, പ്രൊഡക്ട് ഡിവിഷനുകൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ലേ-ഓഫുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/indians-with-h-1b-visa-struggling-to-survive-afetr-lay-off-60-days-or-leave-huge-crisis-articleshow-60qd442"/>
        </item>
        <item>
            <title><![CDATA[ബ്രിട്ടീഷ് അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ പറന്ന് റഷ്യൻ യുദ്ധവിമാനത്തിന്റെ പ്രകോപനം, തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം]]></title>
            <link>https://www.asianetnews.com/international-news/russian-jet-causes-dangerous-intercept-of-british-spy-plane-over-the-black-sea-articleshow-7li5gb6</link>
            <guid isPermaLink="true">https://www.asianetnews.com/international-news/russian-jet-causes-dangerous-intercept-of-british-spy-plane-over-the-black-sea-articleshow-7li5gb6</guid>
            <pubDate>Thu, 21 May 2026 12:14:05 +0530</pubDate>
            <description><![CDATA[&lt;p&gt;നാറ്റോ പട്രോളിംഗിന്റെ ഭാഗമായി നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന ആയുധങ്ങളില്ലാത്ത ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ റിവറ്റ് ജോയിന്റ് ചാരവിമാനത്തിന് നേരെയാണ് റഷ്യൻ യുദ്ധവിമാനങ്ങളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങളുണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4mbasy2k6841w6atmserp5,imgname-russian-jets-aggressively-buzzing-an-unarmed-raf-surveillance-plane-over-the-black-sea-1779345763134.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബ്രിട്ടൻ: അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ ബ്രിട്ടന്റെ അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ പറന്ന് റഷ്യൻ യുദ്ധവിമാനം. കരിങ്കടലിന് മുകളിൽ വച്ചാണ് സംഭവം. തലനാരിഴയ്ക്കാണ് ഇരുവിമാനങ്ങളും തമ്മിൽ കൂട്ടിയിടിക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടതെന്നും യുകെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഏപ്രിൽ മാസത്തിൽ നടന്ന രണ്ട് വ്യത്യസ്ത വ്യോമ സംഭവങ്ങളെ അങ്ങേയറ്റം അപകടകരവും ഒട്ടും അംഗീകരിക്കാൻ കഴിയാത്തതുമായ പെരുമാറ്റം എന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വിശേഷിപ്പിച്ചത്. നാറ്റോ പട്രോളിംഗിന്റെ ഭാഗമായി നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന ആയുധങ്ങളില്ലാത്ത ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ റിവറ്റ് ജോയിന്റ് ചാരവിമാനത്തിന് നേരെയാണ് റഷ്യൻ യുദ്ധവിമാനങ്ങളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങളുണ്ടായത്. ഏകദേശം മുപ്പതോളം ജീവനക്കാരുമായി മണിക്കൂറിൽ 500 മൈൽ വേഗതയിൽ പറക്കുകയായിരുന്ന ഈ വിമാനത്തിന്റെ വെറും ആറ് മീറ്റർ മാത്രം അരികിലൂടെയാണ് റഷ്യയുടെ സു 27 യുദ്ധവിമാനം കടന്നുപോയത്. ചാരവിമാനത്തിന്റെ മുൻഭാഗത്തുകൂടി ആറ് തവണയാണ് ഈ റഷ്യൻ വിമാനം വട്ടംചുറ്റി പറന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വലിയൊരു നയതന്ത്ര പ്രതിസന്ധിക്ക് കാരണമാകുമായിരുന്ന ഒരു വൻ വിമാനാപകടമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്.&lt;/p&gt;&lt;p&gt;ഇതേ കാലയളവിൽ തന്നെ നടന്ന രണ്ടാമത്തെ സംഭവത്തിൽ റഷ്യയുടെ മറ്റൊരു യുദ്ധവിമാനമായ സു 35 ബ്രിട്ടീഷ് വിമാനത്തിന് തൊട്ടടുത്തെത്തുകയും യുകെ ചാരവിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം അടക്കമുള്ള അടിയന്തിര സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനരഹിതമാവുകയും ചെയ്തു. 2022ൽ കരിങ്കടലിന് മുകളിൽ വെച്ച് റഷ്യൻ വിമാനം ബ്രിട്ടീഷ് വിമാനത്തിന് നേരെ മിസൈൽ തൊടുത്ത സംഭവത്തിന് ശേഷം യുകെ ചാരവിമാനത്തിന് നേരെ റഷ്യ നടത്തുന്ന ഏറ്റവും അപകടകരമായ നീക്കമാണിത്. യൂറോപ്പിലുടനീളം റഷ്യ തങ്ങളുടെ സൈനിക പ്രകോപനങ്ങളും നിരീക്ഷണങ്ങളും വൻതോതിൽ വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. ഈയടുത്ത ദിവസം ഒരു റഷ്യൻ ഡ്രോൺ ലിത്വാനിയയുടെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് അവിടുത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഭൂഗർഭ ബങ്കറുകളിൽ അഭയം തേടേണ്ടി വരികയും വിൽനിയസ് വിമാനത്താവളത്തിലെ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം നോർത്ത് സീയിലൂടെയും ഡോവർ കടലിടുക്കിലൂടെയും റഷ്യൻ യുദ്ധക്കപ്പലുകൾ എണ്ണക്കപ്പലുകൾക്ക് അകമ്പടി സേവിച്ചതും, വടക്കൻ അറ്റ്ലാന്റിക്കിലെ നിർണായകമായ അടിത്തട്ടിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് സമീപം റഷ്യൻ അന്തർവാഹിനികൾ നിലയുറപ്പിച്ചതും ബ്രിട്ടീഷ് നാവികസേന അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയായിരുന്നു.&lt;/p&gt;&lt;p&gt;റഷ്യൻ പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾ വലിയ അപകടങ്ങൾക്കും ഇരുവിഭാഗവും തമ്മിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ വഷളാകുന്നതിനും കാരണമാകുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി മുന്നറിയിപ്പ് നൽകി. കടുത്ത പ്രതിസന്ധിയിലും അതീവ ധീരതയോടെയും പ്രൊഫഷണലിസത്തോടെയും തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയ ആർ.എ.എഫ് ജീവനക്കാരെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അഭിനന്ദിച്ചു. റഷ്യയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള എന്ത് പ്രകോപനങ്ങളുണ്ടായാലും, നാറ്റോ സഖ്യകക്ഷികളെയും സ്വന്തം താല്പര്യങ്ങളെയും സംരക്ഷിക്കുന്നതിലുള്ള ബ്രിട്ടന്റെ പ്രതിബദ്ധതയിൽ നിന്നും രാജ്യം ഒരടിപോലും പിന്നോട്ടില്ലെന്നും പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/russian-jet-causes-dangerous-intercept-of-british-spy-plane-over-the-black-sea-articleshow-7li5gb6"/>
        </item>
        <item>
            <title><![CDATA[ഇസ്രായേല്‍ തന്ത്രങ്ങള്‍ അടിപടലം ചീറ്റി; ഇറാന്‍ ഭരിക്കാന്‍ അമേരിക്ക കണ്ടുവെച്ചത് പഴയ നമ്പര്‍ വണ്‍ ശത്രുവിനെ!]]></title>
            <link>https://www.asianetnews.com/international-news/how-a-failed-israeli-plan-sought-to-install-irans-former-arch-rival-as-leader-articleshow-fzsi95m</link>
            <guid isPermaLink="true">https://www.asianetnews.com/international-news/how-a-failed-israeli-plan-sought-to-install-irans-former-arch-rival-as-leader-articleshow-fzsi95m</guid>
            <pubDate>Wed, 20 May 2026 16:31:11 +0530</pubDate>
            <description><![CDATA[&lt;p&gt;യുദ്ധത്തിന്റെ ഒന്നാം ദിവസം ടെഹ്റാനില്&zwj; നെജാദ് തടവില്&zwj; കഴിയുന്ന വീടിന് നേരെ ഇസ്രായേല്&zwj; ആക്രമണം നടത്തിയിരുന്നു. നജാദിനെ മോചിപ്പിക്കാന്&zwj; നടത്തിയ ആ ആക്രമണം പക്ഷേ, ചീറ്റിപ്പോയി. സുരക്ഷാ ഗാര്&zwj;ഡുകള്&zwj; കൊല്ലപ്പെട്ടു. ആക്രമണത്തില്&zwj; പക്ഷേ, നജാദിനും ഗുരുതരമായ പരിക്കേറ്റു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks2gj4q73bbj65dnx9y23hnw,imgname-nejad--1779274683111.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമ്പരപ്പിക്കുന്ന ഒരു വാര്&zwj;ത്തയുമായാണ് ഇന്ന് ന്യൂയോര്&zwj;ക്ക് ടൈംസ് പുറത്തിറങ്ങിയത്. ഇറാന്&zwj; യുദ്ധത്തിനുപിന്നിലെ വിചിത്രമായ അണിയറക്കഥകള്&zwj;. ഇസ്രായേല്&zwj;-യുഎസ് സൈനിക-ഇന്റലിജന്&zwj;സ് വൃത്തങ്ങള്&zwj; നല്&zwj;കിയ വിവരങ്ങളാണ് റിപ്പോര്&zwj;ട്ടിലുള്ളത്. അതിലേറ്റവും പ്രധാനം മഹ്മൂദ് അഹമദി നജാദുമായി ബന്ധപ്പെട്ട കാര്യമാണ്. ഇസ്&zwnj;ലാമിക ഭരണകൂടത്തെ അട്ടിമറിച്ച് പുതിയ ഇറാന്&zwj; ഭരണാധികാരിയായി അമേരിക്ക കണ്ടുവെച്ചത് നജാദിനെയാണെന്നാണ് ന്യൂയോര്&zwj;ക്ക് ടൈംസ് റിപ്പോര്&zwj;ട്ടില്&zwj; പറയുന്നത്.&lt;/p&gt;&lt;p&gt;ആരാണീ നജാദ്? 2005 മുതല്&zwj; 2013 വരെ ഇറാന്&zwj; പ്രസിഡന്റ്. ഇസ്രായേലിന്റെയും അമേരിക്കയുടെയും നമ്പര്&zwj; വണ്&zwj; ശത്രു. 'ഇസ്രായേലിനെ ഭൂപടത്തില്&zwj; നിന്ന് തുടച്ചുനീക്കണം' എന്ന ആഹ്വാനം ചെയ്ത നേതാവ്. അണുബോംബുണ്ടാക്കണമെന്ന് ശക്തിയായി വാദിച്ച ഭരണാധികാരി. ഇറാന്&zwj; പ്രക്ഷോഭങ്ങളെ തച്ചുതകര്&zwj;ത്ത പ്രസിഡന്റ്. നാസികള്&zwj; നടത്തിയ ജൂതവംശഹത്യ (ഹോളോകാസ്റ്റ്) വെറും നുണയെന്നായിരുന്നു നജാദിന്റെ പക്ഷം. തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് നജാദ് രണ്ടാം വട്ടവും പ്രസിഡന്റായതെന്ന് അന്ന് പറഞ്ഞ് നടന്നത് അമേരിക്കയായിരുന്നു.&lt;/p&gt;&lt;p&gt;പണ്ട് ഇങ്ങനെയൊക്കെയാണെങ്കിലും, നജാദ് പിന്നീട് ഇറാന്&zwj; ഭരണകൂടത്തിന്റെ വിമര്&zwj;ശകനായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്&zwj; മല്&zwj;സരിക്കാനുള്ള നജാദിന്റെ ശ്രമം മൂന്ന് വട്ടമാണ് ആയത്തുല്ല അലി ഖമനെയി വെട്ടിയത്. ഇസ്രായേലുമായി രഹസ്യബന്ധമുണ്ട് നജാദിനെന്നായിരുന്നു അതിനു പറഞ്ഞ കാരണം. യുദ്ധത്തിനു മുമ്പേ നജാദിനെ വീട്ടു തടങ്കലിലാക്കി. ഇസ്രായേലി ചാരസംഘടനയായ മൊസാദ് വീട്ടുതടങ്കലില്&zwj;വെച്ച് നജാദുമായി സംസാരിച്ച് ഒരു ഡീലുണ്ടാക്കി. ഭരണം വീണാല്&zwj; പുതിയ പ്രസിഡന്റാവാമെന്ന് നജാദ് സമ്മതിച്ചുവെന്നാണ് ടൈംസ് റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;p&gt;യുദ്ധത്തിന്റെ ഒന്നാം ദിവസം ടെഹ്റാനില്&zwj; നെജാദ് തടവില്&zwj; കഴിയുന്ന വീടിന് നേരെ ഇസ്രായേല്&zwj; ആക്രമണം നടത്തിയിരുന്നു. നജാദിനെ മോചിപ്പിക്കാന്&zwj; നടത്തിയ ആ ആക്രമണം പക്ഷേ, ചീറ്റിപ്പോയി. സുരക്ഷാ ഗാര്&zwj;ഡുകള്&zwj; കൊല്ലപ്പെട്ടു. ആക്രമണത്തില്&zwj; പക്ഷേ, നജാദിനും ഗുരുതരമായ പരിക്കേറ്റു. രക്ഷപ്പെട്ടുവെങ്കിലും അതോടെ നജാദ് പിന്&zwj;വാങ്ങി. ഭരണമാറ്റ പദ്ധതിയില്&zwj;നിന്ന് പിന്&zwj;വാങ്ങി. അതിനുശേഷം ആരും അദ്ദേഹത്തെ പരസ്യമായി കണ്ടിട്ടില്ല. നിലവിലെ അവസ്ഥയോ ആരോഗ്യസ്ഥിതിയോ ആര്&zwj;ക്കുമറിയില്ല.&lt;/p&gt;&lt;p&gt;അഹമ്മദി നെജാദിന് പാശ്ചാത്യ രാജ്യങ്ങളുമായി നിഗൂഢ ബന്ധമുള്ളതായി ടൈംസ് റിപ്പോര്&zwj;ട്ട് സൂചിപ്പിക്കുന്നു. 2019-ല്&zwj; 'ദി ന്യൂയോര്&zwj;ക്ക് ടൈംസിന്' നല്&zwj;കിയ അഭിമുഖത്തില്&zwj;, നെജാദ് പ്രസിഡന്റ് ട്രംപിനെ പ്രശംസിച്ചിരുന്നു. നെജാദിന്റെ സ്വന്തക്കാരില്&zwj; ചിലര്&zwj; ഇസ്രായേലിനായി ചാരപ്പണി നടത്തുന്നുവെന്നും ആരോപണമുണ്ടായിരുന്നു. നെജാദിന്റെ മുന്&zwj; ചീഫ് ഓഫ് സ്റ്റാഫ് എസ്ഫന്ദിയാര്&zwj; റഹീം മഷായി 2018-ല്&zwj; വിചാരണ ചെയ്യപ്പെട്ടു. മൊസാദുമായുള്ള ബന്ധമായിരുന്നു കേസിലെ പ്രധാന വിഷയം. കുറച്ചു വര്&zwj;ഷങ്ങളായി നെജാദ് നടത്തിയ വിദേശയാത്രകളും വിവാദമായിരുന്നു. 2023-ല്&zwj; അദ്ദേഹം ഗ്വാട്ടിമാല സന്ദര്&zwj;ശിച്ചു. 2024-ലും 2025-ലും ഹംഗറി യാത്ര നടത്തി. ഈ രണ്ട് രാജ്യങ്ങള്&zwj;ക്കും ഇസ്രായേലുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ജൂണില്&zwj; ഇസ്രായേല്&zwj; ഇറാനെ ആക്രമിക്കാന്&zwj; തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഹംഗറിയില്&zwj;നിന്ന് നജാദ് മടങ്ങിയെത്തിയത്. യുദ്ധം വന്നപ്പോള്&zwj; നജാദ് പൊതുരംഗത്ത് നിന്ന് വിട്ടുനിന്നു. അദ്ദേഹത്തിന്റെ മൗനം ഇറാന്റെ സോഷ്യല്&zwj; മീഡിയയില്&zwj; ചര്&zwj;ച്ചയായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഇറാന്&zwj; യുദ്ധം: പാളിപ്പോയ തന്ത്രങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഇറാന്റെ ആണവശേഷി പൂര്&zwj;ണ്ണമായി ഇല്ലാതാക്കുക, ബാലിസ്റ്റിക് മിസൈലുകള്&zwj; നശിപ്പിക്കുക, അവയുടെ ഉല്&zwj;പ്പാദന കേന്ദ്രങ്ങള്&zwj; തകര്&zwj;ക്കുക, നാവികസേനയെ തകര്&zwj;ക്കുക, ഹിസ്ബുല്ലയെയും ഹമാസിനെയും ഹൂതികളെയും പോലെ സമീപ രാജ്യങ്ങളില്&zwj; പ്രവര്&zwj;ത്തിക്കുന്ന ഇറാന്റെ നിഴല്&zwj; സംഘങ്ങളെ ദുര്&zwj;ബലപ്പെടുത്തുക. ഇറാനെതിരെ യുദ്ധത്തിന് ഒരുങ്ങുമ്പോള്&zwj; അമേരിക്കയും ഇസ്രായേലും പരസ്യമായി പറഞ്ഞത് ഈ ലക്ഷ്യങ്ങളായിരുന്നു. എന്നാല്&zwj;, ഇരു രാജ്യങ്ങളുടെയും യഥാര്&zwj;ത്ഥ ലക്ഷ്യം ഇതു മാത്രമായിരുന്നില്ല. ഇറാനിലെ ഇസ്&zwnj;ലാമിക ഭരണകൂടത്തെ അട്ടിമറിക്കുക, അവിടെ പുതിയ ഭരണകൂടത്തെ സ്ഥാപിക്കുക. ഇതായിരുന്നു തെളിയിച്ചു പറയാതെ ഇരു രാജ്യങ്ങളും കാത്തുവെച്ച യഥാര്&zwj;ത്ഥ ലക്ഷ്യം. ഇറാനിലെ സര്&zwj;ക്കാര്&zwj; വിരുദ്ധ പ്രക്ഷോഭകരെയും വിമര്&zwj;ശകരെയും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കുക, നിലവിലെ ഭരണകൂടത്തിലെ പ്രമുഖരെ ഒന്നൊഴിയാതെ ഇല്ലാതാക്കുക, യുദ്ധത്തിന്റെ മറവില്&zwj; ഭരണമാറ്റം നടത്തുക എന്നതായിരുന്നു അതിനുള്ള തന്ത്രം. വെനിസ്വേലയില്&zwj; ഒറ്റ രാത്രി കൊണ്ട് അമേരിക്ക നടത്തിയ അട്ടിമറിയുടെ വിജയമായിരുന്നു അതിനുള്ള പ്രചോദനം. വെനിസ്വേലയായിരുന്നു പ്രസിഡന്റ് ട്രംപിനു മുന്നിലുള്ള മാതൃക.