<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 21 Apr 2026 07:59:20 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/kerala-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[തമിഴ്നാട്ടിൽ വോട്ടിന് പണം ആരോപണം വ്യാപകം; രാമനാഥപുരത്ത് 3 എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പിടിയിൽ, തെങ്കാശിയിൽ സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്]]></title>
            <link>https://www.asianetnews.com/kerala-news/tamil-nadu-assembly-election-money-for-vote-allegations-3-aiadmk-workers-arrested-in-ramanathapuram-articleshow-llns0xf</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/tamil-nadu-assembly-election-money-for-vote-allegations-3-aiadmk-workers-arrested-in-ramanathapuram-articleshow-llns0xf</guid>
            <pubDate>Tue, 21 Apr 2026 07:59:16 +0530</pubDate>
            <description><![CDATA[&lt;p&gt;പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ തമിഴ്നാട്ടിൽ വോട്ടിന് പണം ആരോപണം വ്യാപകം. രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവർത്തകർ അറസ്റ്റിലായി. വോട്ടർമാർക്ക് പണം നൽകുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെങ്കാശിയിൽ വോട്ടിന് പണം നൽകാനുള്ള നീക്കത്തിൽ എഐഎഡിഎംകെ സ്ഥാനാര്&zwj;ത്ഥിക്കെതിരെ കേസെടുത്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kppxsm1jwndedf5gmwd56tmz,imgname-fotojet---2026-04-21t075643.686-1776738422834.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ തമിഴ്നാട്ടിൽ വോട്ടിന് പണം ആരോപണം വ്യാപകം. രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവർത്തകർ അറസ്റ്റിലായി. വോട്ടർമാർക്ക് പണം നൽകുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെങ്കാശിയിൽ വോട്ടിന് പണം നൽകാനുള്ള നീക്കത്തിൽ എഐഎഡിഎംകെ സ്ഥാനാര്&zwj;ത്ഥിക്കെതിരെ കേസെടുത്തു. തെങ്കാശി ആലങ്കുളം സ്ഥാനാർഥി കെആര്&zwj;പി പ്രഭാകരനെതിരെ ആണ് കേസെടുത്തത്. അൻപതോളം പ്രവര്&zwj;ത്തകര്&zwj;ക്കെതിരെയും കേസെടുത്തു. വോട്ടിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;കോയമ്പത്തൂർ സൗത്തിൽ ഡിഎംകെ സ്ഥാനാര്&zwj;ത്ഥി സെന്തിൽ ബാലാജി ഒരു വോട്ടിന് 5000 രൂപനൽകുന്നതായും ആരോപണം ഉയര്&zwj;ന്നു. ഇതുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ സ്ഥാനാര്&zwj;ത്ഥി ജില്ലാ കളക്ടര്&zwj;ക്ക് പരാതി നൽകി. കരൂരിൽ നിന്നുള്ളവരാണ് പണം നൽകുന്നതെന്നും എഐഎഡിഎംകെ സ്ഥാനാര്&zwj;ത്ഥി കെ അർജുനൻ ആരോപിച്ചു. പരസ്യ പ്രചാരണം അവസാനിച്ചശേഷവും മണ്ഡലത്തിൽ തുടരാനായി കരൂർ സ്വദേശികളായ 18 പേരെ ബാലാജി കോയമ്പത്തൂരിൽ സ്വതന്ത്ര സ്ഥാനാര്&zwj;ത്ഥികളാക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ആണ് പണം വിതരണം ചെയ്യുന്നതെന്നാണ് പരാതി.&lt;/p&gt;&lt;p&gt;&lt;strong&gt;ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം&lt;/strong&gt;&lt;/p&gt;&lt;p&gt;അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎംഐഎം ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒവൈസി വ്യക്തമാക്കി. ലീഗ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നും ഒവൈസി പറഞ്ഞു. ഇതിനിടെ, പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം വീഡിയോ സന്ദേശവുമായി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. സർക്കാരിന്&zwj;റെ നേട്ടങ്ങൾ ഓർമിപ്പിച്ചും ബിജെപി തമിഴ്നാടിന് എതിരെന്ന് ആവർത്തിച്ചുമാണ് സ്റ്റാലിന്&zwj;റെ വീഡിയോ സന്ദേശം. തെരഞ്ഞെടുപ്പിനിടെ മണ്ഡല പുനർനിർണയത്തിനു ശ്രമിച്ചവർ വോട്ട് കഴിഞ്ഞാൽ എന്തെല്ലാം ചെയ്യുമെന്ന് സ്റ്റാലിൻ ചോദിച്ചു. സ്റ്റാലിൻ കരുണാനിധിയെക്കാളും അപകടകാരി എന്ന് ചിലർ പറയുന്നു. തമിഴ്നാടിന്റെ വളർച്ച തടയാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ സ്റ്റാലിൻ അപകടകാരി ആകും. താൻ ഇപ്പോൾ തമിഴ്നാട്ടിൽ അപ്പന്റെ സ്ഥാനത്താണ്. ഡിഎംകെ ഹിന്ദുവിരുദ്ധർ അല്ലെന്നുംഇത്രയധികം ക്ഷേത്രങ്ങൾ പുനരുദ്ധരിച്ച മറ്റൊരു സർക്കാർ ഇല്ലെന്നും ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ ആദ്യം ഇറങ്ങുക താൻ ആണെന്നും സ്റ്റാലിൻ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/tamil-nadu-assembly-election-money-for-vote-allegations-3-aiadmk-workers-arrested-in-ramanathapuram-articleshow-llns0xf"/>
        </item>
        <item>
            <title><![CDATA[ശബരിമല സ്വർണപാളികേസിലും എസ്ഐടി അന്വേഷണം; പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു, തിരുവാഭരണം കമ്മീഷണറുടെ മൊഴി നിർണായകം]]></title>
            <link>https://www.asianetnews.com/kerala-news/sabarimala-gold-layer-case-former-devaswom-board-president-ps-prashanth-was-questioned-again-by-siteam-articleshow-0iyusxm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/sabarimala-gold-layer-case-former-devaswom-board-president-ps-prashanth-was-questioned-again-by-siteam-articleshow-0iyusxm</guid>
            <pubDate>Tue, 21 Apr 2026 07:13:22 +0530</pubDate>
            <description><![CDATA[&lt;p&gt;മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാറിനേയും ചോദ്യം ചെയ്തു. ഹൈക്കോടതി അനുമതിയില്ലാതെയായിരുന്നു പാളികൾ പോറ്റിക്ക് നൽകിയതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4w8bachxw89k9fh5vdd1ay8,imgname-fotojet--6--1757589907857.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ശബരിമലയിൽ നിന്ന് 2025ലെ സ്വർണപാളി കൊണ്ടുപോയതിലും എസ്ഐടി അന്വേഷണം. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാറിനേയും ചോദ്യം ചെയ്തു. ഹൈക്കോടതി അനുമതിയില്ലാതെയായിരുന്നു പാളികൾ പോറ്റിക്ക് നൽകിയതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് വിവാദമായതോടെ പിഎസ് പ്രശാന്ത് ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു. ഇത് മൂന്നാം തവണയാണ് ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. അജികുമാറും പോറ്റിയുമായി സൗഹൃദമുണ്ടെന്നും എസ്ഐടി പറയുന്നു.&lt;/p&gt;&lt;p&gt;അതേസമയം, 2025 സെപ്റ്റംബർ ഏഴിന് പാളികൾ കൊണ്ടുപോയ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. സന്നിധാനത്ത് എത്തിയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ എസ്ഐടിയുടെ മൊഴിയെടുക്കൽ. നിലവിലെ തിരുവാഭരണം കമ്മീഷണറുടെ മൊഴി നിർണായകമാകും. സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ട സ്മാർട്ട് ക്രിയേഷൻസിന്റെ സാങ്കേതിക വൈദഗ്ധത്തെക്കുറിച്ച് നിലവിലെ തിരുവാഭരണം കമ്മീഷണർ ആദ്യം സംശയമുന്നയിച്ചിരുന്നു. പിന്നീട് അവർ യോഗ്യരാണ് എന്ന റിപ്പോർട്ടും നൽകി. എന്നാൽ സമ്മർദ്ദങ്ങളെ തുടർന്നാണോ അത്തരം നിലപാട് മാറ്റം എന്ന സംശയം ഉയരുന്നുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/sabarimala-gold-layer-case-former-devaswom-board-president-ps-prashanth-was-questioned-again-by-siteam-articleshow-0iyusxm"/>
        </item>
        <item>
            <title><![CDATA[തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി]]></title>
            <link>https://www.asianetnews.com/kerala-news/woman-and-one-and-a-half-year-old-son-found-dead-in-well-in-tirur-police-found-suicide-note-articleshow-wpn29vh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/woman-and-one-and-a-half-year-old-son-found-dead-in-well-in-tirur-police-found-suicide-note-articleshow-wpn29vh</guid>
            <pubDate>Tue, 21 Apr 2026 07:43:32 +0530</pubDate>
            <description><![CDATA[&lt;p&gt;എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kppx0sg435vq56s302m5jc9v,imgname-fotojet---2026-04-21t074308.655-1776737609220.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. അതേസമയം, യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.&lt;/p&gt;&lt;p&gt;യുവതിയുടെ ഉമ്മ നാല് മാസം മുമ്പാണ് മരിച്ചത്. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. &amp;nbsp;ടോള്&zwj; ഫ്രീ നമ്പര്&zwj;: &amp;nbsp;Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/woman-and-one-and-a-half-year-old-son-found-dead-in-well-in-tirur-police-found-suicide-note-articleshow-wpn29vh"/>
        </item>
        <item>
            <title><![CDATA[ശബ്ദം കേട്ട് വാതിൽ തുറന്ന ഉടമയും കുടുംബവും ഞെട്ടി; ഹോട്ടലിന്‍റെ മുൻ വാതിൽ തകര്‍ത്ത് കാട്ടാന അകത്ത് കയറി]]></title>
            <link>https://www.asianetnews.com/kerala-news/wild-elephant-broke-front-door-of-the-hotel-and-entered-inside-in-athirappilly-owner-familu-panicked-articleshow-ghpm37a</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/wild-elephant-broke-front-door-of-the-hotel-and-entered-inside-in-athirappilly-owner-familu-panicked-articleshow-ghpm37a</guid>
            <pubDate>Tue, 21 Apr 2026 07:33:54 +0530</pubDate>
            <description><![CDATA[&lt;p&gt;അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടൽ ആക്രമിച്ചു. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്&zwj;റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്. ഹോട്ടലിന്&zwj;റെ മുൻ വാതിൽ തകർത്ത കാട്ടാന ഹോട്ടലിന്&zwj;റെ അകത്ത് കയറി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kppw7zas021q6wm2rta2qd59,imgname-fotojet---2026-04-21t072931.142-1776736795992.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടൽ ആക്രമിച്ചു. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്&zwj;റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്. ഹോട്ടലിന്&zwj;റെ മുൻ വാതിൽ തകർത്ത കാട്ടാന ഹോട്ടലിന്&zwj;റെ അകത്ത് കയറി. ഹോട്ടലിനോട് ചേർന്ന് തന്നെയാണ് ജോൺസനും കുടുംബവും താമസിക്കുന്നത്. രാത്രിയിൽ വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും വാതിൽ തുറന്നു നോക്കുകയായിരുന്നു. ഹോട്ടലിനകത്ത് കാട്ടാന നിൽക്കുന്നതാണ് അവര്&zwj; കണ്ടത്. ഉടനെ ബഹളം വെച്ച് കാട്ടാനയെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിക്കുകയായിരുന്നു. ജോൺസൺ പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനാണ്. ഭാര്യയും മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/wild-elephant-broke-front-door-of-the-hotel-and-entered-inside-in-athirappilly-owner-familu-panicked-articleshow-ghpm37a"/>
        </item>
        <item>
            <title><![CDATA[കാര്‍ത്തിക ജോലി കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, ശേഷം സംഭവിച്ചതിൽ ദുരൂഹത; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി മാതാപിതാക്കൾ]]></title>
            <link>https://www.asianetnews.com/kerala-news/karathika-came-to-flat-from-office-what-happened-next-is-mystery-parents-gave-complaint-to-cm-and-dgp-articleshow-y6idrlk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/karathika-came-to-flat-from-office-what-happened-next-is-mystery-parents-gave-complaint-to-cm-and-dgp-articleshow-y6idrlk</guid>
            <pubDate>Tue, 21 Apr 2026 07:18:41 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിലെ ഫ്ലാറ്റില്&zwj; അഞ്ചല്&zwj; സ്വദേശിനിയായ കാര്&zwj;ത്തികയെ മരിച്ച നിലയില്&zwj; കണ്ടെത്തിയ സംഭവത്തില്&zwj; ദുരൂഹതയേറുന്നു. ബെംഗളൂരു പൊലീസിന്&zwj;റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്&zwj;കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kppve7790yvvdh8x6zpnhmbt,imgname-karthika-death-1776735952105.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: അഞ്ചല്&zwj; സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റില്&zwj; മരിച്ച നിലയില്&zwj; കണ്ടെത്തിയതില്&zwj; ദുരൂഹത ആരോപിച്ച് കുടുംബം. മരിച്ച കാര്&zwj;ത്തികയുടെ ഭര്&zwj;ത്താവിനെതിരെയാണ് മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നത്. കാര്&zwj;ത്തികയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്&zwj;കി. ഫെബ്രുവരി 20നാണ് ബെംഗളൂരുവിലെ ഫ്ലാറ്റില്&zwj; അഞ്ചല്&zwj; സ്വദേശിനിയായ കാര്&zwj;ത്തികയെ മരിച്ച നിലയില്&zwj; കണ്ടെത്തിയത്. ഭര്&zwj;ത്താവിനും നാല് വയസുള്ള മകള്&zwj;ക്കും ഒപ്പമായിരുന്നു താമസം. സംഭവ ദിവസം അമ്മ ഇന്ദിര കുമാരിയുമായി കാര്&zwj;ത്തിക ഫോണില്&zwj; സംസാരിച്ചിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;കാര്&zwj;ത്തിക ജോലി കഴിഞ്ഞ് ഫ്&zwnj;ളാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങള്&zwj; പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് മരണം. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതില്&zwj; തുറന്നുകിടന്ന നിലയിലായിരുന്നു. മരണം നടന്ന സമയത്ത് കാർത്തികയുടെ ഭർത്താവ് ഫ്ലാറ്റിന് സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ലിഫ്റ്റിൽ കയറാതെ നിഖിൽ സ്റ്റെപ്പ് ഇറങ്ങിപ്പോകുന്ന ദൃശ്യമുണ്ട്. അച്ഛാ വാ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോ എന്ന് കുഞ്ഞ് പറയുന്നുണ്ടായിരുന്നുവെന്നും കാർത്തികയുടെ അമ്മ പറയുന്നു&lt;/p&gt;&lt;p&gt;എട്ട് വര്&zwj;ഷം മുന്&zwj;പായിരുന്നു കാര്&zwj;ത്തികയുടെ വിവാഹം. ഐ.ടി മേഖലയില്&zwj; ജോലി ചെയ്യുന്നയാളാണ് ഭർത്താവ്. ജോലിയുടെ ഭാഗമായി നിഖില്&zwj; മെക്&zwnj;സികോയില്&zwj; പോയി വന്ന ശേഷം മകളുമായി അകന്നെന്ന് കുടുംബം പറയുന്നു. കുടുംബ പ്രശ്നങ്ങള്&zwj; ദിവസങ്ങള്&zwj; ചെല്ലുംതോറും വഷളായി. പ്രശ്&zwnj;നങ്ങള്&zwj; പരിഹരിക്കണമെന്ന് കാര്&zwj;ത്തിക ആവശ്യപ്പെടുന്ന വാട്&zwnj;സ്ആപ്പ് സന്ദേശം കുടുംബത്തിന്&zwj;റെ പക്കലുണ്ട്. ബെംഗളൂരു പൊലീസ് മകളുടെ മരണത്തില്&zwj; കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്ന് കുടുംബം പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും മാതാപിതാക്കള്&zwj; പരാതി നല്&zwj;കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/karathika-came-to-flat-from-office-what-happened-next-is-mystery-parents-gave-complaint-to-cm-and-dgp-articleshow-y6idrlk"/>
        </item>
        <item>
            <title><![CDATA[ശബരിമല യുവതി പ്രവേശന കേസ്; സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും]]></title>
            <link>https://www.asianetnews.com/kerala-news/sabarimala-womens-entry-case-supreme-court-constitution-bench-to-hear-again-today-articleshow-1g76b9v</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/sabarimala-womens-entry-case-supreme-court-constitution-bench-to-hear-again-today-articleshow-1g76b9v</guid>
            <pubDate>Tue, 21 Apr 2026 06:54:15 +0530</pubDate>
            <description><![CDATA[&lt;p&gt;ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. സംസ്ഥാനസർക്കാരിന്&zwj;റെ വാദവും ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസിൽ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khj5hjtnpfymdc6k051nnz3c,imgname-sabarimala-women-entry-1771210066773.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. സംസ്ഥാനസർക്കാരിന്&zwj;റെ വാദവും ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസിൽ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്. കഴിഞ്ഞ തവണ കേസിൽ മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ വി ഗിരി എന്നിവരാണ് വാദം ഉന്നയിച്ചത്. ഇന്ന് മറ്റു മുതിർന്ന അഭിഭാഷകരുടെ വാദം പൂർത്തിയാൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപത് വാദിക്കും.&amp;nbsp;&lt;/p&gt;&lt;p&gt;സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ വേണമോ എന്നതിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനസർക്കാർ മുന്നോട്ടുവച്ചത്. യുവതി പ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. ശബരിമലയിൽ സ്ത്രീകൾക്കുള്ള പ്രായ വിലക്ക് അനിവാര്യ മതാചാരമാണോയെന്ന് കോടതിക്ക് പരിശോധിക്കാനാകില്ലെന്നാണ് തന്ത്രി സുപ്രീം കോടതിയില്&zwj; വാദിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുമുള്ള സവിശേഷതകളനുസരിച്ച് ആചാരത്തിൽ മാറ്റങ്ങളുണ്ടാകാം. അവ വിശ്വാസത്തിന്&zwj;റെ ഭാഗമാണ്. &zwj; യുക്തി പരിശോധിക്കാനാകില്ലെന്നും തന്ത്രി കണ്ഠര് രാജീവരിനായി മുതിര്&zwj;ന്ന അഭിഭാഷന്&zwj; വി.ഗിരി വാദിച്ചു. ഭരണഘടനാ തത്വങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാള്&zwj;ക്ക് വിശ്വാസത്തില്&zwj; നിലപാടെടുക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ ഇനി യുവതി പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദവും ഈ ആഴ്ച്ച നടന്നേക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/sabarimala-womens-entry-case-supreme-court-constitution-bench-to-hear-again-today-articleshow-1g76b9v"/>
        </item>
        <item>
            <title><![CDATA[ചെങ്ങന്നൂരിലെ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തും]]></title>
            <link>https://www.asianetnews.com/kerala-news/chengannur-elderly-man-death-body-will-be-exhumed-and-a-postmortem-will-be-conducted-today-articleshow-wf5cxae</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/chengannur-elderly-man-death-body-will-be-exhumed-and-a-postmortem-will-be-conducted-today-articleshow-wf5cxae</guid>
            <pubDate>Tue, 21 Apr 2026 06:36:42 +0530</pubDate>
            <description><![CDATA[&lt;p&gt;ആലപ്പുഴ ചെങ്ങന്നൂരിൽ വയോധികന്&zwj;റെ മരണത്തിൽ ദുരൂഹത എന്ന പരാതിയിൽ ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. പുലിയൂർ സ്വദേശി യേശുദാസിന്&zwj;റെ മൃതദേഹമാണ് പള്ളി കല്ലറ പൊളിച്ച് പുറത്തെടുക്കുന്നത്. മാർച്ച് 20നാണ് ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5xfw6mnrk0thwg8xgjgdp24,imgname-fotojet---2025-09-24t144119.318-1758705097365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ വയോധികന്&zwj;റെ മരണത്തിൽ ദുരൂഹത എന്ന പരാതിയിൽ ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. പുലിയൂർ സ്വദേശി യേശുദാസിന്&zwj;റെ മൃതദേഹമാണ് പള്ളി കല്ലറ പൊളിച്ച് പുറത്തെടുക്കുന്നത്. മാർച്ച് 20നാണ് ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 74 കാരന്&zwj;റേത് പ്രായാധിക്യത്തെ തുടർന്നുള്ള മരണമാണെന്നും അതിനാൽ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നും സഹോദരൻ ഗബ്രിയേൽ അന്ന് നിലപാടെടുത്തിരുന്നു. ഇതോടെ പോസ്റ്റ്മോർട്ടം ഒഴിവാക്കി മൃതദേഹം സംസ്കരിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;വിദേശത്തായിരുന്ന മരുമകൾ ലീന ബിൻസ്നാട്ടിലെത്തി സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും പരിശോധിച്ചപ്പോൾ എല്ലാം ഗബ്രിയേലിന്&zwj;റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തി. തുടർന്ന് മരുമകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്വത്ത് കൈക്കലാക്കാൻ യേശുദാസിനെ അപായപ്പെടുത്തിയതാണെന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്നുമായിരുന്നു ആവശ്യം. മരുമകൾ നൽകിയ പരാതിയിലാണ് മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ്&zwnj;മോർട്ടം നടത്താനുള്ള കോടതി ഉത്തരവ്. ചെങ്ങന്നൂർ തഹസിൽദാരുടെ മേൽനോട്ടത്തിൽ രാവിലെ പത്ത് മണിയോടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/chengannur-elderly-man-death-body-will-be-exhumed-and-a-postmortem-will-be-conducted-today-articleshow-wf5cxae"/>
        </item>
        <item>
            <title><![CDATA[പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ വെൻ്റിലേറ്ററിൽ തുടരുന്നു; ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ]]></title>
            <link>https://www.asianetnews.com/kerala-news/snake-bite-ten-years-old-boy-in-ventilator-medical-bulletin-articleshow-1fv6lxd</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/snake-bite-ten-years-old-boy-in-ventilator-medical-bulletin-articleshow-1fv6lxd</guid>
            <pubDate>Tue, 21 Apr 2026 05:45:50 +0530</pubDate>
            <description><![CDATA[&lt;p&gt;ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നാണ് ഒടുവിലെ മെഡിക്കൽ ബുളളറ്റിൻ. വിദഗ്ധ ഡോക്ടര്&zwj;മാരുടെ നിരീക്ഷണത്തിലാണ് പത്തുവയസ്സുകാരൻ. ആരോഗ്യ നിലയിലെ പുരോഗതി അനുസരിച്ചാകും വെൻ്റിലേറ്റര്&zwj; സപ്പോര്&zwj;ട്ട് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kppp995z725v2tdtj79ete4x,imgname-fotojet---2026-04-21t054529.063-1776730547391.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂര്&zwj;: &lt;/strong&gt;കൊടകര മറ്റത്തൂര്&zwj; കടമ്പോട് പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ അനോഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുന്നു. ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നാണ് ഒടുവിലെ മെഡിക്കൽ ബുളളറ്റിൻ. വിദഗ്ധ ഡോക്ടര്&zwj;മാരുടെ നിരീക്ഷണത്തിലാണ് പത്തുവയസ്സുകാരൻ. ആരോഗ്യ നിലയിലെ പുരോഗതി അനുസരിച്ചാകും വെൻ്റിലേറ്റര്&zwj; സപ്പോര്&zwj;ട്ട് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.&lt;/p&gt;&lt;p&gt;അതേസമയം കുട്ടികൾക്ക് കടിയേറ്റ വീട്ടിൽ നിന്ന് പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു. വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് തീയിട്ടത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/snake-bite-ten-years-old-boy-in-ventilator-medical-bulletin-articleshow-1fv6lxd"/>
        </item>
        <item>
            <title><![CDATA['യുഡിഎഫ് സ്ഥാനാര്‍ത്ഥി എത്തും മുന്‍പ് മുറി തുറന്നത് ദുരൂഹം': സ്‌ട്രോങ് റൂമുകൾക്ക് കോണ്‍ഗ്രസ് കാവല്‍ ഏര്‍പ്പെടുത്തുമെന്ന് കെ സി വേണുഗോപാൽ]]></title>
            <link>https://www.asianetnews.com/kerala-news/strong-room-in-perambra-opened-before-udf-candidate-arrive-k-c-venugopal-alleges-attempt-to-sabotage-people-s-verdict-articleshow-k4hfllk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/strong-room-in-perambra-opened-before-udf-candidate-arrive-k-c-venugopal-alleges-attempt-to-sabotage-people-s-verdict-articleshow-k4hfllk</guid>
            <pubDate>Tue, 21 Apr 2026 00:07:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഉദ്യോഗസ്ഥരുടെ വിശദീകരണം വിശ്വസനീയമല്ലെന്നും എൽഡിഎഫിന് ജനവിധി തിരിച്ചടിയാകുമെന്ന് കണ്ട് കൃത്രിമത്വം നടത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് സംശയിക്കുന്നതായും കെ സി വോണുഗോപാൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn6h265y8rt829xp0f8jq3hd,imgname-k-c-venugopal-1775114459326.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ച സ്&zwnj;ട്രോങ് റൂം തുറന്ന സംഭവത്തില്&zwj; തിരഞ്ഞെടുപ്പ് കമ്മീഷന്&zwj; സമഗ്ര അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്&zwj; സെക്രട്ടറി കെസി വേണുഗോപാല്&zwj; എംപി. എന്&zwj;കോര്&zwj; സോഫ്റ്റ് വെയറിലെ വിവരങ്ങള്&zwj; അപ്&zwnj;ഡേറ്റ് ചെയ്യാനാണെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം വിശ്വസനീയമല്ല. തെരഞ്ഞെടുപ്പ് രേഖകള്&zwj; സൂക്ഷിച്ച മുറി തുറക്കാനുള്ള എന്ത് അടിയന്തര സാഹചര്യമാണുണ്ടായതെന്ന് കെ സി വേണുഗോപാൽ ചോദിക്കുന്നു.&lt;/p&gt;&lt;p&gt;അസാധാരണമായ ഉദ്യോഗസ്ഥരുടെ നടപടി സംശയാസ്പദമാണ്. പൂര്&zwj;ണ്ണമായും കേന്ദ്രസേനയുടെ സുരക്ഷാ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് സംസ്ഥാന സര്&zwj;ക്കാരിലെ ഉദ്യോഗസ്ഥരും കേരള പോലീസും പ്രവേശിച്ചത്. സ്&zwnj;ട്രോങ് റൂമിന് കര്&zwj;ശന സുരക്ഷ ഒരുക്കണമെന്ന വ്യവസ്ഥയില്&zwj; ഉണ്ടായ ഗുരുതര വീഴ്ചകൂടിയാണിത്. ഇതിന് നേതൃത്വം നല്&zwj;കിയ റിട്ടേണിംഗ് ഓഫീസറെ അടിയന്തരമായി പുറത്താക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂര്&zwj;വ്വമായ ശ്രമത്തിന്റെ ഭാഗമാണോയിതെന്ന് സംശയമുണ്ടെന്നും എല്&zwj;ഡിഎഫിന് ജനവിധി തിരിച്ചടിയാകുമെന്ന് കണ്ട് കൃത്രിമത്വം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കെ സി ആരോപിച്ചു. അട്ടിമറി സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണല്&zwj; ദിവസം വരെ സംസ്ഥാനത്തെ എല്ലാ സ്&zwnj;ട്രോങ് റൂമിന് മുന്നിലും കോണ്&zwj;ഗ്രസ് പ്രവര്&zwj;ത്തകരുടെ ശക്തമായ കാവല്&zwj; ഏര്&zwj;പ്പെടുത്തുമെന്നും കെ സി വേണുഗോപാല്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;സ്&zwnj;ട്രോങ് റൂം രാവിലെ തുറക്കുമെന്ന് വിവരം അറിയിച്ച ശേഷം പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്&zwj;ത്ഥി എത്തുന്നതിന് മുന്&zwj;പായി മുറി തുറന്നതും ദുരൂഹമാണെന്ന് കെ സി വേണുഗോപാൽ പറയുന്നു. ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പേരാമ്പ്ര. വര്&zwj;ഗീയ വിദ്വേഷ പ്രചരണം ഉള്&zwj;പ്പെടെ സിപിഎമ്മിന്റെ നേതൃത്വത്തില്&zwj; യുഡിഎഫ് സ്ഥാനാര്&zwj;ത്ഥിക്കെതിരെ നടന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്&zwj; വ്യാജരേഖകള്&zwj; ചമച്ച് കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്&zwj;ഗ്രസ് പരാതി നല്&zwj;കിയിട്ടും നടപടിയുണ്ടായില്ലെന്നും കെ സി വിമർശിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/strong-room-in-perambra-opened-before-udf-candidate-arrive-k-c-venugopal-alleges-attempt-to-sabotage-people-s-verdict-articleshow-k4hfllk"/>
        </item>
        <item>
            <title><![CDATA[പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; പാമ്പുകളെ ഓടിക്കാൻ വീടിന് ചുറ്റും തീയിട്ടു]]></title>
            <link>https://www.asianetnews.com/kerala-news/eight-year-old-boy-dies-after-snake-bite-fire-was-set-around-house-to-scare-away-snakes-articleshow-otf06y5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/eight-year-old-boy-dies-after-snake-bite-fire-was-set-around-house-to-scare-away-snakes-articleshow-otf06y5</guid>
            <pubDate>Mon, 20 Apr 2026 23:04:23 +0530</pubDate>
            <description><![CDATA[&lt;p&gt;പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj3hre4ne5dpnwcqar97yy6,imgname-fotojet---2026-04-19t110106.137-1776576684484.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ട് വയസ്സുകാരന്&zwj;റെ വീടിന് ചുറ്റും തീയിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്.&lt;/p&gt;&lt;p&gt;എട്ട് വയസുകാരൻ ആൽജോ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കുട്ടിയുടെ മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്&zwj;ട്ട് വ്യക്തമാക്കുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അതേസമയം, ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പത്ത് വയസ്സുകാരൻ അനോജ് നിലവിൽ വെന്റിലേറ്ററിലാണ്. നിർദ്ദേശങ്ങളോട് അനോഷ് പ്രതികരിക്കുന്നുവെന്നും വെന്റിലേറ്റർ സഹായം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കിടന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി.&lt;/p&gt;&lt;p&gt;ഇതിനിടെയാണ് കോടാലിയിലെ ഇവരുടെ വീട്ടിൽ വീണ്ടും ശങ്കുവരയൻ പാമ്പിനെ കണ്ടെത്തിയത്. കിടപ്പുമുറിയിൽ നിന്ന് ഇന്നലെ കിട്ടിയ അതേ വലിപ്പത്തിലുള്ള പാമ്പാണ് ഇന്ന് വീടിന്റെ വരാന്തയിലും എത്തിയത്. മുട്ട വിരിഞ്ഞിറങ്ങിയ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ പരിസരത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/eight-year-old-boy-dies-after-snake-bite-fire-was-set-around-house-to-scare-away-snakes-articleshow-otf06y5"/>
        </item>
        <item>
            <title><![CDATA[ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവം; കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയിൽ, ലഹരിയിലെന്ന് മൊഴി]]></title>
            <link>https://www.asianetnews.com/kerala-news/woman-injured-in-stone-pelting-incident-during-train-journey-articleshow-sg1shm3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/woman-injured-in-stone-pelting-incident-during-train-journey-articleshow-sg1shm3</guid>
            <pubDate>Mon, 20 Apr 2026 22:17:17 +0530</pubDate>
            <description><![CDATA[&lt;p&gt;സംഭവം നടന്നു 20 ദിവസത്തിന് ശേഷം ആണ് പ്രതിയെ പിടികൂടിയത്. കല്ലേറ് കൊണ്ട് ഐശ്വര്യയുടെ 2 പല്ലുകൾ പൊഴിഞ്ഞിരുന്നു. താടി എല്ലിനും പൊട്ടൽ സംഭവിച്ചിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpnwg277e8qndnbcf103bw4y,imgname-mixcollage-20-apr-2026-10-13-pm-2845-1776703506663.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ കല്ലെറ് കൊണ്ട് പെൺകുട്ടിക്ക് പരിക്കേറ്റ കേസിൽ കല്ലെറിഞ്ഞ പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായിരിക്കുന്നത്. കല്ലെറിഞ്ഞത് ലഹരിയിലെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കഴിഞ്ഞമാസം 30 നാണ് കോഴിക്കോട് വച്ച് വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരിക്കേറ്റത്. വടകര പുറമേരി സ്വദേശി ഐശ്വര്യക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാർത്ഥിയാണ് ഐശ്വര്യ. സംഭവം നടന്നു 20 ദിവസത്തിന് ശേഷം ആണ് പ്രതിയെ പിടികൂടിയത്. കല്ലേറ് കൊണ്ട് ഐശ്വര്യയുടെ 2 പല്ലുകൾ പൊഴിഞ്ഞിരുന്നു. താടി എല്ലിനും പൊട്ടൽ സംഭവിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/woman-injured-in-stone-pelting-incident-during-train-journey-articleshow-sg1shm3"/>
        </item>
        <item>
            <title><![CDATA['ഇനിയൊരു നിതിനും സിദ്ധാർത്ഥും രോഹിത് വെമുലയും ഉണ്ടാകാൻ പാടില്ല, എല്ലാ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കണം': നിതിൻ രാജിന്റെ അച്ഛൻ]]></title>
            <link>https://www.asianetnews.com/kerala-news/nithin-rajs-father-response-articleshow-qsumn8l</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/nithin-rajs-father-response-articleshow-qsumn8l</guid>
