<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 18 Jun 2026 03:20:14 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/kerala-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ടോള്‍ നല്‍കാതെ ജീവനക്കാര്‍ക്ക് നേരെ ഓടിച്ചു കയറ്റാന്‍ നോക്കി പാഞ്ഞുപോയത് നിരവധി തവണ; ഒടുവില്‍ കാര്‍ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/kerala-news/toll-evasion-suv-seized-after-repeated-escapes-from-pantheerankavu-toll-plaza-articleshow-au2wvpw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/toll-evasion-suv-seized-after-repeated-escapes-from-pantheerankavu-toll-plaza-articleshow-au2wvpw</guid>
            <pubDate>Thu, 18 Jun 2026 03:20:11 +0530</pubDate>
            <description><![CDATA[&lt;p&gt;ദേശീയ പാത ആറുവരിപ്പാതയില്&zwj; പന്തീരാങ്കാവ് ടോള്&zwj; പ്ലാസയില്&zwj; നിരവധി തവണ ടോള്&zwj; നല്&zwj;കാതെ കടന്നുകളഞ്ഞ കാര്&zwj; ഒടുവില്&zwj; പോലീസ് കസ്റ്റഡിയിലെടുത്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvbg4aah9egw10emj4vevdf0,imgname-fotojet--36--1781723703633.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്&zwj; പന്തീരാങ്കാവ് ടോള്&zwj; പ്ലാസയില്&zwj; നിരവധി തവണ ടോള്&zwj; നല്&zwj;കാതെ കടന്നുകളഞ്ഞ കാര്&zwj; ഒടുവില്&zwj; പോലീസ് കസ്റ്റഡിയിലെടുത്തു. 40 ലക്ഷത്തോളം രൂപ വിലവരുന്ന ഹരിയാന രജിസ്&zwnj;ട്രേഷനിലുള്ള ടൊയോട്ട ഫോര്&zwj;ച്യൂണര്&zwj; കാറാണ് പിടികൂടിയത്. ടോള്&zwj; പ്ലാസ അധികൃതരുടെ പരാതിയിലാണ് നടപടി. നിരവധി തവണയാണ് ഇതേ കാര്&zwj; ടോള്&zwj; നല്&zwj;കാതെ ജീവനക്കാരെ വെട്ടിച്ച് ടോള്&zwj; പ്ലാസയില്&zwj; നിന്ന് കടന്നുകളഞ്ഞത്. ഇതിനിടയില്&zwj; തടയാന്&zwj; ശ്രമിച്ച ജീവനക്കാര്&zwj;ക്ക് നേരെ വാഹനം ഓടിച്ചു കയറ്റാനുളള ശ്രമവും നടന്നിരുന്നു. ഏതാനും തവണ വാഹനത്തിന് തടസ്സം വെക്കുന്ന ബൂം ബാരിയര്&zwj; തട്ടിത്തെറിപ്പിച്ചാണ് കാര്&zwj; കടന്നുപോയത്.&lt;/p&gt;&lt;p&gt;ഇതേ തുടര്&zwj;ന്നാണ് പ്ലാസ അധികൃതര്&zwj; സിറ്റി പൊലീസ് കമ്മിഷണര്&zwj;ക്ക് പരാതി നല്&zwj;കിയത്. ട്രാഫിക് പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ രജിസ്&zwnj;ട്രേഷന്&zwj; മാറ്റുന്നതിനായി നന്മണ്ട സബ് ആര്&zwj;ടി ഓഫീസില്&zwj; എന്&zwj;.ഒ.സിക്കായി അപേക്ഷ നല്&zwj;കിയിരുന്നതായി അന്വേഷണത്തില്&zwj; കണ്ടെത്തിയിരുന്നു. എന്നാല്&zwj; എന്&zwj;ഒസി എടുത്തയാള്&zwj;ക്ക് വാഹനവുമായി ബന്ധമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഉടമകളെ കണ്ടെത്താന്&zwj; പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ടോള്&zwj; വെട്ടിച്ച് കടന്നുകളഞ്ഞ സമയത്ത് കാറിലുണ്ടായിരുന്ന യാത്രക്കാരോട് ഹാജരാകാന്&zwj; പൊലീസ് നോട്ടീസ് നല്&zwj;കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Misriya Chandroth</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/toll-evasion-suv-seized-after-repeated-escapes-from-pantheerankavu-toll-plaza-articleshow-au2wvpw"/>
        </item>
        <item>
            <title><![CDATA[സ്വന്തം ജില്ലയിലെ പൊലീസ് മേധാവിയായി നിധിൻ രാജ്, കേരളത്തിൽ അപൂർവം; സാക്ഷ്യം വഹിച്ച് കാസർകോട്]]></title>
            <link>https://www.asianetnews.com/kerala-news/nidhin-raj-takes-charge-as-kasaragod-district-police-chief-in-rare-appointment-articleshow-gufzcay</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/nidhin-raj-takes-charge-as-kasaragod-district-police-chief-in-rare-appointment-articleshow-gufzcay</guid>
            <pubDate>Thu, 18 Jun 2026 02:20:53 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വന്തം നാടിന്റെ പൊലീസ് മേധാവിയായി ചുമതലേൽക്കുക എന്നത് ഏതൊരു ഐപിഎസുകാരന്റെയും ആഗ്രഹമാണ്. അത്തരത്തിൽ ഒരു അപൂർവ മുഹൂർത്തതിനാണ് കാസർകോട് സാക്ഷ്യം വഹിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvbf5w8j6dy9bvs7dcee3nep,imgname-fotojet--35--1781722706194.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാസർകോട്: സ്വന്തം നാടിന്റെ പൊലീസ് മേധാവിയായി ചുമതലേൽക്കുക എന്നത് ഏതൊരു ഐപിഎസുകാരന്റെയും ആഗ്രഹമാണ്. അത്തരത്തിൽ ഒരു അപൂർവ മുഹൂർത്തതിനാണ് കാസർകോട് സാക്ഷ്യം വഹിച്ചത്. പുതുതായി ചുമതലയേറ്റ നിധിൻ രാജ് കാസർകോട് രാവണീശ്വരം സ്വദേശിയാണ്. കേരളത്തിൽ തന്നെ അപൂർവമാണ് സ്വന്തം ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായി നിയമിക്കുക എന്നത്. സംസ്ഥാന കേഡറിൽ ചുമതലയേറ്റ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാരുകൾ സ്വന്തം ജില്ലയിൽ തന്നെ നിയമിക്കാറില്ല. അതാണ് പിന്തുടരുന്ന ചട്ടം.&lt;/p&gt;&lt;p&gt;കണ്ണൂർ സിറ്റി പൊലീസ് കമീഷണറായിരുന്നു നിധിൻ രാജ്. കോഴിക്കോട് റൂറൽ എസ്പിയായിരിക്കെയാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണറായി സ്ഥാനമാറ്റം ലഭിച്ചത്. തലശേരി എഎസ്പിയായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നാണ് അദ്ദേഹം കാസർകോടിന്റെ മേധാവിയായി എത്തുന്നത്. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സിവിൽ സർവിസ് പരിശീലനം. രണ്ടാമത്തെ അവസരത്തിലും മൂന്നാമതും നിധിൻ സിവിൽ സർവിസ് നേടി. ആദ്യ തവണ പ്രിലിമിനറി പരീക്ഷ പാസായെങ്കിലും 10 മാർക്കിനു മെയിൻ പരീക്ഷ കടക്കാനായിരുന്നില്ല. എൻജിനീയറിങ് പൂർത്തിയാക്കി സോഫ്റ്റ്&zwj;വെയർ മേഖലയിൽ ജോലി ചെയ്യുമ്പോഴും സിവിൽ സർവീസ് ആയിരുന്നു മനസ്സിൽ. അങ്ങനെയാണ് സിവിൽ സർവീസിലേക്ക് എത്തുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;എസ്എസ്എൽസി വരെ രാവണേശ്വരം ഹയർ സെക്കൻഡറി സ്&zwnj;കൂളിലാണ് പഠനം. പ്ലസ് ടുവിന് ദുർഗയിലാണ് പഠിച്ചത്. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിലായിരുന്നു ഐപിഎസ് പരിശീലനം. പ്രാദേശിക മാധ്യമ പ്രവർത്തകനായും ജോലി ചെയ്തിട്ടുണ്ട്. പ്രാദേശിക ചാനലിന് വേണ്ടി നടത്തിയ റിപ്പോർട്ടിങ് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. കെ രാജേന്ദ്രന്റെയും പി ലതയുടെയും മകനാണ്. ഭാര്യ ലക്ഷ്മി കൃഷ്ണൻ. സഹോദരി അശ്വതി. സ്ഥാനമൊഴിയുന്ന ബിവി വിജയ ഭരത് റെഡ്ഡി ഐപിഎസിൽ നിന്നും ഇന്ന് നിധിൻ രാജ് ചുമതലയേറ്റെടുത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Misriya Chandroth</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/nidhin-raj-takes-charge-as-kasaragod-district-police-chief-in-rare-appointment-articleshow-gufzcay"/>
        </item>
        <item>
            <title><![CDATA[കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി, കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം, സംഭവം കൊട്ടാരക്കര പുലമണ്ണിൽ]]></title>
            <link>https://www.asianetnews.com/kerala-news/cannabis-plants-found-and-destroyed-by-excise-team-in-kottarakkara-pulamann-articleshow-ytpl1t4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cannabis-plants-found-and-destroyed-by-excise-team-in-kottarakkara-pulamann-articleshow-ytpl1t4</guid>
            <pubDate>Thu, 18 Jun 2026 01:30:21 +0530</pubDate>
            <description><![CDATA[&lt;p&gt;കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം. കൊട്ടാരക്കര പുലമണ്ണിലാണ് സംഭവം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvbe529nn9wah0qy99k106eq,imgname-1000365854-1781721631028.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം. കൊട്ടാരക്കര പുലമണ്ണിലാണ് സംഭവം. കൊല്ലം തിരുമംഗലം ദേശീയപാതയ്ക്ക് സമീപം ശാന്തി ജംഗ്ഷനിലുള്ള വർക്ക് ഷോപ്പിന് സമീപത്തെ കുറ്റിക്കാട്ടിലാണ് വളർച്ചയെത്തിയ 3 മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പുരയിടത്തിലെ തെങ്ങിന് സമീപം നട്ടുവളർത്തി പരിപാലിച്ച കഞ്ചാവ് ചെടികളായിരുന്നു ഇവ. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് എസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തി കേസെടുത്തത്. എന്നാൽ ചെടി നട്ടുവളർത്തിയതാരെന്ന് വ്യക്തമായിട്ടില്ല.&lt;/p&gt;&lt;p&gt;അസിസ്റ്റൻറ് ഇൻസ്പെക്ടർ കെഎസ് ജയകുമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർ(ഗ്രേഡ്)സുജിത്ത് കുമാർ പി, പ്രശാന്ത്&zwnj; പി മാത്യൂസ്&zwnj;, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ, വിവേക് എസ്&zwnj;, സിവിൽ എക്സൈസ് ഓഫീസർ ജ്യോതിഷ്, ജ്യോതി, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീമോൾ, എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Misriya Chandroth</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cannabis-plants-found-and-destroyed-by-excise-team-in-kottarakkara-pulamann-articleshow-ytpl1t4"/>
        </item>
        <item>
            <title><![CDATA[വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു; കടിച്ച പാമ്പുമായി നേരെ പോയത് ആശുപത്രിയിലേക്ക്]]></title>
            <link>https://www.asianetnews.com/kerala-news/farmer-bitten-by-snake-while-cutting-banana-bunch-rushes-to-hospital-with-snake-articleshow-x2xtogf</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/farmer-bitten-by-snake-while-cutting-banana-bunch-rushes-to-hospital-with-snake-articleshow-x2xtogf</guid>
            <pubDate>Thu, 18 Jun 2026 01:01:32 +0530</pubDate>
            <description><![CDATA[&lt;p&gt;വാഴക്കുല വെട്ടുന്നതിനിടെ വയോധികന്&zwj;റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്&zwj; സ്വദേശി വട്ടപൊയില്&zwj;മല്&zwj; ശിവന്&zwj;റെ (62) കൈയ്ക്കാണ് പാമ്പുകടിയേറ്റത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvbgfqc74rgqyd06sy14fpnj,imgname-fotojet--37--1781724077447.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്&zwj;റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്&zwj; സ്വദേശി വട്ടപൊയില്&zwj;മല്&zwj; ശിവന്&zwj;റെ (62) കൈയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ ഒന്&zwj;പതരയോടെയായിരുന്നു സംഭവം. വിഷമുള്ള ഇനത്തില്&zwj;പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വീടിനു സമീപത്തെ വാഴത്തോട്ടത്തില്&zwj;നിന്ന് കുല വെട്ടുമ്പോള്&zwj; വാഴയിലുണ്ടായിരുന്ന പാമ്പാണ് കൈയ്ക്ക് കടിച്ചത്. ഉടനെ കടിച്ച പാമ്പിനെ ശിവന്&zwj; തന്നെ പിടികൂടി കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്&zwj; പ്രാഥമിക ചികിത്സ തേടുകയായിരുന്നു. ഇവിടെ പ്രാഥമിക ചികിത്സ നല്&zwj;കിയ ശേഷം ശിവനെ 108 ആംബുലന്&zwj;സില്&zwj; കോഴിക്കോട് മെഡിക്കല്&zwj; കോളേജ് ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Misriya Chandroth</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/farmer-bitten-by-snake-while-cutting-banana-bunch-rushes-to-hospital-with-snake-articleshow-x2xtogf"/>
        </item>
        <item>
            <title><![CDATA[ഉറക്കത്തിനിടെ വീടിന്‍റെ മുൻവശത്ത് തീ കത്തുന്നത് കണ്ടു, പരിശോധിച്ചപ്പോൾ തോട്ടിൽ ആട്ടിൻകുട്ടി കൊല്ലപ്പെട്ട നിലയിൽ, പൊലീസ് അന്വേഷണം തുടങ്ങി]]></title>
            <link>https://www.asianetnews.com/kerala-news/house-set-on-fire-and-goat-kid-found-slaughtered-in-navayikulam-police-investigate-articleshow-vggdh0q</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/house-set-on-fire-and-goat-kid-found-slaughtered-in-navayikulam-police-investigate-articleshow-vggdh0q</guid>
            <pubDate>Thu, 18 Jun 2026 00:49:39 +0530</pubDate>
            <description><![CDATA[&lt;p&gt;നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന് തീയിട്ട് ആട്ടിൻകൂട്ടിലുണ്ടായിരുന്ന നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കഴുത്തറുത്ത് കൊന്ന് സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvbdc7n6r5vvgnpyta285dre,imgname-fotojet--34--1781720817318.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന് തീയിട്ട് ആട്ടിൻകൂട്ടിലുണ്ടായിരുന്ന നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കഴുത്തറുത്ത് കൊന്ന് സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചു. നാവായിക്കുളം വൈരമല സ്വദേശി ഷംസുദ്ദീന്&zwj;റെ വീടാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആക്രമിക്കപ്പെട്ടത്. സന്നദ്ധ പ്രവർത്തകൻ നൽകിയ സ്ഥലത്ത് ഒരു ജ്വല്ലറി ഉടമ നിർമിച്ച് നൽകിയ വീടാണ് കത്തിയത്. ഷംസുദ്ദീനും ഭാര്യ സാബിറയും അസുഖബാധിതനായ മകനുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഉറക്കത്തിനിടെയാണ് വീടിന്&zwj;റെ മുൻവശത്ത് തീ കത്തുന്നത് കണ്ടത്. പിൻവശം വഴി പുറത്തിറങ്ങിയ ഷംസുദ്ദീൻ വെള്ളം കോരിയൊഴിച്ച് തീ അണച്ചതിനാൽ മറ്റു ഭാഗങ്ങളിലേക്ക് തീ പടർന്നില്ല.&lt;/p&gt;&lt;p&gt;തീപിടിത്തത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആട്ടിൻകൂട്ടിലുണ്ടായിരുന്ന നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ തോട്ടിൽ കഴുത്തറുത്ത് കൊന്ന നിലയിലാണ് ആട്ടിൻകുട്ടിയെ കണ്ടെത്തി. ആട്ടിൻകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മറവ് ചെയ്തു. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Misriya Chandroth</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/house-set-on-fire-and-goat-kid-found-slaughtered-in-navayikulam-police-investigate-articleshow-vggdh0q"/>
        </item>
        <item>
            <title><![CDATA[മഫ്തിയിൽ വന്ന പൊലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം, 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി]]></title>
            <link>https://www.asianetnews.com/kerala-news/kollam-court-orders-case-against-four-police-officers-over-assault-complaint-articleshow-stewx2q</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kollam-court-orders-case-against-four-police-officers-over-assault-complaint-articleshow-stewx2q</guid>
            <pubDate>Wed, 17 Jun 2026 23:53:57 +0530</pubDate>
            <description><![CDATA[&lt;p&gt;പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്&zwnj;തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട യുവാവിനെ മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvbcmr24a5t140phsmy9c1za,imgname-fotojet--33--1781720047684.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്&zwnj;തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട യുവാവിനെ മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി. കുണ്ടറ പോലീസ് സ്റ്റേഷനിലെ മുൻ എസ്എച്ച്ഒ യും സർക്കിൾ ഇൻസ്പെക്&zwnj;ടറുമായിരുന്ന രതീഷ്, സബ് ഇൻസ്പെക്ടർ അമ്പരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, മനു എന്നിവരുൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -I ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്&zwnj;ത് സമൻസ് അയയ്ക്കാൻ ഉത്തരവിട്ടത്. കരിക്കോട് സ്വദേശി സനിലാൽ ആണ് പരാതിക്കാരൻ. 2023 മാർച്ച് 13-ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം.&lt;/p&gt;&lt;p&gt;കരിക്കോട് ടികെഎം ആർട്ട്സ് ആൻറ് സയൻസ് കോളേജിന് സമീപമുള്ള ഒരു വീട്ടിൽ സബ്-ഇൻസ്പെക്ടർ അമ്പരീഷും, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അരുണും, മനുവും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മഫ്&zwnj;തിയിൽ അപ്രതീക്ഷിതമായി കയറിച്ചെന്നു. ഇവരെ കണ്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഭയന്ന് നിലവിളിച്ചു. അവിടേക്കെത്തിയ സിനിലാൽ, ഇവർ പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ചു. ശേഷം അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്&zwnj;തുവെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥർ തങ്ങളുടെ അധികാര പരിധി ലംഘിച്ച് മറ്റൊരു പോലീസ് സ്റ്റേഷൻ പരിധിയിൽ നിയമപരമായ അധികാരമോ ഔദ്യോഗിക ചുമതലയോ ഇല്ലാതെ പ്രവർത്തിച്ചതായും, പൗരൻ ആവശ്യപ്പെട്ടിട്ടും ഔദ്യോഗിക തിരിച്ചറിയൽ രേഖ കാണിക്കാൻ തയ്യാറാകാതിരുന്നത് അധികാരദുരുപയോഗത്തിന്റേയും നിയമലംഘനത്തിൻറെയും ഭാഗമാണെന്നും സ്വകാര്യ അന്യായത്തിൽ പറയുന്നു.&lt;/p&gt;&lt;p&gt;സാക്ഷ്യമൊഴികളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച കോടതി പ്രാഥമികമായി കേസെടുക്കാൻ തക്ക സാഹചര്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരാതി ഫയലിൽ സ്വീകരിച്ച് പ്രതികൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ ഉത്തരവിട്ടത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Misriya Chandroth</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kollam-court-orders-case-against-four-police-officers-over-assault-complaint-articleshow-stewx2q"/>
        </item>
        <item>
            <title><![CDATA[വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി കാറിനായി ബന്ധുവിനെയും തെറ്റിദ്ധരിപ്പിച്ചു, തെളിവെടുപ്പ് നടത്തി പൊലീസ്, പ്രതി റിമാൻഡിൽ]]></title>
            <link>https://www.asianetnews.com/kerala-news/vembayam-schoolgirl-stabbing-case-accused-remanded-after-police-evidence-collection-articleshow-fgwmvgz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vembayam-schoolgirl-stabbing-case-accused-remanded-after-police-evidence-collection-articleshow-fgwmvgz</guid>
            <pubDate>Wed, 17 Jun 2026 23:37:12 +0530</pubDate>
            <description><![CDATA[&lt;p&gt;വെമ്പായത്ത് സ്കൂൾ വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി സഹദ് ഒളിവിൽ പോകുന്നതിനായി ബന്ധുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കാറുമായി കടന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvbbm3avzz5tqrp8m8sba85w,imgname-fotojet--32--1781718977883.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വെമ്പായത്ത് സ്കൂൾ വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി സഹദ് ഒളിവിൽ പോകുന്നതിനായി ബന്ധുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കാറുമായി കടന്നത്. വട്ടപ്പാറ പൊലീസ് സംഘം സഹദിനെ കൃത്യം നടന്ന വെമ്പായത്തും, തുടർന്ന് വാഹനം ഒളിപ്പിച്ച കണിയാപുരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കന്യാകുളങ്ങര സ്വദേശിയായ പതിനാറുകാരിക്ക് നേരെ ഇന്നലെ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. വീട്ടിൽ നിന്നും പുസ്തകം വാങ്ങാനായി പുറത്തിറങ്ങിയ പെൺകുട്ടിയെ കാറിൽ കാത്തുനിന്ന പ്രതി വഴിയിൽ തടയുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി വാഹനവുമായി സംഭവസ്ഥലത്തു നിന്നും അതിവേഗം രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വൈകുന്നേരത്തോടെയാണ് പ്രതിയെ പിടികൂടിയത്.&lt;/p&gt;&lt;p&gt;മൊബൈൽ ടവർ ലൊക്കേഷനുകളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വേഗത്തിൽ വലയിലാക്കാൻ പൊലീസിനായി. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ തന്&zwj;റെ വാഹനം കണിയാപുരത്തുള്ള ഒരു ബന്ധുവിന്&zwj;റെ വീട്ടിൽ സഹദ് ഉപേക്ഷിക്കുകയായിരുന്നു. തന്&zwj;റെ വാഹനം മറ്റൊരു വാഹനവുമായി അപകടത്തിൽപ്പെട്ടുവെന്ന് ബന്ധുവിനെ വിശ്വസിപ്പിച്ച ശേഷമാണ് കാർ അവിടെയിട്ടത്. തുടർന്ന് ബന്ധുവിന്&zwj;റെ മറ്റൊരു കാറെടുത്ത് അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഈ വാഹനത്തിൽ വെമ്പായം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയ പൊലീസ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെ മറ്റ് കേസുകളുമുണ്ടെന്നാണ് വിവരം. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vembayam-schoolgirl-stabbing-case-accused-remanded-after-police-evidence-collection-articleshow-fgwmvgz"/>
        </item>
        <item>
            <title><![CDATA['സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നു'; ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം]]></title>
            <link>https://www.asianetnews.com/kerala-news/sharp-criticism-against-cpi-state-secretary-binoy-viswam-in-state-council-meeting-articleshow-b5zog2t</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/sharp-criticism-against-cpi-state-secretary-binoy-viswam-in-state-council-meeting-articleshow-b5zog2t</guid>
            <pubDate>Wed, 17 Jun 2026 22:36:52 +0530</pubDate>
            <description><![CDATA[&lt;p&gt;ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നുവെന്നും പദവിക്ക് ചേരും വിധം പെരുമാറുന്നില്ലെന്നും വിമർശനം ഉയർന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgcbrmkypyg73qaw3ge5y47n,imgname-binoy-viswam--2--1769941521022.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നുവെന്നും പദവിക്ക് ചേരും വിധം പെരുമാറുന്നില്ലെന്നും വിമർശനം ഉയർന്നു. അവതാര പരാമർശം അപക്വമാണ്. സംസ്ഥാന സെക്രട്ടറിയറ്റ് അനാവശ്യമാണെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വരുത്തിയത് വൻ വീഴ്ചയാണെന്നും വിമർശനമുണ്ടായി.&lt;/p&gt;&lt;p&gt;സെക്രട്ടേറിയറ്റ് അംഗങ്ങൾ സ്ഥാനാർത്ഥിത്വം വീതിച്ചെടുത്തു. ഇത്തരമൊരു പാർട്ടി ഘടകം തന്നെ അനാവശ്യമാണെന്നും പിരിച്ച് വിടണമെന്നും സിപിഐ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/sharp-criticism-against-cpi-state-secretary-binoy-viswam-in-state-council-meeting-articleshow-b5zog2t"/>
        </item>
        <item>
            <title><![CDATA[ബെംഗളൂരു - തിരുവനന്തപുരം യാത്രക്കാർക്ക് സന്തോഷ വാർത്ത; സ്പെഷ്യൽ ട്രെയിനുകൾ സർവീസ് തുടരും]]></title>
            <link>https://www.asianetnews.com/kerala-news/smvt-bengaluru-thiruvananthapuram-north-special-trains-extended-to-july-articleshow-sr1nw6v</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/smvt-bengaluru-thiruvananthapuram-north-special-trains-extended-to-july-articleshow-sr1nw6v</guid>
            <pubDate>Wed, 17 Jun 2026 22:07:04 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരു - തിരുവനന്തപുരം യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു റൂട്ടിലോടുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളും ജൂലൈ മാസവും സർവീസ് തുടരും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krz89gnr90c53b77bdjb73pz,imgname-4-1779165348536.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം - ബെംഗളൂരു റൂട്ടിലോടുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ ജൂലൈ മാസത്തേക്ക് നീട്ടി ദക്ഷിണ റെയിൽവേ. യാത്രക്കാരുടെ ആവശ്യകത തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു സർവീസുകളാണ് നീട്ടായത്. റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. 06523/06524, 06547/06548, 06555/06556 എന്നീ സ്പെഷ്യൽ ട്രെയിനുകളാണ് ജൂലൈ മാസത്തേക്ക് കൂടി നീട്ടിയത്.&lt;/p&gt;&lt;p&gt;എല്ലാ തിങ്കളാഴ്ചയും സർവീസ് നടത്തുന്ന 06523 ട്രെയിൻ, വൈകുന്നേരം 7:25ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എല്ലാ ചൊവ്വാഴ്ചയും സർവീസ് നടത്തുന്ന 06524, ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:30ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.&lt;/p&gt;&lt;p&gt;എല്ലാ ബുധനാഴ്ചയും സർവീസ് നടത്തുന്ന 06547 ട്രെയിൻ, വൈകുന്നേരം 7:25ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എല്ലാ വ്യാഴാഴ്ചയും സർവീസ് നടത്തുന്ന 06548, ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:30ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.&lt;/p&gt;&lt;p&gt;എല്ലാ വെള്ളിയാഴ്ചയും സർവീസ് നടത്തുന്ന 06555 ട്രെയിൻ, രാത്രി 10 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എല്ലാ ശനിയാഴ്ചയും സർവീസ് നടത്തുന്ന 06556, ഉച്ചകഴിഞ്ഞ് 2:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:15ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/smvt-bengaluru-thiruvananthapuram-north-special-trains-extended-to-july-articleshow-sr1nw6v"/>
        </item>
        <item>
            <title><![CDATA['യുഡിഎഫിന്റേത് വഞ്ചന, മാപ്പ് നൽകില്ല', അതിശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ബിനോയ് വിശ്വം; പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/pm-shri-binoy-viswam-against-cm-vd-satheesan-and-udf-govt-articleshow-kevmddw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pm-shri-binoy-viswam-against-cm-vd-satheesan-and-udf-govt-articleshow-kevmddw</guid>
            <pubDate>Wed, 17 Jun 2026 21:35:37 +0530</pubDate>
            <description><![CDATA[കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള വഞ്ചനയാണെന്നും, ഫണ്ട് തടഞ്ഞാൽ കേന്ദ്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgcbrmkypyg73qaw3ge5y47n,imgname-binoy-viswam--2--1769941521022.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും, ഈ വഞ്ചനയ്ക്ക് കേരളം മാപ്പ് നൽകില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താൻ ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം വലിയൊരു വായനക്കാരൻ കൂടിയാണ്. അങ്ങനെയാണെങ്കിൽ നെഹ്റു എഴുതിയ പുസ്തകങ്ങളൊക്കെ മുഖ്യമന്ത്രി ഒരിക്കൽക്കൂടി എടുത്തു വായിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.&lt;/p&gt;&lt;p&gt;എല്ലാറ്റിനും വലുത് 'വാക്ക്' ആണെന്നാണ് മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളതെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. എന്നാൽ പിഎം ശ്രീയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആ വാക്ക് ഇപ്പോൾ പാഴ്വാക്കായി മാറിയിരിക്കുകയാണ്. പിഎം ശ്രീ പദ്ധതി നടപ്പാക്കരുത് എന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അതിന് കൃത്യമായ വഴികളുണ്ടായിരുന്നു. എന്നാൽ ഇവിടെ മുസ്ലിം ലീഗിന്റെ മന്ത്രിയെത്തന്നെ പിഎം ശ്രീയുടെ നടത്തിപ്പുകാരനാക്കി മാറ്റുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ യുഡിഎഫ് മുന്നണി പൂർണ്ണമായും മലക്കംമറിഞ്ഞിരിക്കുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു.&lt;/p&gt;&lt;p&gt;സിപിഐ ഈ പദ്ധതിക്കെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ചപ്പോൾ അന്നതിനെ പിന്തുണച്ചവരാണ് യുഡിഎഫ്. ഇപ്പോൾ യുഡിഎഫ് ഉന്നയിക്കുന്നത് വെറും തൊടുന്യായങ്ങൾ മാത്രമാണ്. പിഎം ശ്രീ നടപ്പിലാക്കുന്നത് ആർഎസ്എസ് അജണ്ട നേരിട്ട് സ്കൂളുകളിൽ എത്തിക്കാനാണ്. കേരളത്തിന് സമഗ്ര ശിക്ഷാ കേരളം ഫണ്ട് ലഭിച്ചത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ പിഎം ശ്രീ പദ്ധതിയുടെ പേരിലല്ല. പിഎം ശ്രീ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രം എസ്.എസ്.കെ ഫണ്ട് തരുന്നില്ലെങ്കിൽ അതിനെതിരെ കോടതിയെയാണ് സമീപിക്കേണ്ടത്. അല്ലാതെ കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങുകയല്ല വേണ്ടത്. പദ്ധതിയുടെ കരാറിൽ നിന്ന് പിന്മാറാൻ കേരളത്തിന് അവകാശമില്ലെന്നാണ് സർക്കാർ പറയുന്നതെങ്കിൽ, കരാർ ലംഘിച്ചതിന്റെ പേരിൽ കേന്ദ്രം എന്ത് നടപടിയാണ് എടുക്കുന്നതെന്ന് നമുക്ക് നോക്കാം. കേന്ദ്രം നടപടിയെടുക്കട്ടെ. ആർഎസ്എസ് അജണ്ടകൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ തങ്ങളുടെ എല്ലാ ശേഷിയും ഉപയോഗിച്ച് ശക്തമായി എതിർക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pm-shri-binoy-viswam-against-cm-vd-satheesan-and-udf-govt-articleshow-kevmddw"/>
        </item>
        <item>
            <title><![CDATA[മാസപ്പടി കേസ്: ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വീണ പുറത്തേക്ക്, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ]]></title>
            <link>https://www.asianetnews.com/kerala-news/veena-questioned-for-nine-hours-in-masappadi-case-exits-ed-office-articleshow-bvl6sw0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/veena-questioned-for-nine-hours-in-masappadi-case-exits-ed-office-articleshow-bvl6sw0</guid>
            <pubDate>Wed, 17 Jun 2026 20:10:44 +0530</pubDate>
            <description><![CDATA[&lt;p&gt;മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvb05d8cz7kzyz1hv8henhd3,imgname-fotojet---2026-06-17t200543.543-1781706962188.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വീണ പുറത്തിറങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വീണ പ്രതികരിച്ചില്ല. കൂടുതൽ ചോദ്യം ചെയ്യലിനായി വീണയെ ഇനിയും വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. എന്നാൽ വീണയ്ക്ക് വീണ്ടും സമൻസ് നൽകിയില്ല. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.&lt;/p&gt;&lt;p&gt;ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇഡി ഓഫീസിൽ എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും. വീണയോട് വെള്ളിയാഴ്ച ഹാജാരാകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു. കേസിൽ ഇന്നലെ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/veena-questioned-for-nine-hours-in-masappadi-case-exits-ed-office-articleshow-bvl6sw0"/>
        </item>
        <item>
            <title><![CDATA[തൃശൂരിലും കണ്ണൂരിലും ഷിഗെല്ല, രോഗം ബാധിച്ചത് വയോധികർക്ക്; പ്രതിദിന കേസുകൾ രണ്ടക്കം കടന്നു]]></title>
            <link>https://www.asianetnews.com/kerala-news/shigella-cases-reported-in-thrissur-and-kannur-articleshow-4nqvkdv</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/shigella-cases-reported-in-thrissur-and-kannur-articleshow-4nqvkdv</guid>
            <pubDate>Wed, 17 Jun 2026 19:34:02 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kma1hgpxhhy9gc9jd5p2w0w6,imgname-mixcollage-22-mar-2026-11-20-am-159-1774158660317.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് തൃശൂരിലും കണ്ണൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂർ അരിമ്പൂരിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 66 വയസ്സുള്ള വയോധികനും 60 വയസ്സുള്ള ഭാര്യയ്ക്കും ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കണ്ണൂരിൽ മൂര്യാട് സ്വദേശിയായ 62കാരിക്കാണ് രോഗം. ഇതോടെ ജില്ലയിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു.&lt;/p&gt;&lt;p&gt;അതിനിടെ, സംസ്ഥാനത്ത് ഒരാൾ കൂടി ഷിഗെല്ല ബാധിച്ചു മരിച്ചു. ചൊവ്വാഴ്ച മരണപ്പെട്ട മലപ്പുറം അലിപ്പറമ്പ് സ്വദേശിയായ 75കാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പ്രതിദിന ഷിഗെല്ല ബാധിതരുടെ എണ്ണം രണ്ടക്കം കടന്നു. ഇന്ന് മാത്രം 12 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. ഈ മാസം മാത്രം അഞ്ചുപേർ ഷിഗെല്ല ബാധിച്ചു മരിച്ചു. ഈ വർഷം ഷിഗെല്ല ബാധിച്ചു മരിച്ചവരുടെ എണ്ണം ആറാണ്. ഈ വർഷം റിപ്പോർട്ട് ചെയ്ത ആറ് മരണങ്ങളിൽ അഞ്ചും 17 ദിവസത്തിനുള്ളിലാണ് സംഭവിച്ചത്.&lt;/p&gt;&lt;p&gt;ഷിഗെല്ല ബാധയ്ക്കിടെ, സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകളും ആശങ്കയാകുകയാണ്. പ്രതിദിന ഡെങ്കി കേസുകൾ നൂറുകടന്നു. ഇന്ന് മാത്രം 105 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 1029 ആയി. മൂന്ന് ഡെങ്കി മരണങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 12,191 പേർ ആശുപത്രികളിൽ ചികിത്സ തേടി. ഇന്ന് മാത്രം 19 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം 22 പേർ എലിപ്പനി ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് ഒരു അമീബിക് മസ്തിഷ്കജ്വര കേസ് കൂടി റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;h2&gt;ചർച്ച ചെയ്ത് മന്ത്രി&lt;/h2&gt;&lt;p&gt;സംസ്ഥാനത്തെ പകർച്ചപ്പനി സാഹചര്യം ആരോഗ്യമന്ത്രി കെ മുരളീധരൻ ജില്ലാ കളക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി ചർച്ച ചെയ്തു. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നിർദേശിച്ചു.&lt;/p&gt;&lt;p&gt;തെരഞ്ഞെടുപ്പിൽ മുങ്ങി മഴക്കാലപൂർവ ശുചീകരണം കാര്യമായി നടക്കാതെ പോയതാണ് രോഗവ്യാപനമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഡ്രൈഡേ ആചരണം. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഓഫീസർമാർ സ്കൂളുകളിൽ പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ മാസ് ധരിക്കണം. സ്വയം പ്രതിരോധം തന്നെ ഏറ്റവും നല്ല വഴിയെന്ന് ആരോഗ്യവകുപ്പ് ഓർമിപ്പിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/shigella-cases-reported-in-thrissur-and-kannur-articleshow-4nqvkdv"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഇന്ന് 12 പേർക്ക് രോഗബാധ, പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/one-more-person-dies-of-shigella-infection-in-kerala-105-new-cases-reported-today-articleshow-wqgen6p</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/one-more-person-dies-of-shigella-infection-in-kerala-105-new-cases-reported-today-articleshow-wqgen6p</guid>