&lt;/p&gt;&lt;p&gt;ഇറാനെതിരായ യുദ്ധം മൂന്ന് ഘട്ടമായാണ് ഇസ്രായേലും യുഎസും പ്ലാന്&zwj; ചെയ്തതെന്ന് ന്യൂയോര്&zwj;ക്ക് ടൈംസ് പറയുന്നു. അമേരിക്കയും ഇസ്രായേലും കൂടി വ്യോമാക്രമണങ്ങള്&zwj; ആരംഭിക്കുക. ഇറാന്റെ പരമോന്നത നേതാക്കളെ വധിക്കുക, ഇറാന്&zwj; സേനയ്ക്കെതിരെ പോരാടാന്&zwj; കുര്&zwj;ദുകളെ ഇറക്കുക. ഇതായിരുന്നു ആദ്യ ഘട്ടം.&lt;/p&gt;&lt;p&gt;മൊസാദിനെ ഉപയോഗിച്ച് സര്&zwj;ക്കാര്&zwj; വിമര്&zwj;ശകരെയും ഭരണകൂടത്തിനെതിരായ പ്രക്ഷോഭകരെയും തെരുവിലിറക്കുക, കുര്&zwj;ദുകളുടെ ആക്രമണത്തിനൊപ്പം, രാഷ്്രടീയ പ്രക്ഷോഭങ്ങള്&zwj; സംഘടിപ്പിക്കുക, രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുക. ഇതായിരുന്നു രണ്ടാം ഘട്ടം.&lt;/p&gt;&lt;p&gt;ആക്രമണം കടുപ്പിക്കുക, സാമ്പത്തിക നഷ്ടങ്ങള്&zwj; വരുത്തുക, രാഷ്ട്രീയ സമ്മര്&zwj;ദ്ദം കൂട്ടുക, വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങള്&zwj; തകര്&zwj;ക്കുക, ഭരണകൂടം തകരുന്ന ഈ സമയത്ത് പുതിയ ഭരണകൂടത്തെ അധികാരത്തിലേറ്റുക. ആ ഭരണകൂടത്തെ ഉപയോഗിച്ച് ഇറാന്റെ നിയന്ത്രണം പിടിക്കുക. ഇതായിരുന്നു മൂന്നാം ഘട്ട തന്ത്രം.&lt;/p&gt;&lt;p&gt;ആദ്യ ഘട്ട പദ്ധതികള്&zwj; പ്ലാനിലുള്ളത് പോലെ നടന്നു. വ്യോമാക്രമണങ്ങള്&zwj;, പരമോന്നത നേതാവിന്റെ വധം, ഉന്നത ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങള്&zwj; എല്ലാം നടന്നു. എന്നാല്&zwj;, കുര്&zwj;ദുകളെ രംഗത്തിറക്കാന്&zwj; കഴിഞ്ഞില്ല. പ്രക്ഷോഭകരെ തെരുവിലിറക്കാനോ സര്&zwj;ക്കാര്&zwj; വിരുദ്ധ തരംഗം ഉണ്ടാക്കാനോ കഴിഞ്ഞില്ല. പദ്ധതിയിലെ ബാക്കി ഭാഗങ്ങള്&zwj; ചീറ്റിപ്പോയി.&lt;/p&gt;&lt;p&gt;ഇറാന്റെ ശേഷിയെ വിലകുറച്ചു കണ്ടതും തങ്ങളുടെ കഴിവിനെ പെരുപ്പിച്ചു കണ്ടതും മാത്രമല്ല അവര്&zwj;ക്ക് വിനയായത്. ഇറാനെതിരായി നടന്ന ആക്രമണത്തിന്റെ ആഘാതങ്ങള്&zwj; സര്&zwj;ക്കാറിനെ മാത്രമല്ല, അവിടെ താമസിക്കുന്ന പ്രക്ഷോഭകരെയും സാരമായി ബാധിച്ചു. രാജ്യം ഒറ്റക്കെട്ടായി യുദ്ധത്തിനെതിരെ രംഗത്തുവന്നു. തെരുവുകളില്&zwj; കനത്ത ജാഗ്രത പുലര്&zwj;ത്തിയ ഇറാന്&zwj; സൈന്യം പ്രക്ഷോഭസാധ്യത ഇല്ലാതാക്കി. നേരത്തെ തയ്യാറാക്കിയ നാല് തട്ടുകളിലുള്ള ഇറാന്റെ പ്രതിരോധ പദ്ധതിക്ക് ഈ സാധ്യതകളെ അതിജീവിക്കാന്&zwj; കഴിഞ്ഞു. ഹോര്&zwj;മുസ് അടച്ചിട്ടതും ഗള്&zwj;ഫ് രാജ്യങ്ങളില്&zwj; നടത്തിയ ആക്രമണങ്ങളും എല്ലാ പദ്ധതികളെയും തകര്&zwj;ത്തു കളയുകയായിരുന്നുവെന്നും ന്യൂയോര്&zwj;ക്ക് ടൈംസ് പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/how-a-failed-israeli-plan-sought-to-install-irans-former-arch-rival-as-leader-articleshow-fzsi95m"/>
        </item>
        <item>
            <title><![CDATA[30 വര്‍ഷം മുമ്പ് യുഎസ് വിമാനങ്ങള്‍ വെടിവെച്ചിട്ടു, 94 വയസ്സുള്ള മുന്‍ ക്യൂബന്‍ പ്രസിഡന്റിനെ പൂട്ടാന്‍ ട്രംപ് ഭരണകൂടം]]></title>
            <link>https://www.asianetnews.com/international-news/former-cuban-leader-raul-castro-could-be-indicted-soon-articleshow-8umex6b</link>
            <guid isPermaLink="true">https://www.asianetnews.com/international-news/former-cuban-leader-raul-castro-could-be-indicted-soon-articleshow-8umex6b</guid>
            <pubDate>Wed, 20 May 2026 18:53:58 +0530</pubDate>
            <description><![CDATA[&lt;p&gt;30 വര്&zwj;ഷം മുമ്പ് രണ്ട് യുഎസ് വിമാനങ്ങള്&zwj; വെടിവച്ചിട്ട സംഭവത്തില്&zwj; മുന്&zwj; ക്യൂബന്&zwj; പ്രസിഡന്റ് റൗള്&zwj; കാസ്&zwnj;ട്രോയെ ശിക്ഷിക്കാനുറച്ച് അമേരിക്ക. റൗള്&zwj; കാസ്&zwnj;ട്രോയ്ക്കെതിരെ കുറ്റപത്രം സമര്&zwj;പ്പിച്ചേക്കുമെന്ന് സിഎന്&zwj;എന്&zwj; റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks2rry5jt7nrjmg535tnrea0,imgname-castro-q-1779283294386.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;30 വര്&zwj;ഷം മുമ്പ് രണ്ട് യുഎസ് വിമാനങ്ങള്&zwj; വെടിവച്ചിട്ട സംഭവത്തില്&zwj; മുന്&zwj; ക്യൂബന്&zwj; പ്രസിഡന്റ് റൗള്&zwj; കാസ്&zwnj;ട്രോയെ ശിക്ഷിക്കാനുറച്ച് അമേരിക്ക. റൗള്&zwj; കാസ്&zwnj;ട്രോയ്ക്കെതിരെ കുറ്റപത്രം സമര്&zwj;പ്പിച്ചേക്കുമെന്ന് സിഎന്&zwj;എന്&zwj; റിപ്പോര്&zwj;ട്ട് ചെയ്തു. കുറ്റം ചുമത്തുന്നതിനെക്കുറിച്ച് ഫെഡറല്&zwj; പ്രോസിക്യൂട്ടര്&zwj;മാര്&zwj; ആലോചിക്കുന്നതായി കഴിഞ്ഞ ആഴ്ച റിപ്പോര്&zwj;ട്ടുകള്&zwj; ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;വിമാനാപകടത്തില്&zwj; കൊല്ലപ്പെട്ടവരെ ആദരിക്കുന്നതിനുള്ള ചടങ്ങുമായി ബന്ധപ്പെട്ട് ബുധനാഴ്ച മിയാമിയില്&zwj; പ്രഖ്യാപനം നടത്തുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചിട്ടുണ്ട്്. റൗള്&zwj; കാസ്&zwnj;േട്രായ്&zwnj;ക്കെതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണ് ഉണ്ടാവുക എന്നാണ് സൂചന. ട്രംപ് ഭരണകൂടം ക്യൂബയ്ക്കെതിരെ കടുത്ത നിലപാടുകള്&zwj; സ്വീകരിക്കുകയും, ഉപരോധങ്ങള്&zwj; ശക്തമാക്കുകയും, എണ്ണ ഉപരോധം ഏര്&zwj;പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാര്&zwj;ത്തകള്&zwj; പുറത്തുവന്നത്.&lt;/p&gt;&lt;p&gt;അമേരിക്കയിലെ മിയാമി ആസ്ഥാനമായി പ്രവര്&zwj;ത്തിക്കുന്ന 'ബ്രദേഴ്&zwnj;സ് ടു ദി റെസ്&zwnj;ക്യൂ' എന്ന സന്നദ്ധ സംഘടനയുടെ വിമാനങ്ങളാണ് 1996-ല്&zwj; വെടിവച്ചിട്ടത്. ഈ സംഭവമാണ് ക്യൂബയ്ക്കെതിരെ ഇന്നും നിലനില്&zwj;ക്കുന്ന ദീര്&zwj;ഘകാല ഉപരോധത്തിന് കാരണമായത്. ഈ സംഭവം നടക്കുമ്പോള്&zwj; ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗള്&zwj; കാസ്&zwnj;ട്രോ.&lt;/p&gt;&lt;p&gt;&lt;strong&gt;1996-ല്&zwj; എന്താണ് സംഭവിച്ചത്?&lt;/strong&gt;&lt;/p&gt;&lt;p&gt;അമേരിക്ക കേന്ദ്രമായി ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് എതിരെ പ്രവര്&zwj;ത്തിക്കുന്ന ക്യൂബന്&zwj; പ്രവാസിയായ ജോസ് ബാസുല്&zwj;ത്തോയാണ് 1991 മെയ് മാസത്തില്&zwj; 'ബ്രദേഴ്&zwnj;സ് ടു ദി റെസ്&zwnj;ക്യൂ' കൂട്ടായ്മ സ്ഥാപിച്ചത്. ക്യൂബയില്&zwj;നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യുന്നതിനിടെ ഗ്രെഗോറിയ പെരസ് റിക്കാര്&zwj;ഡോ എന്ന ക്യൂബന്&zwj; കൗമാരക്കാരന്&zwj; നിര്&zwj;ജ്ജലീകരണം മൂലം മരണപ്പെട്ടതിനെത്തുടര്&zwj;ന്നാണ് ഈ സംഘടന രൂപീകരിച്ചത്. 1990-കളില്&zwj;, യുഎസിലേക്ക് രക്ഷപ്പെടാന്&zwj; ശ്രമിക്കുന്ന ക്യൂബക്കാരെ സഹായിക്കാന്&zwj; നും 'ബ്രദേഴ്&zwnj;സ് ടു ദി റെസ്&zwnj;ക്യൂ' സ്ഥിരമായി വിമാന സര്&zwj;വീസുകള്&zwj; നടത്തിയിരുന്നു. ക്യൂബന്&zwj; അമേരിക്കന്&zwj; പൈലറ്റുമാരായിരുന്നു ഇതിലുണ്ടായിരുന്നത്.&lt;/p&gt;&lt;p&gt;അത്തരമൊരു ദൗത്യത്തിനിടെയാണ് സംഘടനയുടെ രണ്ട് വിമാനങ്ങള്&zwj;, 1996 ഫെബ്രുവരി 24-ന് ക്യൂബന്&zwj; തീരത്തിന് സമീപം ക്യൂബന്&zwj; സേന വെടിവച്ചിട്ടത്. മൂന്ന് അമേരിക്കന്&zwj; പൗരന്മാരും യു.എസിലെ ഒരു സ്ഥിരതാമസക്കാരനും ഈ സംഭവത്തില്&zwj; കൊല്ലപ്പെട്ടു. മൂന്നാമതൊരു വിമാനം രക്ഷപ്പെട്ടു. കമ്യൂണിസ്റ്റ് സര്&zwj;ക്കാറിന് എതിരെ അട്ടിമറി നടത്താന്&zwj; പ്രവര്&zwj;ത്തിക്കുന്ന സംഘടനയാണ് ബദേഴ്&zwnj;സ് ടു ദി റെസ്&zwnj;ക്യൂ എന്നാണ് അന്ന് ക്യൂബ ആരോപിച്ചത്. എന്നാല്&zwj; ഈ ആരോപണങ്ങള്&zwj; യു.എസ് നിഷേധിച്ചു.&lt;/p&gt;&lt;p&gt;ആരോപണങ്ങള്&zwj;, പ്രത്യാരോപണങ്ങള്&zwj;&lt;/p&gt;&lt;p&gt;വിമാനങ്ങള്&zwj; വെടിവച്ചിട്ട നടപടിയെ യു.എസ് ഉടനടി അപലപിച്ചു. ദിവസങ്ങള്&zwj;ക്ക് ശേഷം ക്യൂബയ്ക്കെതിരെയുള്ള ഉപരോധങ്ങള്&zwj; കര്&zwj;ശനമാക്കുന്ന ക്യൂബന്&zwj; ലിബര്&zwj;ട്ടി ആന്&zwj;ഡ് ഡെമോക്രാറ്റിക് സോളിഡാരിറ്റി ആക്റ്റില്&zwj;' അന്നത്തെ പ്രസിഡന്റ് ബില്&zwj; ക്ലിന്റണ്&zwj; ഒപ്പുവെച്ചു. ഈ നിയമം ഇന്നും നിലനില്&zwj;ക്കുന്നു.&lt;/p&gt;&lt;p&gt;വിമാനങ്ങള്&zwj; വെടിവച്ചിടാന്&zwj; ഉത്തരവ് നല്&zwj;കിയത് താനാണെന്ന് വ്യക്തമാക്കി ഫിദല്&zwj; കാസ്&zwnj;ട്രോ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വിമാനങ്ങള്&zwj; വെടിവച്ചിട്ടത് അന്താരാഷ്ട്ര വ്യോമാതിര്&zwj;ത്തിയിലാണെന്ന് അമേരിക്കയും അല്ലെന്ന് ക്യൂബയും അവകാശപ്പെട്ടു.&lt;/p&gt;&lt;p&gt;വിമാനങ്ങള്&zwj; പുറപ്പെടുന്നതുള്&zwj;പ്പടെ വിവരങ്ങള്&zwj; ക്യൂബന്&zwj; ഗവണ്&zwj;മെന്റിന് ചോര്&zwj;ത്തി നല്&zwj;കിയ കുറ്റത്തിന് 1998-ല്&zwj; അഞ്ച് ക്യൂബന്&zwj; പൗരന്&zwj;മാര്&zwj; അമേരിക്കയില്&zwj; അറസ്റ്റിലാവുകയും പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് ബരാക് ഒബാമ പ്രസിഡന്റായിരിക്കെ ക്യൂബയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഇവരെ മോചിപ്പിച്ചു; പകരമായി ഹവാന സ്റ്റേറ്റ് ഡിപ്പാര്&zwj;ട്ട്&zwnj;മെന്റ് കോണ്&zwj;ട്രാക്ടറായ അലന്&zwj; ഗ്രോസിനെ ക്യൂബയും മോചിപ്പിച്ചു.&lt;/p&gt;&lt;p&gt;ക്യൂബന്&zwj;-അമേരിക്കന്&zwj; റിപ്പബ്ലിക്കന്&zwj; ജനപ്രതിനിധികള്&zwj; അന്നുമുതല്&zwj; റൗള്&zwj; കാസ്&zwnj;ട്രോയ്ക്കെതിരെ കുറ്റം ചുമത്താന്&zwj; യുഎസ് നീതിന്യായ വകുപ്പിന് മേല്&zwj; സമ്മര്&zwj;ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്&zwj; ക്യൂബക്കാര്&zwj; പതിറ്റാണ്ടുകള്&zwj;ക്ക് മുമ്പുള്ള നടപടിയെ പിന്തുണയ്ക്കുന്നുണ്ട്. ഇത് ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നുവെന്നും അതിന് റൗള്&zwj; കാസ്&zwnj;ട്രോ ശിക്ഷിക്കപ്പെടരുതെന്നും അവര്&zwj; തറപ്പിച്ചുപറയുന്നു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/international-news/former-cuban-leader-raul-castro-could-be-indicted-soon-articleshow-8umex6b"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍: യാഥാർത്ഥ്യമാക്കാൻ തിടുക്കം കൂട്ടി യുകെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍]]></title>
            <link>https://www.asianetnews.com/international-news/uk-scotch-whisky-association-urges-fast-tracking-of-india-uk-trade-deal-articleshow-y17v492</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uk-scotch-whisky-association-urges-fast-tracking-of-india-uk-trade-deal-articleshow-y17v492</guid>