            <pubDate>Mon, 20 Apr 2026 21:01:06 +0530</pubDate>
            <description><![CDATA[&lt;p&gt;നിതിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും അച്ഛൻ ആവർത്തിച്ച് വ്യക്തമാക്കി. ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpnqgct1bzyevy1th74pn7n7,imgname-mixcollage-20-apr-2026-08-45-pm-1443-1776698274625.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നിതിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അച്ഛൻ രാജൻ. ഇനിയൊരു നിതിനും സിദ്ധാർത്ഥും രോഹിത് വെമുലയും ഉണ്ടാകാൻ പാടില്ലെന്നും രാജൻ അഭിപ്രായപ്പെട്ടു. റാമിനെയും സംഗീതയെയും ഇതുവരെ പിടിച്ചിട്ടില്ലെന്നും പൊലീസ് ഇനിയെങ്കിലും ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിൻസിപ്പലിനെ പ്രതി ചേർക്കണം. കള്ളവും കപടവും നിറഞ്ഞ മാനേജ്മെന്റ് ആണ്. നേരത്തെ റാം ഭീഷണിപ്പെടുത്തി കത്ത് എഴുതി വാങ്ങിയിരുന്നു. നിതിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും അച്ഛൻ ആവർത്തിച്ച് വ്യക്തമാക്കി. ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തു. അധ്യാപകർക്ക് 2000 രൂപ വീതം നൽകി പ്രശ്&zwnj;നം പരിഹരിക്കാമിയിരുന്നല്ലോ എന്നും ഞാൻ തിരികെ നൽകുമായിരുന്നല്ലോ എന്നും അച്ഛൻ രാജൻ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/nithin-rajs-father-response-articleshow-qsumn8l"/>
        </item>
        <item>
            <title><![CDATA[എടുത്ത പണം മുഴുവൻ തിരിച്ചടച്ചിട്ടും വീണ്ടും പണം ചോദിച്ച് ഭീഷണി, ഇതോടെ വിഷ്ണു നാ‌ടുവിട്ടു; ആപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/police-say-north-indian-gang-behind-loan-app-articleshow-ngidw5x</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/police-say-north-indian-gang-behind-loan-app-articleshow-ngidw5x</guid>
            <pubDate>Mon, 20 Apr 2026 17:42:22 +0530</pubDate>
            <description><![CDATA[&lt;p&gt;കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇത് നൽകാനാകാതെ വന്നതോടെയാണ് നാടുവിട്ടത്. ബ്ലേഡ്മാഫിയ സംഘത്തിൻ്റെ ഭീഷണിയും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpn9a5w9rg6zsg6sgmk0667k,imgname-mixcollage-20-apr-2026-04-39-pm-7560-1776683390857.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വടകര ആയഞ്ചേരിയിൽ നിന്നും കാണാതായ വിഷ്ണു, ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ടതെന്ന് പൊലീസ്. ലോണ്&zwj; ആപ്പിൽ നിന്നും വായ്പ എടുത്ത തുക പൂർണമായും തിരിച്ചടിച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാൽ നാടു വിടാൻ നിർബന്ധിതനായെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. എട്ട് ദിവസം മുൻപ് കാണാതായ വിഷ്ണുവിനെ ഇന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;വിഷ്ണുവിനായി കർണാടകയിലടക്കം അന്വേഷണസംഘം തെരച്ചിൽ നടത്തുന്നതിനിടയിലാണ് കുടുംബവുമായി വിഷ്ണു ഫോണിൽ ബന്ധപ്പെട്ടത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രക്കാരന്റെ ഫോണ്&zwj; ഉപയോഗിച്ച് സഹോദരനെ വിളിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നാട്ടിലേക്ക് തിരികെ വരില്ലെന്നും വിഷ്ണു പറഞ്ഞെങ്കിലും കുടുംബത്തിന്റെ നിർദേശപ്രകാരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. പിന്നാലെ കുടുംബം പയ്യന്നൂരിലെത്തി വിഷ്ണുവിനെ വടകരയിലേക്ക് കൊണ്ടുവന്നു. എം പോക്കറ്റ് എന്ന ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്നാണ് നാടുവിട്ടതെന്ന് വിഷ്ണു പൊലീസിന് &amp;nbsp;മൊഴി നൽകി.&lt;/p&gt;&lt;p&gt;10000 രൂപ ലോണെടുത്ത വിഷ്ണു 12000 തിരിച്ചടച്ചിരുന്നു. എന്നാൽ വീണ്ടും 22000 ലോണ്&zwj; ആപ്പുകാർ ആവശ്യപ്പെട്ടു, ഈ തുക നൽകിയിട്ടും ഭീഷണി തുടർന്നതോടെ നാടുവിടാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് മൊഴി. എട്ട് ദിവസത്തിനിടെ മഡ്ഗാവിലും, രത്നഗിരിയിലും ഉഡുപ്പിയിലുമാണ് വിഷ്ണു താമസിച്ചത്. ഉടുപ്പിയിൽ വച്ച് നഷ്ടപ്പെട്ട വിഷ്ണുവിന്റെ മൊബൈൽ ഫോണ്&zwj; കണ്ടെത്തിയ ശേഷം ലോണ്&zwj; ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങളടക്കം പരിശോധിച്ച് നടപടിയെടുക്കാനാണ് പൊലീസിന്റെ നീക്കം. വിഷ്ണുവിന് ബ്ലേഡ് മാഫിയയുടെ ഭീഷണി ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/police-say-north-indian-gang-behind-loan-app-articleshow-ngidw5x"/>
        </item>
        <item>
            <title><![CDATA[അനോജിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി, കണ്ണുതുറന്നു, മരുന്നുകളോ‌ട് പ്രതികരിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ]]></title>
            <link>https://www.asianetnews.com/kerala-news/10-year-old-snake-bite-incident-thrissur-child-response-to-medicine-articleshow-ducvp01</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/10-year-old-snake-bite-incident-thrissur-child-response-to-medicine-articleshow-ducvp01</guid>
            <pubDate>Mon, 20 Apr 2026 15:22:52 +0530</pubDate>
            <description><![CDATA[&lt;p&gt;കുട്ടി കണ്ണ് തുറന്നതായും നിർദേശങ്ങളോട് പ്രതികരിക്കുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വെന്റിലേറ്റർ സപ്പോർട്ട് തുടരുമെന്നും അങ്കമാലി അഡ്ലക്സ് ആശുപത്രി വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpn35z2gejrvrx7x0n0agq9f,imgname-mixcollage-20-apr-2026-02-52-pm-1000-1776676961360.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശ്ശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തു വയസുകാരൻ അനോജിന്റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന ആശുപത്രി അധികൃതർ. കുട്ടി കണ്ണ് തുറന്നതായും നിർദേശങ്ങളോട് പ്രതികരിക്കുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വെന്റിലേറ്റർ സപ്പോർട്ട് തുടരുമെന്നും അങ്കമാലി അഡ്ലക്സ് ആശുപത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ അനോജിനെയും ആൽജോയെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടികള്&zwj; അമ്മയുടെ അടുത്ത് കട്ടിലിലും പിന്നീട് നിലത്തും പോയി കിടന്നു. &amp;nbsp;പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടർ ആണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/10-year-old-snake-bite-incident-thrissur-child-response-to-medicine-articleshow-ducvp01"/>
        </item>
        <item>
            <title><![CDATA[പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം; ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നിട്ടില്ലെന്ന് കളക്ടര്‍]]></title>
            <link>https://www.asianetnews.com/kerala-news/perambra-strong-room-controversy-collector-says-strong-room-where-evms-and-postal-ballots-are-kept-has-not-been-opened-articleshow-f4u1qob</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/perambra-strong-room-controversy-collector-says-strong-room-where-evms-and-postal-ballots-are-kept-has-not-been-opened-articleshow-f4u1qob</guid>
            <pubDate>Mon, 20 Apr 2026 22:31:36 +0530</pubDate>
            <description><![CDATA[&lt;p&gt;പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയല്&zwj; റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് കളക്ടര്&zwj;. ഇവിഎമ്മുകളും പോസ്റ്റല്&zwj; ബാലറ്റുകളും സൂക്ഷിച്ച സ്&zwnj;ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും ഏപ്രില്&zwj; 20ന് രാവിലെ 11.15ന് തുറന്നത് സീല്&zwj; ചെയ്യാത്ത മുറിയാണെന്നും കളക്ടര്&zwj; അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpnxd04fth8heyaedxqdshd2,imgname-perambra-strong-room-1776704454799.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്&zwj;ററിലെ മെറ്റീരിയല്&zwj; റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്&zwj;. ഇവിഎമ്മുകളും പോസ്റ്റല്&zwj; ബാലറ്റുകളും സൂക്ഷിച്ച സ്&zwnj;ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും ഏപ്രില്&zwj; 20ന് രാവിലെ 11.15ന് തുറന്നത് സീല്&zwj; ചെയ്യാത്ത മുറിയാണെന്നും കളക്ടര്&zwj; അറിയിച്ചു.&lt;/p&gt;&lt;p&gt;വോട്ടെടുപ്പിന് ശേഷം പേരാമ്പ്ര മണ്ഡലത്തിലെ ഇവിഎമ്മുകളും വിവിപാറ്റുകളും അതോടൊപ്പം വരണാധികാരി സൂക്ഷിക്കേണ്ട പ്രിസൈഡിംഗ് ഓഫീസര്&zwj; ഡയറി ഉള്&zwj;പ്പെടെയുള്ള രേഖകളും ജെഡിടിയിലേക്ക് പൊലീസ് സംരക്ഷണത്തില്&zwj; കൊണ്ടുവന്നിരുന്നു. ഇവിഎമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്&zwnj;ട്രോംഗ് റൂമിലാണ് കേന്ദ്ര നിരീക്ഷകരുടെയും സ്ഥാനാര്&zwj;ത്ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്&zwj; സീല്&zwj; ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ മുറി പിന്നീട് തുറന്നിട്ടില്ല. എന്നാല്&zwj; റിട്ടേണിംഗ് ഓഫീസര്&zwj; കൈവശം വയ്&zwnj;ക്കേണ്ട രേഖകള്&zwj; കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്&zwj; റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സീല്&zwj; ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്&zwj;ദ്ദേശപ്രകാരം എന്&zwj;കോര്&zwj; സോഫ്റ്റ് വെയറിലെ വിവരങ്ങള്&zwj; പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്&zwj; 20 ആയിരുന്നു. ഇതിന്റെ ഭാഗമായി എന്&zwj;കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്&zwj;മാരുടെ ഡയരിയിലെ വിവരങ്ങള്&zwj; ഒത്തുനോക്കി അപ്&zwnj;ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ മുറി ഏപ്രില്&zwj; 20ന് തുറന്നത്. മുറി തുറക്കുന്ന വേളയില്&zwj; എല്&zwj;ഡിഎഫിനെ പ്രതിനിധീകരിച്ച് എ കെ മുഹ്&zwnj;സിന്&zwj;, യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്&zwnj;സാദ് കെ എന്നിവര്&zwj; സ്ഥലത്ത് സന്നിഹിതരായിരുന്നു. രേഖകളുടെ പരിശോധന കഴിഞ്ഞ് ഈ ഏജന്റുമാരുടെ സാന്നിധ്യത്തില്&zwj; ഉച്ചയ്ക്കു ശേഷം 1.50ന് മുറി പൂട്ടുകയും ചെയ്തു. ഇവിഎമ്മുകളും പോസ്റ്റല്&zwj; ബാലറ്റുകളും സൂക്ഷിച്ചിരിക്കുന്ന സീല്&zwj; ചെയ്ത മുറികള്&zwj; തുറന്നിട്ടില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്&zwj; അറിയിച്ചു.&lt;/p&gt;&lt;p&gt;ഇന്ന് രാവിലെ 11 മണിയോടെയാണ് പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളും മറ്റ് പോളിംഗ് സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന റൂമുകളിൽ ഒന്ന് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ തുറന്നത്. പ്രധാന സ്ഥാനാർത്ഥികളുടെ ഏജൻ്റുമാരെ അറിയിച്ച ശേഷമായിരുന്നു റൂം തുറന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലീയ റിട്ടേണിംഗ് ഓഫീസറുടെ നിർദ്ദേശം അനുസരിച്ച് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ അട്ടിമറി ആരോപിച്ച് കോൺഗ്രസ് ലീഗ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. താൻ എത്തുമ്പോഴേക്കും സ്ട്രോങ്ങ് റൂം തുറക്കാനുള്ള നടപടികൾ പൂർത്തിയായിരുന്നു എന്നും നടപടിക്രമങ്ങളിൽ സംശയമുണ്ട് എന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലീയയും പറഞ്ഞു. പിന്നാലെ, ഇക്കാര്യത്തിൽ രേഖാമൂലം വിശദീകരണവുമായി റിട്ടേണിംഗ് ഓഫീസർ രംഗത്തെത്തി. സ്ട്രോങ്ങ് റൂം തുറന്നു എന്ന ആരോപണം തെറ്റെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്&zwnj;വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർത്ഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ തുറന്നത് എന്നും റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി. അതേസമയം, ഫോം 17 C പ്രകാരം പുരുഷ വോട്ടർമാർ വനിതാ വോട്ടർമാർ പ്രവാസി വോട്ടർമാർ എന്നിങ്ങനെയുള്ള വിവരങ്ങൾ ക്രോഡീകരിച്ച് രേഖപ്പെടുത്താൻ വിട്ടുപോയ റിട്ടേണിംഗ് ഓഫീസർ ഇക്കാര്യങ്ങൾ വീണ്ടെടുക്കാൻ ആയാണ് റിസർവ് റൂം തുറന്നത് എന്നാണ് പുറത്തുവരുന്ന വിവരം. പേരാമ്പ്ര റിട്ടേണിംഗ് ഓഫീസറെ നിൽക്കണമെന്ന് ആവശ്യപ്പെട്ട് 6 യുഡിഎഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷണ പരാതി നൽകി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/perambra-strong-room-controversy-collector-says-strong-room-where-evms-and-postal-ballots-are-kept-has-not-been-opened-articleshow-f4u1qob"/>
        </item>
        <item>
            <title><![CDATA[ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ]]></title>
            <link>https://www.asianetnews.com/kerala-news/chief-minister-pinarayi-vijayan-s-son-vivek-kiran-visits-guruvayur-temple-articleshow-c1gul48</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/chief-minister-pinarayi-vijayan-s-son-vivek-kiran-visits-guruvayur-temple-articleshow-c1gul48</guid>
            <pubDate>Mon, 20 Apr 2026 22:27:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ന് വൈകുന്നേരം കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയന്&zwj;റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ദർശന സമയത്ത് വിവേകിന് ഒപ്പമുണ്ടായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpnx3dkd14yafgwqssr1r1ma,imgname-cm-son-guruvayur-1776704140909.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്&zwj;റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് വൈകുന്നേരം കുടുംബസമേതമാണ് ദർശനം നടത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ദർശന സമയത്ത് വിവേകിന് ഒപ്പമുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരോട് ദേവസ്വം ജീവനക്കാർ ദൃശ്യം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായി ആരോപണമുണ്ട്. ദുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിവേക് കിരണ്&zwj;.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/chief-minister-pinarayi-vijayan-s-son-vivek-kiran-visits-guruvayur-temple-articleshow-c1gul48"/>
        </item>
        <item>
            <title><![CDATA[ഡിജിപിക്കും കമ്മീഷണർക്കും ആർ ശ്രീലേഖയുടെ സന്ദേശം; 'വട്ടിയൂർക്കാവ് എസ്എച്ച്ഒക്കെതിരെ നടപടി ഇല്ലെങ്കിൽ കമ്മീഷണർ ഓഫീസിനു മുൻപിൽ ധർണ ഇരിക്കും']]></title>
            <link>https://www.asianetnews.com/kerala-news/if-no-action-against-vattiyoorkavu-sho-will-stage-dharna-in-front-of-your-office-r-sreelekha-to-dgp-and-commissioner-articleshow-8se3y27</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/if-no-action-against-vattiyoorkavu-sho-will-stage-dharna-in-front-of-your-office-r-sreelekha-to-dgp-and-commissioner-articleshow-8se3y27</guid>
            <pubDate>Mon, 20 Apr 2026 20:57:47 +0530</pubDate>
            <description><![CDATA[&lt;p&gt;നെട്ടയത്ത് ബിജെപി - സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. വട്ടിയൂർക്കാവ് എസ്എച്ച്ഒക്കെതിരെ നടപടിയില്ലെങ്കിൽ ധർണ ഇരിക്കുമെന്ന് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ മുന്നറിയിപ്പ് നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpnqw2mjqk2hrkh4v7kwcvfa,imgname-r-sreelekha--1--1776698657426.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ബിജെപി, സംഘ് പ്രവർത്തകരെ തല്ലിയ വട്ടിയൂർക്കാവ് എസ്എച്ച്ഒക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ താൻ തിരുവനന്തപുരം കമ്മിഷണർ ഓഫീസിനു മുൻപിൽ ധർണ ഇരിക്കുമെന്ന് ശാസ്തമംഗലം കൌണ്&zwj;സിലർ ആർ ശ്രീലേഖ. സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ശ്രീലേഖ വാട്സ് ആപ്പിലാണ് സന്ദേശം അയച്ചത്. താൻ ഇപ്പോഴും പൊലീസിന്റെ നന്മയിൽ വിശ്വസിക്കുന്നുവെന്നും എന്തായാലും നടപടി ഉണ്ടാവുമെന്നും ശ്രീലേഖ കുറിച്ചു. അതുകൊണ്ട് മാത്രമാണ് ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും ശ്രീലേഖ ഫേസ് ബുക്കിൽ കുറിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;നെട്ടയത്ത് സംഘർഷമുണ്ടായത് ഇന്നലെ&lt;/strong&gt;&lt;/h2&gt;&lt;p&gt;നെട്ടയത്ത് ഇന്നലെയാണ് ബിജെപി - പൊലീസ് സംഘർഷമുണ്ടായത്. നെട്ടയം മലമുകളിൽ ബി ജെ പി - സി പി എം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഒരാൾ നഗ്നതാ പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. യുവതി രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവർത്തകന്&zwj;റെ ഭാര്യയാണ് പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി എം പ്രവർത്തകരും ചേർന്ന് വാഹനം അടക്കം തടഞ്ഞുവെച്ചെന്നാണ് ബി ജെ പി ആരോപിക്കുന്നത്. എന്നാൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കള്ളക്കേസിൽപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും യുവാവിനെ ബിജെപി പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതിൽ നാട്ടുകാർ ഇടപെടുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.&lt;/p&gt;&lt;p&gt;വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടരുകയായിരുന്നു. സി പി എമ്മിന് അനുകൂലമായാണ് പൊലീസ് സംസാരിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിനിടയിൽ കല്ലേറും നടന്നതോടെ സംഘർഷം രൂക്ഷമായി. ഒരു പൊലീസുകാരന്&zwj;റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് ചെയ്തു. ഇതോടെ പ്രവർത്തകർ ചിതറിയോടി. ബിജെപി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധമുയർന്നു. ആറു ബിജെപി പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ജീപ്പിലിട്ട് പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. പ്രതികളെ എ ആർ ക്യാമ്പിൽ കൊണ്ടുവന്നപ്പോൾ ബിജെപി നേതാക്കളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/if-no-action-against-vattiyoorkavu-sho-will-stage-dharna-in-front-of-your-office-r-sreelekha-to-dgp-and-commissioner-articleshow-8se3y27"/>
        </item>
        <item>
            <title><![CDATA[പി വി അൻവർ മമതയ്ക്ക് നൽകിയ കത്തിൽ എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകൾ; 'ഇവരെല്ലാം തൃണമൂലിലേക്ക് വരും, ഉറപ്പ്']]></title>
            <link>https://www.asianetnews.com/kerala-news/pv-anvar-promised-mamata-banerjee-that-leaders-from-ldf-and-udf-will-join-tmc-before-election-letter-out-articleshow-li8x8dy</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pv-anvar-promised-mamata-banerjee-that-leaders-from-ldf-and-udf-will-join-tmc-before-election-letter-out-articleshow-li8x8dy</guid>
            <pubDate>Mon, 20 Apr 2026 19:55:41 +0530</pubDate>
            <description><![CDATA[&lt;p&gt;തെരഞ്ഞെടുപ്പിന് മുൻപ് ഇടത് നേതാക്കളെ അടക്കം പലരെയും പാർട്ടിയിലെത്തിക്കുമെന്ന് കാണിച്ച് കേന്ദ്ര നേതൃത്വത്തിന് അൻവർ കത്ത് തന്നുവെന്നും എന്നാൽ കേരളത്തിൽ അന്വേഷിച്ചപ്പോൾ കത്തിലുള്ള പലർക്കും ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ടിഎംസി ദേശീയ നേതൃത്വം പറഞ്ഞു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpnm7spam3kyzz0zh04k8ps4,imgname-p-v-anver-1776694847178.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അവകാശപ്പെട്ട് പി വി അൻവർ മമത ബാനർജിക്ക് നൽകിയ കത്തിൽ സിപിഎം നേതാക്കളുടെയും യുഡിഎഫ് പക്ഷത്തെ നേതാക്കളുടെയും പേരുകൾ. 2024 നവംബർ 26 ന് അൻവർ മമതയ്ക്ക് അയച്ച കത്താണ് പുറത്തുവന്നത്. ഐ എം വിജയൻ, ജി സുധാകരൻ, സി ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, കെ കെ രമ, സി കെ പദ്മനാഭൻ, പ്രതിഭ ഹരി, കോവൂർ കുഞ്ഞുമോൻ, തോമസ് കെ തോമസ്, എസ് രാജേന്ദ്രൻ, എ വി ഗോപിനാഥ്, കെ പി മോഹനൻ, കാരാട്ട് റസാക്ക് തുടങ്ങിയവർ ടി എം സിയിൽ ചേരുമെന്നാണ് അൻവർ കത്തിൽ അവകാശപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ഇടത് നേതാക്കളെ അടക്കം പലരെയും പാർട്ടിയിലെത്തിക്കുമെന്ന് കാണിച്ച് കേന്ദ്ര നേതൃത്വത്തിന് അൻവർ കത്ത് തന്നുവെന്നും എന്നാൽ കേരളത്തിൽ അന്വേഷിച്ചപ്പോൾ കത്തിലുള്ള പലർക്കും ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ടിഎംസി ദേശീയ നേതൃത്വം പറഞ്ഞു. അൻവർ തൻ്റെ പേര് കത്തിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്ന് കെ കെ രമ പ്രതികരിച്ചു. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ല. തൻ്റെ അറിവില്ലാതെ അൻവർ എങ്ങനെ കത്തിൽ പേര് പരാമർശിച്ചുവെന്നും കെ കെ രമ ചോദിക്കുന്നു.&lt;/p&gt;&lt;p&gt;അതേസമയം ഇപ്പോൾ തൃണമൂൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പുതിയ പാർട്ടിയുണ്ടാക്കി യുഡിഎഫിനോട് കൂടുതൽ അടുക്കാനാണ് പി വി അൻവറിന്&zwj;റെ തീരുമാനം. രാഹുൽ ഗാന്ധിയുടെ ആശയങ്ങളുമായി ചേരുന്ന പുതിയ പാർട്ടി ഉടൻ രൂപീകരിക്കും. എന്നാൽ രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് അൻവർ എന്നും എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി&lt;/p&gt;&lt;p&gt;തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ അൻവർ പുതിയ രാഷ്ട്രീയ നീക്കവുമായി ഇറങ്ങുകയാണ്. ഇടത് എംഎൽഎ ആയിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി വെല്ലുവിളിച്ച് എംഎൽഎ സ്ഥാനം രാജിവെച്ചതായിരുന്നു ആദ്യ നീക്കം. യുഡിഎഫിനോട് അടുക്കാനായിരുന്നു താൽപ്പര്യമെങ്കിലും ആദ്യ ശ്രമം നടന്നില്ല. പിന്നാലെ ഡിഎംകെയിൽ ചേർന്നു. പിന്നെ മമതയെ കണ്ട് തൃണമൂൽ ആയി. ഒടുവിൽ യുഡിഎഫ് അസോസിയേറ്റ് അംഗമായി ബേപ്പൂരിൽ സ്വതന്ത്രനായി മത്സരിച്ചു. ഒടുവിൽ ടിഎംസിയെയും ഉപേക്ഷിച്ച് പുതിയ കേരള പാർട്ടിയുണ്ടാക്കാനാണ് നീക്കം. ബേപ്പൂരിലെ ഫലം എന്തായാലും അൻവറിനെ യുഡിഎഫിലെ നേരിട്ടുള്ള ഘടക കക്ഷിയാക്കുന്ന് അടക്കമുള്ള കാര്യങ്ങൾ കോൺഗ്രസിന്&zwj;റെ പരിഗണനയിലാണ്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pv-anvar-promised-mamata-banerjee-that-leaders-from-ldf-and-udf-will-join-tmc-before-election-letter-out-articleshow-li8x8dy"/>
        </item>
        <item>
            <title><![CDATA['കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു'; മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി നൽകി ദീപ്തി മേരി വർഗീസ്]]></title>
            <link>https://www.asianetnews.com/kerala-news/congress-cm-discussion-deepti-mary-varghese-files-police-complaint-articleshow-gtrbp95</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/congress-cm-discussion-deepti-mary-varghese-files-police-complaint-articleshow-gtrbp95</guid>
            <pubDate>Mon, 20 Apr 2026 19:02:12 +0530</pubDate>
            <description><![CDATA[&lt;p&gt;കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് പൊലീസിൽ പരാതി നൽകിയത്. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkjvdg644ymdmn2c02gr1x1p,imgname-fotojet---2026-03-13t111110.092-1773380485316.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;വ്യാജ അക്കൗണ്ടുകളിൽ നിന്ന് കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് മുഖ്യമന്ത്രി ചർച്ചയില്&zwj; പൊലീസിൽ പരാതി നൽകിയത്. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി. കെപിസിസി പ്രസിഡൻ്റിൻ്റെ അനുമതിയോടെയാണ് പരാതി.&lt;/p&gt;&lt;p&gt;ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള വീട് നിർമാണ ഫണ്ട് വിവാദത്തിൽ ദീപ്തി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഫണ്ട് വിവാദത്തിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പാർട്ടിക്കെതിരെ ഉയർത്തുന്നത് വ്യാജ ആരോപണങ്ങളെന്നാണ് പരാതി. ഒരു വിഭാഗം സൈബർ പ്രൊഫൈലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് പരാതിയിൽ ആരോപിക്കുന്നു. പാർട്ടിയെ അപകീർത്തിപ്പെടുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് ബോധപൂർവമായ നീക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് എന്ന് പരാതിയിൽ പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/congress-cm-discussion-deepti-mary-varghese-files-police-complaint-articleshow-gtrbp95"/>
        </item>
        <item>
            <title><![CDATA[അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത, ജാ​ഗ്രതാ നിർദേശം]]></title>
            <link>https://www.asianetnews.com/kerala-news/kerala-rain-alert-prediction-for-next-three-hours-in-six-districts-articleshow-gk2381h</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-rain-alert-prediction-for-next-three-hours-in-six-districts-articleshow-gk2381h</guid>
            <pubDate>Mon, 20 Apr 2026 18:01:55 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4j2eekkfpmebw34vgefj041,imgname-kerala-rain-1757248174707.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് വിവിധ ജില്ലകളില്&zwj; വരും മണിക്കൂറില്&zwj; മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്&zwj;റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്&zwj; ആറ് ജില്ലകളില്&zwj; മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊച്ചിയിൽ രണ്ടാം ദിനവും വേനൽ മഴ തുടരുകയാണ്. കൊച്ചി നഗരത്തിന്റെ പല മേഖലകളിൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് മഴ തുടങ്ങിയത്. ഇന്നലെ പെയ്ത മഴയിൽ ഗ്രാമീണ മേഖലയിലടക്കം വ്യാപകമായ കൃഷി നാശം ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ഇടിമിന്നൽ ജാഗ്രതാ നിർദേശം&lt;/p&gt;&lt;p&gt;കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (20/04/2026) മുതൽ 22/04/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു&lt;/p&gt;&lt;h2&gt;ജാഗ്രതാ നിർദേശങ്ങൾ&lt;/h2&gt;&lt;p&gt;ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.&lt;/p&gt;&lt;p&gt;&ndash; ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്&zwnj; മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.&lt;/p&gt;&lt;p&gt;&ndash; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.&lt;/p&gt;&lt;p&gt;&ndash; ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.&lt;/p&gt;&lt;p&gt;&ndash; ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.&lt;/p&gt;&lt;p&gt;&ndash; അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.&lt;/p&gt;&lt;p&gt;&ndash; ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്&zwnj;. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.&lt;/p&gt;&lt;p&gt;&ndash; ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-rain-alert-prediction-for-next-three-hours-in-six-districts-articleshow-gk2381h"/>
        </item>
        <item>
            <title><![CDATA['അൻവർ ഫ്രോഡ്, രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവ്'; പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം]]></title>
            <link>https://www.asianetnews.com/kerala-news/trinamool-congress-national-leadership-rejects-pv-anwar-articleshow-rdqgr1y</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/trinamool-congress-national-leadership-rejects-pv-anwar-articleshow-rdqgr1y</guid>
            <pubDate>Mon, 20 Apr 2026 17:37:06 +0530</pubDate>
            <description><![CDATA[&lt;p&gt;രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്&zwj; സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpnce2x48v07xrh9xx35ebv2,imgname-pv-anvar-tmc-1776686664611.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;പാർട്ടി വിട്ട പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്&zwj; സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ പറഞ്ഞു. നിരവധി ഇടത് നേതാക്കൾ അടക്കം ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ വന്നത്. നാട്ടിൽ അന്വേഷിച്ചപ്പോൾ ഒരാൾക്ക് പോലും ഇയാൾ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും ശിവദാസൻ വിമർശിച്ചു. അൻവർ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്&zwj; നേതൃത്വം പുറത്ത് വിട്ടു. അൻവറിനെ വെച്ച് കേരളത്തിൽ തൃണമൂൽ കോൺഗ്രസ് വളർത്താൻ പറ്റില്ലെന്ന് ബോധ്യമായി. അതുകൊണ്ടാണ് പിന്തുണ പിൻവലിച്ചത്. അൻവർ പോയാൽ തൃണമൂൽ കോൺഗ്രസിന് ഒന്നും പറ്റില്ലെന്നും തൃണമൂൽ കോൺഗ്രസ് ശക്തമാണെന്നും ശിവദാസൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. അൻവർ നല്ലൊരു ഡോക്ടറെ കാണണം എന്നും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവായ ശിവദാസൻ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;തൃണമൂൽ കോൺഗ്രസിൽ ചേരാൻ അൻവർ നൽകിയ കത്തിൽ മുൻ സിപിഎം എംഎൽഎ അടക്കമുള്ള നേതാക്കളുടെ പേരുകൾ അടങ്ങിയിട്ടുണ്ട്. ജി സുധാകരൻ, യു പ്രതിഭ, സി ദിവാകരൻ തുടങ്ങിയ ഇടത് നേതാക്കളെ പാര്&zwj;ട്ടിയിലേക്ക് എത്തിക്കുമെന്ന് അവകാശപ്പെട്ടാണ് അൻവര്&zwj; ദേശീയ നേതൃത്വത്തിന് കത്ത് നല്&zwj;കിയത്. 26/11/2024 ന് മമത ബാനർജിക്ക് നൽകിയ കത്താണ് പുറത്ത് വിട്ടത്. കാരാട്ട് റസാക്ക്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭൻ, ഹുസൈൻ രണ്ടത്താണി, എസ് രാജേന്ദ്രൻ, സി ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, ഐ എം വിജയൻ എന്നിവർ താല്പര്യം അറിയിച്ചെന്നും അൻവറിന്റെ കത്തിൽ പറയുന്നു. പ്രതിഭ ഹരി എംഎൽഎ, കോവൂർ കുഞ്ഞുമോൻ, കെ പി മോഹനൻ, കെ കെ രമ, തോമസ് കെ തോമസ് എന്നിവരും തന്നോട് മുന്നണിയിൽ ചേരാമെന്ന് പറഞ്ഞെന്നും അൻവർ കത്തിൽ പറയുന്നുണ്ട്. അതേസമയം, അൻവർ തൻ്റെ പേര് കത്തിൽ ഉൾപ്പെടു യതിനെ കുറിച്ച് അറിയില്ല. ഇക്കാര്യം തന്നോട് പറഞ്ഞിട്ടുമില്ലെന്നും തൻ്റെ അറിവില്ലാതെ അൻവർ എങ്ങനെ കത്തിൽ പേര് പരാമർശിച്ചുവെന്നും കെ കെ രമ ചോദിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h2&gt;തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ കുറിപ്പ് പുറത്ത്&lt;/h2&gt;&lt;p&gt;പുകഞ്ഞ കൊള്ളി പുറത്ത്&lt;/p&gt;&lt;p&gt;കഴിഞ്ഞ ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ 200 സീറ്റും 20 ഗ്രാമ പഞ്ചായത്തും TMC ക്ക് നേടി തരും എന്ന് ഉറപ്പ് നൽകി പാർട്ടി ദേശീയ നേതൃത്വത്തെ വഞ്ചിച്ച് സ്വന്തം അജണ്ട നടപ്പാക്കാൻ ശ്രമിച്ച ശ്രീമാൻ Pv അൻവറിനെ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം TMC ക്ക് വേണ്ട എന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പുറത്ത് പറയാതെ UDF-ൽ തൃണമൂലിന്റെ ബാനറിൽ ഒരു ബർത്ത് ഉറപ്പിക്കുവാൻ നടത്തിയ ഗുഢ നീക്കമാണ് പാർട്ടി തടയിട്ടത്. TMC അൻവറിന്റെ തറവാട്ട് സ്വത്തല്ല എന്ന സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനോടൊപ്പം നിന്ന ദേശീയ നേതാക്കൾക്ക് അഭിനന്ദനങ്ങൾ!! പുകഞ്ഞ കൊള്ളി പുറത്ത്. മുൻ എംഎൽഎ ജോണി നെല്ലൂരിന്റെ ഗതിവരും പുതിയ പാർട്ടി ഉണ്ടാക്കാൻ പോകുന്ന അൻവറിന്.&lt;/p&gt;&lt;p&gt;സി.ജി.ഉണ്ണി. TMC സംസ്ഥാന പ്രസിഡണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/trinamool-congress-national-leadership-rejects-pv-anwar-articleshow-rdqgr1y"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്]]></title>