            <pubDate>Wed, 17 Jun 2026 19:27:12 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറം സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചതായും പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് പനി വർധിക്കുന്ന പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktevrhpqpw6fpzd6smw5tpnd,imgname-mixcollage-06-jun-2026-09-50-pm-1194-1780762822359.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഷിഗെല്ലാ രോഗികളുടെ എണ്ണം രണ്ടക്കം കടന്നു. ഇന്ന് 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന ഡെങ്കികേസുകളുടെ എണ്ണവും 100 കടന്നു. അതിനിടെ, മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യ&zwj;ജ്ഞത്തിന് ആരോഗ്യവകുപ്പ് നിർദ്ദശം നൽകി.&lt;/p&gt;&lt;p&gt;17 ദിവസത്തിനിടെ 91 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേർക്കാണ്. 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ വർഷം 22 എലിപ്പനി മരണമാണ് റിപ്പോർട്ട് ചെയ്തത്. പതിനായിരത്ത് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്. മൂന്ന് ദിവസം ഡ്രൈഡേ ആചരിക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.&lt;/p&gt;&lt;p&gt;മലപ്പുറം അലിപ്പറമ്പിൽ 75കാരിയാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കും രോഗം സ്ഥിരീകരിച്ചു. ഈ മാസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91ആയി. ഈ വർഷം റിപ്പോർട്ട് ചെയ്ത ആറ് മരണങ്ങളിൽ അഞ്ചും17 ദിവസത്തിനുള്ളിൽ ഉണ്ടായതാണ്. 105 പേർക്കാണ് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരു അമീമ്പിക് മസ്തിഷ്കജ്വര കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 19 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇന്ന് മാത്രം 12,191 പേർ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി.&lt;/p&gt;&lt;p&gt;പകർച്ചപ്പനി സാഹചര്യം ആരോഗ്യമന്ത്രി ജില്ലാ കളക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ചർച്ച ചെയ്തു. വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും ശുചീകരണപ്രവർത്തനങ്ങൾ നടത്താനാണ് നിർദ്ദേശം. തെരഞ്ഞെടുപ്പിൽ മുങ്ങി മഴക്കാലപൂർവ ശുചീകരണം കാര്യമായി നടക്കാതെ പോയതാണ് രോഗവ്യാപനമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഡ്രൈഡേ ആചരണം.&lt;/p&gt;&lt;p&gt;സ്കൂളുകളിൽ പ്രത്യേക കരുതൽ കൊണ്ടുവരും. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഭക്ഷ്യസുരക്ഷ ഓഫീസർമാർ സ്കൂളുകളിൽ പരിശോധന നടത്തണം, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ മാസ് ധരിക്കണമെന്നും സ്വയം പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല വഴിയെന്ന് ഓർമിപ്പിക്കുകയുമാണ് ആരോഗ്യവകുപ്പ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/one-more-person-dies-of-shigella-infection-in-kerala-105-new-cases-reported-today-articleshow-wqgen6p"/>
        </item>
        <item>
            <title><![CDATA[ജയിക്കാതെ തന്നെ ഭരിക്കുന്ന ബിജെപി,  ഇഷ്ടങ്ങൾ നിർവഹിച്ചു കൊടുക്കുന്ന അവരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി; വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ]]></title>
            <link>https://www.asianetnews.com/kerala-news/cpm-mla-kn-balagopal-against-cm-vd-satheesan-over-pm-shri-scheme-controversy-in-kerala-articleshow-ybtgeow</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-mla-kn-balagopal-against-cm-vd-satheesan-over-pm-shri-scheme-controversy-in-kerala-articleshow-ybtgeow</guid>
            <pubDate>Wed, 17 Jun 2026 18:52:34 +0530</pubDate>
            <description><![CDATA[&lt;p&gt;യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും, തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ ബിജെപിക്ക് കേരളം ഭരിക്കാൻ സതീശൻ അവസരമൊരുക്കുകയാണെന്നും കെ.എൻ. ബാലഗോപാൽ ആരോപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvavgjb64f19jm3atkapjwc3,imgname-kn-balagopal-against-vd-satheesan-1781702084966.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ ഭാഗമായ പണം സർക്കാർ കൈപ്പറ്റി എന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ സത്യവിരുദ്ധമാണെന്ന് സിപിഎം നേതാവ് കെഎൻ ബാലഗോപാൽ എംഎൽഎ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണ് മുഖ്യമന്ത്രി. വഹിക്കുന്ന സ്ഥാനത്തിന്റെ പ്രാധാന്യം പോലും മാനിക്കാതെയുള്ള അഭിപ്രായങ്ങളാണ് സതീശനെന്ന് കെഎൻ ബാലഗോപാൽ പരിഹസിച്ചു. 2025 ഒക്ടോബർ 23ന് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ എൽഡിഎഫ് സർക്കാർ ഒപ്പു വച്ചിരുന്നു. പാഠ്യപദ്ധതിയിലോ പാഠപുസ്തകങ്ങളിലൊ യാതൊരു പരിഷ്കാരങ്ങളും നടത്താൻ പാടില്ല എന്ന വ്യവസ്ഥയോടെയാണ് ഒപ്പിട്ടിരുന്നത്. തുടർന്ന് എൽഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ധാരണാപത്രത്തിൽ നിന്ന് പിന്മാറാനുള്ള കത്ത് നവംബർ 12 ന് നൽകുകയും ചെയ്തു- ബാലഗോപാൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ബിജെപിയുടെ ഇംഗിതങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന ഒരു സർക്കാറിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് അകമഴിഞ്ഞ പിന്തുണ ബിജെപി തെരഞ്ഞെടുപ്പിൽ നൽകിയത്. യുഡിഎഫിന് നൂറിലധികം സീറ്റും ബിജെപിക്ക് മൂന്ന് സീറ്റും എന്ന ധാരണ അവർ വിജയകരമായി നടപ്പിലാക്കി. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർവകലാശാലകളിൽ ബിജെപിക്കാരായ വൈസ് ചാൻസലർമാരും സെനറ്റ് അംഗങ്ങളും നിയമിക്കപ്പെട്ടു. ആർഎസ്എസ് മേധാവിയുടെ പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കാളികളായി- ബാലഗോപാൽ ഫേസ്ബുക്കിൽ ആരോപിച്ചു.&lt;/p&gt;&lt;p&gt;മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനങ്ങളിൽ പോലും ആർഎസ്എസുകാർ കടന്നുകയറിയെന്ന് കോൺഗ്രസുകാർ തന്നെ പരാതി പറയുന്നു. പേഴ്സണൽ സ്റ്റാഫ്, ഗവൺമെന്റ് പ്ലീഡർ തുടങ്ങി വിവിധ തസ്തികകളിൽ ആർഎസ്എസിന്റെ നോമിനികൾ നിയമിക്കപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ ബിജെപിക്ക് കേരളം ഭരിക്കാൻ കഴിയും എന്ന് അവരുടെ ചില നേതാക്കൾ പറഞ്ഞത് യാഥാർത്ഥ്യമാവുകയാണ്. ബിജെപിയുടെ ഇഷ്ടങ്ങൾ നിർവഹിച്ചു കൊടുക്കുന്ന അവരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായി വി. ഡി.സതീശൻ മാറുന്നുവെന്നും ബാലഗോപാൽ ആരോപിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-mla-kn-balagopal-against-cm-vd-satheesan-over-pm-shri-scheme-controversy-in-kerala-articleshow-ybtgeow"/>
        </item>
        <item>
            <title><![CDATA[ഒരാൾ പണം പിരിച്ചത് 42 പേരിൽ നിന്ന്, മറ്റൊരാൾ 36 പേരിൽ നിന്നും; കിട്ടിയ തുകയൊന്നും ക്ഷേമനിധി ബോർഡിലെത്തിയില്ല; കേസെടുത്ത് പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/kerala-agricultural-workers-welfare-fund-board-fraud-2-booked-at-kanhangad-articleshow-23xhqqg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-agricultural-workers-welfare-fund-board-fraud-2-booked-at-kanhangad-articleshow-23xhqqg</guid>
            <pubDate>Wed, 17 Jun 2026 18:51:50 +0530</pubDate>
            <description><![CDATA[കാഞ്ഞങ്ങാട് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ സാമ്പത്തിക തിരിമറി നടന്നതായി പരാതി. അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത അംശാദായം ബോർഡിൽ അടയ്ക്കാതെ തട്ടിയെടുത്തെന്ന കേസിൽ രണ്ട് താൽക്കാലിക ജീവനക്കാർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ പരാതിയിലാണ് നടപടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാഞ്ഞങ്ങാട്: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലുള്ള ജില്ലാ ഓഫീസിൽ സാമ്പത്തിക തിരിമറി നടന്നതായി പരാതി. സംഭവത്തിൽ ഓഫീസിലെ രണ്ട് താൽക്കാലിക ജീവനക്കാർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ അടോട്ട് വീട്ടിൽ ജയൻ കെ. (49), കാഞ്ഞങ്ങാട് മൂവാരിക്കുണ്ട് ഐങ്ങോത്ത് വീട്ടിൽ ഋത്വിക് വി. (29) എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.&lt;/p&gt;&lt;p&gt;ക്ഷേമനിധി ബോർഡ് അംഗങ്ങളിൽ നിന്ന് അംശാദായം ശേഖരിക്കാൻ ചുമതലപ്പെട്ട പ്രതികൾ, തൊഴിലാളികളിൽ നിന്ന് തുക കൈപ്പറ്റിയ ശേഷം അത് ബോർഡിലേക്ക് അടയ്ക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് കേസ്. 2024 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിലാണ് ഈ ക്രമക്കേട് നടന്നത്. ഒന്നാം പ്രതിയായ ജയൻ കെ. 42 അംഗങ്ങളിൽ നിന്നായി 10,332 രൂപ വാങ്ങി വഞ്ചന നടത്തിയെന്നും രണ്ടാം പ്രതിയായ ഋത്വിക് വി. 36 അംഗങ്ങളിൽ നിന്നായി 8,856 രൂപ വാങ്ങി ബോർഡിലേക്ക് അടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.&lt;/p&gt;&lt;p&gt;തൊഴിലാളികളെ പറ്റിച്ച് ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ വിപിൻ കെ.ആർ. നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 316(4) (വിശ്വാസവഞ്ചന), 318(4) (വഞ്ചന) എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഹൊസ്ദുർഗ് എസ്ഐ പ്രേമൻ സി.വിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. പ്രതികൾ കൂടുതൽ അംഗങ്ങളിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-agricultural-workers-welfare-fund-board-fraud-2-booked-at-kanhangad-articleshow-23xhqqg"/>
        </item>
        <item>
            <title><![CDATA[പിഎം ശ്രീ: `പദ്ധതി റദ്ദാക്കാത്തത് എന്തെന്നതിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി'; ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ]]></title>
            <link>https://www.asianetnews.com/kerala-news/samastha-president-geoffrey-muthukoya-thangal-responds-to-pm-shri-scheme-controversy-articleshow-t93p1oz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/samastha-president-geoffrey-muthukoya-thangal-responds-to-pm-shri-scheme-controversy-articleshow-t93p1oz</guid>
            <pubDate>Wed, 17 Jun 2026 18:47:56 +0530</pubDate>
            <description><![CDATA[&lt;p&gt;പിഎം ശ്രീ പദ്ധതി എന്തുകൊണ്ട് റദ്ദ് ആക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvavp9mg2eq8x6mczgng0xjb,imgname-fotojet---2026-06-17t184734.639-1781702272656.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. എന്തുകൊണ്ട് പദ്ധതി റദ്ദ് ആക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദ് ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. എന്തുകൊണ്ട് പദ്ധതി റദ്ദ് ആക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഉപസമിതി പഠിക്കട്ടെ എന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകും എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;വിവാദമായ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് സർക്കാറിൻ്റെ നീക്കം. ഇടത് സർക്കാർ കരാർ ഒപ്പിട്ടതിനാൽ പിന്മാറാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കരിക്കുലത്തിലും സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തിന് അവകാശം നൽകുന്ന ഇളവ് കേന്ദ്രത്തോട് ആവശ്യപ്പെടും. തുടർനടപടിക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ വെച്ചു. പ്രതിപക്ഷത്തിരിക്കെ രാഷ്ട്രീയമായി എതിർത്ത പദ്ധതിയെയാണ് ഫണ്ടിൻ്റെ പേര് കൂടി പറഞ്ഞ് തുടരാനുള്ള സതീശൻ സർക്കാർ തീരുമാനം. ഇടത് സർക്കാറിൻറെ കാലത്ത് ഒപ്പിട്ട കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി തയ്യാറാക്കിയ തൽസ്ഥിതി റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ നവംബർ 12ന് കരാർ താൽക്കാലികമായി മരവിപ്പിച്ചെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്തിന് നിയമസാധുത ഇല്ലെന്നാണ് സർക്കാർ വിശദീകരണം. അതിനാൽ കരാർ തുടർന്ന് വിവാദവ്യവസ്ഥകളിൽ ഇളവ് തേടാനാണ് തീരുമാനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/samastha-president-geoffrey-muthukoya-thangal-responds-to-pm-shri-scheme-controversy-articleshow-t93p1oz"/>
        </item>
        <item>
            <title><![CDATA[അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ മന്ത്രിസഭയിലുണ്ട്; എം സ്വരാജ്]]></title>
            <link>https://www.asianetnews.com/kerala-news/cpm-leader-m-swaraj-says-against-udf-government-in-pm-sri-scheme-articleshow-34z6wqa</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-leader-m-swaraj-says-against-udf-government-in-pm-sri-scheme-articleshow-34z6wqa</guid>
            <pubDate>Wed, 17 Jun 2026 18:01:16 +0530</pubDate>
            <description><![CDATA[&lt;p&gt;യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ലെന്നും സിപിഎം നേതാവ് എം സ്വരാജ്. സംഘപരിവാർ ആഭിമുഖ്യമുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ തെരഞ്ഞ് പിടിച്ച് മുഖ്യമന്ത്രി സെക്രട്ടറിയാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn4cp8wtsqdk12jtgaqtv7kc,imgname-m-swaraj-1775042765722.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ലെന്നും സിപിഎം നേതാവ് എം സ്വരാജ്. സംഘപരിവാർ ആഭിമുഖ്യമുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ തെരഞ്ഞ് പിടിച്ച് മുഖ്യമന്ത്രി സെക്രട്ടറിയാക്കി. എംജി, വിസി നിയമനത്തിലും സിന്റികേറ്റ് ആർഎസ്എസ് ശാഖയാക്കിയപ്പോഴും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചില്ലെന്നും സ്വരാജ് പറഞ്ഞു.&lt;/p&gt;&lt;p&gt;കേന്ദ്രത്തിന്റെ കേരള വിരുദ്ധ നയങ്ങളോടുള്ള പോരാട്ടം കഴിഞ്ഞു. ഉദാഹരണം പിഎം ശ്രീ. അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ മന്ത്രിസഭയിലുണ്ട്. പിഎം ശ്രീയിൽ ഇടത് നിലപാട് വ്യക്തമാണ്. പിഎംശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ സാധൂകരിക്കുകയാണ്. പിഎം ശ്രീ ഇനത്തിൽ നയാപൈസ കൈപ്പറ്റിയിട്ടില്ല. പദ്ധതി നടപ്പാക്കാനേ ഇടത് സർക്കാർ ഉദ്ദേശിച്ചിട്ടില്ല. വാങ്ങിയത് എസ്എസ്കെ ഫണ്ട് ആണെന്നും സ്വരാജ് പറഞ്ഞു. എൽഡിഎഫ് വെച്ച ഉപസമിതി പദ്ധതി നടപ്പാക്കാതിരിക്കാൻ വെച്ചതാണ്. യുഡിഎഫിൻ്റേത് പദ്ധതി നടപ്പാക്കാനുള്ള ഉപസമിതിയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-leader-m-swaraj-says-against-udf-government-in-pm-sri-scheme-articleshow-34z6wqa"/>
        </item>
        <item>
            <title><![CDATA[തടവിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശിക്കെതിരെ പൊലീസിൻ്റെ നീക്കം; കാപ്പ ചുമത്തി, വിയ്യൂരിലേക്ക് മാറ്റി]]></title>
            <link>https://www.asianetnews.com/kerala-news/criminal-case-accused-man-imposed-with-kaapa-moved-to-viyyur-jail-articleshow-1sv2k5f</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/criminal-case-accused-man-imposed-with-kaapa-moved-to-viyyur-jail-articleshow-1sv2k5f</guid>
            <pubDate>Wed, 17 Jun 2026 17:45:01 +0530</pubDate>
            <description><![CDATA[കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനെ കാപ്പ നിയമപ്രകാരം വീണ്ടും കരുതൽ തടങ്കലിലാക്കി. മുൻപ് കാപ്പ ചുമത്തി പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങൾ തുടർന്നതിനെ തുടർന്നാണ് ഇയാളെ എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvar30zv3c9prkvj9f9nctar,imgname-jail-1781698495483.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമം പ്രകാരം വീണ്ടും കരുതൽ തടങ്കലിലടച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ രാധാകൃഷ്ണനെയാണ് (55) എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണൻ. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുക, അടിപിടി, മോഷണം തുടങ്ങി 11 ഓളം കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ഇതിൽ അഞ്ചോളം കേസുകളിൽ ശിക്ഷിക്കപ്പെടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇയാൾക്കെതിരെ മുൻപും കാപ്പ ചുമത്തിയിരുന്നു. 2025 മെയ് 30-ന് ആറ് മാസത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതി, കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങൾ തുടർന്നു. 2026 ഫെബ്രുവരിയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന ആളുടെ മാല പൊട്ടിച്ച കേസിൽ വീണ്ടും അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു. ജയിലിൽ കിടക്കവെയാണ് ഇയാൾക്കെതിരെ വീണ്ടും ശക്തമായ കാപ്പ നിയമപ്രകാരമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോ എം.ജെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഷഹൻഷാ ഐ.പി.എസ് നൽകിയ ശുപാർശയിലാണ് ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവിട്ടത്.&lt;/p&gt;&lt;p&gt;തുടർന്ന് സെൻട്രൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. കൊച്ചി നഗരത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഇത്തരത്തിൽ ശക്തമായ നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/criminal-case-accused-man-imposed-with-kaapa-moved-to-viyyur-jail-articleshow-1sv2k5f"/>
        </item>
        <item>
            <title><![CDATA[പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്നാണ് താല്പര്യമെന്ന് കേന്ദ്രം; 'തുടർ നടപടികൾ പ്രതീക്ഷിക്കുന്നു']]></title>
            <link>https://www.asianetnews.com/kerala-news/central-education-ministry-says-kerala-wants-to-continue-in-pm-shri-scheme-articleshow-a33ig6t</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/central-education-ministry-says-kerala-wants-to-continue-in-pm-shri-scheme-articleshow-a33ig6t</guid>
            <pubDate>Wed, 17 Jun 2026 17:37:21 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീയിൽ കേരളത്തിൻറെ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k876wywfn7krp03xmxhzk145,imgname-whatsapp-image-2025-10-21-at-3.29.30-pm-1761178712975.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; സംസ്ഥാനത്ത് പിഎം ശ്രീ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീയിൽ കേരളത്തിൻറെ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കേരളം പിഎം ശ്രീയിൽ ഉണ്ടാകണമെന്നാണ് താല്പര്യം. സ്കൂളുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കത്തയച്ചിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. അതേസമയം, സംസ്ഥാനത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനങ്ങൾ തുടരുകയാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;മുഖ്യമന്ത്രിയെ തള്ളി മുൻമന്ത്രി വി ശിവൻകുട്ടി&lt;/strong&gt;&lt;/h2&gt;&lt;p&gt;പി എം ശ്രീ പദ്ധതിയില്&zwj; നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മന്&zwj; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പി എം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വാര്&zwj;ത്താസമ്മേളനത്തില്&zwj; വിശദീകരിച്ചു. പി എം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ ശിവൻകുട്ടി, മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നുവെന്നും വിമര്&zwj;ശിച്ചു.&lt;/p&gt;&lt;p&gt;പി എം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്&zwj;ത്തു. പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്&zwj;ത്തു. പി എം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്. മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ ശിവൻകുട്ടി, ഇക്കാര്യത്തില്&zwj; മുഖ്യമന്ത്രി വി ഡി സതീശനെ വെല്ലുവിളിക്കുകയാണെന്നും വ്യക്തമാക്കി.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/central-education-ministry-says-kerala-wants-to-continue-in-pm-shri-scheme-articleshow-a33ig6t"/>
        </item>
        <item>
            <title><![CDATA[കോതമംഗലത്ത് കോളേജിൽ മോഷണം; ഡ്രോണും ലാപ്ടോപ്പും കവർന്നു, പൊലീസ് അന്വേഷണം ആരംഭിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/theft-at-a-college-in-kothamangalam-articleshow-d7glzc6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/theft-at-a-college-in-kothamangalam-articleshow-d7glzc6</guid>
            <pubDate>Wed, 17 Jun 2026 17:14:21 +0530</pubDate>
            <description><![CDATA[&lt;p&gt;കോതമംഗലത്ത് കോളേജിൽ മോഷണം. നെല്ലിമറ്റം മാർ ബസേലിയസ് ഇന്&zwj;സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലാണ് മോഷണം നടന്നത്. ഡ്രോണും ലാപ്ടോപ്പും നഷ്ടമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvapaxvaewz42f7wzmc1t39w,imgname-fotojet---2026-06-17t171351.214-1781696657258.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കോതമംഗലത്ത് കോളേജിൽ മോഷണം. നെല്ലിമറ്റം മാർ ബസേലിയസ് ഇന്&zwj;സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലാണ് മോഷണം നടന്നത്. ഡ്രോണും ലാപ്ടോപ്പും നഷ്ടമായതായി കോളേജ് അധികൃതർ പറഞ്ഞു. ലോക്കർ തകർത്ത് പണം കവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും പ്രിൻസിപ്പലിന്റെ മുറിയിലുമാണ് മോഷ്ടാക്കൾ കയറിയത്.&lt;/p&gt;&lt;p&gt;അഡ്മിഷൻ സെല്ലിൽ നിന്ന് ഒരു പുതിയ ഡ്രോണും ഒരു ലാപ്ടോപ്പും മോഷണം പോയി. അഡ്മിഷൻ ഫീസ് ഇനത്തിൽ ലഭിച്ച ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം കവരാനും ശ്രമം ഉണ്ടായി. ലോക്കർ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുതിയ അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നതിനാൽ കോളേജിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം മുൻകൂട്ടി അറിഞ്ഞവരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.&lt;/p&gt;&lt;p&gt;കോളേജിന്റെ പ്രവേശന കവാടത്തിലും ഹോസ്റ്റലിലുമായി രണ്ട് സെക്യൂരിറ്റി ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇവർക്ക് മോഷ്ടാക്കളെ തടയാൻ കഴിഞ്ഞില്ല. വെളുപ്പിന് വീട്ടിൽ നിന്ന് ഹോസ്റ്റലിലെത്തിയ ഒരു വിദ്യാർത്ഥിയെ കണ്ടതോടെ മോഷ്ടാക്കൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നാല് പേരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ച് ഊന്നുകൽ പൊലീസ് അന്വേഷണം തുടങ്ങി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/theft-at-a-college-in-kothamangalam-articleshow-d7glzc6"/>
        </item>
        <item>
            <title><![CDATA[പുനലൂർ സ്റ്റേഷനിലെ നാടകീയ സംഭവം: കസ്റ്റഡിയിലായ സുഹൃത്തിനെ കാണാനെത്തിയ യുവാവ് എസ്എച്ച്ഒയുടെ മൂക്കിനിടിച്ചു, അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/kerala-news/man-beates-sho-at-punalur-police-station-articleshow-iq4derz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/man-beates-sho-at-punalur-police-station-articleshow-iq4derz</guid>
            <pubDate>Wed, 17 Jun 2026 17:05:55 +0530</pubDate>
            <description><![CDATA[പുനലൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ യുവാവ് സ്റ്റേഷൻ ഹൗസ് ഓഫീസറെ ആക്രമിച്ച് മൂക്കിടിച്ചു തകർത്തു. സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാനെത്തിയ കരവാളൂർ സ്വദേശി വിജോയിയാണ് ആക്രമണം നടത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvanhkcc4de17xxqt7aka6r3,imgname-man-beats-sho-at-police-station-1781695827339.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പുനലൂർ: പോലീസ് സ്റ്റേഷനിൽ കയറി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മൂക്കിടിച്ചു തകർത്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പുനലൂർ പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് കരവാളൂർ സ്വദേശി വിജോയിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റ പുനലൂർ എസ്&zwnj;എച്ച്ഒ സന്തോഷ് കുമാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.&lt;/p&gt;&lt;p&gt;കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത പുനലൂർ സ്വദേശി ഷൈജുവിന്റെ വിവരങ്ങൾ അന്വേഷിക്കാനാണ് സുഹൃത്തായ വിജോയ് സ്റ്റേഷനിലെത്തിയത്. കസ്റ്റഡിയിലുള്ള ഷൈജുവിനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിജോയ് സ്റ്റേഷനിലേക്ക് കയറിവന്നത്. ഷൈജു മദ്യപിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും ഇയാൾ സ്റ്റേഷനകത്ത് പരസ്യമായി ബഹളം വച്ച് അക്രമാസക്തനായെന്നും പൊലീസ് പറയുന്നു.&lt;/p&gt;&lt;p&gt;സ്റ്റേഷനകത്ത് ബഹളം കേട്ടാണ് എസ്എച്ച്ഒ ഓഫീസ് മുറിയിൽ നിന്നും പുറത്തേക്ക് വന്നത്. അക്രമാസക്തനായ ഷൈജുവിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. എസ്എച്ച്ഒയുടെ മുഖത്ത് ഷൈജു ആഞ്ഞിടിച്ചുവെന്നും ഇടിയുടെ ആഘാതത്തിൽ എസ്&zwnj;.എച്ച്.ഓയുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് കേസ്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാർ ഇടപെട്ട് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പോലീസുകാരെ ആക്രമിക്കൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/man-beates-sho-at-punalur-police-station-articleshow-iq4derz"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു]]></title>
            <link>https://www.asianetnews.com/kerala-news/kerala-rain-alert-updated-yellow-alert-in-9-districts-orange-alert-continues-in-kozhikode-articleshow-sdblhfb</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-rain-alert-updated-yellow-alert-in-9-districts-orange-alert-continues-in-kozhikode-articleshow-sdblhfb</guid>
            <pubDate>Wed, 17 Jun 2026 17:01:34 +0530</pubDate>
            <description><![CDATA[&lt;p&gt;കേന്ദ്ര കാലാവസ്ഥാ വകുപ്പ് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krv6wag7fadbzjpxk936nbzy,imgname-screenshot-2026-05-17-202159-1779029649927.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഈ മാസം 21 മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. പന്തലായനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. രാവിലെ എട്ടു മണിയോടെയാണ് പന്തലായനിയിൽ നാഗരാജൻ്റെ വീടിന് ഇടിമിന്നലേറ്റത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടു സംഭവിക്കുകയും വീടിൻ്റെ തറയ്ക്കും ഭിത്തിക്കും വിള്ളൽ രൂപപ്പെടുകയും ചെയ്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം&lt;/strong&gt;&lt;/h2&gt;&lt;p&gt;17/06/2026: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.&lt;/p&gt;&lt;p&gt;ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ മ്യാന്മാർ തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.&lt;/p&gt;&lt;p&gt;18/06/2026 &amp;amp; 19/06/2026: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.&lt;/p&gt;&lt;p&gt;18/06/2026 :ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം, തെക്കൻ മ്യാന്മർ തീരം അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.&lt;/p&gt;&lt;p&gt;19/06/2026 :ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.&lt;/p&gt;&lt;p&gt;20/06/2026 &amp;amp; 21/06/2026: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.&lt;/p&gt;&lt;p&gt;ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം, ഗംഗാതീര പശ്ചിമ ബംഗാൾ അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-rain-alert-updated-yellow-alert-in-9-districts-orange-alert-continues-in-kozhikode-articleshow-sdblhfb"/>
        </item>
        <item>
            <title><![CDATA[എൽ നിനോ ചതിച്ചു, സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി]]></title>
            <link>https://www.asianetnews.com/kerala-news/power-restrictions-in-the-state-again-until-june-30-articleshow-1856umi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/power-restrictions-in-the-state-again-until-june-30-articleshow-1856umi</guid>
            <pubDate>Wed, 17 Jun 2026 16:37:50 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം എന്ന് കെഎസ്ഇബി അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbhfg9fskwrqq74n89mqpsw6,imgname-up-electricity-bill-relief-scheme-2025-1764744504825.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായത്. 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തി.&lt;/p&gt;&lt;p&gt;പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള ഉയർന്ന താപനിലയും വൈദ്യുതി ആവശ്യകതയിലെ വർധനയും പ്രതിസന്ധിക്ക് കാരണമായതായി കെഎസ്ഇബി വ്യക്തമാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മൺസൂൺ എത്തിയിട്ടും മഴ ശക്തിപ്പെടാത്തതിനാൽ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിലും കൂടുതലായി 4900 മെഗാവാട്ട് വരെ ഉയർന്നു. വൈദ്യുതി ഉപഭോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർധന രേഖപ്പെടുത്തി. ഇതോടെ ജൂൺ 16 മുതൽ 30 വരെ ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടേണ്ടിവരുമെന്നാണ് കണക്ക്.&lt;/p&gt;&lt;p&gt;സാഹചര്യം വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകി. വൈദ്യുതി ലഭ്യതക്കുറവ് കൂടുതൽ രൂക്ഷമാകുന്ന പക്ഷം വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബിക്ക് അനുമതിയും നൽകി. ജൂൺ 16ന് രാത്രി 9 മുതൽ 12 വരെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ആവശ്യാനുസരണം നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/power-restrictions-in-the-state-again-until-june-30-articleshow-1856umi"/>
        </item>
        <item>
            <title><![CDATA[വാഹന പരിശോധനയ്ക്കിടെ കാര്‍ തടഞ്ഞു, ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമം; സാഹസികമായി പിടികൂടി പൊലീസ്, ഡിക്കിയിലും പിൻസീറ്റിലുമായി പിടികൂടിയത് 38 കിലോ കഞ്ചാവ്]]></title>
            <link>https://www.asianetnews.com/kerala-news/two-arrested-during-police-checking-in-thrissur-38-kg-ganja-seized-articleshow-m1ln6hw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/two-arrested-during-police-checking-in-thrissur-38-kg-ganja-seized-articleshow-m1ln6hw</guid>
            <pubDate>Wed, 17 Jun 2026 16:15:48 +0530</pubDate>
