<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 05 Sep 2026 18:08:55 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/ipl" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും]]></title>
            <link>https://www.asianetnews.com/ipl/are-mahendra-singh-dhoni-and-chennai-super-kings-embroiled-in-a-dispute-over-shares-articleshow-19kegkd</link>
            <guid isPermaLink="true">https://www.asianetnews.com/ipl/are-mahendra-singh-dhoni-and-chennai-super-kings-embroiled-in-a-dispute-over-shares-articleshow-19kegkd</guid>
            <pubDate>Thu, 27 Aug 2026 11:16:49 +0530</pubDate>
            <description><![CDATA[&lt;p&gt;ധോണി 25 ശതമാനം ഓഹരി ആദ്യം ആവശ്യപ്പെട്ടെന്നും പിന്നീട്&zwnj; ഇത്&zwnj; പതിനെട്ട്&zwnj; ശതമാനമായി കുറച്ചെന്നും റിപ്പോര്&zwj;ട്ടുകളുണ്ട്&zwnj;. അതേസമയം, സി എസ്&zwnj; കെ മാനേജ്&zwnj;മെന്റ്&zwnj; ആദ്യം മൂന്ന്&zwnj; ശതമാനവും പിന്നീട്&zwnj; ചര്&zwj;ച്ചയുടെ ഭാഗമായി പരമാവധി 5.5 ശതമാനവും വാഗ്&zwnj;ദാനം ചെയ്&zwnj;തു. എന്നാല്&zwj;, ഇരുകൂട്ടരും ധാരണയിലെത്താതെ ചര്&zwj;ച്ച പിരിഞ്ഞുവെന്നുമാണ്&zwnj; പുറത്തുവരുന്ന വിവരങ്ങള്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m10vznh4ee22y2yamv5rw816,imgname-dhoni-1787809486372.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; 2008 മുതല്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന്റെ തല ആയി എം എസ്&zwnj; ധോണിയുണ്ട്&zwnj;. ഐ പി എല്&zwj; ആരംഭിച്ചത്&zwnj; മുതല്&zwj; സി എസ്&zwnj; കെയുടെ മുഖം ധോണിയാണ്&zwnj;. അഞ്ച്&zwnj; ഐ പി എല്&zwj; കിരീടങ്ങളും രണ്ട്&zwnj; ചാമ്പ്യന്&zwj;സ്&zwnj; ലീഗ്&zwnj; ടി20 കിരീടങ്ങളും ധോണിയുടെ നായകത്വത്തിന്&zwnj; കീഴില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സ്&zwnj; സ്വന്തമാക്കിയിട്ടുണ്ട്&zwnj;.&lt;/p&gt;&lt;p&gt;ചെന്നൈ ഫ്രാഞ്ചൈസിക്ക്&zwnj; രാജ്യം മുഴുവന്&zwj; ആരാധകരെ നേടിക്കൊടുത്തതും ധോണിയുടെ ക്യാപ്&zwnj;റ്റന്&zwj;സിയാണ്&zwnj;. രണ്ട്&zwnj; വര്&zwj;ഷം മുമ്പ്&zwnj; ധോണി തന്റെ പിന്&zwj;ഗാമിയായി റുതുരാജ്&zwnj; ഗെയ്&zwnj;ക്വാദിനെ വാഴിച്ചു. പതിയെ, അദ്ദേഹം മത്സരങ്ങളില്&zwj; നിന്ന്&zwnj; പിന്&zwj;വാങ്ങുന്നതാണ്&zwnj; ക്രിക്കറ്റ്&zwnj; ലോകം കണ്ടത്&zwnj;. കഴിഞ്ഞ സീസണില്&zwj; ടീമിന്റെ ഭാഗമായെങ്കിലും ധോണി തന്റെ ആകര്&zwj;ഷണീയത കുറച്ച്&zwnj;, സി എസ്&zwnj; കെയില്&zwj; നിന്ന്&zwnj; സ്വതന്ത്രനാകാനുള്ള ശ്രമമമാണ്&zwnj; നടത്തിയത്&zwnj;.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ എംഎസ്&zwnj; ധോണി ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സ്&zwnj; മാനേജ്&zwnj;മെന്റുമായി ഓഹരി സംബന്ധിച്ച തര്&zwj;ക്കത്തിലാണെന്ന്&zwnj; അഭ്യൂഹങ്ങള്&zwj;. ധോണി 25 ശതമാനം ഓഹരി ആദ്യം ആവശ്യപ്പെട്ടെന്നും പിന്നീട്&zwnj; ഇത്&zwnj; പതിനെട്ട്&zwnj; ശതമാനമായി കുറച്ചെന്നും റിപ്പോര്&zwj;ട്ടുകളുണ്ട്&zwnj;. അതേസമയം, സി എസ്&zwnj; കെ മാനേജ്&zwnj;മെന്റ്&zwnj; ആദ്യം മൂന്ന്&zwnj; ശതമാനവും പിന്നീട്&zwnj; ചര്&zwj;ച്ചയുടെ ഭാഗമായി പരമാവധി 5.5 ശതമാനവും വാഗ്&zwnj;ദാനം ചെയ്&zwnj;തു. എന്നാല്&zwj;, ഇരുകൂട്ടരും ധാരണയിലെത്താതെ ചര്&zwj;ച്ച പിരിഞ്ഞുവെന്നുമാണ്&zwnj; പുറത്തുവരുന്ന വിവരങ്ങള്&zwj;. ധോണിയോ, ടീം മാനേജ്&zwnj;മെന്റോ ഇതുസംബന്ധിച്ച്&zwnj; യാതൊരു ഔദ്യോഗിക പ്രസ്&zwnj;താവനയും നടത്തിയിട്ടില്ല.&lt;/p&gt;&lt;p&gt;അതേസമയം, ക്രിക്കറ്റ്&zwnj; ലോകത്ത്&zwnj; ഇതൊരു വലിയ ചര്&zwj;ച്ചയാണ്&zwnj;. കൊല്&zwj;ക്കത്ത നൈറ്റ്&zwnj; റൈഡേഴ്&zwnj;സിന്റെ മുന്&zwj; താരം ആകാശ്&zwnj; ചോപ്ര തന്റെ യുട്യൂബ്&zwnj; ചാനലില്&zwj; ആശ്ചര്യത്തോടെ ചോദിക്കുന്നത്&zwnj; ഏതെങ്കിലും ഫ്രാഞ്ചൈസി ഒരു മുന്&zwj;താരത്തിന്&zwnj; നാനൂറ്&zwnj; മില്യണ്&zwj; ഡോളര്&zwj; നല്&zwj;കുമോ എന്നാണ്&zwnj;. ഈ ചര്&zwj;ച്ചകളുടെ വിവരങ്ങള്&zwj; യാഥാര്&zwj;ഥ്യമാകാനിടയില്ല. ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സ്&zwnj; വലിയൊരു ബ്രാന്&zwj;ഡാണ്&zwnj;. 1.8 ബില്യണ്&zwj; ഡോളര്&zwj; മൂല്യമുള്ള സി എസ്&zwnj; കെയോട്&zwnj; ധോണി 25 ശതമാനം ഓഹരി ചോദിച്ചുവെന്ന്&zwnj; പറയുന്നത്&zwnj; എങ്ങനെ യഥാര്&zwj;ഥമാകും, ഇതൊരിക്കലും സാധ്യമല്ല. ആരും 400 മില്യണ്&zwj; ഡോളറൊന്നും ഒരാള്&zwj;ക്കും കൊടുക്കില്ല - ആകാശ്&zwnj; ചോപ്ര പറയുന്നു. സി എസ്&zwnj; കെ ഓഫര്&zwj; ചെയത 5.5 ശതമാനം ഓഹരിയാണെങ്കില്&zwj; പോലും അതൊരു വലിയ തുകയാണ്&zwnj;. അതുകൊണ്ട്&zwnj;, ഇതെല്ലാം ആരോ സൃഷ്ടിച്ച കഥയായിട്ടാണ്&zwnj; തനിക്ക്&zwnj; അനുഭവപ്പെടുന്നതെന്ന്&zwnj; ആകാശ്&zwnj; ചോപ്ര പറഞ്ഞു.&lt;/p&gt;&lt;p&gt;സി എസ്&zwnj; കെയുടെ ബ്രാന്&zwj;ഡ്&zwnj; വാല്യു വെച്ച്&zwnj; ധോണി ആവശ്യപ്പെട്ടത്&zwnj; ഏകദേശം 3,300 കോടിയിലധികം രൂപയാണ്&zwnj;. കോര്&zwj;പറേറ്റ്&zwnj; ലോകത്ത്&zwnj; ഇത്രയും വലിയൊരു തുക ആരും വെറുതെ കൊടുക്കില്ലെന്ന്&zwnj; തന്റെ കോര്&zwj;പറേറ്റ്&zwnj; ബിസിനസ്&zwnj; യുക്തി വെച്ച്&zwnj; ആകാശ്&zwnj; ചോപ്ര പറയുന്നു, ഒപ്പം തന്നെ മാധ്യമവാര്&zwj;ത്തകളെ തള്ളിക്കളയുന്നു.&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/ipl/are-mahendra-singh-dhoni-and-chennai-super-kings-embroiled-in-a-dispute-over-shares-articleshow-19kegkd"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് സിഎസ്കെ എന്ന് ബ്രാവോ, തര്‍ക്കിച്ച് പൊള്ളാര്‍ഡ്-വീഡിയോ]]></title>
            <link>https://www.asianetnews.com/ipl/watch-dwayne-bravo-and-kieron-pollard-engage-in-banter-on-which-is-the-better-team-in-ipl-gkc-rvlvf3</link>
            <guid isPermaLink="true">https://www.asianetnews.com/ipl/watch-dwayne-bravo-and-kieron-pollard-engage-in-banter-on-which-is-the-better-team-in-ipl-gkc-rvlvf3</guid>
            <pubDate>Fri, 02 Jun 2023 08:39:03 +0530</pubDate>
            <description><![CDATA[&lt;p&gt;എന്നാല്&zwj; മംബൈ ഇന്ത്യന്&zwj;സ് ചെന്നൈക്ക് മുമ്പെ അഞ്ച് ഐപിഎല്&zwj; കിരീടം നേടിയ കാര്യവും ഇരു ടീമിനും അഞ്ച് കിരീടങ്ങള്&zwj; വീതമാണുള്ളതെന്നും പൊള്ളാര്&zwj;ഡ് ബ്രാവോയെ ഓര്&zwj;മിപ്പിക്കുമ്പള്&zwj; ചെന്നൈക്ക്&amp;nbsp; ചാമ്പ്യന്&zwj;സ് ട്രോഫി കിരീടം കൂടിയുണ്ടെന്ന് ബ്രാവോ പൊള്ളാര്&zwj;ഡിന് മറുപടി നല്&zwj;കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1x179aa88t8t4gagwwhatfb,imgname-pollard-bravo.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;ഐപിഎല്ലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്സ് കിരീടം നേടയിതിന്&zwj;റെ ആഘോഷങ്ങള്&zwj; ഇനിയും തീര്&zwj;ന്നിട്ടില്ല. തിങ്കളാഴ്ച നടന്ന ഫൈനലില്&zwj; ഗുജറാത്ത് ടൈറ്റന്&zwj;സിനെ അവസാന പന്തില്&zwj; കീഴടക്കിയാണ് ചെന്നൈ സൂപ്പര്&zwj; കിംഗ്സ് അഞ്ചാം ഐപിഎല്&zwj; കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്&zwj; കിരീടനേട്ടങ്ങളില്&zwj; സി എസ് കെ മുംബൈ ഇന്ത്യന്&zwj;സിനൊപ്പമെത്തുകയും ചെയ്തു.&lt;/p&gt; &lt;p&gt;കിരീടനേട്ടത്തില്&zwj; ഒപ്പമാണെങ്കിലും ഐപിഎല്&zwj; ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ചെന്നൈ സൂപ്പര്&zwj; കിംഗ്സ് എന്ന് തുറന്നുപറയുകയാണ് ചെന്നൈയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും ഈ സീസണിലെ ബൗളിംഗ് പരിശീലകനുമായിരുന്ന ഡ്വയിന്&zwj; ബ്രാവോ. മുംബൈയുടെ ഇതിഹാസ താരവും ഈ സീസണിലെ ബാറ്റിംഗ് പരിശീലകനുമായിരുന്ന കെയ്റോണ്&zwj; പൊള്ളാര്&zwj;ഡിനൊപ്പം കാറിലിരുന്നുള്ള സൗഹൃദ സംഭാഷണത്തിലാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെക്കുറിച്ച് ബ്രാവോയുടെ തുറന്നു പറച്ചില്&zwj;.&lt;/p&gt; &lt;p&gt;&lt;strong&gt;പുത്തന്&zwj; ഡിസൈനുകള്&zwj;, പത്തരമാറ്റ് തിളക്കം; ടീം ഇന്ത്യയുടെ ജേഴ്&zwnj;സി പുറത്തിറക്കി അഡിഡാസ്&lt;/strong&gt;&lt;/p&gt; &lt;p&gt;എന്നാല്&zwj; മംബൈ ഇന്ത്യന്&zwj;സ് ചെന്നൈക്ക് മുമ്പെ അഞ്ച് ഐപിഎല്&zwj; കിരീടം നേടിയ കാര്യവും ഇരു ടീമിനും അഞ്ച് കിരീടങ്ങള്&zwj; വീതമാണുള്ളതെന്നും പൊള്ളാര്&zwj;ഡ് ബ്രാവോയെ ഓര്&zwj;മിപ്പിക്കുമ്പള്&zwj; ചെന്നൈക്ക്&amp;nbsp; ചാമ്പ്യന്&zwj;സ് ട്രോഫി കിരീടം കൂടിയുണ്ടെന്ന് ബ്രാവോ പൊള്ളാര്&zwj;ഡിന് മറുപടി നല്&zwj;കി. എത്ര എണ്ണമെന്ന പൊള്ളാര്&zwj;ഡിന്&zwj;റെ ചോദ്യത്തിന് ചെന്നൈ രണ്ട് തവണ ചാമ്പ്യന്&zwj;സ് ട്രോഫിയില്&zwj; ചാമ്പ്യന്&zwj;മാരായിട്ടുണ്ടെന്നും മുംബൈക്ക് ഒരു തവണ മാത്രമെ ചാമ്പ്യന്&zwj;സ് ട്രോഫി കിരീടം നേടാനായിട്ടുള്ളൂവെന്നും ബ്രാവോ ഓര്&zwj;മപ്പിക്കുന്നു.&lt;/p&gt; &lt;p&gt;തുടര്&zwj;ന്ന് കളിക്കാരനെന്ന നിലയിലെ കിരീടങ്ങളെടുത്താലും താന്&zwj; പൊള്ളാര്&zwj;ഡിനെക്കാള്&zwj; മുന്നിലാണെന്ന് ബ്രാവോ പറഞ്ഞു. നീ എത്ര കിരീടം നേടിയിട്ടുണ്ടെന്ന പൊള്ളാര്&zwj;ഡിന്&zwj;റെ ചോദ്യത്തിന്&amp;nbsp; ഫ്രാഞ്ചൈസി ക്രിക്കറ്റില്&zwj; 17 കിരീടങ്ങള്&zwj; തനിക്കുണ്ടെന്ന് ബ്രാവോ പറഞ്ഞു. നിങ്ങള്&zwj;ക്കോ എന്ന ബ്രാവോയുടെ ചോദ്യത്തിന് എണ്ണിയിട്ടില്ല എന്നായിരുന്നു പൊള്ളാര്&zwj;ഡിന്&zwj;റെ മറുപടി. എന്നാല്&zwj; താന്&zwj; എണ്ണിയിട്ടുണ്ടെന്നും 15 എണ്ണമെ ഉള്ളൂവെന്നും തനിക്കൊപ്പമെത്താന്&zwj; ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും ബ്രാവോ പൊള്ളാര്&zwj;ഡിനെ ഉപദേശിച്ചു.&lt;/p&gt;    &amp;nbsp;  &amp;nbsp; &amp;nbsp;   &amp;nbsp;   View this post on Instagram  &amp;nbsp;   &amp;nbsp; &amp;nbsp; &amp;nbsp;   &amp;nbsp; &amp;nbsp;   &amp;nbsp; &amp;nbsp; &amp;nbsp;    &amp;nbsp; &amp;nbsp;  &lt;p&gt;A post shared by Dwayne Bravo aka SIR Champion (@djbravo47)&lt;/p&gt;    &lt;p&gt;അതുകൊണ്ട് തന്&zwj;റെ പേര് പറയുമ്പോള്&zwj; കുറച്ച് ബഹുമാനമൊക്കെ ആവാമെന്നും പറഞ്ഞാണ് ബ്രാവോ സംഭാഷണം അവസാനിപ്പിക്കുന്നത്. ഐപിഎല്ലിന് പുറമെ കരീബിയന്&zwj; പ്രീമിയര്&zwj; ലീഗില്&zwj; ട്രിന്&zwj;ബാഗോ നൈറ്റ് റൈഡേഴ്സിനായി ഒരുമിച്ച് കളിച്ചിട്ടുള്ള ബ്രാവോയും പൊള്ളാര്&zwj;ഡും നിരവധി കിരീടങ്ങള്&zwj; നേടിയിട്ടുണ്ട്. ഐപിഎല്ലില്&zwj; മുന്&zwj; മുംബൈ ഇന്ത്യന്&zwj;സ് താരമായിരുന്ന ബ്രാവോ ചെന്നൈ സൂപ്പര്&zwj; കിംഗ്സിലാണ് കൂടുതല്&zwj; തിളങ്ങിയത്. വെസ്റ്റ് ഇന്&zwj;ഡീസ് ടീമിലും സഹതാരങ്ങളായിരുന്ന ഇരുവരും ആത്മാര്&zwj;ത്ഥ സുഹൃത്തുക്കള്&zwj; കൂടിയാണ്.&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/watch-dwayne-bravo-and-kieron-pollard-engage-in-banter-on-which-is-the-better-team-in-ipl-gkc-rvlvf3"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ ഫൈനല്‍ താരങ്ങളും ലണ്ടനില്‍; ഇനി ടീം ഇന്ത്യക്ക് തീപാറും പരിശീലനം ]]></title>