            <pubDate>Wed, 20 May 2026 16:40:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്&zwj; വേഗത്തിലാക്കാന്&zwj; ആവശ്യപ്പെട്ട് യുകെയിലെ സ്കോച്ച് വിസ്കി അസോസിയേഷൻ. കരാര്&zwj; പ്രകാരം വിസ്കിയുടെ ഇറക്കുമതി നികുതി കുറയുമെങ്കിലും, യുകെയുടെ പുതിയ സ്റ്റീൽ ഇറക്കുമതി നിയന്ത്രണങ്ങൾ കരാറിന് തടസമായി നിൽക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks2h8rbh24txpqbgkbgd3q9k,imgname-whisky--1779275424113.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്&zwj; എത്രയും വേഗം യാഥാര്&zwj;ത്ഥ്യമാക്കണമെന്ന ആവശ്യവുമായി യുകെയിലെ സ്&zwnj;കോച്ച് വിസ്&zwnj;കി അസോസിയേഷന്&zwj;. കരാര്&zwj; പ്രാബല്യത്തില്&zwj; വരുന്നതോടെ വരും വര്&zwj;ഷങ്ങളില്&zwj; ഇന്ത്യയിലേക്ക് വന്&zwj;തോതില്&zwj; വിസ്&zwnj;കി കയറ്റുമതി ചെയ്യാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ വര്&zwj;ഷം ജൂലൈയില്&zwj; ഇന്ത്യന്&zwj; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്&zwj;ശന വേളയിലാണ് 'ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിന്' ഇരുരാജ്യങ്ങളും അംഗീകാരം നല്&zwj;കിയത്. ഈ വര്&zwj;ഷം ഇത് യുകെ പാര്&zwj;ലമെന്റിന്റെ അനുമതി നേടുകയും ചെയ്തു. കരാര്&zwj; പ്രകാരം ഇന്ത്യയില്&zwj; നിന്നുള്ള 99 ശതമാനം ഉല്&zwj;പ്പന്നങ്ങള്&zwj;ക്കും ബ്രിട്ടീഷ് വിപണിയില്&zwj; നികുതി ഒഴിവാക്കുമ്പോള്&zwj;, പകരമായി ബ്രിട്ടനില്&zwj; നിന്നുള്ള കാറുകള്&zwj;ക്കും വിസ്&zwnj;കിക്കും ഇന്ത്യ നികുതി ഇളവ് നല്&zwj;കും.&lt;/p&gt;&lt;h2&gt;വിസ്&zwnj;കിക്ക് വില കുറയും; യുകെയ്ക്ക് വന്&zwj; നേട്ടം&lt;/h2&gt;&lt;p&gt;വ്യാപാര കരാര്&zwj; യാഥാര്&zwj;ത്ഥ്യമാകുന്നതോടെ ഇന്ത്യ ചുമത്തുന്ന ഉയര്&zwj;ന്ന ഇറക്കുമതി നികുതിയില്&zwj; വന്&zwj; കുറവുണ്ടാകും. നിലവില്&zwj; 150 ശതമാനമുള്ള ഇറക്കുമതി നികുതി കരാര്&zwj; വരുന്നതോടെ പകുതിയായി കുറയും. അടുത്ത 10 വര്&zwj;ഷത്തിനുള്ളില്&zwj; ഇത് 40 ശതമാനമായി വീണ്ടും താഴുമെന്നാണ് കണക്കുകള്&zwj;.&lt;/p&gt;&lt;h3&gt;സ്റ്റീല്&zwj; ഇറക്കുമതിയിലെ 'കുരുക്ക്'&lt;/h3&gt;&lt;p&gt;വരാനിരിക്കുന്ന ജൂലൈ മാസം മുതല്&zwj; യുകെ നടപ്പിലാക്കാന്&zwj; പോകുന്ന സ്റ്റീല്&zwj; ഇറക്കുമതി നിയന്ത്രണങ്ങളാണ് ഇപ്പോള്&zwj; കരാറിന് തടസമായിരിക്കുന്നത്. ഈ നിയന്ത്രണം അനുസരിച്ച് നികുതിയില്ലാതെ യുകെയിലേക്ക് സ്റ്റീല്&zwj; ഇറക്കുമതി ചെയ്യുന്നതിന് പരിധിയുണ്ടാകും. കരാര്&zwj; ചര്&zwj;ച്ച ചെയ്യുന്ന സമയത്ത് യുകെയുടെ ഈ പുതിയ സ്റ്റീല്&zwj; നയം കണക്കിലെടുത്തിരുന്നില്ലെന്ന് ഇന്ത്യന്&zwj; വാണിജ്യ സെക്രട്ടറി രാജേഷ് അഗര്&zwj;വാള്&zwj; വ്യക്തമാക്കി. എങ്കിലും, ഇന്ത്യ-യുകെ വ്യാപാര കരാര്&zwj; എത്രയും വേഗം ഔദ്യോഗികമായി യാഥാര്&zwj;ത്ഥ്യമാക്കാന്&zwj; സ്റ്റീല്&zwj; വിഷയത്തില്&zwj; ഇരുരാജ്യങ്ങളും ചേര്&zwj;ന്ന് വ്യത്യസ്തവും ക്രിയാത്മകവുമായ ഒരു പരിഹാരം കണ്ടെത്താന്&zwj; ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/international-news/uk-scotch-whisky-association-urges-fast-tracking-of-india-uk-trade-deal-articleshow-y17v492"/>
        </item>
        <item>
            <title><![CDATA[വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്, തിരിച്ചടി ഇന്ത്യ അടക്കമുള്ള 90 രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്ക്]]></title>
            <link>https://www.asianetnews.com/international-news/thailand-cuts-visa-free-stay-period-for-more-than-90-countries-including-india-articleshow-7agspzc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/thailand-cuts-visa-free-stay-period-for-more-than-90-countries-including-india-articleshow-7agspzc</guid>
            <pubDate>Wed, 20 May 2026 12:14:49 +0530</pubDate>
            <description><![CDATA[&lt;p&gt;വിദേശ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി തായ്ലാൻഡ് വെട്ടിക്കുറച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k71a2t7ewgr6cc8sjzv3qqf2,imgname-thailand-1759906982125.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫുകേത്: വിനോദ സഞ്ചാരികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ വലിയ വർദ്ധന. വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. വിദേശ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി തായ്ലാൻഡ് വെട്ടിക്കുറച്ചു. മെയ് 19 ചൊവ്വാഴ്ച ബാങ്കോക്കിൽ ചേർന്ന തായ്&zwnj;ലൻഡ് മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്. വിനോദസഞ്ചാരം തായ്&zwnj;ലൻഡിന്റെ സമ്പദ്&zwnj;വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്നാണെങ്കിലും, രാജ്യത്ത് വിദേശികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായത്. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്&zwnj;ട്രേലിയ, യൂറോപ്പിലെ 29 ഷെൻഗൻ രാജ്യങ്ങൾ ഉൾപ്പെടെ 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്&zwnj;ലൻഡിൽ തങ്ങാൻ അനുമതിയുണ്ടായിരുന്നു. ടൂറിസം മേഖലയ്ക്ക് കൊവിഡിന് ശേഷം വലിയൊരു ഉണർവ് നൽകാനായി 2024 ജൂലൈയിലാണ് തായ് ഗവൺമെന്റ് ഈ ആനുകൂല്യം കൊണ്ടുവന്നത്. എന്നാൽ പുതിയ ക്യാബിനറ്റ് തീരുമാനത്തോടെ ഈ 60 ദിവസത്തെ ഓട്ടോമാറ്റിക് വിസ രഹിത കാലാവധി അവസാനിക്കുകയാണ്.&lt;/p&gt;&lt;p&gt;പുതിയ പരിഷ്&zwnj;കാരങ്ങൾ അനുസരിച്ച് ഓരോ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും സുരക്ഷയും വിലയിരുത്തിക്കൊണ്ട് വിസ രഹിത താമസത്തിന്റെ ദൈർഘ്യം വ്യക്തിഗതമായി പുനർനിർണ്ണയിക്കും. ഇതനുസരിച്ച് ഭൂരിഭാഗം വിദേശ പൗരന്മാർക്കും ഇനിമുതൽ പരമാവധി 30 ദിവസത്തെ വിസ രഹിത താമസമേ അനുവദിക്കൂ. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് 15 ദിവസമായി ചുരുക്കാനും സാധ്യതയുണ്ട്. നിശ്ചിത കാലാവധിക്കപ്പുറം തായ്&zwnj;ലൻഡിൽ തുടരാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ ഇമിഗ്രേഷൻ ഓഫീസുകളിൽ നേരിട്ടെത്തി കൃത്യമായ കാരണങ്ങൾ ബോധിപ്പിച്ച് വിസ നീട്ടാൻ അപേക്ഷിക്കേണ്ടി വരും. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പൂർണ്ണമായ പരിശോധനയ്ക്ക് ശേഷമേ ഇനിമേൽ വിസ നീട്ടി നൽകുകയുള്ളൂ. അടുത്ത കാലത്തായി വിദേശ പൗരന്മാർ ഉൾപ്പെട്ട മയക്കുമരുന്ന് കേസുകൾ, ലൈംഗിക വ്യാപാരാരോപണങ്ങൾ, കൃത്യമായ പെർമിറ്റുകളില്ലാതെ വിദേശികൾ നിയമവിരുദ്ധമായി ഹോട്ടലുകളും സ്കൂളുകളും മറ്റ് ബിസിനസ്സുകളും നടത്തുന്നത് തുടങ്ങിയ സംഭവങ്ങളിൽ വലിയ രീതിയിലുള്ള അറസ്റ്റുകൾ നടന്നിരുന്നു. ഇത്തരത്തിൽ വിസ രഹിത ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്ത് വിദേശികൾ രാജ്യത്ത് തങ്ങുന്നതും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും തടയാൻ കർശനമായ നടപടികൾ വേണമെന്ന സുരക്ഷാ ഏജൻസികളുടെ ആവശ്യത്തെ തുടർന്നാണ് ഈ നീക്കം.&lt;/p&gt;&lt;p&gt;തായ്&zwnj;ലൻഡ് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം തങ്ങൾ ഒരു പ്രത്യേക രാജ്യത്തെയും ലക്ഷ്യം വെക്കുന്നില്ലെന്നും മറിച്ച് വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെ തടയുക മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തായ് ഔദ്യോഗിക ഗസറ്റിൽ ഈ നിയമം പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷം പുതിയ വിസ പരിഷ്കാരങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ദീർഘനാൾ തായ്&zwnj;ലൻഡിൽ തങ്ങാൻ പദ്ധതിയിടുന്ന ടെക്കികൾക്കും വിനോദസഞ്ചാരികൾക്കും പുതിയ നിയമം വലിയ രീതിയിൽ ബാധകമാകും. സമ്പദ്&zwnj;വ്യവസ്ഥയുടെ 10 ശതമാനത്തിലധികം ടൂറിസത്തെ ആശ്രയിക്കുന്ന തായ്&zwnj;ലൻഡിലേക്ക് ഈ വർഷം ഏതാണ്ട് 33.5 ദശലക്ഷം വിദേശ സഞ്ചാരികളെത്തുമെന്നാണ് രാജ്യം നിരീക്ഷണം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/thailand-cuts-visa-free-stay-period-for-more-than-90-countries-including-india-articleshow-7agspzc"/>
        </item>
        <item>
            <title><![CDATA[കരാറിനായി യാചിക്കുന്നു,  ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി, എങ്കിൽ 'സർപ്രൈസ്' ഉണ്ടെന്ന് ഇറാന്‍റെ തിരിച്ചടി]]></title>
            <link>https://www.asianetnews.com/international-news/iran-says-return-to-war-will-bring-surprises-as-trump-threatens-us-may-strike-iran-again-articleshow-mgb760b</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-says-return-to-war-will-bring-surprises-as-trump-threatens-us-may-strike-iran-again-articleshow-mgb760b</guid>
            <pubDate>Wed, 20 May 2026 09:47:21 +0530</pubDate>
            <description><![CDATA[&lt;p&gt;യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ടെഹ്&zwnj;റാൻ പുതിയ നിർദ്ദേശം മുന്നോട്ടുവച്ചതിനെത്തുടർന്ന് യുദ്ധം പുനരാരംഭിക്കൽ താൽക്കാലികമായി നിർത്തിവച്ചെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krqnsrb7ckpr3md3zqkas20v,imgname-donald-trump-1778911076711.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: കരാർ സാധ്യമായില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്&zwj;റ് ഡൊണാൾഡ് ട്രംപിന്&zwj;റെ ഭീഷണി. യുദ്ധം വേഗത്തിൽ അവസാനിക്കുമെന്നും ഇറാൻ നേതാക്കൾ കരാറിനായി യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു എന്നാൽ വീണ്ടും യുദ്ധം തുടങ്ങിയാൽ അമേരിക്കയ്ക്ക് സർപ്രൈസ് ഉണ്ടെന്ന് തിരിച്ചടിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കൻ ഭീഷണിയെ ഭയക്കുന്നില്ലെന്നും തിരിച്ചടി ശക്തമായിരിക്കുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്ക ഇറാനെ വീണ്ടും ആക്രമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ആക്രമണത്തിന് ഉത്തരവിട്ടതിന് ഒരു മണിക്കൂർ കഴിഞ്ഞാണ് താൻ അത് മാറ്റിവച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ടെഹ്&zwnj;റാൻ പുതിയ നിർദ്ദേശം മുന്നോട്ടുവച്ചതിനെത്തുടർന്ന് യുദ്ധം പുനരാരംഭിക്കൽ താൽക്കാലികമായി നിർത്തിവച്ചെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്. എന്നാൽ യുദ്ധത്തിലേക്ക് വീണ്ടും തിരിച്ചുവരാൻ യുഎസ് തയാറായാൽ &lsquo;വലിയ സർപ്രൈസുകളുണ്ടാകുമെന്ന്&rsquo; ഇറാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ യുഎസ് പൂർണസജ്ജമാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രസ്താവന.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-says-return-to-war-will-bring-surprises-as-trump-threatens-us-may-strike-iran-again-articleshow-mgb760b"/>
        </item>
        <item>
            <title><![CDATA[അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആദ്യമായി ഇന്ത്യയിലേക്ക്; 4 ദിവസത്തെ സന്ദർശനം 23 മുതൽ]]></title>
            <link>https://www.asianetnews.com/international-news/us-state-secretary-marco-rubio-first-india-visit-to-begin-on-may-23-articleshow-hg0o9b3</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-state-secretary-marco-rubio-first-india-visit-to-begin-on-may-23-articleshow-hg0o9b3</guid>
            <pubDate>Wed, 20 May 2026 09:18:42 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായി റൂബിയോ ഈ മാസം 23ന് ഇന്ത്യയിൽ എത്തും. വിവിധ നഗരങ്ങളിൽ റൂബിയോ സന്ദർശനം നടത്തും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k2xrz7jeh8q4rwr4hpe7dzd7,imgname-us-secretary-of-state-marco-rubio--photoreuters--1755493408334.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആദ്യമായി ഇന്ത്യയിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 23ന് മാർക്കോ റൂബിയോ ഇന്ത്യയിൽ എത്തും. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന റൂബിയോ, വ്യാപാരം, പ്രതിരോധം, ഊർജം എന്നീ മേഖലകളിലെ തുടർ സഹകരണം ചർച്ച ചെയ്യും. കൊൽക്കത്ത, ആഗ്ര, ജയ്പുർ, ദില്ലി എന്നീ നഗരങ്ങളിൽ റൂബിയോ സന്ദർശനം നടത്തും. മെയ് 26 വരെ റൂബിയോയുടെ ഇന്ത്യ സന്ദർശനം നീളും.&lt;/p&gt;&lt;p&gt;യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ടോമി പിഗോട്ട് ആണ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് വ്യക്തമാക്കിയത്. മെയ് 23 മുതൽ 26 വരെ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കുമന്നും കൊൽക്കത്ത, ആഗ്ര, ജയ്പുർ, ദില്ലി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്നും ടോമി പിഗോട്ട് അറിയിച്ചു. മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഊർജം, സുരക്ഷ, വ്യാപാരം, പ്രതിരോധ സഹകരണം എന്നീ വിഷയങ്ങൾ മാർക്കോ റൂബിയോ ചർച്ച ചെയ്യുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അമേരിക്കയിൽ ഡോണാൾഡ് ട്രംപ് അധികാരമേറ്റ് ഒന്നര വർഷം പിന്നിടുമ്പോഴാണ് മാർക്ക് റൂബിയോ ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. മെയ് 22ന് സ്വീഡനിലെ ഹെൽസിൻബോർഗിൽ നാറ്റോയിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും റൂബിയോ ഇന്ത്യയിലേക്ക് തിരിക്കുക.&lt;/p&gt;&lt;p&gt;ദില്ലിയിൽ എത്തുന്ന റൂബിയോ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് സംഘങ്ങളുടെ യോഗത്തിലും പങ്കെടുക്കുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. ഓസ്ട്രേലിയ, ജപ്പാൻ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. പശ്ചിമേഷ്യൻ സംഘർഷം അടക്കമുള്ള ആഗോള വെല്ലുവിളികൾ യോഗത്തിൽ ചർച്ചയാകും. മെയ് 26നാണ് ക്വാഡ് സംഘങ്ങളുടെ യോഗം നടക്കുക.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-state-secretary-marco-rubio-first-india-visit-to-begin-on-may-23-articleshow-hg0o9b3"/>