            <link>https://www.asianetnews.com/kerala-news/high-temperature-warning-continues-in-kerala-warning-is-in-12-districts-articleshow-lct9xbg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/high-temperature-warning-continues-in-kerala-warning-is-in-12-districts-articleshow-lct9xbg</guid>
            <pubDate>Mon, 20 Apr 2026 16:56:04 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kh0mffm9jwqdw68s4hzz3dxy,imgname-heat-1770621746825.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ കിട്ടിയേക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/high-temperature-warning-continues-in-kerala-warning-is-in-12-districts-articleshow-lct9xbg"/>
        </item>
        <item>
            <title><![CDATA[യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി, ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥ അന്വേഷിക്കണം]]></title>
            <link>https://www.asianetnews.com/kerala-news/woman-sexually-assaulted-case-complaint-filed-with-dgp-against-police-articleshow-f0gg4hk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/woman-sexually-assaulted-case-complaint-filed-with-dgp-against-police-articleshow-f0gg4hk</guid>
            <pubDate>Mon, 20 Apr 2026 16:39:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് യുവതിയുടെ ആവശ്യം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും യുവതി പരാതിയിൽ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knzpar72wkfq4jp1n6x67z9x,imgname-mixcollage-12-apr-2026-07-23-am-8479-1775958843618.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വാഹനാപകട സമയത്ത് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നൽകി. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി പരാതിയിൽ പറയുന്നു.&lt;/p&gt;&lt;p&gt;താൻ പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള വകുപ്പുകൾ ആണ് പൊലീസ് ചുമത്തിയതെന്നും യുവതി പറയുന്നു. കായംകുളം പൊലീസ് സത്യസന്ധമായി കേസ് അന്വേഷിക്കില്ലെന്നും ഒന്നാം പ്രതിയെ സഹായിക്കുന്ന പ്രവർത്തികൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായും യുവതിയുടെ പരാതിയിലുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/woman-sexually-assaulted-case-complaint-filed-with-dgp-against-police-articleshow-f0gg4hk"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യൻ സംഘർഷം; വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകൾ, അനുമതി തേടിയ ഷിപ്പിംഗ് കമ്പനികളെ മടക്കി വിഴിഞ്ഞം]]></title>
            <link>https://www.asianetnews.com/kerala-news/cargo-ships-seek-vizhinjam-coast-as-west-asian-conflict-continues-articleshow-e5xi8db</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cargo-ships-seek-vizhinjam-coast-as-west-asian-conflict-continues-articleshow-e5xi8db</guid>
            <pubDate>Mon, 20 Apr 2026 16:20:02 +0530</pubDate>
            <description><![CDATA[&lt;p&gt;വിഴിഞ്ഞത്ത് ബർത്ത് ചെയ്യാൻ അനുമതി തേടി മുൻനിര അന്താരാഷ്ട്ര കമ്പനികൾ സമീപിച്ചു. തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതിനാൽ അപേക്ഷകൾ നിരസിക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7yfq979vx3t14tsvzh1ht91,imgname-fotojet--69--1760885974249.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതോടെ വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകൾ. വിഴിഞ്ഞത്ത് ബർത്ത് ചെയ്യാൻ അനുമതി തേടി മുൻനിര അന്താരാഷ്ട്ര കമ്പനികൾ സമീപിച്ചു. തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതിനാൽ അപേക്ഷകൾ നിരസിക്കുകയാണ്. ജർമൻ ഷിപ്പിംഗ് കമ്പനിയായ ഹാപാങ് ലോയ്ഡ്, തായ്വാൻ കമ്പനി എവർഗ്രീൻ, ഡാനിഷ് കമ്പനി മെഴ്സ്ക്, ദക്ഷിണ കൊറിയയുടെ ഹുണ്ടൈ വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാൻ അനുമതി തേടുകയാണ് അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന്മാർ.&lt;/p&gt;&lt;p&gt;പശ്ചിമേഷ്യൽ സംഘർഷത്തോടെ ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായി. ഇതോടെയാണ് വിഴിഞ്ഞത്ത് ബർത്തിംഗിനും ചരക്കിറക്കുന്നതിനും കപ്പൽ കമ്പനികൾ അനുമതി തേടിയത്. വിഴിഞ്ഞത്ത് ഇപ്പോൾ പ്രതിമാസം എത്തുന്നത് 60ലേറെ കപ്പലുകളാണ്. 60,000ൽ അധികം കണ്ടെയ്നറുകളാണ് ഓരോ മാസവും കൈകാര്യം ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വാർഷിക കണ്ടെയ്നർ ശേഷം 10 ലക്ഷമാണ്. കഴിഞ്ഞ സാമ്പത്തിക വർഷമാകട്ടെ 13 ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. ലോകത്തെ ഒന്നാം നമ്പർ കപ്പൽ കമ്പനിയായ എംഎസ്സിയാണ് വിഴിഞ്ഞത്തെ പ്രധാന ക്ലൈന്റ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കപ്പലുകളെ&lt;/p&gt;&lt;p&gt;അടുപ്പിക്കാൻ നിർവാഹം ഇല്ലാത്തതിനാൽ അനുമതി തേടിയ ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞം മടക്കി. രണ്ടാം ഘട്ട നിർമാണം വേഗത്തിൽ പൂർത്തിയാക്കി കമ്മീഷനിംഗ് നടത്തി കൂടുതൽ കപ്പലുകൾക്ക് ബർത്ത് ചെയ്യാനും, യാർഡ് സ്പേസ് ഒരുക്കാനുമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ വിഴിഞ്ഞം പുതിയ സാധ്യതകൾ തുറക്കുമ്പോഴും, പശ്ചാത്തല സൗകര്യം വികസനം ഇപ്പോഴും മന്ദഗതിയിലാണ്. റെയിൽ, റോഡ് കണക്ടിവിറ്റി ഇനിയും വൈകിയാൽ, വിഴിഞ്ഞം നമ്മൾ ആഗ്രഹിച്ച നേട്ടം നമ്മുടെ നാടിന് ഉണ്ടാകില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cargo-ships-seek-vizhinjam-coast-as-west-asian-conflict-continues-articleshow-e5xi8db"/>
        </item>
        <item>
            <title><![CDATA[വാഹന കള്ളക്കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്; കോടികളുടെ നികുതി വെട്ടിച്ച് രജിസ്ട്രര്‍ ചെയ്തത് 15000 വാഹനങ്ങള്‍]]></title>
            <link>https://www.asianetnews.com/kerala-news/operation-numkhor-bhutan-vehicle-smuggling-shocking-details-around-15000-vehicles-imported-to-india-says-customs-articleshow-1e272vg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/operation-numkhor-bhutan-vehicle-smuggling-shocking-details-around-15000-vehicles-imported-to-india-says-customs-articleshow-1e272vg</guid>
            <pubDate>Mon, 20 Apr 2026 15:39:50 +0530</pubDate>
            <description><![CDATA[&lt;p&gt;ഭൂട്ടാന്&zwj; വഴിയുള്ള വാഹനകള്ളക്കടകത്തില്&zwj; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്&zwj; പുറത്തുവിട്ട് കസ്റ്റംസ്. 15,000 വാഹനങ്ങള്&zwj; വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്&zwj;റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കണ്ടെത്തി. വടക്കുകിഴക്കന്&zwj; സംസ്ഥാനങ്ങളലാണ് ഇവയെല്ലാം റജിസ്റ്റര്&zwj; ചെയ്തത്. സൂപ്പര്&zwj; കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmkta65vensb8727060s4p4,imgname-fotojet---2026-04-20t102214.313-1776660850885.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എറണാകുളം: ഭൂട്ടാന്&zwj; വഴിയുള്ള വാഹനകള്ളക്കടകത്തില്&zwj; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്&zwj; പുറത്തുവിട്ട് കസ്റ്റംസ്. 15,000 വാഹനങ്ങള്&zwj; വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്&zwj;റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കണ്ടെത്തി. വടക്കുകിഴക്കന്&zwj; സംസ്ഥാനങ്ങളലാണ് ഇവയെല്ലാം റജിസ്റ്റര്&zwj; ചെയ്തത്. സൂപ്പര്&zwj; കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചു. ഭൂട്ടാനില്&zwj; നിന്നും ഇന്ത്യയില്&zwj; നിന്നുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്&zwj; മൂന്നാറില്&zwj; സംയുക്ത യോഗം ചേര്&zwj;ന്നു. സെലിബ്രിറ്റികളും സിനിമാ താരങ്ങളുമടക്കം കുടുങ്ങിയ ഓപറേഷന്&zwj; നുംഖോറിൽ നടുക്കുന്ന വിവരങ്ങളാണ്&lt;/p&gt;&lt;p&gt;കസ്റ്റംസ് അന്വേഷണത്തില്&zwj; പുറത്തുവരുന്നത്. വിരലില്&zwj; എണ്ണാവുന്ന വാഹനങ്ങളില്&zwj; തുടങ്ങിയ അന്വേഷണം 15,000 വാഹനങ്ങളാണ് എത്തി നിൽക്കുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാന്&zwj; വഴി ഇന്ത്യയിലെത്തിച്ചെന്നാണ് നിര്&zwj;ണായക കണ്ടെത്തൽ. ഭൂട്ടാനുമായി അതിര് പങ്കിടുന്ന വടക്കു കിഴക്കന്&zwj; സംസ്ഥാനങ്ങളിലാണ് ഏറെക്കുറെ എല്ലാ വാഹനങ്ങളും വ്യാജമായി രജിസ്റ്റര്&zwj; ചെയ്തതത്. അസമില്&zwj; മാത്രം 464 വാഹനങ്ങള്&zwj; രജിസ്റ്റര്&zwj; ചെയ്തതു. 50 ലധികം വാഹനങ്ങളാണ് കേരളത്തില്&zwj; നിന്ന് പിടിച്ചെടുത്തത്.&amp;nbsp;&lt;/p&gt;&lt;p&gt;കാറുകളും സൂപ്പര്&zwj; ബൈക്കുകളുമെല്ലാം കടത്തിയത് വഴി രാജ്യത്ത് കോടികളുടെ നികുതി കൊള്ളയാണ് നടന്നത്. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഇന്തോ ഭൂട്ടാന്&zwj; സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം മൂന്നാറില്&zwj; തുടങ്ങി. വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്&zwj; ഇരു രാജ്യങ്ങളും പങ്കുവച്ചു. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള കര്&zwj;ശന നടപടികളും ചര്&zwj;ച്ച ചെയ്തു. ഭൂട്ടാന്&zwj; കസ്റ്റംസ് കമ്മീഷണര്&zwj; ഉള്&zwj;പ്പെടെ പത്ത് ഉന്നത ഉദ്യോഗസ്ഥരാണ് മൂന്നാറിലെ യോഗത്തില്&zwj; പങ്കെടുക്കാനെത്തിയത്. കൂടുതല്&zwj; വിവരങ്ങള്&zwj; വരും ദിവസങ്ങളില്&zwj; പുറത്തുവിടുമെന്നും കസ്റ്റംസ് അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/operation-numkhor-bhutan-vehicle-smuggling-shocking-details-around-15000-vehicles-imported-to-india-says-customs-articleshow-1e272vg"/>
        </item>
        <item>
            <title><![CDATA[എറണാകുളത്ത് യുവാവിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/youth-killed-by-hitting-head-with-frying-pan-in-ernakulam-friend-arrested-articleshow-k2cz2y9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/youth-killed-by-hitting-head-with-frying-pan-in-ernakulam-friend-arrested-articleshow-k2cz2y9</guid>
            <pubDate>Mon, 20 Apr 2026 15:27:09 +0530</pubDate>
            <description><![CDATA[&lt;p&gt;എറണാകുളം പച്ചാളത്ത് യുവാവിനെ ഫ്രൈയിംങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാലം സ്വദേശി 40 വയസുള്ള ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് സിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിനോഷിന്&zwj;റെ വീട്ടിൽ ഇന്നലെ രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കമുണ്ടായപ്പോൾ ഫ്രൈയിങ് പാൻ എടുത്ത് തലയ്ക്കടിക്കുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmwrm0dt2yppdkphgdnkvqb,imgname-vlcsnap-2026-04-20-12h32m05s803-1776670232588.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എറണാകുളം: എറണാകുളം പച്ചാളത്ത് മദ്യലഹരിയിലെ തർക്കത്തിൽ സുഹൃത്തിനെ ഫ്രൈയിങ് പാൻ കൊണ്ട് അടിച്ചു കൊലപ്പെടുത്തി. പച്ചാളം സ്വദേശി ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. പ്രതി സിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആൽ ജൂഡും സിനോഷും സുഹൃത്തുക്കളാണ്. സിനോഷിന്&zwj;റെ പച്ചാളത്തെ വീട്ടിൽ സ്ഥിരമായി എത്തി മദ്യപിക്കാറുണ്ട് ഇരുവരും. ഇന്നലെയും ഇത്തരത്തിൽ ഒന്നിച്ച് ഇരുവരും വീട്ടിൽ മദ്യപിച്ചു. വീടിന്&zwj;റെ ടെറസിൽ മദ്യപാനത്തിനിടെ തർക്കമായി. തർക്കം മൂത്ത് കയ്യാങ്കളിയായി. ഇതിനിടെ ഫ്രൈയിങ് പാനെടുത്ത് സിനോഷ് ആൽ ജൂഡിനെ അടിച്ചു. തലയ്ക്കേറ്റ അടിയിൽ ഇയാൾ കൊല്ലപ്പെട്ടു. സിനോഷിന്&zwj;റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആളുകളാണ് മൃതദേഹം രാവിലെ കണ്ടത്. തൊട്ടടുത്ത് സിനോഷും കിടക്കുന്നുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോൾ സിനോഷ് കുറ്റം സമ്മതിച്ചു. സംഭവ സമയം മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/youth-killed-by-hitting-head-with-frying-pan-in-ernakulam-friend-arrested-articleshow-k2cz2y9"/>
        </item>
        <item>
            <title><![CDATA[പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; നാട്ടുകാർ തല്ലിക്കൊന്നു, സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ]]></title>
            <link>https://www.asianetnews.com/kerala-news/snake-bite-death-child-house-snake-found-again-kodali-thrissur-articleshow-ovbbk4e</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/snake-bite-death-child-house-snake-found-again-kodali-thrissur-articleshow-ovbbk4e</guid>
            <pubDate>Mon, 20 Apr 2026 13:31:38 +0530</pubDate>
            <description><![CDATA[&lt;p&gt;ആൽജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെയാണ് കണ്ടത്. പാമ്പിൻ കുഞ്ഞിനെ നാട്ടുകാർ തല്ലിക്കൊന്നു. വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmyhddb0f2peemvj0yqty92,imgname-fotojet---2026-04-20t133108.767-1776672093611.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;കോടാലിയിൽ പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ആൽജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെയാണ് കണ്ടത്. പാമ്പിൻ കുഞ്ഞിനെ നാട്ടുകാർ തല്ലിക്കൊന്നു. വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. സഹോദരൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് വിവരം.&lt;/p&gt;&lt;p&gt;അതേസമയം, കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;ആൽജോയുടെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം 3 മണിക്ക് തൃശൂർ കൊടുങ്ങപള്ളിയിലാണ് നടക്കുക. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. നിലവിൽ വെന്റിലേറ്ററിലാണ്. ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.&lt;/p&gt;&lt;p&gt;അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കിടന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടർ ആണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി.&lt;/p&gt;&lt;p&gt;റബർ മരങ്ങളുടെ നടുവിലാണ് ഇവരുടെ വീട്. സമീപപ്രദേശങ്ങളിൽ ശംഖുവരയൻ പാമ്പുകളെ നിരവധി കണ്ടിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു. വീടിനോട് ചേർത്ത് വെച്ച വിറക് കെട്ടുകളും ഭിത്തിയിലൂടെയുള്ള വള്ളിപ്പടർപ്പുകളും വീടിനുള്ളിലേക്ക് പാമ്പ് കയറാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ പരിശോധനകൾക്കായി വനം വകുപ്പ് കൊണ്ടുപോയി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/snake-bite-death-child-house-snake-found-again-kodali-thrissur-articleshow-ovbbk4e"/>
        </item>
        <item>
            <title><![CDATA['ഇവിടെ ജനിച്ചില്ലെങ്കിലും തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടും'; എംകെ സ്റ്റാലിന്‍റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി]]></title>
            <link>https://www.asianetnews.com/kerala-news/tamilnadu-assembly-election-dmk-congress-campaign-rahul-gandhi-praises-m-k-stalins-projects-articleshow-5f1cenc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/tamilnadu-assembly-election-dmk-congress-campaign-rahul-gandhi-praises-m-k-stalins-projects-articleshow-5f1cenc</guid>
            <pubDate>Mon, 20 Apr 2026 15:07:31 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ഭരണഘടന പറയുന്നത് അതാണെന്നും എന്നാൽ, ബിജെപി ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfwmhtx0mnwr49wj7hqd7fb,imgname-fotojet--76--1776502327133.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ഭരണഘടന പറയുന്നത് അതാണെന്നും എന്നാൽ, ബിജെപി ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തമിഴ്നാടിനെ ദില്ലിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്നാടിനെ തമിഴ്&zwnj;നാട്ടിൽ ഇരുന്നു ഭരിക്കാൻ ആഗ്രഹിക്കുകയാണ്. ഇത് നേരിട്ട് പറയാൻ ബിജെപിക്ക് ധൈര്യമില്ല. അതിനു വേണ്ടി ഒരു കക്ഷിയെ കൂടെക്കൂട്ടി. എഐഡിഎംകെ തമിഴ്നാടിന്&zwj;റെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട പാർട്ടിയാണ്. എന്നാൽ, ഇപ്പോഴത്തെ എഐഎഡിഎംകെ ബിജെപിയുടെ ഉപകരണം മാത്രമായി. അതിന്&zwj;റെ നേതൃത്വം ബിജെപിക്ക് കീഴടങ്ങി.&amp;nbsp;&lt;/p&gt;&lt;p&gt;അഴിമതിയാണ് അതിന്&zwj;റെ കാരണം. ട്രംപ് മോദിയെ എങ്ങനെ നിയന്ത്രിക്കുന്നുവോ അതുപോലെ മോദി എടപ്പാടി കെ പളനിസ്വാമിയെ നിയന്ത്രിക്കുകയാണ്. തമിഴർ ഒരിക്കലും കീഴടങ്ങില്ല. അത് ആര്&zwj;എസ്എസിന് അറിയാം. വനിതാ സംവരണ ഭേദഗതി ബില്ലിലൂടെ മോദിയുടെ പദ്ധതി വെറെയായിരുന്നു. ദേശവിരുദ്ധ നടപടിയാണ് ബിജെപി എടുത്തത്.അതുകൊണ്ടാണ് നമ്മൾ അതിനെ തോൽപ്പിച്ചത്. ഇത്തരം ഏത് ബില്ല് വന്നാലും തോൽപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഉറക്കമില്ലാത്ത രാത്രികളാണെന്നും കോൺഗ്രസ്&zwnj; ആശയങ്ങൾ മാത്രമേ വിജയിക്കുവെന്ന് മോദിക്ക് അറിയാമെന്നും രാഹുൽ പറഞ്ഞു. തമിഴ്നാടുമായി രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണുള്ളത്. താനിവിടെ ജനിച്ച ആളല്ലായിരിക്കാം. എന്നാൽ, തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ പറഞ്ഞു.തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്&zwj;റെ പദ്ധതികളെയും രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി. ഇന്ത്യയിൽ ജീവിക്കാൻ ന്യൂനപക്ഷങ്ങൾക്ക് ഭയമാണെന്നും ഇത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും രാഹുൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/tamilnadu-assembly-election-dmk-congress-campaign-rahul-gandhi-praises-m-k-stalins-projects-articleshow-5f1cenc"/>
        </item>
        <item>
            <title><![CDATA[കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവം; അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്, 'ദുരൂഹത സംശയിക്കുന്നു']]></title>
            <link>https://www.asianetnews.com/kerala-news/kozhikode-strong-room-opening-incident-udf-reiterates-suspicion-of-sabotage-articleshow-unz0u17</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kozhikode-strong-room-opening-incident-udf-reiterates-suspicion-of-sabotage-articleshow-unz0u17</guid>
            <pubDate>Mon, 20 Apr 2026 14:26:31 +0530</pubDate>
            <description><![CDATA[&lt;p&gt;തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpn1dn6mpghyyn8651ajnycb,imgname-fotojet---2026-04-20t142129.829-1776675116244.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.&lt;/p&gt;&lt;p&gt;സ്ട്രോങ്ങ് റൂമിന് സമീപം ഒരു സ്പെയർ റൂം ഇത് അടയ്ക്കണം. സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് വിളിച്ച് അറിയിച്ചത്. 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജൻ്റിൻ്റെ സാനിധ്യത്തിലായിരുന്നു തുറന്നതെന്നും ഫാത്തിമ്മ തഹ്ലിയ പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നതായാണ് പരാതി. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തുറന്നത്. ആശയക്കുഴപ്പം മൂലമാകാം നേതാക്കൾ പരാതി ഉന്നയിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kozhikode-strong-room-opening-incident-udf-reiterates-suspicion-of-sabotage-articleshow-unz0u17"/>
        </item>
        <item>
            <title><![CDATA[തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പിവി അൻവര്‍, സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു, 'മെയ് 15നുള്ളിൽ പുതിയ പാര്‍ട്ടി രൂപീകരിക്കും']]></title>
            <link>https://www.asianetnews.com/kerala-news/pv-anvar-leaves-trinamool-congress-resigns-from-state-convener-post-says-will-form-new-party-by-may-15-articleshow-54togch</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pv-anvar-leaves-trinamool-congress-resigns-from-state-convener-post-says-will-form-new-party-by-may-15-articleshow-54togch</guid>
            <pubDate>Mon, 20 Apr 2026 14:24:41 +0530</pubDate>
            <description><![CDATA[&lt;p&gt;പിവി അൻവര്&zwj; തൃണമൂല്&zwj; കോണ്&zwj;ഗ്രസ് വിട്ടു. പാര്&zwj;ട്ടിയുടെ സംസ്ഥാന കണ്&zwj;വീനര്&zwj; സ്ഥാനം രാജിവെച്ചെന്ന് പിവി അൻവര്&zwj; കൊച്ചിയിൽ വാര്&zwj;ത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാര്&zwj;ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്&zwj;ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്&zwj; പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kd2zbfxv0m0rca9vr106h0nb,imgname-pv-anvar--8--1766405291963.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവര്&zwj; തൃണമൂല്&zwj; കോണ്&zwj;ഗ്രസ് വിട്ടു. പാര്&zwj;ട്ടിയുടെ സംസ്ഥാന കണ്&zwj;വീനര്&zwj; സ്ഥാനം രാജിവെച്ചെന്ന് പിവി അൻവര്&zwj; കൊച്ചിയിൽ വാര്&zwj;ത്താസമ്മേളനത്തിൽ പറഞ്ഞു. തൃണമൂല്&zwj; കോണ്&zwj;ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചു. മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാര്&zwj;ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്&zwj;ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്&zwj; പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;തൃണമൂല്&zwj; കോണ്&zwj;ഗ്രസിന്&zwj;റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോണ്&zwj;ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവര്&zwj; പറഞ്ഞു. ബേപ്പൂരിൽ മത്സരിക്കുമ്പോള്&zwj; അടക്കം പാര്&zwj;ട്ടിയുടെ പിന്തുണയുണ്ടായില്ല. കോണ്&zwj;ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവര്&zwj; അറിയിച്ചത്. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലും കോണ്&zwj;ഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താൻ പാര്&zwj;ട്ടി വിടാൻ തീരുമാനിച്ചതെന്നും അൻവര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;യുഡിഎഫിനൊപ്പം നിൽക്കുമെന്നും രാഹുൽ ഗാന്ധിയ്ക്കൊപ്പം ചേര്&zwj;ന്ന് പ്രവര്&zwj;ത്തിക്കുമെന്നും ബേപ്പൂരിൽ ടിഎംസി ചിഹ്നം നൽകാത്തത് യുഡിഎഫുമായി സഹകരിച്ചതിനാലാണെന്നും അൻവര്&zwj; പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം വേദി പങ്കിടാൻ കഴിയാത്തതുകൊണ്ടാണ് ടിഎംസി നേതാക്കൾ പ്രചാരണത്തിന് വരാത്തതെന്നും കോഴിക്കോട് ജെഡിടിയിലെ സ്ര്ടോങ് റൂം തുറന്നത് ദൂരഹമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പിവി അൻവര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pv-anvar-leaves-trinamool-congress-resigns-from-state-convener-post-says-will-form-new-party-by-may-15-articleshow-54togch"/>
        </item>
        <item>
            <title><![CDATA[തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം, തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം]]></title>
            <link>https://www.asianetnews.com/kerala-news/thrissur-pooram-2026-kodiyettam-flags-hoisted-at-thiruvambadi-and-paramekkavu-articleshow-gsf9824</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/thrissur-pooram-2026-kodiyettam-flags-hoisted-at-thiruvambadi-and-paramekkavu-articleshow-gsf9824</guid>
            <pubDate>Mon, 20 Apr 2026 13:53:57 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശൂരില്&zwj; പൂരാവേശത്തിന് കൊടിയേറി. പ്രധാന പങ്കാളികളില്&zwj; തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്&zwj; നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്&zwj;റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmzpac2m3tmaknvnayd652v,imgname-fotojet---2026-04-20t135115.970-1776673302914.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: തൃശൂരില്&zwj; പൂരാവേശത്തിന് കൊടിയേറി. പ്രധാന പങ്കാളികളില്&zwj; തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്&zwj; നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്&zwj;റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇന്ന് രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പഞ്ചാരിമേളം കലാശിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തില്&zwj; പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികള്&zwj; ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികള്&zwj; തയാറാക്കിയ കൊടിമരം ആഘോഷപൂര്&zwj;വ്വം കൊടിച്ചോട്ടിലെത്തിച്ചു. പ്രാര്&zwj;ഥനാ മന്ത്രങ്ങള്&zwj; ഉരുവിട്ടതിനുശേഷം കൊടിക്കാലില്&zwj; കൊടിക്കൂറകെട്ടി.&lt;/p&gt;&lt;p&gt;&amp;nbsp;കുരവയുടെയും ആര്&zwj;പ്പിന്&zwj;റെയും അകമ്പടിയോടെ തിരുവമ്പാടിയുടെ കൊടി വാനിലുയര്&zwj;ന്നു. പിന്നീട് നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരക്കൊടി ഉയര്&zwj;ന്നു. പിന്നാലെ പതിനൊന്നരയോടെ പാറമേക്കാവിന്&zwj;റെ ഊഴം. വലിയ പാണിയ്ക്ക് ശേഷം പുറത്തേക്ക് എഴുന്നെള്ളിയ ദേവിയെ സാക്ഷി നിര്&zwj;ത്തിയാണ് ദേശക്കാര്&zwj; കൊടി ഉയര്&zwj;ത്തിയത്. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തില്&zwj; നില്&zwj;ക്കുന്ന പാല മരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്&zwj; പാറമേക്കാവ് ഉയര്&zwj;ത്തി. എട്ടു ഘടക ക്ഷേത്രത്തില്&zwj; ലാലൂരാണ് ആദ്യം കൊടിയേറ്റിയത്.&amp;nbsp;&lt;/p&gt;&lt;p&gt;പിന്നാലെ അയ്യന്തോളും മറ്റു ഘടക ക്ഷേത്രങ്ങളും കൊടിയേറ്റി. 24 ന് തൃശൂര്&zwj; പൂരത്തിന്&zwj;റെ ചമയ പ്രദര്&zwj;ശനം നടക്കും. അന്ന് വൈകിട്ട് ഏഴിനാണ് സാംപിള്&zwj; വെടിക്കെട്ട്. പൂര വിളംബരം അറിയിച്ച് 25ന് നെയ്തലക്കാവിലമ്മ തെക്കേ നട തുറന്നിറങ്ങും . 26ന് കാലത്ത് കണിമംഗലം ശാസ്ത്രാവിന്&zwj;റെ വരവോടെ ഘടക പൂരങ്ങളുടെ പുറപ്പാട് ആരംഭിക്കും. പിന്നാലെ മേളാസ്വാദകര്&zwj;ക്കായി തിരുവമ്പാടിയുടെ പഞ്ചവാദ്യവും മേളവും. പിന്നാലെ പാറമേക്കാവിന്&zwj;റെ ഇലഞ്ഞിത്തറ മേളം. പിന്നെ വിശ്വപ്രസിദ്ധമായ കുടമാറ്റം. 27 പകല്&zwj;പ്പൂരത്തോടെ ഉപചാരം ചൊല്ലിപ്പിരിയും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/thrissur-pooram-2026-kodiyettam-flags-hoisted-at-thiruvambadi-and-paramekkavu-articleshow-gsf9824"/>
        </item>
        <item>
            <title><![CDATA[കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനത്തോടെ കാണുന്നുവെന്ന് കെ രാജൻ; 2 വീടുകളിൽ വെള്ളം കിനിയുന്നത് കണ്ടെത്തിയിരുന്നു, മാർക്ക് ചെയ്തതാണെന്ന് ഉറപ്പിക്കാൻ കയറി]]></title>
            <link>https://www.asianetnews.com/kerala-news/wayanad-rehabilitation-minister-k-rajan-responds-do-not-launch-cyber-attacks-against-naufal-articleshow-sexe07d</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/wayanad-rehabilitation-minister-k-rajan-responds-do-not-launch-cyber-attacks-against-naufal-articleshow-sexe07d</guid>
            <pubDate>Mon, 20 Apr 2026 13:40:48 +0530</pubDate>
            <description><![CDATA[&lt;p&gt;വയനാട് ടൗൺഷിപ്പിലെ രണ്ടു വീടുകളിൽ വെള്ളം കിനിയുന്നത് കണ്ടെത്തിയെന്നും അതു മാർക്ക് ചെയ്തതാണെന്ന് ഉറപ്പിക്കാനാണ് കയറി നോക്കിയതെന്നും മന്ത്രി കെ രാജൻ. കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനത്തോടെ കാണുന്നുവെന്നും മന്ത്രി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfp8azfgkh6w6ywzzawdby0,imgname-fotojet---2026-04-18t123020.084-1776495635439.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വയനാട് ടൗൺഷിപ്പിലെ രണ്ടു വീടുകളിൽ വെള്ളം കിനിയുന്നത് കണ്ടെത്തിയെന്നും അതു മാർക്ക് ചെയ്തതാണെന്ന് ഉറപ്പിക്കാനാണ് കയറി നോക്കിയതെന്നും മന്ത്രി കെ രാജൻ. കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനത്തോടെ കാണുന്നുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിള്ളൽ വിവാദത്തിൽ വിമർശനം ശക്തമാക്കുന്നതിനിടെയാണ് വിശദീകരണവുമായി സർക്കാർ വീണ്ടും രംഗത്ത് എത്തുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;സർക്കാർ കൈമാറിയ ടൗൺഷിപ്പിലെ മൂന്നു വീടുകളിലെ വിള്ളലും ചോർച്ചയും ആണ് വിവാദത്തിന് വഴി വച്ചത്. വെള്ളം ചോർന്ന ഭാഗത്ത് ഊരാളുങ്കൽ അടയാളപ്പെടുത്തിയ വര മാത്രം മായിച്ച് വിള്ളൽ ഇല്ലെന്ന് മന്ത്രി സ്ഥാപിക്കാൻ ശ്രമിച്ചതായിരുന്നു വിവാദത്തിന് കാരണമായത്. വിവാദങ്ങൾക്കിടെ സംഭവങ്ങളിൽ മന്ത്രി വീണ്ടും വിശദീകരണം നൽകി. വിള്ളൽ ഉള്ള ഭാഗം മായിക്കാൻ ശ്രമിച്ചതിൽ വിമർശനങ്ങൾക്കൊപ്പം സാമൂഹിക മാധ്യമങ്ങളിൽ മന്ത്രിക്കെതിരെ അധിക്ഷേപവും ഉണ്ടായിരുന്നു. കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.&lt;/p&gt;&lt;p&gt;ദുരന്തബാധിനായ നൗഫലിനെതിരെ സൈബർ ആക്രമണം നടത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മെയ് ആദ്യവാരം 178 വീടുകളിൽ ഉള്ളവർക്കും താമസിക്കാൻ ആകുമെന്നാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഇതിനായി ഏപ്രിൽ 30ന് മൂന്ന് ഘട്ട പരിശോധനയും പൂർത്തിയാക്കാൻ ആണ് ശ്രമം. വിള്ളൽ വിവാദത്തിൽ വിമർശനമുന്നയിച്ച കോൺഗ്രസിനെയും വാർത്താസമ്മേളനത്തിൽ രാജൻ പരിഹസിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/wayanad-rehabilitation-minister-k-rajan-responds-do-not-launch-cyber-attacks-against-naufal-articleshow-sexe07d"/>
        </item>
        <item>
            <title><![CDATA[സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്; തുറന്നില്ലെന്ന് വ്യക്തമാക്കി ഉദ്യോ​ഗസ്ഥർ, ആശയക്കുഴപ്പം മൂലമെന്ന് വിശദീകരണം]]></title>
            <link>https://www.asianetnews.com/kerala-news/udf-alleges-strong-room-was-opened-kozhikode-articleshow-iddkr04</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/udf-alleges-strong-room-was-opened-kozhikode-articleshow-iddkr04</guid>
