<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 10 Aug 2026 06:19:43 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/kerala-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-arrived-in-kannur-on-wednesday-articleshow-bc9ada4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-arrived-in-kannur-on-wednesday-articleshow-bc9ada4</guid>
            <pubDate>Mon, 10 Aug 2026 06:19:39 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj3s1hd07e5agnq15sq9ggv,imgname-fotojet---2026-08-09t072621.707-1786240599597.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.&lt;/p&gt;&lt;p&gt;അതേസമയം, അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട്&zwnj; പൊലീസ് ഈ ആഴ്ചക്കുള്ളിൽ നൽകും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട്&zwnj; നൽകുക. ജില്ലാ കളക്ടർ ആകും റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം എടുക്കുന്നത്.&lt;/p&gt;&lt;p&gt;ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് സംസ്ഥാനത്ത് തുടരുകയാണ്. ഗുണ്ടകളെ നിരീക്ഷിക്കുന്നതോടൊപ്പം ഇവർക്കുള്ള സാമ്പത്തിക സഹായവും പൊലിസ് പരിശോധിക്കുകയാണ്. ഗുണ്ടകള്&zwj;ക്കെതിരായ നടപടിയെ കുറിച്ച് വിശദാംശങ്ങള്&zwj; ഓരോ ദിവസവും പുറത്തേക്ക് വിടേണ്ടതില്ലെന്നാണ് ജില്ലാ പൊലിസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. രഹസ്യമായി നീക്കങ്ങള്&zwj; നടത്തണെമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-arrived-in-kannur-on-wednesday-articleshow-bc9ada4"/>
        </item>
        <item>
            <title><![CDATA[വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും]]></title>
            <link>https://www.asianetnews.com/kerala-news/t-g-mohandas-arrest-recorded-in-case-involving-the-verbal-abuse-of-students-articleshow-gfqqgac</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/t-g-mohandas-arrest-recorded-in-case-involving-the-verbal-abuse-of-students-articleshow-gfqqgac</guid>
            <pubDate>Mon, 10 Aug 2026 06:07:32 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നും അറസ്&zwnj;റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzmhmmsqt90jscvs6tjkebpj,imgname-fotojet--57--1786322244407.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കൊച്ചിയിൽ നിന്നും അറസ്&zwnj;റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും.&lt;/p&gt;&lt;p&gt;ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു. സൈബൽ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായിരുന്നു. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്. ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/t-g-mohandas-arrest-recorded-in-case-involving-the-verbal-abuse-of-students-articleshow-gfqqgac"/>
        </item>
        <item>
            <title><![CDATA[ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി, 3 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം; ഇന്ന് കോടതിയിൽ ഹാജരാക്കും]]></title>
            <link>https://www.asianetnews.com/kerala-news/tg-mohandas-booked-under-non-bailable-charges-following-controversial-remarks-articleshow-8c56bnp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/tg-mohandas-booked-under-non-bailable-charges-following-controversial-remarks-articleshow-8c56bnp</guid>
            <pubDate>Mon, 10 Aug 2026 00:39:32 +0530</pubDate>
            <description><![CDATA[&lt;p&gt;വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് കസ്റ്റഡിയിൽ. കലാപത്തിന് ആഹ്വാനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzkyteff3dg0sxkvt2h5fb0c,imgname-tg-mohandas-1786302511599.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ സംഘപരിവാര്&zwj; സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ ചുമത്തിയ കുറ്റങ്ങളുടെ വിവരങ്ങൾ പുറത്ത്. കലാപത്തിന് ആഹ്വാനം ചെയ്യൽ (BNS 192), വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിക്കൽ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കൽ (BNS 79), സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ (KP Act 120(o)) എന്നീ വകുപ്പുകൾ ചുമത്തിയാണ് മോഹൻദാസിനെതിരെ കേസെടുത്തിരിക്കുന്നത്. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണെങ്കിലും, ഇതിൽ ബി എൻ എസ് 353 (1) (ബി) ജാമ്യമില്ലാ വകുപ്പായതിനാൽ കോടതിയുടെ തീരുമാനത്തിന് വിധേയമായി മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ.&lt;/p&gt;&lt;h2&gt;&lt;strong&gt;അറസ്റ്റ് വിവേചനപരമെന്ന് ബി ജെ പി&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം ടി ജി മോഹന്&zwj;ദാസിന്റെ അറസ്റ്റ് വിവേചനപരമെന്നാണ് ബി ജെ പി അഭിപ്രായപ്പെട്ടത്. അവധി ദിവസം നോക്കി ടി ജി മോഹന്&zwj;ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്&zwj; സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രതികരിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്&zwj;ത്തനങ്ങളിലെ വീഴ്ചകളില്&zwj; നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്&zwj; നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി ജി മോഹന്&zwj;ദാസ് നടത്തിയ പരാമര്&zwj;ശങ്ങള്&zwj; സ്വാഗതാര്&zwj;ഹമല്ല. എന്നാല്&zwj; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്&zwj; യു ഡി എഫ് സര്&zwj;ക്കാരിന്റെ സംരക്ഷണയില്&zwj; നിയമനടപടികളില്&zwj; നിന്ന് രക്ഷനേടി കഴിയുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്&zwj; സെക്രട്ടറി അഭിപ്രായപ്പെട്ടു. ഇത്തരക്കാര്&zwj;ക്കെതിരെ നിരവധി പരാതികള്&zwj; പോലീസില്&zwj; നല്&zwj;കിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്ലിം ലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലില്&zwj; കാണാതായപ്പോള്&zwj; നടപടികള്&zwj; എടുക്കാത്ത ഗൗരവകരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ബി ജെ പി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാല്&zwj; മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാര്&zwj; കേരള സമൂഹത്തിന് നല്&zwj;കുന്ന സന്ദേശം ഭീതിജനകമാണെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു. മതവര്&zwj;ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലിം ലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി ഡി സവര്&zwj;ക്കര്&zwj; വിഷയത്തിലും പ്രസ്താവനകള്&zwj; നടത്തി അനാവശ്യ വിവാദങ്ങള്&zwj; സൃഷ്ടിക്കുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്&zwj; സെക്രട്ടറി കുറ്റപ്പെടുത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/tg-mohandas-booked-under-non-bailable-charges-following-controversial-remarks-articleshow-8c56bnp"/>
        </item>
        <item>
            <title><![CDATA[ടി ജി മോഹന്‍ദാസിന്റെ പരാമർശങ്ങൾ സ്വാഗതാർഹമല്ല, പക്ഷേ അറസ്റ്റ് വിവേചനപരം; അപലപനീയമെന്നും ബിജെപി]]></title>
            <link>https://www.asianetnews.com/kerala-news/tg-mohandas-arrest-discriminatory-and-condemnable-says-bjp-leader-s-suresh-articleshow-w47f0gy</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/tg-mohandas-arrest-discriminatory-and-condemnable-says-bjp-leader-s-suresh-articleshow-w47f0gy</guid>
            <pubDate>Mon, 10 Aug 2026 00:28:11 +0530</pubDate>
            <description><![CDATA[&lt;p&gt;ടി ജി മോഹന്&zwj;ദാസിന്റെ അറസ്റ്റ് വിവേചനപരവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന ജനറല്&zwj; സെക്രട്ടറി അഡ്വ. എസ് സുരേഷ്. പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകളിൽ നിന്നും ജനങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzk5mf2z7jvsn7h6r464t4em,imgname-fotojet--65--1786276101214.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ടി ജി മോഹന്&zwj;ദാസിന്റെ അറസ്റ്റ് വിവേചനപരമെന്ന് ബി ജെ പി. അവധി ദിവസം നോക്കി ടി ജി മോഹന്&zwj;ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്&zwj; സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രതികരിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്&zwj;ത്തനങ്ങളിലെ വീഴ്ചകളില്&zwj; നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്&zwj; നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി ജി മോഹന്&zwj;ദാസ് നടത്തിയ പരാമര്&zwj;ശങ്ങള്&zwj; സ്വാഗതാര്&zwj;ഹമല്ല. എന്നാല്&zwj; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്&zwj; യു ഡി എഫ് സര്&zwj;ക്കാരിന്റെ സംരക്ഷണയില്&zwj; നിയമനടപടികളില്&zwj; നിന്ന് രക്ഷനേടി കഴിയുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്&zwj; സെക്രട്ടറി അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;ഇത്തരക്കാര്&zwj;ക്കെതിരെ നിരവധി പരാതികള്&zwj; പോലീസില്&zwj; നല്&zwj;കിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്ലിം ലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലില്&zwj; കാണാതായപ്പോള്&zwj; നടപടികള്&zwj; എടുക്കാത്ത ഗൗരവകരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ബി ജെ പി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാല്&zwj; മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാര്&zwj; കേരള സമൂഹത്തിന് നല്&zwj;കുന്ന സന്ദേശം ഭീതിജനകമാണെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു. മതവര്&zwj;ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലിം ലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി ഡി സവര്&zwj;ക്കര്&zwj; വിഷയത്തിലും പ്രസ്താവനകള്&zwj; നടത്തി അനാവശ്യ വിവാദങ്ങള്&zwj; സൃഷ്ടിക്കുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്&zwj; സെക്രട്ടറി കുറ്റപ്പെടുത്തി.&lt;/p&gt;&lt;h2&gt;&lt;strong&gt;കോടതിയിൽ ഹാജരാക്കും&lt;/strong&gt;&lt;/h2&gt;&lt;p&gt;ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് സംഘപരിവാര്&zwj; സഹയാത്രികൻ ടി ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. ശേഷം കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകിട്ടോടെ എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ആണ് എത്തിയത്. കേസെടുത്ത് പതിനൊന്നാം ദിവസമാണ് കസ്റ്റഡിയിൽ എടുത്തത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/tg-mohandas-arrest-discriminatory-and-condemnable-says-bjp-leader-s-suresh-articleshow-w47f0gy"/>
        </item>
        <item>
            <title><![CDATA[നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി, 'തിരച്ചിൽ തുടരുമെന്ന് ഉറപ്പ്'; ടിജി മോഹൻദാസിനും ആയങ്കിക്കും മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/kerala-hm-ramesh-chennithala-visits-family-of-missing-youth-gautham-krishna-warns-strict-action-against-criminals-articleshow-c43hmzs</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-hm-ramesh-chennithala-visits-family-of-missing-youth-gautham-krishna-warns-strict-action-against-criminals-articleshow-c43hmzs</guid>
            <pubDate>Sun, 09 Aug 2026 21:47:24 +0530</pubDate>
            <description><![CDATA[&lt;p&gt;വള്ളം മറിഞ്ഞ് കാണാതായ നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തര മന്ത്രി സന്ദർശിച്ചു. തിരച്ചിൽ തുടരുമെന്ന് ഉറപ്പുനൽകി. ഒപ്പം, ടിജി മോഹൻദാസ്, അർജുൻ ആയങ്കി എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ടും പ്രതികരിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzkn0y1gzes4g2n5tzy4vm8y,imgname-chennithala--1--1786292238384.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിൽ ആശ്വാസമേകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി. ഗൗതമിന്റെ അമ്മയെ കണ്ട് ആശ്വസിപ്പിച്ച അദ്ദേഹം, കാണാതായവർക്കായുള്ള തിരച്ചിൽ സജീവമായി തുടരുമെന്ന് അറിയിച്ചു. വിഷയത്തിൽ കോസ്റ്റ് ഗാർഡ് ഐ ജിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും നിലവിൽ കോസ്റ്റൽ പോലീസിനുള്ള സൗകര്യങ്ങൾ പരിമിതമാണെങ്കിലും അത് ഉടൻ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തിലായ കുടുംബത്തിന് സഹായം നൽകുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും സർക്കാരിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി സഹായങ്ങൾ ഉറപ്പാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;ടി ജി മോഹൻദാസിനും ആയങ്കിക്കും മുന്നറിയിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം വിദ്യാർഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് കസ്റ്റഡിയിലായതിലും പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായതിലും ആഭ്യന്തര മന്ത്രി പ്രതീകരിച്ചു. ഇത്തരം സംഭവങ്ങളിൽ പൊലീസ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്. പൊലീസ് നിയമപരമായ രീതിയിൽത്തന്നെ അവരുടെ ജോലി ചെയ്യും. ഗുണ്ടകളുടെ അഴിഞ്ഞാട്ടം കേരളത്തിൽ അനുവദിക്കില്ലെന്നും ഗുണ്ടകളെ പോറ്റി വളർത്തുന്നവർ മര്യാദയ്ക്ക് ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഗുണ്ടകളെ സംരക്ഷിക്കുന്ന ചിലരുണ്ടെന്നും ഇത്തരക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും ഗുണ്ടകളും അധികം സ്മാർട്ട് ആകേണ്ടതില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യവസ്ഥാപിതമായ നിയമങ്ങളുമായി പൊലീസ് മുന്നോട്ട് പോകുമെന്നും നിരപരാധികളായ ആരെയും പൊലീസ് ഉപദ്രവിക്കില്ലെന്നും രമേശ് ചെന്നിത്തല ഉറപ്പുനൽകി. കുറ്റവാളികൾക്ക് മേൽ നിയമത്തിന്റെ കർശനമായ പിടിവീഴുമെന്നും ക്രമസമാധാന പരിപാലനത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സ്ഥാനമില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-hm-ramesh-chennithala-visits-family-of-missing-youth-gautham-krishna-warns-strict-action-against-criminals-articleshow-c43hmzs"/>
        </item>
        <item>
            <title><![CDATA[ദേവാലയങ്ങളിൽ സംഘർഷം സൃഷ്ടിച്ച് ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല, പിറമാടം പള്ളിയിലെ സംഘർഷത്തിൽ യാക്കോബായ സഭ]]></title>
            <link>https://www.asianetnews.com/local-news/church-dispute-clash-piramadam-jacobite-church-against-conspiracy-articleshow-a8l421c</link>
            <guid isPermaLink="true">https://www.asianetnews.com/local-news/church-dispute-clash-piramadam-jacobite-church-against-conspiracy-articleshow-a8l421c</guid>
            <pubDate>Sun, 09 Aug 2026 21:46:52 +0530</pubDate>
            <description><![CDATA[&lt;p&gt;ആരാധനാലയങ്ങളെ പ്രാർത്ഥനയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായി നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമെന്നും യാക്കോബായ സഭ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzkn03akq0yn6n5h9wegayxg,imgname-church-dispute-clash-1786292211027.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ അപലപനീയം എന്ന് യാക്കോബായ സഭ പ്രതികരിക്കുന്നത്. പ്രശ്നപരിഹാര ശ്രമങ്ങൾ നടക്കുമ്പോൾ ദേവാലയങ്ങളിൽ സംഘർഷം സൃഷ്ടിച്ച് ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല. ആരാധനാലയങ്ങളെ പ്രാർത്ഥനയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായി നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമെന്നും യാക്കോബായ സഭ വിശദമാക്കി. ഇന്ന് രാവിലെ 7 മണിയോടെയാണ് കോടതി ഉത്തരവുമായി ആരാധനക്കെത്തിയ ഓർത്തഡോക്സ് വിഭാഗവും പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗവും തമ്മിൽ തർക്കം തുടങ്ങിയത്.&lt;/p&gt;&lt;p&gt;നിലവിൽ യാക്കോബായ വിഭാഗത്തിൻ്റെ കൈവശമിരിക്കുന്ന പള്ളിയിൽ മൂവാറ്റുപുഴ സബ് കോടതി ഉത്തരവുമായാണ് ഓർത്തഡോക്സ് സഭ അസി.വികാരി ഫാ.എബിൻ എബ്രാഹമിൻ്റെ നേതൃത്വത്തിലാണ് വിശ്വാസികൾ എത്തിയത്. ഫാ.എബിൻ മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം വികാരി ഫാ.ലാൽ മോൻ തമ്പി പട്ടരുമഠത്തിൻ്റെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് പള്ളിക്കുള്ളിൽ തർക്കവും സംഘർഷവുമായി. രാമമംഗലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഫാ.എബിൻ എബ്രാഹം പള്ളി ഗേറ്റിനു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം പള്ളിയിൽ ആരാധന നടത്തി. നിലവിൽ രാമമംഗലം പൊലീസ് പള്ളിക്ക് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/church-dispute-clash-piramadam-jacobite-church-against-conspiracy-articleshow-a8l421c"/>