            <description><![CDATA[&lt;p&gt;38 കിലോ കഞ്ചാവുമായി രണ്ട് പേരാണ് പൊലീസിന്&zwj;റെ പിടിയിലായത്. ബംഗലൂരുവിൽ നിന്നും തൃശൂര്&zwj;, കുന്നംകുളം ചാലക്കാട് ഭാഗത്തേക്ക് വില്&zwj;പനയ്ക്ക് എത്തിച്ച 38 കിലോ ക&zwj;ഞ്ചാവാണ് പിടിച്ചത്. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് കാറിലുണ്ടായിരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvajgcwg2bwxn1n3yncpdj72,imgname-perumbilavkanjav-1781692642192.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശ്ശൂർ:&lt;/strong&gt; കുന്നംകുളത്തിനടുത്ത് പെരുമ്പിലാവില്&zwj; വന്&zwj; കഞ്ചാവ് വേട്ട. 38 കിലോ കഞ്ചാവുമായി രണ്ട് പേരാണ് പൊലീസിന്&zwj;റെ പിടിയിലായത്. കുന്നംകുളത്തിനടുത്ത് പെരുമ്പിലാവ് പട്ടാമ്പി റോഡില്&zwj; ഇന്ന് പുലര്&zwj;ച്ചെയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ പൊലീസ് വാഹനത്തെ ഇടിച്ച് രക്ഷപെടാന്&zwj; ശ്രമിച്ച യുവാക്കളെയാണ് കഞ്ചാവുമായി പിടികൂടിയത്. ബംഗലൂരുവിൽ നിന്നും തൃശൂര്&zwj;, കുന്നംകുളം ചാലക്കാട് ഭാഗത്തേക്ക് വില്&zwj;പനയ്ക്ക് എത്തിച്ച 38 കിലോ ക&zwj;ഞ്ചാവാണ് പിടിച്ചത്. പ്രതികൾ കാറിന്റെ പിന്&zwj; സീറ്റിലും ഡിക്കിയിലുമായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് കാറിലുണ്ടായിരുന്നത്.&lt;/p&gt;&lt;p&gt;പ്രതികളെ സാഹസികമായാണ് പൊലീസ് പിടിക്കൂടിയത്. പൊലീസിനെ കണ്ട് വാഹനം വെട്ടിച്ചു തിരിച്ച് രക്ഷപെടാന്&zwj; ശ്രമിച്ച പ്രതികളോട് നിര്&zwj;ത്താന്&zwj; ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. അതിനിടെ പൊലീസ് ഉദ്യോഗസ്ഥര്&zwj; സഞ്ചരിച്ച വാഹനത്തില്&zwj; പ്രതികളുടെ കാർ ഇടിക്കുകയും ചെയ്തു. പൊലീസ് വാഹനങ്ങള്&zwj; മുന്നിലും പിന്നിലുമായി പ്രതികളുടെ വാഹനത്തെ ലോക്ക് ചെയ്താണ് പിടിക്കൂടിയത്. പ്രതികളിൽ ഒരാളായ സനൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്&zwj; ലിസ്റ്റില്&zwj; ഉള്&zwj;പ്പെട്ടയാളാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്&zwj;ന്ന് തൃശൂര്&zwj; സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ് മുഖിന്&zwj;റെ നേതൃത്വത്തിലുള്ള ഡാന്&zwj;സാഫ് സംഘത്തിന്റെ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഓപ്പറേഷന്&zwj; തൂഫാന്&zwj; പ്രഖ്യാപിച്ച ശേഷം സിറ്റി ഡാന്&zwj;സാഫ് ടീം നടത്തുന്ന മൂന്നാമത്തെ വലിയ ലഹരി വേട്ടയാണിത്. നേരത്തെ മണ്ണൂത്തിയില്&zwj; വച്ച് ആംബുലന്&zwj;സില്&zwj; കടത്താന്&zwj; ശ്രമിച്ച ലഹരി വസ്തുവും കുന്നംകുളത്ത് കുക്കറില്&zwj; ഒളിപ്പിച്ച നിലയിലും കഞ്ചാവും പിടികൂടിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/two-arrested-during-police-checking-in-thrissur-38-kg-ganja-seized-articleshow-m1ln6hw"/>
        </item>
        <item>
            <title><![CDATA[ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെ; മേൽക്കൂര കഴുകി വൃത്തിയാക്കി]]></title>
            <link>https://www.asianetnews.com/local-news/unusual-color-change-above-sabarimala-shrine-it-is-ghee-temple-roof-washed-articleshow-rekn223</link>
            <guid isPermaLink="true">https://www.asianetnews.com/local-news/unusual-color-change-above-sabarimala-shrine-it-is-ghee-temple-roof-washed-articleshow-rekn223</guid>
            <pubDate>Wed, 17 Jun 2026 15:58:58 +0530</pubDate>
            <description><![CDATA[&lt;p&gt;മൂന്നിടത്തായിരുന്നു നിറ വൃത്യാസം ശ്രദ്ധയില്&zwj;പ്പെട്ടത്. ഇവിടെ കഴുകി വൃത്തിയാക്കി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെയാണ് മേൽക്കൂര കഴുകിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതെന്നും കണ്ടെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvahz0xx4ptrn9drp10wzy61,imgname-sabarimala-color-change-1781692072893.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സന്നിധാനം: &lt;/strong&gt;ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. മൂന്നിടത്തായിരുന്നു നിറ വൃത്യാസം ശ്രദ്ധയില്&zwj;പ്പെട്ടത്. ഇവിടെ കഴുകി വൃത്തിയാക്കി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെയാണ് മേൽക്കൂര കഴുകിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതെന്നും കണ്ടെത്തി.&lt;/p&gt;&lt;p&gt;ഇന്നലെയാണ് ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തിയത്. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതര്&zwj; കണ്ടെത്തി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെ ഇന്ന് മേൽക്കൂര കഴുകി വൃത്തിയാക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് പരിശോധന നടത്തിയക്. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയായിരുന്നു പരിശോധന.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/local-news/unusual-color-change-above-sabarimala-shrine-it-is-ghee-temple-roof-washed-articleshow-rekn223"/>
        </item>
        <item>
            <title><![CDATA[ഷിനു ചൊവ്വയുടെ പൊലീസ് നിയമനം; അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്ന് ആഭ്യന്തരമന്ത്രി, റിപ്പോർട്ട് തേടി]]></title>
            <link>https://www.asianetnews.com/local-news/beauty-pageant-winner-shinu-chova-unusual-appointment-home-minister-ramesh-chennithala-seeks-report-articleshow-2ddgbpl</link>
            <guid isPermaLink="true">https://www.asianetnews.com/local-news/beauty-pageant-winner-shinu-chova-unusual-appointment-home-minister-ramesh-chennithala-seeks-report-articleshow-2ddgbpl</guid>
            <pubDate>Wed, 17 Jun 2026 16:10:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഷിനു ചൊവ്വയെ പൊലീസ് ഇൻസ്പെക്ടറായി നിയമിച്ചതിൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്&zwj;ത്താസമ്മേളനത്തില്&zwj; പറഞ്ഞു. അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് നിലപാട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvajn8ze35w94wthhgx9cnyb,imgname-shinu-chovva-ramesh-chennithala-1781692802029.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ശരീര സൗന്ദര്യമത്സര വിജയി ഷിനു ചൊവ്വയുടെ പരിശീലനം നീട്ടിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. ഷിനു ചൊവ്വയെ പൊലീസ് ഇൻസ്പെക്ടറായി നിയമിച്ചതിൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്&zwj;ത്താസമ്മേളനത്തില്&zwj; പറഞ്ഞു. അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് നിലപാട്. റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ശരീര സൗന്ദര്യമത്സര വിജയിയെ ഇൻസ്പെക്ടറായി നിയമനം നൽകിയത് വിവാദമായിരുന്നു. ഇന്ന് പരിശീലനം ആരംഭിക്കേണ്ടതായിരുന്നു ഷിനു ചൊവ്വ. നിയമനത്തിനെതിരെ മന്ത്രിക്ക് പരാതി നൽകിയിനെ തുടർന്നാണ് നടപടി. അതേസമയം, തന്റെ ഇൻസ്പെക്ടര്&zwj; പരിശീലനം നീട്ടിയ തീരുമാനത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ഷിനു ചൊവ്വ പ്രതികരിച്ചു. താനൊരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല. തന്റെ നിയമനം കൊണ്ട് പ്രമോഷൻ നഷ്ടമാവുന്ന ചില ഉദ്യോഗസ്ഥരാണ് ഈ ഗൂഢാലോചനക്ക് പിന്നിലെന്നും ഷിനു ചൊവ്വ കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/local-news/beauty-pageant-winner-shinu-chova-unusual-appointment-home-minister-ramesh-chennithala-seeks-report-articleshow-2ddgbpl"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; ഡെങ്കിപ്പനി തടയാൻ മുന്നൊരുക്കം ശക്തമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ]]></title>
            <link>https://www.asianetnews.com/kerala-news/three-day-dry-day-in-the-state-as-part-of-epidemic-prevention-articleshow-owncq1g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/three-day-dry-day-in-the-state-as-part-of-epidemic-prevention-articleshow-owncq1g</guid>
            <pubDate>Wed, 17 Jun 2026 15:47:56 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് നിർദേശം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvahcngthsnnrvrwfhxpsf9g,imgname-fotojet---2026-06-17t154733.499-1781691471386.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന്&zwj;റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. മഴക്കാല പൂർവശുചീകരണത്തിലെ പോരായ്മകൾ കണക്കിലെടുത്താണ് തീരുമാനം. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് നിർദേശം. ഡെങ്കിപ്പനി തടയാൻ മുന്നൊരുക്കം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/three-day-dry-day-in-the-state-as-part-of-epidemic-prevention-articleshow-owncq1g"/>
        </item>
        <item>
            <title><![CDATA[പ്ലീഡർ നിയമന വിവാദം: മുഖ്യമന്ത്രിയുടേത് ചട്ടലംഘനം വ്യക്തമാക്കുന്ന പരാമർശം, മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വമില്ലെന്ന് പി രാജീവ്]]></title>
            <link>https://www.asianetnews.com/kerala-news/p-rajeev-against-cm-vd-satheesan-on-pleader-posting-row-articleshow-bldgzfp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/p-rajeev-against-cm-vd-satheesan-on-pleader-posting-row-articleshow-bldgzfp</guid>
            <pubDate>Wed, 17 Jun 2026 15:17:31 +0530</pubDate>
            <description><![CDATA[ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. രാജീവ് രംഗത്ത്. പ്ലീഡർ നിയമനത്തിൽ രാജി കൊണ്ട് വിവാദം അവസാനിക്കില്ലെന്നും, പിഎംശ്രീ വിഷയത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ 'യഥാർത്ഥ ഡീൽ' നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt992m5zgbnq6w8358ta1agz,imgname-p-rajeev--1--1780575457470.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും, സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയും കടുത്ത വിമർശനവുമായി മുൻ വ്യവസായ മന്ത്രി പി. രാജീവ്. നിയമനത്തിൽ പൂർണമായും ചട്ടവിരുദ്ധമായാണ് കാര്യങ്ങൾ നടന്നതെന്നും മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.&lt;/p&gt;&lt;p&gt;അഡ്വക്കറ്റ് ജനറൽ നൽകുന്ന ഔദ്യോഗിക പാനലിൽ നിന്നു മാത്രമേ ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം നടക്കാൻ പാടുള്ളൂ എന്നാണ് നിയമമെന്ന് പി രാജീവ് പറഞ്ഞു. എന്നാൽ ഈ കീഴ്&zwnj;വഴക്കങ്ങളെല്ലാം ഇവിടെ ലംഘിക്കപ്പെട്ടു. പലരും ഞങ്ങൾക്ക് പേര് നൽകിയിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ തന്നെ ഈ നിയമനത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്. തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ലേ രാജി വെപ്പിച്ചത്. അതുകൊണ്ട് തന്നെ രാജി കൊണ്ട് മാത്രം ഈ വിവാദം അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ സ്കൂൾ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവായിരിക്കെയുള്ള വി.ഡി. സതീശന്റെ നിലപാടുകളിലെ വൈരുദ്ധ്യം പി രാജീവ് വിമർശിച്ചു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ പിഎംശ്രീ പദ്ധതിയിലൂടെ കേന്ദ്രം ആർഎസ്എസ് അജൻഡയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു വിഡി സതീശന്റെ ആരോപണം. എന്നാൽ ഇപ്പോൾ അതേ ബിജെപി നയം തന്നെയാണ് വിഡി സതീശനും പ്രതിപക്ഷവും ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. &quot;ഇതാണ് യഥാർഥ ഡീൽ&quot; എന്ന് പരിഹസിച്ച മന്ത്രി, ബിജെപിയും യുഡിഎഫും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ആരോപിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/p-rajeev-against-cm-vd-satheesan-on-pleader-posting-row-articleshow-bldgzfp"/>
        </item>
        <item>
            <title><![CDATA[രണ്ടാം വിവാഹം, വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നു, പത്തനംതിട്ടയിൽ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം, കോടതി ഉത്തരവ്]]></title>
            <link>https://www.asianetnews.com/kerala-news/wife-continued-relationship-even-after-marriage-family-court-granted-15-lakhs-compensation-to-husband-pathanamthitta-articleshow-eyorltg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/wife-continued-relationship-even-after-marriage-family-court-granted-15-lakhs-compensation-to-husband-pathanamthitta-articleshow-eyorltg</guid>
            <pubDate>Wed, 17 Jun 2026 14:58:43 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാഹശേഷം ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നതിലൂടെ തന്റെ ജീവിതം തകർത്തുവെന്ന യുവാവിന്റെ പരാതിയിൽ പത്തനംതിട്ട കുടുംബക്കോടതി 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt928xv7rt26fqge8trjxvg8,imgname-divorce-1780568323943.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന പരാതിയിൽ യുവാവിന് നഷ്ട പരിഹാരം അനുവദിച്ച് കുടുംബ കോടതി. മരട് സ്വദേശിയുടെ ഹർജിയിൽ മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് 15 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് പത്തനംതിട്ട കുടുംബക്കോടതി വിധിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;വിവാഹ സമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ അതിന്റെ നിലവിലെ വിപണി മൂല്യമോ 6 ശതമാനം പലിശ സഹിതം ഭാര്യ തിരികെ നൽകണമെന്നും ജഡ്ജി ഡോണി തോമസ് വർഗീസ് ഉത്തരവിട്ടു. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ശേഷവും യുവതി മറ്റൊരാളുമായുള്ള ബന്ധം തുടർന്നുവെന്നും, നേരത്തേ ഗർഭഛിദ്രം നടത്തിയ വിവരം മറച്ചുവെച്ചെന്നും, വിവാഹ ശേഷവും ഗർഭഛിദ്രത്തിന് വിധേയയായെന്നും ഹർജിക്കാരൻ ആരോപിച്ചു.&lt;/p&gt;&lt;p&gt;വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ് തകർത്തത് എന്നിവ കണക്കിലെടുത്താണ് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചത്. 2018 ജൂലൈയിൽ ഹർജി നൽകിയ തീയതി മുതൽ 6 ശതമാനം പലിശയും നൽകണമെന്ന് കോടതി നിർദേശിച്ചു. എതിർ കക്ഷികളായ യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരെയും നഷ്ട പരിഹാരം നൽകുന്നതിൽ ബാധ്യസ്ഥരാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും ഹർജിക്കാരന്റെ വിവാഹ ജീവിതം തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായി കോടതി നിരീക്ഷിച്ചു. വിവാഹ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന മൂന്നാം കക്ഷിക്കെതിരെ കോടതിയെ സമീപിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ലിസി ടി സ്കറിയയും സന്തോഷ് ജോസ് പ്രസാദും ഹാജരായി. &amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/wife-continued-relationship-even-after-marriage-family-court-granted-15-lakhs-compensation-to-husband-pathanamthitta-articleshow-eyorltg"/>
        </item>
        <item>
            <title><![CDATA['ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകന് എന്ത് യോഗ്യത?' പരിഹാസ പോസ്റ്റുമായി യു പ്രതിഭ; റോജി എം ജോണിന്‍റെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ വിമർശനം]]></title>
            <link>https://www.asianetnews.com/kerala-news/u-prathibha-criticises-roji-m-john-staff-appointment-over-jamaat-e-islami-links-articleshow-kaaigg3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/u-prathibha-criticises-roji-m-john-staff-appointment-over-jamaat-e-islami-links-articleshow-kaaigg3</guid>
            <pubDate>Wed, 17 Jun 2026 14:33:28 +0530</pubDate>
            <description><![CDATA[&lt;p&gt;ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്&zwj;റെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ മുന്&zwj; എംഎല്&zwj;എ യു പ്രതിഭ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmjw27tbrch03c3chvsffxhb,imgname-prathibha-u-1774454906699.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്&zwj;റെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ മുന്&zwj; എംഎല്&zwj;എ യു പ്രതിഭ. പേഴ്&zwnj;സണൽ സ്റ്റാഫിലേക്ക് നിയമിതനാകാൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകന് എന്ത് യോഗ്യതയെന്ന് മനസ്സിലാകുന്നില്ലെന്ന് യു പ്രതിഭ പറഞ്ഞു. അസിസ്റ്റന്&zwj;റ് പ്രൈവറ്റ് സെക്രട്ടറിയായി യു ഷൈജുവിനെ നിയമിച്ചതിലാണ് വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് യു ഷൈജു. നേതൃത്വത്തെ ഓർത്ത് ലജ്ജ തോന്നുന്നു എന്നും പ്രതിഭ പ്രതികരിച്ചു. പ്രവർത്തകർ പരിഗണിക്കപെടാത്തത്തിൽ സങ്കടമെന്ന് പരിഹാസിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തെ യു ഷൈജുവിന്&zwj;റെ അന്നൗൺസ്&zwnj;മെന്&zwj;റ് വീഡിയോ പങ്കുവച്ചാണ് പ്രതിഭയുടെ ഫേസ് ബുക്ക്&zwnj; പോസ്റ്റ്&zwnj;. റോജി എം ജോണിന്&zwj;റെ അസിസ്റ്റന്&zwj;റ് പ്രൈവറ്റ് സെക്രട്ടറിയായി മാധ്യമപ്രവർത്തകൻ യു ഷൈജുവിനെ നിയമിച്ചതിൽ യുത്ത് കോൺഗ്രസും കോൺഗ്രസ് നേതാക്കളും കെപിസിസി പ്രസിഡന്&zwj;റിന് പരാതി നൽകിയിരുന്നു.മീഡിയവൺ ചാനലിലെ മാധ്യമപ്രവ&zwj;ർത്തകനാണ് കായംകുളം സ്വദേശി യു ഷൈജു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Misriya Chandroth</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/u-prathibha-criticises-roji-m-john-staff-appointment-over-jamaat-e-islami-links-articleshow-kaaigg3"/>
        </item>
        <item>
            <title><![CDATA[മദ്യപിക്കുന്നതിനിടെ വാക്കുതർക്കം, പിന്നാലെ രണ്ടുപേരം വെട്ടി; പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/man-arrested-for-attacking-two-persons-with-axe-after-drunken-quarrel-in-kollam-articleshow-sll8g45</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/man-arrested-for-attacking-two-persons-with-axe-after-drunken-quarrel-in-kollam-articleshow-sll8g45</guid>
            <pubDate>Wed, 17 Jun 2026 14:44:08 +0530</pubDate>
            <description><![CDATA[&lt;p&gt;മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvadqvtqv7cnv06bsk1hsrsr,imgname-fotojet---2026-06-17t144350.408-1781687643991.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചിതറ അരിപ്പ സമരഭൂമിക്കു സമീപത്ത് വെച്ച് സമരഭൂമിയിലെ താമസക്കാരായ വിനോദ് ദീപു എന്നിവരെയാണ് പ്രതി വെട്ടിയത്. ഇവർക്കൊപ്പമിരുന്ന് മദ്യപിച്ച പ്രതി വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന കൊടുവാളുകൊണ്ട് വിനോദിന്&zwj;റെ തലക്ക് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച വിനോദിന്&zwj;റെ സുഹൃത്തായ ദീപുവിനെയും തലയ്ക്കും ദേഹത്തും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ജിജോയെ അഞ്ചൽ പോലീസിന്റെ സഹായത്തോടെയാണ് ചിതറ പോലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ചിതറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Misriya Chandroth</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/man-arrested-for-attacking-two-persons-with-axe-after-drunken-quarrel-in-kollam-articleshow-sll8g45"/>
        </item>
        <item>
            <title><![CDATA[തലപ്പത്ത് മാറ്റം, പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി, ചുമതലയേറ്റു]]></title>
            <link>https://www.asianetnews.com/kerala-news/p-vijayan-takes-charge-as-new-adgp-law-and-order-articleshow-50brnka</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/p-vijayan-takes-charge-as-new-adgp-law-and-order-articleshow-50brnka</guid>
            <pubDate>Wed, 17 Jun 2026 14:36:02 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ് മേധാവിയായി ദിനേന്ദ്ര കശിപും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി എ.പി ഷൗക്കത്ത് അലിയും നിയമിതരായി. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvaczjcbpw6pvrm7vht4fwz0,imgname-w-412-h-232-imgid-01gyydvygmtt3xddzs16wswnvz-imgname-p-vijayan-ips-1781686847882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം : &lt;/strong&gt;സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ് മേധാവിയായിരുന്ന വിജയനെ ക്രമസമാധാന ചമതലയിലേക്ക് മാറ്റുകയായിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്നു എച്ച്.വെങ്കിടേഷിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. പുതിയ ഇൻറലിജൻസ് മേധാവിയായി ദിനേന്ദ്ര കശിപും ഐജിയായി ആർ.നിശാന്തിനിയും ചുമതലയേറ്റു.&lt;/p&gt;&lt;p&gt;അതേസമയം, ഉത്തരമേഖല ഐജിയായ പുട്ട വിമലാദിത്യയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര ഇനറലിജൻസിൽ ഐജി സതീഷ് ബിനോയയെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയായ കെ.കാർത്തിക്കിനെയും തൃശൂർ റെയ്ഞ്ചിൽ ടി. നാരായണനെയും നിയമിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;എ.പി ഷൗക്കത്ത് അലി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ&amp;nbsp;&lt;/strong&gt;&lt;/p&gt;&lt;p&gt;എ.പി ഷൗക്കത്ത് അലി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റു.നിലവിലെ കമ്മീഷണര്&zwj; മെറിന്&zwj; ജോസഫില്&zwj; നിന്നാണ് ചുമതലയേറ്റെടുത്തത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്, കനകമല ഐ.എസ്. റിക്രൂട്ട്&zwnj;മെന്റ് കേസ്, 2020-ലെ കേരള സ്വർണക്കടത്ത് കേസ് തുടങ്ങിയവ അന്വേഷിച്ച സംഘങ്ങളിൽ പ്രധാനിയായിരുന്നു. ദേശീയ അന്വേഷണ ഏജൻസിയിലും പ്രവർത്തിച്ചിട്ടുണ്ട്.ഓപ്പറേഷൻ തൂഫാന്&zwj;, നഗരത്തിലെ ഗതാഗത പ്രശ്നം എന്നിവക്കാണ് പ്രഥമ പരിഗണനയെന്ന് കമ്മീഷണറായി ചുമതലയേറ്റ ഷൗക്കത്തലി പറഞ്ഞു. &amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/p-vijayan-takes-charge-as-new-adgp-law-and-order-articleshow-50brnka"/>
        </item>
        <item>
            <title><![CDATA[ഇപി ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിച്ചു, പ്രത്യേക അന്വേഷണം വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ]]></title>
            <link>https://www.asianetnews.com/kerala-news/sit-investigation-against-ep-jayarajan-in-indigo-flight-case-youth-congress-workers-attacked-articleshow-gsbh7l0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/sit-investigation-against-ep-jayarajan-in-indigo-flight-case-youth-congress-workers-attacked-articleshow-gsbh7l0</guid>
            <pubDate>Wed, 17 Jun 2026 14:19:13 +0530</pubDate>
            <description><![CDATA[&lt;p&gt;ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് ഈ തീരുമാനം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvac80m9cj4s7ss6gxvd3jwm,imgname-ep-jayarajan--3--1781686076041.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചെന്ന പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ആ സാഹചര്യത്തിൽ ഒരു അസി. കമ്മീഷണറുടെ നേതൃത്വത്തിൽ എസ് ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.&lt;/p&gt;&lt;p&gt;ആഭ്യന്തര സുരക്ഷയിലും ക്രമസമാധാന പരിപാലനത്തിലും പൊലീസിനെ സഹായിക്കുന്നതിനായി 1000 ഹോം ഗാർഡുകളെ ഉടൻ നിയമിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. ഉയരമേറിയ കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടായാൽ സ്&zwnj;കൈ ലിഫ്&zwnj;റ്റുകൾ ആവശ്യമാണ്. സ്കൈ ലിഫ്റ്റുകൾ ഉടൻ വാങ്ങും. കുട്ടികൾക്ക് നീന്തൽപരിശീലനം നൽകും. സെൽഫ് ഡിഫൻസ് സംവിധാനം റസിഡൻസ് അസോഡിയേഷന്റെ സഹായത്തോടെ നടപ്പാക്കും. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ച് സേനയെ മാറ്റം കൊണ്ടുവരും.&amp;nbsp;&lt;/p&gt;&lt;p&gt;ശരീരസൗന്ദര്യ മത്സര വിജയികൾക്ക് പൊലീസിൽ നിയമനം നടത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അനർഹകർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. &amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/sit-investigation-against-ep-jayarajan-in-indigo-flight-case-youth-congress-workers-attacked-articleshow-gsbh7l0"/>
        </item>
        <item>
            <title><![CDATA[ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ വിവാദം: തർക്കം തുടർന്ന് മന്ത്രിയുടെ ഓഫീസും ബോർഡും; കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് സ്ഥലം മാറ്റം കിട്ടിയത് മൂന്ന് തവണ]]></title>
            <link>https://www.asianetnews.com/kerala-news/minister-office-and-board-clash-over-transfer-controversy-in-devaswom-board-articleshow-gh8fu3a</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-office-and-board-clash-over-transfer-controversy-in-devaswom-board-articleshow-gh8fu3a</guid>
            <pubDate>Wed, 17 Jun 2026 13:55:20 +0530</pubDate>
            <description><![CDATA[&lt;p&gt;ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് 5 ദിവസത്തിനിടെ മൂന്നു സ്ഥലം മാറ്റം കിട്ടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvaaygmy57xj43meb4t3evm5,imgname-fotojet---2026-06-17t135454.706-1781684716190.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് 5 ദിവസത്തിനിടെ മൂന്നു സ്ഥലം മാറ്റം കിട്ടി. ദേവസ്വം മന്ത്രിയുടെ നിർദേശ പ്രകാരം പുതുക്കിയ ഉത്തരവിലും ദേവസ്വം ബോർഡ് ചട്ടം പാലിച്ചില്ലെന്ന് പരാതിപ്പെട്ട് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് വീണ്ടും ദേവസ്വം മന്ത്രിയെ സമീപിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡ് പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ സ്ഥലംമാറ്റം നടത്താവൂ എന്ന് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പ്രസ്താവനയിലൂടെ അറിയിച്ചു.&lt;/p&gt;&lt;p&gt;മുൻ സർക്കാർ നിയമിച്ച പ്രസിഡൻ്റ് കെ ജയകുമാറും രണ്ട് ഇടത് അംഗങ്ങളുമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വെളളിയാഴ്ച ഇറക്കിയ ഉത്തരവിനെതിരെ മന്ത്രി ആഞ്ഞടിച്ചു. ബോർഡിൽ സംഘടനകളുടെ ഹിത പരിശോധന നടക്കാനിരിക്കെ പ്രധാന കസേരകൾ ഉറപ്പിക്കാൻ സിപിഎം-കോൺഗ്രസ് സംഘടനകൾ ആഞ്ഞു പിടിക്കുകയാണ്. ഇതിനായി ചട്ടം ലംഘിച്ച് സ്ഥലം മാറ്റമെന്നാണ് പരാതി. ദേവസ്വം മന്ത്രി നിർദേശിച്ചിട്ടും ബോർഡ് പുതുക്കി ഇറക്കിയതും ഇടതു പട്ടികയെന്നാണ് കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയ്സ് ഫ്രണ്ടിൻറെ പരാതി.&lt;/p&gt;&lt;p&gt;എതിർപ്പിനെ തുടർന്ന് ശബരിമല സ്വർണകൊള്ളയിൽ എസഐടി ചോദ്യം ചെയ്ത ആളെയും വൈക്കം ദേവസ്വത്തിലെ സാമ്പത്തിക ഇടപാടിൽ ആരോണം നേരിട്ടയാളെയും പ്രധാന സ്ഥാനങ്ങളിൽ നിന്ന് മാറ്റി. പക്ഷേ കോൺഗ്രസ് അനുകൂല സംഘടന ആശിച്ച പോലുള്ള മാറ്റങ്ങൾ ഉണ്ടായില്ല. വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവിൽ കോൺഗ്രസ് അനുകൂല സംഘടന എംപ്ലോയ്സ് ഫ്രണ്ടിൻ്റെ പ്രസിഡൻ്റ് പി ആർ ശ്രീശങ്കറിന് ശബരിമല എഒയായി സ്ഥലം മാറ്റം. ഇന്നലെ ബോർഡ് ആസ്ഥാനത്തെ ജനറൽ അഡ്മിനിസ്ട്രേഷനിലേയ്ക്ക് മാറ്റി. മണിക്കൂറുകൾക്കുള്ളിൽ ശ്രീശങ്കറിന് വീണ്ടും സ്ഥലം മാറ്റം കിട്ടി. ഏറ്റുമാനൂർ എ ഒയാക്കി. ബോർഡ് അറിയാതെയുള്ള ഉത്തരവെന്ന് ഇടത് സംഘടന ആരോപിച്ചതിന് പിന്നാലെയായിരുന്നു ഏറ്റുമാനൂരിലേക്കുള്ള മാറ്റം. മേജർ ദേവസ്വങ്ങളിലും ദേവസ്വം ആസ്ഥാനത്തുമുളള നിയമനങ്ങളിൽ കോഴയെന്ന ആരോപണവും കോൺഗ്രസ് അനുകൂല സംഘടന ഉയർത്തുന്നു. മലയാലപ്പുഴയും തിരുവല്ലയും ശ്രീകണ്ഠേശ്വരവും ഉൾപ്പെടെ പ്രധാന ദേവസ്വങ്ങളിലെ നിയമനങ്ങളിലാണ് കോഴ ആരോപണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-office-and-board-clash-over-transfer-controversy-in-devaswom-board-articleshow-gh8fu3a"/>
        </item>
        <item>
            <title><![CDATA[26 സഖാക്കൾ  ജയിലിൽ കിടക്കുന്നു, പിണറായിക്കൊപ്പം  ഇപ്പോൾ പാർട്ടി ഇല്ല, ഇഡിയെ ഒരുമിച്ച് പ്രതിരോധിക്കുമെന്ന് പറഞ്ഞ സിപിഎം എപ്പോൾ എവിടെ? ഷോണ്‍ ജോര്‍ജ്]]></title>
            <link>https://www.asianetnews.com/news/shone-george-against-cpm-on-ed-enquiry-articleshow-c2sc6ik</link>
            <guid isPermaLink="true">https://www.asianetnews.com/news/shone-george-against-cpm-on-ed-enquiry-articleshow-c2sc6ik</guid>
            <pubDate>Wed, 17 Jun 2026 13:59:19 +0530</pubDate>
            <description><![CDATA[&lt;p&gt;ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ പിണറായി വിജയൻ പ്രതിയായി വരും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvab5m07hzn20tf4eq8gjnf2,imgname-fotojet---2026-06-17t135829.322-1781684948998.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോട്ടയം: &amp;nbsp; മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്നവിഷയം അല്ലെന്ന് ഷോണ്&zwj; ജോര്&zwj;ജ് പറഞ്ഞു വീണയെ ചോദ്യം ചെയ്ത് അവസാനിപ്പിക്കാൻ ഉള്ള പരാതി അല്ല കൊടുത്തത് പിണറായി വിജയനിലേക്ക് അന്വേഷണം നീളേണ്ടതായിട്ടുണ്ട് നിലവിൽ 10% ത്തിലേക്ക് എത്തിയിട്ടുണ്ട് ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ പിണറായി വിജയൻ പ്രതിയായി വരും ഇതെല്ലാം നടന്നത് പിണറായി വിജയനുള്ള കൈക്കൂലിയാണ് പിണറായി വിജയൻ അപ്പുറത്തേക്കും അന്വേഷണം കടക്കാൻ സാധ്യതയുണ്ട് പരാതി കൊടുക്കുമ്പോൾ താൻ ബിജെപിക്കാരൻ അല്ല, ഏതെങ്കിലും ഒരു ഘട്ടത്തിൽ തന്&zwj;റെ &amp;nbsp;പരാതിയിൽ ബിജെപി ഇടപെട്ടിട്ടുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു&lt;/p&gt;&lt;p&gt;ഈ വിഷയത്തിൽ സിപിഎം ഇപ്പോൾ നിലപാട് മാറ്റി ഒരുമിച്ച് പ്രതിരോധിക്കാൻ എന്നു പറഞ്ഞ സിപിഎം എപ്പോൾ എവിടെയെന്ന് ഷോണ്&zwj; ചോദിച്ചു പിണറായി വിജയന്&zwj;റെ &amp;nbsp;കൂടെ ഇപ്പോൾ പാർട്ടി ഇല്ല റെയ്ഡിന്റെ പേരിൽ എത്ര ആക്രമണങ്ങൾ നടന്നു വീണ ഇന്ന് ചോദ്യം ചെയ്യാന്&zwj; ഹാജർ ആയപ്പോൾ ഒരു സിപിഎമ്മുകാരനെയും അവിടെ കണ്ടില്ല 26 സഖാക്കൾ വീണ &amp;nbsp;കൈക്കൂലി വാങ്ങിയതിന് ജയിലിൽ കിടക്കുകയാണ് പിണറായി വിജയനും ഗോവിന്ദൻ മാഷും ആഹ്വാനം ചെയ്താലും സഖാക്കൾ ഒന്നും അന്വേഷണത്തെ തടസ്സപ്പെടുത്താനുണ്ടാവില്ല &amp;nbsp;കൊട്ടേഷൻ ടീമിനെ കിട്ടിയാൽ അവർ മാത്രം &amp;nbsp;ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/news/shone-george-against-cpm-on-ed-enquiry-articleshow-c2sc6ik"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത, ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്]]></title>
            <link>https://www.asianetnews.com/kerala-news/kerala-rains-weather-forecast-today-17-june-2026-orange-alert-kozhikode-articleshow-lglraxx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-rains-weather-forecast-today-17-june-2026-orange-alert-kozhikode-articleshow-lglraxx</guid>
            <pubDate>Wed, 17 Jun 2026 13:54:59 +0530</pubDate>
            <description><![CDATA[സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 21-ാം തീയതി മുതൽ മഴ വീണ്ടും ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k2rx30scqqsfb898ybd7zgk8,imgname-dd-vlc-snap--00505-1755329954603.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം :&lt;/strong&gt; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ ഏഴ് ജില്ലയിൽ യെല്ലോ അലർട്ടാണ്. 21 മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. &amp;nbsp;കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി. &amp;nbsp;പന്തലായനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. രാവിലെ എട്ടു മണിയോടെയാണ് പ ന്തലായനിയിൽ നാഗരാജൻ്റെ വീടിന് ഇടിമിന്നലേറ്റത്. ആളപായമില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. വീടിൻ്റെ തറയ്ക്കും ഭിത്തിക്കും വിള്ളൽ രൂപപ്പെട്ടു. &amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം&lt;/strong&gt;&lt;/p&gt;&lt;p&gt;17/06/2026: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.&lt;/p&gt;&lt;p&gt;ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ മ്യാന്മാർ തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.&lt;/p&gt;&lt;p&gt;18/06/2026 &amp;amp; 19/06/2026: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.&lt;/p&gt;&lt;p&gt;18/06/2026 :ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം, തെക്കൻ മ്യാന്മർ തീരം അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.&amp;nbsp;&lt;/p&gt;&lt;p&gt;19/06/2026 :ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.&lt;/p&gt;&lt;p&gt;20/06/2026 &amp;amp; 21/06/2026: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.&lt;/p&gt;&lt;p&gt;ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം, ഗംഗാതീര പശ്ചിമ ബംഗാൾ അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-rains-weather-forecast-today-17-june-2026-orange-alert-kozhikode-articleshow-lglraxx"/>