            <link>https://www.asianetnews.com/ipl/wtc-final-2023-ind-vs-aus-ravindra-jadeja-shubman-gill-ajinkya-rahane-landed-in-london-jje-rviw78</link>
            <guid isPermaLink="true">https://www.asianetnews.com/ipl/wtc-final-2023-ind-vs-aus-ravindra-jadeja-shubman-gill-ajinkya-rahane-landed-in-london-jje-rviw78</guid>
            <pubDate>Wed, 31 May 2023 18:07:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യന്&zwj; മുഖ്യ പരിശീലകന്&zwj; രാഹുല്&zwj; ദ്രാവിഡിന് കീഴില്&zwj; നായകന്&zwj; രോഹിത് ശര്&zwj;മ്മയും സ്റ്റാര്&zwj; ബാറ്റര്&zwj; വിരാട് കോലിയും സ്&zwnj;പിന്നര്&zwj; രവിചന്ദ്രന്&zwj; അശ്വിനും അടക്കമുള്ള താരങ്ങള്&zwj; ഇതിനകം പരിശീലനം തുടങ്ങിയിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1rwp6kmm5kwem0484kqgxks,imgname-mohammed-shami-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടന്&zwj;: &lt;/strong&gt;ഓസ്ട്രേലിയക്ക് എതിരായ&lt;strong&gt;&amp;nbsp;&lt;/strong&gt;ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പ് ഫൈനലിനായി കൂടുതല്&zwj; ഇന്ത്യന്&zwj; താരങ്ങള്&zwj; ഇംഗ്ലണ്ടിലെത്തി. രവീന്ദ്ര ജഡേജ, ശുഭ്&zwnj;മാന്&zwj; ഗില്&zwj;, മുഹമ്മദ് ഷമി, അജിങ്ക്യ രഹാനെ, കെ എസ് ഭരത് എന്നീ താരങ്ങളാണ് ഐപിഎല്&zwj; ഫൈനല്&zwj; കഴിഞ്ഞ് ഇന്ത്യന്&zwj; സ്&zwnj;ക്വാഡിനൊപ്പം സസെക്&zwnj;സില്&zwj; ചേര്&zwj;ന്നത്. ഇവര്&zwj; വ്യാഴാഴ്&zwnj;ച പരിശീലനം ആരംഭിക്കും. ഇവരെല്ലാം ഐപിഎല്&zwj; ഫൈനല്&zwj; കളിച്ച താരങ്ങളാണ്. ഐപിഎല്&zwj; ഫൈനല്&zwj; കളിച്ച ഗില്ലും ഷമിയും ഭരതും ഗുജറാത്ത് ടൈറ്റന്&zwj;സിന്&zwj;റെയും രഹാനെ, ജഡേജ എന്നിവര്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന്&zwj;റേയും താരങ്ങളാണ്.&amp;nbsp;&lt;/p&gt; &lt;p&gt;ഇന്ത്യന്&zwj; മുഖ്യ പരിശീലകന്&zwj; രാഹുല്&zwj; ദ്രാവിഡിന് കീഴില്&zwj; നായകന്&zwj; രോഹിത് ശര്&zwj;മ്മയും സ്റ്റാര്&zwj; ബാറ്റര്&zwj; വിരാട് കോലിയും സ്&zwnj;പിന്നര്&zwj; രവിചന്ദ്രന്&zwj; അശ്വിനും അടക്കമുള്ള താരങ്ങള്&zwj; ഇതിനകം പരിശീലനം തുടങ്ങിയിട്ടുണ്ട്. കോലിയും രോഹിത്തും ഏറെ നേരം നെറ്റ്&zwnj;സില്&zwj; ബാറ്റ് ചെയ്&zwnj;തപ്പോള്&zwj; അശ്വിനും അക്&zwnj;സര്&zwj; പട്ടേലും ഷര്&zwj;ദുല്&zwj; താക്കൂറും മുഹമ്മദ് സിറാജും ബൗളിംഗ് പരിശീലനം നടത്തി. ഇന്ത്യയില്&zwj; നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഓവലിലേത് എന്നതിനാല്&zwj; ഐപിഎല്ലില്&zwj; പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളിലെ താരങ്ങള്&zwj; ഉടന്&zwj; തന്നെ ഇംഗ്ലണ്ടിലെത്തുകയായിരുന്നു. വിവിധ സംഘങ്ങളായായിരുന്നു ഇന്ത്യന്&zwj; ടീമിന്&zwj;റെ യാത്ര. ജൂണ്&zwj; ഏഴിന് ആരംഭിക്കുന്ന ഫൈനലിന് മുമ്പ് ഇന്ത്യന്&zwj; ടീമിന് വാംഅപ് മത്സരങ്ങള്&zwj; കാണില്ല. ഇന്&zwj;ട്രാ-സ്&zwnj;ക്വാഡ് മത്സരങ്ങള്&zwj; കളിക്കുന്നതിലാണ് രോഹിത് ശര്&zwj;മ്മയും സംഘവും ശ്രദ്ധ പതിപ്പിക്കുക.&amp;nbsp;&lt;/p&gt; &lt;p&gt;തുടര്&zwj;ച്ചയായ രണ്ടാം വട്ടമാണ് ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പിന്&zwj;റെ ഫൈനലില്&zwj; കളിക്കുന്നത്. കഴിഞ്ഞ സീസണില്&zwj; ഇന്ത്യയെ തോല്&zwj;പിച്ച് ന്യൂസിലന്&zwj;ഡ് ചാമ്പ്യന്&zwj;മാരായിരുന്നു. ശക്തമായ സ്&zwnj;ക്വാഡിനെയാണ് ഫൈനലിനായി പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അന്തിമ ഇലവനില്&zwj; വിക്കറ്റ് കീപ്പറുടെ തെരഞ്ഞെടുപ്പ് അടക്കം ടീമിന് വെല്ലുവിളികള്&zwj; മുന്നിലുണ്ട്. എത്ര സ്&zwnj;പിന്നറെ കളിപ്പിക്കും എന്നതാണ് മറ്റൊരു പ്രധാന ചോദ്യം.&amp;nbsp;&lt;/p&gt; &lt;p&gt;Read more:&amp;nbsp;'കരുതിയിരുന്നോ ഫൈനലില്&zwj; ഓസ്&zwnj;ട്രേലിയ, ഹിറ്റ്&zwnj;മാന്&zwj;റെ സെഞ്ചുറി ലോഡിംഗ്'- വീഡിയോ&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/wtc-final-2023-ind-vs-aus-ravindra-jadeja-shubman-gill-ajinkya-rahane-landed-in-london-jje-rviw78"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2023ലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമിന്‍റെ പേരുമായി ടോം മൂഡി; അത് സിഎസ്‌കെ അല്ല]]></title>
            <link>https://www.asianetnews.com/ipl/tom-moody-picks-most-consistent-side-of-ipl-2023-but-that-is-not-csk-jje-rvkl3k</link>
            <guid isPermaLink="true">https://www.asianetnews.com/ipl/tom-moody-picks-most-consistent-side-of-ipl-2023-but-that-is-not-csk-jje-rvkl3k</guid>
            <pubDate>Thu, 01 Jun 2023 16:01:31 +0530</pubDate>
            <description><![CDATA[&lt;p&gt;ഫൈനലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിനോട് ഗുജറാത്ത് ടൈറ്റന്&zwj;സ് തോറ്റത് അത്ഭുതപ്പെടുത്തി എന്ന് ടോം മൂഡി&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1v7zs1av8b24zb9q4fp48a5,imgname-tom-moody.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അഹമ്മദാബാദ്:&lt;/strong&gt; ഐപിഎല്&zwj; ചരിത്രത്തിലെ ഏറ്റവും മികച്ച സീസണാണ് ഇത്തവണത്തേത് എന്ന വിലയിരുത്തലുകളുണ്ട്. വാശിയേറിയ മത്സരങ്ങളും ഒട്ടേറെ യുവതാരങ്ങളുടെ &amp;nbsp;വരവറിയിക്കലും ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന്&zwj;റെ അഞ്ചാം കിരീട നേട്ടവുമെല്ലാം സീസണിന്&zwj;റെ മേന്&zwj;മയായി പലരും കണക്കാക്കുന്നു. ഓസ്ട്രേലിയന്&zwj; ഇതിഹാസം ടോം മൂഡിയുടെ അഭിപ്രായത്തില്&zwj; ഐപിഎല്&zwj; 2023ല്&zwj; ഏറ്റവും സ്ഥിരതയാര്&zwj;ന്ന പ്രകടനം കാഴ്&zwnj;ചവെച്ച ടീം ഗുജറാത്ത് ടൈറ്റന്&zwj;സാണ്. കിരീടപോരാട്ടത്തില്&zwj; സിഎസ്&zwnj;കെയോട് തോറ്റെങ്കിലും സീസണിലെ ഏറ്റവും മികച്ച സംഘം ഹാര്&zwj;ദിക് പാണ്ഡ്യയും കൂട്ടരുമാണ് എന്ന് മൂഡി വിലയിരുത്തുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;ഫൈനലില്&zwj; ഗുജറാത്ത് ടൈറ്റന്&zwj;സ് തോറ്റത് എന്നെ അത്ഭുതപ്പെടുത്തി. അവരായിരുന്നു എന്&zwj;റെ ഫേവറൈറ്റ് ടീം. എല്ലാ ഡിപാര്&zwj;ട്&zwnj;മെന്&zwj;റിലും മികച്ച താരങ്ങളുണ്ടായിരുന്നു. അവരുടെ ബാറ്റിംഗ് വളരെ ശക്തവും ആഴമുള്ളതുമായിരുന്നു. ഈ സീസണില്&zwj; ഏറ്റവും സ്ഥിരത കാണിച്ച ടീം ടൈറ്റന്&zwj;സാണ്. കൂടുതല്&zwj; മത്സരങ്ങള്&zwj; ജയിച്ചതും ഗുജറാത്താണ്. പ്ലേ ഓഫിലെത്തിയ ശേഷം സിഎസ്&zwnj;കെയോട് ക്വാളിഫയര്&zwj; ഒന്നില്&zwj; ടൈറ്റന്&zwj;സ് 15 റണ്ണിന് തോറ്റു. ഇതിന് ശേഷം ഫൈനലിലെത്താനുള്ള രണ്ടാം അവസരത്തില്&zwj; മുംബൈ ഇന്ത്യന്&zwj;സിനെ രണ്ടാം ക്വാളിഫയറില്&zwj;62 റണ്&zwj;സിന് തോല്&zwj;പിച്ചു. അടുത്ത കിരീടവും നേടുന്നതിലായിരുന്നു ഫൈനലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന്&zwj;റെ കണ്ണുകള്&zwj; എല്ലാം എന്നും ടോം മൂഡി കൂട്ടിച്ചേര്&zwj;ത്തു.&amp;nbsp;&lt;/p&gt; &lt;p&gt;അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്&zwj; ഗുജറാത്ത് ടൈറ്റന്&zwj;സിനെ മഴനിയമ പ്രകാരം അഞ്ച് വിക്കറ്റിന് തോല്&zwj;പിച്ച് എം എസ് ധോണിയുടെ സിഎസ്&zwnj;കെ അഞ്ചാം കിരീടം ഉയര്&zwj;ത്തുകയായിരുന്നു. മഴ കാരണം 15 ഓവറില്&zwj; 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ ഇന്നിംഗ്സിലെ അവസാന പന്തുകളില്&zwj; രവീന്ദ്ര ജഡേജയുടെ സിക്&zwnj;സറും ഫോറുമായി 5 വിക്കറ്റ് നഷ്&zwnj;ടത്തില്&zwj; ജയം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്&zwj;മാരായ ഗുജറാത്ത് ടൈറ്റന്&zwj;സിനെ തോല്&zwj;പിച്ചതോടെ അഞ്ച് കിരീടങ്ങള്&zwj; എന്ന മുംബൈ ഇന്ത്യന്&zwj;സ് ക്യാപ്റ്റന്&zwj; രോഹിത് ശർമ്മയുടെ റെക്കോർഡിന് എം എസ് ധോണി ഒപ്പമെത്തിയിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;Read more:&amp;nbsp;ധോണിയുടെ കാല്&zwj;മുട്ടിലെ ചികില്&zwj;സ, വിരമിക്കല്&zwj;; അഭ്യൂഹങ്ങളോട് പ്രതികരിച്ച് സിഎസ്&zwnj;കെ സിഇഒ&lt;/p&gt; &lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/tom-moody-picks-most-consistent-side-of-ipl-2023-but-that-is-not-csk-jje-rvkl3k"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പില്‍ കോലി പാകിസ്ഥാനെതിരെ നേടിയത് പോലെ! ഐപിഎല്‍ ഫൈനലിലെ റായുഡുവിന്റെ സിക്‌സിനെ പുകഴ്ത്തി കൈഫ്]]></title>
            <link>https://www.asianetnews.com/ipl/mohammad-kaif-compares-rayudu-s-six-with-kohli-who-played-against-pakistan-saa-rvj1nk</link>
            <guid isPermaLink="true">https://www.asianetnews.com/ipl/mohammad-kaif-compares-rayudu-s-six-with-kohli-who-played-against-pakistan-saa-rvj1nk</guid>
            <pubDate>Wed, 31 May 2023 20:00:55 +0530</pubDate>
            <description><![CDATA[&lt;p&gt;ടൂര്&zwj;ണമെന്റിലെ ഷോട്ടെന്നാണ് കൈഫ് വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്&zwj; വിരാട് കോലി പാക്കിസ്ഥാനെതിരെ നേടിയ സിക്&zwnj;സിന് സമാനമാണെന്നും കൈഫ് പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1s3g8d0cfr09nq5dph224xy,imgname-vira.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഐപിഎല്ലില്&zwj; ഗുജറാത്ത് ടൈറ്റന്&zwj;സിനെതിരായ ഫൈനലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിനെ ജയിപ്പിക്കുന്നതില്&zwj; നിര്&zwj;ണായക പ്രകടനം പുറത്തെടുത്ത താരമാണ് അമ്പാട്ടി റായുഡു. കരിയറിലെ തന്റെ അവസാന മത്സരത്തില്&zwj; എട്ട് പന്തുകള്&zwj; മാത്രാണ് റായുഡു നേരിട്ടത്. എന്നാല്&zwj; വിലപ്പെട്ട 19 റണ്&zwj;സ് കൂട്ടിചേര്&zwj;ക്കാന്&zwj; റായുഡുവിനായി. രണ്ട് സിക്&zwnj;സും ഒരു ഫോറും ഉള്&zwj;പ്പെടുന്നതായിരുന്നു റായുഡുവിന്റെ ഇന്നിംഗ്&zwnj;സ്. ടൂര്&zwj;ണമെന്റിലുടനീളം മനോഹരമായി പന്തെറിഞ്ഞ മോഹിത് ശര്&zwj;മക്കെതിരായാണ് റായുഡു ബൗണ്ടറികള്&zwj; പായിച്ചത്.&amp;nbsp;&lt;/p&gt; &lt;p&gt;റായുഡുവിന്റെ സിക്&zwnj;സിനെ പ്രകീര്&zwj;ത്തിക്കുകയാണിപ്പോള്&zwj; മുന്&zwj; ഇന്ത്യന്&zwj; താരം മുഹമ്മദ് കൈഫ്. ടൂര്&zwj;ണമെന്റിലെ ഷോട്ടെന്നാണ് കൈഫ് വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്&zwj; വിരാട് കോലി പാക്കിസ്ഥാനെതിരെ നേടിയ സിക്&zwnj;സിന് സമാനമാണെന്നും കൈഫ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്&zwj;... ''ഈ ടൂര്&zwj;ണമെന്റിലെ ഏറ്റവും മികച്ച ഷോട്ടായിരുന്നു റായുഡുവിന്റേത്. ടി20 ലോകകപ്പില്&zwj; പാകിസ്ഥാനെതിരെ മെല്&zwj;ബണില്&zwj; നടന്ന മത്സരത്തില്&zwj; കോലി നേടിയ സിക്&zwnj;സിന് സമാനമായിരുന്നു ഷോട്ട്. നേടിയത് ചെറിയ സ്&zwnj;കോറെങ്കില്&zwj; പോലും റായുഡുവിന്റെ ഇന്നിംഗ്&zwnj;സ് പ്രാധാന്യമുണ്ടായിരുന്നു. വിജയത്തിലൂടെ റായുഡുവിന് മികച്ച രീതിയില്&zwj; കരിയര്&zwj; അവസാനിപ്പിക്കാനും സാധിച്ചു.'' കൈഫ് പറഞ്ഞു.&lt;/p&gt; &lt;p&gt;മത്സരത്തില്&zwj; അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ടൈറ്റന്&zwj;സ് നിശ്ചിത ഓവരില്&zwj; നാല് വിക്കറ്റ് നഷ്ടത്തില്&zwj; 214 റണ്&zwj;സാണ് നേടിയത്. മറുപടി ബാറ്റിംഗിനിടെ മഴയെത്തി. ഇതോടെ ചെന്നൈയുടെ വിജയക്ഷ്യം 15 ഓവറില്&zwj; 171 റണ്&zwj;സായി പുനര്&zwj;നിശ്ചയിക്കപ്പെട്ടു.&lt;/p&gt; &lt;p&gt;&lt;strong&gt;മെസിയെ ബാഴ്&zwnj;സയില്&zwj; തിരിച്ചെത്തിക്കാന്&zwj; സാധ്യമായതെല്ലാം ചെയ്യും; ആരാധകര്&zwj;ക്ക് പ്രതീക്ഷ നല്&zwj;കി സാവി&lt;/strong&gt;&lt;/p&gt; &lt;p&gt;അവസാന രണ്ട് പന്തുകളിലാണ് ചെന്നൈ ജയം പിടിച്ചത്. മോഹിത്തിന്റെ അവസാന രണ്ട് പന്തുകള്&zwj; രവീന്ദ്ര ജഡേജ സിക്&zwnj;സും ഫോറും പായിക്കുകയായിരുന്നു. ചെന്നൈയുടെ അഞ്ചാം ഐപിഎല്&zwj; കിരീടമായിരുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/mohammad-kaif-compares-rayudu-s-six-with-kohli-who-played-against-pakistan-saa-rvj1nk"/>