            <pubDate>Mon, 20 Apr 2026 13:12:47 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നതായാണ് പരാതി. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmxeye6pad8y8gvy24ns1nt,imgname-fotojet---2026-04-20t131227.278-1776670964166.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്. കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നതായാണ് പരാതി. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തുറന്നത്. ആശയക്കുഴപ്പം മൂലമാകാം നേതാക്കൾ പരാതി ഉന്നയിച്ചത് എന്നും ഉദ്യോഗസ്ഥർ പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/udf-alleges-strong-room-was-opened-kozhikode-articleshow-iddkr04"/>
        </item>
        <item>
            <title><![CDATA[കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎൽഎ എൻഎ ഹാരിസിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്; തമിഴ്നാട് പിസിസി അധ്യക്ഷന്‍റെ വീട്ടിൽ ഐടി റെയ്ഡ്]]></title>
            <link>https://www.asianetnews.com/kerala-news/ed-raids-karnataka-congress-mla-na-harriss-house-it-raids-tamil-nadu-pcc-presidents-house-articleshow-6vpga7p</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ed-raids-karnataka-congress-mla-na-harriss-house-it-raids-tamil-nadu-pcc-presidents-house-articleshow-6vpga7p</guid>
            <pubDate>Mon, 20 Apr 2026 12:41:35 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്നാട്ടിലും കര്&zwj;ണാടകയിലും കോണ്&zwj;ഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ്. കര്&zwj;ണാടകയിൽ കോണ്&zwj;ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്&zwj;റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. തമിഴ്നാട് പിസിസി അധ്യക്ഷൻ കെ സെൽവപെരുന്തഗൈയുടെ വീട്ടിൽ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmr5rqgrvak9f3fz527vm22,imgname-fotojet---2026-04-20t114006.620-1776665420528.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു/ചെന്നൈ: തമിഴ്നാട്ടിലും കര്&zwj;ണാടകയിലും കോണ്&zwj;ഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ്. കര്&zwj;ണാടകയിൽ കോണ്&zwj;ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്&zwj;റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലാപ്പാട്, ഒമർ ഫാറൂഖ് നാലാപ്പാട് എന്നിവരുടെ വീടുകളടക്കം കര്&zwj;ണാടകയിലെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. &amp;nbsp;അനധികൃത ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. ആറു വര്&zwj;ഷം മുന്&zwj;പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. അനധികൃത ഇടപാട് നടത്തിയ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിയുമായി ഹാരിസിന്റെ മക്കൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇരുവർക്കും ഈ ഇടപാടുകളുടെ ആദായം ലഭിച്ചെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;കാസർകോട് സ്വദേശിയായ എൻ.എ.ഹാരിസ് ബെംഗളൂരു ശാന്തിനഗർ എംഎൽഎയാണ്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഹാരിസ്. നേരത്തെ അന്വേഷണം നടത്തിയ കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കർണാടക പൊലീസിന്റെ സിഐഡി വിഭാഗമാണ് നാലരക്കോടിയുടെ ഇടപാട് അന്വേഷിച്ചത്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കാവലിലാണ് പരിശോധന നടക്കുന്നത്. രാവിലെ 6 മണിക്ക് തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്കും തുടരുകയാണ്. മുൻ കേന്ദ്രമന്ത്രിയുടെ പേരക്കുട്ടിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന കെ റഹ്മാൻഖാന്റെ പേരക്കുട്ടി അഖീബ് ഖാന്&zwj;റെ വീട്ടിലാണ് പരിശോധന . ബിറ്റ്കോയിൻ ഇടപാടുകളുടെ ഗുണം അഖീബ് ഖാന് ലഭിച്ചെന്നാണ് ഇഡി വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;അതേസമയം, തമിഴ്നാട് പിസിസി അധ്യക്ഷൻ കെ സെൽവപെരുന്തഗൈയുടെ വീട്ടിൽ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്&zwj;റെ പ്രചാരണത്തിന്&zwj;റെ അവസാനഘട്ടത്തിൽ രാഹുൽ തമിഴ്നാട്ടിൽ എത്തുന്ന ദിവസം റെയ്ഡ് ആസൂത്രിതമാണെന്ന് സെൽവപെരുന്തഗൈ ആരോപിച്ചു.&lt;/p&gt;&lt;p&gt;ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചുവെന്നും മണ്ഡലത്തിനു പുറത്തുപോയി രാഹുലിനോപ്പം പ്രചാരണം നടത്താൻ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയനേതാവായ തന്റെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും അദ്ദേഹം ആരോിച്ചു. റെയ്ഡിൽ ബിജെപിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുറന്നടിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്&zwj;ത്താനാണ് ശ്രമമെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുന്&zwj;പുള്ള നീക്കം അപലപനീയമാണെന്നും തമിഴ്നാട് ഉചിതമായ മറുപടി നൽകുമെന്നും എംകെ സ്റ്റാലിൻ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ed-raids-karnataka-congress-mla-na-harriss-house-it-raids-tamil-nadu-pcc-presidents-house-articleshow-6vpga7p"/>
        </item>
        <item>
            <title><![CDATA[വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌; 'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം']]></title>
            <link>https://www.asianetnews.com/kerala-news/motor-vehicle-department-investigation-report-into-valparai-accident-driver-lack-of-experience-may-cause-articleshow-lgog778</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/motor-vehicle-department-investigation-report-into-valparai-accident-driver-lack-of-experience-may-cause-articleshow-lgog778</guid>
            <pubDate>Mon, 20 Apr 2026 12:30:32 +0530</pubDate>
            <description><![CDATA[വാൽപ്പാറ വിനോദയാത്ര ദുരന്തത്തിൽ ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് മോട്ടോർ വാഹന വകുപ്പിന്&zwj;റെ പ്രാഥമിക റിപ്പോർട്ട്. ഒൻപത് പേർ മരിച്ച അപകടത്തിൽ പരിക്കേറ്റ നാലുപേർ ചികിത്സയിൽ തുടരുകയാണ്, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpf287atdv45ee6pk51xetqy,imgname-tamil-nadu-coimbatore-valparai-tourist-van-accident-9-dead-kerala-tourists-pm-modi-condolence-police-investigation-2-1776474660186.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൊള്ളാച്ചി: വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് മോട്ടോർ വാഹന വകുപ്പിന്&zwj;റെ അന്വേഷണ റിപ്പോർട്ട്&zwnj;. ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്യാതെ ഇറങ്ങിയതും അപകടത്തിനു കാരണമായിട്ടുണ്ടാവാം. വളവിൽ വേണ്ട ജാഗ്രത പുലർത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്&zwj;റെ വശങ്ങളിൽ എല്ലായിടത്തും സുരക്ഷ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.&lt;/p&gt;&lt;p&gt;ആശുപത്രിയിൽ ആയതിനാൽ ഡ്രൈവറുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുതാലേ കൂടുതൽ വ്യക്തത വരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം സംബന്ധിച്ച റിപ്പോർട്ട്&zwnj; പൊള്ളാച്ചി ആർടിഒ തമിഴ്നാട് സർക്കാരിന് കൈമാറി. വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്&zwj; അറിയിക്കുന്നത്.&lt;/p&gt;&lt;p&gt;കോയമ്പത്തൂര്&zwj; മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെ വാര്&zwj;ഡിലേക്ക് മാറ്റി. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ വാർഡിലേക്ക് മാറ്റി. മസ്നിന്&zwj;റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്&zwj;മാര്&zwj; അറിയിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്&zwj;റ് എൽപി സ്&zwnj;കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വെള്ളിയാഴ്ച വൈകുന്നേരം 5.20ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. നാലുപേര്&zwj;ക്കാണ് പരിക്കേറ്റത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/motor-vehicle-department-investigation-report-into-valparai-accident-driver-lack-of-experience-may-cause-articleshow-lgog778"/>
        </item>
        <item>
            <title><![CDATA[ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ  വിഷ്ണുവിനെ കണ്ടെത്തി; സഹോദരന്‍റെ ഫോണിലേക്ക് കോൾ, ഒടുവിൽ പയ്യന്നൂർ സ്റ്റേഷനിൽ ഇറങ്ങി, കുടുംബത്തിന് ആശ്വാസം]]></title>
            <link>https://www.asianetnews.com/kerala-news/missing-after-loan-app-threat-kozhikode-native-vishnu-found-from-payyanur-articleshow-dkt1qs9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/missing-after-loan-app-threat-kozhikode-native-vishnu-found-from-payyanur-articleshow-dkt1qs9</guid>
            <pubDate>Mon, 20 Apr 2026 12:29:19 +0530</pubDate>
            <description><![CDATA[&lt;p&gt;വിഷ്ണുവിനെ കണ്ടെത്തിയ വിവരം കുടുംബാംഗങ്ങൾ തന്നെ പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. സിആർപിഎഫിൽ ജോലി ചെയ്യുന്ന വിഷ്ണുവിന്&zwj;റെ അമ്മാവൻ പയ്യന്നൂരെത്തി ഇയാളെ കണ്ട് സംസാരിച്ചതായി കുടുംബം അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmtmbanpmzdbedm8ch5x2sc,imgname-vishnu-loan-app-1776667995477.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. കാണാതായി എട്ടാം നാളാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. സഹയാത്രക്കാരന്&zwj;റെ ഫോണിൽ നിന്നും വിഷ്ണു തന്&zwj;റെ സഹോദരൻ അദ്വൈദിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. താന നാട്ടിലേക്കില്ലെന്ന് വിഷ്ണു പറഞ്ഞു. എന്നാൽ അമ്മയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരൻ വിഷ്ണുവിനെ അറിയിച്ചു. തുട&zwj;&zwj;ർന്ന് യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. ഇയാൾക്കായി ബെംഗളൂരുവിലും, മംഗലാപുരത്തും വിവിധ സംഘങ്ങളായി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;വിഷ്ണുവിനെ കണ്ടെത്തിയ വിവരം കുടുംബാംഗങ്ങൾ തന്നെ പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. സിആർപിഎഫിൽ ജോലി ചെയ്യുന്ന വിഷ്ണുവിന്&zwj;റെ അമ്മാവൻ പയ്യന്നൂരെത്തി ഇയാളെ കണ്ട് സംസാരിച്ചതായി കുടുംബം അറിയിച്ചു. ഇന്ന് രാവിലെയോടുകൂടിയാണ് വിഷ്ണു അനിയന്&zwj;റെ ഫോണിൽ വിളിക്കുന്നത്. താൻ ജീവനോടെയുണ്ടെന്നും പ്രതിസന്ധിയുള്ളതിനാൽ നാട്ടിലേക്കില്ലെന്നും അറിയിച്ചു. എന്നാൽ എല്ലാ സഹായവും ഉണ്ടാകുമെന്നും കുടുംബം സംങ്കടത്തിലാണെന്നും ഇവ&zwj;ർ അറിയിച്ചു. ഒടുവിൽ വിഷ്ണുവിനെ പറഞ്ഞ് സമ്മതിപ്പിച്ച് പയ്യന്നൂ&zwj;ർ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. വിഷ്ണു അവശനായ നിലയിലാണെന്നാണ് വിവരം.&lt;/p&gt;&lt;p&gt;യുവാവിനെ ഉടൻ വടകര പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുട&zwj;ർന്ന് വിഷ്ണു നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ലോൺ ആപ്പ് സംബന്ധിച്ചും ബ്ലേഡ് മാഫിയയുടെ സമ്മ&zwj;ദ്ദം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/missing-after-loan-app-threat-kozhikode-native-vishnu-found-from-payyanur-articleshow-dkt1qs9"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലത്തെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ്]]></title>
            <link>https://www.asianetnews.com/kerala-news/electricity-consumption-in-the-state-has-decreased-yesterdays-consumption-was-106-million-units-articleshow-4cbfeu4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/electricity-consumption-in-the-state-has-decreased-yesterdays-consumption-was-106-million-units-articleshow-4cbfeu4</guid>
            <pubDate>Mon, 20 Apr 2026 12:23:24 +0530</pubDate>
            <description><![CDATA[&lt;p&gt;അവധി ദിവസവും ചിലയിടങ്ങളിലെ വേനൽ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം . വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി . 5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയര്&zwj;ന്ന ആവശ്യകത&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp58pandms1expzn2nwx2739,imgname-fotojet---2026-04-14t112050.588-1776145869485.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: അവധി ദിവസവും ചിലയിടങ്ങളിലെ വേനൽ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം . വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി . 5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയര്&zwj;ന്ന ആവശ്യകത . 19.55 ദശലക്ഷം യൂണിറ്റ് ജല വൈദ്യുതി പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിച്ചപ്പോള്&zwj; 84.37 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് വാങ്ങിയത് . ചരിത്രത്തിലെ ഏറ്റവും ഉയര്&zwj;ന്ന വൈദ്യുതി ഉപയോഗവും ആവശ്യകതയും ശനിയാഴ്ചയായിരുന്നു .117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച ഉപയോഗിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/electricity-consumption-in-the-state-has-decreased-yesterdays-consumption-was-106-million-units-articleshow-4cbfeu4"/>
        </item>
        <item>
            <title><![CDATA[പിന്തുടര്‍ന്നെത്തിയ പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, മര്‍ദിച്ചതായും പരാതി]]></title>
            <link>https://www.asianetnews.com/kerala-news/plus-two-students-were-injured-after-being-hit-by-a-police-vehicle-that-was-pursuing-them-articleshow-0z0638o</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/plus-two-students-were-injured-after-being-hit-by-a-police-vehicle-that-was-pursuing-them-articleshow-0z0638o</guid>
            <pubDate>Mon, 20 Apr 2026 09:55:01 +0530</pubDate>
            <description><![CDATA[&lt;p&gt;പൊലീസ് വാഹനം ഇടിച്ച് പ്ലസ്ടു വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. പൊലീസ് വാഹനം ബൈക്കിൽ ഇടിപ്പിച്ചു നിര്&zwj;ത്തി പരിശോധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു. ഈ മാസം 18ന് രാത്രി തോട്ടപ്പള്ളിയിലാണ് സംഭവം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmj18p6hj1wr5r8ab69k0bk,imgname-fotojet---2026-04-20t095247.642-1776658981574.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: പൊലീസ് വാഹനം ഇടിച്ച് പ്ലസ്ടു വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. പൊലീസ് വാഹനം ബൈക്കിൽ ഇടിപ്പിച്ചു നിര്&zwj;ത്തി പരിശോധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു. ഈ മാസം 18ന് രാത്രി തോട്ടപ്പള്ളിയിലാണ് സംഭവം. ഹരിപ്പാട് ഐസ്ക്രീം സ്റ്റാളിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു ആഷിക്കും ഷിനാസും. മറ്റൊരു കേസിലെ പ്രതികൾ എന്ന് കരുതി അമ്പലപ്പുഴ പൊലീസ് പിന്തുടർന്ന് എത്തുകയായിരുന്നുവെന്നാണ് വിദ്യാര്&zwj;ത്ഥികള്&zwj; പറയുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;പൊലീസ് വാഹനം ബൈക്കിൽ ഇടിപ്പിച്ചു നിർത്തിയശേഷം മർദിച്ചു എന്നാണ് വിദ്യാർത്ഥികളുടെ പരാതി. കാലിന് പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ, പൊലീസ് ആരോപണം നിഷേധിച്ചു. വിദ്യാർത്ഥികളുടെ വാഹനം പൊലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് കാര്യമായ പരിക്ക് ഉണ്ടായില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും അമ്പലപ്പുഴ പൊലീസ് പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;സംഭവത്തിന്&zwj;റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. വിദ്യാർത്ഥികളോട് സംസാരിക്കുന്നതും ആശുപത്രിയിൽ പോകണോ എന്ന് ചോദിക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. 5.24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പൊലീസ് പുറത്തുവിട്ടത്. എന്നാൽ ആദ്യ സംഭവത്തിന്ുശേഷമുള്ള ദൃശ്യങ്ങൾ ആണ് പൊലിസ് പുറത്ത് വിട്ടതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/plus-two-students-were-injured-after-being-hit-by-a-police-vehicle-that-was-pursuing-them-articleshow-0z0638o"/>
        </item>
        <item>
            <title><![CDATA[പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം; പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ, 'മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെ']]></title>
            <link>https://www.asianetnews.com/kerala-news/eight-year-old-boy-dies-of-snakebite-child-death-confirmed-due-to-snake-bite-postmortem-report-articleshow-v4cgw73</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/eight-year-old-boy-dies-of-snakebite-child-death-confirmed-due-to-snake-bite-postmortem-report-articleshow-v4cgw73</guid>
            <pubDate>Mon, 20 Apr 2026 11:31:18 +0530</pubDate>
            <description><![CDATA[&lt;p&gt;കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj3hre4ne5dpnwcqar97yy6,imgname-fotojet---2026-04-19t110106.137-1776576684484.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;അതേസമയം, എട്ടുവയസ്സുകാരന്റെ സംസ്കാരം ഇന്ന് നടക്കും. ആൽജോയുടെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം 3 മണിക്ക് തൃശൂർ കൊടുങ്ങപള്ളിയിലാണ് നടക്കുക. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. പത്തു വയസ്സുകാരൻ അനോജ് നിലവിൽ വെന്റിലേറ്ററിലാണ്. ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.&lt;/p&gt;&lt;p&gt;അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കിടന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടർ ആണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി.&lt;/p&gt;&lt;p&gt;റബർ മരങ്ങളുടെ നടുവിലാണ് ഇവരുടെ വീട്. സമീപപ്രദേശങ്ങളിൽ ശങ്കു വരയൻ പാമ്പുകളെ നിരവധി കണ്ടിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു. വീടിനോട് ചേർത്ത് വെച്ച വിറക് കെട്ടുകളും ഭിത്തിയിലൂടെയുള്ള വള്ളിപ്പടർപ്പുകളും വീടിനുള്ളിലേക്ക് പാമ്പ് കയറാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ പരിശോധനകൾക്കായി വനം വകുപ്പ് കൊണ്ടുപോയി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/eight-year-old-boy-dies-of-snakebite-child-death-confirmed-due-to-snake-bite-postmortem-report-articleshow-v4cgw73"/>
        </item>
        <item>
            <title><![CDATA[ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാ​ഗം അടയാളപ്പെടുത്തണം]]></title>
            <link>https://www.asianetnews.com/kerala-news/health-department-issues-guidelines-on-surgical-errors-articleshow-ge3wd8f</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/health-department-issues-guidelines-on-surgical-errors-articleshow-ge3wd8f</guid>
            <pubDate>Mon, 20 Apr 2026 10:34:25 +0530</pubDate>
            <description><![CDATA[&lt;p&gt;രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgrw1n6pdc0j6rst9j44mn93,imgname-dddadd-1770361246934.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകമാണെന്നും നിർദേശമുണ്ട്.&lt;/p&gt;&lt;p&gt;ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം, അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ, ശസ്ത്രക്രിയ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണം, ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം, മാർഗ്ഗനിർദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നും മാർ​ഗനിർദേശങ്ങളിൽ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/health-department-issues-guidelines-on-surgical-errors-articleshow-ge3wd8f"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷൻ നുംഖൂർ; ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിൽ, നിര്‍ണായക യോഗം മൂന്നാറിൽ]]></title>
            <link>https://www.asianetnews.com/kerala-news/operation-numkhor-bhutan-customs-team-in-kerala-crucial-meeting-in-munnar-articleshow-spnr496</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/operation-numkhor-bhutan-customs-team-in-kerala-crucial-meeting-in-munnar-articleshow-spnr496</guid>
            <pubDate>Mon, 20 Apr 2026 10:25:29 +0530</pubDate>
            <description><![CDATA[&lt;p&gt;വാഹന കള്ളക്കടത്ത് കണ്ടെത്താനുള്ള ഓപ്പറേഷൻ നുംഖൂറിന്&zwj;റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിര്&zwj;ണായക യോഗം മൂന്നാറിൽ ഇന്ന് ആരംഭിക്കും. ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം യോഗം ചേരും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmkta65vensb8727060s4p4,imgname-fotojet---2026-04-20t102214.313-1776660850885.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: വാഹന കള്ളക്കടത്ത് കണ്ടെത്താനുള്ള ഓപ്പറേഷൻ നുംഖൂറിന്&zwj;റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിര്&zwj;ണായക യോഗം മൂന്നാറിൽ ഇന്ന് ആരംഭിക്കും. ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം യോഗം ചേരും. ഇരു രാജ്യങ്ങളും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ചർച്ചയാകും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തിൽ ഉണ്ടാകും. ഓപ്പറേഷൻ നുംഖൂറിലൂടെ കേരളത്തിൽ നിന്ന് മാത്രം 50ലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്.&lt;/p&gt;&lt;p&gt;ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ 10 ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെയും ഭൂട്ടാനിലെയും ഉന്നത ഉദ്യോഗസ്ഥരടക്കം ആകെ 25 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 15000 വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്ന് കടത്തിയത്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ ആണ് വാഹനങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്തത്. സൂപ്പർ കാറുകൾ, ബൈക്കുകൾ അടക്കം രാജ്യത്തേക്ക് കടത്തിയിട്ടുണ്ട്. രാജ്യത്ത് ഉണ്ടായത് കോടികളുടെ നികുതി വെട്ടിപ്പാണെന്നാണ് കണ്ടെത്തൽ. 464 വാഹനങ്ങളാണ് അസമിൽ രജിസ്റ്റർ ചെയ്തത്. കേരളത്തിലും നിരവധി വാഹനങ്ങളെത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/operation-numkhor-bhutan-customs-team-in-kerala-crucial-meeting-in-munnar-articleshow-spnr496"/>
        </item>
        <item>
            <title><![CDATA[ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ; വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് പ്രതികരണം]]></title>
            <link>https://www.asianetnews.com/kerala-news/ksu-kannur-district-president-posts-on-facebook-following-sexual-assault-case-articleshow-6hfxcgf</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ksu-kannur-district-president-posts-on-facebook-following-sexual-assault-case-articleshow-6hfxcgf</guid>
            <pubDate>Mon, 20 Apr 2026 10:09:45 +0530</pubDate>
            <description><![CDATA[&lt;p&gt;ലൈംഗിക അതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് കെഎസ്&zwnj;യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ. സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും അതുൽ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmjzre77et8t4p2vtvd8n36,imgname-fotojet---2026-04-20t100923.415-1776659980743.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: ലൈംഗിക അതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് കെഎസ്&zwnj;യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സാമ്പത്തിക വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും അതുൽ വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം&lt;/h2&gt;&lt;p&gt;വാർത്തകളും പരാതിയും കണ്ടു.&lt;/p&gt;&lt;p&gt;വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതൽ പലവിധത്തിൽ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്. നിന്നെ ഫിനിഷ് ചെയ്യും' എന്നാണ് അടക്കം പറിച്ചിൽ. എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്പം കടന്ന കയ്യായ്പ്പോയി. ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. വിവിധ ക്യാമ്പസുകളിൽ സംഘടനാ പ്രവർത്തനം നടത്തി പല വിദ്യാർഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയിൽ അവർക്കൊക്കെ എൻ്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്.&lt;/p&gt;&lt;p&gt;സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും. ഒരുപാട് ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും. ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവർത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;വേദനകളും യാതനകളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും ഈ പൊളിറ്റിക്സിൽ നിലനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോൺഗ്രസിൻ്റെ ലെഗസിയുമാണ്. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനിൽ തൽക്കാലം ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ല. (കേസിനെ ബാധിക്കുന്നത് കൊണ്ട്). ബാങ്ക് സ്റ്റേറ്റ്മെൻ്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും. കോടതി നീതി ഉറപ്പാക്കട്ടെ. കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും തുടരുന്നവരുടെ ഉദ്ദേശം മറ്റൊന്നാണല്ലോ. അവർക്ക് വിശദീകരണങ്ങളും പോരാതെ വരും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ksu-kannur-district-president-posts-on-facebook-following-sexual-assault-case-articleshow-6hfxcgf"/>
        </item>
        <item>
            <title><![CDATA[മലപ്പുറത്തും കൃഷ്ണന് മുന്നിൽ ചിക്കൻ മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ; കേസ് എടുത്ത് പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/malappuram-hotel-vishu-mandi-poster-controversy-police-case-articleshow-y9vxhc8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/malappuram-hotel-vishu-mandi-poster-controversy-police-case-articleshow-y9vxhc8</guid>
            <pubDate>Mon, 20 Apr 2026 09:49:20 +0530</pubDate>
            <description><![CDATA[&lt;p&gt;ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും കൃഷ്ണന് മുന്നിൽ ചിക്കൻ മന്തി വെച്ചുള്ള വിഷു ആശംസ പോസ്റ്റർ. മലപ്പുറം സ്വദേശി നൽകിയ പരാതിയിൽ കോട്ടക്കൽ പൊലീസ് കേസ് എടുത്തു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmgx9r43t40ch3dxjcv8e6k,imgname-vishu-mandi-poster-1776657803012.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ. കൃഷ്ണന് മുന്നിൽ ചിക്കൻ മന്തി വെച്ച പോസ്റ്ററാണ് സമൂ​ഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. &zwnj;അറേബ്യൻ മജ്&zwnj;ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് പോസ്റ്റർ പ്രചരിപ്പിച്ചത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത 192 പ്രകാരം കോട്ടക്കൽ പൊലീസ് കേസ് എടുത്തു. മലപ്പുറം സ്വദേശിയാണ് പരാതി നൽകിയത്.&amp;nbsp;&lt;/p&gt;&lt;p&gt;നേരത്തെ, ആലപ്പുഴയിലും സമാനമായ രീതിയിലുള്ള വിഷു ആശംസ പോസ്റ്റര്&zwj; പ്രചരിച്ചിരുന്നു. മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിന് പൊലീസ് കേസ് എടുത്തിരുന്നു. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് കേസ് എടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് (ഭാരതീയ ന്യായ സംഹിത 192) കേസ്.&amp;nbsp;&lt;/p&gt;&lt;p&gt;സംഭവം വിവാദമായതിന് പിന്നാലെ അർഷാദിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പോസ്റ്റർ തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഏജൻസിയാണെന്നും ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ചിത്രം പ്രചരിപ്പിച്ചിട്ടില്ലെന്നും ഉടമ വീഡിയോയിലൂടെ പറഞ്ഞു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/malappuram-hotel-vishu-mandi-poster-controversy-police-case-articleshow-y9vxhc8"/>
        </item>
        <item>
            <title><![CDATA[പാലക്കാട് സഹോദരിയുടെ മകന്‍റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു, സംഭവം മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ]]></title>
            <link>https://www.asianetnews.com/kerala-news/young-man-beaten-to-death-by-his-sisters-son-in-palakkad-articleshow-qf1opnw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/young-man-beaten-to-death-by-his-sisters-son-in-palakkad-articleshow-qf1opnw</guid>
            <pubDate>Mon, 20 Apr 2026 09:25:37 +0530</pubDate>
            <description><![CDATA[&lt;p&gt;പാലക്കാട് വടകരപ്പതിയിൽ അനന്തിരവന്&zwj;റെ അടിയേറ്റ് അമ്മാവൻ മരിച്ചു. മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്&zwj;ക്കത്തിനിടെയാണ് സംഭവം. കൗണ്ടന്നൂരിൽ ശെന്തിൽ കുമാര്&zwj; (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിടികൂടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmg8bgefxnh71d20jfv6ye8,imgname-vlcsnap-2026-04-20-09h00m53s462-1776657116686.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ അനന്തിരവന്&zwj;റെ അടിയേറ്റ് അമ്മാവൻ മരിച്ചു. മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്&zwj;ക്കത്തിനിടെയാണ് സംഭവം. കൗണ്ടന്നൂരിൽ ശെന്തിൽ കുമാര്&zwj; (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിടികൂടി. ഇരുവരും ഒന്നിച്ചാണ് മദ്യപിച്ചത്. അതിനുശേഷം ഒന്നിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് സംഘര്&zwj;ഷം ഉണ്ടായത്. സംഘര്&zwj;ഷത്തിനിടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രഭാകരൻ ശെന്തിൽ കുമാറഇന്&zwj;റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രഭാകരൻ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/young-man-beaten-to-death-by-his-sisters-son-in-palakkad-articleshow-qf1opnw"/>
        </item>
        <item>
            <title><![CDATA['വടകരയിലെത്തി, കൂട്ടുകാരന്‍റെ എടിഎം വഴി 1000 രൂപ എടുത്തു, പിന്നാലെ ഒരു ഫോൺ';  വിഷ്ണുവിനെ കാണാതാകുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ]]></title>