        </item>
        <item>
            <title><![CDATA[കെഎസ്ആർടിസി സൗജന്യയാത്ര: ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് മന്ത്രി സിപി ജോൺ]]></title>
            <link>https://www.asianetnews.com/kerala-news/cp-john-brings-more-clarity-to-priyadarshini-bus-tickets-articleshow-5by32b8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cp-john-brings-more-clarity-to-priyadarshini-bus-tickets-articleshow-5by32b8</guid>
            <pubDate>Wed, 17 Jun 2026 13:42:58 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ​​മന്ത്രി സിപി ജോൺ. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvaa7vx57pec0bjzwytqspf1,imgname-fotojet---2026-06-17t134239.372-1781683974052.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ​ഗതാ​ഗത മന്ത്രി സിപി ജോൺ. അത്തരത്തിൽ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറ&zwj;ഞ്ഞു. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;2026 ജൂൺ 16ന് 18.56 ലക്ഷം പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തു. ഇതിൽ 11.84ഉം സ്ത്രീകളാണ്. ഈ ദിവസത്തെ യാത്രക്ക് 2.46 കോടി കെഎസ്ആർടിസിക്ക് സർക്കാർ നൽകണമെന്നും സിപി ജോൺ പറഞ്ഞു. തിരുവനന്തപുരത്ത് മാത്രമാണ് സിറ്റി ഫാസ്റ്റ് ഉള്ളത്. 384 സിറ്റി ഫാസ്റ്റ് ബസുകൾ ഉണ്ട്. ഒരു ഓർഡിനറി പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. സിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചത്. രണ്ട് സിറ്റി ഫാസ്റ്റ് ഓർഡിനറി ആക്കി. പൊഴിയൂർ - അഞ്ചുതെങ്ങ്, പാപ്പനംകോട് - വികാസ് ഭവൻ സർവീസുകളാണ് ഓർഡിനറിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് ബസുകൾ വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം വകുപ്പ് സെക്രട്ടറി പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cp-john-brings-more-clarity-to-priyadarshini-bus-tickets-articleshow-5by32b8"/>
        </item>
        <item>
            <title><![CDATA['വീട്ടിൽ പോവണ്ടേ ചേട്ടാ'യെന്ന് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് കണ്ടക്ടറും; വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ്]]></title>
            <link>https://www.asianetnews.com/kerala-news/private-bus-denies-entry-to-students-despite-student-s-folded-hands-plea-to-the-conductor-video-articleshow-td6rxab</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/private-bus-denies-entry-to-students-despite-student-s-folded-hands-plea-to-the-conductor-video-articleshow-td6rxab</guid>
            <pubDate>Wed, 17 Jun 2026 13:38:35 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശൂർ വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിൽ കയറ്റാൻ കണ്ടക്ടർ വിസമ്മതിക്കുന്ന ദൃശ്യം. കുറച്ച് പേരെ മാത്രം കയറ്റി ബസ് മുന്നോട്ട് പോയി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvaa1af7086zkx2egmd1r536,imgname-private-bus-1781683759591.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികൾ സ്വകാര്യ ബസ്സിനരികെ വരിയായി കാത്തുനിൽക്കുന്നത് ദൃശ്യത്തിൽ കാണാം. എന്നാൽ ബസ് പോകാൻ നേരത്ത് വിരലിലെണ്ണാവുന്ന കുട്ടികളെ മാത്രം കയറ്റിയ കണ്ടക്ടർ കൂടുതൽ പേരെ കയറ്റുന്നത് നടക്കില്ലെന്ന് വിദ്യാർത്ഥികളോട് തറപ്പിച്ചു പറഞ്ഞു. കണ്ടക്ടറോട് ബസ്സിൽ കയറാൻ അനുവാദം തേടുന്ന വിദ്യാർത്ഥി ഒടുവിൽ കൈകൂപ്പി പിൻവാങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.&lt;/p&gt;&lt;p&gt;സംസ്ഥാനത്ത് കെ എസ് ആർ ടി സി ബസ്സുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനി നടപ്പാക്കിയതിന് പുറകെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിൽ ആണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പുറകെയുള്ള പ്രതിഷേധം ആണ് വിദ്യാർത്ഥികളോടുള്ള ഈ കടുംപിടുത്തത്തിന് പുറകിലെന്ന് ആരോപണം ഉയർന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Asianet News (@asianetnews)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/private-bus-denies-entry-to-students-despite-student-s-folded-hands-plea-to-the-conductor-video-articleshow-td6rxab"/>
        </item>
        <item>
            <title><![CDATA[കാഫിർ സ്ക്രീൻഷോട്ട് വിവാദം: 'നാടിന്റെ ഐക്യം തകർക്കാനാണ് സിപിഎം ശ്രമിച്ചത്', പിന്നിൽ സിപിഎമ്മിലെ ഉന്നതരെന്ന് ഷാഫി പറമ്പിൽ]]></title>
            <link>https://www.asianetnews.com/kerala-news/kafir-screenshot-controversy-shafi-parambil-against-cpm-articleshow-vz1vu0q</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kafir-screenshot-controversy-shafi-parambil-against-cpm-articleshow-vz1vu0q</guid>
            <pubDate>Wed, 17 Jun 2026 13:27:28 +0530</pubDate>
            <description><![CDATA[കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎമ്മിലെ ഉന്നതരാണെന്ന് ഷാഫി പറമ്പിൽ എംപി ആരോപിച്ചു. കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് 200 പേർക്ക് ഇത് പങ്കുവെച്ചതായി അന്വേഷണ സംഘം കണ്ടെത്തി. സ്ക്രീൻഷോട്ട് നിർമ്മിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kva972vfvfdj4x2chtdtbw2v,imgname-shafi-parambil--5--1781682899818.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎമ്മിലെ ഉന്നതരെന്ന് ഷാഫി പറമ്പിൽ എംപി. പ്രചരിപ്പിച്ചവരേ മാത്രമല്ല പിന്നിൽ പ്രവർത്തിച്ചവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഷാഫി ആവശ്യപ്പെട്ടു. അതേസമയം, വ്യാജ സ്ക്രീൻഷോട്ട് പങ്കുവെച്ചവരേയും പ്രതിചേർക്കാനാണ് എസ്ഐടി നീക്കം. തെരഞ്ഞെടുപ്പ് കാലത്തെ സിപിഎമ്മിന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്&zwj;, നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ അന്വേഷണമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;തെരഞ്ഞെടുപ്പ് ജയിക്കാനായി സിപിഎം ആസൂത്രണം ചെയ്ത വർഗീയ ബോംബായിരുന്നു കാഫിർ സ്ക്രീൻ ഷോട്ട്. നിർമ്മിച്ചതിന് പിന്നിൽ സിപിഎമ്മിലെയും പിണറായി സർക്കാറിലേയും ഉന്നതർക്ക് പങ്കുണ്ട്. എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാണ് ഷാഫി ആവശ്യപ്പെടുന്നത്. ഡിവൈഎഫ്ഐ, സിപിഎം നേതാവ് തന്നെ പ്രതിയായതോടെ, അന്ന് തനിക്കെതിരെ പ്രചാരണം നടത്തിയവർ മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.&lt;/p&gt;&lt;h2&gt;ജിതിൻ ഭാസ്കർ നേരിട്ട് 200 പേർക്ക് സ്ക്രീൻ ഷോട്ട്&lt;/h2&gt;&lt;p&gt;കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ നേരിട്ട് 200 പേർക്ക് സ്ക്രീൻ ഷോട്ട് പങ്കുവച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. വ്യാജ സ്ക്രീൻ ഷോട്ട് ഷെയർ പങ്കുവച്ചവരേയും പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇടതുപക്ഷത്തിന് ഒരു വ്യാജ നിർമ്മിതിയുടേയും ആവശ്യമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ അന്വേഷണമെന്നും വിമർശനം. വോട്ട് ലക്ഷമിട്ട് സിപിഎം വർഗീയ ധ്രുവീകരണം നടത്തിയെന്നും ആ മുഖംമൂടിയാണ് കാഫിർ സ്ക്രീൻ ഷോട്ടിലൂടെ പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്&zwj; പ്രതികരിച്ചു. അതേസമയം, ജിതിൻ ബാസ്കരനായി എസ്ഐടി ഉടൻ കസ്റ്റഡി അപേക്ഷ നൽകും. സ്ക്രീൻ ഷോട്ട് നിർമ്മിച്ചവരേയും നിർദേശം നൽകിയവരേയും കണ്ടെത്താൻ ചോദ്യം ചെയ്യും. &amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kafir-screenshot-controversy-shafi-parambil-against-cpm-articleshow-vz1vu0q"/>
        </item>
        <item>
            <title><![CDATA[അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതി; കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും]]></title>
            <link>https://www.asianetnews.com/kerala-news/ansiba-hasan-filed-a-complaint-against-tiny-tom-kochi-acp-will-take-further-action-articleshow-x1828br</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ansiba-hasan-filed-a-complaint-against-tiny-tom-kochi-acp-will-take-further-action-articleshow-x1828br</guid>
            <pubDate>Wed, 17 Jun 2026 12:54:21 +0530</pubDate>
            <description><![CDATA[&lt;p&gt;ആരോപണ വിധേയനായ ടിനി ടോമിന്&zwj;റേയും അമ്മ പ്രസിഡന്&zwj;റ് ശ്വേത മേനോന്&zwj;റേയും മൊഴി പൊലീസ് എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksq1hedzawttk8dfcj6x943z,imgname-actor-ansiba-files-compaint-against-lakshmi-priya-and-police-1779963574719.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി. ആരോപണ വിധേയനായ ടിനി ടോമിന്&zwj;റേയും അമ്മ പ്രസിഡന്&zwj;റ് ശ്വേത മേനോന്&zwj;റേയും മൊഴി പൊലീസ് എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ansiba-hasan-filed-a-complaint-against-tiny-tom-kochi-acp-will-take-further-action-articleshow-x1828br"/>
        </item>
        <item>
            <title><![CDATA[പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി]]></title>
            <link>https://www.asianetnews.com/kerala-news/kerala-to-continue-with-pm-shri-relaxation-in-terms-of-contract-will-be-sought-articleshow-aqa47yp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-to-continue-with-pm-shri-relaxation-in-terms-of-contract-will-be-sought-articleshow-aqa47yp</guid>
            <pubDate>Wed, 17 Jun 2026 12:32:24 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ട് പോകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kva4mcwnxv7pjgerdmda60tm,imgname-mixcollage-17-jun-2026-12-04-pm-2466-1781678093205.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു&zwnj;ടർന&zwnj;ടപടിയെന്നും വി &zwj;ഡി സതീശൻ പറഞ്ഞു. &amp;nbsp;മുൻ സര്&zwj;ക്കാര്&zwj; കരാ&zwj;ര്&zwj; ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് 1 മുതൽ നടപ്പിലാക്കും. പിഎം ശ്രീയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ട് പോകും. പദ്ധതിയിൽ നിന്ന് പിൻമാറാൻ മുൻ സര്&zwj;ക്കാര്&zwj; കത്ത് നൽകിയിട്ടില്ല.&amp;nbsp;&lt;/p&gt;&lt;p&gt;മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വി ഡി സതീശൻ വിമര്&zwj;ശനമുന്നയിച്ചു. മുഖ്യമന്ത്രി ആയിരിക്കേ 4 വിസിമാര്&zwj; ആര്&zwj;എസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന് വി ഡി സതീശൻ പറഞ്ഞു. അന്ന് ഒന്നും പിണറായി മിണ്ടിയില്ല. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു. സര്&zwj;ക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്&zwj;ശിച്ചു. കെഎസ്ആര്&zwj;ടിസിയുടെ ഒറ്റ ഓര്&zwj;ഡിനറി ബസ് പോലും സിറ്റി ബസ് ആക്കിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.&amp;nbsp;&lt;/p&gt;&lt;p&gt;കാഫിര്&zwj; സ്ക്രീൻ ഷോട്ട് കേസിലും സിപിഎമ്മിനെതിരെ മുഖ്യമന്ത്രി കടുത്ത വിമര്&zwj;ശനമുന്നയിച്ചു. സിപിഎമ്മിന്&zwj;റെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്. സത്യം അറിയാൻ വേണ്ടിയാണ് പുനരന്വേഷണം. സിപിഎം കടുത്ത വര്&zwj;ഗീയ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-to-continue-with-pm-shri-relaxation-in-terms-of-contract-will-be-sought-articleshow-aqa47yp"/>
        </item>
        <item>
            <title><![CDATA[നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം: നിർണായക ഇടപെടലുമായി ഹൈക്കോടതി, സർക്കാരിനോട് റിപ്പോർട്ട് തേടി]]></title>
            <link>https://www.asianetnews.com/kerala-news/nedumangad-murder-one-yaer-old-child-hc-seeks-report-from-government-articleshow-6phwgn7</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/nedumangad-murder-one-yaer-old-child-hc-seeks-report-from-government-articleshow-6phwgn7</guid>
            <pubDate>Wed, 17 Jun 2026 11:30:14 +0530</pubDate>
            <description><![CDATA[&lt;p&gt;മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ല എന്നും കോടതി ചോദിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് നൽകേണ്ടതെന്നും ഹൈക്കോ&zwnj;ടതി വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksyn5dym2x3xgw5hpk9bgtrr,imgname-nedumangad-murder-ashkar-arrest-1780219033556.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് ഹൈക്കോടതി മറുപടി തേടിയത്. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വമേധയ എടുത്ത കേസിലാണ് കോടതി ഇടപെടൽ. മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ല എന്നും കോടതി ചോദിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് നൽക്കേണ്ടതെന്നും ഹൈക്കോ&zwnj;ടതി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/nedumangad-murder-one-yaer-old-child-hc-seeks-report-from-government-articleshow-6phwgn7"/>
        </item>
        <item>
            <title><![CDATA[പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് കരിമ്പുഴ സ്വദേശി മരിച്ചു; ഒരാഴ്ചക്കിടെ ഡെങ്കി ബാധിച്ച് മൂന്നാമത്തെ മരണം]]></title>
            <link>https://www.asianetnews.com/kerala-news/native-of-karimpuzha-died-of-dengue-fever-in-palakkad-articleshow-g8z4bdx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/native-of-karimpuzha-died-of-dengue-fever-in-palakkad-articleshow-g8z4bdx</guid>
            <pubDate>Wed, 17 Jun 2026 09:56:43 +0530</pubDate>
            <description><![CDATA[&lt;p&gt;മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ല ആരോ​ഗ്യവകുപ്പ് അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv9x4mwnmrm24pkqgbntrbh7,imgname-mixcollage-17-jun-2026-09-52-am-3833-1781670237076.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് &zwj;ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞദിവസം കരിമ്പുഴയിൽ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂൺ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് രണ്ടുപേരാണ്. ജില്ലയിൽ നിലവിൽ ഡെങ്കിപ്പനി ബാധിച്ച ഈ മാസം ചികിത്സ തേടിയത് 543 പേരാണ്. മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ല ആരോ​ഗ്യവകുപ്പ് അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/native-of-karimpuzha-died-of-dengue-fever-in-palakkad-articleshow-g8z4bdx"/>
        </item>
        <item>
            <title><![CDATA[വിനോദിനിക്ക് സഹായമെത്തി, 3 മാസമായി മുടങ്ങിക്കിടന്ന ധനസഹായം 12000 രൂപ അക്കൗണ്ടിലെത്തി]]></title>
            <link>https://www.asianetnews.com/kerala-news/help-came-to-vinodini-12000-rupees-in-her-account-which-was-pending-for-3-months-articleshow-9r2wxdd</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/help-came-to-vinodini-12000-rupees-in-her-account-which-was-pending-for-3-months-articleshow-9r2wxdd</guid>
            <pubDate>Wed, 17 Jun 2026 09:24:22 +0530</pubDate>
            <description><![CDATA[&lt;p&gt;വിനോദിനിയുടെ ധനസഹായം മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണ് പണം കിട്ടിയത്. പല്ലശ്ശന വി ഐ എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktzx0rynhh36tn8w7ff4zynk,imgname-mixcollage-13-jun-2026-12-38-pm-4763-1781334565845.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി. മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടിൽ എത്തി. വിനോദിനിയുടെ ധനസഹായം മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണ് പണം കിട്ടിയത്. പല്ലശ്ശന വി ഐ എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/help-came-to-vinodini-12000-rupees-in-her-account-which-was-pending-for-3-months-articleshow-9r2wxdd"/>
        </item>
        <item>
            <title><![CDATA[കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ജിതിൻ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് 200 പേർക്ക്, പങ്കുവെച്ചവരും പ്രതിയാകും]]></title>
            <link>https://www.asianetnews.com/kerala-news/kafir-screen-shot-case-jitin-shared-screen-shot-to-200-people-sharers-will-also-be-held-liable-articleshow-0lmh71y</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kafir-screen-shot-case-jitin-shared-screen-shot-to-200-people-sharers-will-also-be-held-liable-articleshow-0lmh71y</guid>
            <pubDate>Wed, 17 Jun 2026 08:05:06 +0530</pubDate>
            <description><![CDATA[&lt;p&gt;ഉറവിടം കണ്ടെത്താൻ വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുളള തീരുമാനം. ഫോൺ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കിട്ടി. ഇത് വെച്ചായിരിക്കും ചോദ്യം ചെയ്യൽ പുരോ​ഗമിക്കുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv83b95dn4fmqgsvfvxrt4fj,imgname-fotojet---2026-06-16t170343.553-1781609637037.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഒറ്റക്ക് വാട്സാപ് വഴി ഫോർവേഡ് ചെയ്തത് 200 പേർക്കെന്ന് വിവരം. വ്യാജ സ്ക്രീൻ ഷോട്ട് പങ്കുവെച്ചവരും കേസിൽ പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു. നിർമിച്ചത് ആരെന്ന് കണ്ടെത്താൻ ആയില്ല. ആരുടെ എങ്കിലും നിർദേശം ഉണ്ടോ എന്നും അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. ജിതിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി. ഇന്ന് തന്നെ അപേക്ഷ നൽകും. ഉറവിടം കണ്ടെത്താൻ വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുളള തീരുമാനം. ഫോൺ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കിട്ടി. ഇത് വെച്ചായിരിക്കും ചോദ്യം ചെയ്യൽ പുരോ​ഗമിക്കുക.&lt;/p&gt;&lt;p&gt;കേസിൽ അറസ്റ്റിലായ ഡി വൈഎഫ് ഐ നേതാവ് ജിതിൻ ഭാസ്കറിനായി എസ് ഐ ടി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സ്ക്രീൻഷോട്ട് നിർമ്മിച്ചവരെ കണ്ടെത്താൻ &amp;nbsp;ശ്രമം. ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയ തെളിവുകൾ നിരത്തി ചോദ്യം ചെയ്യാൻ നീക്കം&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kafir-screen-shot-case-jitin-shared-screen-shot-to-200-people-sharers-will-also-be-held-liable-articleshow-0lmh71y"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം: ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം ചേരും]]></title>
            <link>https://www.asianetnews.com/kerala-news/a-review-meeting-will-be-held-today-under-the-leadership-of-the-health-minister-on-epidemic-articleshow-dhiq8ln</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/a-review-meeting-will-be-held-today-under-the-leadership-of-the-health-minister-on-epidemic-articleshow-dhiq8ln</guid>
            <pubDate>Wed, 17 Jun 2026 07:32:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഷിഗല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തിൽ കൈകൊണ്ട് നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kty0t7xqgj5rds59ty44ejf4,imgname-k-muraleedharan--1--1781271437239.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും പങ്കെടുക്കുന്ന യോഗം ഓൺലൈനായാണ് നടക്കുക. സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. ഷിഗല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തിൽ കൈകൊണ്ട് നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/a-review-meeting-will-be-held-today-under-the-leadership-of-the-health-minister-on-epidemic-articleshow-dhiq8ln"/>
        </item>
        <item>
            <title><![CDATA[മാസപ്പടി കേസ്‌; വീണ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും; ചോദ്യങ്ങൾക്ക് മറുപടി നൽകും]]></title>
            <link>https://www.asianetnews.com/kerala-news/masapadi-case-veena-will-appear-before-ed-today-will-answer-questions-articleshow-gti105t</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/masapadi-case-veena-will-appear-before-ed-today-will-answer-questions-articleshow-gti105t</guid>
            <pubDate>Wed, 17 Jun 2026 06:24:43 +0530</pubDate>
            <description><![CDATA[&lt;p&gt;വെള്ളിയാഴ്ച ഹാജരാകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു. ഇന്നലെ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hm092fbk9yp6y0a8sy3vb1sz,imgname-veena-vijayan--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും വെള്ളിയാഴ്ച ഹാജരാകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു. ഇന്നലെ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എട്ട് മണിയോടെ കൊച്ചിയിലെത്തുമെന്നാണ് സൂചന. ഇഡി ഓഫീസിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/masapadi-case-veena-will-appear-before-ed-today-will-answer-questions-articleshow-gti105t"/>
        </item>
        <item>
            <title><![CDATA[പി എം ശ്രീ പദ്ധതി: മുഖ്യമന്ത്രിയെ തള്ളി മുൻമന്ത്രി വി ശിവൻകുട്ടി, 'പി എം ശ്രീയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല']]></title>
            <link>https://www.asianetnews.com/kerala-news/former-minister-v-sivankutty-rejects-chief-minister-over-pm-shri-scheme-kerala-controversy-articleshow-83lhhqm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/former-minister-v-sivankutty-rejects-chief-minister-over-pm-shri-scheme-kerala-controversy-articleshow-83lhhqm</guid>
            <pubDate>Wed, 17 Jun 2026 12:42:12 +0530</pubDate>
            <description><![CDATA[&lt;p&gt;പി എം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വാര്&zwj;ത്താസമ്മേളനത്തില്&zwj; വിശദീകരിച്ചു. പി എം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfzayd2e3tp0knmdd4h23cg2,imgname-vd-satheesan-v-sivankutty-1769504453710.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പി എം ശ്രീ പദ്ധതിയില്&zwj; നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മന്&zwj; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പി എം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വാര്&zwj;ത്താസമ്മേളനത്തില്&zwj; വിശദീകരിച്ചു. പി എം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ ശിവൻകുട്ടി, മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നുവെന്നും വിമര്&zwj;ശിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;പി എം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്&zwj;ത്തു. പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്&zwj;ത്തു. പി എം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്. മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ ശിവൻകുട്ടി, ഇക്കാര്യത്തില്&zwj; മുഖ്യമന്ത്രി വി ഡി സതീശനെ വെല്ലുവിളിക്കുകയാണെന്നും വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/former-minister-v-sivankutty-rejects-chief-minister-over-pm-shri-scheme-kerala-controversy-articleshow-83lhhqm"/>
        </item>
        <item>
            <title><![CDATA[കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് വി വസീഫ്; `എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുത്']]></title>
            <link>https://www.asianetnews.com/kerala-news/v-wasif-says-there-is-political-interest-in-the-kafir-screenshot-investigation-articleshow-azlmbqv</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/v-wasif-says-there-is-political-interest-in-the-kafir-screenshot-investigation-articleshow-azlmbqv</guid>
            <pubDate>Wed, 17 Jun 2026 12:30:19 +0530</pubDate>
            <description><![CDATA[&lt;p&gt;കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും &amp;nbsp;വി വസീഫ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jnadaagd9dznd5sfhapakb2e,imgname-fotojet---2025-03-02t083947.685.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കാഫിർ സ്ക്രീൻഷോട്ട് വലിയ സംഭവമായി കൊണ്ടുനടക്കരുതെന്നും എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ഡിവൈഎഫ്ഐക്ക് ഒരു വ്യാജ നിർമിതിയുടെയും ആവശ്യമില്ല. എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോട്ടെ. ഞങ്ങൾക്ക് ഒരു പ്രയാസവുമില്ല. ഒരു വ്യാജപ്രചരണത്തിന്റെയും പുറകെ പോകരുത് എന്നാണ് അഭിപ്രായം. അതൊരു പ്രതികാര നടപടിയായി കാണരുത്. കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ട്. ഞങ്ങൾ ലഹരിക്കെതിരായ പോരാട്ടത്തിന്റെ മുൻനിര പോരാളികളാണ്. മാധ്യമപ്രവർത്തകരുടേത് വല്ലാത്ത താല്പര്യമാണ്. കഞ്ചാവ് കേസിൽ പിടിച്ചവരെ ന്യായീകരിക്കുകയും സ്ക്രീൻഷോട്ട് നിർമ്മിച്ചത് വലിയ അപരാധമായും പറയുന്നു. കാഫിറിൽ അന്വേഷണം നടക്കട്ടെയെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും വസീഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/v-wasif-says-there-is-political-interest-in-the-kafir-screenshot-investigation-articleshow-azlmbqv"/>
        </item>
        <item>
            <title><![CDATA[മാസപ്പടിക്കേസിൽ പിണറായി വിജയന്‍റെ മകൾ വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജരായി]]></title>
            <link>https://www.asianetnews.com/kerala-news/masappadi-case-pinarayi-vijayan-daughter-veena-vijayan-appear-before-ed-for-questioning-articleshow-wyiytgv</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/masappadi-case-pinarayi-vijayan-daughter-veena-vijayan-appear-before-ed-for-questioning-articleshow-wyiytgv</guid>
            <pubDate>Wed, 17 Jun 2026 10:32:14 +0530</pubDate>
            <description><![CDATA[&lt;p&gt;മാസപ്പടി കേസിൽ വീണ ടി ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും. അനാരോഗ്യം കാരണം നേരത്തെ സാവകാശം തേടിയിരുന്ന വീണ, ഒടുവിൽ അന്വേഷണ സംഘത്തിന് മുന്നിലെത്തുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv9zan1a6gk34vcpknkgfjgf,imgname-veena-vijayan--1--1781672530985.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും. വീണയോട് വെള്ളിയാഴ്ച ഹാജാരാകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു. കേസിൽ ഇന്നലെ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.&lt;/p&gt;&lt;p&gt;സിഎംആർഎൽ ജോയിന്&zwj;റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്ത, സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്ത എന്നിവരെയാണ് ഇഡി ഇന്നലെ ചോദ്യം ചെയ്തത്. രാവിലെ 10.15 ഓടെ ആണ് ഇരുവരും ഇഡി ഓഫീസിൽ എത്തിയത്. പിണറായി വിജയന്&zwj;റെ മകൾ വീണ ടിയുടെ എക്സാലോജിക് എന്ന സ്ഥാപനത്തിന് എന്ത് സേവനത്തിനാണ് പണം നൽകിയത്, ഈ സാമ്പത്തിക ഇടപാടിന്&zwj;റെ കൂടുതൽ വിവരങ്ങളാണ് ശരണിൽ നിന്ന് ഇഡി തേടിയത്. സിഎംആർഎല്ലിന്&zwj;റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്നാണ് വീണക്ക് 50 ലക്ഷം ലോണായി നൽകിയത്. ഇതിന്&zwj;റെ ഡയറക്ടറായ ജയയിൽ നിന്ന് ലോൺ നൽകിയ പശ്ചാത്തലം, തിരിച്ചടവ് വിവരങ്ങൾ എന്നിവയാണ് തേടിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/masappadi-case-pinarayi-vijayan-daughter-veena-vijayan-appear-before-ed-for-questioning-articleshow-wyiytgv"/>
        </item>
        <item>
            <title><![CDATA[പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ]]></title>
            <link>https://www.asianetnews.com/kerala-news/pm-shri-project-four-member-cabinet-sub-committee-to-take-decision-articleshow-8vtpsoc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pm-shri-project-four-member-cabinet-sub-committee-to-take-decision-articleshow-8vtpsoc</guid>
            <pubDate>Wed, 17 Jun 2026 11:36:48 +0530</pubDate>
            <description><![CDATA[&lt;p&gt;പി എം ശ്രീ പദ്ധതി പുനഃപരിശോധിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. കരാർ വ്യവസ്ഥകളിൽ ഇളവ് തേടാൻ സംസ്ഥാന സർക്കാർ. ഇടത് സർക്കാരിന്റെ മരവിപ്പിക്കൽ നടപടിക്ക് നിയമ സാധുത ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks2k2t93jtxt83t0mr3wkz7m,imgname-vds-cabinet-1779277326627.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനനന്തപുരം: &lt;/strong&gt;കേന്ദ്ര സർക്കാറിന്റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുക. പി എം ശ്രീ തൽസ്ഥിതി റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. കരാർ മരവിപ്പിച്ച എല്&zwj;ഡിഎഫ് സർക്കാർ നടപടിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pm-shri-project-four-member-cabinet-sub-committee-to-take-decision-articleshow-8vtpsoc"/>
        </item>
        <item>
            <title><![CDATA[മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം, കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ]]></title>
            <link>https://www.asianetnews.com/kerala-news/kollam-expatriate-found-dead-in-oman-after-going-missing-articleshow-gf2hgml</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kollam-expatriate-found-dead-in-oman-after-going-missing-articleshow-gf2hgml</guid>
            <pubDate>Wed, 17 Jun 2026 11:28:49 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻ പിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kva2em64chgbr1g8cv4h6jk5,imgname-fotojet---2026-06-17t112626.491-1781675806916.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻ പിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച മുതൽ രാമഭദ്രനെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. രണ്ടു ദിവസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഞായറാഴ്ച ആർ.ഒ.പിയിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമൈലിലെ സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. 15 വർഷമായി സമൈലിലെ ലിസൂക്കിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു രാമദദ്രൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. പരേതരായ പത്മനാഭപിള്ള- ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഖിൽ. സഹോദരങ്ങൾ: രാമദാസ്, ബേബി ഗിരിജ, സുദേവൻ, സഹദേവൻ, ശ്രീദേവി, ഗിരിജാകുമാരി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kollam-expatriate-found-dead-in-oman-after-going-missing-articleshow-gf2hgml"/>
        </item>
        <item>
            <title><![CDATA[എസ്എഫ്ഐ കാസര്‍കോട് ജില്ല സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ പ്രവര്‍ത്തകയെ അനുനയിപ്പിക്കാന്‍ നീക്കം, കെ.അനുരാഗിനെതിരെ സംഘടന നടപടിയില്ല]]></title>
            <link>https://www.asianetnews.com/news/no-action-against-sfi-kasarkod-district-secreatary-on-sexual-allegation-articleshow-csg56uv</link>
            <guid isPermaLink="true">https://www.asianetnews.com/news/no-action-against-sfi-kasarkod-district-secreatary-on-sexual-allegation-articleshow-csg56uv</guid>
            <pubDate>Wed, 17 Jun 2026 11:24:52 +0530</pubDate>