        </item>
        <item>
            <title><![CDATA[ഐപിഎല്ലിനെ വെല്ലാനൊരു ലീഗില്ല, മത്സരങ്ങളുടെ എണ്ണം ഉയര്‍ന്നേക്കും; സന്തോഷ വാര്‍ത്തകളുമായി അരുണ്‍ ധുമാല്‍]]></title>
            <link>https://www.asianetnews.com/ipl/ipl-chairman-arun-dhumal-confident-of-ipl-supremacy-and-hints-more-matches-in-next-season-jje-rvknta</link>
            <guid isPermaLink="true">https://www.asianetnews.com/ipl/ipl-chairman-arun-dhumal-confident-of-ipl-supremacy-and-hints-more-matches-in-next-season-jje-rvknta</guid>
            <pubDate>Thu, 01 Jun 2023 16:57:09 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്ലിനൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്&zwj;, വെസ്റ്റ് ഇന്&zwj;ഡീസ് ബോര്&zwj;ഡുകള്&zwj;ക്ക് നേരത്തെ തന്നെ ട്വന്&zwj;റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റുണ്ടായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1vbb6f1085q5jnbn5k9afzc,imgname-ipl-2023.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ:&lt;/strong&gt; ക്രിക്കറ്റ് ലോകത്തെ മിക്ക രാജ്യങ്ങളും ട്വന്&zwj;റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ആരംഭിക്കുന്നതില്&zwj; സന്തോഷമെന്ന് ഐപിഎല്&zwj; ചെയര്&zwj;മാന്&zwj; അരുണ്&zwj; ധുമാല്&zwj;. എന്നാല്&zwj; മറ്റൊരു ലീഗും ഐപിഎല്ലിനോട് കിടപിടിക്കുന്നതല്ല എന്നും മറ്റൊരു ഫ്രാഞ്ചൈസി ക്രിക്കറ്റുമായും കിടമത്സരം ഇല്ലെന്നും അദേഹം വാര്&zwj;ത്താ ഏജന്&zwj;സിയായ റോയിട്ടേഴ്&zwnj;സിനോട് വ്യക്തമാക്കി.&amp;nbsp;&lt;/p&gt; &lt;p&gt;'ആരെയും ഞങ്ങള്&zwj; മത്സരാര്&zwj;ഥികളായി കാണുന്നില്ല. മറ്റേത് ട്വന്&zwj;റി 20 ലീഗും ഐപിഎല്ലിനൊപ്പം വരില്ല. എല്ലാ ക്രിക്കറ്റ് ബോര്&zwj;ഡുകളും ട്വന്&zwj;റി 20 ലീഗുകള്&zwj; ആരംഭിക്കുന്നതിന് ആശംസകള്&zwj; നേരുന്നു. എങ്കിലും ഒരു ലീഗും ഐപിഎല്ലിന് വെല്ലുവിളിയാണ് എന്ന് കരുതുന്നില്ല. ഐപിഎല്ലിന്&zwj;റേത് വിസ്&zwnj;മയാവഹമായ വിജയമാണ്. ആരാധകരില്&zwj; നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടെലിവിഷനിലും ഡിജിറ്റലിലും ആരാധകപിന്തുണ ഏറുന്നു. സ്റ്റേഡിയങ്ങളിലും ആരാധകരുടെ വലിയ പിന്തുണ കിട്ടി. കൂടുതല്&zwj; മത്സരങ്ങള്&zwj; അവസാന ഓവര്&zwj; ത്രില്ലറിലേക്ക് നീങ്ങിയത് ഐപിഎല്&zwj; ആവേശമാക്കി. വരും സീസണുകളില്&zwj; ഐപിഎല്&zwj; കൂടുതല്&zwj; മികച്ചതും കാണികളുടെ പിന്തുണയുള്ളതുമായാണ് മാറുക. ഐസിസിയുടെ ഫ്യൂച്ചര്&zwj; ടൂര്&zwj; പ്രോഗ്രാമില്&zwj; പ്രത്യേക കാലയളവ് ലഭിച്ചാല്&zwj; ഐപിഎല്&zwj; മത്സരങ്ങളുടെ എണ്ണം 74ല്&zwj; നിന്ന് 94ലേക്ക് ഉയര്&zwj;ന്നേക്കാം. തീരുമാനം എടുക്കുന്നതിന് മുമ്പ് ഫ്രാഞ്ചൈസികളുടെയും ഉടമകളുടേയും അഭിപ്രായം ഇക്കാര്യത്തില്&zwj; തേടും. എന്തായാലും അടുത്ത ഐപിഎല്&zwj; സീസണിന് 10 മാസം അവശേഷിക്കുന്നുണ്ട്. അതിനാല്&zwj; ഏറെ ചര്&zwj;ച്ചകള്&zwj; നടക്കേണ്ടിയിരിക്കുന്നു' എന്നും അരുണ്&zwj; ധുമാല്&zwj; പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;ഐപിഎല്ലിനൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്&zwj;, വെസ്റ്റ് ഇന്&zwj;ഡീസ് ബോര്&zwj;ഡുകള്&zwj;ക്ക് നേരത്തെ തന്നെ ട്വന്&zwj;റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റുണ്ടായിരുന്നു. പുതുതായി യുഎഇയിലും ദക്ഷിണാഫ്രിക്കയിലും ഈ വര്&zwj;ഷം ടൂര്&zwj;ണമെന്&zwj;റ് തുടങ്ങി. കൂടുതല്&zwj; ബോര്&zwj;ഡുകള്&zwj; ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റുകള്&zwj; ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;Read more:&amp;nbsp;ലാന്&zwj;സ് ക്ലൂസ്&zwnj;നര്&zwj; പരിശീലകനായി ഇന്ത്യയിലേക്ക്; സ്വന്തമാക്കിയത് ത്രിപുര ക്രിക്കറ്റ് ടീം&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/ipl-chairman-arun-dhumal-confident-of-ipl-supremacy-and-hints-more-matches-in-next-season-jje-rvknta"/>
        </item>
        <item>
            <title><![CDATA[ധോണി നയിക്കും! ഗുജറാത്തിന്‍റെ അഞ്ച് താരങ്ങള്‍; കോലിയും രോഹിത്തുമില്ലാതെ ഓസീസ് ഇതിഹാസത്തിന്‍റെ  ഐപിഎല്‍ ടീം]]></title>
            <link>https://www.asianetnews.com/ipl/matthew-hayden-with-his-ipl-team-of-the-season-rohit-and-kohli-misses-out-saa-rvk3q0</link>
            <guid isPermaLink="true">https://www.asianetnews.com/ipl/matthew-hayden-with-his-ipl-team-of-the-season-rohit-and-kohli-misses-out-saa-rvk3q0</guid>
            <pubDate>Thu, 01 Jun 2023 09:43:12 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ സീസണില്&zwj; തകര്&zwj;ത്തടിച്ച ഗുജറാത്ത് ടൈറ്റന്&zwj;സിന്റെ ശുഭ്മാന്&zwj; ഗില്ലും ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന്റെ റുതുരാജ് ഗെയ്ക്&zwnj;വാദുമാണ് ഓപ്പണര്&zwj;മാര്&zwj;. മൂന്നാമനായി റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബാംഗ്ലൂര്&zwj; നായകന്&zwj; ഫാഫ് ഡുപ്ലെസി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01g4cnr7mpm4xgfszddbaq8z2x,imgname-kohli-rohit.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: ഐപിഎല്&zwj; സീസണിലെ ഓള്&zwj; സ്റ്റാര്&zwj; ഇലവനെ തെരഞ്ഞെടുത്ത് മുന്&zwj;താരവും കമന്റേറ്ററുമായ മാത്യു ഹെയ്ഡന്&zwj;. റണ്&zwj;വേട്ടക്കാരില്&zwj; ആദ്യ അഞ്ചിലുള്ള റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബാംഗ്ലൂര്&zwj; മുന്&zwj; ക്യാപ്റ്റന്&zwj; വിരാട് കോലി, മുംബൈ ഇന്ത്യന്&zwj;സ് നായകന്&zwj; രോഹിത് ശര്&zwj;മ എന്നിവര്&zwj;ക്കൊന്നും ഹെയ്ഡന്റെ ടീമില്&zwj; ഇടംപിടിക്കാനായില്ല. ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിനെ ചാംപ്യന്മാരാക്കിയ എം എസ് ധോണിയാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്&zwj; റോയല്&zwj;സിന്റെ ഓപ്പണര്&zwj; യഷസ്വീ ജെയ്&zwnj;സ്വാളും ടീമിലില്ല.&amp;nbsp;&lt;/p&gt; &lt;p&gt;ഈ സീസണില്&zwj; തകര്&zwj;ത്തടിച്ച ഗുജറാത്ത് ടൈറ്റന്&zwj;സിന്റെ ശുഭ്മാന്&zwj; ഗില്ലും ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന്റെ റുതുരാജ് ഗെയ്ക്&zwnj;വാദുമാണ് ഓപ്പണര്&zwj;മാര്&zwj;. മൂന്നാമനായി റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബാംഗ്ലൂര്&zwj; നായകന്&zwj; ഫാഫ് ഡുപ്ലെസി. നാലാം സ്ഥാനത്തില്&zwj; സംശയങ്ങളൊന്നുമില്ല. &amp;nbsp;മുംബൈ ഇന്ത്യന്&zwj;സിന്റെ സൂര്യകുമാര്&zwj; യാദവ് ഉറപ്പിച്ചു. തൊട്ടുപിന്നാലെ മുംബൈയുടെ ഓസ്&zwnj;ട്രേലിയന്&zwj; ഓള്&zwj;റൗണ്ടര്&zwj; കാമറൂണ്&zwj; ഗ്രീനും. ഫൈനലില്&zwj; ഗുജറാത്തിനെതിരെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ച രവീന്ദ്ര ജഡേജയാണ് സ്പിന്&zwj; ഓള്&zwj;റൗണ്ടല്&zwj;.&amp;nbsp;&lt;/p&gt; &lt;p&gt;എം എസ് ധോണിയാണ് വിക്കറ്റ് കീപ്പറും നായകനുമാവും. ഗുജറാത്ത് സ്പിന്നിര്&zwj; റാഷിദ് ഖാനും ടീമിലെത്തി. ബാറ്റിംഗ് മികവും അദ്ദേഹത്തിന് ഗുണം ചെയ്തു. ഗുജറാത്തിന്റെ മറ്റൊരു അഫ്ഗാന്&zwj; സ്പിന്നര്&zwj; നൂര്&zwj; അഹമ്മദിനും ടീമില്&zwj; സ്ഥാനം പിടിക്കാനായി. രണ്ട് സ്&zwnj;പെഷ്യലിസ്റ്റ് പേസര്&zwj;മാര്&zwj; മുഹമ്മദ് ഷമിയും മോഹിത് ശര്&zwj;മയും ടീമിലെത്തി. ഇരുവരും ഗുജറാത്തിന്റെ താരങ്ങളാണ്. ഗുജറാത്ത് ക്യാപ്റ്റന്&zwj; ഹാര്&zwj;ദിക് പാണ്ഡ്യയ്ക്കും ടീമിലിടം കണ്ടെത്താനായില്ല.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;അണ്ടര്&zwj; 20 ലോകകപ്പില്&zwj; അര്&zwj;ജന്റൈന്&zwj; ദുരന്തം! നൈജീരിയക്ക് മുന്നില്&zwj; നാണംകെട്ടു; കാനറികള്&zwj; ക്വാര്&zwj;ട്ടറിലേക്ക്&lt;/strong&gt;&lt;/p&gt; &lt;p&gt;അഞ്ച് ഗുജറാത്ത് താരങ്ങള്&zwj; ടീമിലെത്തി. ചെന്നൈയുടെ മൂന്ന് താരങ്ങളും ഹെയ്ഡന്റെ ടീമിലുണ്ട്. മുംബൈയുടെ രണ്ടും ബാംഗ്ലൂരിന്റെ ഒരു താരവും ടീമിലിടം കണ്ടെത്തി.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;മാത്യൂ ഹെയ്ഡന്റെ ടീം: &lt;/strong&gt;ശുഭ്മാന്&zwj; ഗില്&zwj;, റുതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, സൂര്യകുമാര്&zwj; യാദവ്, കാമറൂണ്&zwj; ഗ്രീന്&zwj;, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്&zwj; / ക്യാപ്റ്റന്&zwj;), റാഷിദ് ഖാന്&zwj;, നൂര്&zwj; അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്&zwj;മ.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/matthew-hayden-with-his-ipl-team-of-the-season-rohit-and-kohli-misses-out-saa-rvk3q0"/>
        </item>
        <item>
            <title><![CDATA['തല' തന്നെ തലപ്പത്ത്; ഐപിഎല്ലില്‍ ധോണിയുടെ ലെഗസി മറ്റാര്‍ക്കുമില്ലെന്ന് രവി ശാസ്‌ത്രി]]></title>
            <link>https://www.asianetnews.com/ipl/ipl-2023-no-one-can-match-legacy-of-ms-dhoni-in-ipl-huge-praise-by-ravi-shastri-jje-rvis23</link>
            <guid isPermaLink="true">https://www.asianetnews.com/ipl/ipl-2023-no-one-can-match-legacy-of-ms-dhoni-in-ipl-huge-praise-by-ravi-shastri-jje-rvis23</guid>
            <pubDate>Wed, 31 May 2023 16:38:05 +0530</pubDate>