        </item>
        <item>
            <title><![CDATA[പ്രളയക്കെടുതി: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി, ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്]]></title>
            <link>https://www.asianetnews.com/kerala-news/holiday-declared-tomorrow-for-educational-institutions-in-kuttanad-taluk-and-alappuzha-relief-camp-schools-articleshow-4a7bmr8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/holiday-declared-tomorrow-for-educational-institutions-in-kuttanad-taluk-and-alappuzha-relief-camp-schools-articleshow-4a7bmr8</guid>
            <pubDate>Sun, 09 Aug 2026 19:43:08 +0530</pubDate>
            <description><![CDATA[&lt;p&gt;ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyyzn1y6rvjr3b0fzahbayar,imgname-rain-holiday-1785598740421.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/08/2026) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട് . ജില്ലാ കളക്ടറാണ് അവധി സംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/holiday-declared-tomorrow-for-educational-institutions-in-kuttanad-taluk-and-alappuzha-relief-camp-schools-articleshow-4a7bmr8"/>
        </item>
        <item>
            <title><![CDATA[യുഡിഎഫ് സർക്കാരിന്റേത് ആർഎസ്എസ് പ്രീണനം, വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണം, പിഎം ശ്രീയിലും വഖഫ് നിലപാടിലും വിമർശനവുമായി പിണറായി]]></title>
            <link>https://www.asianetnews.com/kerala-news/udf-govt-succumbing-to-rss-agenda-pinarayi-vijayan-slams-over-pravasi-neglect-and-vandemataram-issue-articleshow-lwmlg6e</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/udf-govt-succumbing-to-rss-agenda-pinarayi-vijayan-slams-over-pravasi-neglect-and-vandemataram-issue-articleshow-lwmlg6e</guid>
            <pubDate>Sun, 09 Aug 2026 19:22:07 +0530</pubDate>
            <description><![CDATA[&lt;p&gt;യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം സർക്കുലർ, വഖഫ് ഭേദഗതി, പി എം ശ്രീ പദ്ധതി എന്നിവയിലൂടെ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzkcpvdp044cbd1fxvs46n6k,imgname-pinarayi--3--1786283519414.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: യു ഡി എഫ് സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോക കേരള സഭയെ പണ്ട് എതിർത്തവരാണ് ഇന്ന് കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത്. നാടിന്റെ ആവശ്യങ്ങൾക്കായുള്ള ഇത്തരം പ്രവാസി പദ്ധതികളോട് ഇന്നത്തെ സർക്കാരിന്റെ സമീപനം എന്താകുമെന്ന് കണ്ടറിയണം. സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും തഴയുകയാണുണ്ടായത്. പ്രവാസി പദ്ധതികളുടെ ഭാവി തുലാസിലായതോടെ പ്രവാസികൾ വലിയ ആശങ്കയിലാണെന്നും, എൽ ഡി എഫ് കാലത്തെ പദ്ധതികൾ വെട്ടിക്കുറച്ച സർക്കാരിന്റെ അനാവശ്യ പിടിവാശികളും സമീപനവും തിരുത്തണമെന്നും തിരൂരിൽ കേരള പ്രവാസി സംഘം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;h2&gt;&lt;strong&gt;വന്ദേമാതരം 7 വരിയിൽ കൂടുതൽ വേണ്ട&lt;/strong&gt;&lt;/h2&gt;&lt;p&gt;സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു കാലത്തുമില്ലാത്ത രീതിയിൽ വന്ദേമാതരം ആലാപനം നടത്തിയതിനെയും പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് വന്ദേമാതരം ആലപിക്കുന്നതിന് കൃത്യമായ ചിട്ടയുണ്ട്. മതനിരപേക്ഷതയ്ക്ക് നിരക്കാത്ത രീതിയിൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലുന്നത് ആർ എസ് എസ് ആണ്. എന്നാൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിലൂടെ യു ഡി എഫ് സർക്കാർ, ആർ എസ് എസ് നിലപാടുകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുകയാണെന്ന് തെളിഞ്ഞെന്നും പിണറായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ പാർട്ടി പോലും അംഗീകരിക്കാത്ത ഈ വിഷയത്തിൽ ദുരഭിമാനം വെടിഞ്ഞ് ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്ദേമാതരത്തിലെ ആദ്യ ഏഴ് വരികൾ മാത്രമാണ് ചൊല്ലേണ്ടതെന്നും അതിൽ കൂടുതൽ ചൊല്ലണമെന്ന സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;വഖഫ് ഭേദഗതി വിഷയത്തിലും മുസ്ലിം ലീഗിന്റെയും യു ഡി എഫ് സർക്കാരിന്റെയും ആർ എസ് എസ് പ്രീണനം തുറന്നുകാട്ടുന്നതാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുമെന്ന് പറയുന്നത് യു ഡി എഫ് സർക്കാരാണ്. രാജ്യത്ത് എല്ലാ മതങ്ങൾക്കും സ്ഥാപനങ്ങളുമുണ്ടെങ്കിലും മറ്റ് മതസ്ഥരെ അതിലൊന്നും ഉൾപ്പെടുത്താറില്ല. എന്നാൽ വഖഫിൽ ആർ എസ് എസ് അജണ്ട നടപ്പിലാക്കുകയാണ്. ഇതിന് മുന്നിൽ മുസ്ലിം ലീഗ് പൂർണ്ണമായും കീഴടങ്ങുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;കേന്ദ്രത്തിന്റെ 'പി എം ശ്രീ' പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. പി എം ശ്രീ വിഷയത്തിൽ വ്യാജപ്രചരണം നടത്തുന്ന സർക്കാർ, കേന്ദ്ര പദ്ധതിയിൽ നിന്ന് പിന്മാറാതിരിക്കുന്നത് ചില ഉപകാരസ്മരണകൾ ഉള്ളതുകൊണ്ടാണ്. മുപ്പതിലധികം മണ്ഡലങ്ങളിൽ യു ഡി എഫും ബി ജെ പിയും തമ്മിലുണ്ടാക്കിയ നീക്കുപോക്കിന്റെ തുടർച്ചയാണിത്. ഇത്തരത്തിലുള്ള ഒത്തുതീർപ്പ് രാഷ്ട്രീയം കാരണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല തകരുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/udf-govt-succumbing-to-rss-agenda-pinarayi-vijayan-slams-over-pravasi-neglect-and-vandemataram-issue-articleshow-lwmlg6e"/>
        </item>
        <item>
            <title><![CDATA['താൻ പങ്കെടുക്കുന്നത് ഇന്‍റലക്ച്വൽ പരിപാടിയിൽ' , വീണ്ടും ആര്‍എസ്എസ് വേദിയിൽ എം ജി  വൈസ് ചാൻസിലർ]]></title>
            <link>https://www.asianetnews.com/kerala-news/i-am-participating-in-an-intellectual-event-mg-university-vice-chancellor-at-an-rss-venue-again-articleshow-zgsrfle</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/i-am-participating-in-an-intellectual-event-mg-university-vice-chancellor-at-an-rss-venue-again-articleshow-zgsrfle</guid>
            <pubDate>Sun, 09 Aug 2026 19:02:55 +0530</pubDate>
            <description><![CDATA[&lt;p&gt;എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയും. പലരും എതിർക്കുകയും ചെയ്യും, പക്ഷേ താൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിലാണ്. അത് ആരും കാണില്ലെന്നുമായിരുന്നു വിസിയുടെ വിശദീകരണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzkbhmbbqtptbvqjbr2ng0sz,imgname-vlcsnap-2026-08-09-18h24m44s111-1786282299755.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം:&lt;/strong&gt; ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തിൽ ഉദ്ഘാടകനായാണ് വൈസ് ചാൻസലർ പങ്കെടുത്തത്. തൻ്റെ പങ്കാളിത്തം വിവാദമാകുമെന്ന് ചടങ്ങിൽ തന്നെ വിസി പ്രസം​ഗിച്ചു. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയും. പലരും എതിർക്കുകയും ചെയ്യും, പക്ഷേ താൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിലാണ്. അത് ആരും കാണില്ലെന്നുമായിരുന്നു വിസിയുടെ വിശദീകരണം. ദേശസ്നേഹം, ധാർമികത, രാഷ്ട്രബോധം എന്നിവയാണ് എല്ലാത്തിലും വലുതെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അതേസമയം, പരിപാടിയിൽ ജെൻസി തലമുറയുടെ സമരങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ജെൻസി തലമുറ അവരുടെ ചുമതല മറന്നുപോകുകയാണെന്നും, വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള വളർച്ച തടയാൻ ആഭ്യന്തരമായി പിന്തുണയ്ക്കുന്നവരുടെ കൈകളിലെ ഉപകരണമായി അവർ മാറിയെന്നും മാവൂത്ത് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സമഗ്ര പുരോഗതി തടയാനുള്ള വിദേശ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയാൻ ജെൻസികൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/i-am-participating-in-an-intellectual-event-mg-university-vice-chancellor-at-an-rss-venue-again-articleshow-zgsrfle"/>
        </item>
        <item>
            <title><![CDATA[വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ടിജി മോഹൻദാസ് കസ്റ്റഡിയിൽ, ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തിക്കും]]></title>
            <link>https://www.asianetnews.com/kerala-news/incident-involving-the-verbal-abuse-of-students-tg-mohandas-taken-into-custody-articleshow-uiuq955</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/incident-involving-the-verbal-abuse-of-students-tg-mohandas-taken-into-custody-articleshow-uiuq955</guid>
            <pubDate>Sun, 09 Aug 2026 18:45:54 +0530</pubDate>
            <description><![CDATA[&lt;p&gt;വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzkakgg6wvx84yek6zfhsnmm,imgname-vlcsnap-2026-08-09-17h17m47s140-1786281312774.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാര്&zwj; സഹയാത്രികൻ ടിജി മോഹൻദാസ് കസ്റ്റഡിയിൽ. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ആണ് എത്തിയത്. കേസെടുത്ത് പതിനൊന്നാം ദിവസമാണ് കസ്റ്റഡിയിൽ എടുത്തത്.&lt;/p&gt;&lt;p&gt;ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു. സൈബൽ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായിരുന്നു. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്. ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ടി ജി മോഹൻ ദാസ് നടത്തിയത് ഹീനമായ പരാമർശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്ഐആർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/incident-involving-the-verbal-abuse-of-students-tg-mohandas-taken-into-custody-articleshow-uiuq955"/>
        </item>
        <item>
            <title><![CDATA[പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും]]></title>
            <link>https://www.asianetnews.com/kerala-news/search-continues-for-missing-fishermen-navy-shifts-operations-to-thiruvananthapuram-articleshow-7v610ft</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/search-continues-for-missing-fishermen-navy-shifts-operations-to-thiruvananthapuram-articleshow-7v610ft</guid>
            <pubDate>Sun, 09 Aug 2026 18:58:22 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും ഫലം കണ്ടില്ല. നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിലിനിറങ്ങിയെങ്കിലും നീണ്ടകരയിലെ ദൗത്യം അവസാനിപ്പിച്ച് ഇപ്പോൾ തിരുവനന്തപുരത്തേക്ക് മാറ്റി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzkb6szskk36m8da3bze20j0,imgname-missing-fishermen-1786281945081.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സംസ്ഥാനത്ത് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായുള്ള തിരച്ചിൽ പത്താം ദിവസവും വിഫലം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് നീണ്ടകരയിൽ തിരച്ചിലിനായി ഐ എൻ എസ് കൽപ്പേനി കപ്പലും നാവികസേനയുടെ സ്കൂബ സംഘവും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററും എത്തിയിരുന്നു. നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനായി വിപുലമായ പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നീണ്ടകരയിലെ ദൗത്യം വൈകീട്ടോടെ അവസാനിപ്പിച്ച നാവികസേനാ സംഘം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും പരിശോധനയ്ക്കായി തിരുവനന്തപുരത്തെത്തി. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായവർക്കായുള്ള നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും തിരച്ചിൽ നാളെയും തുടരും.&lt;/p&gt;&lt;h2&gt;&lt;strong&gt;വിമർശിച്ച് രാജീവ് ചന്ദ്രശേഖർ&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം, നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ കുടുംബത്തെ ആശ്വസിപ്പിച്ചു. സംസ്ഥാന സർക്കാരിനെയും ഫിഷറീസ് വകുപ്പിനെയും കടന്നാക്രമിച്ച അദ്ദേഹം, കാണാതായവർക്കായുള്ള തിരച്ചിൽ ഒട്ടും കാര്യക്ഷമമല്ലെന്ന് കുറ്റപ്പെടുത്തി. വന്ദേമാതരം, സവർക്കർ തുടങ്ങിയ അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോകുന്ന മുസ്ലിം ലീഗ്, വാശിപിടിച്ച് വാങ്ങിയ ഫിഷറീസ് വകുപ്പ് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. മഴക്കെടുതി ദുരിതാശ്വാസത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും കൃത്യമായി ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.&lt;/p&gt;&lt;p&gt;ഫിഷറീസ് വകുപ്പിനും സർക്കാരിനുമെതിരെ കാണാതായവരുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനായി കോസ്റ്റ്ഗാർഡ് കപ്പൽ 'അനഖ്' തമിഴ്നാട് തീരം വരെ പരിശോധന നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ തങ്ങൾക്ക് നേരെ സൈബർ ആക്രമണമാണ് ഉണ്ടാകുന്നതെന്ന് ജോണിന്റെ മക്കൾ ആരോപിച്ചു. അച്ഛനെയും ഭർത്താവിനെയും കടലെടുത്ത ദുരന്തത്തിന് ശേഷം മകൻ ഗൗതമിനായി കാത്തിരിക്കുന്ന നീണ്ടകരയിലെ രേഷ്മയുടെ കണ്ണീരും നാടിന്റെ നൊമ്പരമായി മാറിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/search-continues-for-missing-fishermen-navy-shifts-operations-to-thiruvananthapuram-articleshow-7v610ft"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍; മോദിക്ക് നന്ദിയെന്ന് രാജീവ് ചന്ദ്രശേഖര്‍]]></title>
            <link>https://www.asianetnews.com/kerala-news/bill-to-change-official-name-state-to-kerala-to-be-tabled-in-lok-sabha-tomorrow-rajeev-chandrasekhar-thanks-modi-articleshow-ezwdqd5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bill-to-change-official-name-state-to-kerala-to-be-tabled-in-lok-sabha-tomorrow-rajeev-chandrasekhar-thanks-modi-articleshow-ezwdqd5</guid>
            <pubDate>Sun, 09 Aug 2026 18:56:16 +0530</pubDate>