            <link>https://www.asianetnews.com/kerala-news/loan-app-threat-missing-kerala-youth-vishnu-cctv-visual-out-search-in-karnataka-articleshow-4xika6a</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/loan-app-threat-missing-kerala-youth-vishnu-cctv-visual-out-search-in-karnataka-articleshow-4xika6a</guid>
            <pubDate>Mon, 20 Apr 2026 09:22:11 +0530</pubDate>
            <description><![CDATA[&lt;p&gt;തന്&zwj;റെ കൈവശം എടിഎം കാർഡ് ഇല്ല എന്ന് പറഞ്ഞ് വിഷ്ണു ഗൂഗിൾ പേ വഴി സുഹൃത്തിന് പണം അയച്ച് നൽകി. ഈ തുക സുഹൃത്ത് തന്&zwj;റെ എടിഎം ഉപയോഗിച്ച് എടുത്ത് നൽകുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിഷ്ണുവിന് ഒരു കോൾ വന്നതായി സുഹൃത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmfzfkrcyba1p7jfy3wzbw1,imgname-loan-app-threat-case-victim--1776656825976.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ലോൺ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കർണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം. ബെംഗളൂരുവിലും, മംഗലാപുരത്തും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ ബേക്കലിൽ വെച്ചാണ് ഇയാളുടെ ഫോൺ ഓഫാകുന്നത്. വിഷ്ണു സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിഷ്ണുവിനെ കാണാതാകുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വടകര ബസ് സ്റ്റാൻഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.&lt;/p&gt;&lt;p&gt;ബാങ്കിൽ പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു വടകരയിൽ വച്ച് സുഹൃത്തിന്റെ എടിഎം വഴി 1000 രൂപ എടുത്തിരുന്നു. തന്&zwj;റെ കൈവശം എടിഎം കാർഡ് ഇല്ല എന്ന് പറഞ്ഞ് വിഷ്ണു ഗൂഗിൾ പേ വഴി സുഹൃത്തിന് പണം അയച്ച് നൽകി. ഈ തുക സുഹൃത്ത് തന്&zwj;റെ എടിഎം ഉപയോഗിച്ച് എടുത്ത് നൽകുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിഷ്ണുവിന് ഒരു കോൾ വന്നതായി സുഹൃത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് വിഷ്ണുവിനെ കാണാതാകുന്നത്. ഈ ഫോൺ കോളിന് ശേഷം വിഷ്ണു അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളോട് സുഹൃത്ത് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ടൗണിലേക്ക് പോയ വിഷ്ണു കൂട്ടുകാരന് വേണ്ടി വസ്ത്രമെടുക്കാൻ ടൗണിലേക്ക് പോകുന്നു എന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. കൗണാതാവുന്നതിന് തൊട്ടു മുമ്പും ഇയാൾ സഹോദരങ്ങളോട് സംസാരിച്ചിട്ടുണ്ട്. വിഷ്ണു കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും അവസാന ഫോൺ കോളിൽ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോൺ ആപ്പിൽ നിന്ന് വായ്പ എടുത്തത് ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ കടബാധ്യത വിഷ്ണുവിനുണ്ടെന്നാണ് പൊലീസിന്&zwj;റെ കണ്ടെത്തൽ. ലോൺ ആപ്പിലെ തിരിച്ചടവ് മുടങ്ങിയതോടെ വിഷ്ണുവിന്&zwj;റെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം ബന്ധുക്കൾക്ക് അയച്ചു നൽകുകയും തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കുടുംബത്തിന്&zwj;റെ പരാതി. വിഷ്ണുവിന്&zwj;റെ ബൈക്കും കാണാതായിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/loan-app-threat-missing-kerala-youth-vishnu-cctv-visual-out-search-in-karnataka-articleshow-4xika6a"/>
        </item>
        <item>
            <title><![CDATA[വടകരയിൽ  ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്ക്]]></title>
            <link>https://www.asianetnews.com/kerala-news/clash-between-league-and-cpm-workers-in-vadakara-articleshow-p5gagxz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/clash-between-league-and-cpm-workers-in-vadakara-articleshow-p5gagxz</guid>
            <pubDate>Mon, 20 Apr 2026 08:15:21 +0530</pubDate>
            <description><![CDATA[&lt;p&gt;വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം. സംഘ&zwj;ർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmcea1devcwcfk3xtdyq0ct,imgname-fotojet---2026-04-20t081500.618-1776653117485.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കോഴിക്കോട് വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം. സംഘ&zwj;ർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ഉണ്ടായ സംഘർഷം. സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/clash-between-league-and-cpm-workers-in-vadakara-articleshow-p5gagxz"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രി കസേരയ്ക്ക് കോൺ​ഗ്രസിൽ 'ത്രികോണപ്പോര്'; എംപിമാരെ നിരത്താൻ കെ.സി, എംഎൽഎമാരെ കൂട്ടാൻ വി.ഡി, ചെന്നിത്തലയും കളത്തിൽ!]]></title>
            <link>https://www.asianetnews.com/kerala-news/congress-cm-candidate-tussle-in-kerala-kc-venugopal-vd-satheesan-ramesh-chennithala-articleshow-cbwuuwf</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/congress-cm-candidate-tussle-in-kerala-kc-venugopal-vd-satheesan-ramesh-chennithala-articleshow-cbwuuwf</guid>
            <pubDate>Mon, 20 Apr 2026 08:06:38 +0530</pubDate>
            <description><![CDATA[&lt;p&gt;കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പക്ഷങ്ങൾ ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താനും എം.എൽ.എമാരുടെ പിന്തുണ ഉറപ്പിക്കാനും ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knxc2qayk5rgrejmwp6vjh1q,imgname-ramesh-chennithala-kc-venugopal-vd-satheesan-1775880985939.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന ആകാംക്ഷ തുടരുന്നതിനിടയിൽ കോൺഗ്രസ് പാളയത്തിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് തുടരുന്നു. കെ.സി പക്ഷവും വി.ഡി സതീശൻ അനുകൂലികളും ചെന്നിത്തലയുടെ പക്ഷവുമെല്ലാം വെവ്വേറെ തട്ടുകളിലായി അണിനിരന്നു കഴിഞ്ഞു. ശക്തി തെളിയിക്കാൻ കൂടുതൽ എം.പിമാരെ ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനാണ് കെ.സി വേണുഗോപാൽ പക്ഷത്തിന്റെ നീക്കം. ഇതിനായി കെ.സുധാകരൻ വഴി സമ്മര്&zwj;ദ്ദ ശ്രമം ശക്തമായിട്ടുണ്ട്. കെ.സി വേണുഗോപാലിന് ദില്ലിയിലുള്ള സ്വാധീനം ഉപയോഗിച്ച് എം.പിമാരുടെ പിന്തുണയോടെ സമ്മർദ്ദം ചെലുത്താനാണ് ശ്രമം.&lt;/p&gt;&lt;p&gt;അതേസമയം, 'കളത്തിൽ താനുമുണ്ട്' എന്ന സന്ദേശവുമായി രമേശ് ചെന്നിത്തലയുടെ അനുകൂലികളും നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ്. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിഭാഗം വൻ അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. എതിർ ഗ്രൂപ്പിലെ പല എം.എൽ.എമാരും തങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വി.ഡി വിഭാഗത്തിന്റെ അവകാശവാദം. എം.എൽ.എമാരുടെ കണക്കുകൾ നിരത്തി ഹൈക്കമാൻഡിനെ വരുതിയിലാക്കാന്&zwj; സതീശൻ പക്ഷം ഒരുങ്ങിക്കഴിഞ്ഞു.&lt;/p&gt;&lt;p&gt;ഇപ്പോൾ സൈബർ ഇടങ്ങളിലാണ് ഗ്രൂപ്പ് പോര് ഏറ്റവും രൂക്ഷമായി മാറിയിരിക്കുന്നത്. മുതിർന്ന നേതാക്കൾക്കെതിരെ, പ്രത്യേകിച്ച് കെ.സി വേണുഗോപാലിനെതിരെ വരുന്ന കമന്റുകൾക്ക് പിന്നിൽ വ്യാജ ഐഡികളാണെന്നാണ് സംശയം. വി.ഡി സതീശനെ അനുകൂലിക്കുന്ന കമന്റുകളുടെ ഉറവിടം വരെ പരിശോധിക്കാൻ കെ.സി പക്ഷം ഒരുങ്ങുകയാണെന്നാണ് റിപ്പോര്&zwj;ട്ട്. ചുരുക്കത്തിൽ, ഫലം വരാനിരിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി വലിയ പടയൊരുക്കമാണ് നടക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/congress-cm-candidate-tussle-in-kerala-kc-venugopal-vd-satheesan-ramesh-chennithala-articleshow-cbwuuwf"/>
        </item>
        <item>
            <title><![CDATA[നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം; ഇന്ന് കസ്റ്റഡി അപേക്ഷ നൽകും]]></title>
            <link>https://www.asianetnews.com/kerala-news/custody-application-to-be-filed-today-for-three-suspects-in-loan-app-gang-arrested-in-nithin-death-articleshow-7hypw8p</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/custody-application-to-be-filed-today-for-three-suspects-in-loan-app-gang-arrested-in-nithin-death-articleshow-7hypw8p</guid>
            <pubDate>Mon, 20 Apr 2026 06:30:12 +0530</pubDate>
            <description><![CDATA[&lt;p&gt;നിതിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. മൂന്ന് പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knzs3d1arv7a0jb6f5xex55b,imgname-mixcollage-12-apr-2026-08-04-am-7013-1775961748522.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. മൂന്ന് പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ലോൺആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനായി അന്വേഷണം ഊർജ്ജിതം.&lt;/p&gt;&lt;p&gt;ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനിടെ നിതിന്റെ മരണം ലോൺ ആപ്പ് ഭീഷണി മൂലം എന്ന വാദം കടുപ്പിക്കുകയാണ് കോളേജ്. എന്നാൽ, പ്രിൻസിപ്പൽ ചേമ്പറിൽ നിതിൻ കൂട്ടവിചാരണയ്ക്ക് വിധേയനായെന്നും ഇതിൽ അന്വേഷണം വേണമെന്നും കുടുംബം ആവ&zwj;ർത്തിക്കുന്നു. ഒളിവിലുള്ള പ്രതികളായ ഡോക്ടർ എം കെ റാമിനെയും സംഗീത നമ്പ്യാരെയും പിടികൂടാത്തത് ഒത്തുകളിയെന്നും കുടുംബം ആരോപിക്കുന്നു.&lt;/p&gt;&lt;p&gt;അതേസമയം, ലോൺ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനായി അന്വേഷണം പൊലീസ് ഊർജിതമാക്കി. ബെംഗളൂരുവിലും മംഗലാപുരത്തും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ലോൺ ആപ്പിൽ നിന്ന് വായ്പ എടുത്തത് ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ കടബാധ്യത വിഷ്ണുവിനുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ലോൺ ആപ്പിലെ തിരിച്ചടവ് മുടങ്ങിയതോടെ വിഷ്ണുവിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം ബന്ധുക്കൾക്ക് അയച്ചു നൽകുകയും ഭീഷണി പ്പെടുത്തുകയും ചെയ്തെന്നാണ് കുടുംബത്തിൻ്റെ പരാതി. വിഷ്ണുവിൻ്റെ ബൈക്കും കാണാതായിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/custody-application-to-be-filed-today-for-three-suspects-in-loan-app-gang-arrested-in-nithin-death-articleshow-7hypw8p"/>
        </item>
        <item>
            <title><![CDATA[പൂരം എത്തീട്ടാ..ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ]]></title>
            <link>https://www.asianetnews.com/kerala-news/thrissur-pooram-starts-today-articleshow-ohkcsmk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/thrissur-pooram-starts-today-articleshow-ohkcsmk</guid>
            <pubDate>Mon, 20 Apr 2026 06:21:59 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01f4108hhagr59mj78dkrj50m4,imgname-befunky-collage--2--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. പൂരച്ചമയ പ്രദർശനം ഏപ്രിൽ 24നാണ് നടക്കുക. 26നാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന തൃശ്ശൂർ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/thrissur-pooram-starts-today-articleshow-ohkcsmk"/>
        </item>
        <item>
            <title><![CDATA[കൊടും ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത, പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം]]></title>
            <link>https://www.asianetnews.com/kerala-news/summer-rains-likely-in-isolated-places-in-kerala-articleshow-4vaimuo</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/summer-rains-likely-in-isolated-places-in-kerala-articleshow-4vaimuo</guid>
            <pubDate>Mon, 20 Apr 2026 05:58:01 +0530</pubDate>
            <description><![CDATA[&lt;p&gt;കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ka8axzypmgnb0kz76c9f68tg,imgname-kerala-rain-1763363979222.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും ഉണ്ടാകുക. വൈദ്യുതി ഉപയോഗം കുതിച്ചതോടെ പ്രതിസന്ധി പരിഹരിക്കാനാണ് കെഎസ്ഇബി നീക്കം. അധിക നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ആലോചന.&lt;/p&gt;&lt;p&gt;ഏറ്റവും ചൂടുള്ള പാലക്കാട്&zwnj; ഇന്നലെ രേഖപ്പെടുത്തിയ താപനില 39.8 ഡിഗ്രി സെൽഷ്യസാണ്. ചൂട് കനക്കുമെന്ന നിർദേശം ലഭിച്ചതോടെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു. കനത്ത ചൂടിൽ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്&zwnj;നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.&lt;/p&gt;&lt;p&gt;സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്&zwj;ന്ന പ്രതിദിന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയതോടെ പവര്&zwj; എക്സേഞ്ചിൽ നിന്ന് ഒരു മാസത്തേയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷനോട് കെഎസ്ഇബി അനുമതി തേടി. ഉയര്&zwj;ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കമ്മീഷൻ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവാണ് തേടുന്നത്. അനുമതി കിട്ടിയാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാമെന്നാണ് കെഎസ്ഇബി കണക്കു കൂട്ടൽ. 117.15 ദശലക്ഷം യൂണിറ്റായിരുന്നു ശനിയാഴ്ചത്തെ ഉപഭോഗം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/summer-rains-likely-in-isolated-places-in-kerala-articleshow-4vaimuo"/>
        </item>
        <item>
            <title><![CDATA[നെട്ടയത്തെ സംഘർഷം: വട്ടിയൂർക്കാവിൽ ആശങ്ക; ഡിവൈഎഫ്ഐ നേതാവിൻ്റെ വീടിന് മുന്നിൽ പുലർച്ചെ മാരകായുധങ്ങളുമായി അക്രമി സംഘമെത്തി]]></title>
            <link>https://www.asianetnews.com/kerala-news/three-men-with-swords-on-bike-attempts-attack-at-dyfi-leader-home-just-after-nettayam-bjp-cpm-clash-articleshow-s8k511i</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/three-men-with-swords-on-bike-attempts-attack-at-dyfi-leader-home-just-after-nettayam-bjp-cpm-clash-articleshow-s8k511i</guid>
            <pubDate>Mon, 20 Apr 2026 02:44:25 +0530</pubDate>
            <description><![CDATA[തിരുവനന്തപുരം നെട്ടയത്തെ ബിജെപി-സിപിഎം സംഘർഷത്തിന് പിന്നാലെ വട്ടിയൂർക്കാവിൽ വീണ്ടും സംഘർഷാവസ്ഥ. പുലർച്ചെ ഡിവൈഎഫ്ഐ മേഖല ട്രഷററുടെ വീടിന് നേരെ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമണ ശ്രമം നടത്തി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpks2056zegcqjv7smnygp61,imgname-attack-1776632791206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയത്തെ ബിജെപി-സിപിഎം-പൊലീസ് സംഘർഷത്തിന് പിന്നാലെ വട്ടിയൂർക്കാവിൽ സമാധാന അന്തരീക്ഷത്തിന് വെല്ലുവിളി. രാത്രി നടന്ന സംഘർഷത്തിനും പ്രതിഷേധത്തിനും ശേഷം പുലർച്ചെ ഒന്നരയോടെ നെട്ടയം ഡിവൈഎഫ്ഐ മേഖല ട്രഷറുടെ വീടിന് നേരെ അജ്ഞാത സംഘത്തിൻ്റെ അക്രമണ ശ്രമമുണ്ടായി. രണ്ട് ബൈക്കിലായെത്തിയ മൂന്നംഗ സംഘം വീടിന് മുന്നിൽ വന്ന് ഗേറ്റിൽ തട്ടി. ഇവരുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നെട്ടയം മലമുകളിലെ സംഘർഷത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഒരാൾ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവർത്തകന്&zwj;റെ ഭാര്യ രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു. പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി എം പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകരും സംഘടിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടർന്നു. സി പി എമ്മിന് അനുകൂലമായാണ് പൊലീസ് സംസാരിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിനിടയിൽ കല്ലേറും കമ്പ് എറിയലും നടന്നതോടെ സ്ഥിതി നിയന്ത്രണാതീതമായി. ഒരു പൊലീസുകാരന്&zwj;റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് നടത്തി. പ്രവർത്തകർ ചിതറിയോടിയതോടെ സംഘർഷാവസ്ഥക്ക് ശമനമുണ്ടായി. പിന്നീട് ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.&lt;/p&gt;&lt;p&gt;എന്നാൽ മലമുകളിലേത് രാഷ്ട്രീയ സംഘർഷമല്ലെന്നാണ് സിപിഎം പറയുന്നത്. ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കമാണെന്നും ബിജെപി പ്രവർത്തകർ സംഘടിച്ച് അക്രമം അഴിച്ചുവിട്ടുവെന്നുമാണ് സിപിഎം ആരോപണം. തലയ്ക്ക് പരിക്കേറ്റ പൊലീസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാല് പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/three-men-with-swords-on-bike-attempts-attack-at-dyfi-leader-home-just-after-nettayam-bjp-cpm-clash-articleshow-s8k511i"/>
        </item>
        <item>
            <title><![CDATA[നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; തൂക്കുപാലത്തിന് സമീപം വ്യാപാരിക്ക് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/kerala-news/jayalal-bike-rider-killed-in-accident-at-thookkupalam-articleshow-vzfkeqe</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/jayalal-bike-rider-killed-in-accident-at-thookkupalam-articleshow-vzfkeqe</guid>
            <pubDate>Mon, 20 Apr 2026 00:14:36 +0530</pubDate>
            <description><![CDATA[ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രാമക്കൽമേട് സ്വദേശിയായ വ്യാപാരി ജയലാൽ (40) മരിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സജീവ സാന്നിധ്യമായിരുന്ന ജയലാലിന്റെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpkgxg47e6x4q75t3jsg9se5,imgname-accident--14--1776624255111.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രാമക്കൽമേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാൽ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടുകൂടിയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. രാമക്കൽമേട് ബാലൻപിള്ള സിറ്റി ഭാഗത്തുനിന്നും ബൈക്കിൽ വരികയായിരുന്നു ജയലാൽ. തൂക്കുപാലം ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയലാലിന് ഗുരുതരമായി പരിക്കേറ്റു.&lt;/p&gt;&lt;p&gt;അപകടം നടന്ന ഉടൻതന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ജയലാലിനെ ആദ്യം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും, നില ഗുരുതരമായതിനാൽ ഉടൻ തന്നെ കട്ടപ്പനയിലെ വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ഇവിടെ എത്തുന്നതിന് മുൻപേ തന്നെ മരണം സംഭവിക്കുകയായിരുന്നു. തൂക്കുപാലം ടൗണിൽ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു ജയലാൽ. പ്രദേശത്തെ സാമൂഹിക-വ്യാപാര രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്കും വ്യാപാരികൾക്കും വലിയ ആഘാതമായി. മൃതദേഹം ഇപ്പോൾ കട്ടപ്പനയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/jayalal-bike-rider-killed-in-accident-at-thookkupalam-articleshow-vzfkeqe"/>
        </item>
        <item>
            <title><![CDATA[ബിജെപി-സിപിഎം സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലായി, നെട്ടയം മലമുകളിൽ ലാത്തിചാർജ്ജ്; വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്]]></title>
            <link>https://www.asianetnews.com/kerala-news/bjp-cpm-clash-turns-into-police-face-off-in-nettayam-lathi-charge-reported-as-tensions-escalate-in-vattiyoorkavu-articleshow-w16dnns</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bjp-cpm-clash-turns-into-police-face-off-in-nettayam-lathi-charge-reported-as-tensions-escalate-in-vattiyoorkavu-articleshow-w16dnns</guid>
            <pubDate>Sun, 19 Apr 2026 23:33:27 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ഒരു സ്ത്രീയുടെ പരാതിയെ തുടര്&zwj;ന്നുണ്ടായ തര്&zwj;ക്കമാണ് വലിയ സംഘര്&zwj;ഷത്തിലേക്ക് നയിച്ചത്. പൊലീസ് ലാത്തിചാർജ്ജിൽ പ്രതിഷേധിച്ച് ബിജെപി വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpkehndhnb525pcpdgtvbmxb,imgname-police-bjp-cpm-clash-1776621770160.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയം മലമുകളിൽ വൻ സംഘർഷം. ബി ജെ പി - സി പി എം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഒരാൾ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. യുവതി രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവർത്തകന്&zwj;റെ ഭാര്യയാണ് പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി എം പ്രവർത്തകരും ചേർന്ന് വാഹനം അടക്കം തടഞ്ഞുവെച്ചെന്നാണ് ബി ജെ പി ആരോപിക്കുന്നത്. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടരുകയായിരുന്നു. സി പി എമ്മിന് അനുകൂലമായാണ് പൊലീസ് സംസാരിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിനിടയിൽ കല്ലേറും കമ്പ് എറിയലും നടന്നതോടെ സംഘർഷം രൂക്ഷമായി. ഒരു പൊലീസുകാരന്&zwj;റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് ചെയ്തതോടെ പ്രവർത്തകർ ചിതറിയോടിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവുണ്ടായത്.&lt;/p&gt;&lt;h2&gt;&lt;strong&gt;രാഷ്ട്രീയ സംഘർഷമല്ലെന്ന് സി പി എം&lt;/strong&gt;&lt;/h2&gt;&lt;p&gt;സ്ഥലത്ത് സംഘർഷാവസ്ഥക്ക് നേരിയ ശമനമുണ്ടെങ്കിലും ഇരുവിഭാഗങ്ങളും വീണ്ടും ഏറ്റുമുട്ടുമോ എന്ന ആശങ്ക ശക്തമാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ തങ്ങളുടെ പ്രവർത്തകരെ പൊലീസ് അകാരണമായി ലാത്തിചാർജ്ജ് ചെയ്തെന്ന് ആരോപിച്ച് രാത്രി തന്നെ ബി ജെ പി, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അതേസമയം രാഷ്ട്രീയ സംഘർഷം അല്ലെന്നാണ് സി പി എം പറയുന്നത്. ബന്ധുക്കൾ തമ്മിലുള്ള തർക്കമെന്നും സി പി എം നേതാക്കൾ അഭിപ്രായപ്പെട്ടു. പരിക്കേറ്റ പൊലീസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാല് പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bjp-cpm-clash-turns-into-police-face-off-in-nettayam-lathi-charge-reported-as-tensions-escalate-in-vattiyoorkavu-articleshow-w16dnns"/>
        </item>
        <item>
            <title><![CDATA[പ്രതി ചക്രവാതം ദുർബലമാകുന്നു, കേരളത്തിന് ആശ്വാസ വാർത്ത, അന്തരീക്ഷം തണുക്കും; ഏപ്രിൽ അവസാന വാരം വേനൽമഴ ശക്തമാകും]]></title>
            <link>https://www.asianetnews.com/kerala-news/relief-for-kerala-anti-cyclone-weakens-setting-the-stage-for-cooler-skies-and-stronger-summer-rains-by-april-end-articleshow-g51fmpn</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/relief-for-kerala-anti-cyclone-weakens-setting-the-stage-for-cooler-skies-and-stronger-summer-rains-by-april-end-articleshow-g51fmpn</guid>
            <pubDate>Sun, 19 Apr 2026 22:51:37 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിലെ കൊടും ചൂടിന് കാരണമായ പ്രതി ചക്രവാതം ദുർബലമാകുന്നതായി കാലാവസ്ഥാ വിദഗ്ദ്ധർ. ഇത് അന്തരീക്ഷം തണുക്കാനും ഏപ്രിൽ അവസാനത്തോടെ വേനൽമഴ ശക്തമാകാനും കാരണമാകും. അതേസമയം, ഉയർന്ന താപനിലയെ തുടർന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ നിർത്തിവെക്കാൻ ഉത്തരവായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4j2eekkfpmebw34vgefj041,imgname-kerala-rain-1757248174707.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസവുമായി കാലാവസ്ഥ വിദഗ്ദർ. കേരളത്തിലെ കൊടും ചൂടിന് കാരണമായിരുന്ന പ്രതി ചക്രവാതം ദുർബലമാകുന്നു. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന ഈ പ്രതി ചക്രവാതം ദുർബലമാകുന്നതോടെ കേരളത്തിലെ അന്തരീക്ഷമടക്കം അൽപം തണുത്തേക്കും. ഇതിനൊപ്പം തന്നെ ഏപ്രിൽ അവസാന വാരത്തോട് കൂടി വേനൽമഴ ശക്തമായേക്കുമെന്നും കാലാവസ്ഥ വിദഗ്ദർ സൂചന നൽകിയിട്ടുണ്ട്. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് കേരളത്തിലെ താപനില ഇത്രത്തോളം ഉയരാൻ കാരണമായത്. ഇതാണ് രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാതിരിക്കുന്നതിനുള്ള കാരണവും. ഇത് ഇടിമഴമേഘങ്ങൾ ഉണ്ടാകുന്നതിനും തടസ്സമായിരുന്നു. അത് കൊണ്ടാണ് മഴയും കാര്യമായി കിട്ടാതിരുന്നത്. ഈ പ്രതിചക്രവാതം ദുർബലമായി വടക്കോട്ട് നീങ്ങി. അന്തരീക്ഷം കുറച്ച് തണുക്കാൻ സഹായിക്കാൻ അനുകൂലമാകുന്ന സാഹചര്യം ഒരുങ്ങി. ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനും സഹായകമാകും. ഇതോടെ താപനില അൽപ്പം കുറയും എന്ന് ആശ്വസിക്കാം. 23 -ാം തീയതിയോടെ വീണ്ടും അൽപം ചൂട് കൂടിയേക്കും. അതിന് ശേഷം, ഏപ്രിൽ അവസാനത്തെ ആഴ്ചയോട് കൂടി വേനൽ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;p&gt;അതേസമയം കൊടും ചൂടിൽ വെന്തുരുകിയ കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴയെത്തി. ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയിൽ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി. ശക്തമായ കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ആലുവ കരുമാലൂരിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോയി. ദിനനാഥന്റെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്. ആർക്കും പരിക്കില്ല. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്&zwj;റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്. അതിനിടെ സംസ്ഥാനത്ത് 22 -ാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;പാലക്കാട് ഫിസിക്കൽ ക്ലാസുകൾ നിർത്തിവച്ചു&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം കൊടും ചുടും ഉയർന്ന താപനിലയും കാരണം പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശ നൽകി. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ/ ടെക്നിക്കൽ ഉൾപ്പെടെ) കോച്ചിംഗ് സെന്ററുകൾ ഉൾപ്പെട്ട വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ നാളെ (ഏപ്രിൽ 20) മുതൽ ഉടൻ താൽക്കാലികമായി നിർത്തി വെക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ താപനില: 40.1&deg;C (ഫീൽഡ് ടെംപറേച്ചർ 45&deg;C വരെ) ഉയർന്ന യു വി ഇൻഡക്സ് (7) &ndash; ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ എന്നിവയ്ക്കുള്ള സാധ്യത കാരണമാണ് അറിയിപ്പ്. ക്ലാസ് മുറികളിലെ മിതമായ താപനില, വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കളക്ടർ വ്യക്തമാക്കി. താപനില 37&deg;C- ലൊ അതിൽ താഴെയൊ രണ്ട് തുടർച്ചയായ ദിവസങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമെ ഉത്തരവ് പിൻവലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവിൽ പറയുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്. ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ, പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഓൺലൈൻ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടർച്ചയും ഹാജർ നിലയും നിലനിർത്തണമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/relief-for-kerala-anti-cyclone-weakens-setting-the-stage-for-cooler-skies-and-stronger-summer-rains-by-april-end-articleshow-g51fmpn"/>
        </item>
        <item>
            <title><![CDATA[കൊടുംചൂട്, പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താൽക്കാലികമായി പ്രവർത്തനം നിർത്തി വെക്കാൻ ഉത്തരവിട്ട് കളക്ടർ; 'ഓൺലൈൻ ക്ലാസ് തുടങ്ങണം']]></title>
            <link>https://www.asianetnews.com/kerala-news/kerala-heavy-heatwave-physical-classes-temporarily-suspended-in-educational-institutions-across-palakkad-district-articleshow-v2btysc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-heavy-heatwave-physical-classes-temporarily-suspended-in-educational-institutions-across-palakkad-district-articleshow-v2btysc</guid>
            <pubDate>Sun, 19 Apr 2026 21:34:25 +0530</pubDate>
            <description><![CDATA[&lt;p&gt;പാലക്കാട് ജില്ലയിലെ ഉയർന്ന താപനിലയെ തുടർന്ന് സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. താപനില കുറയുന്നത് വരെ ക്ലാസുകൾ ഓൺലൈനായി തുടരാനും നിർദ്ദേശമുണ്ട്. 40.1&deg;C താപനില രേഖപ്പെടുത്തിയതിനാലാണ് ഈ അടിയന്തര നടപടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpk7nspaw8ya1fx51vswza0m,imgname-heatwave-1776614565578.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: കൊടും ചുടും ഉയർന്ന താപനിലയും കാരണം പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശ നൽകി. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ/ ടെക്നിക്കൽ ഉൾപ്പെടെ) കോച്ചിംഗ് സെന്ററുകൾ ഉൾപ്പെട്ട വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ നാളെ (ഏപ്രിൽ 20) മുതൽ ഉടൻ താൽക്കാലികമായി നിർത്തി വെക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ താപനില: 40.1&deg;C (ഫീൽഡ് ടെംപറേച്ചർ 45&deg;C വരെ) ഉയർന്ന യു വി ഇൻഡക്സ് (7) &ndash; ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ എന്നിവയ്ക്കുള്ള സാധ്യത കാരണമാണ് അറിയിപ്പ്. ക്ലാസ് മുറികളിലെ മിതമായ താപനില, വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കളക്ടർ വ്യക്തമാക്കി. താപനില 37&deg;C- ലൊ അതിൽ താഴെയൊ രണ്ട് തുടർച്ചയായ ദിവസങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമെ ഉത്തരവ് പിൻവലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവിൽ പറയുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്. ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ, പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഓൺലൈൻ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടർച്ചയും ഹാജർ നിലയും നിലനിർത്തണമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;കേരളത്തിലെ ഉയർന്ന താപനില മുന്നറിയിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;കേരളത്തിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40&deg;C വരെയും; കൊല്ലം ജില്ലയിൽ 39 &deg;C വരെയും; കോട്ടയം ജില്ലയിൽ 38 &deg;C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37&deg;C വരെയും; തിരുവനന്തപുരം ജില്ലയിൽ 36&deg;C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ നാളെയും (20/04/2026) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-heavy-heatwave-physical-classes-temporarily-suspended-in-educational-institutions-across-palakkad-district-articleshow-v2btysc"/>
        </item>
        <item>