            <description><![CDATA[&lt;p&gt;ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചു എന്നായിരുന്നു എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kva25tfb0dshwkx67967czv3,imgname-fotojet---2026-06-17t112116.729-1781675518443.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാസര്&zwj;കോട്: എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിെരായ പരാതിയില്&zwj; &amp;nbsp;തത്ക്കാലം &amp;nbsp; സംഘടന നടപടിയില്ല.തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് &amp;nbsp;എസ്എഫ്ഐ ഫ്രാക്ഷൻ യോഗത്തിൽ തീരുമാനം പരാതിക്കാരിയെ അനുനയിപ്പിക്കാനാണ് &amp;nbsp;പാർട്ടി നേതൃത്വത്തിന്&zwj;റെ &amp;nbsp;ശ്രമം ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചു എന്നായിരുന്നു എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി സിപിഎംകാസർകോട് ജില്ലാ സെക്രട്ടറിക്കാണ് പെൺകുട്ടി പരാതി നൽകിയത് വിഷയത്തിൽ &amp;nbsp;സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല&lt;/p&gt;&lt;p&gt;വാട്സ്ആപ്പ് വഴി അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പെണ്&zwj;കുട്ടിയുടെ പരാതി. നിരവധി തവണ അശ്ലീല ദൃശ്യങ്ങൾ അടക്കം അയച്ചു എസ്എഫ്ഐ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് പരാതി നൽകിയത്. രണ്ട് മാസം മുമ്പ് തൃക്കരിപ്പൂരിൽ ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജഗോപാലിന് നേരിട്ട് പരാതി നൽകിയത്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/news/no-action-against-sfi-kasarkod-district-secreatary-on-sexual-allegation-articleshow-csg56uv"/>
        </item>
        <item>
            <title><![CDATA[വിജിലൻസ് ഉദ്യോഗസ്ഥരെത്തിയത് കരാറുകാര്‍ എന്ന വ്യാജേന; കണ്ടെത്തിയത് 18 ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ, നാല് ലൈസൻസികളെ കയ്യോടെ പൊക്കി]]></title>
            <link>https://www.asianetnews.com/kerala-news/vigilance-officers-posing-as-contractors-uncover-18-lakh-illegal-transactions-four-licensees-caught-red-handed-articleshow-5vyb7nt</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vigilance-officers-posing-as-contractors-uncover-18-lakh-illegal-transactions-four-licensees-caught-red-handed-articleshow-5vyb7nt</guid>
            <pubDate>Wed, 17 Jun 2026 11:24:09 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാന വ്യാപകമായി റേഷൻ ഗോഡൗണുകളിലും റേഷൻ കടകളിലും ഇന്നലെ നടന്ന റെയ്ഡിൽ നാല് ലൈസൻസികളെയാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. കരാറുകാര്&zwj; എന്ന വ്യാജേനയാണ് ഉദ്യോഗസ്ഥർ വ്യാപാരികളെ സമീപിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kva1dceqqfjfyye545dvc3za,imgname-operation-food-safety-1781674717655.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ ഗോഡൗണുകളിലും റേഷൻ കടകളിലും കണ്ടെത്തിയത് വ്യാപക ക്രമക്കേടും അഴിമതിയും. സംസ്ഥാന വ്യാപകമായി റേഷൻ ഗോഡൗണുകളിലും റേഷൻ കടകളിലും ഇന്നലെ നടന്ന റെയ്ഡിൽ നാല് ലൈസൻസികളെയാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. സംസ്ഥാനത്തെ അഴിമതികൾ അന്വേഷിക്കാൻ രൂപീകരിച്ച 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി &lsquo;ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ&rsquo; എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;കരാറുകാർ എന്ന വ്യാജേനയെത്തിയ ഉദ്യോഗസ്ഥർക്ക് ലൈസൻസികളായ വ്യാപാരികൾ റേഷൻ സാധനങ്ങൾ മറിച്ച് വിൽക്കാൻ തയ്യാറായി. അതുവഴി നാല് ലൈസൻസികളെ കൈയോടെ ഉദ്യോഗസ്ഥർ പിടികൂടി. റെയ്ഡിൽ മിക്ക സ്ഥലത്തും സ്റ്റോക്കും രേഖകളും തമ്മിൽ വലിയ വിത്യാസമാണ് കണ്ടെത്തിയിട്ടുള്ളത്. ഉപഭോക്താക്കളുടെ പേരിൽ വ്യാജ ബില്ല് തയ്യാറാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽക്കുകയാണ് ചെയ്തിരുന്നത്. പതിനെട്ട് ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകളും കണ്ടെത്തി. കൂടാതെ വാതിൽപ്പടി വിതരണത്തിനുള്ള വാഹനങ്ങളിൽ ജിപിഎസ് പ്രവർത്തനരഹിതമാണ്. ജിപിഎസ് ഘടിപ്പിച്ചവ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളാണ് വിതരണത്തിനു ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.14 എൻഎഫ്എസ്എ ഗോഡൗണുകളിലും തിരഞ്ഞെടുത്ത 54 റേഷൻ കടകളിലുമാണ് വിജിലൻസ് സംഘം ഒരേസമയം ഇന്നലെ പരിശോധന നടത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vigilance-officers-posing-as-contractors-uncover-18-lakh-illegal-transactions-four-licensees-caught-red-handed-articleshow-5vyb7nt"/>
        </item>
        <item>
            <title><![CDATA[തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/kerala-news/student-found-hanging-in-thiruvananthapuram-articleshow-nn9rzvu</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/student-found-hanging-in-thiruvananthapuram-articleshow-nn9rzvu</guid>
            <pubDate>Wed, 17 Jun 2026 11:07:16 +0530</pubDate>
            <description><![CDATA[&lt;p&gt;യേശുദാസ് റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് ആണ് മരിച്ചത്. കുട്ടിയെ ഉടൻ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxexzp630gje2we0c7hwh3xx,imgname-dead-body-1749626640579.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;തിരുവനന്തപുരം അഞ്ചുതെങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യേശുദാസ് റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് ആണ് മരിച്ചത്. സ്കൂളിൽ നിന്നും വീട്ടിലെത്തി ഏറെനേരം കഴിഞ്ഞിട്ടും അലനെ മുറിയിൽ നിന്ന് പുറത്ത് കണ്ടില്ല. സംശയം തോന്നി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/student-found-hanging-in-thiruvananthapuram-articleshow-nn9rzvu"/>
        </item>
        <item>
            <title><![CDATA['തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു, ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല'; SNDPക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാവില്ലെന്നും വെള്ളാപ്പള്ളി നടേശൻ]]></title>
            <link>https://www.asianetnews.com/kerala-news/sndp-general-secretary-vellappally-natesan-criticism-against-muslim-league-and-medias-articleshow-1ocdf4h</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/sndp-general-secretary-vellappally-natesan-criticism-against-muslim-league-and-medias-articleshow-1ocdf4h</guid>
            <pubDate>Wed, 17 Jun 2026 09:50:54 +0530</pubDate>
            <description><![CDATA[&lt;p&gt;വിമർശനങ്ങൾ തനിക്ക് പുത്തരിയല്ല, എന്നാല്&zwj; എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv9wcx93evzttt588f0n7dgd,imgname-vellappally-natesan--4--1781669459223.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;വിമര്&zwj;ശനങ്ങള്&zwj;ക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ല, എന്നാല്&zwj; എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.&lt;/p&gt;&lt;p&gt;മുന്നണികൾ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്നും മുസ്ലീം ലീഗ് ചിന്തിക്കുന്നത് വർഗീയമായി മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നേക്കാൾ നന്നായി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും മനസ്സിലാക്കിയ മറ്റൊരാളുണ്ടോ എന്ന് സംശയമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;h2&gt;കേസുകളിൽ വിശദീകരണവുമായി വെള്ളാപ്പള്ളി&lt;/h2&gt;&lt;p&gt;വോട്ടർ പട്ടിക കേസ്, തെരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്.എൻ.ട്രസ്റ്റ് കേസ്, കെ.കെ മഹേശൻ ആത്മഹത്യ കേസ് തുടങ്ങി ഒരു കേസിലും തനിക്കെതിരെ വിധിയില്ല. നിരവധി കേസുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് എസ്എന്&zwj;ഡിപി യോഗം നടത്തുണ്ട്. എന്നാൽ ഒരു കേസിലും തനിക്കെതിരെ വിധിയുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്&zwj; അവകാശപ്പെട്ടു. ചില മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും കേസ് തോൽക്കുമ്പോൾ വഴിയിൽ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചില ദൃശ്യമാധ്യമങ്ങൾ അതിനെ അജണ്ടയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടും ടൈയും കെട്ടി ചിലർ നടത്തുന്ന അന്തി ചർച്ചകൾ കണ്ട് സമുദായാംഗങ്ങൾ ചിരിക്കുകയാണ്. ചാനൽ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ മാധ്യമധർമ്മമെന്നും അദ്ദേഹം ചോദിച്ചു. അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി യോഗനാദം എഡിറ്റോറിയലിൽ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/sndp-general-secretary-vellappally-natesan-criticism-against-muslim-league-and-medias-articleshow-1ocdf4h"/>
        </item>
        <item>
            <title><![CDATA[വിമർശനങ്ങൾക്കിടെ ഐപിഎസ് പൊലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങളുമായി ഉത്തരവ്, പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജി]]></title>
            <link>https://www.asianetnews.com/kerala-news/kerala-police-ips-officers-transfers-putta-vimaladitya-ips-new-ig-of-north-zone-of-kerala-articleshow-m2gv8py</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-police-ips-officers-transfers-putta-vimaladitya-ips-new-ig-of-north-zone-of-kerala-articleshow-m2gv8py</guid>
            <pubDate>Wed, 17 Jun 2026 09:02:18 +0530</pubDate>
            <description><![CDATA[യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേരള പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. ഈ സ്ഥലംമാറ്റങ്ങളിൽ ഡിജിപി ആഭ്യന്തരമന്ത്രിയെ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv9sz7faegvq893nynj7wm04,imgname-putta-vimaladitya-1781666913770.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം &lt;/strong&gt;: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ അടിമുടി സ്ഥലംമാറ്റം. വിമർശനങ്ങൾക്കിടെ ഐപിഎസ് പൊലീസ് തലപ്പത്ത് മാറ്റങ്ങളുമായി ഉത്തരവിറങ്ങി. ലഹരി മാഫിയയുടെ വേരറുക്കാൻ കേരള പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകൾ ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോ ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയാകും. കണ്ണൂർ റേഞ്ച് ഡിഐജിയായി കെ കാർത്തിക്കിനെ നിയമിച്ചു.&lt;/p&gt;&lt;p&gt;തൃശൂര്&zwj; റേഞ്ച് ഡിഐജിയായി ടി നാരായണനെ നിയമിച്ചു. നേരത്തെ കണ്ണൂര്&zwj; റേഞ്ച് ഡിഐജിയായി ടി നാരായണനെയായിരുന്നു നിയമിച്ചിരുന്നത്. നാരായണന്&zwj; അസൗകര്യം അറിയിച്ചതോടെ ഇത് പരിഗണിച്ചാണ് മാറ്റം. തൃശൂർ റെയ്ഞ്ചിലേക്ക് മാറ്റിയ തിരുവനന്തപുരം കമ്മീഷണർ കാർത്തിക്കും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;തിരുവനന്തപുരം ഡിസിപിയായി ഷഹന്&zwj;ഷാ കെ എസിനെയും നിയമിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയുണ്ടായ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. &amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Athira PN</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-police-ips-officers-transfers-putta-vimaladitya-ips-new-ig-of-north-zone-of-kerala-articleshow-m2gv8py"/>
        </item>
        <item>
            <title><![CDATA[ദേവസ്വം ബോർഡ് സ്ഥലംമാറ്റ വിവാദം വീണ്ടും പുകയുന്നു; കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി, കോൺഗ്രസിൽ അതൃപ്തി]]></title>
            <link>https://www.asianetnews.com/kerala-news/devaswom-board-transfer-controversy-congress-organization-president-transferred-again-at-night-articleshow-g9u83u1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/devaswom-board-transfer-controversy-congress-organization-president-transferred-again-at-night-articleshow-g9u83u1</guid>
            <pubDate>Wed, 17 Jun 2026 08:54:55 +0530</pubDate>
            <description><![CDATA[&lt;p&gt;കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി. പി ആർ ശ്രീ ശങ്കറിനെയാണ് ഹെഡ് ഓഫീസിൽ നിന്ന് മാറ്റിയത്. ബോർഡ് നടപടിയിൽ കോൺഗ്രസിൽ അമർഷം പുകയുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv78cwaz0btybszpdpmbbp1j,imgname-murali-jayakumar-1781581377887.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ വിവാദം തീരുന്നില്ല. കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി. പി ആർ ശ്രീ ശങ്കറിനെയാണ് ഹെഡ് ഓഫീസിൽ നിന്ന് മാറ്റിയത്. ബോർഡ് നടപടിയിൽ കോൺഗ്രസിൽ അമർഷം പുകയുകയാണ്. സ്വർണ്ണക്കൊള്ള കേസിൽ ആരോപണ വിധേയരായവർക്ക് ഉന്നത പദവി നൽകിയത് അടക്കം ട്രാൻസ്ഫർ ലിസ്റ്റിൽ ഉയർന്ന പരാതികളിൽ മന്ത്രി കെ മുരളീധരൻ ദേവസ്വം ബോർഡിനെ അതൃപ്തി അറിയിച്ചിരുന്നു. അതൃപ്തി നിലനിൽക്കെയാണ് വീണ്ടും സ്ഥലംമാറ്റ വിവാദം.&lt;/p&gt;&lt;p&gt;ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് ഉന്നത പദവി അടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ സ്ഥലം മാറ്റ പട്ടികയാണ് വിവാദത്തിലായത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലം മാറ്റം പുനഃപരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ ബോർഡിന് കത്ത് നൽകി. വരുമാനം കൂടിയ ക്ഷേത്രങ്ങളിൽ സിപിഎം നേതൃത്വത്തിലുള്ള സംഘടനാ പ്രതിനിധികളാണെന്ന ആക്ഷേപം കോൺഗ്രസ് അനുകൂല സംഘടന ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിനും പരാതിയുണ്ടായിരുന്നു. ഇതിന്&zwj;റെ അടിസ്ഥാനത്തിൽ ബോർഡ് യോഗം ചേർന്നെങ്കിലും ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ. വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പരിഗണന പട്ടികയിൽ പോരായ്മ ഉണ്ടെന്ന് കരുതുന്നില്ലെന്നും ദേവസ്വം ബോര്&zwj;ഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. പരാതി ഉയർന്ന സാഹചര്യത്തിൽ 75 നിയമനങ്ങളിലെ 20 എണ്ണത്തിൽ ഭേദഗതി വരുത്തുമെന്നും കെ ജയകുമാർ ഇന്നലെ വിശദീകരിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/devaswom-board-transfer-controversy-congress-organization-president-transferred-again-at-night-articleshow-g9u83u1"/>
        </item>
        <item>
            <title><![CDATA[സ്കൂളിലെയും കോളേജിലേയും പെണ്‍കുട്ടികൾക്കും എത്തിക്കും, രാത്രി സ്കൂട്ടറിൽ കറങ്ങി നടന്ന് വിൽപ്പന; എംഡിഎംഎയുമായി യുവാവ് പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/karunagappally-man-held-for-supplying-mdma-to-students-in-kollam-articleshow-2mkbzqg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/karunagappally-man-held-for-supplying-mdma-to-students-in-kollam-articleshow-2mkbzqg</guid>
            <pubDate>Wed, 17 Jun 2026 07:30:56 +0530</pubDate>
            <description><![CDATA[&lt;p&gt;സ്&zwnj;കൂളുകളിലെയും കോളേജുകളിലെയും പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നയാൾ കൊല്ലത്ത് പിടിയിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv9myjxfy7jwn90fz3z716yx,imgname-fotojet---2026-06-17t073032.228-1781661649839.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: സ്&zwnj;കൂളുകളിലെയും കോളേജുകളിലെയും പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നയാൾ കൊല്ലത്ത് പിടിയിൽ. സ്&zwnj;കൂട്ടറിൽ വില്പനയ്ക്കെത്തിച്ച 7.120 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ഷാനെ (32) യാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്&zwj;റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇയാൾ ഡാൻസാഫ് സംഘത്തിന്&zwj;റെ നിരീക്ഷണത്തിലായിരുന്നു. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിലാണ് സ്&zwnj;കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 7.120 ഗ്രാം എംഡിഎംഎ യുമായി ഇയാൾ പിടിയിലായത്. തനിച്ച് താമസിച്ചിരുന്ന ഇയാളുടെ വീട്ടിൽ സ്ത്രീകളും സ്&zwnj;കൂൾ-കോളേജ് വിദ്യാർത്ഥികളും ഇടക്കിടക്ക് വന്ന് പോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.&lt;/p&gt;&lt;p&gt;തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി വില്പനയുടെ രീതി പോലീസ് മനസിലാക്കിയത്. രാത്രി കാലങ്ങളിലാണ് സ്&zwnj;കൂട്ടറിൽ കറങ്ങി നടന്നാണ് വിൽപ്പന. ഇത് മനസിലാക്കിയ പോലീസ് 13-ന് രാത്രി 10:15 മണിയോടെ നടത്തിയ രഹസ്യ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. എഞ്ചിനിയറിംഗ് കോളേജുകളിലേയും സ്&zwnj;കൂളുകളിലേയും വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവരാണ് ഇയാളുടെ പ്രധാന ഇടപാടുകാർ. എംഡിഎംഎ വിൽപ്പനയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. അറസ്റ്റിലായ ഷാനെതിരെ മുൻപും ലഹരിമരുന്ന് കേസുകളുണ്ട്. മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണ്. സംസ്ഥാന വ്യാപകമായി സർക്കാർ നടപ്പിലാക്കിവരുന്ന ലഹരി വിരുദ്ധ നടപടിയായ ഓപ്പറേഷൻ തൂഫാന്&zwj;റെ ഭാഗമായി കൊല്ലം സിറ്റി പോലീസ് പരിധിയിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/karunagappally-man-held-for-supplying-mdma-to-students-in-kollam-articleshow-2mkbzqg"/>
        </item>
        <item>
            <title><![CDATA[ദേവസ്വം ബോർഡ് നിയമന വിവാദം; ആരോപണവിധേയർക്ക് സ്ഥാനചലനം, പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി]]></title>
            <link>https://www.asianetnews.com/kerala-news/devaswom-transfer-controversy-order-finally-revised-articleshow-vlw3iqt</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/devaswom-transfer-controversy-order-finally-revised-articleshow-vlw3iqt</guid>
            <pubDate>Wed, 17 Jun 2026 02:03:57 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവിതാംകൂർ ദേവസ്വം ബോർഡ്, കടുത്ത വിവാദങ്ങൾക്കും പരാതികൾക്കും ഒടുവിൽ തങ്ങളുടെ സ്ഥലംമാറ്റ ഉത്തരവ് ഭേദഗതി ചെയ്തു. കോൺഗ്രസ് അനുകൂല, ഭരണാനുകൂല സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ച്, വിവാദ പട്ടികയിലുണ്ടായിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും നിയമനങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjpv6ft00t1p0hb8mbsnyy4e,imgname-fotojet---2026-03-02t140827.627-1772440731456.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത വിവാദങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ ഉത്തരവ് ഭേദഗതി ചെയ്തു. കോൺഗ്രസ് അനുകൂല സംഘടനകളും ഭരണാനുകൂല സംഘടനയും ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും പരാതികളും വിശദമായി പരിഗണിച്ചാണ് ദേവസ്വം ബോർഡ് പുതിയ ഉത്തരവ് നിലവിൽ പുറപ്പെടുവിച്ചിരിക്കുന്നത്. വിവാദ പട്ടികയിൽ ഉൾപ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്കെതിരെയാണ് പുതിയ ഉത്തരവിൽ നടപടിയുണ്ടായിരിക്കുന്നത്.&lt;/p&gt;&lt;p&gt;ദേവസ്വം മുൻ ക്ലർക്കായ ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു. ഇയാൾക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലായിരുന്നു നേരത്തെ നിയമനം നൽകിയിരുന്നത്. ഇതിനെതിരെ വലിയ രീതിയിൽ പരാതികൾ ഉയർന്നിരുന്നു. വിജിലൻസ് ഓഫീസറായി നേരത്തെ നിയമിച്ച വിഷ്ണു ജെ.എസിനെ പുതിയ ഉത്തരവ് പ്രകാരം മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായി മാറ്റി നിയമിച്ചു.&lt;/p&gt;&lt;p&gt;പുനഃപരിശോധനയും ബോർഡ് തീരുമാനവും&lt;/p&gt;&lt;p&gt;ആകെ 75 പേരുടെ സ്ഥലംമാറ്റ പട്ടികയിൽ 20 പേരുടെ നിയമനമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ ബോർഡ് യോഗം തീരുമാനിച്ചിരുന്നത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകൾ നിയമനം ആവശ്യപ്പെട്ടില്ല എന്നതിന്റെ പേരിൽ മാത്രം അവിടെ ഒഴിച്ചിടാനാകില്ലെന്നും ഇത്തരം കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ മുൻപ് വ്യക്തമാക്കിയിരുന്നു. എസ്ഐടി ചോദ്യം ചെയ്തു എന്നതിന്റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റിനിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്ത ആരെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ. ജയകുമാർ വിശദീകരിച്ചിരുന്നു. എങ്കിലും സംഘടനകളുടെ ശക്തമായ പരാതികൾ കണക്കിലെടുത്ത് അന്തിമ ഉത്തരവിൽ ബോർഡ് തിരുത്തലുകൾ വരുത്തുകയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/devaswom-transfer-controversy-order-finally-revised-articleshow-vlw3iqt"/>
        </item>
        <item>
            <title><![CDATA['പിണറായിയെ വിമർശിച്ചതിന് ഇനി ഡിവൈഎഫ്ഐയിൽ നിന്ന് 'കടക്ക് പുറത്ത് 'എന്ന് പറയരുത്'; ജില്ലാ സമ്മേളനത്തിൽ വിമർശനം]]></title>
            <link>https://www.asianetnews.com/kerala-news/criticism-of-pinarayi-vijayan-at-dyfi-pathanamthitta-district-conference-articleshow-95s2dcp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/criticism-of-pinarayi-vijayan-at-dyfi-pathanamthitta-district-conference-articleshow-95s2dcp</guid>
            <pubDate>Tue, 16 Jun 2026 23:32:17 +0530</pubDate>
            <description><![CDATA[&lt;p&gt;പിണറായി വിജയൻ്റെ വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അതൊട്ടും ശരിയായ ശൈലി അല്ലെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8sge8jxe1t5f98cjdvyvdx,imgname-fotojet---2026-06-16t233055.527-1781632874770.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട: &lt;/strong&gt;ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് വിമർശനം. വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അതൊട്ടും ശരിയായ ശൈലി അല്ലെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. പിണറായിയെ വിമർശിച്ചതിന് ഇനി ഡിവൈഎഫ്ഐയിൽ നിന്ന് 'കടക്ക് പുറത്ത് ' എന്ന് പറയരുതെന്നും ജില്ലാ സമ്മേളന പ്രതിനിധി പ്രതികരിച്ചു. തിരുവല്ലയിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിവിധ ജില്ലകളിലെ സമ്മേളനങ്ങളിൽ പിണറായിക്കെതിരെ രൂക്ഷ വിമ&zwj;&zwj;ർശനമാണ് ഉയരുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/criticism-of-pinarayi-vijayan-at-dyfi-pathanamthitta-district-conference-articleshow-95s2dcp"/>
        </item>
        <item>
            <title><![CDATA[കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു]]></title>
            <link>https://www.asianetnews.com/kerala-news/kafir-screenshot-case-accused-dyfi-leader-remanded-judicial-custody-articleshow-b4f5fp9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kafir-screenshot-case-accused-dyfi-leader-remanded-judicial-custody-articleshow-b4f5fp9</guid>
            <pubDate>Tue, 16 Jun 2026 23:18:51 +0530</pubDate>
            <description><![CDATA[&lt;p&gt;14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്&zwnj;ളാസ് മജിസ്&zwnj;ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8rdzj3afqk7zv9676zdx60,imgname-fotojet---2026-06-16t231207.510-1781631745603.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്&zwnj;ളാസ് മജിസ്&zwnj;ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രണ്ടാമത്തെ ആഴ്ചയാണ് അറസ്റ്റിലേക്ക് കടക്കുന്നത്.&lt;/p&gt;&lt;p&gt;ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമാണ് ജിതിൻ ഭാസ്&zwj;കർ. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ചത്. ഈ ഗ്രൂപ്പിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്. നേരത്തെ ചോദ്യം ചെയ്തിരുന്ന ജിതിൻ ഭാസ്കറിനെ ഇന്ന് വീണ്ടും വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;ആരാണ് സ്ക്രീൻഷോട്ട് നിർമ്മിച്ചത്, ആരുടെ എങ്കിലും നിർദേശം പിന്നിലുണ്ടോ, പ്രചരിപ്പിച്ചതിന് പിന്നിൽ ആരുടെയെങ്കിലും ഇടപെടലുകൾ ഉണ്ടോ എന്നിവ എല്ലാം ഇനിയും കണ്ടെത്തണം. അതിന് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2014ലെ കേസായതിനാൽ ഐപിസി വകുപ്പുകളാണ് ചുമത്തിയത്. സാമുദായിക ഐക്യം തകർക്കൽ, കലാപത്തിനുള്ള ശ്രമം, തെളിവ് നശിപ്പിക്കൽ, കുറ്റം ചെയ്യാനുള്ള പ്രേരണ അടക്കമുള്ള വകുപ്പുകളാണ് ചേർത്തത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. റെഡ് എൻകൗണ്ടർ വാട്സാപ്പ് ഗ്രൂപ്പിലും ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനിലും എത്തി നിലച്ച അവസ്ഥയിലായിരുന്നു മുൻ അന്വേഷണം. ഡിവൈഎഫ്ഐ നേതാവ് തന്നെ പ്രതിയായതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kafir-screenshot-case-accused-dyfi-leader-remanded-judicial-custody-articleshow-b4f5fp9"/>
        </item>
        <item>
            <title><![CDATA[ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകി]]></title>
            <link>https://www.asianetnews.com/kerala-news/alappuzha-gunman-beating-up-youth-congress-workers-sit-petition-high-court-articleshow-zwb3nkk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/alappuzha-gunman-beating-up-youth-congress-workers-sit-petition-high-court-articleshow-zwb3nkk</guid>
            <pubDate>Tue, 16 Jun 2026 22:40:36 +0530</pubDate>
            <description><![CDATA[&lt;p&gt;ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshqmh8vgrw3ktprh5xde4rw,imgname-gunman-attack--1--1779785418010.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയ ജില്ലാ സെഷൻസ് കോടതി തീരുമാനത്തിനെതിരെയാണ് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലുണ്ടായിരുന്ന എസ് സന്ദീപ്, ആർ അരുണ്&zwj;, വിവി വിപിൻ, വി കെ ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ.&lt;/p&gt;&lt;p&gt;പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവർത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/alappuzha-gunman-beating-up-youth-congress-workers-sit-petition-high-court-articleshow-zwb3nkk"/>
        </item>
        <item>
            <title><![CDATA[നാദാപുരത്ത് മതന്യൂനപക്ഷം എതിരായി, ഭരണ വിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയവും പാളി; സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/kerala-news/anti-incumbency-and-poor-candidate-choices-led-to-defeat-cpi-report-articleshow-k6g9w2f</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/anti-incumbency-and-poor-candidate-choices-led-to-defeat-cpi-report-articleshow-k6g9w2f</guid>
            <pubDate>Tue, 16 Jun 2026 22:04:55 +0530</pubDate>
            <description><![CDATA[&lt;p&gt;ഭരണ വിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായതെന്നും റിപ്പോർട്ടിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8mhyhtt15r88q21tmwh56v,imgname-fotojet---2026-06-16t220424.758-1781627681338.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഭരണ വിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായത്. രാഷ്ട്രീയ കാരണങ്ങൾ തോൽവിയുടെ ആക്കം കൂട്ടിയെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;p&gt;ചടയമംഗലം, വൈക്കം, ചാത്തന്നൂർ നാദാപുരം മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടായി. വൈക്കത്ത് സികെ ആശക്ക് സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. അതേസമയം, ചാത്തന്നൂരിൽ സ്വീകാര്യത ഇല്ലായിരുന്നെന്ന പാർട്ടി റിപ്പോർട്ടിനെ ചിഞ്ചുറാണി എതിർത്തു. നാദാപുരത്ത് മതന്യൂനപക്ഷം എതിരായെന്നും അവലോകന റിപ്പോർട്ടിലുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/anti-incumbency-and-poor-candidate-choices-led-to-defeat-cpi-report-articleshow-k6g9w2f"/>
        </item>
        <item>
            <title><![CDATA[നിരന്തര ശല്യം കാരണം പഠനം നിർത്തി, പിന്നാലെ ദുരൂഹ മരണം, മൃതദേഹത്തിൽ മുട്ടുസൂചികൊണ്ട് കുത്തിയ പാടുകളും;വിദ്യാർത്ഥിനിയുടെ അന്വേഷണം ക്രൈംബ്രാഞ്ചിന്]]></title>
            <link>https://www.asianetnews.com/kerala-news/crime-branch-takes-over-probe-into-mysterious-death-of-nursing-student-in-kollam-articleshow-nimb95b</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/crime-branch-takes-over-probe-into-mysterious-death-of-nursing-student-in-kollam-articleshow-nimb95b</guid>
            <pubDate>Tue, 16 Jun 2026 21:46:29 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8jymce6j6bhdsnhpzpv8cd,imgname-fotojet--31--1781625999758.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തുറവൂർ: കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൊല്ലം ബെൻസിഗർ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ഫെബിനയെ പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ചുവരവെ കഴിഞ്ഞ ജനുവരി 18നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.&lt;/p&gt;&lt;p&gt;മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്ത് താമസിച്ച് സ്വർണ്ണക്കട നടത്തുന്നതുമായ പ്രതീപ് എന്നയാളിൽ നിന്ന് ഫെബിനയ്ക്ക് നിരന്തരമായി പീഡനവും ഭീഷണിയും നേരിട്ടിരുന്നതായും, ഇയാൾ മുൻപ് പലതവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. പ്രതീപിന്റെ നിരന്തര ശല്യം കാരണം പഠനം അവസാനിപ്പിച്ചിരുന്ന ഫെബിന, പരീക്ഷയെഴുതാൻ മാത്രമായി കൊല്ലത്ത് എത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. ആലപ്പുഴയിൽ നിന്ന് മാതാപിതാക്കൾ എത്തുന്നതിനുമുൻപ് തിടുക്കത്തിൽ പോസ്റ്റ്മോർട്ടവും മറ്റ് നടപടികളും പൂർത്തിയാക്കിയത് മരണത്തിലെ ദുരൂഹത വർധിപ്പിച്ചിരുന്നു. കൂടാതെ മൃതദേഹത്തിൽ മുട്ടുസൂചികൊണ്ട് കുത്തിയ പാടുകളുണ്ടായിരുന്നതായും ചുണ്ടിൽ മുട്ടുസൂചി കുത്തിത്തറച്ച നിലയിലായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.&lt;/p&gt;&lt;p&gt;സംഭവത്തിൽ മാതാപിതാക്കൾ കൊല്ലം സിറ്റി കമ്മീഷണർക്ക് നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് കൈമാറിയിരുന്നു. ഫെബിനയുടെ മരണത്തിൽ വലിയ അസ്വാഭാവികതയുണ്ടെന്നും, സംഭവത്തിൽ കൊട്ടിയം പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ഈ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/crime-branch-takes-over-probe-into-mysterious-death-of-nursing-student-in-kollam-articleshow-nimb95b"/>
        </item>
        <item>
            <title><![CDATA[സർക്കാർ അഭിഭാഷകരുടെ വിവാദ നിയമനം: നടപടികൾ കടുപ്പിക്കാൻ ലോയേഴ്സ് കോൺ​ഗ്രസ്; മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ പ്രത്യേക സംഘം]]></title>
            <link>https://www.asianetnews.com/kerala-news/lawyers-congress-to-tighten-procedures-in-controversial-appointments-of-government-lawyers-articleshow-kg8wd51</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/lawyers-congress-to-tighten-procedures-in-controversial-appointments-of-government-lawyers-articleshow-kg8wd51</guid>
            <pubDate>Tue, 16 Jun 2026 21:34:03 +0530</pubDate>
            <description><![CDATA[&lt;p&gt;സർക്കാർ അഭിഭാഷകരുടെ വിവാദ നിയമനങ്ങളിൽ നടപടികൾ കടുപ്പിക്കാൻ ലോയേഴ്സ് കോൺ​ഗ്രസ്. മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് നേരിട്ട് പരാതി അറിയിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8js72fdpgnqwt06kddff34,imgname-fotojet---2026-06-16t213327.118-1781625822287.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ വിവാദ നിയമനങ്ങളിൽ നടപടികൾ കടുപ്പിക്കാൻ ലോയേഴ്സ് കോൺ​ഗ്രസ്. മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് നേരിട്ട് പരാതി അറിയിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇനിയുള്ള ലിസ്റ്റിൽ കൂടുതൽ പരിഗണന വേണമെന്ന് ആവശ്യപ്പെടും. ലിസ്റ്റിൽ ഇനിയും ഇതര പാർട്ടിക്കാരെ തിരുകി കയറ്റിയാൽ പ്രത്യക്ഷ പ്രതിഷേധം നടത്താനാണ് തീരുമാനം. ലോയേഴ്സ് കോൺഗ്രസ് ഓൺലൈൻ മീറ്റിംഗ് തുടരുകയാണ്.&lt;/p&gt;&lt;p&gt;നിയമനങ്ങൾ വിവാദമായതോടെ ഇന്ത്യൻ ലോയേഴ്&zwnj;സ് കോൺഗ്രസ്സിൽ പൊട്ടിത്തെറിയാണ്. നിയമനങ്ങളിലെ കൃത്രിമത്വം പുന:പരിശോധിക്കാൻ ജനറൽ ബോഡി വിളിച്ച് ചേർക്കാൻ ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. അഭിഭാഷകരായി മറ്റ് പാർട്ടിക്കാരെ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയാണെന്ന് ഇന്ത്യൻ ലോയേഴ്&zwnj;സ് കോൺഗ്രസ്സ് കുറ്റപ്പെടുത്തി. ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ തന്നെ ചില നിക്ഷിപ്ത താല്പര്യക്കാരാണെന്നും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്അപ്പ്ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ആരോപിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/lawyers-congress-to-tighten-procedures-in-controversial-appointments-of-government-lawyers-articleshow-kg8wd51"/>