            <description><![CDATA[&lt;p&gt;എം എസ് ധോണിയുടെ ലെഗസിയുമായി താരതമ്യം ചെയ്യാന്&zwj; പോലും മറ്റാരെയുമാവില്ല എന്നാണ് ശാസ്&zwnj;ത്രിയുടെ നിരീക്ഷണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1rqkgkfdyx9t6ekh85dab0g,imgname-ms-dhoni-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അഹമ്മദാബാദ്: &lt;/strong&gt;ഇന്ത്യന്&zwj; പ്രീമിയര്&zwj; ലീഗില്&zwj; ക്യാപ്റ്റനായി അഞ്ച് കിരീടങ്ങള്&zwj;, 250 മത്സരങ്ങള്&zwj;, അയ്യായിരത്തിലേറെ റണ്&zwj;സ്. ഐപിഎല്ലില്&zwj; മറ്റാര്&zwj;ക്കും എത്തിപ്പിടിക്കാനില്ലാത്ത ഉയരത്തിലാണ് ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന്&zwj;റെ എം എസ് ധോണി എന്ന പടനായകന്&zwj;. 41-ാം വയസിലും ഐപിഎല്&zwj; കിരീടം ഉയര്&zwj;ത്താന്&zwj; മറ്റൊരു നായകന്&zwj; ഉണ്ടാകുമോ ഐപിഎല്ലില്&zwj; എന്ന് കാത്തിരുന്ന് തന്നെ അറിയണം. ഇതുതന്നെയാണ് ഇന്ത്യന്&zwj; മുന്&zwj; താരവും കമന്&zwj;റേറ്ററുമായ രവി ശാസ്&zwnj;ത്രി പറയുന്നത്. ഐപിഎല്ലില്&zwj; എം എസ് ധോണിയുടെ ലെഗസിയുമായി താരതമ്യം ചെയ്യാന്&zwj; പോലും മറ്റാരെയുമാവില്ല എന്നാണ് ശാസ്&zwnj;ത്രിയുടെ നിരീക്ഷണം.&amp;nbsp;&lt;/p&gt; &lt;p&gt;'ഐപിഎല്ലിലെ ധോണിയുടെ ലെഗസിക്കൊപ്പം മറ്റാര്&zwj;ക്കും എത്താനാവില്ല. ചെന്നൈയിലും തമിഴ്&zwnj;നാടിലും 'തല' എന്നാണ് ധോണി അറിയപ്പെടുന്നത്. ഝാർഖണ്ഡില്&zwj; നിന്നുള്ള ഒരാള്&zwj;ക്ക് ദക്ഷിണേന്ത്യയില്&zwj; സിഎസ്&zwnj;കെ ആരാധകരില്&zwj; നിന്ന് ലഭിക്കുന്ന സ്നേഹവും ബഹുമാനവും എം എസ് ധോണിയുടെ മഹത്വം വ്യക്തമാക്കുന്നു' എന്നും ശാസ്&zwnj;ത്രി കൂട്ടിച്ചേര്&zwj;ത്തു. ഐപിഎല്&zwj; ചരിത്രത്തില്&zwj; മുംബൈ ഇന്ത്യന്&zwj;സിന്&zwj;റെ രോഹിത് ശര്&zwj;മ്മയ്&zwnj;ക്ക് ശേഷം അഞ്ച് കിരീടമുള്ള ഏക ക്യാപ്റ്റനാണ് സിഎസ്&zwnj;കെയുടെ എം എസ് ധോണി. 2010, 2011, 2018, 2021, 2023 വര്&zwj;ഷങ്ങളിലാണ് ധോണിയുടെ ക്യാപ്റ്റന്&zwj;സിയില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സ് കിരീടം സ്വന്തമാക്കിയത്.&amp;nbsp;&lt;/p&gt; &lt;p&gt;ഐപിഎല്&zwj; പതിനാറാം സീസണിന്&zwj;റെ ഫൈനലില്&zwj; എതിരാളികളുടെ ഹോം മൈതാനത്ത് ഗുജറാത്ത് ടൈറ്റന്&zwj;സിനെ മഴനിയമ പ്രകാരം അഞ്ച് വിക്കറ്റിന് തോല്&zwj;പിച്ച് എം എസ് ധോണിയും സിഎസ്&zwnj;കെയും കിരീടം ഉയര്&zwj;ത്തുകയായിരുന്നു. മഴ കാരണം 15 ഓവറില്&zwj; 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തുകളില്&zwj; രവീന്ദ്ര ജഡേജയുടെ സിക്&zwnj;സറും ഫോറുമായി 5 വിക്കറ്റ് നഷ്&zwnj;ടത്തില്&zwj; ജയം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്&zwj;മാരായ ഗുജറാത്ത് ടൈറ്റന്&zwj;സിനെ തോല്&zwj;പിച്ചതോടെ അഞ്ച് കിരീടങ്ങള്&zwj; എന്ന മുംബൈ ഇന്ത്യന്&zwj;സ് ക്യാപ്റ്റന്&zwj; രോഹിത് ശർമ്മയുടെ റെക്കോർഡിന് എം എസ് ധോണി ഒപ്പമെത്തി. ഐപിഎല്&zwj; കരിയറില്&zwj; അഞ്ച് കിരീടങ്ങള്&zwj;ക്കൊപ്പം 250 കളികളില്&zwj; 38.79 ശരാശരിയിലും 135.92 സ്ട്രൈക്ക് റേറ്റിലും 24 ഫിഫ്റ്റികളോടെ 5082 റണ്&zwj;സ് ധോണിക്കുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;Read more:&amp;nbsp;ഐപിഎല്ലിലെ ധോണിയുടെ ഭാവി; ക്ലാസിക്ക് മറുപടിയുമായി ശിവം ദുബെ&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/ipl-2023-no-one-can-match-legacy-of-ms-dhoni-in-ipl-huge-praise-by-ravi-shastri-jje-rvis23"/>
        </item>
        <item>
            <title><![CDATA[ധോണിയുടെ കാല്‍മുട്ടിലെ ചികില്‍സ, വിരമിക്കല്‍; അഭ്യൂഹങ്ങളോട് പ്രതികരിച്ച് സിഎസ്‌കെ സിഇഒ]]></title>
            <link>https://www.asianetnews.com/ipl/ipl-2023-ms-dhoni-will-take-medical-advice-for-knee-injury-reveals-csk-ceo-kasi-viswanathan-jje-rvj56n</link>
            <guid isPermaLink="true">https://www.asianetnews.com/ipl/ipl-2023-ms-dhoni-will-take-medical-advice-for-knee-injury-reveals-csk-ceo-kasi-viswanathan-jje-rvj56n</guid>
            <pubDate>Wed, 31 May 2023 21:22:33 +0530</pubDate>
            <description><![CDATA[&lt;p&gt;ഇടത് കാല്&zwj;മുട്ടിലെ പരിക്കുമായാണ് ഐപിഎല്&zwj; 2023 സീസണ്&zwj; നാല്&zwj;പ്പത്തിയൊന്നുകാരനായ എം എസ് ധോണി കളിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1s7sw0st2vj45y3ctwz4588,imgname-ms-dhoni---1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സ് നായകന്&zwj; എം എസ് ധോണിയുടെ കാല്&zwj;മുട്ടിലെ പരിക്കും വിരമിക്കല്&zwj; അഭ്യൂഹങ്ങളും ആരാധകരെ ആശങ്കയിലാഴ്&zwnj;ത്തിയിരിക്കേ പ്രതികരണവുമായി സിഎസ്&zwnj;കെ സിഇഒ കാശി വിശ്വനാഥന്&zwj;. കാല്&zwj;മുട്ടില്&zwj; ശസ്&zwnj;ത്രക്രിയ വേണമോ എന്ന് വിദഗ്&zwnj;ധ ഉപദേശം ആരാഞ്ഞ ശേഷം ധോണി തീരുമാനം കൈക്കൊള്ളും, അടുത്ത സീസണില്&zwj; ധോണി കളിക്കുമോ എന്ന ചര്&zwj;ച്ചകള്&zwj;ക്കൊന്നും ഇപ്പോള്&zwj; പ്രസക്തിയില്ല എന്നുമാണ് കാശി വിശ്വനാഥന്&zwj;റെ പ്രതികരണം.&amp;nbsp;&lt;/p&gt; &lt;p&gt;ഇടത് കാല്&zwj;മുട്ടിലെ പരിക്കുമായാണ് ഐപിഎല്&zwj; 2023 സീസണ്&zwj; നാല്&zwj;പ്പത്തിയൊന്നുകാരനായ എം എസ് ധോണി കളിച്ചത്. എല്ലാ മത്സരങ്ങളിലും വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞ താരം കാര്യമായി റണ്&zwj;സ് കണ്ടെത്തിയില്ലെങ്കിലും ബാറ്റിംഗിന് ഇറങ്ങി. കിരീടവുമായി സിഎസ്&zwnj;കെ പതിനാറാം സീസണ്&zwj; അവസാനിപ്പിച്ചതിന് പിന്നാലെ ആരാധകരെ തേടിയെത്തിയ വാര്&zwj;ത്ത ധോണി കാല്&zwj;മുട്ടില്&zwj; ശസ്&zwnj;ത്രക്രിയക്ക് വിധേയനാവാന്&zwj; പോകുന്നു എന്നതാണ്. ഈ റിപ്പോര്&zwj;ട്ടുകളോട് സിഎസ്&zwnj;കെ സിഇഒ പ്രതികരിച്ചു. 'ഇടത്തേ കാല്&zwj;മുട്ടിലെ പരിക്കിന് ധോണി വിദഗ്&zwnj;ധ ഉപദേശം തേടും എന്നത് സത്യമാണ്. പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ശസ്&zwnj;ത്രക്രിയ വേണ്ടിവരുമോ എന്ന് വ്യക്തമാകൂ. ശസ്&zwnj;ത്രക്രിയ നടത്തണോ എന്നത് ധോണിയുടെ പരിധിയില്&zwj; വരുന്ന തീരുമാനമാണ്. സത്യസന്ധമായി പറയാല്ലോ ധോണിയുടെ വിരമിക്കലിനെ കുറിച്ച് നമ്മളിപ്പോള്&zwj; ചിന്തിക്കുന്നില്ല. ആ ഘട്ടത്തില്&zwj; നാമിപ്പോള്&zwj; എത്തിയിട്ടില്ല. എപ്പോള്&zwj; വിരമിക്കണം എന്ന് തീരുമാനിക്കേണ്ടത് ധോണിയാണ്. ടീം സ്&zwnj;പിരിറ്റിനാലാണ് കപ്പ് എടുത്തത്. എല്ലാ താരങ്ങള്&zwj;ക്കും അവരുടെ ചുമതകള്&zwj; നന്നായി അറിയാം. സിഎസ്&zwnj;കെയില്&zwj; എല്ലാം സുഗമമായി നടത്തുന്നത് നായകന്&zwj; എം എസ് ധോണിയാണ്' എന്നും കാശി വിശ്വനാഥന്&zwj; കൂട്ടിച്ചേര്&zwj;ത്തു.&amp;nbsp;&lt;/p&gt; &lt;p&gt;കാല്&zwj;മുട്ടിലെ ചികില്&zwj;സയ്&zwnj;ക്കായി എം എസ് ധോണി മുംബൈയിലെത്തും എന്ന റിപ്പോര്&zwj;ട്ടുകള്&zwj; ഇന്ന് പുറത്തുവന്നിരുന്നു. സജീവ ക്രിക്കറ്റില്&zwj; ഐപിഎല്ലില്&zwj; മാത്രം കളിക്കുന്ന ധോണി ഇതുവരെ വിരമിക്കല്&zwj; പ്രഖ്യാപിച്ചിട്ടില്ല. പതിനാറാം സീസണില്&zwj; ഗുജറാത്ത് ടൈറ്റന്&zwj;സിനെ പരാജയപ്പെടുത്തി സിഎസ്&zwnj;കെയ്&zwnj;ക്ക് അഞ്ചാം കിരീടം സമ്മാനിച്ച ഇതിഹാസ നായകന്&zwj; വരും സീസണിലും ടീമില്&zwj; തുടരും എന്നാണ് ആരാധകരുടെ ആഗ്രഹം.&amp;nbsp;&lt;/p&gt; &lt;p&gt;Read more:&amp;nbsp;ഐപിഎല്&zwj; കിരീടനേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയില്&zwj;! ലക്ഷ്യം അടുത്ത സീസണ്&zwj;?&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/ipl-2023-ms-dhoni-will-take-medical-advice-for-knee-injury-reveals-csk-ceo-kasi-viswanathan-jje-rvj56n"/>
        </item>
        <item>
            <title><![CDATA[ധോണി നായകനാകുന്ന ടീമില്‍ സഞ്ജുവിന് ഇടമുണ്ടോ?; ഐപിഎല്ലിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് ശ്രീശാന്ത്]]></title>
            <link>https://www.asianetnews.com/ipl/dhoni-to-lead-sreesanth-picks-best-xi-of-ipl-2023-gkc-rvlzpi</link>
            <guid isPermaLink="true">https://www.asianetnews.com/ipl/dhoni-to-lead-sreesanth-picks-best-xi-of-ipl-2023-gkc-rvlzpi</guid>
            <pubDate>Fri, 02 Jun 2023 10:12:34 +0530</pubDate>
            <description><![CDATA[&lt;p&gt;സൂര്യകുമാര്&zwj; യാദവ് അഞ്ചാം നമ്പറിലിറങ്ങുന്ന ശ്രീശാന്തിന്&zwj;റെ ടീമില്&zwj; ശിവം ദുബെയോ റിങ്കു സിംഗോ ഫിനിഷറായി ഇറങ്ങുമെന്ന് ടെലിവിഷന്&zwj; ചാറ്റ് ഷോയില്&zwj; ശ്രീശാന്ത് പറഞ്ഞു. എം എസ് ധോണിയണ് വിക്കറ്റ് കീപ്പറും നായകനുമായി എത്തുന്നത്.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1baawdy2dzxk30eknf0j1rv,imgname-sreesanth-sanju.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; രണ്ട് മാസം നീണ്ട ഐപിഎല്&zwj; പൂരം കൊടിയിറങ്ങിയെങ്കിലും ഐപിഎല്ലിലെ മികവിന്&zwj;റെ അടിസ്ഥാനത്തില്&zwj; മുന്&zwj; താരങ്ങള്&zwj; മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നത് തുടരുകയാണ്. ഏറ്റവും ഒടുവിലായി മലയാളി പേസര്&zwj; എസ് ശ്രീശാന്താണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തെര&zwj;ഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച എം എസ് ധോണിയാണ് ശ്രീശാന്തിന്&zwj;റെ ടീമിന്&zwj;റെയും നായകന്&zwj;. രാജസ്ഥാന്&zwj; റോയല്&zwj;സില്&zwj; നിന്ന് രണ്ട് താരങ്ങളും ശ്രീശാന്തിന്&zwj;റെ ടീമിലുണ്ട്.&lt;/p&gt; &lt;p&gt;ഐപിഎല്ലിലെ ടോപ് സ്കോററായ ശുഭ്മാന്&zwj; ഗില്&zwj; തന്നെയാണ് ശ്രീശാന്തിന്&zwj;റെ ടീമിലെയും ഓപ്പണര്&zwj;. ഈ സീസണില്&zwj; രാജസ്ഥാന്&zwj; റോയല്&zwj;സിന്&zwj;റെ ടോപ് സ്കോററായ യശസ്വി ജയ്&zwnj;സ്വാളാണ് ഗില്ലിന്&zwj;റെ സഹ ഓപ്പണര്&zwj;. ആര്&zwj;സിബി താരം വിരാട് കോലിയാണ് മൂന്നാം നമ്പറില്&zwj;. നാലാം നമ്പറില്&zwj; എല്ലാവരെയും അമ്പരപ്പിച്ച് ചെന്നൈ സൂപ്പര്&zwj; കിംഗ്സിനായി തകര്&zwj;ത്തടിച്ച അജിങ്ക്യാ രഹാനെയെ ആണ് ശ്രീശാന്ത് ഉള്&zwj;പ്പെടുത്തിയത്.&lt;/p&gt; &lt;p&gt;സൂര്യകുമാര്&zwj; യാദവ് അഞ്ചാം നമ്പറിലിറങ്ങുന്ന ശ്രീശാന്തിന്&zwj;റെ ടീമില്&zwj; ശിവം ദുബെയോ റിങ്കു സിംഗോ ഫിനിഷറായി ഇറങ്ങുമെന്ന് ടെലിവിഷന്&zwj; ചാറ്റ് ഷോയില്&zwj; ശ്രീശാന്ത് പറഞ്ഞു. എം എസ് ധോണിയണ് വിക്കറ്റ് കീപ്പറും നായകനുമായി എത്തുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പ് ഫൈനല്&zwj;; ഇന്ത്യയെക്കാള്&zwj; ഓസീസിനെ ഭയപ്പെടുത്തുന്നത് ഓവലിലെ ചരിത്രം&lt;/strong&gt;&lt;/p&gt; &lt;p&gt;ബൗളര്&zwj;മാരായി ശ്രീശാന്ത് തെരഞ്ഞെടുത്തത് വിക്കറ്റ് വേട്ടയില്&zwj; ഒന്നാം സ്ഥാനത്തെത്തിയ മുഹമ്മദ് ഷമിയെയും രണ്ടാം സ്ഥാനത്തുള്ള റാഷിദ് ഖാനെയുമാണ്. രാജസ്ഥാന്&zwj; റോയല്&zwj;സ് സ്പിന്നറായ യുസ്&zwnj;വേന്ദ്ര ചാഹലാണ് രണ്ടാമത്തെ സ്പിന്നര്&zwj;. ആര്&zwj;സിബി താരമായ മുഹമ്മദ് സിറാജാണ് ടീമിലെ മൂന്നാം പേസര്&zwj;. ഐപിഎല്ലില്&zwj; റണ്&zwj;വേട്ടയില്&zwj; മുന്നിലെത്തിയ ഫാഫ് ഡൂപ്ലെസിയും റുതുരാജ് &zwnj;ഗെയ്&zwnj;ക്വാദും ഡെവോണ്&zwj; കോണ്&zwj;വെയുമൊന്നും ശ്രീശാന്തിന്&zwj;റെ ടീമിലിടം നേടിയില്ലെന്നതും ശ്രദ്ധേയമാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;ശ്രീശാന്ത് തെരഞ്ഞെടുത്ത ഐപിഎല്&zwj; ഇലവന്&zwj;: &lt;/strong&gt;യശസ്വി ജയ്&zwnj;സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, അജിങ്ക്യ രഹാനെ, സൂര്യകുമാർ യാദവ്, ശിവം ദുബെ/റിങ്കു സിംഗ്, എംഎസ് ധോണി (ക്യാപ്റ്റന്&zwj;), മുഹമ്മദ് ഷമി, റാഷിദ് ഖാൻ, യുസ്&zwnj;വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്.&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/dhoni-to-lead-sreesanth-picks-best-xi-of-ipl-2023-gkc-rvlzpi"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയില്‍! ലക്ഷ്യം അടുത്ത സീസണ്‍?]]></title>