            <title><![CDATA[കൊടുംചൂടിൽ ആശ്വാസമായി അടുത്ത മൂന്ന് ദിവസം മഴ പെയ്യും, പക്ഷേ ജാഗ്രത വേണം; ഇടിമിന്നലിന് സാധ്യത]]></title>
            <link>https://www.asianetnews.com/kerala-news/rain-to-bring-relief-from-scorching-heat-but-caution-required-thunderstorms-warning-till-april-22-articleshow-cgnm78o</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/rain-to-bring-relief-from-scorching-heat-but-caution-required-thunderstorms-warning-till-april-22-articleshow-cgnm78o</guid>
            <pubDate>Sun, 19 Apr 2026 22:23:23 +0530</pubDate>
            <description><![CDATA[കേരളത്തിൽ ഏപ്രിൽ 22 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ പെയ്ത വേനൽ മഴ ചൂടിന് ആശ്വാസം നൽകിയെങ്കിലും, ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7q032zxd9kkdnn40xdn222p,imgname-kerala-rain--1760634702845.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ 22 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. കൊടും ചൂടിനിടെ ഇന്ന് കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ പെയ്തു. ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയിൽ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി.&lt;/p&gt;&lt;p&gt;ശക്തമായ കാറ്റിൽ മരങ്ങൾ വീണതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ആലുവ കരുമാലൂരിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോയി. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്&zwj;റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇടിമിന്നൽ ജാഗ്രതാ നിർദേശം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്&zwj;റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത - ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.&lt;/p&gt;&lt;p&gt;ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്&zwnj; മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.&lt;/p&gt;&lt;p&gt;അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്&zwnj;. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/rain-to-bring-relief-from-scorching-heat-but-caution-required-thunderstorms-warning-till-april-22-articleshow-cgnm78o"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രി കസേര വിവാദത്തിൽ കെ സി വേണുഗോപാൽ; 'ആ ചർച്ചയ്ക്ക് താത്പര്യമില്ല,  കേരളത്തിലെ കാര്യം പറയാനില്ല']]></title>
            <link>https://www.asianetnews.com/kerala-news/kerala-cm-post-tug-of-war-k-c-venugopal-says-he-is-not-interested-in-that-discussion-articleshow-zo7abes</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-cm-post-tug-of-war-k-c-venugopal-says-he-is-not-interested-in-that-discussion-articleshow-zo7abes</guid>
            <pubDate>Sun, 19 Apr 2026 21:59:51 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിലെ മുഖ്യമന്ത്രി കസേരയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ യോഗ്യനാണ് എന്നതടക്കമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മറുപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpfg8fm7dgfqe0hdxtwreha6,imgname-fotojet--71--1776489348743.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി കസേര വിവാദം സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആ ചർച്ചയ്ക്ക് താത്പര്യമില്ലെന്ന് അദ്ദേഹം മറുപടി നൽകി. കേരളത്തിലെ കാര്യം പറയാനില്ലെന്നും തമിഴ്നാട്ടിലെ കാര്യമേ പറയാനുള്ളൂവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ യോഗ്യനാണ് എന്നതടക്കമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. തമിഴ്&zwnj;നാട്ടിലെ വിളവൻകോട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി ടി പ്രവീണിനായി കളയിക്കാവിളയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;/p&gt;&lt;p&gt;വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനെ കെ സി വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു. മോദി ഇന്നലെ ദൂർദർശനിലൂടെ നടത്തിയത് രാഷ്ട്രീയ നാടകമാണെന്നാണ് കെ സി അഭിപ്രായപ്പെട്ടത്. മണ്ഡല പുനർ നിർണയത്തിലൂടെ രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന മോദിയുടെ ദുഷ്ടലാക്ക് പരാജയപ്പെട്ടെന്നും തോൽവിയുടെ ജാള്യത മറയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. ഇന്ത്യക്ക് ആദ്യ വനിതാ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നൽകിയത് കോൺഗ്രസാണെന്നും കെ സി വേണുഗോപാൽ ഓർമ്മിപ്പിച്ചു. തമിഴ്&zwnj;നാട്ടിൽ വോട്ട് ചോദിക്കാൻ മോദിക്ക് അവകാശമില്ലെന്നും പ്രധാനമന്ത്രിയുടെ വിഘടനവാദത്തെ ശക്തമായി എതിർത്ത നേതാവാണ് എം കെ സ്റ്റാലിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്&zwnj;നാട്ടിലെ സ്ത്രീകൾ വോട്ടെടുപ്പ് ദിവസം മോദിക്ക് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-cm-post-tug-of-war-k-c-venugopal-says-he-is-not-interested-in-that-discussion-articleshow-zo7abes"/>
        </item>
        <item>
            <title><![CDATA[ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർ മരിച്ചു, അപകടത്തിൽ പെട്ടത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനം]]></title>
            <link>https://www.asianetnews.com/kerala-news/two-people-died-in-an-accident-when-jeep-fell-into-ditch-in-narakakkanam-idukki-articleshow-3w626ag</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/two-people-died-in-an-accident-when-jeep-fell-into-ditch-in-narakakkanam-idukki-articleshow-3w626ag</guid>
            <pubDate>Sun, 19 Apr 2026 20:56:42 +0530</pubDate>
            <description><![CDATA[&lt;p&gt;നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpk45dfbh2dv0tkbbckagy51,imgname-fotojet---2026-04-19t202743.764-1776610883051.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇടുക്കി: &lt;/strong&gt;ഇടുക്കി നാരകകാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65) ചെമ്മഞ്ചിയിൽ നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. നാരകക്കാനം സെൻതോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിൻറെ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. 50 അടി താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു.&lt;/p&gt;&lt;p&gt;ഡബിൾ കട്ടിങ്ങിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയ ആളുകൾ വിവാഹശേഷം സമീപത്തെ വിനോദസഞ്ചാരകേന്ദ്രമായ ആയ സെൻ്റ് തോമസ് മൌണ്ടില്&zwj; സന്ദർശിച്ചിട്ട് തിരികെ ഇറങ്ങി വരുന്ന വഴിക്ക് നിയന്ത്രണം വിട്ടാണ് ജീപ്പ് മറിഞ്ഞത്. കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്വകാര്യ വാഹനങ്ങളിലും മറ്റും പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡബിൾ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിചയ കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/two-people-died-in-an-accident-when-jeep-fell-into-ditch-in-narakakkanam-idukki-articleshow-3w626ag"/>
        </item>
        <item>
            <title><![CDATA[നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കൊട്ടിയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/car-and-lorry-accident-two-youth-died-at-kottiyam-kollam-articleshow-p8470d2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/car-and-lorry-accident-two-youth-died-at-kottiyam-kollam-articleshow-p8470d2</guid>
            <pubDate>Sun, 19 Apr 2026 20:17:54 +0530</pubDate>
            <description><![CDATA[&lt;p&gt;യുവാക്കൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിൽ ആയിരുന്നു അപകടം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpk3cnaytgh8r80n6rsag8me,imgname-fotojet---2026-04-19t201729.668-1776610071902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം: &lt;/strong&gt;കൊട്ടിയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പരവൂർ സ്വദേശികളായ ചാൾസ്, സാൻജോ എന്നിവരാണ് മരിച്ചത്. കൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിൽ ആയിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/car-and-lorry-accident-two-youth-died-at-kottiyam-kollam-articleshow-p8470d2"/>
        </item>
        <item>
            <title><![CDATA[കൊടും ചൂടിന് വിട, കൊച്ചിയിൽ ആർത്തലച്ച് വേനൽമഴ എത്തി, ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതി തടസ്സപ്പെട്ടു]]></title>
            <link>https://www.asianetnews.com/kerala-news/kerala-summer-rain-lashes-kochi-heavy-winds-topple-trees-in-aluva-as-heatwave-subsides-articleshow-t30gntc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-summer-rain-lashes-kochi-heavy-winds-topple-trees-in-aluva-as-heatwave-subsides-articleshow-t30gntc</guid>
            <pubDate>Sun, 19 Apr 2026 19:10:47 +0530</pubDate>
            <description><![CDATA[&lt;p&gt;കൊച്ചിക്ക് ആശ്വാസമായി ശക്തമായ വേനൽ മഴയെത്തി. ആലുവയിലടക്കം പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതവും വൈദ്യുതിയും തടസ്സപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഏപ്രിൽ 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjzby08f57tyxn9msg9085j,imgname-kochi-rain-1776605853704.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കൊടും ചൂടിൽ വെന്തുരുകിയ കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴയെത്തി. ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയിൽ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി. ശക്തമായ കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ആലുവ കരുമാലൂരിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോയി. ദിനനാഥന്റെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്. ആർക്കും പരിക്കില്ല. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്&zwj;റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്. അതിനിടെ സംസ്ഥാനത്ത് 22 -ാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇടിമിന്നൽ ജാഗ്രതാ നിർദേശം&lt;/strong&gt;&lt;/h2&gt;&lt;p&gt;കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 19/04/2026 മുതൽ 22/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ജാഗ്രതാ നിർദേശങ്ങൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്&zwnj; മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-summer-rain-lashes-kochi-heavy-winds-topple-trees-in-aluva-as-heatwave-subsides-articleshow-t30gntc"/>
        </item>
        <item>
            <title><![CDATA[ടാര്‍ ചെയ്ത് മൂന്നാം ദിവസം റോഡിൽ തടി കയറ്റി; പുതിയ റോഡ് തകർന്നു, പ്രതിഷേധവുമായി നാട്ടുകാർ]]></title>
            <link>https://www.asianetnews.com/kerala-news/new-road-damaged-in-koothattukulam-during-timber-loading-complaint-articleshow-o0m8yq4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/new-road-damaged-in-koothattukulam-during-timber-loading-complaint-articleshow-o0m8yq4</guid>
            <pubDate>Sun, 19 Apr 2026 18:29:50 +0530</pubDate>
            <description><![CDATA[&lt;p&gt;കൂത്താട്ടുകുളത്ത് ടാറിംഗ് പൂർത്തിയാക്കി മൂന്നാം ദിവസം പുതിയ റോഡ് തകർന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് തടി കയറ്റിയതാണ് റോഡ് തകരാൻ കാരണമായത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjvnwqrd96sp2xmm4pvht1g,imgname-road-damage-1776601985784.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം റോഡിൽ ടാറിം​ഗ് നടത്തിയതിന് പിന്നാലെ ക്രെയിൻ ഉപയോഗിച്ച് തടി കയറ്റിയതിനെ തുടർന്ന് റോഡ് തകരാറിലായതായി പരാതി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നുള്ള വലിയ തടി റോഡിലിറക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം. ക്രെയിൻ ഉപയോഗിച്ച് തടി കയറ്റുന്നതിനിടെ ടാർ പാളി പൊളിഞ്ഞ് പോയി. നാട്ടുകാർ പരാതി നൽകിയതോടെ നഗരസഭാ കൗൺസിലർമാർ ഇടപെട്ട് തടി കയറ്റൽ തടഞ്ഞു.&lt;/p&gt;&lt;p&gt;നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ പി സി ഭാസ്കരനും മായാ വിശ്വനാഥനും നേതൃത്വത്തിൽ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മണ്ണ് കയറ്റി എത്തിയ ടിപ്പർ ലോറികളെയും കൗൺസിലർമാർ തടഞ്ഞു. റോഡിലെ ടാറിം​ഗ് പൂർണമായി ഉറപ്പുവരുത്തുന്നതുവരെ ഈ വഴിയിലൂടെ ഭാര വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു. തകർന്ന നിലയിലുള്ള ഈ റോഡിൽ മൂന്ന് ദിവസം മുൻപാണ് ടാറിംഗ് പൂർത്തിയാക്കിയിരുന്നത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/new-road-damaged-in-koothattukulam-during-timber-loading-complaint-articleshow-o0m8yq4"/>
        </item>
        <item>
            <title><![CDATA[നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം]]></title>
            <link>https://www.asianetnews.com/kerala-news/elderly-man-found-dead-in-building-under-construction-kalluvathulkkal-kollam-articleshow-0xya00k</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/elderly-man-found-dead-in-building-under-construction-kalluvathulkkal-kollam-articleshow-0xya00k</guid>
            <pubDate>Sun, 19 Apr 2026 17:16:54 +0530</pubDate>
            <description><![CDATA[&lt;p&gt;കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjs16e6v4qt8k0r74d9sadm,imgname-fotojet---2026-04-19t171625.975-1776599210438.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം: &lt;/strong&gt;കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്. രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം.&lt;/p&gt;&lt;p&gt;അതേസമയം, മരണം വീഴ്ച മൂലമാണോ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്&zwnj;മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/elderly-man-found-dead-in-building-under-construction-kalluvathulkkal-kollam-articleshow-0xya00k"/>
        </item>
        <item>
            <title><![CDATA[നിതിൻ രാജിന്റെ മരണം; പരോക്ഷ കുറ്റസമ്മതം നടത്തി ഡെന്റൽ കോളേജ്, 'ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണം']]></title>
            <link>https://www.asianetnews.com/kerala-news/dental-college-student-nitin-raj-death-indirect-confession-made-ancharakkandy-dental-college-articleshow-g435c7m</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dental-college-student-nitin-raj-death-indirect-confession-made-ancharakkandy-dental-college-articleshow-g435c7m</guid>
            <pubDate>Sun, 19 Apr 2026 16:29:23 +0530</pubDate>
            <description><![CDATA[&lt;p&gt;ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ നിതിൻ പുറത്തേക്കിറങ്ങി പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpffn9wm54g9h09j97hb9fm8,imgname-fotojet---2026-04-18t103502.913-1776488720276.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദീകരണക്കുറിപ്പിൽ പരോക്ഷ കുറ്റസമ്മതം നടത്തി ഡെന്റൽ കോളേജ്. ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ നിതിൻ പുറത്തേക്കിറങ്ങി പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും ജാതി വിവേചന ആരോപണം തെറ്റാണെന്നും മാനേജ്മെന്റ് ഇറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്.&lt;/p&gt;&lt;p&gt;നിതിൻ ലോൺ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണ്. അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയത്. കോളേജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായി. ഈ സമയത്ത് കോളേജ് പരമാവധി സഹായിച്ചു. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ നിതിനെ കൂടെ കൊണ്ടുപോയി. ഇക്കാര്യം കോളേജിലും പൊലീസ് സ്റ്റേഷനിലും എഴുതി നൽകിയിരുന്നു. അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളേജിൽ എത്തിയത്. നിതിൻ രാജ് ഒരാൾക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും മാനേജ്മെന്റ് എംഡി അദിനാൻ പറയുന്നു. അതേസമയം, കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dental-college-student-nitin-raj-death-indirect-confession-made-ancharakkandy-dental-college-articleshow-g435c7m"/>
        </item>
        <item>
            <title><![CDATA[പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയെന്ന് എംഎ ബേബി; 'മോദി നടത്തിയത് രാഷ്‌ട്രീയ പ്രചരണം']]></title>
            <link>https://www.asianetnews.com/kerala-news/ma-baby-says-cpm-complaint-with-election-commission-against-prime-ministers-address-articleshow-5cdktch</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ma-baby-says-cpm-complaint-with-election-commission-against-prime-ministers-address-articleshow-5cdktch</guid>
            <pubDate>Sun, 19 Apr 2026 15:44:16 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്&zwnj;ട്രീയ പ്രചരണമാണെന്നും എംഎ ബേബി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5204t656b4acn3syc1x9mnn,imgname-ma-baby-1757782632644.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം: &lt;/strong&gt;പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസം​ഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്&zwnj;ട്രീയ പ്രചരണമാണെന്ന് എംഎ ബേബി പറഞ്ഞു. തമിഴ്നാട്, ബംഗാൾ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും എംഎ ബേബി പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.&lt;/p&gt;&lt;p&gt;അധികാരത്തിൽ ഇരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ മതത്തിനെ ലക്ഷ്യംവെച്ചുള്ള സത്യവിരുദ്ധ പ്രചരണം ബംഗാളിൽ അമിത്ഷാ നടത്തി. സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിന് മുൻപ് നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണ് ഉണ്ടായത്. ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ആഭാസകരമായാണ് പാർലമെൻ്റിലെ കാര്യങ്ങളെ ഇപ്പോൾ കൈകാര്യം ചെയ്യുന്നതെന്നും ബേബി പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ma-baby-says-cpm-complaint-with-election-commission-against-prime-ministers-address-articleshow-5cdktch"/>
        </item>
        <item>
            <title><![CDATA[മരണത്തിൽ ദുരൂഹത; വയോധികന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്]]></title>
            <link>https://www.asianetnews.com/kerala-news/court-orders-exhumation-of-elderly-man-body-for-re-postmortem-articleshow-1i4gsde</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/court-orders-exhumation-of-elderly-man-body-for-re-postmortem-articleshow-1i4gsde</guid>
            <pubDate>Sun, 19 Apr 2026 15:02:52 +0530</pubDate>
            <description><![CDATA[&lt;p&gt;വയോധികന്&zwj;റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. പുലിയൂ&zwj;ർ സ്വദേശി യേശുദാസിന്&zwj;റെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവിട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjhbrv75r6spr5hq3bjw059,imgname-fotojet---2026-04-19t150229.559-1776591168359.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ വയോധികന്&zwj;റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. പുലിയൂ&zwj;ർ സ്വദേശി യേശുദാസിന്&zwj;റെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. യേശുദാസിന്&zwj;റെ മരണത്തിൽ ദുരൂഹത സംശയിച്ച് മരുമകൾ ലീന ബിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി.&lt;/p&gt;&lt;p&gt;മാർച്ച് 20 നാണ് യേശുദാസ് മരിച്ചത്. ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചിട്ടും അന്ന് പോസ്റ്റുമോർട്ടം നടത്തിയില്ലെന്നാണ് ആക്ഷേപം. മരിക്കുന്നതിന് മുമ്പ് യേശുദാസിന്&zwj;റെ സ്വത്തുക്കൾ സഹോദരന്&zwj;റെ പേരിലേക്ക് മാറ്റിയതും സംശയങ്ങൾ കൂട്ടിയെന്ന് പരാതിയിൽ പറയുന്നു. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയിൽ ചെങ്ങന്നൂർ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. പുലിയൂർ സെന്&zwj;റ് മേരീസ് പളളിയിൽ അടക്കം ചെയ്ത മൃതദേഹം ചൊവ്വാഴ്ച രാവിലെ പുറത്തെടുക്കാനാണ് കോടതി നിർദേശം. ചെങ്ങന്നൂർ തഹസിൽദാരുടെ മേൽനോട്ടത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവാതെ നടപടികൾ പൂർത്തായിക്കണമെന്നാണ് കോടതി ഉത്തരവ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/court-orders-exhumation-of-elderly-man-body-for-re-postmortem-articleshow-1i4gsde"/>
        </item>
        <item>
            <title><![CDATA[കെസിയും, വിഡിയും ചെന്നിത്തലയും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്ന് പിവി അൻവർ; 'സിപിഎം വിട്ട എല്ലാ നേതാക്കളുമായും ചർച്ച നടത്തും']]></title>
            <link>https://www.asianetnews.com/kerala-news/pv-anvar-reacts-to-congress-chief-minister-discussion-articleshow-y6rmrq6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pv-anvar-reacts-to-congress-chief-minister-discussion-articleshow-y6rmrq6</guid>
            <pubDate>Sun, 19 Apr 2026 14:32:16 +0530</pubDate>
            <description><![CDATA[&lt;p&gt;പിണറായിയുടെ നേതൃത്വത്തിൽ പാർട്ടി വിട്ടവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇവരുടെ കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമിക്കുമെന്നും പിവി അൻവർ. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും മാധ്യമങ്ങളോട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjfkra217vm04sh60jd6y31,imgname-fotojet---2026-04-19t143154.710-1776589332802.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്:&lt;/strong&gt; സിപിഎം വിട്ട എല്ലാ നേതാക്കളുമായും ചർച്ച നടത്തുമെന്ന് പിവി അൻവർ. പിണറായിയുടെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവരുടെ കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമിക്കും. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും. ധർമ്മടത്ത് പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ലെന്നും ജയിച്ചാൽ തന്നെ 10,000 വോട്ടുകളിൽ താഴെ ഭൂരിപക്ഷമേ ലഭിക്കൂവെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. മലമ്പുഴയിലെ യുഡ&zwj;ിഎഫ് സ്ഥാനാർഥി എ സുരേഷിനൊപ്പമാണ് പിവി അൻവർ മാധ്യമങ്ങളെ കണ്ടത്.&lt;/p&gt;&lt;p&gt;ബേപ്പൂരിൽ റിയാസ് എന്നേ തോറ്റ് കഴിഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രിയായി പരിഗണിക്കാൻ നിരവധി പേരുകളുണ്ട്. കെസിയും, വിഡിയും ചെന്നിത്തലയും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണ്. എന്നാൽ സിപിമ്മിലെ അവസ്ഥ അങ്ങനെയല്ല. പിണറായിയാണോ മരുമകനാണോ പ്രതിപക്ഷ നേതാവ് ആകുകയെന്ന ചർച്ച അവർ നടത്തട്ടേയെന്നും അൻവർ പറഞ്ഞു. പിവി അൻവർ ഉയർത്തിയ രാഷ്ട്രീയം ശരിയായിരുന്നവെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തമാകുമെന്ന് എ സുരേഷ് പറഞ്ഞു. പിവി അൻവർ ഉയർത്തിയ രാഷ്ട്രീയം ജനങ്ങൾ ഏറ്റെടുത്തു. അൻവറുമായി ദീർഘകാലത്തെ സൗഹൃദം ഉണ്ട്. സിപിഎം ബന്ധം ഉപേക്ഷിച്ചവർ ഒന്നിക്കുന്നത് ആലോചിച്ചു തീരുമാനിക്കുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pv-anvar-reacts-to-congress-chief-minister-discussion-articleshow-y6rmrq6"/>
        </item>
        <item>
            <title><![CDATA[കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് വെള്ളാപ്പള്ളി നടേശൻ; 'തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്‌തു']]></title>
            <link>https://www.asianetnews.com/kerala-news/vellapally-natesan-praises-kc-venugopal-says-he-is-deserves-cm-post-articleshow-0glzf1v</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vellapally-natesan-praises-kc-venugopal-says-he-is-deserves-cm-post-articleshow-0glzf1v</guid>
            <pubDate>Sun, 19 Apr 2026 14:18:06 +0530</pubDate>
            <description><![CDATA[&lt;p&gt;കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ ഇ.ഡി അന്വേഷണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അവസാനിക്കുമെന്നും, എസ്എൻഡിപിക്ക് സർക്കാരുകൾ സഹായം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിംലീഗും കേരള കോൺഗ്രസും മതാധിപത്യത്തിലൂടെ നേട്ടമുണ്ടാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hp8eehwq9pv3mrx7g04gxa2d,imgname-vellappally-natesan.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യൻ എന്നും പറയില്ല. വി ഡി സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല. കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.&lt;/p&gt;&lt;p&gt;ശബരിമലയിലെ ഇ.ഡി അന്വേഷണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അവസാനിക്കുമെന്ന് നേരത്തെ താൻ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. അവസാനം അന്വേഷണവും ഉണ്ടാകില്ല സ്വർണവും ഉണ്ടാകില്ലെന്നും ഇടുക്കിയിലെ മുരിക്കാശ്ശേരിയിൽ വച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾ തന്നെ വല്ലാതെ വേട്ടയാടിയെന്നും കുഴപ്പിക്കാൻ നോക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പക്ഷെ അവരുടെ പണി എന്റെ അടുത്ത് നടക്കില്ല. പ്രായം ഉണ്ടെങ്കിലും നല്ല ബോധം ഇപ്പോഴും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കാൻ കാലാ കാലങ്ങളിൽ വന്ന ഒരു സർക്കാരും എസ്എൻഡിപിയെ സഹായിക്കുന്നില്ല. മുസ്ലിംലീഗും കേരള കോൺഗ്രസും വോട്ട് ബാങ്ക് ആയി മാറി. ലീഗിനെ നയിക്കുന്നത് തങ്ങൾമാരാണെങ്കിൽ കേരള കോൺഗ്രസിന് പിന്നിൽ പിതാക്കൻമാരാണ്. ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയി. മതാധിപത്യം വന്നു. മുസ്ലിങ്ങൾ സംഘടിച്ച് ശക്തരായി. അവർ എല്ലാം അവകാശങ്ങളും കൊണ്ടുപോയി. ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ പെൻഷൻ കൊടുക്കാൻ പോകുന്നത്? മറ്റു പലർക്കും ഇവിടെ ജാതി പറയാം. താൻ പറഞ്ഞാൽ മാത്രം വിവാദമാകും. നീതി പറഞ്ഞാലും ജാതി ആകും. ഇടുക്കിയിൽ സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ ഒരു ഈഴവനെ മാത്രം ആണ് നിർത്തിയത്. സിപിഎം മണി ആശാനെ നിർത്തിയില്ല. നിർത്തിയിരുന്നെങ്കിൽ പുഷ്&zwnj;പം പോലെ ജയിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vellapally-natesan-praises-kc-venugopal-says-he-is-deserves-cm-post-articleshow-0glzf1v"/>
        </item>
        <item>
            <title><![CDATA[കെ സുധാകരന്‍റെ പരസ്യ പ്രസ്താവനയിൽ പാര്‍ട്ടി നേതൃത്വത്തിന് പരാതി നൽകി ഒരു വിഭാഗം; ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിലും അതൃപ്തി]]></title>
            <link>https://www.asianetnews.com/kerala-news/complaint-with-the-party-leadership-over-k-sudhakaran-public-statement-articleshow-ah3gqgo</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/complaint-with-the-party-leadership-over-k-sudhakaran-public-statement-articleshow-ah3gqgo</guid>
            <pubDate>Sun, 19 Apr 2026 13:45:27 +0530</pubDate>
            <description><![CDATA[&lt;p&gt;കെ സുധാകരന്&zwj;റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്&zwj;ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു. തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2w1nav0we4xhvzq60q4w5d,imgname-k-sudhakaran--1--1773918016859.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്&zwj;ഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടെന്ന കെ സുധാകരന്&zwj;റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്&zwj;ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു. തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി പോരിൽ ലോബിയിങ് വേണ്ടെന്ന തീരുമാനത്തിലാണ് വിഡി പക്ഷം. അതേസമയം വിഡി സതീശനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രി ചര്&zwj;ച്ചയ്ക്കുള്ള നേതൃത്വത്തിന്&zwj;റെ വിലക്ക് തള്ളുകയും കെസിക്കായി ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തതിന് പിന്നാലെയാണ് കെ സുധാകരൻ കോണ്&zwj;ഗ്രസ് അധ്യക്ഷനെ കണ്ടെന്നും കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടെന്നും മാധ്യമങ്ങളോട് പറഞ്ഞത്. ഈ നീക്കങ്ങൾക്കെതിരെയാണ് ഒരു വിഭാഗത്തിന്&zwj;റെ പരാതി.&lt;/p&gt;&lt;p&gt;പരസ്യവിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ബെന്നി ബഹനാൻ ഖർഗെയ്ക്കു കത്തു നൽകിയിട്ടും നേതൃത്വം ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല. അതേസമയം മല്ലികാർജ്ജുൻ ഖർഗയെ കണ്ടെന്ന് കെ സുധാകരൻ അവകാശപ്പെട്ടെങ്കിലും ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നില്ലെന്നാണ് ഖർഗെയുടെ ഓഫീസ് അറിയിക്കുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന സമയത്ത് എംപിമാരുടെ നിലപാടും തേടുമെന്നും ഇപ്പോൾ ഇതാരോടും ചോദിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ അനൗദ്യോഗിക നിലപാട്. ചര്&zwj;ച്ചകളിൽ നിന്ന് മാറി നിന്ന് കാത്തിരിക്കാനാണ് വിഡി പക്ഷത്തിന്&zwj;റെ തീരുമാനം. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് സതീശൻ പ്രതികരിച്ചില്ല.&lt;/p&gt;&lt;p&gt;ലീഗ് അടക്കമുള്ള ഘടകക്ഷികള്&zwj; ഒപ്പമുണ്ടാകുമെന്ന് വിഡി പക്ഷം പ്രതീക്ഷിക്കുന്നു. നിര്&zwj;ണായക ഘട്ടത്തിൽ ഘടകക്ഷികള്&zwj; അഭിപ്രായം പറയും. സ്വാഭാവികമായി മുഖ്യമന്ത്രി പദം സതീശനിലേക്ക് എത്തുമെന്നതിനാൽ ലോബിയിങ് വേണ്ടന്നാണ് വിഡി പക്ഷത്തിന്&zwj;റെ തീരുമാനം. സാമൂഹിക മാധ്യമങ്ങളിൽ സതീശൻ അനുകൂല കമന്&zwj;റുകള്&zwj; ആസൂത്രിതമല്ലെന്നാണ് വിശദീകരണം. എന്നാൽ കെസിയേ മുഖ്യമന്ത്രിയാകൂവെന്ന് അദ്ദേഹത്തിന്&zwj;റെ അനുകൂലികള്&zwj; ഉറച്ചു വിശ്വസിക്കുന്നു. കൂടുതൽ എംഎൽഎമാര്&zwj; കൈ പൊക്കുമെന്നും ഹൈക്കമാന്&zwj;ഡ് പച്ചക്കൊടി കാണിക്കുമെന്നും കെസി പക്ഷം കരുതുന്നു. കെസിക്ക് കളമൊരുക്കാനുള്ള ക്യാമ്പയിൻ കെസി പക്ഷം തുടരും. കെസി, വിഡി പക്ഷങ്ങള്&zwj; പോര് തുടരുമ്പോള്&zwj; സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണത്തിന് ഇറങ്ങാതെ മാറി നിൽക്കുകയാണ് ചെന്നിത്തല അനുകൂലികള്&zwj;. അനവസരത്തിലുള്ള തര്&zwj;ക്കമെന്നായിരുന്നു ചെന്നിത്തലയുടെ ആവര്&zwj;ത്തിച്ചുള്ള പ്രതികരണം. കൂട്ടത്തിൽ മുതിര്&zwj;ന്ന നേതാവായ ചെന്നിത്തലയിലേയ്ക്ക് മുഖ്യമന്ത്രി കസേര എത്തുമെന്ന ഉറപ്പെന്നാണ് അദ്ദേഹത്തിന്&zwj;റെ അനുകൂലികള്&zwj; പറയുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/complaint-with-the-party-leadership-over-k-sudhakaran-public-statement-articleshow-ah3gqgo"/>