        </item>
        <item>
            <title><![CDATA[ഇന്ത്യക്ക് സന്തോഷം, വമ്പൻ നയതന്ത്ര ചർച്ചകളുടെ വേദിയാകാൻ രാജ്യം; പുടിനും ഷി ജിൻപിങും ബ്രിക്സ് ഉച്ചകോടിക്കെത്തും, ഗൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം]]></title>
            <link>https://www.asianetnews.com/international-news/pm-modi-putin-and-xi-jinping-to-attend-brics-summit-in-india-chinese-president-first-visit-since-galwan-clash-articleshow-fzkgg4g</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pm-modi-putin-and-xi-jinping-to-attend-brics-summit-in-india-chinese-president-first-visit-since-galwan-clash-articleshow-fzkgg4g</guid>
            <pubDate>Wed, 20 May 2026 09:02:41 +0530</pubDate>
            <description><![CDATA[&lt;p&gt;സെപ്തംബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും പങ്കെടുക്കും. ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത് എന്നതിനാൽ ഈ ഉച്ചകോടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1pywwcaffx1825rw9wdz1y,imgname-modi-putin-xi-jinping-1779247838092.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ആഗോള തലത്തിൽ സുപ്രധാന നയതന്ത്ര ചർച്ചകളുടെ വേദിയാകാൻ ഇന്ത്യ. വരുന്ന സെപ്തംബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും നേരിട്ട് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഇരു നേതാക്കളുടെയും സാന്നിധ്യം ആഗോളതലത്തിൽ ഉറ്റുനോക്കപ്പെടുന്ന സുപ്രധാന നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യയെ വേദിയാക്കുമെന്നാണ് പ്രതീക്ഷ. ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത് എന്നതിനാൽ ഈ സന്ദർശനത്തിന് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്. ഉച്ചകോടിയിൽ ഇറാൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാരും പങ്കെടുത്തേക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പുടിന്&zwj;റെ ചൈനീസ് സന്ദർശനത്തിനിടെയാണ് ഇരുവരും ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുമെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;പുടിൻ - ഷി ജിൻപിങ് ചർച്ച ഇന്ന്&lt;/strong&gt;&lt;/h2&gt;&lt;p&gt;റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പുടിൻ ചൈനയിലെത്തിയത്. ഇറാൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ സുരക്ഷാ നിയന്ത്രണങ്ങൾ, യുക്രൈൻ യുദ്ധം തുടങ്ങിയ ആഗോള രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. കൂടാതെ ഊർജ സുരക്ഷ, പുതിയ സൈബീരിയൻ ഗ്യാസ് പൈപ്പ്&zwnj;ലൈൻ പദ്ധതി എന്നിവയുൾപ്പെടെയുള്ള നാൽപ്പതോളം പുതിയ ഉഭയകക്ഷി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനം കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് പുടിന്റെ ഈ ചൈനീസ് പര്യടനം എന്നതുകൊണ്ട് തന്നെ ഇതിന് വലിയ അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് റഷ്യൻ പ്രസിഡന്റിന്റെ ഈ സന്ദർശനം. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിൽ റഷ്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതൽ ദൃഢമാക്കാൻ ഈ കൂടിക്കാഴ്ച വഴിതുറക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/pm-modi-putin-and-xi-jinping-to-attend-brics-summit-in-india-chinese-president-first-visit-since-galwan-clash-articleshow-fzkgg4g"/>
        </item>
        <item>
            <title><![CDATA[സൈബർ ആക്രമണത്തിന് പിന്നാലെ നോർവെ മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു]]></title>
            <link>https://www.asianetnews.com/international-news/norwegian-journalist-helle-lyng-question-narendra-modi-claimed-that-her-instagram-and-facebook-accounts-suspended-articleshow-gppc5sp</link>
            <guid isPermaLink="true">https://www.asianetnews.com/international-news/norwegian-journalist-helle-lyng-question-narendra-modi-claimed-that-her-instagram-and-facebook-accounts-suspended-articleshow-gppc5sp</guid>
            <pubDate>Wed, 20 May 2026 08:51:15 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണെന്നും ഹെല്ലെ ലാംഗ് കുറിച്ചിരിക്കുന്നത്. മെറ്റാ കമ്പനിയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ ഫേസ്ബുക്ക് അക്കൗണ്ടും നഷ്ടപ്പെട്ടതായി അവർ വ്യക്തമാക്കി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1p88vc6msjwyy4m0v6sczs,imgname-helle-lyng-1779247096684.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓസ്ലോ: നോർവേയിൽ വെച്ച് വാർത്താ സമ്മേളനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ചതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലാംഗിന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പ്രതിഷേധങ്ങളും നേരിടുന്നതിനിടയിലാണ് തനിക്ക് മെറ്റാ പ്ലാറ്റ്&zwnj;ഫോമുകളിൽ വിലക്ക് നേരിട്ടതായി ഹെല്ലെ അവകാശപ്പെട്ടത്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നൽകേണ്ടി വന്ന ഒരു ചെറിയ വില മാത്രമാണ് ഇതെന്ന് അവർ തന്റെ എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചത്. ഒരു ദിവസം മുഴുവൻ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കാതിരുന്നതിന് ശേഷമാണ് അക്കൗണ്ട് പൂർണ്ണമായും സസ്പെൻഡ് ചെയ്യപ്പെട്ടതെന്നും, തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണെന്നും ഹെല്ലെ ലാംഗ് കുറിച്ചിരിക്കുന്നത്. മെറ്റാ കമ്പനിയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ ഫേസ്ബുക്ക് അക്കൗണ്ടും നഷ്ടപ്പെട്ടതായി അവർ വ്യക്തമാക്കി. തന്നെ ബന്ധപ്പെടാൻ ശ്രമിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് മറുപടി നൽകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതിനാൽ ഇനി പ്രതികരണങ്ങൾ വൈകുമെന്നും അവർ അറിയിച്ചു. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഉടൻ തന്നെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹെല്ലെ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Throughout all day I have struggled to log onto my Instagram account. Now I have been suspended. It is a small prize to pay for press freedom, but I&rsquo;ve never experienced it before. pic.twitter.com/XCitS65Rlg&lt;/p&gt;&lt;p&gt;&mdash; Helle Lyng (@HelleLyngSvends) May 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;നോർവേ പ്രധാനമന്ത്രിക്കൊപ്പം നരേന്ദ്ര മോദി പങ്കെടുത്ത സംയുക്ത മാധ്യമ സമ്മേളനത്തിനിടയിലാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. മാധ്യമ സമ്മേളനം കഴിഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രി വേദി വിട്ടുപോകുമ്പോൾ, ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളിൽ നിന്നുള്ള ചില ചോദ്യങ്ങൾക്ക് എന്തുകൊണ്ട് താങ്കൾക്ക് മറുപടി നൽകിക്കൂടാ? എന്ന് ഹെല്ലെ ലാംഗ് വിളിച്ചു ചോദിക്കുകയായിരുന്നു. പ്രധാനമന്ത്രി ഇത് കേട്ടിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി മാറി. പിന്നീട് ഈ വിഷയത്തിൽ എക്സിലൂടെ പ്രതികരിച്ച അവർ, മോദി തന്റെ ചോദ്യത്തിന് മറുപടി നൽകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്താണെന്നും എന്നാൽ ഇന്ത്യ 157-ാം സ്ഥാനത്താണെന്നും അവർ ചൂണ്ടിക്കാണിച്ചിരുന്നു. ഓസ്&zwnj;ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാഗ്സാവിസെൻ എന്ന പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ.&lt;/p&gt;&lt;p&gt;ഈ സംഭവത്തിന് തൊട്ടുപിന്നാലെ നോർവേയിലെ ഇന്ത്യൻ എംബസി ഹെല്ലെ ലാംഗിനെ മറ്റൊരു പ്രത്യേക വാർത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വെച്ചും ഇന്ത്യയുടെ വിശ്വാസ്യതയെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ അവർ ഉന്നയിച്ചു. ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ് ഇന്ത്യയുടെ പൗരാണിക ചരിത്രത്തെക്കുറിച്ചും, ലോകത്തിന് ഇന്ത്യ നൽകിയ ചെസ്സ്, യോഗ തുടങ്ങിയ സംഭാവനകളെക്കുറിച്ചും, കോവിഡ് കാലത്ത് ഇന്ത്യ നടത്തിയ വാക്സിൻ വിതരണത്തെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി.&lt;/p&gt;&lt;p&gt;ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ ഹെല്ലെയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടന്നത്. അവർ ഒരു വിദേശ ഏജന്റാണെന്നും, ചാരപ്രവർത്തകയാണെന്നും, ചൈനയുടെ താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും വരെ ആരോപണം ഉയർന്നിരുന്നു. ചൈനയെക്കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെക്കുറിച്ചും അവർ മുൻപ് എഴുതിയ ചില ലേഖനങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഈ വിമർശനങ്ങൾ. ഈ വിവാദങ്ങൾ ഹെല്ലെ ലാംഗിന് സോഷ്യൽ മീഡിയയിൽ വൻ ജനപ്രീതിയാണ് നേടിക്കൊടുത്തത്. തിങ്കളാഴ്ചയ്ക്ക് മുൻപ് എണ്ണൂറിൽ താഴെ മാത്രം ഫോളോവേഴ്സ് ഉണ്ടായിരുന്ന അവരുടെ എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം വെറും ദിവസങ്ങൾക്കുള്ളിൽ നാൽപ്പതിനായിരത്തിലധികമായി ഉയർന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/norwegian-journalist-helle-lyng-question-narendra-modi-claimed-that-her-instagram-and-facebook-accounts-suspended-articleshow-gppc5sp"/>
        </item>
        <item>
            <title><![CDATA[റോമിൽ മാർപാപ്പയെ കാണുന്നത് മോദിയുടെ അജണ്ടയിലില്ല, സുഹൃത്തിന് സ്വാഗതമെന്ന മെലോണിയുടെ സെൽഫി വൈറൽ; ഇന്ന് നിർണായക ചർച്ച, ശേഷം പ്രധാനമന്ത്രി മടങ്ങിയെത്തും]]></title>
            <link>https://www.asianetnews.com/international-news/pm-modi-arrives-in-rome-meeting-pope-not-on-agenda-meloni-welcome-selfie-with-friend-pm-modi-in-rome-goes-viral-articleshow-l5l2uwc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pm-modi-arrives-in-rome-meeting-pope-not-on-agenda-meloni-welcome-selfie-with-friend-pm-modi-in-rome-goes-viral-articleshow-l5l2uwc</guid>