            <link>https://www.asianetnews.com/ipl/dhoni-likely-to-be-admitted-in-kokilaben-hospital-due-to-multiple-injuries-saa-rviuyv</link>
            <guid isPermaLink="true">https://www.asianetnews.com/ipl/dhoni-likely-to-be-admitted-in-kokilaben-hospital-due-to-multiple-injuries-saa-rviuyv</guid>
            <pubDate>Thu, 01 Jun 2023 12:18:06 +0530</pubDate>
            <description><![CDATA[&lt;p&gt;കാല്&zwj;മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്&zwj;ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ഒരു ഐപിഎല്&zwj; സീസണ്&zwj; കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്&zwj;സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1rv84tmtwj7jh7wa9x6y6kc,imgname-dhoni.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: അഞ്ചാം ഐപിഎല്&zwj; കിരീടം ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിന് നേടികൊടുത്തതിന് പിന്നാലെ ക്യാപ്റ്റന്&zwj; എം എസ് ധോണി ആശുപത്രിയില്&zwj;. കാല്&zwj;മുട്ടിനേറ്റ പരിക്കിന് പരിഹാരം തേടിയാണ് ധോണി മുംബൈയിലെ കോകിലാബെന്&zwj; ആശുപത്രിയിലെത്തിയത്. അദ്ദേഹം ഇന്നുതന്നെ ആശുപത്രിയില്&zwj; ആഡ്മിറ്റാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്&zwj;. ഇടത് കാല്&zwj;മുട്ടില്&zwj; കൂടുതല്&zwj; പരിശോധനകള്&zwj; നടത്താനുണ്ട്. ഈ ഐപിഎല്&zwj; സീസണ്&zwj; ഒന്നാകെ കാല്&zwj;മുട്ടിനേറ്റ പരിക്കുമായിട്ടാണ് ധോണി കളിച്ചത്.&lt;/p&gt; &lt;p&gt;കാല്&zwj;മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്&zwj;ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ഒരു ഐപിഎല്&zwj; സീസണ്&zwj; കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്&zwj;സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്&zwj; ശരീരം സമ്മതിക്കുമെങ്കില്&zwj; മാത്രമെ കളിക്കൂവെന്നായിരുന്നു ധോണിയുടെ പക്ഷം. ആറ്- ഏഴ് മാസം സമയമുണ്ടെന്നും അതിന് ശേഷം തിരുമാനമെടുക്കുമെന്നും ധോണി വ്യക്തമാക്കിയിരുന്നു. ഫിറ്റ്&zwnj;നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ആശുപത്രിയില്&zwj; പ്രവേശിച്ചതെന്നാണ് വിലയിരുത്തല്&zwj;.&lt;/p&gt; &lt;p&gt;ഫൈനലിന് ശേഷം ധോണി സംസാരിച്ചത് ഇങ്ങനെയായിരുന്നു... ''സാഹചര്യങ്ങള്&zwj;വെച്ച് നോക്കുകയാണെങ്കില്&zwj; ഇതാണ് വിരമിക്കല്&zwj; പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. ഏറ്റവും എളുപ്പമുള്ള കാര്യവും എല്ലാവരോടും നന്ദി പറഞ്ഞ് വിരമിക്കുക എന്നതാണ്. എന്നാല്&zwj; ഈ വര്&zwj;ഷം ഞാന്&zwj; കളിച്ച ഇടങ്ങളിലെല്ലാം ആരാധകരില്&zwj; നിന്ന് എനിക്ക് ലഭിച്ച സ്&zwnj;നേഹവും പിന്തുണയും കാണുമ്പോള്&zwj; ബുദ്ധിമുട്ടേറിയ കാര്യം അടുത്ത ഒമ്പത് മാസവും കഠിനാധ്വാനം ചെയ്ത് അടുത്ത ഐപിഎല്ലില്&zwj; കൂടി കളിക്കുക എന്നതാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;അവര്&zwj; ടീമില്&zwj; വേണം! ടെസ്റ്റ് ചാംപ്യന്&zwj;ഷിപ്പ് ഫൈനലില്&zwj; ഇന്ത്യയുടെ എക്&zwnj;സ് ഫാക്റ്ററിനെ കുറിച്ച് പോണ്ടിംഗ്&lt;/strong&gt;&lt;/p&gt; &lt;p&gt;എന്നാല്&zwj; അത് ശാരീരികക്ഷമത ഉള്&zwj;പ്പെടെ മറ്റ് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും ആ തീരുമാനമെടുക്കാന്&zwj; എനിക്ക് മുന്നില്&zwj; ഇനിയും ആറോ ഏഴോ മാസമുണ്ട്. ആരാധകര്&zwj; എന്നോട് കാണിക്കുന്ന സ്&zwnj;നേഹത്തിനും പിന്തുണക്കും അവര്&zwj;ക്ക് നല്&zwj;കാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും അടുത്ത സീസണില്&zwj; കൂടി അവസാനമായി കളിക്കുക എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് അതിനായി ഞാന്&zwj; കഠിനമായി ശ്രമിക്കും.'' ധോണി പറഞ്ഞു.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/dhoni-likely-to-be-admitted-in-kokilaben-hospital-due-to-multiple-injuries-saa-rviuyv"/>
        </item>
        <item>
            <title><![CDATA[ഈഡന്‍ ഗാര്‍ഡന്‍സിനെ കണ്ട് പഠിക്കൂ, നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് മാറ്റാം; നിര്‍ദേശം]]></title>
            <link>https://www.asianetnews.com/ipl/ipl-2023-how-can-solve-rain-water-issue-in-narendra-modi-stadium-cab-president-snehasis-ganguly-answers-jje-rvj2uh</link>
            <guid isPermaLink="true">https://www.asianetnews.com/ipl/ipl-2023-how-can-solve-rain-water-issue-in-narendra-modi-stadium-cab-president-snehasis-ganguly-answers-jje-rvj2uh</guid>
            <pubDate>Wed, 31 May 2023 20:29:39 +0530</pubDate>
            <description><![CDATA[&lt;p&gt;വശത്തുള്ള പരിശീലന വിക്കറ്റുകള്&zwj; നനഞ്ഞുകിടന്നതിലാണ് മത്സരം പുനരാരംഭിക്കാന്&zwj; വൈകിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1s4v62m2bt6tws9fhq6n1bt,imgname-eden-gardens.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്&zwj;ക്കത്ത:&lt;/strong&gt; ഐപിഎല്&zwj; പതിനാറാം സീസണിലെ ഫൈനലിന് വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ മഴകവച സംവിധാനം വലിയ വിമര്&zwj;ശനം നേരിട്ടിരുന്നു. ഫൈനല്&zwj; റിസര്&zwj;വ് ദിനത്തിലേക്ക് നീട്ടിയപ്പോള്&zwj; രണ്ടാംദിനം മത്സരത്തിനിടെ പെയ്&zwnj;ത മഴയ്&zwnj;ക്ക് ശേഷം മണിക്കൂറുകള്&zwj; വേണ്ടിവന്നു സ്റ്റേഡ&zwj;ിയം ഉണക്കി വീണ്ടും മത്സര യോഗ്യമാക്കാന്&zwj;. ലോകത്തിലെ അതിസമ്പന്നമായ ക്രിക്കറ്റ് ബോര്&zwj;ഡിന്&zwj;റെ ഏറ്റവും വലിയ സ്റ്റേഡിയത്തില്&zwj; പോലും ആവശ്യമായ സംവിധാനങ്ങളില്ല എന്നായിരുന്നു ആരാധകരുടെ വിമര്&zwj;ശനം. കൊല്&zwj;ക്കത്ത ഈഡന്&zwj; ഗാര്&zwj;ഡന്&zwj;സിലെ സംവിധാനങ്ങള്&zwj; അഹമ്മദാബാദിലും ഒരുക്കുകയാണ് വേണ്ടത് എന്നാണ് ബംഗാള്&zwj; ക്രിക്കറ്റ് അസോസിയേഷന്&zwj; പ്രസിഡന്&zwj;റ് സ്നേഹാശിഷ് ഗാംഗുലിയുടെ നിരീക്ഷണം.&amp;nbsp;&lt;/p&gt; &lt;p&gt;'വശത്തുള്ള പരിശീലന വിക്കറ്റുകള്&zwj; നനഞ്ഞുകിടന്നതിലാണ് മത്സരം പുനരാരംഭിക്കാന്&zwj; വൈകിയത്. അഹമ്മദാബാദിലേത് പുതിയ സ്റ്റേഡിയമാണ്. ഈ പ്രശ്&zwnj;നം വേഗം പ്രതികരിക്കുമെന്ന് പ്രതീക്ഷ. ഗ്രൗണ്ട് പൂര്&zwj;ണമായും മറച്ചാല്&zwj; പ്രശ്&zwnj;നങ്ങളൊന്നുമുണ്ടാവില്ല. ലോകകപ്പിന് മുമ്പ് പ്രശ്&zwnj;നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. ഈഡന്&zwj; ഗാര്&zwj;ഡന്&zwj;സിലെ പോലെ ഗ്രൗണ്ട് പൂര്&zwj;ണമായും മറയ്&zwnj;ക്കാന്&zwj; കഴിഞ്ഞാല്&zwj; എല്ലാ പ്രശ്&zwnj;നങ്ങളും പരിഹരിക്കപ്പെടും. രണ്ട് വര്&zwj;ഷം മുമ്പ് ഇതിനായി ഈഡനില്&zwj; ഏകദേശം 80 ലക്ഷം രൂപയാണ് ചിലവായത്. ഇങ്ങനെ ചെയ്&zwnj;താല്&zwj; മൈതാനത്തിന് ഇരട്ടി സുരക്ഷയുണ്ടാകും' എന്നും സ്നേഹാശിഷ് ഗാംഗുലി വാര്&zwj;ത്താ ഏജന്&zwj;സിയായ പിടിഐയോട് പറഞ്ഞു. പൂര്&zwj;ണമായും മൂടി മഴകവച സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈഡനിലേക്. ഐപിഎല്&zwj; 2023 സീസണിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്.&amp;nbsp;&lt;/p&gt; &lt;p&gt;ഐപിഎല്&zwj; പതിനാറാം സീസണില്&zwj; ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റന്&zwj;സും തമ്മിലുള്ള ഫൈനല്&zwj; മഴ കാരണം തടസപ്പെട്ടിരുന്നു. സിഎസ്കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തിയപ്പോള്&zwj; പരിശീലന പിച്ചുകളിലെ വെള്ളക്കെട്ട് കാരണം മത്സരം ആരംഭിക്കാന്&zwj; ഏറെനേരം വൈകി. സ്പോഞ്ചും ബക്കറ്റും ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാന്&zwj; ഗ്രൗണ്ട് സ്റ്റാഫ് പിടിപ്പത് പണിയെടുത്തത് വലിയ വിമര്&zwj;ശനങ്ങള്&zwj;ക്ക് ഇടയാക്കിയിരുന്നു. മഴ കാരണം മത്സരം 15 ഓവറായി വെട്ടിച്ചുരുക്കേണ്ടിവന്നിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;Read more:&amp;nbsp;മൈതാനം ഉണക്കാന്&zwj; ഇവിടെ ബക്കറ്റും സ്പോഞ്ചും തന്നെ ശരണം; ബിസിസിഐയെ പൊരിച്ച് ആരാധകർ&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/ipl-2023-how-can-solve-rain-water-issue-in-narendra-modi-stadium-cab-president-snehasis-ganguly-answers-jje-rvj2uh"/>
        </item>
        <item>
            <title><![CDATA['ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍]]></title>
            <link>https://www.asianetnews.com/ipl/csk-captaincy-must-be-changed-and-must-seriously-consider-sanju-samson-articleshow-g4gu3tw</link>
            <guid isPermaLink="true">https://www.asianetnews.com/ipl/csk-captaincy-must-be-changed-and-must-seriously-consider-sanju-samson-articleshow-g4gu3tw</guid>
            <pubDate>Sat, 05 Sep 2026 18:08:51 +0530</pubDate>