        </item>
        <item>
            <title><![CDATA[വിവാഹ ക്ഷണക്കത്തിലെ മേൽവിലാസം നോക്കി വധുവിന്‍റെ വീട്ടിലെത്തി, വെള്ളം ആവശ്യപ്പെട്ടു, ഭീഷണിപ്പെടുത്തി സ്വർണം കവർന്നു, പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/man-arrested-for-robbery-after-tracing-brides-address-from-wedding-invitation-articleshow-mfz1rfb</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/man-arrested-for-robbery-after-tracing-brides-address-from-wedding-invitation-articleshow-mfz1rfb</guid>
            <pubDate>Tue, 16 Jun 2026 21:22:15 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാഹ ക്ഷണക്കത്തിലെ മേൽവിലാസം നോക്കി കവർച്ചക്കെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8hj7snf31z9b5zpmc9bsh9,imgname-fotojet--30--1781624545077.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാസർകോട്: വിവാഹ ക്ഷണക്കത്തിലെ മേൽവിലാസം നോക്കി കവർച്ചക്കെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി ബക്സു അലിയെയാണ് അന്വേഷണസംഘം പിടികൂടിയത്. ചീമേനിയിൽ ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടോളി തൊടുവളത്തെ നാരായണിയുടെ മുക്കാൽ പവൻ വരുന്ന സ്വർണ്ണ കമ്മലാണ് കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി സ്&zwnj;കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നത്. നാരായണിയുടെ പേരക്കുട്ടിയുടെ വിവാഹത്തിനായി കുടുബാംഗങ്ങളെല്ലാം പോയ സമയത്തായിരുന്നു കവർച്ച. നാരായണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്&zwnj;കൂട്ടറിൽ വീട്ടിലെത്തിയ പ്രതി വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ പോയപ്പോൾ വീടിനകത്ത് കയറിയ പ്രതി മേശയിലുണ്ടായിരുന്ന 3000 രൂപ കൈക്കലാക്കി. യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാരായണി തന്ത്രപരമായി കഴുത്തിലുണ്ടായ സ്വർണ്ണമാല ഒളിപ്പിച്ചു വച്ചിരുന്നു.&lt;/p&gt;&lt;p&gt;തുടർന്ന് പ്രതി കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണക്കമ്മൽ ഊരി വാങ്ങി രക്ഷപ്പെടുകയായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട അന്വേഷണത്തിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാണ് നാടകീയമായ കവർച്ചയിൽ പോലീസ് പ്രതിയിലേക്ക് എത്തിയത്. പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ട്രെയിനിയായ ജേഷ്ഠന്റെ മകനെ കാണുന്നതിനാണ് ബക്സു അലി കേരളത്തിലെത്തിയത്. ആദ്യമായി കേരളത്തിലെത്തുന്ന പ്രതി ട്രെയിനിൽ നിന്ന് പരിചയപ്പെട്ട ഗുജറാത്ത് സ്വദേശിയുടെ ബൈക്ക് 2000 രൂപക്ക് വാടകയ്ക്കെടുത്ത് സി.ആർപിഎഫ് ക്യാമ്പിൽ എത്തി ബന്ധുവിനെ കണ്ട് മധുര പലഹാരങ്ങൾ നൽകി മടങ്ങി. പയ്യന്നൂരിലേക്ക് മടങ്ങുന്ന വഴിയിൽ മാത്തിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വിവാഹം നടക്കുന്നത് കണ്ട് പ്രതി അവിടെയെത്തി. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീയുടെ ബാഗ് മോഷ്ടിച്ചു. അതിലുണ്ടായിരുന്ന വിവാഹ ക്ഷണക്കത്തിൽ നിന്നാണ് വധുവിന്റെ വീടിന്റെ അഡ്രസ്സ് ലഭിച്ചത്. തുടർന്ന് നാട്ടുകാരോട് വഴി ചോദിച്ച് ചോദിച്ചാണ് ചീമേനി പട്ടോളിയിലെ വീട്ടിലെത്തുകയായിരുന്നു. സ്വർണ്ണക്കമ്മൽ കവർന്ന ശേഷം പ്രതി ഗുജറാത്തിലേക്ക് മടങ്ങി. 500 ലധികം സിസിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്.&lt;/p&gt;&lt;p&gt;നാട്ടിൽ ചെറുകിട ബിസിനസ് നടത്തുന്ന ബക്സു അലി സ്വർണ്ണം ഗുജറാത്തിൽ വിൽപന നടത്തി. കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തെളിവെടുപ്പിലായി പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ചീമേനി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്&zwnj;ക്വാഡുമാണ് അന്വേഷണം നടത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/man-arrested-for-robbery-after-tracing-brides-address-from-wedding-invitation-articleshow-mfz1rfb"/>
        </item>
        <item>
            <title><![CDATA[ഷി​ഗെല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥികൾക്ക് രോ​ഗബാധ, ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 8 പേർക്ക്]]></title>
            <link>https://www.asianetnews.com/kerala-news/shigella-concern-in-kerala-eight-new-cases-reported-two-students-in-idukki-articleshow-7og2wn1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/shigella-concern-in-kerala-eight-new-cases-reported-two-students-in-idukki-articleshow-7og2wn1</guid>
            <pubDate>Tue, 16 Jun 2026 21:01:01 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ വർഷം 155 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ, ഇടുക്കിയിലും ഷിഗല്ല സ്ഥിരീകരിച്ചതാണ് പുതിയ റിപ്പോർട്ട്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ 2 വിദ്യാർത്ഥികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kma1fknd7h6ewjd7zsynd6af,imgname-mixcollage-22-mar-2026-11-19-am-6051-1774158597805.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോ​ഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഈ വർഷം 155 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ, ഇടുക്കിയിലും ഷിഗെല്ല സ്ഥിരീകരിച്ചതാണ് പുതിയ റിപ്പോർട്ട്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ 2 വിദ്യാർത്ഥികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നാലും ഒൻപതും വയസ്സുള്ള കുട്ടികൾക്കാണ് രോഗബാധ. രോ​ഗബാധയുടെ ഉറവിടത്തെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.&lt;/p&gt;&lt;p&gt;അതേസമയം, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഒരു കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരു കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് 4 വയസുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചു. വടകര കുറുമ്പയിൽ സ്വദേശിയായ 4 വയസുകാരിക്കാണ് ഷിഗല്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്&zwnj;നങ്ങൾ ഒന്നും നിലവിലില്ല.&lt;/p&gt;&lt;p&gt;&zwnj;അതേസമയം, സംസ്ഥാനത്ത് പകര്&zwj;ച്ചവ്യാധി പ്രതിരോധത്തിന് ഹൈപ്പവ&zwj;ര്&zwj; കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സ&zwj;ര്&zwj;ക്കാര്&zwj;. ആരോഗ്യ രംഗത്തെ പ്രമുഖരും വിവിധ സര്&zwj;ക്കാ&zwj;ര്&zwj; വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉൾപ്പെടുന്നതാണ് കമ്മിറ്റി. ഷിഗല്ലക്കൊപ്പം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്&zwj;ച്ച വ്യാധികളും ആശങ്ക ഏറ്റുന്നുണ്ട്. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി.&lt;/p&gt;&lt;p&gt;വിവിധ തരം പനികൾക്ക് ചികിത്സ തേടി പ്രതിദിനം സംസ്ഥാനത്തെ ആശുപത്രികളിലെത്തുന്നത് 13000 ത്തോളം പേരാണ്. നിപ്പ ഭീതി അകന്നിട്ടില്ല. ഷിഗല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഷി​ഗല്ല ബാധിച്ച് അഞ്ച് മരണം റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/shigella-concern-in-kerala-eight-new-cases-reported-two-students-in-idukki-articleshow-7og2wn1"/>
        </item>
        <item>
            <title><![CDATA[സ്വകാര്യ സ്ഥാപന ജീവനക്കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/kerala-news/private-company-employee-found-dead-in-public-well-in-kayamkulam-articleshow-9un1eko</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/private-company-employee-found-dead-in-public-well-in-kayamkulam-articleshow-9un1eko</guid>
            <pubDate>Tue, 16 Jun 2026 20:54:08 +0530</pubDate>
            <description><![CDATA[&lt;p&gt;എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാറിനെ (47) സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8fypjemnhe0rkrxtec3eqm,imgname-fotojet--29--1781622856270.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കായംകുളം: എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാറിനെ (47) സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇദ്ദേഹം സാധാരണയായി രാത്രി വൈകിയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്താറുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ അനിൽകുമാറിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ വിവിധയിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എരുവ ക്ഷേത്രത്തിന് കിഴക്കുള്ള പൊതുക്കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സംസ്കരിച്ചു. പരേതരായ കരുണാകരൻ നായർ, സരസ്വതിയമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: പരേതനായ ഉണ്ണികൃഷ്ണൻ, ബേബി. സഹോദരീ ഭർത്താവ്: അനന്തൻ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/private-company-employee-found-dead-in-public-well-in-kayamkulam-articleshow-9un1eko"/>
        </item>
        <item>
            <title><![CDATA[16-കാരി വീടിന് പുറത്തിറങ്ങുന്നതുവരെ ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, പ്രണയാഭ്യർത്ഥന നിരസിച്ച പകയിൽ കുത്തി, പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/man-arrested-for-stabbing-teenage-girl-after-rejection-of-love-proposal-in-thiruvananthapuram-articleshow-2kvwtvx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/man-arrested-for-stabbing-teenage-girl-after-rejection-of-love-proposal-in-thiruvananthapuram-articleshow-2kvwtvx</guid>
            <pubDate>Tue, 16 Jun 2026 20:43:09 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം കന്യാകുളങ്ങരയിൽ 16 കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലാണ് പ്രതി സഹദ് പെൺകുട്ടിയെ ആക്രമിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8fanth4wt6q4x11s49gkyr,imgname-fotojet--28--1781622200145.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം കന്യാകുളങ്ങരയിൽ 16 കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലാണ് പ്രതി സഹദ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകിട്ട് രണ്ട് മണിയോടെ പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. സ്ഥലത്ത് കാറിലെത്തിയ പ്രതി പെൺകുട്ടി വീടിന് പുറത്തിറങ്ങുന്നതുവരെ കാത്തു നിന്നു. 2 മണിയോടെ ടെക്സ്റ്റ് ബുക്ക് വാങ്ങുന്നതിനായി പെൺകുട്ടി വീടിന് പുറത്തിറങ്ങി. സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്ന് സഹദ് പെൺകുട്ടിയുടെ കഴുത്തിൽ കുത്തി. ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും പരിക്കേറ്റു. കുത്തേറ്റ പെൺകുട്ടി ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ടു. രക്തം വാ&zwj;ർന്ന നിലയിൽ പെൺകുട്ടി ഓടുന്നത് കണ്ട പ്രദേശവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.&lt;/p&gt;&lt;p&gt;കൃത്യം നടത്തിയ ശേഷം സഹദ് കാറിൽ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തുട&zwj;ർന്ന് കാറുപേക്ഷിച്ചു. മൊബൈൽ ഫോൺസ്വിച്ച് ഒഫ് ചെയ്തു. ബന്ധുവിനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വട്ടപ്പാറ സ്റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് സഹദിനെ പിടികൂടിയത്. പലതവണ സഹദ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്. പെൺകുട്ടി ഇത് നിരസിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സഹദ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/man-arrested-for-stabbing-teenage-girl-after-rejection-of-love-proposal-in-thiruvananthapuram-articleshow-2kvwtvx"/>
        </item>
        <item>
            <title><![CDATA[ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു; സംസ്കാരം പിന്നീട്]]></title>
            <link>https://www.asianetnews.com/kerala-news/meditation-guru-and-writer-fr-michael-panachikal-passes-away-articleshow-bg7c47o</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/meditation-guru-and-writer-fr-michael-panachikal-passes-away-articleshow-bg7c47o</guid>
            <pubDate>Tue, 16 Jun 2026 19:44:46 +0530</pubDate>
            <description><![CDATA[&lt;p&gt;ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്. എഴുനൂറിലധികം ഗാനങ്ങൾ എഴുതി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8cheg96t2k74wbc3546xw7,imgname-fotojet---2026-06-16t194416.913-1781619276297.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോട്ടയം: ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു. 77 വയസ്സായിരുന്നു. ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്നു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്. എഴുനൂറിലധികം ഗാനങ്ങൾ എഴുതി. `തിരുനാമകീര്&zwj;ത്തനം പാടുവാനല്ലെങ്കില്&zwj; നാവെനിക്കെന്തിന് നാഥാ...' ഉൾപ്പെടെയുള്ള ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പോപ്പുലര്&zwj; മിഷന്&zwj; ഡയറക്ടര്&zwj;, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്&zwj;, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്&zwj;റർ ഡയറക്ടര്&zwj;, അസിസ്റ്റന്&zwj;റ് പ്രൊവിന്&zwj;ഷ്യല്&zwj; സുപ്പീരിയര്&zwj; എന്നി നിലകളില്&zwj; അദ്ദേഹം സേവനം ചെയ്തു. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/meditation-guru-and-writer-fr-michael-panachikal-passes-away-articleshow-bg7c47o"/>
        </item>
        <item>
            <title><![CDATA[കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം നീട്ടി; രാത്രി 11 മണിക്ക് അവസാനിപ്പിക്കണം]]></title>
            <link>https://www.asianetnews.com/kerala-news/iran-oil-vessels-restart-service-articleshow-4dl2hm8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/iran-oil-vessels-restart-service-articleshow-4dl2hm8</guid>
            <pubDate>Tue, 16 Jun 2026 19:22:07 +0530</pubDate>
            <description><![CDATA[കൊച്ചി സിറ്റി പോലീസ് പരിധിയിലെ ബാർ ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും രാത്രി 11 മണിക്ക് ശേഷമുള്ള ഡിജെ പാർട്ടികൾക്കും ഉയർന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം 15 ദിവസത്തേക്ക് കൂടി നീട്ടി. നിയമം ലംഘിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqa6jq1wtwnh6jcq1x327tb5,imgname-kochi-police-dj-party-1777385167932.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: നഗരത്തിലെ രാത്രികാല സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കൊച്ചി സിറ്റി പോലീസ് പരിധിയിലെ ബാർ ഹോട്ടലുകളിലും മറ്റ് വിനോദകേന്ദ്രങ്ങളിലും നടന്നു വരുന്ന ഡിജെ പാർട്ടികൾക്കും ഉയർന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം പോലീസ് നീട്ടി. രാത്രി 11 മണിക്ക് ശേഷം ഇത്തരം പരിപാടികൾ ഒന്നും തന്നെ നടത്താൻ പാടില്ലെന്ന മുൻ ഉത്തരവാണ് ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഈ നിയന്ത്രണം 15 ദിവസത്തേക്ക് കൂടി നിലനിൽക്കും.&lt;/p&gt;&lt;p&gt;ബാറുകളിലും ക്ലബ്ബുകളിലും ഹോട്ടലുകളിലും നടത്തുന്ന ഡിജെ പാർട്ടികൾ രാത്രി 11 മണിക്ക് മുൻപായി നിർബന്ധമായും അവസാനിപ്പിച്ചിരിക്കണം. നിശ്ചിത സമയത്തിനുള്ളിൽ നടത്തുന്ന പരിപാടികളിൽ പോലും ഉയർന്ന ഡെസിബെല്ലിലുള്ള സംഗീതം ഉപയോഗിക്കാൻ പാടില്ല. ജനങ്ങൾക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള വലിയ ശബ്ദസംവിധാനങ്ങൾക്ക് കർശന വിലക്കുണ്ട്. കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സംഘങ്ങൾ വരും ദിവസങ്ങളിൽ രാത്രികാലങ്ങളിൽ ഹോട്ടലുകളിലും ബാറുകളിലും കർശനമായ മിന്നൽ പരിശോധനകൾ നടത്തും.&lt;/p&gt;&lt;p&gt;രാത്രികാലങ്ങളിൽ ലഹരിമരുന്നുകളുടെ ഉപയോഗം തടയുന്നതിനും, പാർട്ടികൾക്ക് ശേഷമുണ്ടാകുന്ന അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് പോലീസ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കമ്മീഷണറുടെ ഈ പുതിയ ഉത്തരവ് ലംഘിക്കുന്ന ബാർ ഹോട്ടൽ ഉടമകൾക്കും പരിപാടിയുടെ സംഘാടകർക്കുമെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമങ്ങൾ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും, ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും സിറ്റി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/iran-oil-vessels-restart-service-articleshow-4dl2hm8"/>
        </item>
        <item>
            <title><![CDATA[ബോധം വന്നോയെന്ന് നോക്കിയത് മൂന്ന് തവണ, ആശുപത്രിയിൽ എത്തിച്ചില്ല, റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിജോയുടെ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/kerala-news/two-friends-arrested-in-connection-with-mans-death-at-rubber-plantation-in-kochi-articleshow-gopnnus</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/two-friends-arrested-in-connection-with-mans-death-at-rubber-plantation-in-kochi-articleshow-gopnnus</guid>
            <pubDate>Tue, 16 Jun 2026 19:09:42 +0530</pubDate>
            <description><![CDATA[&lt;p&gt;പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോയുടെ മരണത്തിൽ സുഹൃത്തുക്കൾ അറസ്റ്റിലായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv89zcz0aesh4ftfjw9sw0gt,imgname-fotojet--27--1781616587744.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോ (ജോൺ-53)യുടെ മരണത്തിൽ സുഹൃത്തുക്കൾ അറസ്റ്റിലായി. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാട്ടിയിൽ വിനു (38), വി കെ ജിനീഷ് (34) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.വ്യാഴാഴ്ച രാവിലെ മുതൽ മൂവരും മദ്യലഹരിയിലായിരുന്നുവെന്നും വൈകുന്നേരം വീണ്ടും മദ്യപിക്കുന്നതിനായി ചെങ്ങരയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിലെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ജിജോയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഫ്ലോറി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;ജിജോയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റതായും തലച്ചോറിൽ അമിത രക്തസ്രാവമുണ്ടായതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ മൊഴികളിൽ വൈരുധ്യമുണ്ടായതാണ് അന്വേഷണത്തിന് വഴിത്തിരിവായതെന്ന് പൊലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;ജിജോക്ക് കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ സുഹൃത്തുക്കൾ ചേർന്ന് കളിയാക്കുകയും തുടർന്നുണ്ടായ തർക്കം കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് തള്ളിയിടുകയും ജിജോയുടെ തല റബർ മരത്തിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പ്രതികൾ പൊലീസിനോട് നൽകിയിരിക്കുന്ന മൊഴി. അബോധാവസ്ഥയിലായ ജിജോയെ ആശുപത്രിയിലെത്തിക്കാതെ സമീപത്ത് ടാർപോളിൻ കെട്ടിയ സ്ഥലത്ത് കിടത്തിയ ശേഷം ഇരുവരും മടങ്ങിപ്പോയെന്നും അന്വേഷണത്തിൽ വ്യക്തമായി.&lt;/p&gt;&lt;p&gt;പിന്നീട് രാത്രി മൂന്ന് തവണ സ്ഥലത്തെത്തി ജിജോയ്ക്ക് ബോധം വന്നോയെന്ന് പരിശോധിച്ചെങ്കിലും ചികിത്സ ലഭ്യമാക്കാൻ തയ്യാറായില്ലെന്നും പൊലീസ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എറണാകുളം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/two-friends-arrested-in-connection-with-mans-death-at-rubber-plantation-in-kochi-articleshow-gopnnus"/>
        </item>
        <item>
            <title><![CDATA[എറണാകുളം കെഎസ്ആർടിസി സ്റ്റാൻ്റിൽ ബസിനകത്ത് കണ്ടക്ടർക്ക് യാത്രക്കാരുടെ ക്രൂര മർദ്ദനം; പൊലീസ് കേസെടുത്തു]]></title>
            <link>https://www.asianetnews.com/kerala-news/ksrtc-conducter-beaten-at-ernakulam-stand-police-fir-against-2-articleshow-6g1wrzo</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ksrtc-conducter-beaten-at-ernakulam-stand-police-fir-against-2-articleshow-6g1wrzo</guid>
            <pubDate>Tue, 16 Jun 2026 18:58:26 +0530</pubDate>
            <description><![CDATA[എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ റിസർവ് ചെയ്ത സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കണ്ടക്ടർക്ക് മർദ്ദനമേറ്റു. ഡ്യൂട്ടിയിലുണ്ടായിരുന്ന അനീഷ് കെ.എ എന്ന കണ്ടക്ടറെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് യാത്രക്കാർക്കെതിരെ പോലീസ് കേസെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv89ff8h968475ppykpd0vet,imgname-ksrtc-1781616065808.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ ചേർത്തല ചന്ദിരൂർ സ്വദേശി അനീഷ് കെ.എ (40) ക്കാണ് മർദ്ദനമേറ്റത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 14-ന് രാത്രി 7.50-ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ അനീഷിനെതിരെ യാത്രക്കാരനായ ഒരാളും പരാതി നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ജെഎൻ-475 എന്ന എസി ലോ ഫ്ലോർ ബസ്സിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ബസിൽ മറ്റൊരു യാത്രക്കാരൻ റിസർവ് ചെയ്&zwnj;ത സീറ്റിലിരുന്ന യാത്രക്കാരനോട് അനീഷ് മാറിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ റിസർവേഷൻ ടിക്കറ്റ് എടുത്ത് വരാനും കണ്ടക്ടർ പറഞ്ഞു. ഇത് കേട്ട് പ്രകോപിതനായാണ് 2 യാത്രക്കാർ ആക്രമിച്ചതെന്നാണ് അനീഷിൻ്റെ പരാതിയിൽ ആരോപിക്കുന്നത്. മൂക്കിനിടിച്ചതിനെ തുടർന്ന് നിലത്തുവീണ അനീഷിനെ പ്രതികൾ നെഞ്ചിന്റെ ഇടതുഭാഗത്തും മുഖത്തും തലയുടെ ഇടതുഭാഗത്തും ക്രൂരമായി മർദ്ദിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സർക്കാർ ജീവനക്കാരനായ അനീഷിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്ന് കണ്ടക്ടർ തങ്ങളെ കൈയ്യേറ്റം ചെയ്തെന്നാണ് യാത്രക്കാരൻ്റെ പരാതി. കോളറിന് പിടിച്ച് തള്ളിയെന്നും തല സീറ്റിൻ്റെ കമ്പിയിൽ ഇടിപ്പിച്ചെന്നും ആരോപണമുണ്ട്. കോഴിക്കോട് നരിക്കുനി സ്വദേശി കെ.പി റമീസാണ് പരാതിക്കാരൻ. സംഭവത്തിന് പിന്നാലെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അനീഷിൻ്റെയും റമീസിൻ്റെയും പരാതികളിൽ പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. കണ്ടക്ടറെ ആക്രമിച്ച കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 115(2), 126(2), 132, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 115(2), 126(2) വകുപ്പ് പ്രകാരമാണ് അനീഷിനെതിരായ പരാതിയിൽ കേസെടുത്തത്. എറണാകുളം സെൻട്രൽ എസ്ഐ എ.ആർ രാംലാലിനാണ് 2 കേസിന്റെയും അന്വേഷണ ചുമതല.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ksrtc-conducter-beaten-at-ernakulam-stand-police-fir-against-2-articleshow-6g1wrzo"/>
        </item>
        <item>
            <title><![CDATA[കോഴിക്കോട് നാല് വയസുകാരിക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/shigella-was-confirmed-in-a-four-year-old-girl-in-kozhikod-articleshow-ggp1h3g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/shigella-was-confirmed-in-a-four-year-old-girl-in-kozhikod-articleshow-ggp1h3g</guid>
            <pubDate>Tue, 16 Jun 2026 18:46:49 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്&zwnj;നങ്ങൾ ഒന്നും നിലവിലില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kma1pjcqvxkxrwdvktcjm797,imgname-mixcollage-22-mar-2026-11-23-am-671-1774158825879.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കോഴിക്കോട് 4 വയസുകാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. വടകര കുറുമ്പയിൽ സ്വദേശി ആയ 4 വയസുകാരിക്ക് ആണ് ഷിഗല്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്&zwnj;നങ്ങൾ ഒന്നും നിലവിലില്ല.&lt;/p&gt;&lt;p&gt;അതേ സമയം, സംസ്ഥാനത്ത് പകര്&zwj;ച്ചവ്യാധി പ്രതിരോധത്തിന് ഹൈപ്പവ&zwj;ര്&zwj; കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സ&zwj;ര്&zwj;ക്കാര്&zwj;. ആരോഗ്യ രംഗത്തെ പ്രമുഖരും വിവിധ സര്&zwj;ക്കാ&zwj;ര്&zwj; വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉൾപ്പെടുന്നതാണ് കമ്മിറ്റി. ഷിഗല്ലക്കൊപ്പം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്&zwj;ച്ച വ്യാധികളും ആശങ്ക ഏറ്റുന്നുണ്ട്. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി.&lt;/p&gt;&lt;p&gt;വിവിധ തരം പനികൾക്ക് ചികിത്സ തേടി പ്രതിദിനം സംസ്ഥാനത്തെ ആശുപത്രികളിലെത്തുന്നത് 13000 ത്തോളം പേരാണ്. നിപ്പ ഭീതി അകന്നിട്ടില്ല. ഷിഗല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. സംസ്ഥാനത്ത് ഈവര്&zwj;ഷം ഇതുവരെ 146 കേസാണ് റിപ്പോര്&zwj;ട്ട് ചെയ്തത്. അതിൽ 70 എണ്ണം ഈ മാസം മാത്രമാണ്. അഞ്ച് മരണം റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/shigella-was-confirmed-in-a-four-year-old-girl-in-kozhikod-articleshow-ggp1h3g"/>
        </item>
        <item>
            <title><![CDATA[ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെ, തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ]]></title>
            <link>https://www.asianetnews.com/kerala-news/ep-jayarajan-reacting-to-the-re-investigation-in-the-indigo-case-articleshow-72cotgu</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ep-jayarajan-reacting-to-the-re-investigation-in-the-indigo-case-articleshow-72cotgu</guid>
            <pubDate>Tue, 16 Jun 2026 17:10:30 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം. കോടതിയിൽ കാര്യങ്ങൾ എല്ലാം വിശദീകരിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k9rxqv5792bg8g8vbez0mq9w,imgname-fotojet---2025-11-11t131011.708-1762846829735.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെയെന്നും തടയുക മാത്രമാണ് ചെയ്തതെന്നും ഇപി ജയരാജൻ പറഞ്ഞു. കോടതിയിൽ എല്ലാക്കാര്യങ്ങളും വിശദീകരിക്കും. താൻ പ്രതിയും പരാതിക്കാരനും ആയിരുന്നില്ലെന്നും തന്റെ പേര് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി. തന്നെ വിചാരണ ചെയ്തിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം. കോടതിയിൽ കാര്യങ്ങൾ എല്ലാം വിശദീകരിക്കും. പോലീസിലായിരുന്നു പരാതിക്കാർ പരാതി നൽകേണ്ടിയിരുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;കോടതി പോലീസ് അല്ല, കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാം. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കാൻ നടത്തിയ ആസൂത്രിത ശ്രമമാണ് ഇൻഡിഗോ വിമാനത്തിൽ ഉണ്ടായത്. കാര്യങ്ങളെല്ലാം പരിശോധിച്ചാൽ കോടതിക്ക് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കഴിയില്ല. കേസ് വന്നാൽ അതിനെപ്പറ്റി അപ്പോൾ പറയാമെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ep-jayarajan-reacting-to-the-re-investigation-in-the-indigo-case-articleshow-72cotgu"/>
        </item>
        <item>
            <title><![CDATA[സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാം, നഷ്ടപരിഹാരം നൽകണം; സ്വകാര്യ ബസ് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ]]></title>
            <link>https://www.asianetnews.com/kerala-news/private-bus-owners-demand-that-the-government-take-over-private-bus-services-articleshow-pknq0cv</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/private-bus-owners-demand-that-the-government-take-over-private-bus-services-articleshow-pknq0cv</guid>
            <pubDate>Tue, 16 Jun 2026 16:38:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ നിർദേശങ്ങൾ അം​ഗീകരിക്കാത്ത പക്ഷം ഈ മാസം 30 മുതൽ സ്വകാര്യ ബസ് സർവീസുകൾ നിന്നുപോകുന്ന സാഹചര്യമാണെന്നും ഫെഡ&zwj;റേഷൻ ഭാരവാഹികൾ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv81epvz2g6cm7qpyrwx7370,imgname-ffffff34-1781607652223.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ സർക്കാരിന് നൽകാമെന്നും പ്രതിദിനം ഒരു ബസിന് കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടു. ഡ്രൈവറെ സ്വകാര്യ ബസുടമ നിയമിക്കും. കണ്ടക്ടറെ സർക്കാർ നിയമിക്കണം. റോഡ് നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി സ്വകാര്യ ബസ് ഉടമ വഹിക്കും. സ്ത്രീകൾക്ക് സൗജന്യമായി സർവീസ് നൽകാം, നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ നിർദേശങ്ങൾ അം​ഗീകരിക്കാത്ത പക്ഷം ഈ മാസം 30 മുതൽ സ്വകാര്യ ബസ് സർവീസുകൾ നിന്നുപോകുന്ന സാഹചര്യമാണെന്നും ഫെഡ&zwj;റേഷൻ ഭാരവാഹികൾ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/private-bus-owners-demand-that-the-government-take-over-private-bus-services-articleshow-pknq0cv"/>
        </item>
        <item>
            <title><![CDATA[ദേവസ്വം ബോർഡ് സ്ഥലംമാറ്റ വിവാദം: 20 നിയമനങ്ങളിൽ ഭേദ​ഗതി ഉണ്ടാകും, ഉത്തരവ് പുനഃപരിശോധിക്കും; മാറ്റങ്ങൾ വരുത്തുമെന്നും കെ ജയകുമാർ]]></title>
            <link>https://www.asianetnews.com/kerala-news/devaswom-board-transfer-controversy-20-appointments-to-be-amended-says-k-jayakumar-articleshow-g8kezkk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/devaswom-board-transfer-controversy-20-appointments-to-be-amended-says-k-jayakumar-articleshow-g8kezkk</guid>
            <pubDate>Tue, 16 Jun 2026 15:22:11 +0530</pubDate>
            <description><![CDATA[&lt;p&gt;എസ്ഐടി ചോദ്യം ചെയ്തതിന്&zwj;റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റി നിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ ജയകുമാർ വിശദീകരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7xb7t9c2b71zq66xn5p4ac,imgname-mixcollage-16-jun-2026-03-18-pm-6849-1781603344201.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്&zwj;റെ സ്ഥലം ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് പ്രസിഡന്&zwj;റ് ജയകുമാർ. 75 പേരിൽ 20 പേരുടെ സ്ഥലംമാറ്റമാണ് പുനപരിശോധനക്ക് വിധേയമാക്കാൻ ഇന്ന് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകൾ നിയമനം ചോദിച്ചില്ല എന്നതിന്&zwj;രെ പേരിൽ അവിടേക്ക് നിയമനം നടത്താതിരിക്കാനാകില്ല. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും. എസ്ഐടി ചോദ്യം ചെയ്തതിന്&zwj;റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റി നിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ ജയകുമാർ വിശദീകരിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/devaswom-board-transfer-controversy-20-appointments-to-be-amended-says-k-jayakumar-articleshow-g8kezkk"/>
        </item>
        <item>
            <title><![CDATA[മുട്ടിൽ മരംമുറി കേസ്: നിര്‍ണായക ഉത്തരവുമായി ബത്തേരി മജിസ്ട്രേറ്റ് കോടതി; 4 കോടി മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാൻ അനുമതി]]></title>
            <link>https://www.asianetnews.com/kerala-news/muttil-tree-felling-case-allowed-to-auction-trees-4-crore-worth-of-trees-can-be-auctioned-articleshow-a7xsnzm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/muttil-tree-felling-case-allowed-to-auction-trees-4-crore-worth-of-trees-can-be-auctioned-articleshow-a7xsnzm</guid>
            <pubDate>Tue, 16 Jun 2026 12:49:33 +0530</pubDate>