            <pubDate>Wed, 20 May 2026 08:47:23 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇന്ന് നിർണായക ചർച്ചകൾ നടത്തും, എന്നാൽ മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അജണ്ടയിലില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1p2bnhse8ct59bp5c4mj9q,imgname-modi-meloni-1779246902961.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റോം: റോമിൽ മാർപാപ്പയെ കാണുന്നത് അജണ്ടയിലില്ലെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിലെ പരിപാടികളിൽ മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇറ്റലിയുമായുള്ള ചർച്ചകളെക്കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. യു എ ഇ, നെതർലൻഡ്&zwnj;സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി റോമിലെത്തിയ മോദിക്ക് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്. സുഹൃത്തിന് സ്വാഗതം എന്ന പരാമർശമടങ്ങുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണിയുടെ സെൽഫി ഇതിനകം വൈറലായിട്ടുണ്ട്. മെലോണിയുമായി മോദിയുടെ ചർച്ച ഇന്നുണ്ടാകും. 'ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് ഇക്കണോമിക് കോറിഡോർ' ശക്തിപ്പെടുത്തുന്നതിനും 2025 - 2029 കാലഘട്ടത്തിലേക്കുള്ള തന്ത്രപ്രധാന കർമ്മപദ്ധതി അവലോകനം ചെയ്യുന്നതിനും ഇരു നേതാക്കളും ചർച്ചകൾ നടത്തും. പ്രതിരോധം, പുനരുപയോഗ ഊർജ്ജം, ക്ലീൻ ടെക്നോളജി, ബഹിരാകാശം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും 2029 ഓടെ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് മോദി ഇറ്റലിയിലെത്തിയത്. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ റോം ആസ്ഥാനമായുള്ള യു എൻ ഭക്ഷ്യ - കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദർശിക്കും.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്ത്യ - നോർഡിക് ബന്ധം ശക്തമാകും&lt;/strong&gt;&lt;/h2&gt;&lt;p&gt;സാങ്കേതിക വിദ്യ കൈമാറ്റത്തിലും നൂതന ആശയങ്ങളുടെ വികാസത്തിലും സഹകരിച്ച് നീങ്ങുന്ന തന്ത്രപ്രധാന ബന്ധമായി ഇന്ത്യയ്ക്കും നോർഡിക് രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധത്തെ മാറ്റാൻ ധാരണയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് നോർഡിക് രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ ഉച്ചകോടിയിലാണ് ഈ ധാരണ. സ്വീഡൻ, നോർവെ, ഡെൻമാർക്ക് , ഫിൻലാൻഡ്, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ ഉച്ചകോടിക്കെത്തി. നോർഡിക് രാജ്യങ്ങൾ ഹരിതോർജ രംഗത്തുൾപ്പടെ നൂതന സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറും സമുദ്ര രംഗത്ത് സഹകരിച്ച് നീങ്ങാനും ഉച്ചകോടിയിൽ ധാരണയായി. ഇന്ത്യ യൂറോപ്പിയൻ യൂണിയൻ വ്യപാര കരാർ എല്ലാ അർത്ഥത്തിലും നടപ്പാക്കും പശ്ചിമേഷിയയിലെ സംഘർഷം അവസ്ഥാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും ഉച്ഛകോടി അംഗീകരിച്ച സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു ഭീകരവാദത്തെ ഒന്നിച്ച് ചെറുക്കാനും ഉച്ഛകോടിയിൽ ധാരണയായി. രണ്ടായിരത്തി പതിനെട്ടിലും രണ്ടായിരത്തി ഇരുപത്തിരണ്ടിലുമാണ് ഇതിന് മുമ്പ് ഇന്ത്യ - നോർഡിക് ഉച്ചകോടികൾ നടന്നത്. നോർവേ സന്ദർശനം പൂർത്തിയാക്കി ഇറ്റലിയിലെത്തിയ മോദി, ജോർജിയ മെലോണിയുമായി ചർച്ചകൾ നടത്തിയതിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/pm-modi-arrives-in-rome-meeting-pope-not-on-agenda-meloni-welcome-selfie-with-friend-pm-modi-in-rome-goes-viral-articleshow-l5l2uwc"/>
        </item>
        <item>
            <title><![CDATA[മോദിയെ അധിക്ഷേപിച്ച് നോർവേ പത്രം, 'പാമ്പാട്ടി'യായി ചിത്രീകരിച്ചുള്ള കാർട്ടൂണിൽ അലയടിച്ച് പ്രതിഷേധം; വംശീയ അധിക്ഷേപത്തിനെതിരെ ലോകം]]></title>
            <link>https://www.asianetnews.com/international-news/norwegian-newspaper-insults-modi-protests-over-cartoon-depicting-him-as-snake-catcher-articleshow-e35phdi</link>
            <guid isPermaLink="true">https://www.asianetnews.com/international-news/norwegian-newspaper-insults-modi-protests-over-cartoon-depicting-him-as-snake-catcher-articleshow-e35phdi</guid>
            <pubDate>Wed, 20 May 2026 07:51:00 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ, അദ്ദേഹത്തെ പാമ്പാട്ടിയായി ചിത്രീകരിച്ച് 'ആഫ്റ്റൻപോസ്റ്റൻ' എന്ന പ്രമുഖ പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ വൻ വിവാദത്തിന് തിരികൊളുത്തി. ഇന്ത്യയെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവമാണ് ഇതിന് പിന്നിലെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനം ഉയർന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1jz22gqx6x69pv5hnj8xjq,imgname-pm-modi-cartoon-1779243649104.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓസ്ലോ: അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്&zwj;റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ച നോർവേയിലെ ഏറ്റവും വലിയ പത്രമായ 'ആഫ്റ്റൻപോസ്റ്റൻ' വൻ വിവാദത്തിൽ. പ്രധാനമന്ത്രി മോദിയെ ഒരു 'പാമ്പാട്ടി'യായി ചിത്രീകരിക്കുകയും, പാമ്പിന് പകരം ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളിൽ പിടിച്ചിരിക്കുന്നതുമായാണ് കാർട്ടൂണിലുള്ളത്. 'കൂർമ ബുദ്ധിക്കാരനും നേരിയ തോതിൽ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ' എന്ന തലക്കെട്ടിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ വിവാദ ചിത്രമുള്ളത്.&lt;/p&gt;&lt;p&gt;ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായ ഒരു 'പാമ്പാട്ടികളുടെ നാടായി' മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവത്തിന്&zwj;റെ തെളിവാണ് ഇതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. നോർവേ സന്ദർശനത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന വിവാദം നിലനിൽക്കുന്നതിനിടയിലാണ് ഈ കാർട്ടൂൺ കൂടി പുറത്തുവന്നത്. നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹർ സ്റ്റോറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിന് ശേഷം ഇരുനേതാക്കളും മടങ്ങവെ, ഓസ്ലോ ആസ്ഥാനമായുള്ള 'ദാഗ്സവിസെൻ' പത്രത്തിലെ രാഷ്ട്രീയ നിരീക്ഷകയായ ഹെല്ലെ ലിംഗ് എന്ന വനിതാ മാധ്യമപ്രവർത്തക പ്രധാനമന്ത്രി മോദിക്ക് നേരെ ഉറക്കെ ചോദ്യം ഉന്നയിച്ചിരുന്നു.&lt;/p&gt;&lt;p&gt;'പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളോട് സംസാരിക്കാൻ താങ്കൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല?' എന്നായിരുന്നു അവരുടെ ചോദ്യം. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ നേതാക്കൾ ഇതിനോട് പ്രതികരിക്കാതെ വേദി വിട്ടു. ഹെല്ലെ ലിംഗ് ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്&zwnj;ഫോമിൽ പങ്കുവെച്ചതോടെ ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് അവർ ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ നിന്നും കടുത്ത സൈബർ ആക്രമണം നേരിട്ടതിനെത്തുടർന്ന് താൻ ഒരു വിദേശ ചാരയല്ലെന്നും, കേവലം ഒരു ജേണലിസ്റ്റ് മാത്രമാണെന്നും അവർക്ക് പിന്നീട് വ്യക്തമാക്കേണ്ടി വന്നു.&lt;/p&gt;&lt;p&gt;തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തിലും ഹെല്ലെ ലിംഗ് ഇതേ ചോദ്യങ്ങൾ ആവർത്തിച്ചതോടെ ഇന്ത്യൻ നയതന്ത്രജ്ഞൻ സിബി ജോർജ്ജ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. 'ചില അറിവില്ലാത്ത എൻജിഒകൾ എഴുതിവിടുന്ന ഒന്നോ രണ്ടോ റിപ്പോർട്ടുകൾ മാത്രം വായിച്ച് വന്ന് ഇന്ത്യയെ വിലയിരുത്തരുത്. ഇന്ത്യയുടെ വ്യാപ്തിയും സങ്കീർണ്ണതയും നിങ്ങൾക്ക് അറിയില്ല. ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഇരുനൂറിലധികം വാർത്താ ചാനലുകൾ 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യക്ക് വ്യക്തമായ ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും പൗരന്മാർക്ക് നിയമപരമായ പരിഹാര മാർഗ്ഗങ്ങളുമുണ്ട്. കോവിഡ് കാലത്ത് ലോകത്തെ മുഴുവൻ സഹായിച്ച വിശ്വസ്ത പങ്കാളിയാണ് ഇന്ത്യ,' സിബി ജോർജ്ജ് തുറന്നടിച്ചു.&lt;/p&gt;&lt;p&gt;ഇതിനിടയിലാണ് പാമ്പാട്ടി കാർട്ടൂൺ കൂടി എത്തിയത്. മുൻപ് 2014-ൽ പ്രധാനമന്ത്രി മോദി അമേരിക്കയിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ, ഇന്ത്യയെ പണ്ട് വിദേശികൾ 'പാമ്പാട്ടികളുടെ നാട്' എന്ന് വിളിച്ചിരുന്നുവെന്നും എന്നാൽ ഇന്നത്തെ ഇന്ത്യ കമ്പ്യൂട്ടർ മൗസ് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന 'മൗസ് ചാർമർമാരുടെ' നാടായി മാറിയെന്നും പറഞ്ഞത് ഓർമ്മിപ്പിച്ചാണ് നെറ്റിസൺസ് നോർവേ പത്രത്തിനെതിരെ തിരിഞ്ഞത്. 'ഇന്ത്യയുടെ ജിഡിപി വളർച്ചയോടും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളോടും മത്സരിക്കാൻ കഴിയാതെ വരുമ്പോൾ പാശ്ചാത്യ മാധ്യമങ്ങൾ പുറത്തെടുക്കുന്ന അവസാനത്തെ ആയുധമാണ് ഇത്തരം വംശീയ അധിക്ഷേപങ്ങൾ' എന്ന് ഉപയോക്താക്കൾ വിമർശിച്ചു. മുൻപ് 2022-ൽ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഇതേ രീതിയിൽ പാമ്പാട്ടിയുടെ ചിത്രം ഉപയോഗിച്ച് പരിഹസിച്ചിരുന്നു. നോർവേയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് തിരിച്ചു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/international-news/norwegian-newspaper-insults-modi-protests-over-cartoon-depicting-him-as-snake-catcher-articleshow-e35phdi"/>
        </item>
        <item>
            <title><![CDATA[രാജ്യത്തിനായി ജീവൻ നൽകാൻ സന്നദ്ധരായ ദമ്പതികൾക്കായി സമൂഹവിവാഹവുമായി ഇറാൻ, നടന്നത് നൂറിലധികം വിവാഹങ്ങളെന്ന് റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/international-news/iran-hosts-mass-weddings-for-couples-readiness-to-sacrifice-their-lives-in-the-war-against-the-us-and-israel-articleshow-bmnzxhm</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-hosts-mass-weddings-for-couples-readiness-to-sacrifice-their-lives-in-the-war-against-the-us-and-israel-articleshow-bmnzxhm</guid>
            <pubDate>Tue, 19 May 2026 21:12:34 +0530</pubDate>
            <description><![CDATA[&lt;p&gt;ടെഹ്&zwnj;റാന്റെ മധ്യഭാഗത്തുള്ള വിസ്തൃതമായ ഇമാം ഹുസൈൻ ചത്വരത്തിൽ മാത്രം നൂറിലധികം ദമ്പതികൾ ഒരേസമയം വിവാഹിതരായെന്നാണ് റിപ്പോർട്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks0ecw8hfbvw6sswgt68ta82,imgname-iran-mass-wedding-1779205304593.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച ദമ്പതികൾക്കായി സമൂഹ വിവാഹവുമായി ഇറാൻ. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാന്റെ ഔദ്യോഗിക സ്പോൺസർഷിപ്പിൽ ഈ വിപുലവുമായ ചടങ്ങുകൾ നടന്നതെന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ടെഹ്റാനിലെ തലസ്ഥാനത്തെ വിവിധ പ്രമുഖ പൊതുചത്വരങ്ങളിലായി നൂറുകണക്കിന് ദമ്പതികൾ സമൂഹ വിവാഹത്തിന്റെ ഭാഗമായി. ടെഹ്&zwnj;റാന്റെ മധ്യഭാഗത്തുള്ള വിസ്തൃതമായ ഇമാം ഹുസൈൻ ചത്വരത്തിൽ മാത്രം നൂറിലധികം ദമ്പതികൾ ഒരേസമയം വിവാഹിതരായെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. യുദ്ധകാലത്ത് ജനങ്ങളുടെയും സൈന്യത്തിന്റെയും മനോവീര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ചടങ്ങുകൾ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ വൻ വ്യോമാക്രമണത്തോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. നിലവിൽ താൽക്കാലികവും അസ്ഥിരവുമായ ഒരു വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ പുതിയ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് ഈ സമൂഹവിവാഹം അരങ്ങേറിയത്. യുദ്ധത്തിൽ രാജ്യത്തെ സംരക്ഷിക്കുന്നതിനായി വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ മനുഷ്യച്ചങ്ങല തീർക്കുന്നത് ഉൾപ്പെടെയുള്ള അപകടകരമായ ദൗത്യങ്ങളിൽ ഏർപ്പെടാനും സ്വന്തം ജീവൻ പണയം വെക്കാനും സന്നദ്ധത പ്രകടിപ്പിച്ചവരാണ് ഈ പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തുടങ്ങിയ രാജ്യത്തെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം ജാൻ-ഫദ എന്ന പദ്ധതിയിൽ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെടുന്നത്.&lt;/p&gt;&lt;p&gt;വിവാഹ ചടങ്ങിനായി ദമ്പതികൾ എത്തിയത് മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ച സൈനിക ജീപ്പുകളിലായിരുന്നു. പൂക്കളും പിങ്ക് നിറത്തിലുള്ള അലങ്കാരങ്ങളും നൽകിയ ഈ സൈനിക വാഹനങ്ങളിലിരുന്ന് ദമ്പതികൾ റോഡിലൂടെ നീങ്ങുന്നതിന്റെയും, തുടർന്ന് വലിയൊരു വേദിയിൽ വെച്ച് മതപുരോഹിതന്റെ സാന്നിധ്യത്തിൽ വിവാഹിതരാകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദമ്പതികൾക്ക് കാലാഷ്നികോവ് അടക്കമുള്ള തോക്കുകൾ ഉപയോഗിക്കാനും വിവാഹ വേദിയിൽ പരിശീലനം നൽകിയതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ബലൂണുകൾ കൊണ്ടും രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയുടെ വലിയ ചിത്രങ്ങൾ കൊണ്ടും അലങ്കരിച്ച വേദിയിലായിരുന്നു പ്രധാന ചടങ്ങുകൾ നടന്നത്. യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ മുൻ പരമോന്നത നേതാവായിരുന്ന അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആ പദവിയിലേക്ക് ഉയർന്ന മുജ്തബ ഖമേനി ഇതുവരെ പൊതുവേദികളിൽ എത്തിയിട്ടില്ല.&amp;nbsp;&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-hosts-mass-weddings-for-couples-readiness-to-sacrifice-their-lives-in-the-war-against-the-us-and-israel-articleshow-bmnzxhm"/>