            <description><![CDATA[&lt;p&gt;ചെന്നൈ സൂപ്പര്&zwj; കിംസ്&zwnj;ഗ്&zwnj; മാനേജ്&zwnj;മെന്റ്&zwnj; പുതിയ ക്യാപ്&zwnj;റ്റനെ കണ്ടെത്തേണ്ടത്&zwnj; അനിവാര്യതയാണ്&zwnj;. സഞ്&zwnj;ജു ഒരു ഗംഭീര താരമാണ്&zwnj;, അയാള്&zwj;ക്കായിരിക്കണം ആദ്യ പരിഗണനയെന്നും സദഗോപന്&zwj; രമേശ്&zwnj; ഇന്&zwj;സ്റ്റഗ്രാമില്&zwj; എഴുതി. ഐ പി എല്ലില്&zwj; സഞ്&zwnj;ജുവിന്റെ ക്യാപ്&zwnj;റ്റന്&zwj;സിറെക്കോര്&zwj;ഡ്&zwnj; മികച്ചതാണ്&zwnj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1rs84syat1b4m9m5y6q61am,imgname-sanju-samson-ruturaj-gaikwad-1786975685968-1788611924797.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; മഹേന്ദ്ര സിംഗ്&zwnj; ധോണി നായകനായിരുന്നപ്പോള്&zwj; ഐ പി എല്ലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിനുണ്ടായിരുന്ന തലയെടുപ്പ്&zwnj; ഇപ്പോഴില്ല. അഞ്ച്&zwnj;തവണ ചാമ്പ്യന്&zwj;മാരായ സി എസ്&zwnj; കെ പ്രതാപം നഷ്ടപ്പെട്ട്&zwnj; ഉഴലുകയാണ്&zwnj;. തുടരെ മൂന്ന്&zwnj; സീസണുകളായി പ്ലേ ഓഫ്&zwnj; കാണാതെ പുറത്താകുന്നു. നേതൃത്വം മാറാതെ രക്ഷയില്ലെന്ന അഭിപ്രായമാണ്&zwnj; ഉയരുന്നത്&zwnj;. നായകനായ റുതുരാജ്&zwnj; ഗെയ്&zwnj;ക്വാദിന്&zwnj; ബാറ്റിംഗ്&zwnj; ഫോം കൂടി നഷ്ടമായതോടെ, ലീഡര്&zwj;ഷിപ്പ്&zwnj; ക്വാളിറ്റിയുള്ള സഞ്&zwnj;ജു സാംസണിനെ ക്യാപ്&zwnj;റ്റന്&zwj; സ്ഥാനത്തേക്ക്&zwnj; കൊണ്ടുവരണമെന്ന്&zwnj; മുന്&zwj; ഇന്ത്യന്&zwj; താരം സദഗോപന്&zwj; രമേശ്&zwnj; അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;രാജസ്ഥാന്&zwj; റോയല്&zwj;സിനെ നയിച്ചതിന്റെ പരിചയസമ്പത്ത്&zwnj; സഞ്&zwnj;ജുവിനുണ്ട്&zwnj;. വിക്കറ്റ്&zwnj; കീപ്പര്&zwj; ബാറ്റ്&zwnj;സ്&zwnj;മാനായ സഞ്&zwnj;ജുവിന്&zwnj; എം എസ്&zwnj; ധോണിയെ പോലെ ടീമിനെ ലീഡ്&zwnj; ചെയ്യാനുള്ള മികവുണ്ട്&zwnj;. 2026 ട്വന്റി20 ലോകകപ്പില്&zwj; പ്ലെയര്&zwj; ഓഫ്&zwnj; ദ ടൂര്&zwj;ണമെന്റായ സഞ്&zwnj;ജുവിന്റ പക്വതയാര്&zwj;ന്ന ഇന്നിംഗ്&zwnj;സുകള്&zwj; ഐ പി എല്ലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സും ആസ്വദിച്ചിരുന്നു. ഐ പി എല്ലില്&zwj; ചെന്നൈയുടെ ടോപ്&zwnj; സ്&zwnj;കോറര്&zwj; സഞ്&zwnj;ജുവായിരുന്നു.&lt;/p&gt;&lt;p&gt;ചെന്നൈ സൂപ്പര്&zwj; കിംസ്&zwnj;ഗ്&zwnj; മാനേജ്&zwnj;മെന്റ്&zwnj; പുതിയ ക്യാപ്&zwnj;റ്റനെ കണ്ടെത്തേണ്ടത്&zwnj; അനിവാര്യതയാണ്&zwnj;. സഞ്&zwnj;ജു ഒരു ഗംഭീര താരമാണ്&zwnj;, അയാള്&zwj;ക്കായിരിക്കണം ആദ്യ പരിഗണനയെന്നും സദഗോപന്&zwj; രമേശ്&zwnj; ഇന്&zwj;സ്റ്റഗ്രാമില്&zwj; എഴുതി. ഐ പി എല്ലില്&zwj; സഞ്&zwnj;ജുവിന്റെ ക്യാപ്&zwnj;റ്റന്&zwj;സിറെക്കോര്&zwj;ഡ്&zwnj; മികച്ചതാണ്&zwnj;. രാജസ്ഥാനെ 66 മത്സരങ്ങളില്&zwj; നയിച്ചപ്പോള്&zwj; 33 ലും ജയം. അമ്പത്&zwnj; ശതമാനം വിജയനിലവാരം. രാജസ്ഥാന്&zwj; റോയല്&zwj;സിനെ ഒരിക്കല്&zwj; ഫൈനലിലെത്തിക്കുകയും ഒരുതവണ പ്ലേ ഓഫിലെത്തിക്കുകയും ചെയ്&zwnj;തിട്ടുണ്ട്&zwnj; സഞ്&zwnj;ജു.&lt;/p&gt;&lt;p&gt;സഞ്&zwnj;ജുവിനെ സി എസ്&zwnj; കെയുടെ ക്യാപ്&zwnj;റ്റനാക്കണമെന്ന്&zwnj; നിര്&zwj;ദേശിച്ച ആദ്യ വ്യക്തിയല്ല സദഗോപന്&zwj; രമേശ്&zwnj;. മുന്&zwj; സി എസ്&zwnj; കെ, ഇന്ത്യന്&zwj; ബാറ്റന്&zwj; എസ്&zwnj; ബദരിനാഥും റുതുരാജിനെ ക്യാപ്&zwnj;റ്റന്റെ ചുമതയില്&zwj; നിന്ന്&zwnj; മാറ്റി അദ്ദേഹത്തിന്&zwnj; ബാറ്റിംഗില്&zwj; ശ്രദ്ധ കേന്ദ്രീകരിക്കാന്&zwj; അവസരമൊരുക്കണമെന്ന്&zwnj; ആവശ്യപ്പെട്ടിരുന്നു. റുതുരാജിനെ ക്യാപ്&zwnj;റ്റന്&zwj; സ്ഥാനത്ത്&zwnj; നിന്ന്&zwnj; മാറ്റുന്നതോടെ അദ്ദേഹത്തില്&zwj; നിന്ന്&zwnj; മികച്ച പ്രകടനം കാണാം. അത്&zwnj; അദ്ദേഹത്തിന്റെ കരിയറിനും ഗുണം ചെയ്യും. ക്യാപ്&zwnj;റ്റന്&zwj;സിയുടെ ഭാരം സച്ചിനെ പോലെ മഹാന്&zwj;മാരായ താരങ്ങളെ പോലും ബാധിച്ചിരുന്നുവെന്ന്&zwnj; ഓര്&zwj;ക്കണം - ബദരിനാഥ്&zwnj; പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ്&zwnj; ന്യൂസ്&zwnj; ലൈവ്&zwnj; ലിങ്ക്&zwnj;: &lt;/strong&gt;https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/ipl/csk-captaincy-must-be-changed-and-must-seriously-consider-sanju-samson-articleshow-g4gu3tw"/>
        </item>
        <item>
            <title><![CDATA[വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍]]></title>
            <link>https://www.asianetnews.com/ipl/dhruv-jhural-reveals-he-likes-to-keep-as-well-but-sanju-samson-was-there-saa-rvrtvw</link>
            <guid isPermaLink="true">https://www.asianetnews.com/ipl/dhruv-jhural-reveals-he-likes-to-keep-as-well-but-sanju-samson-was-there-saa-rvrtvw</guid>
            <pubDate>Mon, 05 Jun 2023 13:53:08 +0530</pubDate>
            <description><![CDATA[&lt;p&gt;വിക്കറ്റ് കീപ്പര്&zwj; കൂടിയാണ് ജുറല്&zwj;. എന്നാല്&zwj; ക്യാപ്റ്റന്&zwj; സഞ്ജു സാംസണ്&zwj; വിക്കറ്റിന് പിന്നിലുള്ളതിനാല്&zwj; അവസരം ലഭിച്ചില്ല. ജുറല്&zwj; കീപ്പിംഗ് പരിശീലനം നടത്തുന്ന വീഡിയോ രാജസ്ഥാന്&zwj; റോയല്&zwj;സ് സോഷ്യല്&zwj; മീഡിയയില്&zwj; പങ്കുവച്ചിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h25a34wrwyap2cf2grdjmpcg,imgname-jural.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്പൂര്&zwj;: ഐപിഎല്&zwj; പതിനാറാം സീസണില്&zwj; രാജസ്ഥാന്&zwj; റോയല്&zwj;സിനായി ഭേദപ്പെട്ട പ്രകടനമായിരുന്നു യുവതാര ധ്രുവ് ജുറലിന്റേത്. വാലറ്റത്ത് ബാറ്റിംിഗിനെത്തിയ ജുറല്&zwj; 13 മത്സരങ്ങളില്&zwj; 172.73 സ്ട്രൈക്ക് റേറ്റില്&zwj; 152 റണ്&zwj;സാണ് നേടിയത്. താരത്തെ ടോപ് ഓര്&zwj;ഡറില്&zwj; പരീക്ഷിക്കണമെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്&zwj; ഇടം ലഭിക്കുക പ്രയാസമുള്ള കാര്യമായിരുന്നു.&lt;/p&gt; &lt;p&gt;വിക്കറ്റ് കീപ്പര്&zwj; കൂടിയാണ് ജുറല്&zwj;. എന്നാല്&zwj; ക്യാപ്റ്റന്&zwj; സഞ്ജു സാംസണ്&zwj; വിക്കറ്റിന് പിന്നിലുള്ളതിനാല്&zwj; അവസരം ലഭിച്ചില്ല. ജുറല്&zwj; കീപ്പിംഗ് പരിശീലനം നടത്തുന്ന വീഡിയോ രാജസ്ഥാന്&zwj; റോയല്&zwj;സ് സോഷ്യല്&zwj; മീഡിയയില്&zwj; പങ്കുവച്ചിരുന്നു. എന്നാലിപ്പോള്&zwj; കീപ്പറാവാന്&zwj; താല്&zwj;പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജുറല്&zwj;.&lt;/p&gt; &lt;p&gt;22 കാരനായ ജുറല്&zwj; പറയുന്നതിങ്ങനെ... ''അണ്ടര്&zwj; 19 തലത്തില്&zwj; ഞാന്&zwj; ഇന്ത്യന്&zwj; ടീമിനെ നയിച്ചിട്ടുണ്ട്. നായകനായുള്ള ചെറിയ പരിചയസമ്പത്ത് എനിക്കുണ്ട്. ക്യാപ്റ്റന്&zwj; വിക്കറ്റ് കീപ്പറാവുമ്പോള്&zwj; അവര്&zwj;ക്ക് ഗ്രൗണ്ടിനെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുണ്ടാവും. കാരണം, നമ്മള്&zwj; ഗ്രൗണ്ടിന്റെ മധ്യത്തിലായിരിക്കും. അതുകൊണ്ട് സഞ്ജു കീപ്പ് ചെയ്യുന്നു. ഞാനും വിക്കറ്റിന് പിന്നില്&zwj; നില്&zwj;ക്കാന്&zwj; ആഗ്രഹിക്കുന്നു. എന്നാല്&zwj; അവസരം ലഭിച്ചില്ല. എങ്കിലും കളിക്കാന്&zwj; കഴിഞ്ഞതില്&zwj; ഞാന്&zwj; സന്തോഷവാനാണ്.'' ജുറല്&zwj; പറഞ്ഞു.&lt;/p&gt; &lt;p&gt;&lt;strong&gt;ഓവലില്&zwj; കാറ്റ് അവന് അനുകൂലം, ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പ് ഫൈനലില്&zwj; തിളങ്ങുക ആരെന്ന് വ്യക്തമാക്കി ഗ്രെഗ് ചാപ്പല്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;ഐപിഎല്&zwj; രാജസ്ഥാന്&zwj; റോയല്&zwj;സ് അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്&zwj; റോയല്&zwj;സ് സീസണ്&zwj; അവസാനിപ്പിച്ചത്. 14 മത്സങ്ങളില്&zwj; 14 പോയിന്റാണ് ടീമിനുണ്ടായിരുന്നത്. സീസണില്&zwj; നന്നായി തുടങ്ങിയെങ്കിലും പിന്നീട് പിന്നീട് ആ മികവ് നിലനിര്&zwj;ത്താന്&zwj; ടീമിനായില്ല. സഞ്ജുവും ജോസ് ബട്ലറും ഫോം കണ്ടെത്താന്&zwj; വിഷമിച്ചത് ടീമിനെ കാര്യമായി ബാധിച്ചു. വരും സീസണില്&zwj; ടീമിനെ ഉടച്ചുവാര്&zwj;ക്കാനൊരുങ്ങുകയാണ് ഉടമകള്&zwj;. സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് വാര്&zwj;ത്തകളുണ്ടായിരുന്നു. പകരം ജോസ് ബട്&zwnj;ലറെ നായകനാക്കാനാണ് പദ്ധതി.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്&zwj; കാണാം&lt;/strong&gt; &amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/dhruv-jhural-reveals-he-likes-to-keep-as-well-but-sanju-samson-was-there-saa-rvrtvw"/>
        </item>
        <item>
            <title><![CDATA[ഐപിഎല്ലിലെ ധോണിയുടെ ഭാവി; ക്ലാസിക്ക് മറുപടിയുമായി ശിവം ദുബെ ]]></title>
            <link>https://www.asianetnews.com/ipl/ipl-2023-we-need-him-shivam-dube-on-availability-of-ms-dhoni-in-next-season-jje-rviqi5</link>
            <guid isPermaLink="true">https://www.asianetnews.com/ipl/ipl-2023-we-need-him-shivam-dube-on-availability-of-ms-dhoni-in-next-season-jje-rviqi5</guid>
            <pubDate>Wed, 31 May 2023 16:10:04 +0530</pubDate>
            <description><![CDATA[&lt;p&gt;ധോണിയുടെ കാര്യത്തില്&zwj; തന്&zwj;റെ ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിലെ സഹതാരം ശിവം ദുബെ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1rnn5jprtf60y92zx9kyj8z,imgname-ms-dhoni--2-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; ഇനിയൊരു ഐപിഎല്&zwj; സീസണ്&zwj; കൂടി ക്യാപ്റ്റന്&zwj;-ബാറ്റിംഗ് ഇതിഹാസം എം എസ് ധോണിക്കുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. 42-ാം വയസിലേക്ക് കടക്കുന്ന ധോണി ഐപിഎല്&zwj; പതിനാറാം സീസണോടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് അവസാനിപ്പിക്കും എന്നാണ് പലരും കരുതുന്നത്. എന്നാല്&zwj; സീസണ്&zwj; അവസാനിച്ചെങ്കിലും ധോണി ഇതുവരെ ഔദ്യോഗികമായി വിരമിക്കല്&zwj; പ്രഖ്യാപിച്ചിട്ടില്ല. ധോണിയുടെ കാര്യത്തില്&zwj; തന്&zwj;റെ ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിലെ സഹതാരം ശിവം ദുബെ.&amp;nbsp;&lt;/p&gt; &lt;p&gt;'എങ്ങനെ കളിക്കണം എന്ന കാര്യത്തില്&zwj; മഹി ഭായി(എം എസ് ധോണി) എനിക്ക് വ്യക്തത തന്നിരുന്നു. എന്താണ് എന്&zwj;റെ ചുമതല എന്ന് ധോണി പറ&zwnj;&zwnj;ഞ്ഞുതന്നിരുന്നു. നേരത്തെ പുറത്തായാലും പ്രശ്&zwnj;നമില്ല, എന്നാല്&zwj; ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം എന്നായിരുന്നു ധോണിയുടെ വാക്കുകള്&zwj;. ഇതായിരുന്നു അദേഹം പറഞ്ഞതിന്&zwj;റെ രത്നച്ചുരുക്കം. അടുത്ത വര്&zwj;ഷം ധോണി ഐപിഎല്ലില്&zwj; കളിക്കുമോ എന്ന് എനിക്കറിയില്ല. എന്നാല്&zwj; ധോണിയെ ഞങ്ങള്&zwj;ക്ക് ആവശ്യമുണ്ട്. കാരണം ധോണിക്ക് കീഴില്&zwj; എനിക്ക് വളരാന്&zwj; കഴിയും' എന്നുമാണ് ദ് ഇന്ത്യന്&zwj; എക്&zwnj;സ്&zwnj;പ്രസിനോട് ശുവം ദുബെയുടെ വാക്കുകള്&zwj;. പതിനാറാം സീസണിലെ 14 ഇന്നിംഗ്&zwnj;സുകളില്&zwj; 38.00 ശരാശരിയിലും 158.33 സ്&zwnj;ട്രൈക്ക് റേറ്റിലും 418 റണ്&zwj;സ് ദുബെ സ്വന്തമാക്കിയിരുന്നു. 35 സിക്&zwnj;സാണ് സീസണില്&zwj; താരം അടിച്ചുകൂട്ടിയത്. സീസണില്&zwj; ഏറ്റവും കൂടുതല്&zwj; സിക്&zwnj;സര്&zwj; നേടിയ താരങ്ങളില്&zwj; 36 എണ്ണമുള്ള ഫാഫ് ഡുപ്ലസിസിന് പിന്നില്&zwj; രണ്ടാമനാണ് ശിവം ദുബെ.&amp;nbsp;&lt;/p&gt; &lt;p&gt;ഐപിഎല്&zwj; 2023 ഫൈനലില്&zwj; എം എസ് ധോണിയുടെ നായകത്വത്തില്&zwj; ചെന്നൈ സൂപ്പർ കിംഗ്&zwnj;സ് അഞ്ചാം കിരീടം നേടിയിരുന്നു. മഴ കാരണം 15 ഓവറില്&zwj; 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തുകളില്&zwj; രവീന്ദ്ര ജഡേജയുടെ സിക്&zwnj;സറും ഫോറുമായി 5 വിക്കറ്റ് നഷ്&zwnj;ടത്തില്&zwj; ജയം സ്വന്തമാക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്&zwj;മാരായ ഗുജറാത്ത് ടൈറ്റന്&zwj;സിനെ തോല്&zwj;പിച്ചതോടെ അഞ്ച് കിരീടങ്ങള്&zwj; എന്ന മുംബൈ ഇന്ത്യന്&zwj;സ് ക്യാപ്റ്റന്&zwj; രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി. ഫൈനലില്&zwj; രണ്ട് സിക്&zwnj;സടക്കം ദുബെ 21 പന്തില്&zwj; 32* റണ്&zwj;സുമായി പുറത്താവാതെ നിന്നു.&amp;nbsp;&lt;/p&gt; &lt;p&gt;Read more:&amp;nbsp;ആശാന്&zwj;മാരായി കോലിയും അശ്വിനും; ഇന്ത്യന്&zwj; ടീമിനൊപ്പം യശസ്വി ജയ്&zwnj;സ്വാളിന്&zwj;റെ ആദ്യ നെറ്റ് സെഷന്&zwj; വൈറല്&zwj;&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/ipl-2023-we-need-him-shivam-dube-on-availability-of-ms-dhoni-in-next-season-jje-rviqi5"/>