            <description><![CDATA[സംസ്ഥാനത്തിന്&zwj;റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കുന്നതിനുള്ള ബില്&zwj; ലോക്സഭയില്&zwj; അവതരിപ്പിക്കുന്നു. കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിനെ തുടർന്നാണ് ഭരണഘടനയുടെ ഒന്നാം പട്ടിക ഭേദഗതി ചെയ്യാനുള്ള ഈ നീക്കം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqw7gvyb4yrx2nvghnq89th2,imgname-image-2026-05-05-193816102-1777990135755.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: സംസ്ഥാനത്തിന്&zwj;റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്&zwj; നാളെ ലോക്സഭയില്&zwj; അവതരിപ്പിക്കാനിരിനിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയോട് താൻ ഉന്നയിച്ച അഭ്യർത്ഥനയാണ് ഇന്ന് ഒരു ഭരണഘടനാപരമായ യാഥാർഥ്യമായി മാറുന്നത്. നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ഭാഷയെയും ഔദ്യോഗികമായി ആദരിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.&lt;/p&gt;&lt;p&gt;ലോക്സഭ കാര്യപരിപാടിയില്&zwj; ഉള്&zwj;പ്പെടുത്തിയിരിക്കുന്ന ബില്&zwj; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്&zwj;റെ ഔദ്യോഗിക നാമം കേരളയില്&zwj; നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്&zwj;കിയത്.&lt;/p&gt;&lt;p&gt;&lsquo;കേരള&rsquo; സംസ്ഥാനത്തിന്റെ പേര് &lsquo;കേരളം&rsquo; എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു. &lsquo;കേരള&rsquo; എന്ന സംസ്ഥാനത്തിന്റെ പേര് &lsquo;കേരളം&rsquo; എന്നാക്കി മാറ്റുന്നതിനായി 2024 ജൂണിൽ തന്നെ കേരള നിയമസഭ ഐകകണ്ഠ്യേന ഒരു പ്രമേയം പാസാക്കിയിരുന്നു.&lt;/p&gt;&lt;h2&gt;അന്നത്തെ പ്രമേയം ഇങ്ങനെ&lt;/h2&gt;&lt;p&gt;&ldquo;മലയാള ഭാഷയിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് &lsquo;കേരളം&rsquo; എന്നാണ്. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ രൂപീകൃതമായത്. കേരളപ്പിറവി ദിനവും നവംബർ ഒന്നിനാണ്. ദേശീയ സ്വാതന്ത്ര്യസമര കാലം മുതൽ മലയാളം സംസാരിക്കുന്നവർക്കായി ഐക്യകേരളം രൂപീകരിക്കണമെന്ന ശക്തമായ ആവശ്യം നിലനിന്നിരുന്നു. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് &lsquo;കേരള&rsquo; (Kerala) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം പേര് &lsquo;കേരളം&rsquo;(Keralam) എന്ന് ഭേദഗതി ചെയ്യാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര സർക്കാരിനോട് ഐകകണ്ഠ്യേന അഭ്യർത്ഥിക്കുന്നു.&rdquo;&lt;/p&gt;&lt;p&gt;ഇതിനെത്തുടർന്ന്, ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം &lsquo;കേരള&rsquo; എന്ന സംസ്ഥാനത്തിന്റെ പേര് &lsquo;കേരളം&rsquo; എന്ന് മാറ്റി ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ​ഗവൺമെന്റ് കേന്ദ്രത്തോട് അഭ്യർഥിച്ചു.&lt;/p&gt;&lt;p&gt;ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം നിലവിലുള്ള സംസ്ഥാനങ്ങളുടെ പേര് മാറ്റാൻ പാർലമെന്റിന് അധികാരമുണ്ട്. ആർട്ടിക്കിൾ 3 അനുസരിച്ച്, പാർലമെന്റിന് നിയമപ്രകാരം ഏതൊരു സംസ്ഥാനത്തിന്റെയും പേര് മാറ്റാൻ കഴിയും. എന്നാൽ അത്തരം ബില്ലുകൾ രാഷ്ട്രപതിയുടെ ശുപാർശയില്ലാതെ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കരുതെന്നും, ബില്ലിൽ അടങ്ങിയിരിക്കുന്ന നിർദ്ദേശം ഏതെങ്കിലും സംസ്ഥാനങ്ങളുടെ വിസ്തീർണ്ണത്തെയോ അതിർത്തികളെയോ പേരിനെയോ ബാധിക്കുന്ന സാഹചര്യത്തിൽ, റഫറൻസിൽ വ്യക്തമാക്കിയ കാലയളവിനുള്ളിലോ രാഷ്ട്രപതി അനുവദിക്കുന്ന അധിക കാലയളവിനുള്ളിലോ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി രാഷ്ട്രപതി പ്രസ്തുത സംസ്ഥാന നിയമസഭയിലേക്ക് അയച്ചു കൊടുക്കുകയും, നിർദ്ദിഷ്ട സമയപരിധിയോ രാഷ്ട്രപതി അനുവദിക്കുന്ന അധിക കാലയളവോ അവസാനിച്ചതിന് മാത്രമേ ബില്ല് അവതരിപ്പിക്കാനാകൂ എന്നും അനുച്ഛേദത്തിൽ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bill-to-change-official-name-state-to-kerala-to-be-tabled-in-lok-sabha-tomorrow-rajeev-chandrasekhar-thanks-modi-articleshow-ezwdqd5"/>
        </item>
        <item>
            <title><![CDATA[നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ, സർക്കാരിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷവിമർശനം]]></title>
            <link>https://www.asianetnews.com/kerala-news/missing-youth-gautham-krishna-bjp-state-president-rajeev-chandrasekhar-visits-family-blames-government-and-muslim-league-articleshow-9ytqvlz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/missing-youth-gautham-krishna-bjp-state-president-rajeev-chandrasekhar-visits-family-blames-government-and-muslim-league-articleshow-9ytqvlz</guid>
            <pubDate>Sun, 09 Aug 2026 18:48:10 +0530</pubDate>
            <description><![CDATA[&lt;p&gt;നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചു. ഫിഷറീസ് വകുപ്പിനെയും മുസ്ലിം ലീഗിനെയും സംസ്ഥാന സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzkam1kq8gc3rey8pznb8zsk,imgname-rajeev-chandrasekhar--1--1786281330295.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ കുടുംബത്തെ ആശ്വസിപ്പിച്ചു. സംസ്ഥാന സർക്കാരിനെയും ഫിഷറീസ് വകുപ്പിനെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഭരണമാറ്റം കൊണ്ടുവരുമെന്ന് അവകാശപ്പെട്ട സർക്കാർ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. വന്ദേമാതരം, സവർക്കർ തുടങ്ങിയ അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോകുന്ന മുസ്ലിം ലീഗ്, വാശിപിടിച്ച് വാങ്ങിയ ഫിഷറീസ് വകുപ്പ് എന്താണ് ചെയ്യുന്നതെന്നും, നിലവിലെ കാണാതായവർക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്നും അദ്ദേഹം ആരോപിച്ചു. മഴക്കെടുതി ദുരിതാശ്വാസത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും കൃത്യമായി ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ഭർത്താവിനെയും അച്ഛനെയും കടലെടുത്ത വേദ പേറുന്ന രേഷ്മ, മകൻ ഗൗതമിന് വേണ്ടി പത്താം നാളിലും കാത്തിരിപ്പ് തുടരുകയാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/missing-youth-gautham-krishna-bjp-state-president-rajeev-chandrasekhar-visits-family-blames-government-and-muslim-league-articleshow-9ytqvlz"/>
        </item>
        <item>
            <title><![CDATA[ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിക്കാത്ത നിലപാട്, പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ]]></title>
            <link>https://www.asianetnews.com/local-news/orthodox-jacobite-factions-fight-over-piramadom-church-orthodox-church-condemn-stand-articleshow-w9p7lck</link>
            <guid isPermaLink="true">https://www.asianetnews.com/local-news/orthodox-jacobite-factions-fight-over-piramadom-church-orthodox-church-condemn-stand-articleshow-w9p7lck</guid>
            <pubDate>Sun, 09 Aug 2026 18:42:11 +0530</pubDate>
            <description><![CDATA[&lt;p&gt;മദ്ബഹയിൽ നിൽക്കുമ്പോൾ പോലും സത്യവും നീതിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്ന് ഓർത്തഡോക്സ് സഭ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jpa86xpq9qf5x8tyz1zx5xaz,imgname-orthodox-church--1-.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണ്. മദ്ബഹയിൽ നിൽക്കുമ്പോൾ പോലും സത്യവും നീതിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്നാണ് ഓർത്തഡോക്സ് സഭ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചിട്ടുള്ളത്. എറണാകുളം പിറമാടം പള്ളിയിൽ ഓർത്ത&zwj;ോക്സ് യാക്കോബായ തർക്കത്തേത്തുടർന്ന്. ഇരു വിഭാഗങ്ങളിലേയും വൈദികർ തമ്മിൽ തല്ലിയിരുന്നു. സംഘർഷത്തിന് പിന്നാലെ പൊലീസ് പള്ളിക്ക് കാവൽ ഏർപ്പെടുത്തി.ഓർത്തഡോക്സ് യാക്കോബായ തർക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.&lt;/p&gt;&lt;p&gt;ഇന്ന് രാവിലെ 7 മണിയോടെയാണ് കോടതി ഉത്തരവുമായി ആരാധനക്കെത്തിയ ഓർത്തഡോക്സ് വിഭാഗവും പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗവും തമ്മിൽ തർക്കം തുടങ്ങിയത്. നിലവിൽ യാക്കോബായ വിഭാഗത്തിൻ്റെ കൈവശമിരിക്കുന്ന പള്ളിയിൽ മൂവാറ്റുപുഴ സബ് കോടതി ഉത്തരവുമായാണ് ഓർത്തഡോക്സ് സഭ അസി.വികാരി ഫാ.എബിൻ എബ്രാഹമിൻ്റെ നേതൃത്വത്തിലാണ് വിശ്വാസികൾ എത്തിയത്. ഫാ.എബിൻ മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം വികാരി ഫാ.ലാൽ മോൻ തമ്പി പട്ടരുമഠത്തിൻ്റെ നേതൃത്വത്തിൽ തടഞ്ഞു.&lt;/p&gt;&lt;p&gt;തുടർന്ന് പള്ളിക്കുള്ളിൽ തർക്കവും സംഘർഷവുമായി. രാമമംഗലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഫാ.എബിൻ എബ്രാഹം പള്ളി ഗേറ്റിനു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം പള്ളിയിൽ ആരാധന നടത്തി. നിലവിൽ രാമമംഗലം പൊലീസ് പള്ളിക്ക് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/orthodox-jacobite-factions-fight-over-piramadom-church-orthodox-church-condemn-stand-articleshow-w9p7lck"/>
        </item>
        <item>
            <title><![CDATA[വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം: ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/police-at-tg-mohandas-house-over-the-incident-of-insulting-students-articleshow-u0u6v2y</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/police-at-tg-mohandas-house-over-the-incident-of-insulting-students-articleshow-u0u6v2y</guid>
            <pubDate>Sun, 09 Aug 2026 17:24:22 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ് എത്തി. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzk5mf2z7jvsn7h6r464t4em,imgname-fotojet--65--1786276101214.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ആണ് എത്തിയത്.&lt;/p&gt;&lt;p&gt;ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു. സൈബൽ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായിരുന്നു. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്.&lt;/p&gt;&lt;p&gt;ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ടി ജി മോഹൻ ദാസ് നടത്തിയത് ഹീനമായ പരാമർശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്ഐആർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/police-at-tg-mohandas-house-over-the-incident-of-insulting-students-articleshow-u0u6v2y"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് മഴക്കെടുതി 45000 കർഷകരെ ബാധിച്ചു, മൊത്തം 121 കോടിയുടെ കൃഷിനാശം, സഹായം നൽകുമെന്നും മന്ത്രി; കർഷക അവാർഡുകളും പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/heavy-crop-loss-in-kerala-rains-agriculture-minister-t-siddique-announces-state-agricultural-awards-articleshow-zfcowg9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/heavy-crop-loss-in-kerala-rains-agriculture-minister-t-siddique-announces-state-agricultural-awards-articleshow-zfcowg9</guid>
            <pubDate>Sun, 09 Aug 2026 17:23:43 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ 121 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നും 45000 കർഷകരെ ബാധിച്ചെന്നും കൃഷിമന്ത്രി അറിയിച്ചു. കർഷകർക്ക് സഹായം നൽകുമെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kterhspqcr11az70j49c9r9k,imgname-t-siddique-1780759455447.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഇതുവരെ 121 കോടി രൂപയുടെ വൻ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി സിദ്ദീഖ്. വെള്ളപ്പൊക്കത്തിൽ 9,332 ഹെക്ടർ സ്ഥലത്തെ കൃഷിയെ ബാധിക്കുകയും 45000 കർഷകർക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കർഷകരെ എങ്ങനെ സഹായിക്കാം എന്നതിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ചൊവ്വാഴ്ച വിവിധ ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞത് ആശ്വാസത്തിന് വകനൽകുന്നുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;കർഷക അവാർഡുകൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം സംസ്ഥാന കാർഷിക അവാർഡുകളും കൃഷിമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് പത്മശ്രീ ചെറുവയൽ രാമൻ അർഹനായി. മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്&zwj;റെ പേരിലുള്ള മികച്ച സേവനങ്ങൾ കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂർ ഉളിക്കൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു. മികച്ച കൃഷിഭവനുള്ള വി വി രാഘവൻ സ്മാരക അവാർഡിന് പത്തനംതിട്ടയിലെ കുറ്റൂർ കൃഷിഭവൻ അർഹമായി.&lt;/p&gt;&lt;h2&gt;&lt;strong&gt;മഴ സാധ്യത പ്രവചനം&lt;/strong&gt;&lt;/h2&gt;&lt;p&gt;09/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;കള്ളക്കടൽ ജാഗ്രത നിർദേശം&lt;/strong&gt;&lt;/h2&gt;&lt;p&gt;കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 10/08/2026 വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 10/08/2026 ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.7 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/heavy-crop-loss-in-kerala-rains-agriculture-minister-t-siddique-announces-state-agricultural-awards-articleshow-zfcowg9"/>
        </item>
        <item>
            <title><![CDATA[പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി, ആവശ്യം തള്ളി സ്പീക്കർ]]></title>
            <link>https://www.asianetnews.com/local-news/cpm-request-for-room-for-second-primary-parliamentary-leader-in-assembly-building-denied-by-speaker-articleshow-g34k3g5</link>
            <guid isPermaLink="true">https://www.asianetnews.com/local-news/cpm-request-for-room-for-second-primary-parliamentary-leader-in-assembly-building-denied-by-speaker-articleshow-g34k3g5</guid>
            <pubDate>Sun, 09 Aug 2026 17:22:25 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതിപക്ഷ ഉപനേതാവില്&zwj; തര്&zwj;ക്കം നിലനിക്കുന്നതിനിടെയാണ് നിയമസഭ മന്ദിരത്തില്&zwj; പ്രതിപക്ഷ ഉപനേതാവിന്&zwj;റെ മുറിക്കായുള്ള സിപിഎം ആവശ്യം സ്പീക്കര്&zwj; തള്ളിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmz5x9s10e65f9a9zmtsxr3j,imgname-fotojet--1--1774867883809.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്&zwj;റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി. നിയമസഭ മന്ദിരത്തില്&zwj; മുറി വേണമെന്ന ആവശ്യം സ്പീക്കര്&zwj; നിരസിച്ചു. കെ.എൻ ബാലഗോപാലിന് വേണ്ടിയാണ് മുറി ആവശ്യപ്പെട്ടത്. പ്രതിപക്ഷ ഉപനേതാവില്&zwj; തര്&zwj;ക്കം നിലനിക്കുന്നതിനിടെയാണ് നിയമസഭ മന്ദിരത്തില്&zwj; പ്രതിപക്ഷ ഉപനേതാവിന്&zwj;റെ മുറിക്കായുള്ള സിപിഎം ആവശ്യം സ്പീക്കര്&zwj; തള്ളിയത് . പിഎസി ചെയർമാൻ കെഎൻ ബാലഗോപാലിന് അഡ്മിനിസ്&zwnj;ട്രേറ്റ് ബ്ലോക്കിൽ ആണ് മുറി നൽകുക.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/cpm-request-for-room-for-second-primary-parliamentary-leader-in-assembly-building-denied-by-speaker-articleshow-g34k3g5"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിയെ സഹായിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കാർത്തിക്]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-case-strict-action-against-those-who-helped-him-hide-says-kannur-range-dig-k-kartik-articleshow-8xcbixo</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-case-strict-action-against-those-who-helped-him-hide-says-kannur-range-dig-k-kartik-articleshow-8xcbixo</guid>
            <pubDate>Sun, 09 Aug 2026 17:11:40 +0530</pubDate>