        </item>
        <item>
            <title><![CDATA[എബോള വ്യാപനം: ഈ രാജ്യങ്ങളിലേക്ക് ഒരു കാരണവശാലും യാത്ര ചെയ്യരുത്; യുഎസ് പൗരന്മാർക്ക് ജാ​ഗ്രതാ നിർദേശം]]></title>
            <link>https://www.asianetnews.com/international-news/us-travel-advisory-for-citizens-over-ebola-virus-outbreak-articleshow-xzm072g</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-travel-advisory-for-citizens-over-ebola-virus-outbreak-articleshow-xzm072g</guid>
            <pubDate>Wed, 20 May 2026 07:46:16 +0530</pubDate>
            <description><![CDATA[&lt;p&gt;എബോള വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്ക. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദ കോം​ഗോ, സൗത്ത് സു​&zwj;ഡാൻ, ഉ​ഗാണ്ട എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശം. റുവാണ്ടയിലേക്ക് ആലോചിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്നും നിർദേശം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krx3cc3m8jgqvhtpr0mr2x68,imgname-ebola-gettyimages-1174430024-612x612-1779093090420.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: എബോള വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് യാത്രാ വിലക്കുമായി യുഎസ് ഭരണകൂടം. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദ കോം​ഗോ, സൗത്ത് സു​&zwj;ഡാൻ, ഉ​ഗാണ്ട എന്നീ രാജ്യങ്ങളിലേക്ക് പൗരന്മാർ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിർദേശം പുറപ്പെടുവിച്ചു. മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ലെവൽ 4 ജാ​ഗ്രതാ നിർദേശമാണ് യുഎസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനു പുറമേ, റുവാണ്ടയിലേക്ക് ആലോചിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്ന് ചൂണ്ടിക്കാട്ടി ലെവൽ 3 ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.&lt;/p&gt;&lt;p&gt;സൗത്ത് സുഡാനിലേക്കുള്ള യാത്രക്കാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുറപ്പെടുവിച്ച ജാ​ഗ്രതാ നിർദേശം ഇങ്ങനെ: &quot;സൗത്ത് സുഡാനിലെ മെഡിക്കൽ സേവനങ്ങൾ വളരെ പരിമിതമാണ്. കൃത്യമായ മെഡിക്കൽ ചികിത്സയും പതിവ് പരിശോധനകൾക്കും അടിയന്തര ശസ്ത്രക്രിയകൾക്കുമുള്ള സൗകര്യങ്ങളും പലപ്പോഴും ലഭ്യമാകില്ല. നിസ്സാരമായ ആരോഗ്യപ്രശ്നങ്ങൾക്ക് പോലും മെഡിക്കൽ ഇവാക്യുവേഷൻ ആവശ്യമായി വന്നേക്കാം. മെഡിക്കൽ ഇവാക്യുവേഷൻ ഉൾപ്പെടെയുള്ള എല്ലാ ചികിത്സാ ചെലവുകളും നിങ്ങൾ തന്നെ വഹിക്കണം. അധിക മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ലഭിച്ച ചികിത്സകളുടെയും അതിനായി പണമടച്ചതിന്റെയും എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കണം&quot;.&lt;/p&gt;&lt;p&gt;അതേസമയം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും പടരുന്ന എബോള രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോം​ഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ ആണ് രോ​ഗം വ്യാപനം സ്ഥിരീകരിച്ചത്. ഇവിടെ 131 പേർ മരണപ്പെട്ടു. 513 പേർക്ക് രോ​ഗം സംശയിക്കുന്നുണ്ട്. ഇതുവരെ മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ലാത്ത എബോളയുടെ അപൂർവ വകഭേദമായ ബുണ്ടിബു​ഗ്യോ ആണ് രോ​ഗവ്യാപനത്തിന് കാരണം.&lt;/p&gt;&lt;h2&gt;എന്താണ് എബോള രോ​ഗം?&lt;/h2&gt;&lt;p&gt;വന്യമൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന അതീവ വ്യാപനശേഷിയുള്ള വൈറസാണ് എബോള. രോഗബാധിതരുടെ രക്തം, ഛർദ്ദി, ശുക്ലം തുടങ്ങിയ ശാരീരിക സ്രവങ്ങളിലൂടെയും ഇത്തരം സ്രവങ്ങൾ കലർന്ന വസ്ത്രങ്ങൾ, വിരിപ്പുകൾ തുടങ്ങിയവയിലൂടെയും ഇത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നു. മനുഷ്യരിൽ അപൂർവമാണെങ്കിലും അതിതീവ്രവും പലപ്പോഴും മരണകാരണവുമായേക്കാവുന്ന ഒരു രോഗമാണിത്. പനി, ഛർദ്ദി, വയറിളക്കം, പേശിവേദന, ചില സന്ദർഭങ്ങളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-travel-advisory-for-citizens-over-ebola-virus-outbreak-articleshow-xzm072g"/>
        </item>
        <item>
            <title><![CDATA[ലോകം ഉറ്റുനോക്കുന്നു, ട്രംപിന് പിന്നാലെ സുപ്രധാന സന്ദർശനത്തിന് പുടിൻ ചൈനയിൽ, ഇന്ന് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച; 40 കരാറുകളിൽ ഒപ്പിടും, യുദ്ധവും ചർച്ച]]></title>
            <link>https://www.asianetnews.com/international-news/putin-and-xi-jinping-to-meet-today-russia-and-china-to-sign-40-agreements-amid-global-tensions-articleshow-u0z9k2o</link>
            <guid isPermaLink="true">https://www.asianetnews.com/international-news/putin-and-xi-jinping-to-meet-today-russia-and-china-to-sign-40-agreements-amid-global-tensions-articleshow-u0z9k2o</guid>
            <pubDate>Wed, 20 May 2026 06:55:02 +0530</pubDate>
            <description><![CDATA[&lt;p&gt;റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, യുക്രൈൻ, ഇറാൻ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഊർജ സുരക്ഷ ഉൾപ്പെടെ നാൽപ്പതോളം പുതിയ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1frbw6kk10kesv1qarrw4e,imgname-xi-jinping-putin-1779240284038.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെയ്ജിംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പുടിൻ ചൈനയിലെത്തിയത്. ഇറാൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ സുരക്ഷാ നിയന്ത്രണങ്ങൾ, യുക്രൈൻ യുദ്ധം തുടങ്ങിയ ആഗോള രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. കൂടാതെ ഊർജ സുരക്ഷ, പുതിയ സൈബീരിയൻ ഗ്യാസ് പൈപ്പ്&zwnj;ലൈൻ പദ്ധതി എന്നിവയുൾപ്പെടെയുള്ള നാൽപ്പതോളം പുതിയ ഉഭയകക്ഷി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;h2&gt;&lt;strong&gt;പുടിൻ എത്തിയത് ട്രംപിന് പിന്നാലെ&lt;/strong&gt;&lt;/h2&gt;&lt;p&gt;അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനം കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് പുടിന്റെ ഈ ചൈനീസ് പര്യടനം എന്നതുകൊണ്ട് തന്നെ ഇതിന് വലിയ അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് റഷ്യൻ പ്രസിഡന്റിന്റെ ഈ സന്ദർശനം. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിൽ റഷ്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതൽ ദൃഢമാക്കാൻ ഈ കൂടിക്കാഴ്ച വഴിതുറക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/putin-and-xi-jinping-to-meet-today-russia-and-china-to-sign-40-agreements-amid-global-tensions-articleshow-u0z9k2o"/>
        </item>
        <item>
            <title><![CDATA[സുപ്രധാന ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ, വൻ സ്വീകരണം; മാർപാപ്പയെ സന്ദർശിച്ചേക്കും]]></title>
            <link>https://www.asianetnews.com/india-news/pm-modi-arrived-in-rome-italy-articleshow-mt6ruzf</link>
            <guid isPermaLink="true">https://www.asianetnews.com/india-news/pm-modi-arrived-in-rome-italy-articleshow-mt6ruzf</guid>
            <pubDate>Wed, 20 May 2026 02:20:57 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക ഉഭയകക്ഷി സന്ദർശനത്തിനായി റോമിലെത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ 'ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ' ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള തന്ത്രപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks0zs4frt8yzsdt8m5ffbz0r,imgname-pm-modi-arrived-in-rome-italy-1779223532024.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ റോമിലെത്തി. യു.എ.ഇ, നെതർലൻഡ്&zwnj;സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം റോമിലെത്തിയത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്.&lt;/p&gt;&lt;p&gt;ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് സന്ദർശനത്തിലെ പ്രധാന അജണ്ട. 'ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ' ശക്തിപ്പെടുത്തുന്നതിനും 2025-2029 കാലഘട്ടത്തിലേക്കുള്ള തന്ത്രപ്രധാന കർമ്മപദ്ധതി അവലോകനം ചെയ്യുന്നതിനും ഇരു നേതാക്കളും ചർച്ചകൾ നടത്തും. പ്രതിരോധം, പുനരുപയോഗ ഊർജ്ജം, ക്ലീൻ ടെക്നോളജി, ബഹിരാകാശം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും 2029-ഓടെ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ചർച്ചകൾ പുരോഗമിക്കുന്നത്.&lt;/p&gt;&lt;p&gt;ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ റോം ആസ്ഥാനമായുള്ള യു.എൻ ഭക്ഷ്യ-കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദർശിക്കും. വത്തിക്കാൻ സിറ്റിയിൽ മാർപ്പാപ്പയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസ്സ് പ്രമുഖരുമായും അദ്ദേഹം സംവദിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഒരു പുതിയ 'ഇന്തോ-മെഡിറ്ററേനിയൻ' തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് വളരുകയാണെന്ന് പ്രധാനമന്ത്രി മോദിയും ജോർജിയ മെലോനിയും സംയുക്തമായി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/pm-modi-arrived-in-rome-italy-articleshow-mt6ruzf"/>
        </item>
        <item>
            <title><![CDATA[ബംഗ്ലാദേശിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമായില്ല]]></title>
            <link>https://www.asianetnews.com/india-news/indian-diplomat-found-dead-in-assistant-high-commission-office-at-chittagong-bangladesh-articleshow-8fofg9s</link>
            <guid isPermaLink="true">https://www.asianetnews.com/india-news/indian-diplomat-found-dead-in-assistant-high-commission-office-at-chittagong-bangladesh-articleshow-8fofg9s</guid>
            <pubDate>Tue, 19 May 2026 23:26:35 +0530</pubDate>