        </item>
        <item>
            <title><![CDATA[സിപിഎം നേതാവ്, കേര ഫെഡ് മുൻ ചെയർമാൻ വി.പി ശശീന്ദ്രൻ കൊച്ചിയിൽ അന്തരിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/cpm-leader-vp-saseendran-dies-articleshow-r03nxpw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-leader-vp-saseendran-dies-articleshow-r03nxpw</guid>
            <pubDate>Sun, 19 Apr 2026 13:00:47 +0530</pubDate>
            <description><![CDATA[കേരഫെഡ് മുൻ ചെയർമാനും സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി പി ശശീന്ദ്രൻ (76) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവും അനുശോചനം രേഖപ്പെടുത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjac0fejhdcynkfjw9qemxr,imgname-cpm-1776583836142.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കേരഫെഡ് മുൻ ചെയർമാനും സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അശമന്നൂർ മേതല വൈക്കത്ത് വീട്ടിൽ വി പി ശശീന്ദ്രൻ (76) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവും അനുശോചനം രേഖപ്പെടുത്തി. ജില്ലയിലും പെരുമ്പാവൂരിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ വി പി ശശീന്ദ്രന്റെ സംഭാവനകൾ നിർണായകമാണെന്ന് അനുശോചന സന്ദേശങ്ങളിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, എകെജി മെമ്മോറിയൽ എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, സിപിഎം പെരുമ്പാവൂർ ഏരിയ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മർദനവും നേരിട്ടിട്ടുണ്ട്. പെരുമ്പാവൂർ മുൻ ഏരിയ സെക്രട്ടറിയായും ബ്ലോക്ക് പഞ്ചായത്ത് അംഗമായും അശമന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റായും, കള്ളുഷാപ്പ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായും, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗമായും, പിആർ ശിവൻ സാംസ്കാരിക പഠനകേന്ദ്രം പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓടത്താലി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.&lt;/p&gt;&lt;p&gt;ഭാര്യ: പരേതയായ അജിതകുമാരി (മൂവാറ്റുപുഴ പ്ലാപ്പിള്ളിമഠം കുടുംബാംഗം, വിരമിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: ബിനിൽരാജ് (ഫെഡറൽ ബാങ്ക് അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റ്), ലക്ഷ്മി ലത (ഫെഡറൽ ബാങ്ക്, കീഴില്ലം). മരുമക്കൾ: സുനിത (ഇഎസ്ഐ, ചാലക്കുടി), ബി അരുൺ (ഫെഡറൽ ബാങ്ക്, അങ്കമാലി).&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-leader-vp-saseendran-dies-articleshow-r03nxpw"/>
        </item>
        <item>
            <title><![CDATA[ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം; നടപടി വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി]]></title>
            <link>https://www.asianetnews.com/kerala-news/cpm-expels-t-purushothaman-for-attending-v-kunhikrishnan-book-launch-articleshow-sof5gr4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-expels-t-purushothaman-for-attending-v-kunhikrishnan-book-launch-articleshow-sof5gr4</guid>
            <pubDate>Sun, 19 Apr 2026 12:39:33 +0530</pubDate>
            <description><![CDATA[&lt;p&gt;വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതിന് ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വോട്ടെടുപ്പിന് പിന്നാലെ പുരുഷോത്തമൻ്റെ വീട് ആക്രമിച്ചിരുന്നു&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj95b1e2j333cpg8kd5bpdg,imgname-fotojet---2026-04-19t123909.037-1776582569006.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതാണ് നടപടിക്ക് കാരണം. വോട്ടെടുപ്പിന് പിന്നാലെ പുരുഷോത്തമൻ്റെ വീട് ആക്രമിച്ചിരുന്നു. വീട് ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിലായിരുന്നു. ഡി വൈ എഫ് ഐ പ്രവർത്തകരായ അശ്വിൻ, സുനാജ്, സുജിത്, സുധീഷ്, അജയ് കൃഷ്ണ എന്നിവരാണ് പിടിയിലായത്.&lt;/p&gt;&lt;p&gt;തെരഞ്ഞെടുപ്പ് പോളിംഗ് കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ പുരുഷോത്തമൻ വീട് അക്രമിക്കുകയും കാറിന് തീവെക്കുകയും ചെയ്തത്. എന്നാൽ, ആക്രമണങ്ങളിൽ പാർട്ടിക്ക് പങ്കില്ല എന്നായിരുന്നു സി പി എം നേതൃത്വത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് പുരുഷോത്തമന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയും നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-expels-t-purushothaman-for-attending-v-kunhikrishnan-book-launch-articleshow-sof5gr4"/>
        </item>
        <item>
            <title><![CDATA[കൂടുതൽ ഇരകൾ മലപ്പുറത്ത്, അഞ്ചിൽ ഒരാൾ സ്ത്രീ, ലോൺ ആപ്പുകൾ 3 വർഷത്തിനിടെ കേരളത്തിൽ നിന്നും തട്ടിയത് 70 കോടി; ഞെട്ടിക്കുന്ന കണക്ക്]]></title>
            <link>https://www.asianetnews.com/kerala-news/loan-app-fraud-kerala-70-crore-looted-in-three-years-housewives-targeted-report-articleshow-zm2kw5g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/loan-app-fraud-kerala-70-crore-looted-in-three-years-housewives-targeted-report-articleshow-zm2kw5g</guid>
            <pubDate>Sun, 19 Apr 2026 12:22:52 +0530</pubDate>
            <description><![CDATA[&lt;p&gt;വിവിധ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് കേരള പൊലീസിന്&zwj;റെ സൈബർ വിഭാഗത്തിൽ സഹായം തേടിയവരിൽ കേസ് നൽകാൻ തയ്യാറായത് 20 ശതമാനംപേർ മാത്രമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വായ്പ ആപ്പ് പരാതികൾ മലപ്പുറം ജില്ലയിൽ നിന്നാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpht010g22gtewv71myka0bn,imgname-loan-app-1776566666256.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്&zwj;റൽ കോളേജ് വിദ്യാ&zwj;ർത്ഥി നിതിൻ രാജിന്&zwj;റെ മരണത്തിന് പിന്നിൽ ലോൺ ആപ്പുകളുടെ സമ്മർദ്ദവും കാരണമാണെന്നാണ് പൊലീസ് വിലയിരുത്തൽ. ലോൺ ആപ്പുകൾ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടിയെന്ന് പൊലീസിന്&zwj;റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ഒരീടുമില്ലാതെ ബാങ്കിങ് നൂലാമാലകളില്ലാതെ ഒരൊറ്റ ക്ലിക്കിൽ പണം അക്കൌണ്ടിലെത്തിക്കുന്ന വായ്പ്പ ആപ്പുകൾ. വമ്പൻ പലിശ, തിരിച്ചടവ് തെറ്റിയാൽ ഇടതടവില്ലാതെ ഭീഷണി, മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കൽ. മോഹവലയിൽപ്പെട്ട് ഒടുവിൽ ജീവിതം അവസാനിപ്പിക്കുന്നവർ. ഇരയാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊലീസ് റിപ്പോ&zwj;ർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;ആപ്പ് കെണി തുടർക്കഥയാകുമ്പോൾ പൊലീസ് കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്. സൈബർ വിഭാഗത്തിലേക്കെത്തിയ പരാതികൾ അയ്യായിരത്തി അഞ്ഞൂറോളമാണ്. കൂടുതൽ പരാതികൾ മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുമാണ്. കൂടുതൽ പരാതികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. ഇരകളാകുന്നവരിൽ 31 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരാണ്. തുച്ഛശമ്പളക്കാരും സാമ്പത്തിക ബുദ്ധിമുട്ടുളളവരും. ഇരുപത് ശതമാനം വീട്ടമ്മമാർ. വ്യാപാരികളും ഡ്രൈവർമാരും വിദ്യാർത്ഥികളും വായ്പയെടുത്ത് കെണിയിൽപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;p&gt;വിവിധ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് കേരള പൊലീസിന്&zwj;റെ സൈബർ വിഭാഗത്തിൽ സഹായം തേടിയവരിൽ കേസ് നൽകാൻ തയ്യാറായത് 20 ശതമാനം പേർ മാത്രമാണ്. പണമിടപാടുകൾ ഭൂരിഭാഗവും ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ട് പറയുന്നു. പണത്തിന് അത്യാവശ്യമുള്ളവർക്ക് പെട്ടെന്ന് പണം നൽകുന്നതാണ് ലോൺ ആപ്പുകളെ ആകർഷകമാക്കുന്നത്. എന്നാൽ അതിഭീമമായ പലിശയും തിരിച്ചടവ് മുടങ്ങിയാലുള്ള ബ്ലാക്ക്മെയിലും ഭീഷണിയും പലരുടെയും ജീവിതം തന്നെ തകർക്കുകയാണ്. നൂറ് കണക്കിന് ആപ്പുകൾക്കെതിരെ പലതവണ നടപടി ഉണ്ടായിട്ടും തട്ടിപ്പ് ഇന്നും തുടരുകയാണ്.&lt;/p&gt;&lt;p&gt;ഓൺലൈൻ ആപ്പുകളുടെ കെണികളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്നും സർക്കാർ സംവിധാനത്തിലൂടെ മാത്രമേ വായ്പ എടുക്കാവൂ, ഓഫറുകൾ വേണ്ടെന്ന് വെക്കാനുള്ള ആർജവം കാണിക്കണമെന്നും സൈബ&zwj;ർ ഓപ്പറേഷൻ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. വളരെ എളുപ്പം പൈസയുമായി ആൾക്കാർ തയ്യാറായി നിൽക്കുകയാണ്, പത്തിരട്ടി പതിനഞ്ച് ഇരട്ടിയൊക്കെയാണ് തിരിച്ചടവിന് ആവശ്യപ്പെടുന്നത്, അടച്ചില്ലെങ്കിൽ മാനം പണയം വെക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ് ഇവർ നടത്തുന്നത്. എപികെ ഫയൽസ് ഉപയോഗിച്ചാണ് പല ആപ്പുകളും പ്രവർത്തിക്കുന്നത്. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. നമ്മുടെ സ്വകാര്യതയും മാനവും ഈട് വെച്ചാണ് ലോൺ ആപ്പുകൾ പണം തരുന്നത്. ആ&zwj;ർബിഐ അനുസൃതമായി നിയമം അനുശാസിക്കുന്ന ബാങ്കുകളിൽ നിന്നും മാത്രമേ ലോൺ എടുക്കൂ എന്നത് ഓരോ ആളുകളും തീരുമാനമെടുക്കണം- എസ് ശ്രീജിത്ത് പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/loan-app-fraud-kerala-70-crore-looted-in-three-years-housewives-targeted-report-articleshow-zm2kw5g"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രി സ്ഥാനത്തിലെ പോര്; ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി, പ്രതികരിക്കാതെ വിഡി സതീശൻ]]></title>
            <link>https://www.asianetnews.com/kerala-news/congress-cm-post-fight-section-of-leaders-are-unhappy-with-the-high-command-not-taking-a-strict-stand-articleshow-ayuc6ug</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/congress-cm-post-fight-section-of-leaders-are-unhappy-with-the-high-command-not-taking-a-strict-stand-articleshow-ayuc6ug</guid>
            <pubDate>Sun, 19 Apr 2026 12:18:20 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. കെ സുധാകരൻ കെസി വേണുഗോപാലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയതിൽ സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾ പരാതി അറിയിച്ചെന്നാണ് സൂചന&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knxc2qayk5rgrejmwp6vjh1q,imgname-ramesh-chennithala-kc-venugopal-vd-satheesan-1775880985939.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. കെ സുധാകരൻ കെസി വേണുഗോപാലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയതിൽ സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾ പരാതി അറിയിച്ചെന്നാണ് സൂചന. കേരളത്തിന്&zwj;റെ ചുമതലയുള്ള ദീപ ദാസ് മുൻഷി ഇക്കാര്യത്തിൽ പ്രതികരണം നൽകിയിട്ടില്ല. കെ സുധാകരൻ മല്ലികാർജ്ജുൻ ഖർഗയെ കണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നില്ലെന്നാണ് ഖർഗെയുടെ ഓഫീസ് അറിയിക്കുന്നത്. പരസ്യവിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ബെന്നി ബഹ്നാൻ ഖർഗെയ്ക്ക് കത്തു നല്കിയിട്ടും നേതൃത്വം ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല.&amp;nbsp;&lt;/p&gt;&lt;p&gt;മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന സമയത്ത് എംപിമാരുടെ നിലപാടും തേടുമെന്നും ഇപ്പോൾ ഇതാരോടും ചോദിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്&zwj;റെ അനൗദ്യോഗിക നിലപാട്. ഇന്ന് എറണാകുളത്ത് വെച്ച് മുഖ്യമന്ത്രി ചര്&zwj;ച്ചകളുമായി ബന്ധപ്പെട്ട ചോദ്യം മാധ്യമപ്രവര്&zwj;ത്തകര്&zwj; ഉന്നയിച്ചെങ്കിലും വിഡി സതീശൻ പ്രതികരിച്ചില്ല. മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് മടങ്ങുകയായിരുന്നു. അതേസമയം, കെ സുധാകരന്&zwj;റെ പരസ്യപ്രസ്താവന തള്ളി കെ മുരളീധരൻ രംഗത്തെത്തി.&amp;nbsp;&lt;/p&gt;&lt;p&gt;പരസ്യ പ്രസ്താവനകള്&zwj; നിയന്ത്രിക്കാത്തതിലുള്ള അതൃപ്തിയും കെ മുരളീധരൻ ഇന്ന് തിരുവനന്തപുരത്ത് വ്യക്തമാക്കി. അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അക്കാര്യം ഖര്&zwj;ഗെയും അദ്ദേഹത്തെ കണ്ട ആളും അറിഞ്ഞാൽ മതിയല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു. കെസി വേണുഗോപാലിന് അനുകൂലിച്ചുള്ള കെ സുധാകരന്&zwj;റെ പരസ്യപ്രസ്താവനയിലാണ് പരോക്ഷമായി കെ മുരളീധരൻ വിമര്&zwj;ശനം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്&zwj; നിയന്ത്രിക്കേണ്ടവര്&zwj; നിയന്ത്രണിക്കണമെന്നും ആലോചിക്കാൻ ഇനിയും സമയം ഉണ്ടെന്നും ടേം വ്യവസ്ഥയൊന്നും ഉണ്ടാകില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്നയാള്&zwj; അഞ്ചുവര്&zwj;ഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സിപിഎമ്മിന് ആലോചിക്കാമെന്നും കെ മുരളീധരൻ പറഞ്ഞു.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണു​ഗോപാലിനെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ സുധാകരൻ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗെയോടാണ് ആവശ്യപ്പെട്ടത്. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ തന്&zwj;റെ അഭിപ്രായം അറിയിച്ചുവെന്നും കെസിയെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു കെ സുധാകരന്&zwj;റെപ്രതികരണം. രമേശ്&zwnj; ചെന്നിത്തലയുടെ പേര് ആദ്യം പറഞ്ഞത് ഭരണപരമായ പ്രവൃത്തി പരിചയം കൊണ്ടാണ്. ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. കെ സി വേണുഗോപാലിന് അതിന് കഴിയും. താൻ എവിടെയും മൈക്ക് വെച്ച് പ്രസംഗിച്ചിട്ടില്ല. പ്രചരണം മാധ്യമങ്ങളാണ് നടത്തിയതെന്നും ചർച്ചകളിൽ കെസിയുടെ പേര് മാത്രം മതി എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്&zwj;റെ അഭിപ്രായം തുറന്ന് പറയാൻ പറ്റിയില്ലെങ്കിൽ താൻ എന്തിനാണ് ജീവിക്കുന്നത് എന്ന് ചോദിച്ച കെ സുധാകരൻ ഖര്&zwj;ഗെയുമായുള്ള കൂടിക്കാഴ്ചയിൽ വളരെ തൃപ്തൻ ആണെന്നും മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;അതേസമയം, കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോരിൽ പങ്ക് ചേരാതെ മാറി കാത്തിരിക്കാനാണ് വിഡി പക്ഷത്തിന്&zwj;റെ തീരുമാനം. ലീഗ് അടക്കമുള്ള ഘടക കക്ഷികൾ നിർണായക ഘട്ടത്തിൽ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ സതീശൻ ചേരി മാറി കാത്തിരിക്കുകയാണ്. കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ ലോബിയിങ് വേണ്ടെന്നും നിർണ്ണായക ഘട്ടത്തിൽ ഘടക കക്ഷികൾ അഭിപ്രായം പറയും എന്ന് ഉറപ്പിക്കുകയുമാണ് വിഡി പക്ഷം. വരുന്ന കമന്റുകൾ സ്വാഭാവിക പ്രതികരണം എന്നുമാണ് വിശദീകരണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/congress-cm-post-fight-section-of-leaders-are-unhappy-with-the-high-command-not-taking-a-strict-stand-articleshow-ayuc6ug"/>
        </item>
        <item>
            <title><![CDATA[`ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം'; വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല]]></title>
            <link>https://www.asianetnews.com/kerala-news/kalady-university-withdraws-controversial-circular-articleshow-w4cfxzx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kalady-university-withdraws-controversial-circular-articleshow-w4cfxzx</guid>
            <pubDate>Sun, 19 Apr 2026 12:06:19 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ​ഗവർണർ എത്തുന്ന പരിപാടിക്ക് കർശന നിർദേശങ്ങളോടെ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ വിവാദമായതോടെയാണ് പിൻവലിച്ചിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj78gw90mjan5s54befg7z0,imgname-fotojet---2026-04-19t120549.441-1776580576137.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല. വിവാദമായതോടെയാണ് സർക്കുലർ പിൻവലിച്ചിരിക്കുന്നത്. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ​ഗവർണർ എത്തുന്ന പരിപാടിക്ക് കർശന നിർദേശങ്ങളോടെ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്. പിന്നാലെ വിവാദമാവുകയും ചെയ്തു.&lt;/p&gt;&lt;p&gt;പരിപാടിക്ക് ​ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം, ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുത് തുടങ്ങി കർശന നിർദേശങ്ങളായിരുന്നു സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kalady-university-withdraws-controversial-circular-articleshow-w4cfxzx"/>
        </item>
        <item>
            <title><![CDATA[വീണ്ടും റെക്കോർഡ്, ഇന്നലത്തെ വൈദ്യുതി ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്; പവർകട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമെന്ന് മന്ത്രി]]></title>
            <link>https://www.asianetnews.com/kerala-news/kerala-records-all-time-high-daily-power-usage-and-peak-demand-april-18-2026-articleshow-whi4w9u</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-records-all-time-high-daily-power-usage-and-peak-demand-april-18-2026-articleshow-whi4w9u</guid>
            <pubDate>Sun, 19 Apr 2026 11:51:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നലെ വൈകിട്ടത്തെ വൈദ്യുതി ആവശ്യകത 6033 മെഗാവാട്ട് ആണ്. ആവശ്യം 300 യൂണിറ്റ് കൂടി കടന്നാൽ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j5pnp1y8ygyx980536rrp2kj,imgname-power-shutdown.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ. ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ് ആണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗത്തിൽ കേരളം സർവ്വകാല റെക്കോർഡിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കേരളത്തിൽ റെക്കോർഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടത്തെ ആവശ്യകത 6033 മെഗാവാട്ട് ആണ്. സംസ്ഥാനത്ത് പവർകട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാൻ ശ്രമം തുടങ്ങിയായും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;പവർ എക്സ്ചേഞ്ചിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ലഭ്യമാകുന്നത് ബുദ്ധിമുട്ട് ആയതിനാൽ ദീർഘകാല കോൺട്രാക്ടിൽ ഏർപ്പെടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദം കെഎസ്ഇബി ചോദിച്ചിട്ടുണ്ട്. 22 ആം തീയതിയിലെ പൊതു തെളിവെടുപ്പിന് ശേഷം ഈ അനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. വൈകീട്ടത്തെ ആവശ്യകത 6013 മെഗാവാട്ടിലെത്തിയിരുന്നു. ആവശ്യം 300 യൂണിറ്റ് കൂടി കടന്നാൽ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ.&lt;/p&gt;&lt;p&gt;വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തിൽ വൈദ്യുതിലഭ്യത ഉറപ്പാക്കാൻ യൂണിറ്റിന് പത്ത് രൂപവരെ വിലയുള്ള വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. ചൂട് കൂടുന്നത് കാരണം മേയ് 15 വരെ ഉപഭോഗം ഉയർന്നുനിൽക്കുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. ഡാമുകളിൽ സംഭരണശേഷിയുടെ 37 ശതമാനത്തിൽ താഴെ അളവിലാണ് വെളളമുളളത്. നീരൊഴുക്കും കുറവാണ് എന്നതും വൈദ്യുതി ഉത്പാദനം കുറക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;പ്രതിസന്ധി മറികടക്കാൻ പുറത്തുനിന്ന് 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി കെഎസ്ഇബി വാങ്ങു. എങ്കിലും ഉപഭോഗം കുതിച്ചുയർന്നാൽ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎസ്ഇബി വൃത്തങ്ങൾ പറയുന്നു.രാത്രി സമയത്തെ ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാൽ പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ലോഡ് ഷെഡിങ് വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ. 6300 മെഗാവാട്ട് പ്രസരണ ശൃംഖലയുടെ പരമാവധി ശേഷിയാണ്. ഫീഡറുകൾ നിശ്ചിത സമയത്തേക്ക് ഓഫാക്കി ലോഡ് കുറച്ചാവും നിയന്ത്രണം. നിലവിൽ ലോഡ് കൂടുമ്പോൾ സബ് സ്റ്റേഷനുകളിൽ പലയിടത്തും വൈദ്യുതി നിയന്ത്രണമുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-records-all-time-high-daily-power-usage-and-peak-demand-april-18-2026-articleshow-whi4w9u"/>
        </item>
        <item>
            <title><![CDATA[മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു, മൃതദേഹം പുലി ഭക്ഷിച്ച നിലയിൽ]]></title>
            <link>https://www.asianetnews.com/kerala-news/elderly-woman-killed-in-leopard-attack-in-malakkappara-body-found-eaten-by-tiger-articleshow-otawu37</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/elderly-woman-killed-in-leopard-attack-in-malakkappara-body-found-eaten-by-tiger-articleshow-otawu37</guid>
            <pubDate>Sun, 19 Apr 2026 11:44:55 +0530</pubDate>
            <description><![CDATA[&lt;p&gt;അതിരപ്പള്ളി മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. എന്നാസ്സി അമ്മാൾ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kphtfm97dcash7g0tffh4p7p,imgname-vlcsnap-2026-04-19-08h22m11s248-1776567177510.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം വൃദ്ധയെ പുലി കൊന്നു. 70 വയസുകാരി എന്നാസ്സി അമ്മാൾ ആണ് കൊല്ലപ്പെട്ടത്. രാവിലെ വീടിനോട് ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും പുലി ഭക്ഷിച്ച നിലയിലായിരുന്നു. എന്നാസി അമ്മാളിനൊപ്പം മകനാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പുലി ആക്രമിച്ചതാണെന്നാണ് നിഗമനം. മൃതദേഹം തുടർനടപടികൾക്കായി വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. ഷോളയാർ ഡാമിന് സമീപത്തെ തമിഴ്നാട് അതിർത്തിക്കുള്ളിലാണ് സംഭവം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/elderly-woman-killed-in-leopard-attack-in-malakkappara-body-found-eaten-by-tiger-articleshow-otawu37"/>
        </item>
        <item>
            <title><![CDATA[വയനാട് ടൗണ്‍ഷിപ്പിലെ  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല,എഞ്ചിനീയര്‍മാരാണ്, തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത്  ഉദ്ഘാടന നാടകം:വി ഡി സതീശന്‍]]></title>
            <link>https://www.asianetnews.com/news/v-d-satheesan-against-miister-rajan-on-wayanad-township-inspection-articleshow-x42gdm3</link>
            <guid isPermaLink="true">https://www.asianetnews.com/news/v-d-satheesan-against-miister-rajan-on-wayanad-township-inspection-articleshow-x42gdm3</guid>
            <pubDate>Sun, 19 Apr 2026 11:26:20 +0530</pubDate>
            <description><![CDATA[&lt;p&gt;വയനാട് പുനരധിവാസം : സർക്കാർ നടത്തിയത് കാപട്യം.തെരഞ്ഞെടുപ്പ് പ്രചരണം ആയിരുന്നു ലക്ഷ്യം വെച്ചത്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj4hmkxamnea95zza0bs2zj,imgname-fotojet--95--1776577729149.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എറണാകുളം: വയനാട് ടൗണ്&zwj;ഷിപ്പിലെ &amp;nbsp;വീട്ടി്ല്&zwj; വീള്ളലുണ്ടായെന്ന ആക്ഷേപം പരിശോേധിക്കാന്&zwj; റവന്യൂ മന്ത്രി കെ രാജന്&zwj; പോയതില്&zwj; പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്&zwj; രംഗത്ത്. മന്ത്രി രാജന്റെ പരിശോധന നാടകം ആയിരുന്നു. ചോര്&zwj;ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്,മന്ത്രി അല്ല. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം.സർക്കാർ നിര്&zwj;മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ.ഗുരുതര ക്രമക്കേടാണ് &amp;nbsp;നടന്നത്.തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സര്&zwj;ക്കാര്&zwj; കബളിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം ആയിരുന്നു ലക്ഷ്യം വെച്ചത് വയനാട് പുനരധിവാസത്തില്&zwj; : സർക്കാർ നടത്തിയത് കാപട്യം ആണെന്നും സതീശന്&zwj; പറഞ്ഞു&lt;/p&gt;&lt;p&gt;വയനാട് ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ വിവാദം തുടരുന്നു . റവന്യൂ മന്ത്രി രാജൻ വീടുകൾ പരിശോധിച്ചതും മറ്റു നാടകീയ സംഭവങ്ങളും വിഷയം കൂടുതൽ ചർച്ചയാക്കിയിട്ടുണ്ട്. അതേസമയം ചോർച്ച കണ്ടെത്തിയ സ്ഥലങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുകയാണെന്ന് ഊരാളുങ്കൽ അറിയിച്ചു.&lt;/p&gt;&lt;p&gt;ടൗണ്&zwj;ഷിപ്പിലെ വിള്ളല്&zwj; വീണ വീടുകളില്&zwj; &amp;nbsp;നടത്തിയ പരിശോധനയില്&zwj; , വെള്ളം കിനിഞ്ഞിറങ്ങിയിട്ടുണ്ടെന്നും എന്നാല്&zwj; വിള്ളല്&zwj; ഇല്ലെന്നും മന്ത്രി ന്യായീകരിച്ചു. അതേ സമയം മന്ത്രി ചോർച്ച മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് വീടിന്&zwj;റെ ഉടമസ്ഥൻ നൗഫല്&zwj; കുറ്റപ്പെടുത്തി. സന്ദ&zwnj;ർശന വിവാദത്തിന് പിന്നാലെ ഒരു വീട്ടില്&zwj; കൂടി ചോർച്ച കണ്ടെത്തി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/news/v-d-satheesan-against-miister-rajan-on-wayanad-township-inspection-articleshow-x42gdm3"/>
        </item>
        <item>
            <title><![CDATA[മരിച്ച വയോധികൻ്റെ സ്വത്തെല്ലാം സഹോദരൻ്റെ പേരിൽ; പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്]]></title>
            <link>https://www.asianetnews.com/kerala-news/elderly-man-dead-body-to-be-exhumated-in-chengannur-articleshow-yynkmig</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/elderly-man-dead-body-to-be-exhumated-in-chengannur-articleshow-yynkmig</guid>
            <pubDate>Sun, 19 Apr 2026 11:14:38 +0530</pubDate>
            <description><![CDATA[ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മരുമകളുടെ പരാതിയെ തുടർന്ന് കോടതി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്&zwnj;മോർട്ടം നടത്താൻ ഉത്തരവിട്ടു. യേശുദാസ് എന്നയാളുടെ മരണശേഷം സ്വത്തുക്കൾ സഹോദരന്റെ പേരിലേക്ക് മാറ്റിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രധാന ആരോപണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfe77qw635s8xjsk140b72kn,imgname-kerala-police-1768930140038.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെങ്ങന്നൂർ: വയോധികന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ സ്വദേശി പുലിയൂർ വാർഡ് ഒന്നിൽ പടിഞ്ഞാറേ പറമ്പിൽ പുത്തൻ വീട്ടിൽ യേശുദാസിന്റെ (74) മൃതദേഹം പോസ്റ്റ്&zwnj;മോർട്ടം നടപടികൾക്കായി പുറത്തെടുക്കും. ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്&zwnj;ട്രേറ്റ് കോടതിയാണ് മൃതദേഹം പുറത്തെടുക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ മാർച്ച് 20-നാണ് യേശുദാസ് അന്തരിച്ചത്.&lt;/p&gt;&lt;p&gt;മാർച്ച് 24 ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിലാണ് യേശുദാസിൻ്റെ മൃതദേഹം സംസ്കരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് മരുമകൾ ലീന ബിൻസ് നൽകിയ പരാതിയെത്തുടർന്നാണ് ഇപ്പോൾ കോടതിയുടെ നടപടി. യേശുദാസിന്റെ പേരിലുണ്ടായിരുന്ന വലിയ തുകയുടെ ബാങ്ക് ബാലൻസും വസ്തുവകകളും സഹോദരനായ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായും, ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. യേശുദാസിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്നും എന്നിട്ടും പോസ്റ്റ്&zwnj;മോർട്ടം നടപടികൾ കൂടാതെയാണ് സംസ്കാരം നടന്നതെന്നും പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അയൽവാസികളും യേശുദാസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഇതേത്തുടർന്ന് ഏപ്രിൽ 1-ന് ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണകാരണം വ്യക്തമാക്കുന്നതിന് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് സബ് ഡിവിഷണൽ മജിസ്&zwnj;ട്രേറ്റ് ഷാജു എം. എസ് ഉത്തരവിൽ വ്യക്തമാക്കി. ഏപ്രിൽ 21-ന് (ചൊവ്വാഴ്ച) രാവിലെ 10:30-ന് പുലിയൂർ പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുക്കും. ചെങ്ങന്നൂർ തഹസിൽദാരുടെയും (എക്സിക്യൂട്ടീവ് മജിസ്&zwnj;ട്രേറ്റ്), രണ്ട് പോലീസ് സർജന്മാരുടെയും സാന്നിധ്യത്തിലായിരിക്കണം നടപടികൾ പൂർത്തിയാക്കേണ്ടതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കുന്ന നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/elderly-man-dead-body-to-be-exhumated-in-chengannur-articleshow-yynkmig"/>
        </item>
        <item>
            <title><![CDATA[കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയിൽ വിഷപ്പാമ്പ്; പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ്റെ നില അതീവ ​ഗുരതരം]]></title>
            <link>https://www.asianetnews.com/kerala-news/eight-year-old-boy-dies-of-snakebite-in-thrissur-articleshow-k940fy3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/eight-year-old-boy-dies-of-snakebite-in-thrissur-articleshow-k940fy3</guid>
            <pubDate>Sun, 19 Apr 2026 11:01:29 +0530</pubDate>
            <description><![CDATA[&lt;p&gt;എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് ​ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj3hre4ne5dpnwcqar97yy6,imgname-fotojet---2026-04-19t110106.137-1776576684484.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി.&lt;/p&gt;&lt;p&gt;ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികൾ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്. പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടികളെ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിൻ്റെ അടയാളവും കണ്ടെത്തി. ആശുപത്രിയിൽ വെച്ചുതന്നെ ആൽജോ മരിക്കുകയായിരുന്നു. ആൽജോയുടെ ജ്യേഷ്ഠൻ അനോജിനും പാമ്പ് കടിയേറ്റു. അനോജിൻ്റെ നില ​ഗുരുതരമാണ്.&lt;/p&gt;&lt;p&gt;നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. അനോജ് ​ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/eight-year-old-boy-dies-of-snakebite-in-thrissur-articleshow-k940fy3"/>
        </item>
        <item>