            <description><![CDATA[&lt;p&gt;പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിടികൂടിയതിന്&zwj;റെ വിവരങ്ങൾ പങ്കുവച്ച് കണ്ണൂർ റേഞ്ച് ഡിഐജി. സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതിയെ എല്ലാ പൊലീസുകാരും ഒറ്റക്കെട്ടായാണ് പിടികൂടിയതെന്നാണ് കാർത്തിക് വ്യക്തമാക്കിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzk57syxcfxdnsd8zev9a4mp,imgname-arjun-ayanki--1786275686365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളിൽ അർജുൻ ആയങ്കിയെ പിടികൂടയതിന്&zwj;റെ വിശദാംശങ്ങൾ വിവരിച്ച് കണ്ണൂർ റേഞ്ച് ഡി ഐ ജി കെ കാർത്തിക്ക് രംഗത്ത്. സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതിയെ പിടികൂടാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും വ്യക്തമായ നിർദ്ദേശം ലഭിച്ചുരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സിസ്റ്റത്തെ തന്നെ വെല്ലുവിളിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അതുകൊണ്ട് തന്നെ എല്ലാ പൊലീസുകാരും ഒറ്റക്കെട്ടായാണ് അർജുൻ ആയങ്കിയെ പിടികൂടിയതെന്നും ഡി ഐ ജി വിവരിച്ചു. ഒളിവിലിരിക്കാൻ അർജുനെ സഹായിച്ചവരെക്കുറിച്ചും ഒത്താശ ചെയ്തവരെക്കുറിച്ചും വിശദമായി അന്വേഷിച്ചു വരികയാണെന്നും, ഇവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കാർത്തിക്ക് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;പ്രധാന കൂട്ടാളി ഒളിവിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനെ കണ്ടെത്താനായി തിരച്ചിൽ ശക്തം. അർജുൻ ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വിവാദ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇക്കാര്യം അർജുൻ ആയങ്കി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയതായും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് അഴീക്കോട് സ്വദേശിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ തളിപ്പറമ്പിൽ അർജുൻ ആയങ്കിക്കൊപ്പം പ്രണവ് ഉണ്ടായിരുന്നുവെന്നും, അതിനുശേഷമാണ് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രണവ് ഒളിവിൽ പോയതെന്നാണ് വ്യക്തമാകുന്നത്. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവ് തനിക്കൊപ്പമുണ്ടായിരുന്നതായി അർജുൻ ആയങ്കി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ അർജുന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഫോണിൽ നിന്നാണോ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതെന്ന് പരിശോധിക്കാൻ ഫോൺ വിശദമായ പരിശോധനയ്ക്ക് അയച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;തലശ്ശേരി സ്&zwnj;പെഷ്യൽ ജയിലിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്&zwnj;ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കണ്ണൂർ സൈബർ പൊലീസ് എടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ തലശ്ശേരി സ്&zwnj;പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അർജുൻ അയങ്കി ഇതുവരെയും ജാമ്യാപേക്ഷ നൽകിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തളിപ്പറമ്പിൽ അർജുൻ ആയങ്കി ഉണ്ടെന്ന് അറിഞ്ഞ് ഇന്നലെ ഉച്ചമുതൽ പൊലീസ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ പുലർച്ചെ രണ്ടെ മുക്കാലോയെടാണ് ആയങ്കി പിടിയിലാകുന്നത്. കൊടും ക്രിമിനലായ അർജുൻ ആയങ്കിയെ ഒടുവിൽ പിടികൂടിയതും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും ആശ്വാസവും നേട്ടവുമായി. മന്ത്രിയെ വെല്ലുവിളിച്ച ആയങ്കിയുടെ ഒളിച്ചുകളി വകുപ്പിനാകെ നാണക്കേടായിരുന്നു. ഇത് ഗുണ്ടകളുടെ നാടല്ല, കേരളമാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. ആയങ്കിയുടെ അറസ്റ്റിനൊപ്പം ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് ശക്തമാക്കാനാണ് പൊലീസ് തീരുമാനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-case-strict-action-against-those-who-helped-him-hide-says-kannur-range-dig-k-kartik-articleshow-8xcbixo"/>
        </item>
        <item>
            <title><![CDATA[ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കും, ജാമ്യം കുറ്റവാളികൾക്ക് പ്രചോദനമാകുമെന്ന് റിമാൻഡ് റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/local-news/key-accused-in-several-criminal-cases-arjun-ayanki-remand-report-details-articleshow-iigx7g4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/key-accused-in-several-criminal-cases-arjun-ayanki-remand-report-details-articleshow-iigx7g4</guid>
            <pubDate>Sun, 09 Aug 2026 16:59:32 +0530</pubDate>
            <description><![CDATA[&lt;p&gt;തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തുമെന്നും ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകുമെന്നും റിമാൻഡ് റിപ്പോർട്ട് വിശദമാക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj72qy0xrjk4k0r6meyjfh6,imgname-arjun-ayanki-news-1786244063168.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ:അർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പെട്ടയാളെന്നും ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്നും അർജുൻ ആയങ്കിയുടെ റിമാന്റ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ്&zwnj; ന്യൂസിന് ലഭിച്ചു. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തുമെന്നും ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകുമെന്നും റിമാൻഡ് റിപ്പോർട്ട് വിശദമാക്കുന്നത്. ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്തേണ്ടതിനാൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ടതാണെന്നും റിമാന്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.&lt;/p&gt;&lt;p&gt;അഭിഭാഷകയെ കാണാൻ എത്തിയപ്പോഴാണ് കണ്ണൂർ നഗരത്തിലെ അപ്പാർട്ട്&zwnj;മെന്റിൽ നിന്ന് പുലർച്ചെ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തളിപ്പറമ്പിൽ നിന്നും ഓട്ടോയിലും പിന്നീട് കാറിലും കണ്ണൂരേക്ക് വന്ന ആയങ്കിയെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പിന്തുടർന്നത്. ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത് കൂത്ത്പറന്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അർജുനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുക ളിൽപ്പെട്ട ആളെന്നും ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;തലശ്ശേരി സബ്ജയിലിൽ കഴിയുന്ന അർജുൻ നാളെ ജാമ്യ അപേക്ഷ നൽകുമെന്നാണ് വിവരം. വിവിധ ജില്ലകളിലായി 23 കേസുകളാണ് ഇതുവരെ അർജുനെതിരെ എടുത്തിട്ടുള്ളത്. സ്ഥിരം കുറ്റവാളിയെന്ന റിപ്പോർട്ട് നൽകി ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/key-accused-in-several-criminal-cases-arjun-ayanki-remand-report-details-articleshow-iigx7g4"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിയുടെ കൂട്ടാളി പ്രണവ് ഒളിവിൽ, തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-associate-pranav-absconding-search-operations-intensified-articleshow-3o9vk8d</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-associate-pranav-absconding-search-operations-intensified-articleshow-3o9vk8d</guid>
            <pubDate>Sun, 09 Aug 2026 16:38:14 +0530</pubDate>
            <description><![CDATA[&lt;p&gt;പൊലീസിനെതിരെ ഭീഷണി മുഴക്കിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായതിന് പിന്നാലെ, ഇയാളുടെ പ്രധാന കൂട്ടാളിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzk37mtq87p0s5q1cypvmg6r,imgname-arjun-ayanki--1--1786273583959.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളിൽ പിടിയിലായ അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനെ കണ്ടെത്താനായി തിരച്ചിൽ ശക്തം. അർജുൻ ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വിവാദ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇക്കാര്യം അർജുൻ ആയങ്കി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയതായും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് അഴീക്കോട് സ്വദേശിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ തളിപ്പറമ്പിൽ അർജുൻ ആയങ്കിക്കൊപ്പം പ്രണവ് ഉണ്ടായിരുന്നുവെന്നും, അതിനുശേഷമാണ് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രണവ് ഒളിവിൽ പോയതെന്നാണ് വ്യക്തമാകുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;അർജുന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു&lt;/strong&gt;&lt;/h2&gt;&lt;p&gt;എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവ് തനിക്കൊപ്പമുണ്ടായിരുന്നതായി അർജുൻ ആയങ്കി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ അർജുന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഫോണിൽ നിന്നാണോ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതെന്ന് പരിശോധിക്കാൻ ഫോൺ വിശദമായ പരിശോധനയ്ക്ക് അയച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;തലശ്ശേരി സ്&zwnj;പെഷ്യൽ ജയിലിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്&zwnj;ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കണ്ണൂർ സൈബർ പൊലീസ് എടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ തലശ്ശേരി സ്&zwnj;പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അർജുൻ അയങ്കി ഇതുവരെയും ജാമ്യാപേക്ഷ നൽകിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തളിപ്പറമ്പിൽ അർജുൻ ആയങ്കി ഉണ്ടെന്ന് അറിഞ്ഞ് ഇന്നലെ ഉച്ചമുതൽ പൊലീസ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ പുലർച്ചെ രണ്ടെ മുക്കാലോയെടാണ് ആയങ്കി പിടിയിലാകുന്നത്. കൊടും ക്രിമിനലായ അർജുൻ ആയങ്കിയെ ഒടുവിൽ പിടികൂടിയതും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും ആശ്വാസവും നേട്ടവുമായി. മന്ത്രിയെ വെല്ലുവിളിച്ച ആയങ്കിയുടെ ഒളിച്ചുകളി വകുപ്പിനാകെ നാണക്കേടായിരുന്നു. ഇത് ഗുണ്ടകളുടെ നാടല്ല, കേരളമാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. ആയങ്കിയുടെ അറസ്റ്റിനൊപ്പം ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് ശക്തമാക്കാനാണ് പൊലീസ് തീരുമാനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-associate-pranav-absconding-search-operations-intensified-articleshow-3o9vk8d"/>
        </item>
        <item>
            <title><![CDATA[വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും]]></title>
            <link>https://www.asianetnews.com/kerala-news/houseboat-trip-on-vembanad-lake-us-ambassador-and-trump-son-in-law-enjoy-the-beauty-of-the-lake-articleshow-u6ebtig</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/houseboat-trip-on-vembanad-lake-us-ambassador-and-trump-son-in-law-enjoy-the-beauty-of-the-lake-articleshow-u6ebtig</guid>
            <pubDate>Sun, 09 Aug 2026 16:19:32 +0530</pubDate>
            <description><![CDATA[ഇന്ത്യയിലെ യുഎസ് അംബാസഡര്&zwj; സെര്&zwj;ജിയോ ഗോറും മൈക്കല്&zwj; ബൗലോസും വേമ്പനാട്ട് കായലില്&zwj; ഹൗസ്ബോട്ട് യാത്ര നടത്തി. സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് ഒരുക്കിയ യാത്രയില്&zwj; നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനം കാണുകയും കേരളത്തിന്&zwj;റെ പ്രകൃതിഭംഗി ആസ്വദിക്കുകയും ചെയ്തു. ഈ സന്ദര്&zwj;ശനം കേരള ടൂറിസത്തിന് വലിയ അംഗീകാരമായി മാറി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzk1y456wwd39t6j18zxensa,imgname-trump-son-in-law-vembanad-kayal-1786272223398.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പുന്നമടയിലെ വേമ്പനാട്ട് കായലിന്&zwj;റെ ഓളപ്പരപ്പില്&zwj; ഹൗസ്ബോട്ട് യാത്ര ആസ്വദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്&zwj; സെര്&zwj;ജിയോ ഗോറും പ്രസിഡന്&zwj;റ് ഡോണള്&zwj;ഡ് ട്രംപിന്&zwj;റെ മരുമകനും യുഎസ് ബിസിനസ് എക്സിക്യുട്ടീവുമായ മൈക്കല്&zwj; ബൗലോസും. കേരളത്തിലെ പ്രീമിയം ഹൗസ്ബോട്ട് ടൂറിസം വിഭാഗത്തിലെ പ്രമുഖ ബ്രാന്&zwj;ഡായ സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസാണ് ഹൗസ്ബോട്ട് യാത്ര ഒരുക്കിയത്. വേമ്പനാട് കായലിലൂടെ ഈ ആഡംബര ഹൗസ്ബോട്ടില്&zwj; ഏതാനും മണിക്കൂറുകളോളം അവര്&zwj; സഞ്ചരിച്ചു.&lt;/p&gt;&lt;p&gt;കേരളത്തിന്&zwj;റെ ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങള്&zwj; മാത്രം ബാക്കി നില്&zwj;ക്കവേ നടത്തിയ സന്ദര്&zwj;ശനത്തില്&zwj; വള്ളം കളിക്കായി പരിശീലനം നടത്തുന്ന തുഴച്ചില്&zwj;ക്കാരെ കാണുന്നതിനും അവര്&zwj;ക്ക് സാധിച്ചു. കേരളത്തിലെ വശ്യമായ പ്രകൃതിഭംഗി ആസ്വദിച്ച്, മനോഹരമായ കായലോളങ്ങളിലൂടെ നടത്തിയ യാത്ര അതീവ ഹൃദ്യമായിരുന്നുവെന്ന് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് മനേജിങ് പാര്&zwj;ട്ണര്&zwj; ജോബിന്&zwj; ജെ അക്കരക്കളം പറഞ്ഞു.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രി വി ഡി സതീശനുമായി കൊച്ചിയില്&zwj; കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരുവരും ആലപ്പുഴയിലെത്തിയത്. ഈ സന്ദര്&zwj;ശനം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ജോബിന്&zwj; അഭിപ്രായപ്പെട്ടു. ഹൗസ്ബോട്ടില്&zwj; യാത്ര ചെയ്യുന്നതിനിടെ കായലിനിരുവശത്തുമുള്ള തെങ്ങിന്&zwj; നിരകളുടെ ദൃശ്യങ്ങളും വീഡിയോകളും ഇരുവരും പകര്&zwj;ത്തി. ഇവ തങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും കുടുംബത്തോടൊപ്പം കേരളത്തിലെത്തി ഒരു രാത്രി തങ്ങാന്&zwj; ആഗ്രഹിക്കുന്നതായും അവര്&zwj; പറഞ്ഞുവെന്ന് ജോബിന്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വീട്ടില്&zwj; തയ്യാറാക്കിയ ചിക്കന്&zwj; സാന്&zwj;ഡ് വിച്ച്, ബ്രൗണി ചോക്ലേറ്റ് തുടങ്ങിയ വിഭവങ്ങളാണ് അതിഥികള്&zwj;ക്കായി ഒരുക്കിയത്. കരിമീന്&zwj; ഉള്&zwj;പ്പെടെയുള്ള കേരളീയ വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണം നല്&zwj;കാന്&zwj; ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കേറിയ അവരുടെ പരിപാടികള്&zwj; നിമിത്തം അതിന് സാധിച്ചില്ലെന്നും ജോബിന്&zwj; പറഞ്ഞു. വള്ളംകളിക്കുള്ള പരിശീലനം കാണാന്&zwj; കഴിഞ്ഞത് സന്ദര്&zwj;ശനത്തിലെ പ്രധാന ആകര്&zwj;ഷണമായിരുന്നു. തുഴച്ചില്&zwj;ക്കാരുടെ ശക്തിയും കഴിവും ഏകാഗ്രതയും ഇരുവരും കൗതുകത്തോടെ വീക്ഷിച്ചു. രണ്ട് ടീമുകളുടെ പരിശീലനമാണ് അവര്&zwj; കണ്ടത്. തലമുറകളായി സംരക്ഷിച്ചു പോരുന്ന കേരളത്തിന്&zwj;റെ സവിശേഷമായ ജലകായിക പാരമ്പര്യത്തില്&zwj; അവര്&zwj; അത്ഭുതം പ്രകടിപ്പിച്ചു.&lt;/p&gt;&lt;p&gt;കേരള ടൂറിസത്തിന്&zwj;റെ ഡയമണ്ട് ക്ലാസിഫിക്കേഷന്&zwj; അംഗീകാരമുള്ള സ്ഥാപനമാണ് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ്. കേരളത്തിലെ ഹൗസ്ബോട്ട് വിഭാഗത്തിലെ ഏറ്റവും ഉയര്&zwj;ന്ന അംഗീകാരമാണിത്. സുരക്ഷ, പരിസ്ഥിതി സംരക്ഷണം, രൂപകല്&zwj;പ്പന, സേവന നിലവാരം, അതിഥികളുടെ സൗകര്യം തുടങ്ങിയ മേഖലകളില്&zwj; കര്&zwj;ശന മാനദണ്ഡങ്ങള്&zwj; പാലിക്കുന്ന ഹൗസ്ബോട്ട് ഓപ്പറേറ്റര്&zwj;മാര്&zwj;ക്കാണ് ഇത് നല്&zwj;കുന്നത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/houseboat-trip-on-vembanad-lake-us-ambassador-and-trump-son-in-law-enjoy-the-beauty-of-the-lake-articleshow-u6ebtig"/>
        </item>
        <item>
            <title><![CDATA['രാഹുൽ ​ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും'; ശശി തരൂരിന് മറുപടിയുമായി കെ സി വേണു​ഗോപാൽ; 'അമിത് ഷാ ഭീരുവിനെ പോലെ ഒളിച്ചോടുന്നു']]></title>
            <link>https://www.asianetnews.com/kerala-news/kc-venugopal-response-about-shashi-tharoor-controversy-congress-articleshow-zu5lzfz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kc-venugopal-response-about-shashi-tharoor-controversy-congress-articleshow-zu5lzfz</guid>
            <pubDate>Sun, 09 Aug 2026 16:10:43 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നലെ അലഹബാദിൽ നിറയെ വിദ്യാർഥികൾ എത്തി. കോട്ടയിലെ പരിപാടിയിലും നിറയെ ആളുകളുണ്ടായി. ഇതൊന്നും കാണാൻ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ല. അങ്ങനെയുള്ള പ്രസ്താവനകൾ തരൂർ എന്നല്ല ആരും നടത്തരുതെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzk1qxa27gsjf522cawgne6t,imgname-kc-venugopal-shashi-tharoor-1786272019778.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ. രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കുമെന്നായിരുന്നു കെ.സി. വേണു​ഗോപാലിന്റെ വിമർശനം. ഇന്നലെ അലഹബാദിൽ നിറയെ വിദ്യാർഥികൾ എത്തി. കോട്ടയിലെ പരിപാടിയിലും നിറയെ ആളുകളുണ്ടായി. ഇതൊന്നും കാണാൻ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ല. അങ്ങനെയുള്ള പ്രസ്താവനകൾ തരൂർ എന്നല്ല ആരും നടത്തരുതെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു.&lt;/p&gt;&lt;p&gt;അമിത് ഷാ സഭയിലെത്തും വരെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കെ.സി. വേണു​ഗോപാൽ വ്യക്തമാക്കി. അമിത് ഷാ ഭീരുവിനെ പോലെ ഒളിച്ചോടുകയാണ്. മണ്ഡലപുനർ നിർണയവുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;എഫ്സിആർഎ ബില്ല് നടപ്പിലാക്കാൻ അനുവദിക്കില്ല. തന്റേടമുണ്ടെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത് ആർഎസ്എസിനെയാണ്. ആർഎസ്എസ് ബന്ധമുള്ള സംഘടനകൾ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതര വിവാദത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എവിടെയെങ്കിലും പാകപിഴ ഉണ്ടായാൽ സർക്കാർ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസമാണ് ശശി തരൂർ സിജെപി സമരവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിനെ വിമർശിച്ച് രം​ഗത്തെത്തിയത്. നീറ്റ് ക്രമക്കേടിൽ സിജെപി സമരങ്ങൾക്ക് ലഭിച്ച പിന്തുണ എന്തുകൊണ്ട് കോൺ​​ഗ്രസ് സമരങ്ങൾക്ക് കിട്ടിയില്ലെന്നത് പരിശോധിക്കണമെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. ജെൻസീകളുടെ വിഷയം വലിയൊരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, മുംബൈയിലെ ഒരു സംവാദപരിപാടിക്കിടെ പറഞ്ഞ കാര്യങ്ങൾ വിവാദമായതോടെ തന്റെ പരാമർശം വളച്ചൊടിച്ചതാണെന്ന് ശശി തരൂർ പറഞ്ഞു. താൻ നടത്തിയ സംഭാഷണത്തിലെ ഉള്ളടക്കം പാർട്ടിയെയോ നേതൃത്വത്തെയോ ആക്രമിച്ചതാണെന്ന മട്ടിൽ മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kc-venugopal-response-about-shashi-tharoor-controversy-congress-articleshow-zu5lzfz"/>