            <description><![CDATA[ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ നരേൻ ധറിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, മരണകാരണം പോസ്റ്റ്&zwnj;മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hcpfhq94hfns9p5ek7hkttef,imgname-BI-1697266588964.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചിറ്റഗോങ്: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ നരേൻ ധറിനെ (38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഓഫീസിനുള്ളിലെ പഴയ വിസ സെന്റർ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഡാറ്റാ എൻട്രി റൂമിലെ ബാത്ത്റൂമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഏറെ നേരം ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നതോടെ സഹപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;സംഭവത്തിൽ ചിറ്റഗോങ്ങ് മെട്രോപൊളിറ്റൻ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ സംശയകരമായ പാടുകളോ മറ്റ് പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് കമ്മീഷണർ ഹസൻ മുഹമ്മദ് ഷൗക്കത്ത് അലി അറിയിച്ചു. മൃതദേഹം ചിറ്റഗോങ്ങ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്&zwnj;മോർട്ടം പരിശോധനയിൽ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;p&gt;നരേൻ ധറിൻ്റെ മരണം കുടുംബത്തെ അറിയിച്ചതായും പോസ്റ്റ്&zwnj;മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും ഹൈക്കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയ്ക്ക് ബംഗ്ലാദേശിൽ ചിറ്റഗോങ്ങ് കൂടാതെ ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലും അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസുകളുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള മരണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയവും പ്രത്യേക അന്വേഷണം നടത്തുമെന്നാണ് വിവരം.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/indian-diplomat-found-dead-in-assistant-high-commission-office-at-chittagong-bangladesh-articleshow-8fofg9s"/>
        </item>
        <item>
            <title><![CDATA[ചാരവനിതയോ? പ്രധാനമന്ത്രിയുടെ നോർവെ സമ്മേളനത്തിനിടയിൽ ആഗോള ശ്രദ്ധയിലേക്ക് നോർവീജിയൻ മാധ്യമ പ്രവർത്തക]]></title>
            <link>https://www.asianetnews.com/international-news/who-is-the-norwegian-journalist-helle-lyng-whose-question-to-pm-went-viral-articleshow-gbo57g3</link>
            <guid isPermaLink="true">https://www.asianetnews.com/international-news/who-is-the-norwegian-journalist-helle-lyng-whose-question-to-pm-went-viral-articleshow-gbo57g3</guid>
            <pubDate>Tue, 19 May 2026 22:44:51 +0530</pubDate>
            <description><![CDATA[&lt;p&gt;നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നോർവീജിയൻ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലങ് ചോദ്യം ചെയ്തത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks0kn7es98jmcatzpbsb5qtz,imgname-helle-lyng-narendra-modi-1779210821081.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവെ സന്ദർശനത്തിനിടയിലെ നാടകീയ സംഭവങ്ങളിൽ ലോക ശ്രദ്ധ നേടി നോർവീജിയൻ മാധ്യമ പ്രവർത്തക. നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നോർവീജിയൻ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലങ് ചോദ്യം ചെയ്തത്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം അടക്കം ചൂണ്ടിക്കാട്ടി ഹെല്ലെ ലങ് വിമർശനം ഉയർത്തിയപ്പോൾ മലയാളിയായ കേന്ദ്ര വിദേശകാര്യ സെക്രട്ടറി സിബി ജോർജ് ആണ് മറുപടി നൽകിയത്. ഇന്ത്യയുടെ സംസ്കാരം, ചെസിന്റെ ഉത്ഭവം, യോഗ, കൊവിഡ് വാക്സിൻ നയതന്ത്രം എന്നിവയെക്കുറിച്ചെല്ലാം ദീർഘമായി സംസാരിച്ചാണ് സിബി ജോർജ് ഹെല്ലെ ലങിന് മറുപടി നൽകിയത്. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇവർ നേരിടേണ്ടി വന്നത്. ചൈനയെയും ഷി ജിൻപിങ്ങിനെയും പുകഴ്ത്തി ഇവർ മുൻപ് എഴുതിയ ലേഖനങ്ങൾ ചൂണ്ടിക്കാണിച്ച് ഹെല്ലെ ലങ് വിദേശ ചാരവനിതയാണെന്നും വിദേശ ഏജന്റാണെന്നും വരെ ആരോപണം ഉയർന്നിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ ഇവരുടെ എക്സ് അക്കൌണ്ടിന് വലിയ രീതിയിൽ ഫോളോവേഴ്സ് കൂടുകയും ചെയ്തിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയൊരു ആഗോള ചർച്ചയ്ക്ക് വഴിവയ്ക്കുന്നതായിരുന്നു സംഭവം.&lt;/p&gt;&lt;p&gt;ഓസ്&zwnj;ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന, പതിനാലായിരത്തിൽ താഴെ മാത്രം വരിക്കാരുള്ള 'ദാഗ്&zwnj;സാവിസെൻ'എന്ന നോർവീജിയൻ പത്രത്തിലെ കമന്റേറ്ററാണ് ഹെല്ലെ ലങ്. മുൻപ് പല പ്രമുഖ മാധ്യമങ്ങൾക്കും ഫ്രീലാൻസറായി ഇവർ ജോലി ചെയ്തിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും ഇലോൺ മസ്കിന്റെ ടെസ്&zwnj;ല കമ്പനിക്കെതിരെയും ശക്തമായി പ്രതികരിക്കുന്നതാണ് ഇവരുടെ മുൻകാല ലേഖനങ്ങൾ. ഹെല്ലെ ലങ് വിവാദം ഇന്ത്യൻ രാഷ്ട്രീയത്തിലും ചർച്ചയായിട്ടുണ്ട്. ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി ഭയന്ന് ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മഹുവ മൊയ്ത്രയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഇതിന് പിന്നാലെ ഹെല്ലെ ലങ് നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തെക്കുറിച്ചുള്ള നിലപാട് അറിയാൻ രാഹുൽ ഗാന്ധിയോട് ഒരു ഫോൺ അഭിമുഖം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഒരു മാധ്യമപ്രവർത്തകയുടെ അനാവശ്യമായ ബഹളത്തെയാണ് ആഘോഷമാക്കുന്നതെന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/who-is-the-norwegian-journalist-helle-lyng-whose-question-to-pm-went-viral-articleshow-gbo57g3"/>
        </item>
        <item>
            <title><![CDATA[മാലദ്വീപിലെ ഏറ്റവും വലിയ ഡൈവിംഗ് ദുരന്തം, സമുദ്രനിരപ്പിൽ നിന്നും 195 അടി താഴ്ചയിലുള്ള ഗുഹയിൽ നിന്ന് കണ്ടെത്തിയത് 5 മൃതദേഹങ്ങൾ]]></title>
            <link>https://www.asianetnews.com/international-news/maldives-worst-diving-disaster-bodies-of-five-divers-who-went-missing-during-a-scuba-diving-expedition-found-articleshow-hdu26n6</link>
            <guid isPermaLink="true">https://www.asianetnews.com/international-news/maldives-worst-diving-disaster-bodies-of-five-divers-who-went-missing-during-a-scuba-diving-expedition-found-articleshow-hdu26n6</guid>
            <pubDate>Tue, 19 May 2026 21:44:22 +0530</pubDate>
            <description><![CDATA[&lt;p&gt;സമുദ്രനിരപ്പിൽ നിന്നും ഏകദേശം 195 അടി താഴ്ചയിലുള്ള ഇടുങ്ങിയ പാതകളാൽ ബന്ധിപ്പിക്കപ്പെട്ട മൂന്ന് വലിയ അറകളുള്ള സങ്കീർണ്ണമായ ഗുഹയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks0g2z83pqnq891he621p2cw,imgname-maldives--1779207077123.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാലി: സമുദ്രനിരപ്പിൽ നിന്നും 195 അടി താഴ്ചയിലുള്ള ഗുഹയിൽ കുടുങ്ങിപ്പോയ നാല് ഇറ്റാലിയൻ മുങ്ങൽ വിദഗ്ധരുടെ മൃതദേഹം കണ്ടെത്തി. മാലദ്വീപിലെ ഏറ്റവും വലിയ ഡൈവിംഗ് ദുരന്തത്തിലെ ഇരകളായവിൽ രണ്ട് പേരുടെ മൃതദേഹമാണ് ഇതിനോടകം പുറത്ത് എത്തിക്കാനായത്. മെയ് 14ന് കടലിൽ ഡൈവിംഗിന് പോയ അഞ്ചംഗ സംഘം മടങ്ങി എത്താതിരുന്നതിന് പിന്നാലെ വലിയ രീതിയിലുള്ള തെരച്ചിലാണ് മാലദ്വീപിൽ നടന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 195 അടി താഴ്ചയിലുള്ള ഒരു അടിയൊഴുക്കുള്ള കടൽ ഗുഹയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശേഷിക്കുന്ന രണ്ട് മൃതദേഹങ്ങൾ കൂടി ഗുഹയുടെ ഏറ്റവും ആഴമേറിയ ഭാഗത്ത് നിന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകരുള്ളത്.&lt;/p&gt;&lt;p&gt;തിങ്കളാഴ്ചയാണ് മാലദ്വീപിലെ വാവു അറ്റോളിലുള്ള ഈ ഗുഹയ്ക്കുള്ളിൽ നാല് ഇറ്റാലിയൻ ഡൈവർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇറ്റലിയിലെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനുമുമ്പ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മാലദ്വീപിലെ ഒരു പ്രാദേശിക മിലിട്ടറി ഡൈവർ ശനിയാഴ്ച ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരണപ്പെട്ടിരുന്നു. ഈ സംഭവത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച തിരച്ചിൽ പിന്നീട് തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. മാലദ്വീപ് പൊലീസിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ ഫിൻലൻഡിൽ നിന്നെത്തിയ മൂന്ന് പ്രമുഖ ഡൈവിങ് വിദഗ്ദ്ധരാണ് ഗുഹയുടെ ഏറ്റവും ഉള്ളിലായി മൂന്നാമത്തെ അറയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സ്ഥലത്ത് ഒരുമിച്ചാണ് കിടന്നിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അഞ്ചംഗ സംഘത്തിലെ അഞ്ചാമനായ ഇറ്റാലിയൻ ഡൈവിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം നേരത്തെ തന്നെ ഗുഹയുടെ പ്രവേശന കവാടത്തിന് പുറത്തുനിന്നും കണ്ടെത്തിയിരുന്നു. മരിച്ചവരെല്ലാം പ്രമുഖ വ്യക്തികളാണെന്ന് മാലദ്വീപ് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ജെനോവ സർവകലാശാലയിലെ ഇക്കോളജി അസോസിയേറ്റ് പ്രൊഫസറായ മോണിക്ക മോണ്ടെഫാൽകോൺ, അവരുടെ മകൾ ജോർജിയ സോമകാൽ, മറൈൻ ബയോളജിസ്റ്റ് ഫെഡറിക്കോ ഗ്വാൾട്ടിയേരി, ഗവേഷകയായ മ്യൂറിയൽ ഒഡെനിനോ, ഡൈവിങ് ഇൻസ്ട്രക്ടർ ജിയാൻലൂക്ക ബെനഡെറ്റി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഇൻസ്ട്രക്ടറായ ബെനഡെറ്റിയുടെ മൃതദേഹമാണ് കഴിഞ്ഞ വ്യാഴാഴ്ച ഗുഹയുടെ വാതിലിന് സമീപത്തുനിന്ന് ആദ്യം കണ്ടെത്തിയത്. പ്രൊഫസർ മോണിക്കയും ഗവേഷകയായ മ്യൂറിയലും മാലദ്വീപിൽ എത്തിയത് കാലാവസ്ഥാ വ്യതിയാനം സമുദ്രജീവികളിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഔദ്യോഗിക ശാസ്ത്രീയ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ ഇവർ അപകടത്തിൽപ്പെട്ട ഈ ഡൈവിങ് ഔദ്യോഗിക ഗവേഷണത്തിന്റെ ഭാഗമായിരുന്നില്ലെന്നും പൂർണ്ണമായും വ്യക്തിപരമായ താൽപ്പര്യപ്രകാരം നടത്തിയതാണെന്നും ജെനോവ സർവകലാശാല വിശദമാക്കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പലതവണ വെല്ലുവിളിയായിരുന്നു. ഇടുങ്ങിയ പാതകളാൽ ബന്ധിപ്പിക്കപ്പെട്ട മൂന്ന് വലിയ അറകളുള്ള സങ്കീർണ്ണമായ ഗുഹയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓക്സിജന്റെ പരിമിതിയും വലിയ ആഴവും കാരണം ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകർക്ക് ഗുഹയ്ക്കുള്ളിലേക്ക് പൂർണ്ണമായി പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. വിനോദ സഞ്ചാരികൾ സാധാരണയായി പോകാറുള്ളതിലും കൂടുതൽ ആഴത്തിലേക്കാണ് ഈ സംഘം പോയതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കടലിനടിയിലെ ഗുഹകളിലേക്ക് ഡൈവിങ് നടത്തുന്നത് അതീവ അപകടകരമായ കാര്യമാണ്. ഗുഹയ്ക്കുള്ളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി ഇളകുന്നത് വഴി കാഴ്ച പൂർണ്ണമായും മറയാനും വഴിതെറ്റാനും വലിയ സാധ്യതയുണ്ട്. മാലദ്വീപിലെ 1,192 പവിഴദ്വീപുകളുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡൈവിങ് ദുരന്തമാണിത്. സമുദ്രവിനോദങ്ങളുമായി ബന്ധപ്പെട്ട് മാലദ്വീപിൽ അപകടങ്ങൾ കുറവാണെങ്കിലും കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 112 ഓളം വിനോദസഞ്ചാരികൾ പലവിധ കടൽ അപകടങ്ങളിൽ മരിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/maldives-worst-diving-disaster-bodies-of-five-divers-who-went-missing-during-a-scuba-diving-expedition-found-articleshow-hdu26n6"/>
        </item>
        <item>
            <title><![CDATA[കുത്തനെ കൂട്ടി ഇന്ധനവില; ആളിക്കത്തി പ്രതിഷേധം, നാല് മരണം; രാജ്യവ്യാപക ​ഗതാ​ഗത പണിമുടക്ക് പിൻവലിച്ച് കെനിയയിലെ സമരക്കാർ]]></title>