            <description><![CDATA[&lt;p&gt;മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട നിർണായകമായ വിധിയാണ് ബത്തേരി മജിസ്ട്രേറ്റ് കോടതിയുടെ ഭാ​ഗത്ത് നിന്ന് വന്നിരിക്കുന്നത്. നാല് കോടി രൂപയുടെ മരങ്ങൾ കുപ്പാടി ഡിപ്പോയിലുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jn36v3727knc559zqbxcq2q9,imgname-muttil-tree.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. പിടിച്ചെടുത്ത മരങ്ങൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണുള്ളത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട നിർണായകമായ വിധിയാണ് ബത്തേരി മജിസ്ട്രേറ്റ് കോടതിയുടെ ഭാ​ഗത്ത് നിന്ന് വന്നിരിക്കുന്നത്. നാല് കോടി രൂപയുടെ മരങ്ങൾ കുപ്പാടി ഡിപ്പോയിലുണ്ട്. ലേലം ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ തുടരുകയായിരുന്നു. ആദ്യഘട്ടത്തിൽ അതിന്റെ കണക്ക് വനംവകുപ്പും പൊലീസും സമർപ്പിച്ചിരുന്നെങ്കിലും അത് സമ​ഗ്രമല്ല എന്നായിരുന്നു കോടതിയുടെ തീരുമാനം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/muttil-tree-felling-case-allowed-to-auction-trees-4-crore-worth-of-trees-can-be-auctioned-articleshow-a7xsnzm"/>
        </item>
        <item>
            <title><![CDATA['ഗുരുതര സ്വകാര്യതാ ലംഘനം, തുടർന്നാൽ നിയമനടപടിയിലേക്ക് പോകും'; ഓൺലൈൻ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എംഎൽഎ]]></title>
            <link>https://www.asianetnews.com/kerala-news/fatima-tehlia-mla-warns-against-online-medias-articleshow-dbg2oz2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fatima-tehlia-mla-warns-against-online-medias-articleshow-dbg2oz2</guid>
            <pubDate>Tue, 16 Jun 2026 11:18:21 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യക്തിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും പ്രചരിപ്പിക്കുന്നത് ​ഗുരുതര സ്വകാര്യതാ ലംഘനം. ഇത് തുടർന്നാൽ നിയമനടപടിയിലേക്ക് പോകുമെന്ന് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqrfhn96pkmf9bdg0wx13de2,imgname-fathima-thehliya-n-1777864332582.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തന്റെ സ്വകാര്യത ലംഘിക്കുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന ഓൺലൈൻ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എംഎൽഎ. വ്യക്തിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും പ്രചരിപ്പിക്കുന്നത് ​ഗുരുതര സ്വകാര്യതാ ലംഘനം. ഇത് തുടർന്നാൽ നിയമനടപടിയിലേക്ക് പോകുമെന്ന് എംഎൽഎ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ പ്രതികരിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഫേസ്ബുക്ക് കുറിപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ പ്രവർത്തനങ്ങളോട്: ഒരു ജനപ്രതിനിധി എന്ന നിലയിൽ, ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അത്തരം പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്.&lt;/p&gt;&lt;p&gt;എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയൽ അടയാളങ്ങളുമില്ലാതെ &ldquo;മീഡിയ&rdquo; എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുകയും ചിത്രീകരണങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ചവർ, ആരാണ് അനധികൃതമായി ഇടപെടുന്നവർ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.&lt;/p&gt;&lt;p&gt;ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്.&lt;/p&gt;&lt;p&gt;സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി സെൻസേഷണലൈസ് ചെയ്യുകയും അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ മോണിറ്റൈസ് ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്.&lt;/p&gt;&lt;p&gt;ഇത്തരം ചാനലുകൾ എന്റെ പി. ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞാൻ വ്യക്തമായി അറിയിക്കുന്നു. പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്. അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. യാതൊരു കോഡ് ഓഫ് കോൺഡക്റ്റും പാലിക്കാതെ ഒരു മൊബൈൽ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല.&lt;/p&gt;&lt;p&gt;ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല; എന്നോടൊപ്പമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമവും കൂടിയാണ്. മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും ഉദ്ദേശപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാവില്ല. ലഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ, അത് വ്യക്തമായ സ്റ്റോക്കിം​ഗും പ്രൈവസി വയലേഷനും ആയി കണക്കാക്കി ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fatima-tehlia-mla-warns-against-online-medias-articleshow-dbg2oz2"/>
        </item>
        <item>
            <title><![CDATA['നമ്മുടെ പുരുഷന്മാർ പാവങ്ങൾ അല്ലേ? അവർക്ക് ആര് കൊടുക്കും ഫ്രീ ട്രിപ്പ്? ഇനിയിപ്പോൾ ഫെമിനിച്ചികൾ  അച്ഛനും അമ്മായി അച്ഛനും പറയും'; പാർവതി]]></title>
            <link>https://www.asianetnews.com/kerala-news/why-not-free-travel-for-men-in-kerala-ksrtc-too-asks-parvathy-srikumar-articleshow-y5y173d</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/why-not-free-travel-for-men-in-kerala-ksrtc-too-asks-parvathy-srikumar-articleshow-y5y173d</guid>
            <pubDate>Tue, 16 Jun 2026 18:43:08 +0530</pubDate>
            <description><![CDATA[&lt;p&gt;കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിനെതിരെ ജഗതി ശ്രീകുമാറിൻറെ മകളും ഷോൺ ജോർജിൻറെ ഭാര്യയുമായ പാർവതി ശ്രീകുമാർ രംഗത്ത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv88em6dg7gmbaanzxzjjanp,imgname-fotojet--26--1781614989517.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിനെതിരെ ജഗതി ശ്രീകുമാറിൻറെ മകളും ഷോൺ ജോർജിൻറെ ഭാര്യയുമായ പാർവതി ശ്രീകുമാർ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ആണ് പാർവതി വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. കെഎസ്ആർടിസി ഫ്രീ ബസ് യാത്രയെപറ്റി കേട്ടപ്പോൾ വളരെ സന്തോഷം തോന്നിയെന്നും, അതുപോലെ കുറച്ച് ചോദ്യങ്ങളും എൻറെ മനസിൽ ഉണ്ടായി. ആ ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം പറഞ്ഞ് തരണം. ഇത് എൻറെ മാത്രം അഭിപ്രായമാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പുരുഷനമാർക്ക് ഇല്ലാത്ത ഒരു ആനുകൂല്യവും നമ്മൾ സ്ത്രീകൾക്ക് വേണ്ട, വോണോ? വേണ്ടയോ? എന്നും അവർ വീഡിയോയിൽ ചോദിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;കൂടാതെ, സ്ഥിരമായി ജോലിക്കുപോകുന്ന സ്ത്രീകൾ ഉണ്ടെന്നും, എന്നാൽ സ്ഥിരമായി ജോലിക്കുപോകുന്ന പുരുഷന്മാരേക്കാൾ എന്ത് യോഗ്യതയാണ് സത്രീകൾക്ക് കൂടുതൽ ഉള്ളത്? ഒരുപടി കൂടുതൽ മെൻറൽ പ്രഷർ പുരുഷന്മാർക്കുണ്ട്. തുല്യ വേതനമാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും, എന്നിട്ടും നമ്മൾ സ്ത്രീകളോട് മാത്രം എന്തിനിത്ര സഹതാപം? എല്ലാ മേഖലയിലും തുല്യത പറയുമ്പോൾ ആനുകൂല്യത്തിൻറെ കാര്യം വരുമ്പോൾ തുല്യത എവിടെ പോകുന്നു? ഞാൻ ഒരു സ്ത്രീ വിരോധി ഒന്നും അല്ല. എൻറെ പോസ്റ്റിന് താഴെ കുറേ ഫെമിനിച്ചികൾ വന്ന് എൻറെ അച്ഛനും അമ്മായിയച്ഛനും ഭർത്താവിനും ഒക്കെ പറയും എന്ന് എനിക്ക് അറിയാം. പക്ഷേ ഇത് എനിക്ക് പറയണമെന്ന് തോന്നി എന്നും പാർവതി പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/why-not-free-travel-for-men-in-kerala-ksrtc-too-asks-parvathy-srikumar-articleshow-y5y173d"/>
        </item>
        <item>
            <title><![CDATA['പ്രതീക്ഷിക്കുന്നത് നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്, അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്'; സിപിഎമ്മിന്‍റെ പരാജയത്തിൽ തോമസ് ഐസക്ക്]]></title>
            <link>https://www.asianetnews.com/kerala-news/cpm-central-committee-member-thomas-isaac-criticizes-leadership-over-assembly-election-failure-articleshow-3upn745</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-central-committee-member-thomas-isaac-criticizes-leadership-over-assembly-election-failure-articleshow-3upn745</guid>
            <pubDate>Tue, 16 Jun 2026 18:38:58 +0530</pubDate>
            <description><![CDATA[&lt;p&gt;'കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്'-തോമസ് ഐസക് എഫ്ബിയിൽ കുറിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv8880z4bywecggbhyy2j7fc,imgname-thomas-isaac-criticise-cpm-1781614773220.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികൾക്കിടയിൽ നിന്നും കടുത്ത വമിർശനം ഉയർന്നതിന് പിന്നാവെ സ്വയംവിമർശനും നടത്തുകയാണ് സിപിഎം. പാർട്ടിക്ക് പറ്റിയ പിഴവുകൾ തിരിച്ചറിയാൻ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ മെയിലും വാട്സ്ആപ്പ് നമ്പറും ഒക്കെ സിപിഎം കൊണ്ടു വന്നിരുന്നു. ഇപ്പോഴിതാ സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കും പാർട്ടിയുടെ വീഴ്ചയിൽ സ്വയം വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. പാർട്ടി ഏര്യാ കമ്മിറ്റി അംഗവും പരപ്പനങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനയൻ മാഷ് പരാജയത്തെപ്പറ്റി നടത്തിയ വിലയിരുത്തൽ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് തോമസ് ഐസക്കിന്&zwj;റെ കുത്ത്.&lt;/p&gt;&lt;p&gt;'കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്'- എന്ന് കൂടിക്കാഴ്ചയിൽ സിപിഎം നേതാവായ വിനയൻ പറഞ്ഞതായാണ് തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചത്. &ldquo;ഇവിടെയൊക്കെ ബിജെപിക്കാർക്കും സ്വാധീനമുണ്ട്. അവർ രണ്ടുപേരും ഒരുമിച്ചാൽ നമുക്ക് വിജയിക്കാനാകില്ല&rdquo;. കുറച്ചുകൂടി സ്വരം താഴ്ത്തി മാഷ് പറഞ്ഞു. &ldquo;പിന്നെ, കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്&rdquo; എന്നാണ് കുറിപ്പിൽ പറയുന്ന്,.&lt;/p&gt;&lt;h2&gt;ഫേസ്ബുക്ക് കുറിപ്പിന്&zwj;റെ പൂർണ്ണരൂപം&lt;/h2&gt;&lt;p&gt;വിനയൻ മാഷ് പരപ്പനങ്ങാടി എസ്എൻഎം സ്കൂളിലെ അധ്യാപകനാണ്. പാർടി ലോക്കൽ സെക്രട്ടറി ആയിരുന്നു. ഇപ്പോൾ ഏര്യാ കമ്മിറ്റി അംഗമാണ്. ഇഎംഎസ് സ്മൃതി കഴിഞ്ഞ് ട്രെയിൻ കയറാൻ പരപ്പനങ്ങാടിയിൽ വന്നതാണ്. മാഷിനോടൊപ്പം മൂന്ന് മണിക്കൂർ ഒരു ഓട്ടപ്രദക്ഷിണം. സ്കൂളിലെ കഥ പിന്നെ പറയാം. സ്കൂളിൽ നിന്ന് ആദ്യം പോയത് &ldquo;നാട്ടുപച്ച&rdquo;യിലേക്കാണ്. പ്രദേശത്തെ ഏത് കൃഷിക്കാരനും ഏത് പച്ചക്കറിയും പഴങ്ങളും ഇവിടെ എത്തിച്ചാൽ മാർക്കറ്റ് വിലയ്ക്കു വാങ്ങും. കാശ് റൊക്കം നൽകും. വരുന്ന മുറയ്ക്ക് വാട്സാപ്പ് ഗ്രൂപ്പിലുള്ള 600 കുടുംബങ്ങളിലേക്ക് സന്ദേശം പോകും. ബുക്ക് ചെയ്താൽ എടുത്തു മാറ്റിവയ്ക്കും. മിച്ചമൊന്നും വരാറില്ല. പിന്നെ തീരദേശത്തുള്ള അംബേദ്ക്കർ വായനശാലയിലേക്കാണ് പോയത്. ഒരു കുട്ടിപ്പട്ടാളം ലൈബ്രറിയിൽ ഉണ്ടായിരുന്നു. അവരിൽ മൂന്ന് കില്ലാഡികൾ ഇപ്പോൾ വളരെ പ്രസിദ്ധരാണ്.&lt;/p&gt;&lt;p&gt;മാഷിന്റെ തെരഞ്ഞെടുപ്പിന് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്താൻ അവരും ഇറങ്ങി. അരിവാൾ ചുറ്റികയിൽ കുത്തിയാൽ മൂവരുംകൂടി വോട്ടിംഗ് മെഷീന്റെ സ്വരം അനുകരിക്കും &ndash; &ldquo;ണിം&rdquo;. ഇത് വീഡിയോയാക്കി. 24 ലക്ഷം പേർ കണ്ടു. എന്തായാലും ബ്ലോക്കിലേക്ക് വിനയൻ മാഷ് മാത്രാണ് ഇടതുപക്ഷത്തു നിന്ന് വിജയിച്ചത്. പിന്നെ, മാഷിന്റെ വീട്ടിലേക്ക്. വീടിനെ ചുറ്റി ചെടികളും പടർപ്പുകളും. ധൃതിയിൽ ഒരു ലഘുഭക്ഷണം. അരി കുറച്ച് മറ്റ് നാല് ധാന്യങ്ങൾ അളവിൽകൂട്ടി പ്രത്യേക ദോശ. അടുക്കളയിൽ പാചകം അത്യപൂർവ്വമാണ്. നാല് വർഷമായി പൊതു അടുക്കളയിൽ നിന്നാണ് ഭക്ഷണം. 20 കുടുംബങ്ങൾ കൂട്ടായുണ്ട്. അഞ്ച് വർഷം മുമ്പ് ഞാൻ എഴുതിയ പൊന്നാനി പൊതു അടുക്കള ലേഖനം വായിച്ചിട്ടുണ്ടത്രേ.&lt;/p&gt;&lt;p&gt;പിന്നെയുമുണ്ട് കൂട്ടായ്മകൾ പലത്. &ldquo;പാരസ്പര്യം&rdquo;. ഇപ്പോൾ 103 അംഗങ്ങളുണ്ട്. മാസം 1500 രൂപ വച്ച് ഓരോരുത്തരും നിക്ഷേപം നൽകും. 24 മാസം കഴിഞ്ഞ് നിക്ഷപം വേണമെങ്കിൽ പിൻവലിക്കാം. പലിശ ഇല്ല. ആ തുകകൊണ്ട് അത്യാവശ്യക്കാർക്ക് 5000 രൂപ വീതം സഹായം നൽകും. 15 പേരെ ഒരു വർഷം ശരാശരി സഹായിക്കാറുണ്ട്. വള്ളിക്കുന്ന് പഞ്ചായത്തിലെ പാലിയേറ്റീവ് സംഘടനയ്ക്കും ഇത്തരമൊരു കഥയുണ്ട്. സ്വന്തമായി ആംബുലൻസ്, ഫ്രീസർ, സംസ്കാര സംവിധാങ്ങൾ തുടങ്ങി എല്ലാമുണ്ട്. പണം എവിടെ നിന്ന്? ആക്രി വിൽപ്പന വഴി 10 ലക്ഷം രൂപ. പായസം ചലഞ്ചിലൂടെ 4 ലക്ഷം രൂപ. ഹരിതകർമ്മസേയുടെ ആവിർഭാവത്തിനു മുമ്പ് 3000 വീടുകളിൽ നിന്ന് അജൈവമാലിന്യങ്ങങ്ങളുടെ ശേഖരണം സംവിധാനം ചെയ്തത് വിനയൻ മാഷ് ആയിരുന്നു. വിദ്യാർത്ഥികളുടെ എൻഎസ്എസ് ഇതിൽ വലിയൊരു പങ്കുവഹിച്ചു. ഒരുകാര്യവുംകൂടി തിരിച്ചറിഞ്ഞു. 1995-ൽ മാഷുമായി പരിചയപ്പെട്ടിട്ടുണ്ടത്രേ! ജനകീയാസൂത്രണത്തിൽ ആർപി ആയിരുന്നു. പയ്യൻ ആയിരുന്നെങ്കിലും ജൈവരജിസ്റ്റർ നിർമ്മാണത്തിന്റെ കൺവീനർ ആയിരുന്നു!&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;തിരിച്ചു കാറിൽ കയറുന്നവേളയിൽ ഷീലാമ്മ ജോൺ ടീച്ചർ ഓടിക്കൊണ്ടുവന്ന് രണ്ട് സഞ്ചിതന്നു. &ldquo;അരയല്ലൂർ പുത്തരി&rdquo; ബ്രാൻഡിന്റെ സഞ്ചിയാണ്. പാട്ടത്തിനെടുത്ത് മൂന്ന് ഏക്കർ കൃഷി ചെയ്യുന്നുണ്ട്. അരി എല്ലാം തീർന്നുപോയി. അതുകൊണ്ട് സഞ്ചി മാത്രമേ സുവനീറിനായി നൽകാനുള്ളൂ. റിട്ടയർ ചെയ്ത ഷീലാമ്മ ടീച്ചർ ലൈബ്രറിയിൽ നിന്നും കൂടെ ചേർന്നതാണ്. ആളൊരു സംഭവമാണ്. കുടിയേറ്റക്കാരിയാണ്. കമ്മ്യൂണിസ്റ്റുകൾ ആയതുകൊണ്ട് മരിച്ച ഭർത്താവിനെ സെമിത്തേരിയിൽ അടക്കാൻ പറ്റില്ലായെന്ന് പള്ളിക്കാർ. ടീച്ചർക്ക് ഒരു കുലുക്കവുമുണ്ടായില്ല. അങ്ങനെ റെയിൽവേ സ്റ്റേഷനിലെത്തി. വണ്ടി വരുംമുമ്പ് മാഷിനോട് ഞാൻ പതുക്കെ ചോദിച്ചു- ഇത്രയുമൊക്കെ ചെയ്തിട്ടും മാഷ് മാത്രമല്ലേ വിജയിച്ചുള്ളൂ? &ldquo;ഇവിടെയൊക്കെ ബിജെപിക്കാർക്കും സ്വാധീനമുണ്ട്. അവർ രണ്ടുപേരും ഒരുമിച്ചാൽ നമുക്ക് വിജയിക്കാനാകില്ല&rdquo;. കുറച്ചുകൂടി സ്വരം താഴ്ത്തി മാഷ് പറഞ്ഞു. &ldquo;പിന്നെ, കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്&rdquo;.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-central-committee-member-thomas-isaac-criticizes-leadership-over-assembly-election-failure-articleshow-3upn745"/>
        </item>
        <item>
            <title><![CDATA[തൂഫാൻ വാരിയേർസ്: കൊച്ചിയിൽ സ്‌കൂൾ ലീഡർമാരെ അണിനിരത്തി സിറ്റി പൊലീസ്; ലഹരിക്കെതിരെ ബോധവത്കരണം നടത്തി]]></title>
            <link>https://www.asianetnews.com/kerala-news/kochi-400-school-leaders-chose-to-be-toofan-warriors-articleshow-bb59spq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kochi-400-school-leaders-chose-to-be-toofan-warriors-articleshow-bb59spq</guid>
            <pubDate>Tue, 16 Jun 2026 18:23:56 +0530</pubDate>
            <description><![CDATA[കൊച്ചി സിറ്റി പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി സ്കൂൾ ലീഡർമാർക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി ഉപയോഗം തടയുന്നതിനും കലാലയങ്ങളെ ലഹരി വിരുദ്ധമാക്കുന്നതിനും ലക്ഷ്യമിട്ട്, പരിശീലനം ലഭിച്ച 400-ൽ അധികം വിദ്യാർത്ഥികളെ 'തൂഫാൻ വാരിയേഴ്സ്' ആയി ചുമതലപ്പെടുത്തും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv87tyc8ahqqx4zj39ef0gcc,imgname-toofan-warriors-1781614344584.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സ്കൂൾ ലീഡർമാർക്കായി വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്, ലഹരി ഉപയോഗവും വിൽപ്പനയും ശ്രദ്ധയിൽപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ പരിശീലനം ഒരുക്കിയത്. കൊച്ചി സിറ്റി പോലീസിന്&zwj;റെ പരിധിയിലുള്ള ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കീഴിലെ വിവിധ സ്കൂളുകളിൽ നിന്നായി 400-ൽ അധികം സ്കൂൾ ലീഡർമാരാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തത്.&lt;/p&gt;&lt;p&gt;മട്ടാഞ്ചേരി, സെൻട്രൽ, എറണാകുളം, തൃക്കാക്കര എന്നീ നാല് സബ്ഡിവിഷനുകളിലായി, ഫാത്തിമ ഗേൾസ് ഹൈസ്കൂൾ (ഫോർട്ട് കൊച്ചി), മരിയൻ ഹാൾ, എസ്. എച്ച്. കോളേജ് ഓഡിറ്റോറിയം (തേവര), ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാൾ (എറണാകുളം), ജില്ലാ പഞ്ചായത്ത് ഹാൾ (കാക്കനാട്) എന്നിവിടങ്ങളിലാണ് പരിശീലന പരിപാടി നടന്നത്. കുട്ടികളുടെ നേതൃത്വപരമായ ഇടപെടലുകളിലൂടെ കലാലയങ്ങളെ പൂർണ്ണമായും ലഹരി വിരുദ്ധ ക്യാമ്പസുകളാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പരിശീലന പരിപാടിയിൽ പങ്കെടുത്ത സ്കൂൾ ലീഡർമാരെ 'തൂഫാൻ വാരിയേഴ്സ്' ആയി ചുമതലപ്പെടുത്തുകയും, അവർക്ക് പ്രത്യേകം ബാഡ്ജുകൾ നൽകുകയും ചെയ്യും.&lt;/p&gt;&lt;p&gt;അസിസ്റ്റന്&zwj;റ് പോലീസ് കമ്മീഷണര്&zwj;മാരായ ആർ. മനോജ് കുമാര്&zwj;, സി. ആർ. സന്തോഷ്, ഇന്&zwj;സ്പെക്ടര്&zwj;മാരായ എ. അനൂപ്, എം. ബി. രാജേഷ് തുടങ്ങിയവര്&zwj; പരിപാടികള്&zwj;ക്ക് നേതൃത്വം നല്&zwj;കി. സോഷ്യല്&zwj; പോലീസിംഗ് വിംഗിലെ എസ്.ഐ മാരായ എം. ബി. സൂരജ് കുമാര്&zwj;, മുഹമ്മദ് റാഫി, എ.എസ്.ഐ വി. എസ്. ഷിഹാബ്, സി.പി.ഒ രമ്യാമോള്&zwj; കെ. ആർ. എന്നിവരാണ് ക്ലാസ്സുകള്&zwj; നയിച്ചത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kochi-400-school-leaders-chose-to-be-toofan-warriors-articleshow-bb59spq"/>
        </item>
        <item>
            <title><![CDATA[വീണയുടെ എക്സാലോജിക് എന്ന സ്ഥാപനത്തിന് എന്ത് സേവനത്തിനാണ് പണം നൽകിയത്?; മാസപ്പടി കേസിൽ കർ‌ത്തയുടെ മകനേയും ഇഡി ചോദ്യം ചെയ്തു]]></title>
            <link>https://www.asianetnews.com/kerala-news/masappadi-case-enforcement-directorate-questions-karthas-son-and-wife-articleshow-ioap9ie</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/masappadi-case-enforcement-directorate-questions-karthas-son-and-wife-articleshow-ioap9ie</guid>
            <pubDate>Tue, 16 Jun 2026 18:22:11 +0530</pubDate>
            <description><![CDATA[&lt;p&gt;പിണറായി വിജയന്&zwj;റെ മകൾ വീണ ടിയുടെ എക്സാലോജിക് എന്ന സ്ഥാപനത്തിന് എന്ത് സേവനത്തിനാണ് പണം നൽകിയത്, ഈ സാമ്പത്തിക ഇടപാടിന്&zwj;റെ കൂടുതൽ വിവരങ്ങളാണ് ശരണിൽ നിന്ന് ഇഡി തേടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv87ta6ae78vw60ess93aq45,imgname-fotojet---2026-06-16t182135.264-1781614323914.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;മാസപ്പടി കേസിൽ സിഎംആർഎൽ ജോയിന്&zwj;റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്ത, സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്ത എന്നിവരെ ഇഡി ഇന്ന് ചോദ്യം ചെയ്തു. രാവിലെ 10. 15 ഓടെയാണ് ഇരുവരും ഇഡി ഓഫീസിൽ എത്തിയത്. പിണറായി വിജയന്&zwj;റെ മകൾ വീണ ടിയുടെ എക്സാലോജിക് എന്ന സ്ഥാപനത്തിന് എന്ത് സേവനത്തിനാണ് പണം നൽകിയത്, ഈ സാമ്പത്തിക ഇടപാടിന്&zwj;റെ കൂടുതൽ വിവരങ്ങളാണ് ശരണിൽ നിന്ന് ഇഡി തേടിയത്. സിഎംആർഎല്ലിന്&zwj;റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്നാണ് വീണക്ക് 50 ലക്ഷം ലോണായി നൽകിയത്. ഇതിന്&zwj;റെ ഡയറക്ടറായ ജയയിൽ നിന്ന് ലോൺ നൽകിയ പശ്ചാത്തലം, തിരിച്ചടവ് വിവരങ്ങൾ എന്നിവയാണ് തേടിയത്. നാളെ പിണറായി വിജയന്&zwj;റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായേക്കും. ഇതുവരെ ഹാജരാകുന്നതിന് വീണ സാവകാശം ചോദിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/masappadi-case-enforcement-directorate-questions-karthas-son-and-wife-articleshow-ioap9ie"/>
        </item>
        <item>
            <title><![CDATA[കാഫിർ സ്ക്രീൻഷോർട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/kerala-news/dyfi-leader-jitin-bhaskar-arrested-in-kafir-screenshot-case-articleshow-hert9ub</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dyfi-leader-jitin-bhaskar-arrested-in-kafir-screenshot-case-articleshow-hert9ub</guid>
            <pubDate>Tue, 16 Jun 2026 18:20:44 +0530</pubDate>
            <description><![CDATA[&lt;p&gt;കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv83b95dn4fmqgsvfvxrt4fj,imgname-fotojet---2026-06-16t170343.553-1781609637037.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറാണ് പിടിയിലായത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രണ്ടാമത്തെ ആഴ്ചയാണ് അറസ്റ്റിലേക്ക് കടക്കുന്നത്.&lt;/p&gt;&lt;p&gt;ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമാണ് ജിതിൻ ഭാസ്&zwj;കർ. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ചത്. ഈ ഗ്രൂപ്പിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്. നേരത്തെ ചോദ്യം ചെയ്തിരുന്ന ജിതിൻ ഭാസ്കറിനെ ഇന്ന് വീണ്ടും വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;ആരാണ് സ്ക്രീൻഷോട്ട് നിർമ്മിച്ചത്, ആരുടെ എങ്കിലും നിർദേശം പിന്നിലുണ്ടോ, പ്രചരിപ്പിച്ചതിന് പിന്നിൽ ആരുടെയെങ്കിലും ഇടപെടലുകൾ ഉണ്ടോ എന്നിവ എല്ലാം ഇനിയും കണ്ടെത്തണം. അതിന് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2014ലെ കേസായതിനാൽ ഐപിസി വകുപ്പുകളാണ് ചുമത്തിയത്. സാമുദായിക ഐക്യം തകർക്കൽ, കലാപത്തിനുള്ള ശ്രമം, തെളിവ് നശിപ്പിക്കൽ, കുറ്റം ചെയ്യാനുള്ള പ്രേരണ അടക്കമുള്ള വകുപ്പുകളാണ് ചേർത്തത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. റെഡ് എൻകൗണ്ടർ വാട്സാപ്പ് ഗ്രൂപ്പിലും ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനിലും എത്തി നിലച്ച അവസ്ഥയിലായിരുന്നു മുൻ അന്വേഷണം. ഡിവൈഎഫ്ഐ നേതാവ് തന്നെ പ്രതിയായതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dyfi-leader-jitin-bhaskar-arrested-in-kafir-screenshot-case-articleshow-hert9ub"/>
        </item>
        <item>
            <title><![CDATA[പട്ടിമറ്റം ജിജോ വധക്കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ കളിയാക്കൽ]]></title>
            <link>https://www.asianetnews.com/kerala-news/pattimattom-jijo-murder-case-two-friends-arrested-articleshow-6mp4i08</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pattimattom-jijo-murder-case-two-friends-arrested-articleshow-6mp4i08</guid>
            <pubDate>Tue, 16 Jun 2026 18:17:20 +0530</pubDate>
            <description><![CDATA[പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിജോയുടെ മരണത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. മദ്യപാനത്തിനിടെ കുട്ടികളില്ലാത്തതിൻ്റെ പേരിൽ പരിഹസിച്ചത് തർക്കത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. തല റബർ മരത്തിലിടിച്ച് സംഭവിച്ച രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ സ്വദേശി ജിജോയുടെ (53) മരണത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാട്ടിയിൽ വിനു (38), വി. കെ. ജിനീഷ് (34) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;വ്യാഴാഴ്ച രാവിലെ മുതൽ ജിജോയും സുഹൃത്തുക്കളായ വിനുവും ജിനീഷും മദ്യലഹരിയിലായിരുന്നു. വൈകുന്നേരം വീണ്ടും മദ്യപിക്കുന്നതിനായാണ് ഇവർ ചെങ്ങരയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിലെത്തിയത്. മദ്യപാനത്തിനിടയിൽ ജിജോയ്ക്ക് കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ സുഹൃത്തുക്കൾ പരിഹസിച്ചു. ഇത് തർക്കത്തിലേക്കും തുടർന്ന് കൈയാങ്കളിയിലേക്കും വഴിമാറി. തർക്കത്തിനിടെ പ്രതികൾ രണ്ടുപേരും ചേർന്ന് തള്ളിയിട്ടപ്പോൾ ജിജോയുടെ തല റബർ മരത്തിൽ ശക്തമായി ഇടിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. മരത്തിലിടിച്ച് ബോധരഹിതനായി വീണ ജിജോയെ ആശുപത്രിയിലെത്തിക്കാൻ സുഹൃത്തുക്കൾ തയ്യാറായില്ല. പകരം, സമീപത്ത് ടാർപോളിൻ കെട്ടിയ ഒരു സ്ഥലത്ത് ഇയാളെ കിടത്തിയ ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. പിന്നീട് രാത്രിയിൽ മൂന്ന് തവണ പ്രതികൾ തിരികെ സ്ഥലത്തെത്തി ജിജോയ്ക്ക് ബോധം വന്നോ എന്ന് പരിശോധിച്ചു. അപ്പോഴും ചികിത്സ ലഭ്യമാക്കാൻ ഇവർ ശ്രമിച്ചില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.&lt;/p&gt;&lt;p&gt;വ്യാഴാഴ്ച രാത്രി വൈകിയും ജിജോ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഫ്ലോറി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ റബർ തോട്ടത്തിൽ ജിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ ജിജോയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കുകളെക്കുറിച്ച് എറണാകുളം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കുകയും സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇവരുടെ മൊഴികളിൽ പ്രകടമായ വൈരുധ്യം കണ്ടെത്തിയതോടെയാണ് കേസ് തെളിഞ്ഞത്. പിന്നീട് പ്രതികൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pattimattom-jijo-murder-case-two-friends-arrested-articleshow-6mp4i08"/>
        </item>
        <item>
            <title><![CDATA[വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദിച്ച സംഭവം: രണ്ട് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ; കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു]]></title>
            <link>https://www.asianetnews.com/kerala-news/jeep-drivers-who-beat-up-tourists-at-vandiperiyar-arrested-articleshow-uzs339a</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/jeep-drivers-who-beat-up-tourists-at-vandiperiyar-arrested-articleshow-uzs339a</guid>
            <pubDate>Tue, 16 Jun 2026 18:03:44 +0530</pubDate>
            <description><![CDATA[&lt;p&gt;വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദിച്ച ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. കൂടുതൽ പ്രതികൾക്കായി വണ്ടിപ്പെരിയാർ പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദിച്ച ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. സംഘം ചേർന്നുള്ള മർദനത്തിൽ പരിക്കേറ്റ വിനോദസഞ്ചാരികൾ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് തൃശ്ശൂരിൽ നിന്ന് 27 പേരടങ്ങിയ സംഘം ഓഫ് റോഡ് റൈഡിംഗിനായി ബൈക്കുകളിൽ വണ്ടിപ്പെരിയാറിലെത്തിയത്. സത്രത്തിന് സമീപം വ്യൂ പോയിന്റിലേക്ക് പോകുന്നതിനിടെ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ എതിർപ്പുമായെത്തി. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.&lt;/p&gt;&lt;p&gt;പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കി സഞ്ചാരികൾ താമസ സ്ഥലത്തേക്ക് മടങ്ങി. എന്നാൽ രാത്രി സംഘം ചേർന്ന് എത്തിയ ജീപ്പ് ഡ്രൈവർമാർ റിസോർട്ട് ഉടമയോട് സഞ്ചാരികളെ ഇറക്കിവിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയാറാകാതെ വന്നതോടെ ജീപ്പ് ഡ്രൈവർമാരുടെ സംഘം അതിക്രമം തുടങ്ങി. മർദനത്തിൽ തൃശ്ശൂർ സ്വദേശി അനീഷിന്റെ ഇടതു കൈ ഒടിഞ്ഞു. മലപ്പുറം സ്വദേശി സൂഫിയാന്റെ കാലിന് പരിക്കേറ്റു. ഇവരുടെ വാഹനങ്ങളും ആക്രമിച്ച് നശിപ്പിച്ചു. സംഘത്തിലെ കൂടുതൽ പ്രതികൾക്കായി വണ്ടിപ്പെരിയാർ പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/jeep-drivers-who-beat-up-tourists-at-vandiperiyar-arrested-articleshow-uzs339a"/>
        </item>
        <item>
            <title><![CDATA[പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; തൃശൂർ ആളൂരിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്]]></title>
            <link>https://www.asianetnews.com/kerala-news/police-jeep-and-scooter-accident-two-students-injured-in-thrissur-articleshow-if3luv6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/police-jeep-and-scooter-accident-two-students-injured-in-thrissur-articleshow-if3luv6</guid>
            <pubDate>Tue, 16 Jun 2026 17:32:00 +0530</pubDate>
            <description><![CDATA[&lt;p&gt;സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv84yh1fnnhgv07gn6ca90ax,imgname-fotojet---2026-06-16t170956.871-1781611316271.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൃശൂർ ആളൂരിൽ വൈകുന്നേരമായിരുന്നു അപകടം. പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/police-jeep-and-scooter-accident-two-students-injured-in-thrissur-articleshow-if3luv6"/>
        </item>
        <item>
            <title><![CDATA[കോഴിക്കോട്ട് ഗര്‍ഭസ്ഥ ശിശു മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍]]></title>
            <link>https://www.asianetnews.com/kerala-news/unborn-baby-dies-in-kozhikode-relatives-protest-against-private-hospital-articleshow-ylfm8wk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/unborn-baby-dies-in-kozhikode-relatives-protest-against-private-hospital-articleshow-ylfm8wk</guid>
            <pubDate>Tue, 16 Jun 2026 15:53:42 +0530</pubDate>
            <description><![CDATA[&lt;p&gt;കൊയിലാണ്ടി സ്വദേശിനിയുടെ ഗര്&zwj;ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്&zwj; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്&zwj; രംഗത്തെത്തി. അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയ യുവതി അഡ്മിറ്റ് ചെയ്യാന്&zwj; വിസമ്മതിച്ചതായി ബന്ധുക്കള്&zwj; ആരോപിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gafwq732b1sv0k9xzv7r4nvf,imgname-ambulance.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കോഴിക്കോട് അഗസ്ത്യമുഴിയില്&zwj; ഗര്&zwj;ഭസ്ഥ ശിശു മരിച്ചു. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്&zwj;ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്&zwj; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്&zwj; രംഗത്തെത്തി. ആശുപത്രി അധികൃതര്&zwj; സമയത്തിന് ചികിത്സ നല്&zwj;കിയില്ലെന്നാണ് പരാതി. അഞ്ചാം മാസം മുതല്&zwj; യുവതി ഈ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ഈ മാസം 24നായിരുന്നു പ്രസവ തിയതി. അസ്വസ്ഥത അനുഭവപ്പെട്ട് നേരത്തെ എത്തിയെങ്കിലും ആശുപത്രിയില്&zwj; അഡ്മിറ്റ് ചെയ്യാന്&zwj; ആശുപത്രി അധികൃതര്&zwj; വിസമ്മതിച്ചതായി ബന്ധുക്കള്&zwj; ആരോപിക്കുന്നു. സംഭവത്തില്&zwj; യുവതിയുടെ ബന്ധുക്കള്&zwj; മുക്കം പൊലീസില്&zwj; പരാതി നല്&zwj;കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/unborn-baby-dies-in-kozhikode-relatives-protest-against-private-hospital-articleshow-ylfm8wk"/>
        </item>
        <item>
            <title><![CDATA[ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി]]></title>
            <link>https://www.asianetnews.com/kerala-news/area-committee-member-complained-against-sfi-kasaragod-district-secretary-for-sending-obscene-images-and-messages-articleshow-gpl8rh3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/area-committee-member-complained-against-sfi-kasaragod-district-secretary-for-sending-obscene-images-and-messages-articleshow-gpl8rh3</guid>
            <pubDate>Tue, 16 Jun 2026 15:16:52 +0530</pubDate>
            <description><![CDATA[&lt;p&gt;എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് കെ അനുരാഗിനെതിരെ പരാതി നൽകിയത്. സിപിഎം ജില്ലാ സെക്രട്ടറിക്കാണ് പെൺകുട്ടി പരാതി നൽകിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7hvv6446vt2hfwyf6sjvh2,imgname-sfi-kasaragod-district-secretary-1781591305412.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്:&lt;/strong&gt; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെ പരാതിയുമായി പെൺകുട്ടി. വാട്സ്ആപ്പ് വഴി അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി. എസ്എഫ്ഐ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് അനുരാഗിനെതിരെ പരാതി നൽകിയത്. നിരവധി തവണ അശ്ലീല ദൃശ്യങ്ങൾ അടക്കം അയച്ചെന്നാണ് പരാതി. രണ്ട് മാസം മുമ്പ് തൃക്കരിപ്പൂരിൽ ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജഗോപാലിന് നേരിട്ട് പരാതി നൽകിയത്. സംഭവത്തില്&zwj; അനുരാഗിനെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/area-committee-member-complained-against-sfi-kasaragod-district-secretary-for-sending-obscene-images-and-messages-articleshow-gpl8rh3"/>
        </item>
        <item>