        </item>
        <item>
            <title><![CDATA[സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ; നടപടി വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന്]]></title>
            <link>https://www.asianetnews.com/kerala-news/teacher-suspended-for-preparing-a-questionnaire-praising-savarkar-articleshow-67clyco</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/teacher-suspended-for-preparing-a-questionnaire-praising-savarkar-articleshow-67clyco</guid>
            <pubDate>Sun, 09 Aug 2026 15:44:07 +0530</pubDate>
            <description><![CDATA[&lt;p&gt;സവർക്കറെ&amp;nbsp;പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzk07t0w4p4yxwy3b4h2prgn,imgname-fotojet--64--1786270443548.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വി ഡി സവർക്കറെ&amp;nbsp;പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഗുരു പ്രസാദിൻ്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിനുള്ള ചോദ്യം തയ്യാറാക്കിയത്.&lt;/p&gt;&lt;p&gt;കാസർകോട് എൽപി സ്&zwnj;കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക്&zwnj; നൽകിയ ചോദ്യാവലിയിലാണ് വിവാദം. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണെന്നായിരുന്നു ചോദ്യം. ഉത്തര സൂചികയിൽ വി ഡി സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്&zwnj;കൂളുകളിൽ എൽ.പി തലത്തിൽ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയാണ് വിവാദത്തിലായത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/teacher-suspended-for-preparing-a-questionnaire-praising-savarkar-articleshow-67clyco"/>
        </item>
        <item>
            <title><![CDATA[ഓഫീസിൽ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/a-senior-clerk-from-the-kasaragod-collectorate-died-articleshow-6nk5vpm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/a-senior-clerk-from-the-kasaragod-collectorate-died-articleshow-6nk5vpm</guid>
            <pubDate>Sun, 09 Aug 2026 15:08:03 +0530</pubDate>
            <description><![CDATA[&lt;p&gt;കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjy5q9scegw8qbhp1h1acpq,imgname-fotojet--63--1786268278073.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാസർകോട്: ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലി വിഷം കഴിച്ച് അവശനിലയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/a-senior-clerk-from-the-kasaragod-collectorate-died-articleshow-6nk5vpm"/>
        </item>
        <item>
            <title><![CDATA[പിറവത്ത് പള്ളിയിൽ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം, ഇടപെട്ട് പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/clash-between-orthodox-and-jacobite-factions-inside-the-church-at-piravom-police-intervene-articleshow-pge3z9h</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/clash-between-orthodox-and-jacobite-factions-inside-the-church-at-piravom-police-intervene-articleshow-pge3z9h</guid>
            <pubDate>Sun, 09 Aug 2026 14:55:04 +0530</pubDate>
            <description><![CDATA[&lt;p&gt;അടുത്ത ദിവസം കളക്ടറുമായി ചർച്ച നടത്തിയ ശേഷമാകും പള്ളിയിൽ ആരാധന നടത്തുക. ഓർത്തഡോക്സ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjxdfmsyw4kzf8myyktj8gp,imgname-clash-1786267483800.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt; : പിറവത്ത് പള്ളിക്കുള്ളിൽ ഓര്&zwj;ത്തഡോക്സ്-യാക്കോബായ സംഘര്&zwj;ഷം. ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മിൽ ഏറ്റുമുട്ടി. പിറമാടം സെന്റ് ജോൺസ് ബദ്ലഹേം പള്ളിയിലാണ് സംഘർഷമുണ്ടായത്. പള്ളിയുടെ നിയന്ത്രണം നിലവിൽ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത ദിവസം കളക്ടറുമായി ചർച്ച നടത്തിയ ശേഷമാകും പള്ളിയിൽ ആരാധന നടത്തുക. ഓർത്തഡോക്സ് വിഭാഗം കോടതി ഉത്തരവുമായാണ് യാക്കോബായ പള്ളിയിലെത്തിയത്. ഈ സമയത്ത് യാക്കോബായ വിഭാഗം പ്രാർത്ഥന നടത്തുകയായിരുന്നു. ഈ സമയത്ത് തങ്ങൾക്ക് പ്രാർത്ഥന നടത്തണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/clash-between-orthodox-and-jacobite-factions-inside-the-church-at-piravom-police-intervene-articleshow-pge3z9h"/>
        </item>
        <item>
            <title><![CDATA[ഡോക്ടർമാ‍ർ പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിൽ; കാസർകോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി]]></title>
            <link>https://www.asianetnews.com/kerala-news/doctors-preparing-for-pg-exams-panathur-family-health-centre-in-kasaragod-shut-down-articleshow-97sfqns</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/doctors-preparing-for-pg-exams-panathur-family-health-centre-in-kasaragod-shut-down-articleshow-97sfqns</guid>
            <pubDate>Sun, 09 Aug 2026 14:51:01 +0530</pubDate>
            <description><![CDATA[&lt;p&gt;ഡോക്ടർമാരില്ലെന്ന പേരിലാണ് മലയോര മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചത്. ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയിൽ പ്രവേശിച്ചതോടെയാണ് ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjx61j46y3j5vcg92khtp61,imgname-images--1--1786267240004.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്: &lt;/strong&gt;ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് മലയോര മേഖലയിലെ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ആശുപത്രിയിൽ ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയിൽ പ്രവേശിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.&lt;/p&gt;&lt;p&gt;ഇന്നുമുതൽ ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി അധികൃതർ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. എന്നാൽ, മൂന്ന് ഡോക്ടർമാരും രാജിവച്ച് പോയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതേസമയം, രോഗികളുടെ ദുരിതം ഒഴിവാക്കാൻ നാളെ ദേശീയ ആരോഗ്യ മിഷനിൽ നിന്ന് ഒരു ഡോക്ടറെ പുതിയതായി നിയമിക്കുമെന്നും ഡിഎംഒ വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/doctors-preparing-for-pg-exams-panathur-family-health-centre-in-kasaragod-shut-down-articleshow-97sfqns"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രി വി ഡി സതീശനെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ചെന്ന പരാതി; കാലടി സ്വദേശിക്ക് എതിരെ കേസ്]]></title>
            <link>https://www.asianetnews.com/kerala-news/complaint-regarding-alleged-abuse-of-cm-v-d-satheesan-in-whatsapp-group-case-registered-against-kalady-native-articleshow-vl05s0w</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/complaint-regarding-alleged-abuse-of-cm-v-d-satheesan-in-whatsapp-group-case-registered-against-kalady-native-articleshow-vl05s0w</guid>
            <pubDate>Sun, 09 Aug 2026 14:30:06 +0530</pubDate>
            <description><![CDATA[&lt;p&gt;കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ്. നാട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ഒരു ഗ്രൂപ്പ് അംഗത്തിന്&zwj;റെ പരാതിയിലാണ് കേസ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5xfw6mnrk0thwg8xgjgdp24,imgname-fotojet---2025-09-24t144119.318-1758705097365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ എറണാകുളം കാലടി സ്വദേശിക്ക് എതിരെ കേസ്. വാഴേലി ഫൈസലിന് എതിരെയാണ് കാലടി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ്. നാട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ഒരു ഗ്രൂപ്പ് അംഗത്തിന്&zwj;റെ പരാതിയിലാണ് കേസ്.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ് ബുക്കിൽ കമന്&zwj;റിട്ടെന്ന പരാതിയിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് ബേപ്പൂർ സ്വദേശി നിതിൻ കക്കേടത്തിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു നിതിന്&zwj;റെ കമന്&zwj;റ്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. പൊതു സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ കമന്&zwj;റിട്ടുവെന്നാണ് എഫ്ഐആറിൽ ഉള്ളത്. കോഴിക്കോട് സൈബർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/complaint-regarding-alleged-abuse-of-cm-v-d-satheesan-in-whatsapp-group-case-registered-against-kalady-native-articleshow-vl05s0w"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കി റിമാൻഡിൽ; തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി, ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ നൽകും]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-remanded-and-shifted-to-thalassery-special-sub-jail-articleshow-y5fi6kl</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-remanded-and-shifted-to-thalassery-special-sub-jail-articleshow-y5fi6kl</guid>
            <pubDate>Sun, 09 Aug 2026 14:01:15 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്&zwnj;ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യാളെ തലശ്ശേരി സ്&zwnj;പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjtbeqcxnhcnq8h6r54w6gp,imgname-fotojet--62--1786264271596.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്&zwnj;ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പൊലീസ് എടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ തലശ്ശേരി സ്&zwnj;പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അതേസമയം, അർജുൻ അയങ്കി ജാമ്യാപേക്ഷ നൽകിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.&lt;/p&gt;&lt;p&gt;അർജുൻ ആയങ്കി ഇന്ന് കീഴടങ്ങാൻ ഉറപ്പിച്ചാണ് തന്നെ കാണാൻ എത്തിയതെന്ന് അഡ്വക്കേറ്റ് ഡെലീറ്റ ടൈറ്റസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ലെന്നും പൊലീസ് എത്തിയ ഉടൻ ആയങ്കിയെ കൈമാറി എന്നും അഭിഭാഷക വ്യക്തമാക്കി. തളിപ്പറമ്പിൽ അർജുൻ ആയങ്കി ഉണ്ടെന്ന് അറിഞ്ഞ് ഇന്നലെ ഉച്ചമുതൽ പൊലീസ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ പുലർച്ചെ രണ്ടെ മുക്കാലോയെടാണ് ആയങ്കി പിടിയിലാകുന്നത്. കൊടും ക്രിമിനലായ അർജുൻ ആയങ്കിയെ ഒടുവിൽ പിടികൂടിയതും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും ആശ്വാസവും നേട്ടവുമായി. മന്ത്രിയെ വെല്ലുവിളിച്ച ആയങ്കിയുടെ ഒളിച്ചുകളി വകുപ്പിനാകെ നാണക്കേടായിരുന്നു. ഇത് ഗുണ്ടകളുടെ നാടല്ല, കേരളമാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. ആയങ്കിയുടെ അറസ്റ്റിനൊപ്പം ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് ശക്തമാക്കാനാണ് പൊലീസ് തീരുമാനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-remanded-and-shifted-to-thalassery-special-sub-jail-articleshow-y5fi6kl"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം; ഒരു ലക്ഷം രൂപ നൽകുമെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല]]></title>
            <link>https://www.asianetnews.com/kerala-news/reward-for-the-auto-rickshaw-driver-who-provided-information-about-arjun-ayanki-articleshow-con50eq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/reward-for-the-auto-rickshaw-driver-who-provided-information-about-arjun-ayanki-articleshow-con50eq</guid>
            <pubDate>Sun, 09 Aug 2026 13:12:37 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു ലക്ഷം രൂപ പാരിതോഷികം നൽകാൻ തയ്യാറെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjat25bez18jcm6hmcfmn6m,imgname-fotojet---2026-08-09t092910.489-1786247973035.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ് നൽകുക. ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയ്യാറെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത് സുഹൃത്ത് ആണെന്ന് അർജുൻ ആയങ്കി പൊലീസിനോട് വെളിപ്പെടുത്തി. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ സുഹൃത്ത് പ്രണവും ഒപ്പമുണ്ടായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഇന്നലെയാണ് പ്രണവ് മറ്റൊരിടത്തേക്ക് മാറിയതെന്നും അർജുൻ ആയങ്കി പറഞ്ഞു. അർജുൻ്റെ കൈശമുണ്ടായിരുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് ഈ ഫോണിൽ നിന്നാണോയെന്ന് പരിശോധിച്ചുവരികയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/reward-for-the-auto-rickshaw-driver-who-provided-information-about-arjun-ayanki-articleshow-con50eq"/>
        </item>
        <item>
            <title><![CDATA[മഹാരാഷ്ട്രയിൽ പാലിന് വില കൂടും; ലിറ്ററിന് 2 രൂപയുടെ വർധന ഓഗസ്റ്റ് 11 മുതൽ]]></title>
            <link>https://www.asianetnews.com/kerala-news/maharashtra-milk-price-to-increase-by-rs-2-per-litre-from-august-11-articleshow-a1c9rpb</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/maharashtra-milk-price-to-increase-by-rs-2-per-litre-from-august-11-articleshow-a1c9rpb</guid>
            <pubDate>Sun, 09 Aug 2026 13:10:33 +0530</pubDate>