            <link>https://www.asianetnews.com/international-news/kenya-transport-strike-over-fuel-price-hike-temporarily-suspended-articleshow-rgzt1gm</link>
            <guid isPermaLink="true">https://www.asianetnews.com/international-news/kenya-transport-strike-over-fuel-price-hike-temporarily-suspended-articleshow-rgzt1gm</guid>
            <pubDate>Tue, 19 May 2026 21:11:54 +0530</pubDate>
            <description><![CDATA[&lt;p&gt;കെനിയയിൽ ഇന്ധനവില വ&zwj;ർധനവിൽ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു. സ&zwj;ർക്കാരുമായുള്ള ചർച്ചയെ തുടർന്നാണ് രാജ്യവ്യാപക സമരം ഒരാഴ്ചത്തേക്ക് അവസാനിപ്പിച്ചത്. തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ നാലുപേ&zwj;ർ കൊല്ലപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01d0rtwwra16e8zrqjaqttavbk,imgname-Fuel-Price.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നയ്റോബി: കെനിയയിൽ ഇന്ധനവില വർധനവിനെതിരെ ആരംഭിച്ച രാജ്യവ്യാപക ഗതാഗത പണിമുടക്ക് പിൻവലിച്ചു. ബസ്, മിനി ബസ് ഉടമകളുടെ അസോസിയേഷനുമായി സർക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ചത്തേക്ക് പണിമുടക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അസോസിയേഷൻ പ്രതിനിധികൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ, കൂടുതൽ ചർച്ചകളുടെ ഭാഗമായി സമരം ഒരാഴ്ചയ്ത്തേക്ക് നിർത്തിവെച്ചതായി ആഭ്യന്തരമന്ത്രി കിപ്ചുംബ മുർകോമെൻ അറിയിച്ചു. തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;കെനിയയിൽ പൊതുഗതാഗത വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന ഇന്ധനമായ ഡീസലിന് ഉണ്ടായ വില വർധനവാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് സർക്കാർ ഡീസൽ വില വർധിപ്പിച്ചത്.&lt;/p&gt;&lt;p&gt;തിങ്കളാഴ്ച ആരംഭിച്ച പണിമുടക്കിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ കുടുങ്ങിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് തലസ്ഥാനമായ നയ്റോബിയിലെ പ്രധാന റോഡുകളടക്കം ശൂന്യമാകുകയും സ്കൂളുകൾക്കടക്കം അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റോഡ് ഉപരോധിക്കുകയും ബാരിക്കേഡുകൾക്ക് തീയിടുകയും ചെയ്ത സംഭവങ്ങളിൽ 700ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;പെട്രോളിയം ഉൽപന്നങ്ങൾക്ക് 20 ശതമാനത്തിലധികം വർധന വരുത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ഡീസൽ ലിറ്ററിന് 196.63 ഷില്ലിങ് ആയിരുന്ന വില 242.92 ഷില്ലിങ്ങായാണ് ഉയർന്നത്. പെട്രോൾ വില 206.97ൽനിന്ന് 214.25 ഷില്ലിങ്ങായും വർധിച്ചു. പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച, ഡീസൽ വിലയിൽ 10 ഷില്ലിങ് കുറയ്ക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ പിന്മാറാൻ തയ്യാറായിരുന്നില്ല. ലിറ്ററിന് 46 ഷില്ലിങ് എങ്കിലും കുറയ്ക്കണമെന്നായിരുന്നു ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരുടെ നിലപാട്. ലിറ്റിന് 10 ഷില്ലിങ് കുറച്ചാൽ സർക്കാരിന് 2.7 ബില്യൺ ഷില്ലിങ്ങിൻ്റെ വരുമാന നഷ്ടം ഉണ്ടാകുമെന്ന് ഊർജമന്ത്രി ഒപിയോ വാൻഡേ പ്രതികരിച്ചിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം സർക്കാരുമായുള്ള തുട&zwj;ർചർച്ചകളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/kenya-transport-strike-over-fuel-price-hike-temporarily-suspended-articleshow-rgzt1gm"/>
        </item>
        <item>
            <title><![CDATA[രാഹുൽ 129, മോദി പൂജ്യം, കണക്ക് പുറത്തുവിട്ട് കോൺഗ്രസ്; നോർവീജിയൻ മാധ്യമ പ്രവർത്തകയുടെ ചോദ്യം ആയുധമാക്കി വാർത്താ സമ്മേളനങ്ങളെ ഭയമെന്ന് വിമർശനം]]></title>
            <link>https://www.asianetnews.com/international-news/congress-targets-pm-modi-over-press-conferences-citing-norwegian-journalist-questions-rahul-129-modi-0-list-out-articleshow-nsbocq5</link>
            <guid isPermaLink="true">https://www.asianetnews.com/international-news/congress-targets-pm-modi-over-press-conferences-citing-norwegian-journalist-questions-rahul-129-modi-0-list-out-articleshow-nsbocq5</guid>
            <pubDate>Tue, 19 May 2026 19:57:43 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനങ്ങൾ നടത്താത്തതിനെതിരെ കോൺഗ്രസ് രംഗത്ത്. കഴിഞ്ഞ 12 വർഷത്തിനിടെ രാഹുൽ ഗാന്ധി 129 വാർത്താ സമ്മേളനങ്ങൾ നടത്തിയപ്പോൾ മോദി ഒന്നുപോലും നടത്തിയില്ലെന്ന് കോൺഗ്രസ് കണക്കുകൾ നിരത്തി. നോർവീജിയൻ മാധ്യമപ്രവർത്തകയുടെ ചോദ്യം മോദി അവഗണിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks0a4svxgxryw8yaeb30wv4z,imgname-rahul-modi-1779200845693.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നോർവീജിയൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകാത്തതിനെ ചൊല്ലിയുളള വിവാദം കടുക്കുന്നു. മാധ്യമസ്വാതന്ത്ര്യം ഹനിച്ചെന്ന് ചൂണ്ടിക്കാട്ടി നൊർവീജിയൻ മാധ്യമപ്രവർത്തക വിദേശകാര്യ മന്ത്രാലയത്തിന്&zwj;റെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി. വിവരമില്ലാത്ത ചില എൻ ജി ഒകൾ ഇന്ത്യയ്ക്കെതിരെ കള്ളകഥ പരത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു. രാഹുൽ ഗാന്ധി കഴിഞ്ഞ 12 കൊല്ലത്തിനിടെ നടത്തിയ വാർത്താ സമ്മേളനങ്ങളുടെ പട്ടികയുമായെത്തിയ കോൺഗ്രസ് വിവാദം ആയുധമാക്കുകയാണ്. രാഹുൽ ഇക്കഴിഞ്ഞ പന്ത്രണ്ട് കൊല്ലത്തിനിടെ 129 വാർത്താ സമ്മേളനം നടത്തിയപ്പോൾ മോദി ഒന്നു പോലും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്.&lt;/p&gt;&lt;h2&gt;&lt;strong&gt;വിശദ വിവരങ്ങൾ ഇങ്ങനെ&lt;/strong&gt;&lt;/h2&gt;&lt;p&gt;നോർവെ പ്രധാനമന്ത്രി ജോനാർ ഗാർറ്റോറുമായുള്ള ചർച്ചയ്ക്കു ശേഷം പ്രസ്താവന വായിച്ച് മടങ്ങവേയാണ് നരേന്ദ്ര മോദിയോട് ചോദ്യം ഉയർന്നത്. മാധ്യമസ്വാതന്ത്ര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള നോർവെയിൽ എന്തു കൊണ്ട് ചോദ്യം നേരിടാൻ തയ്യാറാകുന്നില്ല എന്നാണ് ഹെല്ലി യങ് എന്ന മാധ്യമ പ്രവർത്തക ചോദിച്ചത്. ഈ ചോദ്യം ഗൗനിക്കാതെ മോദി നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ രാഹുൽ ഗാന്ധിയും ആയുധമാക്കി. ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിന് ഭയം എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ ഇതിടിക്കുമെന്നും രാഹുൽ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി പന്ത്രണ്ട് കൊല്ലത്തിൽ 129 വാർത്താസമ്മേളനം നടത്തിയപ്പോൾ മോദി ഒന്നു പോലും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പട്ടികയും കോൺഗ്രസ് മാധ്യമങ്ങൾക്ക് നൽകി. തന്&zwj;റെ ട്വീറ്റ്, റീട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിയോട് മാധ്യമ പ്രവർത്തക ഫോൺ വഴി ഇന്&zwj;റർവ്യൂ എടുക്കട്ടെ എന്ന് ചോദിച്ചതും കൗതുകമായി. വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തക വിഷയത്തിൽ ഊന്നിയുള്ള ചോദ്യം ഉന്നയിച്ചതും തർക്കത്തിന് ഇടയാക്കി. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി വെസ്റ്റ്, സിബി ജോർജ് ശക്തമായി തിരിച്ചടിച്ചു. മാധ്യമസ്വാതന്ത്ര്യ ഇൻഡക്സ് തയ്യാറാക്കുന്നത് അറിവില്ലാത്ത ചില സന്നദ്ധ സംഘടനകൾ ആണെന്നും നൂറ് കണക്കിന് സ്വതന്ത്ര മാധ്യമങ്ങൾ ഇന്ത്യയിലുണ്ടെന്നും സിബി ജോർജ് പറഞ്ഞു. വോട്ടു ചെയ്ത് സർക്കാരിനെ മാറ്റാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും ഇന്ത്യ സഹിഷ്ണുതയുടെ നാടാണെന്നും സിബി ജോർജ് വാദിച്ചു. വാക്കുതർക്കത്തെ തുടർന്ന് ഇറങ്ങി പോയ നൊർവീജിയൻ മാധ്യമപ്രവർത്തക പിന്നീട് തിരിച്ചെത്തി. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് എന്ന സംഘടന തയ്യാറാക്കിയ സൂചികയിലാണ് ഇന്ത്യക്ക് മാധ്യമ സ്വാതന്ത്ര്യത്തിൽ 157 -ാം സ്ഥാനവും നോർവേയ്ക്ക് ഒന്നാം റാങ്കും നൽകുന്നത്. ഇന്ത്യയില മനുഷ്യവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് ഡച്ച് പ്രധാനമന്ത്രി, മോദിയുടെ സന്ദർശനത്തിനിടെ പറഞ്ഞതും വിവാദമായിരുന്നു. നരേന്ദ്ര മോദിക്ക് ഇന്നലെ നോർവേയും അതിനു മുമ്പ് സ്വീഡനും പരമോന്നത പുരസ്ക്കാരങ്ങൾ സമ്മാനിച്ച് ആദരിച്ചത് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി വിവാദം തള്ളികളയുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/congress-targets-pm-modi-over-press-conferences-citing-norwegian-journalist-questions-rahul-129-modi-0-list-out-articleshow-nsbocq5"/>
        </item>
        <item>
            <title><![CDATA[പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും; ഒരുവർഷത്തിനിടെ ഇത് രണ്ടാം തവണ]]></title>
            <link>https://www.asianetnews.com/international-news/russian-president-vladimir-putin-will-visit-india-on-september-for-brics-summit-articleshow-n0x89vk</link>
            <guid isPermaLink="true">https://www.asianetnews.com/international-news/russian-president-vladimir-putin-will-visit-india-on-september-for-brics-summit-articleshow-n0x89vk</guid>
            <pubDate>Tue, 19 May 2026 18:37:55 +0530</pubDate>
            <description><![CDATA[&lt;p&gt;റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിൽ എത്തും. സെപ്റ്റംബറിൽ ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ എത്തുക. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് നടക്കുക. കഴിഞ്ഞ വർഷം അവസാനം പുടിൻ ഇന്ത്യ സന്ദർശിച്ചിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j1yzpy0wweqwyqg9apm9z08a,imgname-mixcollage-04-jul-2024-07-12-pm-9297.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും. ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ എത്തുക. ദക്ഷിണാഫ്രിക്കയിലെ റഷ്യൻ എംബസി ആണ് പുടിൻ്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ദില്ലിയിൽ നടന്ന ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിലും പുടിൻ പങ്കെടുത്തിരുന്നു. ഇതോടെ ഒരുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്.&lt;/p&gt;&lt;p&gt;സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ദില്ലിയിൽ നടക്കുന്ന ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമെന്ന് റഷ്യൻ ഭരണകൂടത്തിൻ്റെ വാർത്താ ഏജൻസിയായ ടാസും റിപ്പോർട്ട് ചെയ്തു. അതേസമയം പുടിൻ്റെ സന്ദർശനത്തിനിടെ നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.&lt;/p&gt;&lt;p&gt;ഈ മാസം ആദ്യം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇന്ത്യയിൽ എത്തിയിരുന്നു. ദില്ലിയിൽ നടന്ന ദ്വിദിന ബ്രിക്സ് അംഗങ്ങളുടെ കോൺക്ലേവിൽ സെർജി ലാവ്റോവ് പങ്കെടുത്തിരുന്നു. ഇറാൻ - യുഎസ് സംഘർഷത്തിൽ ഇന്ത്യയ്ക്ക് ദീർഘകാലത്തേക്ക് മധ്യസ്ഥത വഹിക്കാൻ കഴിയുമെന്ന് സെർജി ലാവ്റോവ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ - റഷ്യ ബന്ധത്തെ സവിശേഷമായ തന്ത്രപ്രധാന സഹകരണമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.&lt;/p&gt;&lt;p&gt;ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ് (BRICS). 2024ൽ ഈജിപ്തും എത്തിയോപ്യയും ഇറാനും 2025ൽ യുഎഇയും ഇന്തോനേഷ്യയും ബ്രിക്സിൻ്റെ ഭാഗമായിരുന്നു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികൾ ഉൾപ്പെടുന്ന ബ്രിക്സ്, ലോകജനസംഖ്യയുടെ ഏകദേശം 49.5 ശതമാനവും ആഗോള ജിഡിപിയുടെ 40 ശതമാനത്തോളവും ആഗോള വ്യാപാരത്തിന്റെ ഏതാണ്ട് 26 ശതമാനവും കൈയാളുന്നു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/russian-president-vladimir-putin-will-visit-india-on-september-for-brics-summit-articleshow-n0x89vk"/>
        </item>
    </channel>
</rss>