            <title><![CDATA[കെ സുധാകരൻ്റെ പരസ്യ പ്രതികരണം തള്ളി കെ മുരളീധരൻ; `ടേം വ്യവസ്ഥയൊന്നും ഇല്ല, തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകും', പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാത്തതിലും അതൃപ്തി]]></title>
            <link>https://www.asianetnews.com/kerala-news/k-muraleedharan-rejected-k-sudhakaran-public-response-on-congress-chief-minister-post-articleshow-vtv4w7p</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/k-muraleedharan-rejected-k-sudhakaran-public-response-on-congress-chief-minister-post-articleshow-vtv4w7p</guid>
            <pubDate>Sun, 19 Apr 2026 10:24:41 +0530</pubDate>
            <description><![CDATA[&lt;p&gt;ടേം വ്യവസ്ഥയൊന്നും ഇല്ലെന്നും തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ. സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരൻ തള്ളി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj1ed91bn6b7t0qvdb7crae,imgname-fotojet---2026-04-19t102411.983-1776574477601.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോരിൽ പ്രതികരിച്ച് കെ മുരളീധരൻ. ടേം വ്യവസ്ഥയൊന്നും ഇല്ലെന്നും തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരൻ തള്ളുകയും ചെയ്തു. കോൺ​ഗ്രസിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാത്തതിൽ അതൃപ്തി അറിയിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;കെ സുധാകരന്റേത് പരസ്യ ആവശ്യമാണ്. അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. അത് ഖാർ​ഗെയും കണ്ട ആളും അറിഞ്ഞാൽ മതിയല്ലോ. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. ആലോചിക്കാൻ ഇനിയും സമയമുണ്ട്. ടേം വ്യവസ്ഥയൊന്നുമില്ല. തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകും. പ്രതിപക്ഷ നേതാവിനെ സിപിഎമ്മിന് ആലോചിക്കാമെന്നും ഞങ്ങളുടെ രണ്ട് ടേം കഴിഞ്ഞുവെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;ഇന്നലെ പാർലമെന്റിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെ സുധാകരൻ കോൺ​ഗ്രസിൽ നിന്ന് മുഖ്യമന്ത്രി ആരാകണമെന്ന തൻ്റെ അഭിപ്രായം പരസ്യമായി പറഞ്ഞത്. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് ഖാർഗയെ അറിയിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. കെ സിയെപ്പോലെ ചടുലതയുള്ള നേതാവിനെയാണ് കേരളത്തിനാവിശ്യമെന്നുമാണ് കെ സുധാകരൻ പറഞ്ഞത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/k-muraleedharan-rejected-k-sudhakaran-public-response-on-congress-chief-minister-post-articleshow-vtv4w7p"/>
        </item>
        <item>
            <title><![CDATA[കെവിൻ ലഹരിവിതരണക്കാരിലെ 'വമ്പൻ സ്രാവ്'? കൊച്ചി സിറ്റി പൊലീസിൻ്റെ നിർണായക കണ്ടെത്തൽ]]></title>
            <link>https://www.asianetnews.com/kerala-news/kevin-major-player-of-drug-mafia-in-kochi-busted-by-police-articleshow-63t334c</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kevin-major-player-of-drug-mafia-in-kochi-busted-by-police-articleshow-63t334c</guid>
            <pubDate>Sun, 19 Apr 2026 10:27:30 +0530</pubDate>
            <description><![CDATA[കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരനും നൈറ്റ് പാർട്ടികളിലെ ഡ്രഗ് ഡീലറുമായ തൃക്കാക്കര സ്വദേശി കെവിൻ അറസ്റ്റിൽ. ഇയാളിൽ നിന്ന് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്&zwnj;സ്റ്റസി പിൽസും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ വർഷം 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകൾ നടത്തിയ ഇയാൾ, കടവന്ത്രയിലെ ഹോട്ടലിൽ നടന്ന പാർട്ടിയിലും ലഹരി എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj18vp01r4tre2h5e3jvw9e,imgname-kevin-1776574295744.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ തൃക്കാക്കര സ്വദേശി കെവിൻ ലഹരി വിതരണക്കാരിലെ വമ്പൻ സ്രാവെന്ന് പൊലീസ്. നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് കണ്ടെത്തൽ. കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ ലഹരി പാർട്ടിക്ക് ലഹരി വിതരണം ചെയ്തത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം മാത്രം കെവിൻ 22 ലക്ഷം രൂപയുടെ ലഹരി ഡീലുകൾ നടത്തിയിരുന്നു. ഇടയ്ക്കിടെ പ്രതി തായ്&zwnj;ലൻ്റ് അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചു. ഇയാൾ കഴിഞ്ഞ വർഷവും ഡാൻസാഫിൻ്റെ പിടിയിലായതാണ്. അന്ന് കെവിനോടൊപ്പം മൂന്ന് യുവതികളാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.&lt;/p&gt;&lt;p&gt;തൃക്കാക്കരയിൽ നിന്നാണ് കെവിനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര ചെമ്പുമുക്ക് കെകെ റോഡിൽ റോസ് ലാൻഡ് വീട്ടിലെ താമസക്കാരനാണ് ഇയാൾ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര വാഴക്കാല ഭാഗത്തു നിന്നാണ് ഇയാൾ പിടിയിലായത്. ഈ സമയത്ത് ഇയാളുടെ കൈവശം 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്&zwnj;സ്റ്റസി പിൽസ് എന്നിവയുണ്ടായിരുന്നു. പ്രതിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kevin-major-player-of-drug-mafia-in-kochi-busted-by-police-articleshow-63t334c"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് അപകട പരമ്പര; ഷൊര്‍ണൂരിൽ ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു, ചെങ്ങന്നൂരിൽ കാര്‍ ബസുകളിലിടിച്ചു, കണ്ണൂരിലും അപകടം]]></title>
            <link>https://www.asianetnews.com/kerala-news/accidents-in-state-pedestrian-dies-after-being-hit-by-bus-in-shoranur-car-hits-buses-in-chengannur-articleshow-c494hir</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/accidents-in-state-pedestrian-dies-after-being-hit-by-bus-in-shoranur-car-hits-buses-in-chengannur-articleshow-c494hir</guid>
            <pubDate>Sun, 19 Apr 2026 10:17:10 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് അപകട പരമ്പര. പാലക്കാട് കുളപ്പുള്ളിയിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഷൊർണൂർ കല്ലിപ്പാടം മേലേക്കാട്ടിൽ ചന്ദ്രനാണ് മരിച്ചത്. പാലക്കാട് കുളപ്പുള്ളിയിൽ മറ്റൊരു അപകടത്തിൽ സ്കൂട്ടര്&zwj; യാത്രക്കാരന് പരിക്കേറ്റു. ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാർ രണ്ട് ബസുകളിലിടിച്ചു.കണ്ണൂർ ഇരിട്ടി പഴയ പാലത്തിലെ ഉയര നിയന്ത്രണ സംവിധാനം വാഹനമിടിച്ചു തകർന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj10p2kn2nd227ks9qghqwf,imgname-fotojet---2026-04-19t101654.645-1776574027859.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്/ആലപ്പുഴ/കണ്ണൂര്&zwj;: സംസ്ഥാനത്ത് അപകട പരമ്പര. പാലക്കാട് കുളപ്പുള്ളിയിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഷൊർണൂർ കല്ലിപ്പാടം മേലേക്കാട്ടിൽ ചന്ദ്രനാണ് മരിച്ചത്. അപകടത്തിന്&zwj;റെ സിസിടിവി ദൃശ്യങ്ങള്&zwj; പുറത്തുവന്നു. പാലക്കാട് കുളപ്പുള്ളിയിൽ മറ്റൊരു അപകടത്തിൽ സ്കൂട്ടര്&zwj; യാത്രക്കാരന് പരിക്കേറ്റു. സ്വകാര്യബസിൽ സ്&zwnj;കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. സ്കൂട്ടര്&zwj; യാത്രക്കാരനായ വാണിയംകുളം സ്വദേശിക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി പഴയ പാലത്തിലെ ഉയര നിയന്ത്രണ സംവിധാനം വാഹനമിടിച്ചു തകർന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഹിറ്റാച്ചി കയറ്റിവന്ന മിനി ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഹിറ്റാച്ചിക്കും കേടുപാടുകൾ സംഭവിച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.&amp;nbsp;&lt;/p&gt;&lt;p&gt;ആലപ്പുഴ ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാർ രണ്ട് ബസുകളിലിടിച്ചു. കെഎസ്ആർടിസി ബസിലും സ്വകാര്യ ബസിലുമാണ് ഇടിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ബസുകളുടെ ഡ്രൈവർമാക്കും പരിക്കേറ്റു. ചെങ്ങന്നൂർ കല്ലിശേരി ജംഗ്ഷന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിന്&zwj;റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡിലൂടെ പോവുകയായിരുന്ന കാര്&zwj; പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ് എതിര്&zwj;ഭാഗത്ത് നിന്ന് വരുകയായിരുന്ന കെഎസ്ആര്&zwj;ടിസി ബസിലിടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതോടെ നിയന്ത്രണം വിട്ട കെഎസ്ആര്&zwj;ടിസി ബസും കാറും എതിര്&zwj;ദിശയിൽ നിന്ന് വന്ന സ്വകാര്യ ബസിലിടിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/accidents-in-state-pedestrian-dies-after-being-hit-by-bus-in-shoranur-car-hits-buses-in-chengannur-articleshow-c494hir"/>
        </item>
        <item>
            <title><![CDATA[ദിവസങ്ങൾ തങ്ങിയിട്ടും കണ്ടെത്തിയില്ല, കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് തിരിച്ചുപോയി! കുംഭമേള വൈറല്‍ താരവും പങ്കാളിയും അജ്ഞാത കേന്ദ്രത്തിൽ]]></title>
            <link>https://www.asianetnews.com/kerala-news/mp-police-leave-despite-no-information-about-kumbh-viral-girl-and-partner-articleshow-dfzcdia</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mp-police-leave-despite-no-information-about-kumbh-viral-girl-and-partner-articleshow-dfzcdia</guid>
            <pubDate>Sun, 19 Apr 2026 10:06:24 +0530</pubDate>
            <description><![CDATA[കുംഭമേള വൈറല്&zwj; താരത്തിന്&zwj;റെ വിവാദ വിവാഹം അന്വേഷിക്കാൻ കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ്, പെൺകുട്ടിയെയും പങ്കാളിയെയും കണ്ടെത്താനാകാതെ മടങ്ങി. ഇരുവരും അജ്ഞാത കേന്ദ്രത്തിൽ തുടരുകയാണ്. തങ്ങൾക്കെതിരായ വ്യാജ പ്രചാരണത്തിൽ കേരള പൊലീസ് കേസെടുക്കാത്തതിനാൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദമ്പതികൾ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj08scn3cn02n4p1fnqfhf6,imgname-mp-police-1776573244821.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; കുംഭമേള വൈറല്&zwj; താരത്തിന്&zwj;റെ വിവാഹവും കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് തിരിച്ചുപോയി. പെൺകുട്ടിയെയും പങ്കാളിയെയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മധ്യപ്രദേശ് പൊലീസ് നാട്ടിലേക്ക് തിരിച്ചത്. അതേസമയം, പെണ്&zwj;കുട്ടിയും പങ്കാളിയും രഹസ്യകേന്ദ്രത്തില്&zwj; തുടരുകയാണ്. തനിക്കെതിരെ വ്യാജ രേഖ ചമച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ ഇതുവരെ കേരള പൊലീസ് കേസെടുത്തിട്ടില്ല. ഉത്തർപ്രദേശ് സ്വദേശിക്ക് എതിരെയാണ് പെൺകുട്ടി പറത്തി നൽകിയത്. കേസെടുക്കാത്തതിനാൽ പെൺകുട്ടിക്ക് രഹസ്യമൊഴി നൽകാൻ സാധിക്കില്ല. പൊലീസ് നടപടി വൈകുന്നതിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പെൺകുട്ടിയും ഭർത്താവും.&lt;/p&gt;&lt;p&gt;കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞിരുന്നു. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോൾ നൽകിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കുംഭമേള വൈറല്&zwj; താരത്തിന്&zwj;റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് കൊച്ചിയില്&zwj; തുടരുന്നതായാണ് വിവരം. പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mp-police-leave-despite-no-information-about-kumbh-viral-girl-and-partner-articleshow-dfzcdia"/>
        </item>
        <item>
            <title><![CDATA[മലപ്പുറത്തെ മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസ: ​ഹോട്ടലുടമകളായ മൂന്ന് പേർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/kerala-news/hree-hotel-owners-arrested-following-vishu-greetings-with-picture-of-manthi-in-malappuram-articleshow-82sg0ys</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/hree-hotel-owners-arrested-following-vishu-greetings-with-picture-of-manthi-in-malappuram-articleshow-82sg0ys</guid>
            <pubDate>Sun, 19 Apr 2026 10:03:49 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറം അങ്ങാടിപ്പുറത്ത് മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസയ്ക്ക് പിന്നാലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ഹോട്ടൽ ഉടമകളാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസയ്ക്ക് പിന്നാലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ഹോട്ടൽ ഉടമകളാണ്. മുസ്തഫ, ഷാഹുൽ ഹമീദ്, മുഹമ്മദ്&zwnj; ഷാഹിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടലിൻ്റെ ഉട&zwnj;മകളാണ് ഇവർ. മങ്കട പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇവരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/hree-hotel-owners-arrested-following-vishu-greetings-with-picture-of-manthi-in-malappuram-articleshow-82sg0ys"/>
        </item>
        <item>
            <title><![CDATA[കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: പങ്ക് ചേരാതെ മാറി കാത്തിരിക്കാൻ വിഡി പക്ഷം; നിർണ്ണായക ഘട്ടത്തിൽ ഘടക കക്ഷികൾ തുണയ്ക്കുമെന്ന് പ്രതീക്ഷ]]></title>
            <link>https://www.asianetnews.com/kerala-news/vd-faction-refuses-to-participate-in-congress-cm-race-articleshow-zw4ioto</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vd-faction-refuses-to-participate-in-congress-cm-race-articleshow-zw4ioto</guid>
            <pubDate>Sun, 19 Apr 2026 09:30:08 +0530</pubDate>
            <description><![CDATA[&lt;p&gt;കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോരിൽ പങ്ക് ചേരാതെ മാറി കാത്തിരിക്കാൻ വിഡി പക്ഷം. ലീഗ് അടക്കമുള്ള ഘടക കക്ഷികൾ നിർണായക ഘട്ടത്തിൽ തുണയ്ക്കുമെന്നാണ് പ്രതീക്ഷ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kphyaj5pnnsx61f27ypc1rkz,imgname-fotojet---2026-04-19t092950.040-1776571205814.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോരിൽ പങ്ക് ചേരാതെ മാറി കാത്തിരിക്കാൻ വിഡി പക്ഷം. ലീഗ് അടക്കമുള്ള ഘടക കക്ഷികൾ നിർണായക ഘട്ടത്തിൽ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ സതീശൻ ചേരി മാറി കാത്തിരിക്കുകയാണ്. കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ ലോബിയിങ് വേണ്ടെന്നും നിർണ്ണായക ഘട്ടത്തിൽ ഘടക കക്ഷികൾ അഭിപ്രായം പറയും എന്ന് ഉറപ്പിക്കുകയുമാണ് വിഡി പക്ഷം. വരുന്ന കമന്റുകൾ സ്വാഭാവിക പ്രതികരണം എന്നുമാണ് വിശദീകരണം.&lt;/p&gt;&lt;p&gt;അതേസമയം, കെ സുധാകരൻ്റെ പ്രസ്താവനയിൽ ഒരു വിഭാഗം പരാതി അറിയിക്കും. മുഖ്യമന്ത്രി തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടാത്തതിലും പാർട്ടിക്കുള്ളിൽ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഇത്തരം ചർച്ചകളോട് ഖർഗെയ്ക്ക് യോജിപ്പില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ. കൂടാതെ ഇക്കാര്യത്തിൽ കെപിസിസി നിലപാട് സ്വീകരിക്കണമെന്നുമാണ് പാർട്ടി വികാരം.&lt;/p&gt;&lt;p&gt;ഇതിനിടെ ഇന്നലെ പാർലമെന്റിൽ വെച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തി. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് ഖാർഗയെ അറിയിച്ചെന്ന് കെ സുധാകരൻ വ്യക്തമാക്കി. പാർലമെൻ്റിൽ വെച്ച് ഖർഗയെക്കണ്ടാണ് നിലപാട് അറിയിച്ചത്. കെ സിയെപ്പോലെ ചടുലതയുള്ള നേതാവിനെയാണ് കേരളത്തിനാവിശ്യമെന്ന് കെ സുധാകരൻ ദില്ലിയിൽ പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച രൂക്ഷമായി തുടരവേയാണ് പാർലമെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന താൽപര്യം കെ സുധാകരൻ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരും മുൻപുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല എന്നാണ് സുധാകരന്റെ വാദം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vd-faction-refuses-to-participate-in-congress-cm-race-articleshow-zw4ioto"/>
        </item>
        <item>
            <title><![CDATA[നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് ഭീഷണി മൂലമെന്ന് അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് മാനേജ്മെൻ്റ്]]></title>
            <link>https://www.asianetnews.com/kerala-news/nithin-raj-demise-anjarakkandi-dental-college-management-blames-loan-app-threat-articleshow-u4k9obr</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/nithin-raj-demise-anjarakkandi-dental-college-management-blames-loan-app-threat-articleshow-u4k9obr</guid>
            <pubDate>Sun, 19 Apr 2026 09:12:05 +0530</pubDate>
            <description><![CDATA[അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്ന് മാനേജ്മെന്റ്. സഹോദരീ ഭർത്താവിന് വേണ്ടി ലോൺ എടുത്ത നിതിൻ, അധ്യാപികയുടെ നമ്പർ റഫറൻസായി നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജാതി വിവേചന ആരോപണം തെറ്റാണെന്നും കോളേജ് അധികൃതർ വിശദീകരിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knzs3d1arv7a0jb6f5xex55b,imgname-mixcollage-12-apr-2026-08-04-am-7013-1775961748522.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചത് ലോൺ ആപ്പ് ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്മെന്റ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ് എംഡി അദിനാൻ പറയുന്നു. നിതിൻ ലോൺ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണെന്നും അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാൻ നിതിനോട് ആവശ്യപ്പെട്ടു. അധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നും അദിനാൻ പറഞ്ഞു.&lt;/p&gt;&lt;p&gt;കോളേജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തെല്ലാം കോളേജിൻ്റെ ഭാഗത്ത് നിന്ന് പരമാവധി സഹായിച്ചതാണ്. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ നിതിനെ കൂട്ടിക്കൊണ്ടുപോയി. ഇക്കാര്യം കോളേജിലും പോലീസ് സ്റ്റേഷനിലും എഴുതി നൽകിയിരുന്നു . അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളേജിൽ എത്തിയത്. കോളേജിലെ അധ്യാപകരും ജീവനക്കാരും അടക്കം ഒരാൾക്കെതിരെയും നിതിൻരാജ് പരാതി നൽകിയിട്ടില്ല.&lt;/p&gt;&lt;p&gt;പ്രിൻസിപ്പൽ ചേംബറിൽ വച്ച് നിതിനുമായി അധ്യാപകരും പ്രിൻസിപ്പാളും സംസാരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു. അതേസമയം, കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനിടെ നിതിൻ രാജിന്റെ മരണത്തിൽ ഡെന്റൽ കോളേജ് മാനേജ്മെന്റിന്റെ വിശദീകരണം ഇന്നുണ്ടാകും.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/nithin-raj-demise-anjarakkandi-dental-college-management-blames-loan-app-threat-articleshow-u4k9obr"/>
        </item>
        <item>
            <title><![CDATA[കരിപ്പൂർ വിമാനത്താവളത്തിൽ ഡി ആർ ഐ ചോദ്യം ചെയ്ത സംഭവം: പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്]]></title>
            <link>https://www.asianetnews.com/kerala-news/internal-investigation-against-the-policeman-who-questioned-by-the-dri-at-karipur-airport-articleshow-6rwr1ig</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/internal-investigation-against-the-policeman-who-questioned-by-the-dri-at-karipur-airport-articleshow-6rwr1ig</guid>
            <pubDate>Sun, 19 Apr 2026 08:37:40 +0530</pubDate>
            <description><![CDATA[&lt;p&gt;കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ ചോദ്യം ചെയ്ത സംഭവത്തിൽ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം. ഡി ആർ ഐ ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0ym0654v2t9ckn562q346s8,imgname-karipur-airport-1753374267556.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ ചോദ്യം ചെയ്ത സംഭവത്തിൽ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡി ആർ ഐ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്താണ് പൊലീസുകാരനെ ചോദ്യം ചെയ്തത്. ലഹരിക്കടത്തിൽ പിടിയിലായ യുവാവിന് സഹായം നൽകിയെന്ന സംശയത്തിലായിരുന്നു ഡി ആർ ഐ പൊലീസുകാരനെ കസ്റ്റഡിയിൽ എടുത്തത്. ഈ സാഹചര്യം സംബന്ധിച്ചാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/internal-investigation-against-the-policeman-who-questioned-by-the-dri-at-karipur-airport-articleshow-6rwr1ig"/>
        </item>
        <item>
            <title><![CDATA[ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: വിഴിഞ്ഞം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന് ശശി തരൂർ]]></title>
            <link>https://www.asianetnews.com/kerala-news/vizhinjam-port-becomes-global-necessity-as-hormuz-tensions-rise-says-shashi-tharoor-articleshow-tnf1o0t</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vizhinjam-port-becomes-global-necessity-as-hormuz-tensions-rise-says-shashi-tharoor-articleshow-tnf1o0t</guid>
            <pubDate>Sun, 19 Apr 2026 08:18:18 +0530</pubDate>
            <description><![CDATA[ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിൽ കേരളത്തിന്റെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒരു പ്രധാന ബദൽ മാർഗ്ഗമായി മാറുന്നു. റെക്കോർഡ് സമയത്തിനുള്ളിൽ പത്ത് ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്ത തുറമുഖം, ആഗോള ഷിപ്പിംഗ് കമ്പനികളുടെ ശ്രദ്ധ ആകർഷിക്കുകയും ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി ഉയരുകയും ചെയ്യുന്നുവെന്ന് ശശി തരൂർ എംപി വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfspynpzar2g914a78ch8tvg,imgname-mixcollage-25-jan-2026-10-02-am-4874-1769315718879.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിൽ, കേരളത്തിന്റെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന് ശശി തരൂർ എംപി. നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും വിഴിഞ്ഞം കൈവരിക്കുന്ന അഭൂതപൂർവ്വമായ വളർച്ചയെക്കുറിച്ച് എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്. വിഴിഞ്ഞം ഇപ്പോൾ ഇന്ത്യയുടെ മാത്രം അഭിമാനമല്ല, മറിച്ച് ആഗോളതലത്തിൽ ഒരു അനിവാര്യതയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;പശ്ചിമേഷ്യയിലെ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും സംഘർഷങ്ങളും ആഗോള ഷിപ്പിംഗ് കമ്പനികളെ ബദൽ മാർഗങ്ങൾ തേടാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിശ്വസനീയമായ ഒരു ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം ഉയർന്നു വരുന്നത്. നിലവിൽ നൂറോളം കപ്പലുകളാണ് വിഴിഞ്ഞത്ത് എത്താനോ ബർത്തിംഗിനോ വേണ്ടി കാത്തുനിൽക്കുന്നത്. ഇത് ആഗോള സമുദ്ര ചരക്ക് ഗതാഗത രംഗത്ത് വിഴിഞ്ഞം തുറമുഖത്തിൻ്റെ സ്വീകാര്യതയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;&lt;p&gt;തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയിൽ വൻ കുതിച്ചുചാട്ടമാണ് 2026 മാർച്ചിൽ രേഖപ്പെടുത്തിയതെന്ന് ശശി തരൂർ കണക്കുകൾ പങ്കുവച്ചുകൊണ്ട് പറഞ്ഞു. 61 കപ്പലുകൾ കൈകാര്യം ചെയ്തു, ഇത് തുറമുഖത്തെ സംബന്ധിച്ച് പുതിയൊരു റെക്കോർഡാണ്. റെക്കോർഡ് സമയത്തിനുള്ളിൽ തന്നെ പത്ത് ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന് സാധിച്ചു. കപ്പലുകളുടെ തിരക്ക് കണക്കിലെടുത്ത് രണ്ടാം ഘട്ട വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഒരേസമയം അഞ്ച് മദർ ഷിപ്പുകളെ സ്വീകരിക്കാൻ സാധിക്കുന്ന തരത്തിലാണ് വിപുലീകരണം. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ഉയർന്ന വിമർശനങ്ങളെയും തരൂർ തന്റെ കുറിപ്പിൽ അനുസ്മരിച്ചു. സിംഗപ്പൂർ, കൊളംബോ തുടങ്ങിയ വമ്പൻ തുറമുഖങ്ങളോട് മത്സരിക്കുക മാത്രമല്ല, അവയെ മറികടന്ന് പുതിയൊരു ആഗോള നിലവാരം പുലർത്തുന്ന സമുദ്ര ഭീമനായി വിഴിഞ്ഞം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിലുള്ള തടസ്സങ്ങളെ ഇന്ത്യയ്ക്ക് അനുകൂലമായ അവസരങ്ങളാക്കി മാറ്റാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;100 ships. One destination.&amp;nbsp;The Strait of Hormuz crisis has shifted global shipping eyes to my constituency! Thiruvananthapuram&rsquo;s Vizhinjam Port is currently seeing a massive surge with 100 vessels in queue or seeking calls.From handling its 1 millionth TEU in record time to&hellip; pic.twitter.com/QykvSldpTB&lt;/p&gt;&lt;p&gt;&mdash; Shashi Tharoor (@ShashiTharoor) April 18, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vizhinjam-port-becomes-global-necessity-as-hormuz-tensions-rise-says-shashi-tharoor-articleshow-tnf1o0t"/>
        </item>
        <item>
            <title><![CDATA[കസ്റ്റംസ് ഉദ്യോഗസ്ഥ റാണിമോൾക്ക് 11 വർഷം കഠിനതടവ്, കൂട്ടുപ്രതി സബീറിന് ഏഴ് വർഷം; വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ശിക്ഷ]]></title>
            <link>https://www.asianetnews.com/kerala-news/two-jailed-by-court-for-smuggling-gold-through-trivandrum-airport-including-customs-official-articleshow-wddpowu</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/two-jailed-by-court-for-smuggling-gold-through-trivandrum-airport-including-customs-official-articleshow-wddpowu</guid>
            <pubDate>Sun, 19 Apr 2026 08:15:58 +0530</pubDate>
            <description><![CDATA[തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഹവിൽദാർ റാണിമോൾക്കും സബീർ അബ്ദുൽ കരീമിനും സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. റാണിമോൾക്ക് 11 വർഷം കഠിനതടവും സബീറിന് ഏഴ് വർഷം കഠിനതടവുമാണ് ശിക്ഷ. 2018-ൽ ഒരു കിലോ സ്വർണം കടത്തിയെന്നതാണ് കേസ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01karjmrvc8dwvefq23rz4ns7v,imgname-trivandrum-airport-1763908936556.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട്&zwnj; പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കസ്റ്റംസ് ഹവിൽദാർ തിരുമല അണ്ണൂർ ബിന്ദുവിലാസത്തിൽ ജി. റാണിമോൾ, പൂന്തുറ പരുത്തിക്കുഴി ത്രിവേണി നഗർ 57ൽ സബീർ അബ്ദുൽ കരീം എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി റാണിമോൾക്ക് 11 വർഷം കഠിന തടവും 1.4 ലക്ഷം രൂപ പിഴയുമാണ്&zwnj; ശിക്ഷ. രണ്ടാം പ്രതി സബീർ അബ്ദുൽ കരീമിന് ഏഴ് വർഷം കഠിനതടവും 90,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് 10നായിരുന്നു സംഭവം.&lt;/p&gt;&lt;p&gt;രാവിലെ 8.45ന് ദുബായിൽ നിന്ന് വന്ന എമിറേറ്റ്&zwnj;സ് വിമാനത്തിൽ തിരുവനന്തപുരത്ത് വന്നതായിരുന്നു സബീർ. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാകുന്നതിനു മുൻപ് ഒരു കിലോ സ്വർണം ഇയാൾ റാണിമോളെ ഏൽപിച്ചു. അവർ ഇത് പുറത്തെത്തിച്ച് സബീറിന് കൈമാറി. ഇതിനിടെ കസ്റ്റംസ്&zwnj; സൂപ്രണ്ട്&zwnj; ഇരുവരെയും പിടികൂടി. എന്നാൽ സബീറിനെ മാത്രം പ്രതിയാക്കിയാണ് കേസെടുത്തത്. പിന്നീട് സിബിഐക്ക് വിവരം ലഭിച്ചതോടെ വിശദമായ അന്വേഷണം നടന്നു. കസ്റ്റംസ് സൂപ്രണ്ടിനെയടക്കം പ്രതിചേർക്കുമെന്നായതോടെ നടന്ന സംഭവങ്ങൾ പറഞ്ഞ് അദ്ദേഹം മാപ്പുസാക്ഷിയായി. ശാസ്&zwnj;ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും മാപ്പുസാക്ഷിയുടെ മൊഴിയും പരിഗണിച്ചാണ്&zwnj; പ്രതികളായ ഇരുവരേയും ശിക്ഷിച്ചത്&zwnj;.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/two-jailed-by-court-for-smuggling-gold-through-trivandrum-airport-including-customs-official-articleshow-wddpowu"/>
        </item>
        <item>
            <title><![CDATA[ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷണവും നിലച്ചു, പോറ്റിയടക്കമുള്ള പ്രധാന പ്രതികളെ ആരെയും ചോദ്യം ചെയ്തില്ല, അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം]]></title>
            <link>https://www.asianetnews.com/kerala-news/sabarimala-gold-theft-ed-investigation-stalled-none-of-the-main-accused-questioned-investigating-officer-transferred-articleshow-tuwhlk8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/sabarimala-gold-theft-ed-investigation-stalled-none-of-the-main-accused-questioned-investigating-officer-transferred-articleshow-tuwhlk8</guid>
            <pubDate>Sun, 19 Apr 2026 08:03:44 +0530</pubDate>
            <description><![CDATA[&lt;p&gt;ശബരിമല സ്വര്&zwj;ണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്&zwj;റ് ഡയറക്ടറേറ്റിന്&zwj;റെ അന്വേഷണവും നിലച്ചു. സ്വര്&zwj;ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്&zwj;പ്പെടെയാണ് ഇ&zwj;ഡി അന്വേഷിക്കുന്നത്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര്&zwj; അടക്കമുള്ള കേസിലെ പ്രധാന പ്രതികള്&zwj; ആരെയും ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khd21dchekh3bexmmt4fbd7e,imgname-fotojet---2026-02-14t083956.944-1771038619025.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ശബരിമല സ്വര്&zwj;ണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്&zwj;റ് ഡയറക്ടറേറ്റിന്&zwj;റെ അന്വേഷണവും നിലച്ചു. സ്വര്&zwj;ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്&zwj;പ്പെടെയാണ് ഇ&zwj;ഡി അന്വേഷിക്കുന്നത്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര്&zwj; അടക്കമുള്ള കേസിലെ പ്രധാന പ്രതികള്&zwj; ആരെയും ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടില്ല. ഇതിനിടെ, കേസ് അന്വേഷിച്ചിരുന്ന ഇഡി അഡി. ഡയറക്ടറെ സ്ഥലം മാറ്റുകയും ചെയത്തു. അഡി. ഡയറക്ടര്&zwj; അശുഘോയലാണ് അലഹബാദിലേക്ക് മാറിയത്. പുതിയ ഉദ്യോഗസ്ഥൻ ഇതുവരെ ശബരിമല സ്വര്&zwj;ണക്കൊള്ള കേസിൽ അന്വേഷണം തുടങ്ങിയിട്ടില്ല. ജനുവരിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഇതുവരെ ഇഡി ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മുരാരി ബാബു അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി അന്വേഷണം നിലച്ചതിനൊപ്പം തന്നെ എസ്&zwj;ഐടി അന്വേഷണവും ഇഴയുകയാണ്. കേസിൽ ഇതുവരെ എസ്&zwj;&zwj;ഐടി കുറ്റപത്രം സമര്&zwj;പ്പിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/sabarimala-gold-theft-ed-investigation-stalled-none-of-the-main-accused-questioned-investigating-officer-transferred-articleshow-tuwhlk8"/>
        </item>
    </channel>
</rss>