            <description><![CDATA[മഹാരാഷ്ട്രയിൽ പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിക്കാൻ പാൽ ഉത്പാദകരുടെ സംഘടന തീരുമാനിച്ചു. ഓഗസ്റ്റ് 11 മുതൽ പുതിയ വില നിലവിൽ വരും. ഉത്പാദനച്ചെലവ് വർധിച്ചതാണ് വില കൂട്ടാൻ കാരണമെന്ന് അസോസിയേഷൻ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjcyah8h7s4114ned9zw3pc,imgname-milk-price-hike-1786250209832.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ&lt;/strong&gt;: മഹാരാഷ്ട്രയിൽ പാൽ വില വർധിക്കുന്നു. ലിറ്ററിന് രണ്ട് രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 11 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാനത്തെ പാൽ ഉത്പാദകരുടെ സംഘടന വ്യക്തമാക്കി. ഉത്പാദനച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് വലിയ ഭാരമാകാത്ത രീതിയിലുള്ള മാറ്റമാണ് ലക്ഷ്യമിട്ടതെന്നും ചർച്ചകൾക്ക് ശേഷം അവർ കൂട്ടിച്ചേർത്തു. ഈ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ദൈനംദിന ബജറ്റിനെ നേരിട്ട് ബാധിക്കും.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് ഈ വിലവർധന?&lt;/h2&gt;&lt;p&gt;ക്ഷീരകർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാലിത്തീറ്റയുടെ വില, ഗതാഗതച്ചെലവ്, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഗണ്യമായി വർധിച്ചു. ഇത് കർഷകർക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതായി സംഘടന വിലയിരുത്തി. ഈ സാഹചര്യത്തിൽ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കിയില്ലെങ്കിൽ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന ആശങ്കയും ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്പാദകരുടെ സംഘടന യോഗം ചേർന്ന് വില വർധിപ്പിക്കാൻ തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തിൽ വില കൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന നിലപാടിലാണ് ഇവർ.&lt;/p&gt;&lt;h2&gt;കർഷകർക്കും ഉപഭോക്താക്കൾക്കും പ്രധാനം&lt;/h2&gt;&lt;p&gt;പുതിയ തീരുമാനം ക്ഷീരകർഷകർക്ക് നേരിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ. വർധിച്ചുവരുന്ന ചെലവുകൾക്കിടയിൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നത് ഈ മേഖലയിൽ തുടരാൻ അവർക്ക് പ്രോത്സാഹനമാകും. അതേസമയം, വിലവർധന സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്നതാണ് പ്രധാന ആശങ്ക. പാലിനും പാൽ ഉത്പന്നങ്ങൾക്കും ദൈനംദിന ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളതിനാൽ ഈ വിലക്കയറ്റം വിപണിയിൽ മറ്റ് അനുബന്ധ പ്രത്യാഘാതങ്ങൾക്കും ഇടയാക്കിയേക്കാം. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും, വിലവർധന അനിവാര്യമായിരുന്നുവെന്നാണ് അസോസിയേഷന്റെ വിശദീകരണം.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/maharashtra-milk-price-to-increase-by-rs-2-per-litre-from-august-11-articleshow-a1c9rpb"/>
        </item>
        <item>
            <title><![CDATA[അര്‍ജുന്‍ ആയങ്കിയെ പിടിച്ച ശേഷമാണ് പൊലീസ് ഈ വൃത്തികേട് കാണിച്ചത്, തിരച്ചിൽ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണെന്ന് രാജു ഏബ്രഹാം]]></title>
            <link>https://www.asianetnews.com/kerala-news/raju-abraham-compares-police-search-after-arjun-ayanki-s-arrest-to-emergency-era-articleshow-7w4ixoq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/raju-abraham-compares-police-search-after-arjun-ayanki-s-arrest-to-emergency-era-articleshow-7w4ixoq</guid>
            <pubDate>Sun, 09 Aug 2026 13:06:01 +0530</pubDate>
            <description><![CDATA[&lt;p&gt;പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയങ്കിയെ കയ്യിൽ കിട്ടിയതിനുശേഷം നടത്തിയ പരിശോധന ഒട്ടും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണെന്നും രാജു എബ്രഹാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjq5fd69s4x5pyn8t9pnxwx,imgname-vlcsnap-2026-08-09-12h28m22s70-1786260929958.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട: &lt;/strong&gt;അര്&zwj;ജുൻ&lt;strong&gt; &lt;/strong&gt;ആയങ്കിക്കായി മല്ലപ്പള്ളിയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന പൊലീസിന്റെ തിരച്ചിലിനെതിരെ കടുത്ത വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയങ്കിയെ കയ്യിൽ കിട്ടിയതിനുശേഷം നടത്തിയ പരിശോധന ഒട്ടും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷൻ എന്നിവരുൾപ്പെടെ എല്ലാവർക്കും പരാതി നൽകുമെന്നും രാജു എബ്രഹാം പറഞ്ഞു.&lt;/p&gt;&lt;p&gt;സാമൂഹിക മാധ്യമങ്ങളിലല്ലാതെ ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ പറഞ്ഞു. നിതിന്റെയും സമീപത്തെയും വീടുകളിൽ എട്ടു വണ്ടി പൊലീസ് ആണ് പരിശോധനയ്ക്ക് എത്തിയത്.അർജുൻ ആയങ്കിയെ കണ്ടെത്തുന്നതിൻ്റെ ഭാ​ഗമായി നിതിൻ്റെ വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. ആയങ്കി ഒളിച്ചിരിപ്പുണ്ടെന്ന് ഫോൺ വഴി നാട്ടുകാർ വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് പൊലീസ് എത്തിയത്.&lt;/p&gt;&lt;p&gt;പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്ട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. അതേസമയം, ആയങ്കിക്കെതിരെ കാപ്പ ചുമത്താനാണ് പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/raju-abraham-compares-police-search-after-arjun-ayanki-s-arrest-to-emergency-era-articleshow-7w4ixoq"/>
        </item>
        <item>
            <title><![CDATA[കണ്ണൂരിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-arrested-in-kannur-will-be-produced-before-the-magistrate-articleshow-2pbhh28</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-arrested-in-kannur-will-be-produced-before-the-magistrate-articleshow-2pbhh28</guid>
            <pubDate>Sun, 09 Aug 2026 12:51:47 +0530</pubDate>
            <description><![CDATA[&lt;p&gt;കണ്ണൂരിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പൊലീസ് കോടതിയിൽ ഹാജരാക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj645n07k0vs8ajs9y85g7a,imgname-fotojet---2026-08-09t080724.152-1786243061407.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ&lt;/strong&gt; : കണ്ണൂരിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുമായി പൊലീസ് കോടതിയിലേക്ക്. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കണ്ണൂരിലെ നടപടികൾക്ക്ശേഷം കൊച്ചിയിലേക്ക് കൊണ്ട് പോകും. അർജുൻ ആയങ്കിയുടെ 2 കൂട്ടാളികളെ വളപട്ടണം പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. അഭിഭാഷകയെ കാണാൻ എത്തിയപ്പോഴാണ് പുലർച്ചെ അർജുനെ പൊലീസ് പിടികൂടിയത്. അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ വകുപ്പ് ചുമത്താനാണ് പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും. അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും തട്ടികൊണ്ട് പോകൽ കേസും അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസികളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ ചുമത്താനുള്ള റിപ്പോർട്ട്&zwnj; കളക്ടർക്ക് നൽകാനാണ് നീക്കം.&lt;/p&gt;&lt;p&gt;പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് നിർണായകമായത്. പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂർ ടൗണിലേക്ക് എത്തിയത് ഈ കാറിൽ ആയിരുന്നു. ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചതോടെ കുടുങ്ങി. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-arrested-in-kannur-will-be-produced-before-the-magistrate-articleshow-2pbhh28"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും]]></title>
            <link>https://www.asianetnews.com/kerala-news/official-name-of-state-to-be-keralam-bill-to-be-introduced-in-lok-sabha-tomorrow-articleshow-engwtpi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/official-name-of-state-to-be-keralam-bill-to-be-introduced-in-lok-sabha-tomorrow-articleshow-engwtpi</guid>
            <pubDate>Sun, 09 Aug 2026 12:36:43 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്തിന്&zwj;റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്&zwj; നാളെ ലോക്സഭയില്&zwj; അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്&zwj; ഉള്&zwj;പ്പെടുത്തിയിരിക്കുന്ന ബില്&zwj; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k31p6zrr3egkw1sqavkzb351,imgname-mixcollage-19-aug-2025-11-01-pm-6650-1755624734488.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;സംസ്ഥാനത്തിന്&zwj;റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്&zwj; നാളെ ലോക്സഭയില്&zwj; അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്&zwj; ഉള്&zwj;പ്പെടുത്തിയിരിക്കുന്ന ബില്&zwj; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്&zwj;റെ ഔദ്യോഗിക നാമം കേരളയില്&zwj; നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്&zwj;കിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/official-name-of-state-to-be-keralam-bill-to-be-introduced-in-lok-sabha-tomorrow-articleshow-engwtpi"/>
        </item>
        <item>
            <title><![CDATA[മലപ്പുറം സ്ഫോടക വസ്തു കേസില്‍ മുഖ്യസൂത്രധാരന്‍ മഞ്ചേരിയില്‍ അറസ്റ്റില്‍]]></title>
            <link>https://www.asianetnews.com/kerala-news/main-mastermind-in-malappuram-explosives-case-arrested-in-manjeri-articleshow-9xf821k</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/main-mastermind-in-malappuram-explosives-case-arrested-in-manjeri-articleshow-9xf821k</guid>
            <pubDate>Sun, 09 Aug 2026 12:34:06 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറം സ്ഫോടകവസ്തു കേസിൽ പ്രധാന ഗൂഢാലോചനക്കാരനായ ഹാരിസ് ടി എയെ എൻഐഎ മഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km7gs3z5syqk3t1kdbvs9vv8,imgname-fake-news-fact-check-ukrainians-india-nia-arrest-mizoram-drone-training-security-alert-1774073974757.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: മലപ്പുറത്തു നിന്നും അനധികൃത സ്&zwnj;ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്&zwj; നിര്&zwj;ണായക അറസ്റ്റ്. കേസിലെ മുഖ്യസൂത്രധാരന്&zwj; ഹാരിസ് ടി എയെ പിടികൂടിയെന്ന് എൻ ഐ എ അറിയിച്ചു. മഞ്ചേരിയില്&zwj; നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. സ്&zwnj;ഫോടക വസ്തുക്കള്&zwj; അനധികൃതമായി വാങ്ങിയതില്&zwj; ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എന്&zwj; ഐ എ യുടെ കണ്ടെത്തല്&zwj;. സ്&zwnj;ഫോടക വസ്തുക്കള്&zwj; അനധികൃതമായി സംഘടിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പങ്കുണ്ടെന്നാണ് എന്&zwj;ഐഎ പറയുന്നു. കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടിട്ടില്ല.&lt;/p&gt;&lt;p&gt;448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ - ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡിൽ പിടിച്ചെടുത്ത സ്ഫോടകവസ്തു ശേഖരം. ഒരു ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് എൻ ഐ എ നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷയെ തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻ ഐ എ ഇതിൽ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും പറയുന്നു.&lt;/p&gt;&lt;p&gt;കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഈ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കര്&zwj;ണാടകയില്&zwj; നിന്നും മൂന്നു പേര്&zwj; അറസ്റ്റിലായിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/main-mastermind-in-malappuram-explosives-case-arrested-in-manjeri-articleshow-9xf821k"/>
        </item>
        <item>
            <title><![CDATA[വന്ദേമാതരം വിവാദം; മന്ത്രി ഷംസുദ്ദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതെന്ന് പി രാജീവ്, രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ]]></title>
            <link>https://www.asianetnews.com/kerala-news/vande-mataram-controversy-p-rajeev-against-minister-shamsudheens-remarks-shocking-articleshow-10a5421</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vande-mataram-controversy-p-rajeev-against-minister-shamsudheens-remarks-shocking-articleshow-10a5421</guid>
            <pubDate>Sun, 09 Aug 2026 12:27:06 +0530</pubDate>
            <description><![CDATA[&lt;p&gt;വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും ഗവർണർ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നതെന്നും പി രാജീവ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01keny0kcgknp425kfnj76ye4m,imgname-mixcollage-11-jan-2026-12-35-pm-5030-1768115162512.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. വിദ്യാഭ്യാസ മന്ത്രി ഷംസുദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് പി രാജീവ് പറഞ്ഞു. ഗവർണർ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നത്. രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ. എന്നാൽ രാജ്ഭവൻ അത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ല. ജനാധിപത്യത്തിൽ തെരഞ്ഞെടുത്ത സർക്കാരിനാണ് പ്രധാന്യമെന്നും പി രാജീവ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഭരണഘടനാപരമായി ദേശീയ ഗീതത്തിന് അനുമതി ഇല്ല. പുതിയ ഗവൺമെന്റ് വന്നതിനു ശേഷം കാവിവൽക്കരണമാണ് നടക്കുന്നത്. മന്ത്രിമാരുടെ പ്രതികരണം സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തെളിവാണ്. മുഖ്യമന്ത്രി തൊഴിലാളികളെ അധിക്ഷേപിച്ചുവെന്നും തെരച്ചിലിൽ വീഴ്ച സംഭവിച്ചുവെന്നും പി രാജീവ് പറഞ്ഞു.&lt;/p&gt;&lt;p&gt;അതേസമയം, വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ രം​ഗത്തെത്തി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണം. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം. നേരത്തെ വിഡി സതീശൻ സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vande-mataram-controversy-p-rajeev-against-minister-shamsudheens-remarks-shocking-articleshow-10a5421"/>
        </item>
        <item>
            <title><![CDATA[സ്ത്രീ സംവരണ സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു; കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്ക് ഇടിച്ചുതകർത്ത് യാത്രക്കാരൻ]]></title>
            <link>https://www.asianetnews.com/kerala-news/passenger-smashes-ksrtc-conductor-nose-in-kochi-articleshow-p8rk285</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/passenger-smashes-ksrtc-conductor-nose-in-kochi-articleshow-p8rk285</guid>
            <pubDate>Sun, 09 Aug 2026 12:21:51 +0530</pubDate>
            <description><![CDATA[&lt;p&gt;കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി സ്വദേശിയായ യാത്രക്കാരൻ ഷിബിനാണ് ആക്രമണം നടത്തിയത്. ആലപ്പുഴ സ്വദേശി ബിആര്&zwj; രമേശിന്റെ മൂക്കിൻ്റെ അസ്ഥിയാണ് തകർന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjmmyh3c4ntn6t2e9ymd17n,imgname-fotojet--61--1786258291234.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി സ്വദേശിയായ യാത്രക്കാരൻ ഷിബിനാണ് ആക്രമണം നടത്തിയത്. ബസിന്റെ സ്ത്രീ സംവരണ സീറ്റിലിരുന്ന ഇയാളോട് കണ്ടക്ടർ മാറാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഷിബിന്&zwj; പുറത്തിറങ്ങി ബസ്സിനു മുൻപിൽ നിൽക്കുകയായിരുന്നു. മാറാൻ ആവശ്യപ്പെട്ടതോടെയാണ് ഷിബിൻ കണ്ടക്ടറെ ആക്രമിച്ചത്. കണ്ടക്ടർ ആലപ്പുഴ സ്വദേശി ബിആര്&zwj; രമേശിന്റെ മൂക്കിൻ്റെ അസ്ഥിയാണ് തകർന്നത്. കണ്ടക്ടറുടെ പരാതിയിൽ അക്രമിയെ പോലീസ് പിടികൂടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/passenger-smashes-ksrtc-conductor-nose-in-kochi-articleshow-p8rk285"/>
        </item>
        <item>
            <title><![CDATA[ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി; `കുഞ്ഞുങ്ങൾ ഉറങ്ങി കിടന്ന മുറിയിൽ വരെ പൊലീസ് പരിശോധിച്ചു']]></title>
            <link>https://www.asianetnews.com/kerala-news/mallappally-east-local-secretary-states-that-he-has-never-met-arjun-ayanki-in-person-articleshow-3t06bxn</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mallappally-east-local-secretary-states-that-he-has-never-met-arjun-ayanki-in-person-articleshow-3t06bxn</guid>
            <pubDate>Sun, 09 Aug 2026 12:04:00 +0530</pubDate>