        </item>
        <item>
            <title><![CDATA[അവനല്ലാതെ മറ്റാരാണ് ഫേവറൈറ്റ്? ഐപിഎല്ലില്‍ ഇഷ്ടപ്പെട്ട അണ്‍ക്യാപ്ഡ് താരത്തെ കുറിച്ച് സുനില്‍ ഗവാസ്‌കര്‍]]></title>
            <link>https://www.asianetnews.com/ipl/sunil-gavaskar-oh-hi-favourite-uncapped-player-in-ipl-saa-rvkker</link>
            <guid isPermaLink="true">https://www.asianetnews.com/ipl/sunil-gavaskar-oh-hi-favourite-uncapped-player-in-ipl-saa-rvkker</guid>
            <pubDate>Thu, 01 Jun 2023 15:43:39 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതിഹാസതാരം സുനില്&zwj; ഗവാസ്&zwnj;ക്കറും ജയ്&zwnj;സ്വാളിനെ കുറിച്ച് പറയുകയാണ്. ഐപിഎല്&zwj; സീസണില്&zwj; തനിക്ക് നന്നേ ബോധിച്ച അണ്&zwj;ക്യാപ്ഡ് താരം ജയ്&zwnj;സ്വാളാണെന്നാണ് ഗവാസ്&zwnj;കര്&zwj; പറയുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01g27j3ssdmmk18x8by2np7fgr,imgname-gettyimages-696175880.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഐപിഎല്&zwj; പതിനാറാം സീസണില്&zwj; രാജസ്ഥാന്&zwj; റോയല്&zwj;സ് കിതച്ചപ്പോഴും കുതിച്ച താരമാണ് യശസ്വി ജയ്സ്വാള്&zwj;. സീസണിലെ 14 മത്സരങ്ങളില്&zwj; 48.08 ശരാശരിയിലും 163.61 സ്&zwnj;ട്രൈക്ക് റേറ്റിലും 625 റണ്&zwj;സ് നേടിയ ജയ്സ്വാള്&zwj; ഇതോടെ ഇന്ത്യന്&zwj; ടീമിലേക്ക് പ്രതീക്ഷ വയ്ക്കുകയാണ്.&lt;/p&gt; &lt;p&gt;ടൂര്&zwj;ണമെന്റിലെ എമേര്&zwj;ജിംഗ് പ്ലയര്&zwj; പുരസ്&zwnj;കാരവും ജയ്&zwnj;സ്വാള്&zwj; കൊണ്ടുപോയി. വൈകാതെ താരത്തിന് ദേശീയ ടീമിലേക്കുള്ള വിളിയുമെത്തി. ഇംഗ്ലണ്ടിനെതിരെ ഐസിസി ടെസ്റ്റ് ചാംപ്യന്&zwj;ഷിപ്പ് ഫൈനലില്&zwj; സ്റ്റാന്&zwj;ഡ് ബൈ താരമായിട്ടാണ് താരത്തെ ഉള്&zwj;പ്പെടുത്തിയത്. ഓപ്പണിംഗ് റോളില്&zwj; തിളങ്ങുന്ന ജയസ്വാളിന് ഓപ്പണര്&zwj;മാരായ ശുഭ്മാന്&zwj; ഗില്&zwj;, രോഹിത് ശര്&zwj;മ എന്നിവരില്&zwj; ഒരാള്&zwj;ക്ക് പരിക്കേറ്റാല്&zwj; മാത്രമെ കളിക്കാനുള്ള അവസരം ലഭിക്കൂ.&lt;/p&gt; &lt;p&gt;ഇപ്പോള്&zwj; ഇതിഹാസതാരം സുനില്&zwj; ഗവാസ്&zwnj;ക്കറും ജയ്&zwnj;സ്വാളിനെ കുറിച്ച് പറയുകയാണ്. ഐപിഎല്&zwj; സീസണില്&zwj; തനിക്ക് നന്നേ ബോധിച്ച അണ്&zwj;ക്യാപ്ഡ് താരം ജയ്&zwnj;സ്വാളാണെന്നാണ് ഗവാസ്&zwnj;കര്&zwj; പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ജയ്&zwnj;സ്വള്&zwj; നേടിയ സെഞ്ചുറികളും അര്&zwj;ധ സെഞ്ചുറികളും നോക്കൂ. ടൂര്&zwj;ണമെന്റില്&zwj; 500ല്&zwj; കൂടുതല്&zwj; റണ്&zwj;സ് നേടാന്&zwj; അവന് സാധിച്ചു. വലിയ പ്രകടനങ്ങള്&zwj; വരാനുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ജയസ്വാളിന്റെ ഓരോ ഇന്നിംഗ്േസും.'' ഗവാസ്&zwnj;കര്&zwj; പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;നേരത്തെയും ഗവാസ്&zwnj;കര്&zwj; ജയ്&zwnj;സ്വാളിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം പറഞ്ഞതിങ്ങനെ... ''ടി20 ഫോര്&zwj;മാറ്റില്&zwj; ഒരു താരം 40-50 റണ്&zwj;സുകള്&zwj; 20-25 പന്തില്&zwj; നേടുന്നുണ്ടെങ്കില്&zwj; അദേഹം ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്നാല്&zwj; ഓപ്പണര്&zwj; എന്ന നിലയില്&zwj; 15 ഓവറുകള്&zwj; ബാറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെ അയാള്&zwj; സെഞ്ചുറി നേടുന്നുണ്ടെങ്കില്&zwj; ടീം സ്&zwnj;കോര്&zwj; അനായാസമായി 190-200 കടക്കും.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ലാന്&zwj;സ് ക്ലൂസ്&zwnj;നര്&zwj; പരിശീലകനായി ഇന്ത്യയിലേക്ക്; സ്വന്തമാക്കിയത് ത്രിപുര ക്രിക്കറ്റ് ടീം&lt;/strong&gt;&lt;/p&gt; &lt;p&gt;ജയ്സ്വാള്&zwj; ഈ സീസണില്&zwj; ബാറ്റ് ചെയ്ത രീതി എന്നെ ഏറെ സന്തോഷിപ്പിച്ചു. അദേഹം മികച്ച സാങ്കേതിക തികവുള്ള ബാറ്റര്&zwj; കൂടിയാണ്. യശസ്വിക്ക് ഇന്ത്യന്&zwj; ടീമില്&zwj; അവസരം നല്&zwj;കേണ്ട സമയമായി. ഫോമിലുള്ളപ്പോള്&zwj; ഒരു താരത്തിന് അവസരം നല്&zwj;കിയാല്&zwj; അയാളുടെ ആത്മവിശ്വാസം വര്&zwj;ധിക്കും.'' ഗാവസ്&zwnj;കര്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്&zwj; കാണാം&lt;/strong&gt; &amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/sunil-gavaskar-oh-hi-favourite-uncapped-player-in-ipl-saa-rvkker"/>
        </item>
        <item>
            <title><![CDATA[അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്]]></title>
            <link>https://www.asianetnews.com/cricket-sports/shreyas-iyer-says-he-was-once-a-ball-boy-in-ipl-during-mumbai-indians-vs-rcb-match-stbvi6</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/shreyas-iyer-says-he-was-once-a-ball-boy-in-ipl-during-mumbai-indians-vs-rcb-match-stbvi6</guid>
            <pubDate>Tue, 18 Mar 2025 22:07:18 +0530</pubDate>
            <description><![CDATA[&lt;p&gt;അന്ന് പൊതുവെ നാണംകുണുങ്ങിയും അന്തര്&zwj;മുഖനുമായിരുന്നു ഞാന്&zwj;. എങ്കിലും ഭാഗ്യം കൊണ്ട് ബോള്&zwj; ബോയ് ആവാന്&zwj; തെരഞ്ഞെടുക്കപ്പെട്ടവരില്&zwj; ഞാനും ഉള്&zwj;പ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hx4z6z9ctahkabvbc38t8nzj,imgname-lsg-vs-kkr-27.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചണ്ഡീഗഡ്&lt;/strong&gt;: ഐപിഎല്&zwj; ഇന്ത്യൻ ക്രിക്കറ്റിലെ പലരുടെയും തലവര മാറ്റിയിട്ടുണ്ട്. 13 കാരന്&zwj; വൈഭവ് സൂര്യവൻശി മുതല്&zwj; 43 കാരന്&zwj; എം എസ് ധോണി വരെ കളിക്കുന്ന ഐപിഎല്ലില്&zwj; ആദ്യ ഐപിഎല്&zwj; സീസണെക്കുറിച്ച് അധികമാര്&zwj;ക്കും അറിയാത്ത രഹസ്യം പങ്കുവെച്ചിരിക്കുകയാണ് കഴിഞ്ഞ സീസണില്&zwj; കൊല്&zwj;ക്കത്തക്ക് ഐപിഎല്&zwj; കിരീടം സമ്മാനിച്ച നായകനും ഈ സീസണില്&zwj; പഞ്ചാബ് കിംഗ്സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്&zwj;. ജിയോ ഹോട്സ്റ്റാറിന് നല്&zwj;കിയ അഭിമുഖത്തിലാണ് ശ്രേയസ് തന്&zwj;റെ ആദ്യ ഐപിഎല്&zwj; അനുഭവം പങ്കിട്ടത്.&lt;/p&gt; &lt;p&gt;2008ലെ ആദ്യ ഐപിഎല്ലിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്&zwj; നടന്ന മുംബൈ ഇന്ത്യൻസ്- റോയല്&zwj; ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്&zwj; ബോള്&zwj; ബോയ് ആയിരുന്നു താനെന്ന് ശ്രേയസ് അയ്യര്&zwj; പറഞ്ഞു. സ്ട്രീറ്റ് ക്രിക്കറ്റ് കളിച്ചാണ് ഞാന്&zwj; വളര്&zwj;ന്നത്. മുംബൈ അണ്ടര്&zwj; 14 ടീമില്&zwj; കളിക്കുന്ന കാലത്താണ് മുംബൈ ടീമിലെ എല്ലാ കളിക്കാരെയും ഐപിഎല്ലിലെ മുംബൈ-ആര്&zwj;സിബി പോരാട്ടത്തിനുള്ള ബോള്&zwj; ബോയ്സായി തെരഞ്ഞെടുത്തത്. എന്&zwj;റെ ആദ്യ ഐപിഎല്&zwj; അനുഭവമായിരുന്നു അത്.&lt;/p&gt; &lt;p&gt;&lt;strong&gt;അതൃപ്തി പരസ്യമാക്കി കോലി; കുടുംബത്തെ കൂടെ കൂട്ടുന്നതിന് ഏര്&zwj;പ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നല്&zwj;കാന്&zwj; ബിസിസിഐ&lt;/strong&gt;&lt;/p&gt; &lt;p&gt;അന്ന് പൊതുവെ നാണംകുണുങ്ങിയും അന്തര്&zwj;മുഖനുമായിരുന്നു ഞാന്&zwj;. എങ്കിലും ഭാഗ്യം കൊണ്ട് ബോള്&zwj; ബോയ് ആവാന്&zwj; തെരഞ്ഞെടുക്കപ്പെട്ടവരില്&zwj; ഞാനും ഉള്&zwj;പ്പെട്ടു. എന്&zwj;റെ കൂടെയുള്ളവരെല്ലാം കളിക്കാരെ പരിചയപ്പെടാന്&zwj; ശ്രമിക്കുമ്പോള്&zwj; ഞാന്&zwj; മാറി നില്&zwj;ക്കാറാണ് പതിവ്. എങ്കിലും അക്കാലത്തെ എന്&zwj;റെ ഇഷ്ടതാരമായിരുന്ന റോസ് ടെയ്&zwnj;ലറെ അടുത്ത് കിട്ടിയപ്പോള്&zwj; ഞാനും അദ്ദേഹത്തെ പരിചയപ്പെട്ടു. ഞാനദ്ദേഹത്തോട് പറഞ്ഞു, ഞാന്&zwj; നിങ്ങളുടെ വലിയ ആരാധകനാണെന്ന്. അദ്ദേഹം ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു. എന്&zwj;റെ കൂടെയുള്ളവരെല്ലാം കളിക്കാരോട് ബാറ്റും ഗ്ലൗസുമെല്ലാം ചോദിക്കുമ്പോള്&zwj; വേണമെന്നുണ്ടെങ്കിലും എനിക്ക് ചോദിക്കാന്&zwj; മടിയായിരുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;റിസ്&zwnj;വാന്&zwj;റെ ഇംഗ്ലീഷിനെ കളിയാക്കിയ ഓസ്ട്രേലിയന്&zwj; താരത്തെ നിര്&zwj;ത്തി പൊരിച്ച് ആരാധകര്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;ഒരിക്കല്&zwj; ലോംഗ് ഓണില്&zwj; ഫീല്&zwj;ഡ് ചെയ്യുകയായിരുന്ന ഇര്&zwj;ഫാന്&zwj; പത്താന്&zwj; ഞങ്ങള്&zwj;ക്കൊപ്പം ബൗണ്ടറി ലൈനിന് പുറത്ത് വന്നിരുന്ന് കളി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചത് ഇപ്പോഴും മറന്നിട്ടില്ലെന്നും ജിയോ ഹോട്സ്റ്റാറിന് നല്&zwj;കിയ അഭിമുഖത്തില്&zwj;&amp;nbsp; ശ്രേയസ് പറഞ്ഞു. ബോള്&zwj; ബോയ് ആയിരുന്ന ആദ്യ ഐപിഎല്&zwj; കഴിഞ്ഞ് ഏഴ് വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ് കുപ്പായത്തില്&zwj; 2015ല്&zwj; ഐപിഎല്ലില്&zwj; കളിക്കാരനായി അരങ്ങേറിയ ശ്രേയസ് ആ സീസണിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.&lt;/p&gt; &lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക &lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/shreyas-iyer-says-he-was-once-a-ball-boy-in-ipl-during-mumbai-indians-vs-rcb-match-stbvi6"/>
        </item>
        <item>
            <title><![CDATA[ധോണി ഉഗ്രന്‍ പോരാളി, ഐപിഎല്‍ കളിച്ചത് ഒരു കാലിലെ വേദന കടിച്ചമര്‍ത്തി; വാഴ്‌ത്തി മുന്‍ താരം]]></title>
            <link>https://www.asianetnews.com/ipl/ms-dhoni-played-ipl-2023-on-one-leg-lauded-by-laxman-sivaramakrishnan-jje-rvofwv</link>
            <guid isPermaLink="true">https://www.asianetnews.com/ipl/ms-dhoni-played-ipl-2023-on-one-leg-lauded-by-laxman-sivaramakrishnan-jje-rvofwv</guid>
            <pubDate>Sat, 03 Jun 2023 17:59:40 +0530</pubDate>