            <title><![CDATA[വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി മന്ത്രി മോൻസ് ജോസഫ്; നല്ല മാതൃക, മന്ത്രിയെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ]]></title>
            <link>https://www.asianetnews.com/kerala-news/minister-mons-joseph-visits-vellappally-house-in-kanichukulangara-articleshow-k4yub7y</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-mons-joseph-visits-vellappally-house-in-kanichukulangara-articleshow-k4yub7y</guid>
            <pubDate>Tue, 16 Jun 2026 13:46:27 +0530</pubDate>
            <description><![CDATA[മന്ത്രി മോൻസ് ജോസഫ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സൗഹൃദ സന്ദർശനം നടത്തി. മോൻസിന്റെ സന്ദർശനത്തെ വെള്ളാപ്പള്ളി പ്രശംസിച്ചപ്പോൾ, സമാനമായ സന്ദർശനം നടത്തിയ ബിന്ദു കൃഷ്ണ നേരിട്ട വിമർശനങ്ങളും സൈബർ ആക്രമണങ്ങളും വാർത്തയിൽ ഇടംപിടിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7qqc7jtct57qz92t32bczn,imgname-vellappally-nadesan-mons-joseph-1781597450482.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്&zwj;റെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സൗഹൃദ സന്ദർശനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളിയെ കാണാൻ ആദ്യമായാണ് മോൻസ് എത്തിയത്. വെള്ളാപ്പള്ളി നടേശനാണ് ഫേസ്ബുക്കിലൂടെ മന്ത്രി സന്ദര്&zwj;ശിച്ച കാര്യം അറിയിച്ചത്.&lt;/p&gt;&lt;p&gt;പൊതുപ്രവർത്തന രംഗത്ത് പരസ്പര ബഹുമാനവും സൗഹൃദവും നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതിന്&zwj;റെ നല്ലൊരു മാതൃകയാണ് ഈ സന്ദർശനമെന്ന് വെള്ളാപ്പള്ളി നടേശൻ കുറിച്ചു. മത്സരരംഗത്തേക്ക് ഇറങ്ങിയ സമയത്ത് മോൻസ് ജോസഫ് നേരിട്ടെത്തി അനുഗ്രഹം തേടിയിരുന്നുവെന്നും, തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;എസ്എൻഡിപി യോഗത്തിന്&zwj;റെ നിലപാടുകളെയും പ്രവർത്തനങ്ങളെയും എക്കാലവും മാനിക്കുന്ന വ്യക്തിയാണ് മോൻസ് ജോസഫ്. യോഗത്തോടും സമുദായത്തോടും എന്നും സഹകരണ മനോഭാവം പുലർത്തുന്ന അദ്ദേഹത്തിന്റെ സമീപനത്തെ അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിന് അദ്ദേഹം നൽകുന്ന പരിഗണനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച അദ്ദേഹം, മോൻസ് ജോസഫിന്&zwj;റെ പൊതുപ്രവർത്തനങ്ങൾക്കും മന്ത്രി എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്വങ്ങൾക്കും എല്ലാവിധ വിജയങ്ങളും ആശംസിച്ചു.&lt;/p&gt;&lt;p&gt;നേരത്തെ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത വിമര്&zwj;ശനങ്ങൾ ഉയര്&zwj;ന്നിരുന്നു. യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന വർഗീയ ശക്തികൾക്ക് മുന്നിൽ ചെന്ന് ഓച്ഛാനിച്ചു നിൽക്കുന്നത് നിഷ്&zwnj;കളങ്കമായി കാണാൻ കഴിയില്ലെന്നടക്കം കടുത്ത ഭാഷയിലാണ് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതാക്കൾ പ്രതികരിച്ചത്. ഇനി നിയമസഭ കാണിക്കില്ല എന്നടക്കം കമന്&zwj;റുകളുമായി കടുത്ത സൈബർ ആക്രമണമാണ് ബിന്ദു കൃഷ്ണ നേരിടേണ്ടി വന്നത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-mons-joseph-visits-vellappally-house-in-kanichukulangara-articleshow-k4yub7y"/>
        </item>
        <item>
            <title><![CDATA['പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല'; നിയന്ത്രിക്കാൻ ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ]]></title>
            <link>https://www.asianetnews.com/kerala-news/health-minister-k-muraleedharan-says-infectious-diseases-rise-in-kerala-is-no-one-s-faul-articleshow-uos9zw7</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/health-minister-k-muraleedharan-says-infectious-diseases-rise-in-kerala-is-no-one-s-faul-articleshow-uos9zw7</guid>
            <pubDate>Tue, 16 Jun 2026 13:43:02 +0530</pubDate>
            <description><![CDATA[&lt;p&gt;പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി.മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുകൾ കാരണമാണ് തടസ്സപ്പെട്ടതെന്ന് രോഗ്യമന്ത്രി കെ മുരളീധരൻ.അതിനിടെ, വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kty0t7xqgj5rds59ty44ejf4,imgname-k-muraleedharan--1--1781271437239.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; പകർച്ചവ്യാധികൾ വ്യാപകമായതോടെ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് നീങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ വാര്&zwj;ത്താസമ്മേളനത്തില്&zwj; അറിയിച്ചു. പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്&zwj;ത്തു. അതിനിടെ, വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിൽ മലമ്പനിയും റിപ്പേർട്ട് ചെയ്തു. ഇരിങ്ങല്ലൂർ സ്വദേശിയായ 63 കാരന് മലമ്പനി ബാധിച്ചത്.&lt;/p&gt;&lt;p&gt;മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുകൾ കാരണമാണ് തടസ്സപ്പെട്ടതെന്ന് രോഗ്യമന്ത്രി കെ മുരളീധരൻ വിശദീകരിച്ചു. ഇന്ന് ചേ&zwj;&zwj;ർന്ന യോ​ഗത്തിൽ പകർച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സംഭരണവും എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് റിപ്പോർട്ട് നൽകാൻ ഹൈ പവർ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു. ചെയർമാൻ എസ് എസ് ലാൽ, കോ ഓർഡിനേറ്റർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും കമ്മിറ്റി പ്രവ&zwj;ർത്തിക്കുക. ജില്ല തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്. പ്രത്യേക പ്രദേശങ്ങളിൽ നിപ വരുന്നതിനെ കുറിച്ച് പരിശോധന ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്&zwj;ത്തു. സംസ്ഥാനത്ത് എല്ല മരുന്നുകളും സ്റ്റോക്കുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, വൃത്തി ഹീനമായ തട്ടുകൾ പൂട്ടാനും മിനറൽ വാട്ടർ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.&lt;/p&gt;&lt;p&gt;സംസ്ഥാനത്ത് ജനുവരി മുതൽ ഈ മാസം വരെ 146 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം സംസ്ഥാനത്ത് 70 കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ അ&zwj;ഞ്ച് ഷിഗെല്ല മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ഷിഗെല്ല മരണങ്ങൾ റിപ്പോര്&zwj;ട്ട് ചെയ്തത്. രോ​ഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. ഈ മാസം റിപ്പോർട്ട് ചെയ്ത 22 കേസുകൾ ഉൾപ്പെടെ 74 കേസുകളാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;h2&gt;ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല&lt;/h2&gt;&lt;p&gt;വയനാട്ടിൽ ഒരു വിദ്യാർഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച വിദ്യാർത്ഥിയുടെ സാമ്പിൾ ആണ് പോസിറ്റീവായത്. നിലവിൽ 2&zwj;1 പേർ ബത്തേരിയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതോടെ രോഗം ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം 17 ആയി. വയനാട് ജില്ലയിൽ മാത്രം 538 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/health-minister-k-muraleedharan-says-infectious-diseases-rise-in-kerala-is-no-one-s-faul-articleshow-uos9zw7"/>
        </item>
        <item>
            <title><![CDATA[പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി]]></title>
            <link>https://www.asianetnews.com/kerala-news/kannur-mayor-p-indira-complainted-with-cm-over-not-invited-to-ksrtc-priyadarshini-free-travel-scheme-inauguration-articleshow-ial3vh4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kannur-mayor-p-indira-complainted-with-cm-over-not-invited-to-ksrtc-priyadarshini-free-travel-scheme-inauguration-articleshow-ial3vh4</guid>
            <pubDate>Tue, 16 Jun 2026 11:20:18 +0530</pubDate>
            <description><![CDATA[&lt;p&gt;സ്ത്രീകൾക്ക് സർക്കാർ നൽകിയ അഭിമാന പദ്ധതി ആയിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നാണ് പി ഇന്ദിര ആക്ഷേപം ഉയര്&zwj;ത്തുന്നത്. ഉദ്ഘാടന ചടങ്ങില്&zwj; ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീർത്തും അവഗണിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7ffb8v5txe7asf5qhpaywb,imgname-p-indira-1781588798728.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തില്&zwj; പ്രതിഷേധം അറിയിച്ച പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. സ്ത്രീകൾക്ക് സർക്കാർ നൽകിയ അഭിമാന പദ്ധതി ആയിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നാണ് പി ഇന്ദിര ആക്ഷേപം ഉയര്&zwj;ത്തുന്നത്. ഉദ്ഘാടന ചടങ്ങില്&zwj; ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീർത്തും അവഗണിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർ മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണിനും പരാതി നൽകിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ വെച്ച് നടന്ന ജില്ലാതല പ്രിയദർശിനി സൗജന്യയാത്രയുടെ ഉദ്ഘാടനം ചെയ്തത് കണ്ണൂർ എംഎൽഎ ടി ഒ മോഹനനാണ്. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപകാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ചടങ്ങിൽ കണ്ണൂർ മേയർ എത്തിയതുമില്ല. പരിപാടി ബഹിഷ്കരിച്ചതല്ലെന്നും ക്ഷണിക്കാത്തതിനാലാണ് തിങ്കളാഴ്ച രാവിലെ നടന്ന പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും മേയർ പി ഇന്ദിര പറയുന്നു. തന്നെ അവഗണിച്ചതില്&zwj; പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ പോലും പദവിയുടെ ബഹുമാനം കിട്ടിയിരുന്നെന്നും ഇപ്പോൾ അതുണ്ടായില്ല എന്നുമാണ് മേയറുടെ പരാതി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kannur-mayor-p-indira-complainted-with-cm-over-not-invited-to-ksrtc-priyadarshini-free-travel-scheme-inauguration-articleshow-ial3vh4"/>
        </item>
        <item>
            <title><![CDATA[ഇന്നലെ കർത്തയുടെ മകൾ, ഇന്ന് ഭാര്യയും മകനും, വീണ വിജയന് നാളെ നി‍ർണായകം; മാസപ്പടി കേസിൽ ഇഡിയുടെ ചോദ്യമുന, ഹാജരാകുമോ?]]></title>
            <link>https://www.asianetnews.com/kerala-news/ed-questions-cmrl-chief-wife-and-son-in-monthly-payoff-case-former-cm-pinarayi-daughter-veena-vijayan-summoned-tomorrow-articleshow-pw08u8a</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ed-questions-cmrl-chief-wife-and-son-in-monthly-payoff-case-former-cm-pinarayi-daughter-veena-vijayan-summoned-tomorrow-articleshow-pw08u8a</guid>
            <pubDate>Tue, 16 Jun 2026 13:25:09 +0530</pubDate>
            <description><![CDATA[&lt;p&gt;മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യയെയും മകനെയും ഇഡി ചോദ്യം ചെയ്തു. നേരത്തെ ഹാജരാകാൻ സാവകാശം തേടിയ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനോട് നാളെ ഹാജരാകാൻ ഇഡി വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7pdmt23v1v17825hesfhb7,imgname-ed-veena-1781596083009.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: മാസപ്പടി കേസില്&zwj; എൻഫോഴ്സ്മെന്&zwj;റ് ഡയറക്ട്രേറ്റിന്&zwj;റെ ചോദ്യം ചെയ്യൽ തുടരുന്നു. കരിമണല്&zwj; കമ്പനി സി എം ആർ എലിന്&zwj;റെ എം ഡി ശശിധരന്&zwj; കര്&zwj;ത്തയുടെ മകളെ ഇന്നലെ ചോദ്യം ചെയ്ത ഇ ഡി, ഇന്ന് ഭാര്യയെയും മകനെയും ചോദ്യം ചെയ്തു. ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും മകൻ ശരൺ എസ് കർത്തയും ഇന്ന് ഇ ഡി ഓഫീസിൽ ഹാജരായി. രാവിലെ പതിനൊന്നരയോടെയാണ് ഇരുവരും ചോദ്യം ചെയ്യലിന് എത്തിയത്. ഇതുവരെയും പൂർത്തിയായിട്ടില്ല. കര്&zwj;ത്തയുടെ മകളും സി എം ആര്&zwj; എലിന്&zwj;റെ സഹോദര സ്ഥാപനമായ നിപുണ ഇന്&zwj;റര്&zwj;നാഷണല്&zwj; ഡയറക്ടറുമായ ഷൈബി എസ് കര്&zwj;ത്തയെ ഇന്നലെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്&zwj;റെ മകള്&zwj; വീണ വിജയൻ നേതൃത്വം നല്&zwj;കുന്ന എക്സാലോജിക് സൊല്യൂഷന്&zwj; എന്ന സ്ഥാപനത്തിന് ചെയ്യാത്ത സേവനത്തിന് സി എം ആര്&zwj; എല്&zwj; പണം നല്&zwj;കിയതിലാണ് അന്വേഷണം. സമാനമായ രീതിയില്&zwj; നിപുണ ഇന്&zwj;റര്&zwj;നാഷണലിനും സി എം ആര്&zwj; എല്&zwj; പണം നല്&zwj;കിയതായി എസ് എഫ് ഐ ഒ കണ്ടെത്തിയിരുന്നു. ഈ ഇടപാടുകളെ പറ്റിയാണ് ഇ ഡി ഷൈബിയില്&zwj; നിന്ന് വിവരങ്ങള്&zwj; തേടിയത്. സി എം ആർ എലുമായി ബന്ധപ്പെട്ട കൂടുതൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ചോദ്യം ചെയ്യലും ഇന്നുണ്ടാകും. നാളെയാണ് പിണറായിയുടെ മകളും എക്സാലോജിക് കമ്പനി മേധാവിയുമായ വീണയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്&zwj; ഇ ഡി വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;നാളെ ഹാജരാകുമോ?&lt;/strong&gt;&lt;/h2&gt;&lt;p&gt;നേരത്തെ വീണയോട് ഈ മാസം 12 ന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ അറിയിച്ചതിനെ തുടർന്നാണ് നാളത്തേക്ക് പുതിയ സമൻസ് നൽകിയത്. വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നൽകിയ ഇമെയിലിന്&zwj;റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം സാവകാശം നൽകിയത്. ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം ഇ ഡി തള്ളുകയും ചെയ്തിരുന്നു. കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് വീണയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സി എം ആർ എല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ് എഫ് ഐ ഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇ ഡി വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എം പവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലടക്കമാണ് ഇ ഡി അന്വേഷണം. നാളെ വീണ ഹാജരായേക്കുമെന്നാണ് സൂചന.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ed-questions-cmrl-chief-wife-and-son-in-monthly-payoff-case-former-cm-pinarayi-daughter-veena-vijayan-summoned-tomorrow-articleshow-pw08u8a"/>
        </item>
        <item>
            <title><![CDATA['ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ല', വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർക്ക് മർദനമെന്ന കേസിൽ തുടരന്വേഷണം, കോടതി നിർദ്ദേശം]]></title>
            <link>https://www.asianetnews.com/kerala-news/court-orders-probe-against-ep-jayarajan-on-youth-congress-indigo-flight-protest-case-articleshow-m08ozue</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/court-orders-probe-against-ep-jayarajan-on-youth-congress-indigo-flight-protest-case-articleshow-m08ozue</guid>
            <pubDate>Tue, 16 Jun 2026 13:05:42 +0530</pubDate>
            <description><![CDATA[&lt;p&gt;വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ ഇ.പി. ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തെളിവില്ലെന്ന് കാണിച്ച് പോലീസ് എഴുതിത്തള്ളിയ കേസ്, പരാതിക്കാരൻ നൽകിയ തർക്ക ഹർജിയെ തുടർന്നാണ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7nmpr91hfhz5a92mw2cypw,imgname-ep-jayarajan-1781595265801.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസിൽ തുടന്വേഷണത്തിന് ഉത്തരവ്. ഇ പി. ജയരാജനും, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് യുത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവ് ഇല്ലെന്ന കാരണം പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പരാതിക്കാരിലൊരാളായ ഫർസീൻ മജിദ് അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന തർക്കം സമർപ്പിക്കുകയും ഇതേ തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ള പരിശോധിച്ച ശേഷം വിശദമായ അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. വലിയതുറ പോലീസ് എസ്. എച്ച് ഒയക്കാണ് നിർദ്ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11 ന്റേതാണ് നിർദ്ദേശം. &amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/court-orders-probe-against-ep-jayarajan-on-youth-congress-indigo-flight-protest-case-articleshow-m08ozue"/>
        </item>
        <item>
            <title><![CDATA[ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം; തിരുവാഭരണ കമ്മീഷണർ പരിശോധന നടത്തി]]></title>
            <link>https://www.asianetnews.com/kerala-news/unusual-color-change-above-sabarimala-shrine-suspected-of-liquid-being-poured-inspection-articleshow-hr3bz4k</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/unusual-color-change-above-sabarimala-shrine-suspected-of-liquid-being-poured-inspection-articleshow-hr3bz4k</guid>
            <pubDate>Tue, 16 Jun 2026 13:10:07 +0530</pubDate>
            <description><![CDATA[&lt;p&gt;ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തി. ഭക്തർ സമർപ്പിച്ച നെയ്യ് വീണതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ അധികൃതർ വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7nspf4qs0adstqafgfydvh,imgname-sabarimala--1--1781595429348.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയമാണ് നിലവിൽ ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഭക്തർ സമർപ്പിക്കുന്ന നെയ്യ് വീണതാകാം ഈ നിറവ്യത്യാസത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥ സംഘം വിലയിരുത്തുന്നത്. എങ്കിലും സ്വർണ്ണപാളികൾക്ക് മുകളിൽ ദ്രാവകം വീണതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ അധികൃതർ നടപടികൾ സ്വീകരിച്ചു വരികയാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സ്വർണ്ണ ശ്രീകോവിലിൽ ഇത്തരമൊരു വ്യത്യാസം കണ്ടത് അധികൃതർ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് പരിശോധന നടത്തി.ക്. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയായായിരുന്നു പരിശോധന. ഇതിന് പിന്നാലെയാണ് ശ്രീകോവിലിൽ നിറവ്യത്യാസം കണ്ടെത്തിയെന്ന വാര്&zwj;ത്ത പുറത്തുവന്നിരിക്കുന്നത്.&lt;/p&gt;&lt;h3&gt;സ്വര്&zwj;ണപ്പാളിയിൽ പിഎസ് പ്രശാന്തിന് എസ്ഐടി നോട്ടീസ്&lt;/h3&gt;&lt;p&gt;ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന് എസ്ഐടി നോട്ടീസ് അയച്ചു. പ്രശാന്തിനോടും ബോർഡ് അംഗമായിരുന്ന അജികുമാറിനോടും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഹൈക്കോടതി അനുമതിയില്ലാതെ സ്വർണപാളികള്&zwj; സ്മാര്&zwj;ട് ക്രിയേഷനിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് അന്വേഷണം. 2025ലെ ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. അതിനിടെയാണ് കൂടുതൽ സാമ്പിളുകള്&zwj; ശേഖരിക്കാൻ എസ്ഐടി ഇന്ന് ശബരിമലയിലെത്തിയത്. പ്രഭാമണ്ഡലത്തിൽ നിന്നടക്കം സാമ്പിളുകള്&zwj; ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയക്കും.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/unusual-color-change-above-sabarimala-shrine-suspected-of-liquid-being-poured-inspection-articleshow-hr3bz4k"/>
        </item>
        <item>
            <title><![CDATA[വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസി; സൗജന്യ ഒഴിവാക്കാൻ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല]]></title>
            <link>https://www.asianetnews.com/kerala-news/not-all-white-and-blue-buses-are-ordinary-ksrtc-clarifies-again-articleshow-z7avobr</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/not-all-white-and-blue-buses-are-ordinary-ksrtc-clarifies-again-articleshow-z7avobr</guid>
            <pubDate>Tue, 16 Jun 2026 13:07:31 +0530</pubDate>
            <description><![CDATA['പ്രിയദർശിനി' സ്ത്രീ സൗജന്യ യാത്രാ പദ്ധതിയെ അട്ടിമറിക്കാൻ ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റാക്കി മാറ്റുന്നു എന്ന പ്രചാരണം കെഎസ്ആർടിസി നിഷേധിച്ചു. ഒരേ നിറത്തിലുള്ള ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ യാത്രക്കാർക്ക് തിരിച്ചറിയാനാണ് സ്റ്റിക്കറുകൾ പതിപ്പിച്ചതെന്നും, സൗജന്യ യാത്രയുള്ള ഓർഡിനറി സർവീസുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv4y971mvd9r85dkg6zmsfea,imgname-city-fast-stickers-ksrtc-1781503663156.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സിറ്റി ഫാസ്റ്റ് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസിയും സർക്കാരും. കെഎസ്ആർടിസിയുടെ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി' നിലവിൽ വന്നതോടെ, സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓർഡിനറി ബസുകളെല്ലാം കെഎസ്ആർടിസി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സ്റ്റിക്കർ ഒട്ടിച്ചു സർവീസ് നടത്തുന്നു എന്ന പ്രചാരണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്ആർടിസി അറിയിച്ചു.&lt;/p&gt;&lt;p&gt;പ്രിയദർശിനി പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും തുടർന്നും ഓർഡിനറി സർവീസായി തന്നെ നിലനിർത്തിയിട്ടുണ്ട്. വർഷങ്ങളായി ഒരേ നിറത്തിൽ സർവീസ് നടത്തുന്ന ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ തമ്മിൽ യാത്രക്കാർക്ക് മാറിപ്പോകാതിരിക്കാനും കൂടുതൽ വ്യക്തത ഉറപ്പാക്കാനുമാണ് കെഎസ്ആർടിസി ഇന്നലെ മുതൽ സിറ്റി ഫാസ്റ്റ് ബസുകളിൽ സിറ്റി ഫാസ്റ്റ് എന്ന് വലിയ അക്ഷരത്തിൽ സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങിയത്. അല്ലാതെ ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയതല്ല.&lt;/p&gt;&lt;p&gt;കെഎസ്ആർടിസി ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം തിരുവനന്തപുരം നഗരത്തിൽ ഒരേ നീലയും വെള്ളയും നിറത്തിലാണ് ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ബസും പണ്ടുമുതലേ സർവീസ് നടത്തുന്നത്. വെള്ളയും നീലയും നിറമുള്ള ബസുകളെല്ലാം സൗജന്യയാത്രയുള്ള ഓർഡിനറി ബസുകളാണെന്ന് കരുതി വനിതാ യാത്രക്കാർക്ക് കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാനാണ് ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിപ്പിച്ചത്. നിലവിൽ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകളും നഗരമുൾപ്പെടെ ജില്ലയിലാകെ 687 ഓർഡിനറി ബസുകളും സർവിസ് നടത്തുന്നുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/not-all-white-and-blue-buses-are-ordinary-ksrtc-clarifies-again-articleshow-z7avobr"/>
        </item>
        <item>
            <title><![CDATA[തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് ശിവൻകുട്ടി; 'മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ട്']]></title>
            <link>https://www.asianetnews.com/kerala-news/sivankutty-wants-thiruvananthapuram-corporation-office-to-be-raided-alleges-there-are-weapons-in-the-mayor-s-office-articleshow-pstttup</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/sivankutty-wants-thiruvananthapuram-corporation-office-to-be-raided-alleges-there-are-weapons-in-the-mayor-s-office-articleshow-pstttup</guid>
            <pubDate>Tue, 16 Jun 2026 12:28:16 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്നും മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ടെന്നും സിപിഎം നേതാവ് വി ശിവൻകുട്ടി. മേയറുടെ ഒത്താശയോടെയാണ് നഗരത്തിൽ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ അധ്യാപക സ്ഥലംമാറ്റം, കെഎസ്ആർടിസി, പി എം ശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ വിമർശനം ഉന്നയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7krcp43kz3h6fe5zapks92,imgname-v-v-rajesh-v-sivankutty-1781593289412.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി. മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ട്. മേയറുടെ കൂടെ ഒത്താശയോടു കൂടിയാണ് തലസ്ഥാന നഗരിയിൽ ആക്രമണം നടക്കുന്നത്. 19 കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് കൌണ്&zwj;സിലർ സുഗതൻ. കോർപ്പറേഷനിലെ ഒരു യോഗം കൂടി കഴിഞ്ഞാൽ അദ്ദേഹം അയോഗ്യനാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.&lt;/p&gt;&lt;p&gt;താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് സ്ഥലംമാറ്റം സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു അധ്യാപക സംഘടനയ്ക്കും പരാതി ഉണ്ടായിരുന്നില്ല. സ്ഥലം മാറ്റം മുഴുവൻ തകരാറിലായിരിക്കുകയാണ്. അധ്യാപകർക്കിടയിൽ വലിയ അസ്വസ്ഥതയുണ്ട്. സൂക്ഷ്മതയോടെ കാണേണ്ട കാര്യമാണിതെന്നും ശിവൻകുട്ടി പറഞ്ഞു. കെഎസ്ആർടിസിയുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമാണ് നിലവിലുള്ളത്. ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസ്സുകൾ ആക്കി മാറ്റുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.&lt;/p&gt;&lt;p&gt;പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ നയപരമായ തീരുമാനം യുഡിഎഫ് വ്യക്തമാക്കണം. സമൂഹത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. പി എം ശ്രീ നടപ്പിലാക്കുന്നതിൽ ഒരു നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടില്ല. വി ഡി സതീശൻ അധികാരത്തിന് വേണ്ടി ജനങ്ങളോട് നുണ പറഞ്ഞ് വോട്ട് നേടിയ ശേഷം എല്ലാ കാര്യത്തിലും യു ടേൺ അടിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി പോലും ഇത് വരെ ഒഴിഞ്ഞു കൊടുത്തിട്ടില്ലെന്നും വി ശിവൻകുട്ടി വിമർശിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/sivankutty-wants-thiruvananthapuram-corporation-office-to-be-raided-alleges-there-are-weapons-in-the-mayor-s-office-articleshow-pstttup"/>
        </item>
        <item>
            <title><![CDATA[സൗജന്യ യാത്രാ പദ്ധതിക്കെതിരെ പൊതുതാൽപര്യ ഹർജി; 'സാമ്പത്തിക സ്ഥിതി പരിഗണിക്കാത്തത് വിവേചനം, പുരുഷൻമാരെ ഒഴിവാക്കുന്നത് സമത്വത്തിന് എതിര്']]></title>
            <link>https://www.asianetnews.com/kerala-news/public-interest-litigation-against-free-travel-scheme-excluding-men-with-out-considering-financial-status-discriminatory-articleshow-f0gu0h6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/public-interest-litigation-against-free-travel-scheme-excluding-men-with-out-considering-financial-status-discriminatory-articleshow-f0gu0h6</guid>
            <pubDate>Tue, 16 Jun 2026 11:59:14 +0530</pubDate>
            <description><![CDATA[&lt;p&gt;സ്ത്രീകൾക്കും ട്രാൻസ്&zwnj;ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദത്തിൻ്റെ അടിസ്ഥാനത്തിലുള്ള സൗജന്യം വിവേചനപരമാണെന്ന് ഹർജിയിൽ പറയുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7j1hrxr8ssybv4n65mvnw5,imgname-ksrtc-women-free-travel-1781591492381.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കും ട്രാൻസ്&zwnj;ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിച്ച &lsquo;പ്രിയദർശിനി&rsquo; പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി യാത്രാസൗജന്യം നൽകുന്നത് വിവേചനപരമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും യാത്രാ ആനുകൂല്യം അനുവദിക്കുമ്പോൾ സമാന സാഹചര്യത്തിലുള്ള പുരുഷൻമാരെ അതിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനയിലെ സമത്വ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.&lt;/p&gt;&lt;p&gt;സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ഇന്നലെയാണ് തുടങ്ങിയത്. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി സർവീസിൽ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പെരുമ്പാവൂർ ഡിപ്പോയിലെ വി പി ഷീലയും പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരിയും ആദ്യ സർവീസിന്&zwj;റെ ഭാഗമായി.&lt;/p&gt;&lt;p&gt;സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായത്. നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് ഓരോ മാസവും നൽകും. ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതി, അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നടപ്പിലാക്കിയിരിക്കുകയാണ് സർക്കാർ. എന്നാൽ പറഞ്ഞ വാക്ക് പൂർണമായി സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പദ്ധതിയിൽ നിന്ന് വിട്ടുനിന്നത്.&lt;/p&gt;&lt;p&gt;അതിനിടെ പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ അടിയന്തര അവലോകനത്തിന് സ്വകാര്യ ബസ്സുടമകൾ യോഗം ചേർന്നു. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ ബാധിച്ചു തുടങ്ങി. ആദ്യ ദിനം ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിർദ്ദേശങ്ങൾ സമർപ്പിക്കും. അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്ന് സ്വകാര്യ ബസ്സുടമകൾ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/public-interest-litigation-against-free-travel-scheme-excluding-men-with-out-considering-financial-status-discriminatory-articleshow-f0gu0h6"/>
        </item>
        <item>
            <title><![CDATA[പാർട്ടിക്ക് പത്മകുമാറിനെ പേടിയില്ലെന്ന് പി കെ ശ്രീമതി, ഒരു സമ്മർദ്ദത്തിനും സിപിഎം വഴങ്ങിയിട്ടില്ലെന്നും പ്രതികരണം]]></title>
            <link>https://www.asianetnews.com/kerala-news/pk-sreemathy-says-the-party-is-not-afraid-of-padmakumar-articleshow-0xgf9mh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pk-sreemathy-says-the-party-is-not-afraid-of-padmakumar-articleshow-0xgf9mh</guid>
            <pubDate>Tue, 16 Jun 2026 11:15:38 +0530</pubDate>
            <description><![CDATA[ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന് മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി വിമർശിച്ചു. അവധിക്ക് അപേക്ഷിച്ചെന്ന കാരണം ഒഴിവാക്കി ആരോഗ്യവകുപ്പ് ഉത്തരവിൽ തിരുത്തൽ വരുത്തിയെങ്കിലും, താൻ രണ്ടര ദിവസത്തെ അവധിയാണ് ചോദിച്ചതെന്ന് ഡോ. റീന വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3arkbb8jmccmb6fxhv31822,imgname-pk-sreemathy-1755929226600.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയതിൽ കടുത്ത വിമർശനവുമായി മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതി. നോട്ടീസ് അയക്കാതെ ആരെയും മാറ്റാൻ പറ്റില്ല. ഒരു മണിക്കൂർ കൊണ്ടാണ് ഉത്തരവ് ഇറങ്ങിയത്. ഇത് നിയമവിരുദ്ധമാണ്. സ്ഥലം മാറ്റിയിരിക്കുന്നത് കൺസൾട്ടന്&zwj;റ് എന്ന പോസ്റ്റിലാണ്. അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ സ്പെഷ്യലിറ്റി കേഡറിലേക്ക് അവരുടെ സമ്മതമില്ലാതെ മാറ്റാൻ കഴിയില്ല. വളരെയധികം സാങ്കേതിക തകരാറുകൾ ഇവിടെയുണ്ട്. ഡോക്ടർ റീനയുടെ പേരിൽ പിഴവ് ഉണ്ടെങ്കിൽ അവർക്ക് നോട്ടീസ് നൽകാമായിരുന്നുവെന്നും ശ്രീമതി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടിക്ക് പത്മകുമാറിനെ പേടിയില്ലെന്നും അവര്&zwj; പറഞ്ഞു. പാർട്ടി എന്തിനാണ് പേടിക്കുന്നത്. ഒരു ശിക്ഷാനടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പാർട്ടിക്ക് പലവിധ ശിക്ഷ നടപടികൾ ഉണ്ടായിട്ടുണ്ട്. നടപടിയെ പത്മകുമാർ തന്നെ സ്വാഗതം ചെയ്തു. ഒരു സമ്മർദ്ദത്തിനും സിപിഎം വഴങ്ങിയിട്ടില്ലെന്നും ശ്രീമതി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അതേസമയം, ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ ആരോഗ്യ വകുപ്പ് തിരുത്തൽ വരുത്തിയിരുന്നു. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിക്കൊണ്ടാണ് തിരുത്ത് വരുത്തിയത്. പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാൽ മാറ്റം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. 15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരെ നേരത്തെ റീനയടക്കം വലിയ വിമർശനം ഉയർത്തിയിരുന്നു. ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചുവെന്നാണ് ഡോ. റീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന വ്യക്തമാക്കിയിരുന്നു. ഇത്രയും കാലം സർവീസ് കഴിഞ്ഞ് പോകുന്നയാൾക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നടക്കം ഡോ. റീന ആവശ്യപ്പെട്ടിരുന്നു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pk-sreemathy-says-the-party-is-not-afraid-of-padmakumar-articleshow-0xgf9mh"/>
        </item>
    </channel>
</rss>