            <description><![CDATA[&lt;p&gt;ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ. അർജുൻ ആയങ്കിയെ കണ്ടെത്തുന്നതിൻ്റെ ഭാ​ഗമായി നിതിൻ്റെ വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjkmptnfk6691me0dxdp4pr,imgname-fotojet--60--1786257234773.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങളിലല്ലാതെ ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ. അർജുൻ ആയങ്കിയെ കണ്ടെത്തുന്നതിൻ്റെ ഭാ​ഗമായി നിതിൻ്റെ വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. നിതിന്റെയും സമീപത്തെയും വീടുകളിൽ എട്ടു വണ്ടി പൊലീസ് ആണ് പരിശോധനയ്ക്ക് എത്തിയത്. ആയങ്കി ഒളിച്ചിരിപ്പുണ്ടെന്ന് ഫോൺ വഴി നാട്ടുകാർ വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് പൊലീസ് എത്തിയത്. കുഞ്ഞുങ്ങൾ ഉറങ്ങി കിടന്ന മുറിയിൽ കയറി കട്ടിലിനു അടിയിൽ വരെ പൊലീസ് പരിശോധിച്ചുവെന്നും നിതിൻകുമാർ പറയുന്നു.&lt;/p&gt;&lt;p&gt;പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്ട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. അതേസമയം, ആയങ്കിക്കെതിരെ കാപ്പ ചുമത്താനാണ് പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും.2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസുകളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ്പ ചുമത്താനുള്ള റിപ്പോർട്ട്&zwnj; കളക്ടർക്ക് നൽകാനാണ് നീക്കം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mallappally-east-local-secretary-states-that-he-has-never-met-arjun-ayanki-in-person-articleshow-3t06bxn"/>
        </item>
        <item>
            <title><![CDATA[ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ നടത്താൻ ഐഎൻഎസ് കൽപ്പേനി, പ്രത്യേക ഹെലിപാഡും നിർമിച്ചു; സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് അമ്മ]]></title>
            <link>https://www.asianetnews.com/kerala-news/ins-kalpeni-and-helicopter-to-search-goutham-who-was-missing-while-fishing-from-neendakara-mother-thanks-suresh-gopi-articleshow-6xgppqn</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ins-kalpeni-and-helicopter-to-search-goutham-who-was-missing-while-fishing-from-neendakara-mother-thanks-suresh-gopi-articleshow-6xgppqn</guid>
            <pubDate>Sun, 09 Aug 2026 11:46:00 +0530</pubDate>
            <description><![CDATA[നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ പത്താം ദിവസവും തുടരുന്നു. അമ്മയുടെ പ്രതിഷേധത്തിനും സുരേഷ് ഗോപിയുടെ ഇടപെടലിനും പിന്നാലെ നാവികസേനയും കോസ്റ്റ് ഗാർഡും ഉൾപ്പെടെ തെരച്ചിൽ ഊർജിതമാക്കി. കരുനാഗപ്പള്ളിയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിനായി പ്രത്യേക ഹെലിപാഡും സജ്ജമാക്കിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjjtksy3ss5rh0drxfbdsfe,imgname-goutham-search-1786256379710.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ തുടരുന്നു. കരുനാഗപ്പള്ളി അമൃത വിശ്വവിദ്യാപീഠം ഗ്രൗണ്ടിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിനായി പ്രത്യേക ഹെലിപാഡ് നിർമിച്ചു. ഇന്ധനം നിറയ്ക്കാൻ ഐഒസിയുടെ സഹായവും ഉറപ്പാക്കി. ഗൗതമിനെ തിരയാൻ നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി എന്ന കപ്പലും നീണ്ടകരയിൽ എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഇടപെടലിലാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. തെരച്ചിലിന് നേവിയെ എത്തിച്ചതിൽ പ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപിക്ക് നന്ദി പറയുന്നുവെന്നും ഗൗതമിന്&zwj;റെ അമ്മ രേഷ്മ പ്രതികരിച്ചു.&lt;/p&gt;&lt;p&gt;മത്സ്യബന്ധന വള്ളം മറിഞ്ഞ് ഗൗതമിനെ കാണാതായിട്ട് 10 ദിവസമായി. യുവാവിൻ്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് തെരച്ചിൽ ഊർജിതമാക്കിയത്. നീണ്ടകരയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ അമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ആദ്യം രേഷ്മയുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല. തെരച്ചിൽ നടത്തുന്നതിൽ കുടുംബം ആവശ്യം ഉന്നയിക്കാൻ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് അമ്മ ചർച്ചയിൽ നിന്ന് ഇറങ്ങി പോയി. വിദഗ്ധ സംഘം തെരച്ചിൽ നടത്തുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഗൗതത്തിൻ്റെ അച്ഛനും മുത്തച്ഛനും നേരത്തെ ഒരു അപകടത്തിൽ മരിച്ചിരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;സുരേഷ് ഗോപിയുടെ കുറിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;&quot;എന്റെ മകനെ കണ്ടെത്താൻ സാർ എന്നെ സ്വന്തം പെങ്ങളായി കരുതി ഒപ്പമുണ്ടാകണം&quot; &mdash; നീണ്ടകരയിൽ ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണ എന്ന പ്രിയപ്പെട്ട മകനെ ഓർത്ത്, ആ അമ്മ നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് വിളിച്ചപ്പോള്&zwj;, ആ വാക്കുകൾ എന്നെ വല്ലാതെ പിടിച്ചുലച്ചു. ഒരു ജനപ്രതിനിധി എന്നതിലുപരി ഒരു സഹോദരനായി ഞാൻ ആ അമ്മയ്ക്ക് കൊടുത്ത വാക്കാണിത്; എന്റെ സ്വന്തം പെങ്ങളായി കരുതിയിരിക്കുന്നു ഈ ചേട്ടൻ, നിങ്ങളുടെ കൂടെത്തന്നെ കാണും! ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും.&lt;/p&gt;&lt;p&gt;കടലിൽ മീൻപിടുത്ത തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ തിരമാലകളിൽ പെട്ട് മറിഞ്ഞാണ് ഈ ദാരുണമായ അപകടം സംഭവിക്കുന്നത്. ആ അവിശ്വസനീയമായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ആ കുടുംബം ഇനിയും മോചിതരായിട്ടില്ല. അന്ന് മുതൽ ഉറക്കമില്ലാത്ത രാപ്പകലുകൾ... ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ഓരോ നിമിഷവും ഞാൻ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്. തിരച്ചിൽ ഏതെങ്കിലും കാരണത്താൽ മന്ദഗതിയിലാകാൻ ഞാൻ അനുവദിക്കില്ല. സർവ്വ സന്നാഹങ്ങളും കടലമ്മയുടെ മാറിൽ ഇപ്പോൾ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധർ അടങ്ങിയ കപ്പൽ ഇപ്പോള്&zwj; വീണ്ടും കടലിൽ അടിയന്തര തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ ആകാശമാർഗ്ഗേണ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ നിർണ്ണായക ദൗത്യത്തിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ഓയിലും എടിഎഫും ഒപ്പമുണ്ട്. ആവശ്യമായ ഇന്ധനവും സജ്ജീകരണങ്ങളും തടസ്സമില്ലാതെ ഉറപ്പാക്കാൻ അവരും യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തുണ്ട്. മാത്രമല്ല, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അമൃതപുരിയിൽ കോളേജ് അധികൃതരുടെ സഹകരണത്തോടെ പുതിയ എമർജൻസി ഹെലിപാഡും അടിയന്തരമായി സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവരെ, ആ അമ്മയുടെ പ്രതീക്ഷയാണ് ഏറ്റവും വലുത്. ഭരണകൂടത്തിന്റെ കരുത്തും നമ്മുടെ കൂട്ടായ പ്രാർത്ഥനയും ഒന്നുചേരുമ്പോൾ ആ കുട്ടി തിരികെ വരുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ആ അമ്മയുടെ കണ്ണീരൊപ്പാൻ അവസാന ശ്വാസം വരെ ഞാൻ ഒപ്പമുണ്ടാകും. പ്രതീക്ഷ കൈവിടില്ല... നമ്മൾ പോരാടും!&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ins-kalpeni-and-helicopter-to-search-goutham-who-was-missing-while-fishing-from-neendakara-mother-thanks-suresh-gopi-articleshow-6xgppqn"/>
        </item>
        <item>
            <title><![CDATA[പി എസ് സി സമരം: ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖർ കത്തയച്ചു]]></title>
            <link>https://www.asianetnews.com/kerala-news/rajeev-chandrasekhar-letter-to-cm-of-kerala-vd-satheesan-about-psc-rank-holders-protest-articleshow-be4zh8l</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/rajeev-chandrasekhar-letter-to-cm-of-kerala-vd-satheesan-about-psc-rank-holders-protest-articleshow-be4zh8l</guid>
            <pubDate>Sun, 09 Aug 2026 11:45:48 +0530</pubDate>
            <description><![CDATA[&lt;p&gt;പിഎസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ, അവരെ ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്തയച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksvzg9yshdnnqyx0xb429n44,imgname-rajeev-chandrasekhar-1780129212377.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: പിഎസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കത്തയച്ചു. തെരുവിലിറങ്ങി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബിജെപിയുടെ നിലപാട്. പിഎസ് സി ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ മുൻനിർത്തി സമരം കൂടുതൽ ശക്തമാക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്ന് സമരം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്&zwj;നടപടികൾക്ക് രൂപം നൽകും.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/rajeev-chandrasekhar-letter-to-cm-of-kerala-vd-satheesan-about-psc-rank-holders-protest-articleshow-be4zh8l"/>
        </item>
        <item>
            <title><![CDATA[സിജെപിയുമായുള്ള താരതമ്യം; നേതൃത്വത്തിന് കടുത്ത അതൃപ്‌തി, ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ]]></title>
            <link>https://www.asianetnews.com/kerala-news/congress-leaders-disagree-shashi-tharoor-in-comparison-with-cjp-articleshow-hb23hx9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/congress-leaders-disagree-shashi-tharoor-in-comparison-with-cjp-articleshow-hb23hx9</guid>
            <pubDate>Sun, 09 Aug 2026 11:20:17 +0530</pubDate>
            <description><![CDATA[&lt;p&gt;യുവാക്കളെ കേൾക്കുന്നതിൽ കോൺഗ്രസ് സിജെപിയെ പോലെ ഫലപ്രദമായില്ലെന്ന ശശി തരൂരിന്റെ പരാമർശത്തിൽ പാർട്ടിയിൽ കടുത്ത അതൃപ്തി. രാഹുൽ ഗാന്ധിയുടെ നീക്കങ്ങളെ റദ്ദാക്കുന്ന പ്രസ്താവനയാണിതെന്ന് നേതാക്കൾ വിലയിരുത്തിയപ്പോൾ, തൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് തരൂർ വിശദീകരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmpyah1vfbpwyqxxatq5166v,imgname-shashi-tharoor-1774591493178.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;സിജെപിയുമായുള്ള താരതമ്യത്തിൽ ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ. പരാമർശത്തിൽ നേതൃത്വത്തിൽ കടുത്ത അതൃപ്&zwnj;തിയുണ്ടെന്നാണ് വിവരം. രാഹുൽഗാന്ധിയുടെ നീക്കങ്ങളെ റദ്ദാക്കുന്ന പ്രസ്താവനയാണെന്നും ബിജെപിക്ക് വടികൊടുത്തെന്നും നേതാക്കൾ പറയുന്നു. എന്നാൽ പരാമർശത്തിൽ വിശദീകരണവുമായി തരൂർ രം​ഗത്തെത്തി. വാക്കുകൾ വളച്ചൊടിച്ചുവെന്നും പാർട്ടിക്കും, നേതൃത്വത്തിനുമെതിരായ ആക്രമണമെന്ന് വ്യാഖ്യാനിച്ചെന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന സംവാദ പരിപാടിയിലാണ് തരൂരിൻ്റെ പരാമർശം ഉണ്ടായത്.&lt;/p&gt;&lt;p&gt;ജെൻസികളെ കേൾക്കാൻ കോൺ​ഗ്രസിനായോ എന്ന് പരിശോധിക്കണമെന്നാരുന്നു ശശി തരൂരിൻ്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ കുറ്റപ്പെടുത്തി. എന്തുകൊണ്ട് ഇതിന് കഴിഞ്ഞില്ലെന്ന് സ്വയം ചിന്തിക്കണം. രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ സിജെപിയെ പോലെ ഫലപ്രദമായില്ല. യുവാക്കളെ കേട്ടില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകും എന്നും തരൂർ പറഞ്ഞു. മുംബൈയിൽ നടന്ന സംവാദ പരിപാടിയിലാണ് തരൂരിൻ്റെ പ്രസ്താവന.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/congress-leaders-disagree-shashi-tharoor-in-comparison-with-cjp-articleshow-hb23hx9"/>
        </item>
        <item>
            <title><![CDATA[വന്ദേമാതരം വിവാദം: വിശദീകരണവുമായി ലോക് ഭവൻ; `മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ല']]></title>
            <link>https://www.asianetnews.com/kerala-news/lok-bhavan-issues-clarification-on-the-vande-mataram-controversy-articleshow-6oy16gg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/lok-bhavan-issues-clarification-on-the-vande-mataram-controversy-articleshow-6oy16gg</guid>
            <pubDate>Sun, 09 Aug 2026 11:17:25 +0530</pubDate>
            <description><![CDATA[&lt;p&gt;വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjgz66tnyq93tse4fz8pdgc,imgname-fotojet--58--1786254432474.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണം. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്.&lt;/p&gt;&lt;p&gt;എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം. നേരത്തെ വിഡി സതീശൻ സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/lok-bhavan-issues-clarification-on-the-vande-mataram-controversy-articleshow-6oy16gg"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ്, കൊടുംക്രിമിനലെന്ന് റിപ്പോർട്ട് നൽകും]]></title>
            <link>https://www.asianetnews.com/kerala-news/police-to-impose-kaapa-against-arjun-ayanki-articleshow-0nqca3m</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/police-to-impose-kaapa-against-arjun-ayanki-articleshow-0nqca3m</guid>
            <pubDate>Sun, 09 Aug 2026 10:18:47 +0530</pubDate>
            <description><![CDATA[23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം തുടങ്ങി. കണ്ണൂരിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയവെയാണ് അർജുൻ ആയങ്കി പിടിയിലായത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj645n07k0vs8ajs9y85g7a,imgname-fotojet---2026-08-09t080724.152-1786243061407.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ&lt;/strong&gt; : അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും. അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും , തട്ടി കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസികളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ ചുമത്താനുള്ള റിപ്പോർട്ട്&zwnj; കളക്ടർക്ക് നൽകാനാണ് നീക്കം.&lt;/p&gt;&lt;p&gt;പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് നിർണായകമായത്. പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂർ ടൗണിലേക്ക് എത്തിയത് ഈ കാറിൽ ആയിരുന്നു. ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചതോടെ കുടുങ്ങി. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിലെ നടപടികൾക്ക് ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികളെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.&lt;/p&gt;&lt;h2&gt;&lt;strong&gt;ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമില്ല- ചെന്നിത്തല&lt;/strong&gt;&lt;/h2&gt;&lt;p&gt;ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ നാട് അല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്കും അർജുൻ ആയങ്കിയുടെ അനുഭവമാകും. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെൻറ് പ്രതിജ്ഞബദ്ധമാണ്. ​ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/police-to-impose-kaapa-against-arjun-ayanki-articleshow-0nqca3m"/>
        </item>
        <item>
            <title><![CDATA[നീറ്റ് പരീക്ഷ സുരക്ഷ കർശനമാക്കാൻ എൻടിഎ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനം]]></title>
            <link>https://www.asianetnews.com/kerala-news/nta-decides-to-implement-reforms-to-tighten-security-for-the-neet-exam-articleshow-36vrb56</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/nta-decides-to-implement-reforms-to-tighten-security-for-the-neet-exam-articleshow-36vrb56</guid>
            <pubDate>Sun, 09 Aug 2026 09:42:55 +0530</pubDate>