            <description><![CDATA[&lt;p&gt;ധോണിയെ പോരാളി എന്നാണ് ഇന്ത്യന്&zwj; മുന്&zwj; താരം ലക്ഷ്&zwnj;മണ്&zwj; ശിവരാമകൃഷ്&zwnj;ണന്&zwj; വിശേഷിപ്പിക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1s7sw0st2vj45y3ctwz4588,imgname-ms-dhoni---1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;ഐപിഎല്&zwj; പതിനാറാം സീസണില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സ് നായകന്&zwj; എം എസ് ധോണി കളിച്ചത് കാലിലെ പരിക്ക് വകവെക്കാതെയാണ് എന്നത് എല്ലാവര്&zwj;ക്കും അറിയാവുന്ന കാര്യമാണ്. ധോണി പലപ്പോഴും മൈതാനത്ത് മുടന്തി നടക്കുന്നത് ആരാധകര്&zwj; കണ്ടിരുന്നു. പരിക്ക് കാര്യമാക്കാതെ സീസണില്&zwj; ചെന്നൈയെ ചാമ്പ്യന്&zwj;മാരാക്കിയ ധോണിയെ പോരാളി എന്നാണ് ഇന്ത്യന്&zwj; മുന്&zwj; താരം ലക്ഷ്&zwnj;മണ്&zwj; ശിവരാമകൃഷ്&zwnj;ണന്&zwj; വിശേഷിപ്പിക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;എം എസ് ധോണി കാല്&zwj;മുട്ടിലെ ശസ്&zwnj;ത്രക്രിയക്ക് വിധേയനായി. അത് വിജയകരമാണ്. ധോണിയൊരു യഥാര്&zwj;ഥ നായകനാണ്. ഒരു കാല്&zwj; കൊണ്ടാണ് ഐപിഎല്ലില്&zwj; കളിച്ചത്. വിജയമുണ്ടാകണമെങ്കില്&zwj; വേദന സഹിച്ചേ തീരു. എന്നാല്&zwj; കാലിലെ വേദന ധോണിയുടെ ചിന്തകളെ ബാധിച്ചില്ല. വേദനയ്&zwnj;ക്കിടയിലും ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സിനെ ധോണി നയിച്ച രീതി വിസ്&zwnj;മയകരമാണ്. ഒരു പോരാളിയുടെ മനസാണ് ധോണിക്ക്. ഒരു ചാമ്പ്യനാണ് അദേഹം എന്നുമാണ് ലക്ഷ്&zwnj;മണ്&zwj; ശിവരാമകൃഷ്&zwnj;ണന്&zwj;റെ വാക്കുകള്&zwj;. ഐപിഎല്&zwj; പതിനാറാം സീസണിന്&zwj;റെ ഫൈനലില്&zwj; ഗുജറാത്ത് ടൈറ്റന്&zwj;സിനെ തോല്&zwj;പിച്ച് എം എസ് ധോണി സിഎസ്&zwnj;കെയ്&zwnj;ക്ക് അഞ്ചാം കിരീടം സമ്മാനിച്ചിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു കലാശപ്പോരില്&zwj; ചെന്നൈ ടീമിന്&zwj;റെ വിജയം.&amp;nbsp;&lt;/p&gt; &lt;p&gt;ഐപിഎല്&zwj; 2023 പൂര്&zwj;ത്തിയായതിന് പിന്നാലെ മെയ് 31ന് വൈകിട്ട് കാല്&zwj;മുട്ടിലെ ചികില്&zwj;സയ്&zwnj;ക്കായി എം എസ് ധോണി മുംബൈയില്&zwj; എത്തിയിരുന്നു. വിദഗ്&zwnj;ധ പരിശോധനകള്&zwj;ക്ക് ശേഷം ധോണിയെ ശസ്&zwnj;ത്രക്രിയക്ക് വിധേയനാക്കി. സ്പോര്&zwj;ട്&zwnj;&zwnj;സ് മെഡിസിന്&zwj; വിദഗ്&zwnj;ധനായ ഡോ. ദിന്&zwj;ഷാ പര്&zwj;ദിവാലയുടെ നേതൃത്വത്തിലായിരുന്നു ധോണിയുടെ ശസ്&zwnj;ത്രക്രിയ. മുമ്പ് കാറപകടത്തില്&zwj; കാലിന് ഗുരുതരമായി പരിക്കേറ്റ വിക്കറ്റ് കീപ്പര്&zwj; ബാറ്റര്&zwj; റിഷഭ് പന്തിന്&zwj;റെ ശസ്&zwnj;ത്രക്രിയയും പര്&zwj;ദിവാലയുടെ മേല്&zwj;നോട്ടത്തിലായിരുന്നു. ധോണിക്ക് എപ്പോള്&zwj; പൂര്&zwj;ണ ഫിറ്റ്&zwnj;നസ് വീണ്ടെടുക്കാനാകും എന്ന് വ്യക്തമല്ലെങ്കിലും രണ്ട് മാസം കൊണ്ട് നാല്&zwj;പത്തിയൊന്നുകാരനായ താരത്തിന് നടക്കാന്&zwj; സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;Read more:&amp;nbsp;ആശ്വാസ വാര്&zwj;ത്ത, 'തല' സുഖമായിരിക്കുന്നു; ധോണിയുടെ ശസ്&zwnj;ത്രക്രിയ വിജയകരം&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/ms-dhoni-played-ipl-2023-on-one-leg-lauded-by-laxman-sivaramakrishnan-jje-rvofwv"/>
        </item>
        <item>
            <title><![CDATA[പിന്‍വാങ്ങാന്‍ തയ്യാറല്ല! കാല്‍മുട്ടില്‍ പരിക്കേറ്റിട്ടും ധോണിയുടെ അര്‍പ്പണബോധം; വൈറല്‍ വീഡിയോ]]></title>
            <link>https://www.asianetnews.com/ipl/watch-video-csk-captain-dhoni-commitment-towards-game-saa-rvkdvl</link>
            <guid isPermaLink="true">https://www.asianetnews.com/ipl/watch-video-csk-captain-dhoni-commitment-towards-game-saa-rvkdvl</guid>
            <pubDate>Thu, 01 Jun 2023 13:22:32 +0530</pubDate>
            <description><![CDATA[&lt;p&gt;കാല്&zwj;മുട്ടിനേറ്റ പരിക്കിന് പരിഹാരം തേടി ധോണി മുംബൈയിലെ കോകിലാബെന്&zwj; ആശുപത്രിയിലെത്തിയെന്ന് വാര്&zwj;ത്തകള്&zwj; വന്നിരുന്നു. ഇടത് കാല്&zwj;മുട്ടില്&zwj; കൂടുതല്&zwj; പരിശോധനകള്&zwj; നടത്താനുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1tz25ee09t133sspcvweyrh,imgname-dhoni--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: ഐപിഎല്&zwj; 2023 സീസണ്&zwj; മുഴുവന്&zwj; ഇടത് കാല്&zwj;മുട്ടിലെ പരിക്കുമായാണ് നാല്&zwj;പ്പത്തിയൊന്നുകാരനായ എം എസ് ധോണി കളിച്ചത്. എല്ലാ മത്സരങ്ങളിലും വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞ താരം ബാറ്റിംഗില്&zwj; ഫിനിഷര്&zwj; റോളിലും തിളങ്ങി. കിരീടവുമായി സിഎസ്&zwnj;കെ പതിനാറാം സീസണ്&zwj; അവസാനിപ്പിച്ചതിന് പിന്നാലെ ആരാധകരെ തേടിയെത്തിയ വാര്&zwj;ത്ത ധോണി കാല്&zwj;മുട്ടില്&zwj; ശസ്ത്രക്രിയക്ക് വിധേയനാവാന്&zwj; പോകുന്നു എന്നതാണ്.&lt;/p&gt; &lt;p&gt;കാല്&zwj;മുട്ടിനേറ്റ പരിക്കിന് പരിഹാരം തേടി ധോണി മുംബൈയിലെ കോകിലാബെന്&zwj; ആശുപത്രിയിലെത്തിയെന്ന് വാര്&zwj;ത്തകള്&zwj; വന്നിരുന്നു. ഇടത് കാല്&zwj;മുട്ടില്&zwj; കൂടുതല്&zwj; പരിശോധനകള്&zwj; നടത്താനുണ്ട്. കാല്&zwj;മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്&zwj;ഡും സ്ട്രാപ്പും ധരിച്ചിരുന്നു.&lt;/p&gt; &lt;p&gt;ഗ്രൗണ്ടില്&zwj; ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം കാല്&zwj;മുട്ടില്&zwj; സ്ട്രാപ്പ് കെട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്&zwj; വൈറലായിരിക്കുന്നത്. ക്രിക്കറ്റിനോട് അദ്ദേഹത്തിന് എത്രത്തോളം അത്മാത്ഥതയുണ്ടെണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ. ദ്യശ്യങ്ങള്&zwj; കാണാം...&amp;nbsp;&lt;/p&gt;  &lt;p&gt;MS Dhoni came to bat even with this injured knee  His commitment towards the game pic.twitter.com/9AL8BQGvf5&lt;/p&gt; &mdash; ♚ (@balltamperrer) May 31, 2023  &lt;p&gt;ഒരു ഐപിഎല്&zwj; സീസണ്&zwj; കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്&zwj;സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്&zwj; ശരീരം സമ്മതിക്കുമെങ്കില്&zwj; മാത്രമെ കളിക്കൂവെന്നായിരുന്നു ധോണിയുടെ പക്ഷം. ആറ്- ഏഴ് മാസം സമയമുണ്ടെന്നും അതിന് ശേഷം തിരുമാനമെടുക്കുമെന്നും ധോണി വ്യക്തമാക്കിയിരുന്നു. ഫിറ്റ്നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ആശുപത്രിയില്&zwj; പ്രവേശിച്ചതെന്നാണ് വിലയിരുത്തല്&zwj;.&lt;/p&gt; &lt;p&gt;&lt;strong&gt;നായകന്&zwj; രോഹിത്, ജഡജേയില്ല! നാല് ഇന്ത്യന്&zwj; താരങ്ങള്&zwj; മാത്രം; ഇന്ത്യ - ഓസീസ് സംയുക്ത ഇലവനുമായി ഇംഗ്ലണ്ട് ഇതിഹാസം&lt;/strong&gt;&lt;/p&gt; &lt;p&gt;ഫൈനലിന് ശേഷം ധോണി സംസാരിച്ചത് ഇങ്ങനെയായിരുന്നു... ''സാഹചര്യങ്ങള്&zwj;വെച്ച് നോക്കുകയാണെങ്കില്&zwj; ഇതാണ് വിരമിക്കല്&zwj; പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. ഏറ്റവും എളുപ്പമുള്ള കാര്യവും എല്ലാവരോടും നന്ദി പറഞ്ഞ് വിരമിക്കുക എന്നതാണ്. എന്നാല്&zwj; ഈ വര്&zwj;ഷം ഞാന്&zwj; കളിച്ച ഇടങ്ങളിലെല്ലാം ആരാധകരില്&zwj; നിന്ന് എനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും കാണുമ്പോള്&zwj; ബുദ്ധിമുട്ടേറിയ കാര്യം അടുത്ത ഒമ്പത് മാസവും കഠിനാധ്വാനം ചെയ്ത് അടുത്ത ഐപിഎല്ലില്&zwj; കൂടി കളിക്കുക എന്നതാണ്.'' ധോണി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/watch-video-csk-captain-dhoni-commitment-towards-game-saa-rvkdvl"/>
        </item>
        <item>
            <title><![CDATA[ധോണിമാനിയ! ഐപിഎല്‍ സീസണ്‍ ഓര്‍ക്കപ്പെടുക ധോണിയുടെ പേരില്‍; കാരണം വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍]]></title>
            <link>https://www.asianetnews.com/ipl/former-pakistan-captain-ramiz-raja-on-ipl-2023-and-will-be-remembered-for-dhonimania-saa-rvmznh</link>
            <guid isPermaLink="true">https://www.asianetnews.com/ipl/former-pakistan-captain-ramiz-raja-on-ipl-2023-and-will-be-remembered-for-dhonimania-saa-rvmznh</guid>
            <pubDate>Sat, 03 Jun 2023 14:08:09 +0530</pubDate>
            <description><![CDATA[&lt;p&gt;ചെന്നൈ ക്യാപ്റ്റന്&zwj; ധോണി, ക്രിക്കറ്റ് ഇതിഹാസം സുനില്&zwj; ഗവാസ്്ക്കറുടെ ഷര്&zwj;ട്ടില്&zwj; ഓട്ടോഗ്രാഫ് നല്&zwj;കിയ കാര്യം ഓര്&zwj;ത്തെടുത്താണ് റമീസ് സംസാരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h1nf801bre55b2ekww66p2g5,imgname-pti05-29-2023-000269b.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇസ്ലാമാബാദ്: ഐപിഎല്&zwj; 16-ാം സീസണില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്&zwnj;സ് കിരീടം നേടുമ്പോള്&zwj; ക്യാപ്റ്റന്&zwj; എം എസ് ധോണിയുടെ പങ്ക് വലുതായിരുന്നു. ഗുജറാത്ത് ടൈറ്റന്&zwj;സിനെ തോല്&zwj;പ്പിച്ചാണ് ചെന്നൈ ഐപിഎല്ലിലെ പത്താം കിരീടം ഉയര്&zwj;ത്തിയത്. ഇപ്പോള്&zwj; ടൂര്&zwj;ണമെന്റിലെ മഹത്തായ മുഹൂര്&zwj;ത്തങ്ങള്&zwj; ഓര്&zwj;ത്തെടുക്കുകയാണ് മുന്&zwj; പാകിസ്ഥാന്&zwj; ക്യാപ്റ്റന്&zwj; റമീസ് രാജ.&amp;nbsp;&lt;/p&gt; &lt;p&gt;ചെന്നൈ ക്യാപ്റ്റന്&zwj; ധോണി, ക്രിക്കറ്റ് ഇതിഹാസം സുനില്&zwj; ഗവാസ്്ക്കറുടെ ഷര്&zwj;ട്ടില്&zwj; ഓട്ടോഗ്രാഫ് നല്&zwj;കിയ കാര്യം ഓര്&zwj;ത്തെടുത്താണ് റമീസ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്&zwj;... ''ഇക്കഴിഞ്ഞ ഐപിഎല്&zwj; ഓര്&zwj;മിക്കപ്പെടുക ധോണിയുടെയും സിഎസ്&zwnj;കെയുടേയും പേരിലായിരിക്കും. ധോണിമാനിയ, ധോണിയുടെ ക്യാപ്റ്റന്&zwj;സി, ശാന്തത, മനുഷ്യത്വം, കീപ്പിംഗ് എല്ലാം ഭാവിയില്&zwj; ഓര്&zwj;ക്കപ്പെടും. എന്നാല്&zwj; ഇതിലെല്ലാം അപ്പുറത്ത്, ധോണി ഇതിഹാസതാരം ഗവാസ്&zwnj;ക്കറുടെ മാറില്&zwj; ചാര്&zwj;ത്തി കൊടുത്ത ഒപ്പാണ് ഓര്&zwj;മിക്കേണ്ടത്. ധോണിക്ക് ഇതിനേക്കാള്&zwj; വലിയ ആദരം കിട്ടാനില്ല.'' റമീസ് പറഞ്ഞു.&lt;/p&gt; &lt;p&gt;യുവതാരങ്ങളുടെ ഐപിഎല്&zwj; കൂടിയായിരുന്നു ഇത്തവണത്തേതെന്ന് റമീസ് വ്യക്തമാക്കി. ''യുവ ബാറ്റര്&zwj;മാരുടെ ഐപിഎല്&zwj; കൂടിയായിരുന്നിത്. റിങ്കു സിംഗ്, ശുഭ്മാന്&zwj; ഗില്&zwj;, യഷസ്വി ജയ്&zwnj;സ്വാള്&zwj;, റിതുരാജ് ഗെയ്കവാദ് എന്നിവരെല്ലാം നിറഞ്ഞാടി. അവര്&zwj; വരും സീസണുകളിലും പ്രകടനം കൊണ്ട് ഐപിഎല്ലിന് സമ്പന്നമാക്കും.'' റമീസ് വ്യക്തമാക്കി.&lt;/p&gt; &lt;p&gt;മത്സരത്തില്&zwj; അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ടൈറ്റന്&zwj;സ് നിശ്ചിത ഓവരില്&zwj; നാല് വിക്കറ്റ് നഷ്ടത്തില്&zwj; 214 റണ്&zwj;സാണ് നേടിയത്. മറുപടി ബാറ്റിംഗിനിടെ മഴയെത്തി. ഇതോടെ ചെന്നൈയുടെ വിജയക്ഷ്യം 15 ഓവറില്&zwj; 171 റണ്&zwj;സായി പുനര്&zwj;നിശ്ചയിക്കപ്പെട്ടു.&lt;/p&gt; &lt;p&gt;&lt;strong&gt;ഓസ്&zwnj;ട്രേലിയക്കെതിരായ ടെസ്റ്റ് ചാംപ്യന്&zwj;ഷിപ്പ് ഫൈനലില്&zwj; അശ്വിന്&zwj; കളിച്ചേക്കില്ല! സ്പിന്നറായി ജഡേജ മാത്രം&lt;/strong&gt;&lt;/p&gt; &lt;p&gt;അവസാന രണ്ട് പന്തുകളിലാണ് ചെന്നൈ ജയം പിടിച്ചത്. മോഹിത്തിന്റെ അവസാന രണ്ട് പന്തുകള്&zwj; രവീന്ദ്ര ജഡേജ സിക്സും ഫോറും പായിക്കുകയായിരുന്നു. ചെന്നൈയുടെ അഞ്ചാം ഐപിഎല്&zwj; കിരീടമായിരുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്&zwj; കാണാം&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>ipl</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/ipl/former-pakistan-captain-ramiz-raja-on-ipl-2023-and-will-be-remembered-for-dhonimania-saa-rvmznh"/>
        </item>
    </channel>
</rss>