            <description><![CDATA[&lt;p&gt;പുതിയ പരിഷ്കാരങ്ങളിലൂടെ പേപ്പർ ചോർച്ച, ആൾമാറാട്ടം, മറ്റ് പരീക്ഷാ അട്ടിമറികൾ എന്നിവ തടയുന്നതിനും അന്വേഷിക്കുന്നതിനുമായി വിദഗ്ധർക്ക് പ്രത്യേക ചുമതല നൽകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz880fxm9n03c6f4rxxd4dx8,imgname-neet-exam-1785909493684.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; നീറ്റ് പരീക്ഷാ നടത്തിപ്പിലെ സുരക്ഷയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സുരക്ഷാ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക മേഖലകളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് ഏജൻസിയുടെ തീരുമാനം. സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസിക്സ് എന്നീ പ്രധാന വിഭാഗങ്ങളിലാണ് പുതിയ നിയമനങ്ങൾ.&lt;/p&gt;&lt;p&gt;പുതിയ പരിഷ്കാരങ്ങളിലൂടെ പേപ്പർ ചോർച്ച, ആൾമാറാട്ടം, മറ്റ് പരീക്ഷാ അട്ടിമറികൾ എന്നിവ തടയുന്നതിനും അന്വേഷിക്കുന്നതിനുമായി വിദഗ്ധർക്ക് പ്രത്യേക ചുമതല നൽകും. കുറ്റമറ്റ അന്വേഷണത്തിനും തട്ടിപ്പുകൾ തടയുന്നതിനുമായി സി.ബി.ഐ, ഐ.ബി, എൻഫോഴ്സ്&zwnj;മെന്റ് ഡയറക്ടറേറ്റ്, സംസ്ഥാന പൊലീസുകൾ എന്നിവയുമായി ചേർന്ന് ഏകോപിത അന്വേഷണവും സുരക്ഷാ പരിശോധനകളും നടത്തും. കൂടാതെ ഹൈടെക് തട്ടിപ്പുകൾ കണ്ടുപിടിക്കുന്നതിനായി ഡിജിറ്റൽ ഫോറൻസിക്സ് സംവിധാനവും ശക്തമാക്കും. 2026 നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ടുയർന്ന പേപ്പർ ചോർച്ച വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും പിന്നാലെയാണ് നടപടി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/nta-decides-to-implement-reforms-to-tighten-security-for-the-neet-exam-articleshow-36vrb56"/>
        </item>
        <item>
            <title><![CDATA[ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല; 'ശക്തമായ നടപടിയുണ്ടാവും']]></title>
            <link>https://www.asianetnews.com/kerala-news/minister-ramesh-chennithala-responds-to-arjun-ayanki-arrest-articleshow-8lwb8kt</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-ramesh-chennithala-responds-to-arjun-ayanki-arrest-articleshow-8lwb8kt</guid>
            <pubDate>Sun, 09 Aug 2026 09:29:38 +0530</pubDate>
            <description><![CDATA[&lt;p&gt;ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ആരംഭിച്ചതായും ഓണക്കാലം മുൻനിർത്തി ഇത് ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjat25bez18jcm6hmcfmn6m,imgname-fotojet---2026-08-09t092910.489-1786247973035.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ നാട് അല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെൻറ് പ്രതിജ്ഞബദ്ധമാണ്. ​ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.&lt;/p&gt;&lt;p&gt;ഓണക്കാലം കൂടി മുൻ നിർത്തി നടപടികൾ ഊർജിതമാക്കും. എല്ലാം പൊലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകൾ പ്രകാരം ഗുണ്ടകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും. ഏത് സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകൾക്കെതിരെ നടപടി ഉണ്ടാകും. കേരളം ഗുണ്ടകളുടെ പറുദീസയല്ല, മനപ്പൂർവം പ്രശ്നമുണ്ടാക്കുന്നവർ ആരായാലും ശരി, കർശന നടപടി ഉണ്ടാകും. മുൻ മുഖ്യമന്ത്രി തന്നെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞു, ജയരാജൻ തള്ളിപ്പറഞ്ഞു. ഇങ്ങനെയുള്ള ആളുകളെ ആർക്കും സംരക്ഷിക്കാൻ ആകില്ല. കേരളം അത്തരമൊരു നാട് അല്ല, ഗുണ്ടകൾ മാത്രമല്ല ഗുണ്ടകളെ പോറ്റി വളർത്തുന്ന ആളുകൾക്കെതിരേയും നടപടിയെടുക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെയും നടപടിയെടുക്കും. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-ramesh-chennithala-responds-to-arjun-ayanki-arrest-articleshow-8lwb8kt"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് കാലവർഷത്തിൽ 21% കുറവ്]]></title>
            <link>https://www.asianetnews.com/kerala-news/21-percentage-deficit-in-southwest-monsoon-rainfall-in-the-keralam-articleshow-o8rchz1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/21-percentage-deficit-in-southwest-monsoon-rainfall-in-the-keralam-articleshow-o8rchz1</guid>
            <pubDate>Sun, 09 Aug 2026 09:24:18 +0530</pubDate>
            <description><![CDATA[&lt;p&gt;വരുംദിവസങ്ങളിൽ തീവ്രമഴ സാധ്യത കുറവ് ഇന്ന്&zwnj; നാല് വടക്കൻ ജില്ലകളിൽ മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktm7r3dvmk97qnj2k76rpm0k,imgname-kerala-rain--3--1780943162811.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് കാലവർഷത്തിൽ 21% കുറവ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 8 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഏഴ് ജില്ലകളിൽ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. വയനാട്ടിൽ 49% കുറവ്. അധിക മഴ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് ലഭിച്ചത്. മഴയുടെ ശക്തി കുറയും. വരുംദിവസങ്ങളിൽ തീവ്രമഴ സാധ്യത കുറവ് ഇന്ന്&zwnj; നാല് വടക്കൻ ജില്ലകളിൽ മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/21-percentage-deficit-in-southwest-monsoon-rainfall-in-the-keralam-articleshow-o8rchz1"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിയുണ്ടോ? രാത്രിയിൽ സിപിഎം ലോക്കൻ സെക്രട്ടറിയുടെ വീട്ടിൽ പൊലീസ്; പരിശോധന നടന്നത് പത്തനംതിട്ട മലപ്പള്ളിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/police-inspection-in-cpm-local-leader-house-at-mallappally-for-arjun-ayanki-articleshow-38qbnse</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/police-inspection-in-cpm-local-leader-house-at-mallappally-for-arjun-ayanki-articleshow-38qbnse</guid>
            <pubDate>Sun, 09 Aug 2026 08:25:28 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ ആയങ്കിയെ തേടി സിപിഎം പ്രാദേശിക നേതാവിൻ്റെ വീട്ടിൽ പരിശോധന നടത്തി പൊലീസ്. പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം നേതാവിൻ്റെ വീട്ടിലാണ് പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്. പരിശോധനയ്ക്ക് പിന്നാലെ കണ്ണൂരിൽനിന്ന് അർജുൻ ആയങ്കി അറസ്റ്റിലാകുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj72qy0xrjk4k0r6meyjfh6,imgname-arjun-ayanki-news-1786244063168.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: അർജുൻ ആയങ്കിയെ തേടി സിപിഎം ലോക്കൻ സെക്രട്ടറിയുടെ വീട്ടിൽ രാത്രിയിൽ പരിശോധന നടത്തി പൊലീസ്. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് പരിശോധന നടന്നത്. സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻ കുമാറിൻ്റെ പാടിമൺ കാട്ടാമലയിലെ വീട്ടിലാണ് പരിശോധന നടന്നത്. തൊട്ടടുത്തുള്ള സിപിഎം പ്രവ&zwj;ർത്തകരുടെ വീടുകളിലും പരിശോധന നടന്നു. അറസ്റ്റിലായ അർജുൻ ആയങ്കിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ഉണ്ടായിരുന്നില്ലെന്നാണ് മലപ്പള്ളിയിലെ പരിശോധന സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;പാടിമൺ ഭാഗത്ത് രാത്രി 12:15 മുതൽ ഒന്നര വരെയാണ് പരിശോധന നടന്നത്. കീഴ്&zwj;വായ്പുർ, പെരുമ്പട്ടി, തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും ആയങ്കിയെ പിടികൂടാനുള്ള പ്രത്യേക സ്ക്വാഡും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. അർജുൻ ആയങ്കിയെ തേടിയാണ് എത്തിയതെന്ന് പൊലീസ് നാട്ടുകാരോട് പറഞ്ഞു.&lt;/p&gt;&lt;p&gt;മല്ലപ്പള്ളിയിൽ പരിശോധന നടന്ന് ഒരുമണിക്കൂറിന് ശേഷം കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെൻ്റിൽനിന്ന് പുലർച്ചെ രണ്ടരയോടെ ആണ് പൊലീസ് അർജുൻ ആയങ്കിയെ പിടികൂടിയത്. ഒളിവിലിരുന്ന് കേരള പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചതിന് പിന്നാലെ ആണ് നിരവധി കേസുകളിൽ പ്രതിയായ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് ആയങ്കിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.&lt;/p&gt;&lt;p&gt;തളിപ്പറമ്പിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞ അ&zwj;ർ&zwnj;ജുൻ ആയങ്കി, പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമം നടത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറിൽനിന്ന് മൊബൈൽ വാങ്ങി മറ്റൊരാളെ ബന്ധപ്പെട്ട ആയങ്കി, ഇയാളോട് കാറുമായെത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കാർ എത്തുകയും അർജുൻ ആയങ്കി കാറിൽ കയറിപ്പോകുകയുമായിരുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഉടൻതന്നെ കണ്ണൂർ റൂറൽ, സിറ്റി പൊലീസ് ഉദ്യോ​ഗസ്ഥർ സംയുക്തമായി പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കാർ കണ്ണൂർ ഭാ​​ഗത്തേക്കാണ് പോയതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ന​ഗരത്തിൽ ആയങ്കിയുടെ അഭിഭാഷകൻ താമസിക്കുന്ന അപ്പാർട്ട്മെൻ്റിൽ പ്രതി ഉണ്ടെന്ന് പൊലീസ് മനസ്സിലാക്കുകയും അപ്പാർട്ട്മെൻ്റ് വളഞ്ഞ് ആയങ്കിയെ പിടികൂടുകയുമായിരുന്നു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/police-inspection-in-cpm-local-leader-house-at-mallappally-for-arjun-ayanki-articleshow-38qbnse"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയെങ്കിക്ക് വേണ്ടി ഇൻസ്റ്റയിൽ പോസ്റ്റ്‌ ഇട്ട സഹോദരനും പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-younger-brother-ajay-ayanki-in-police-preventive-detention-articleshow-cg1a0md</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-younger-brother-ajay-ayanki-in-police-preventive-detention-articleshow-cg1a0md</guid>
            <pubDate>Sun, 09 Aug 2026 08:05:38 +0530</pubDate>
            <description><![CDATA[&lt;p&gt;നിരവധി കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയെയും ഇളയ സഹോദരൻ അജയ് ആയങ്കിയെയും പൊലീസ് അറസ്റ്റ് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj3s1hd07e5agnq15sq9ggv,imgname-fotojet---2026-08-09t072621.707-1786240599597.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ &lt;/strong&gt;: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ഇളയ സഹോദരനും പിടിയിൽ. അജയ് ആയങ്കിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നടക്കാവിൽ നിന്നാണ് ഇന്നലെ രാത്രി അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദ്യം കരുതൽ തടങ്കലിൽ എടുത്ത അജയ്യെ ഒളിവിൽ കഴിയുന്ന കുറ്റവാളിയായ അർജുൻ ആയങ്കിയെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലിരുന്ന് അർജുൻ ആയങ്കി ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമുകളിലും പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകൾക്ക് പിന്നിൽ അജയ് ആയങ്കിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊലീസ് അജയെ കരുതൽ അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;അതേ സമയം ഒളിവിലിരുന്ന് കേരള പൊലീസിനെയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിച്ച് തലവേദനയായ ക്രിമിനൽ അർജുൻ ആയങ്കി ഒടുവിൽ പൊലീസിന്റെ പിടിയിലായി. പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് നിർണായകമായത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ എത്തിച്ച ശേഷം അർജുന്റെ വൈദ്യ പരിശോധനയടക്കം പൂർത്തിയാക്കി.&lt;/p&gt;&lt;p&gt;പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂർ ടൗണിലേക്ക് എത്തിയത് ഈ കാറിൽ ആയിരുന്നു. ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചതോടെ കുടുങ്ങി. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിലെ നടപടികൾക്ക് ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികളെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-younger-brother-ajay-ayanki-in-police-preventive-detention-articleshow-cg1a0md"/>
        </item>
        <item>
            <title><![CDATA[താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്ന് അഡ്വ ഡെലീറ്റ ടൈറ്റസ്; അർജുൻ എത്തിയത് കീഴടങ്ങാനെന്ന് പ്രതികരണം, പിടികൂടിയത് അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന്]]></title>
            <link>https://www.asianetnews.com/kerala-news/advocate-deleeta-titus-about-arjun-ayanki-arrest-in-flat-articleshow-oi1ewc4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/advocate-deleeta-titus-about-arjun-ayanki-arrest-in-flat-articleshow-oi1ewc4</guid>
            <pubDate>Sun, 09 Aug 2026 08:07:46 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ എത്തിയത് കീഴടങ്ങാനാണെന്നും താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ ഏഷ്യാനെറ് ന്യൂസിനോട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj645n07k0vs8ajs9y85g7a,imgname-fotojet---2026-08-09t080724.152-1786243061407.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ പിടികൂടിയത് അഡ്വ ഡെലീറ്റ ടൈറ്റസിൻ്റെ ഫ്ലാറ്റിൽ നിന്നെന്ന് പൊലീസ്. അർജുൻ എത്തിയത് കീഴടങ്ങാനാണെന്നും താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു. ഇന്ന് രാവിലെ കീഴടങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതിയെന്നും എന്നാൽ അതിന് മുന്നേ പൊലീസെത്തിയെന്നും ഡെലീറ്റ പറഞ്ഞു. തളിപ്പറമ്പിലെ ലോഡ്ജിലാണ് ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ ഇവിടെ നിന്നാണ് ഫ്ലാറ്റിലേക്ക് എത്തുന്നത്.&lt;/p&gt;&lt;p&gt;ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്ന ആയങ്കി ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്ന് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഫ്ലാറ്റിൽ ആയങ്കി എത്തിയത്. പൊലീസിനെ കണ്ടതോടെ ആയങ്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. അതേസമയം, ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്ന പരാതിയിലാണ് ആയങ്കിയെ അറസ്റ്റ് ചെയ്യുക.&lt;/p&gt;&lt;p&gt;പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലിൽ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു. അതേസമയം, അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായും അന്വേഷണം നടക്കുന്നുണ്ട്. വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.&lt;/p&gt;&lt;p&gt;രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ. കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്&zwnj;പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണം.&lt;/p&gt;&lt;p&gt;ഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/advocate-deleeta-titus-about-arjun-ayanki-arrest-in-flat-articleshow-oi1ewc4"/>
        </item>
        <item>
            <title><![CDATA[ഗുണ്ടകളെ പൂട്ടാനുറച്ച് പൊലീസ്, പട്ടികയിൽ 300 ഗുണ്ടകൾ; സ്‌പോൺസർമാരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ]]></title>
            <link>https://www.asianetnews.com/kerala-news/kerala-police-create-goonda-list-under-operation-grip-articleshow-krs4yuw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-police-create-goonda-list-under-operation-grip-articleshow-krs4yuw</guid>
            <pubDate>Sun, 09 Aug 2026 07:38:22 +0530</pubDate>
            <description><![CDATA[&lt;p&gt;ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി ഗുണ്ടകൾക്കെതിരായ നടപടികൾ വേഗത്തിലാക്കി പൊലീസ്. പൊലീസ് തയ്യാറാക്കിയ പട്ടികയിൽ 300 ഗുണ്ടകൾ. ഗുണ്ടകളുടെ സ്&zwnj;പോൺസർമാരെ കുറിച്ചും വിവരം ലഭിച്ചു. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാനും നീക്കം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പൊലീസ്. 300 ഗുണ്ടകളാണ് പൊലീസിൻ്റെ പട്ടികയിലുള്ളത്. ഒരാഴ്ച മുമ്പേ രഹസ്യമായി പൊലീസ് നീക്കം തുടങ്ങിയിരുന്നു. ഗുണ്ടകളുടെ സ്&zwnj;പോൺസർമാരെ കുറിച്ചും ഇൻ്റലിജൻസിന് വിവരം ലഭിച്ചു. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാൻ പൊലീസ് കോടതിയെ സമീപിക്കാനും നീക്കമാരംഭിച്ചു.&lt;/p&gt;&lt;p&gt;ഗുണ്ടകളുടെ സ്പോൺസർമാരെ കുറിച്ച് ഇൻ്റലിജൻസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശത്രുക്കളെ വിരട്ടാനും വകവരുത്താനും ഗുണ്ടകൾക്ക് ചെലവാക്കുന്നത് കോടികളാണ്. മധ്യകേരളത്തിലെ വ്യവസായി ബെംഗളൂരുവിൽനിന്ന് ഗുണ്ടകളെ കൊണ്ടുവന്നതിൻ്റെ വിവരങ്ങൾ പൊലിസിന് ലഭിച്ചു. വിദേശത്തക്ക് ഗുണ്ടകളെ അയച്ചും കുടിപ്പക തീർക്കാൻ ശ്രമിച്ചു. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകൾക്കെതിരായ ഓപ്പറേഷൻ തൂഫാൻ്റെ മറവിൽ കൊച്ചിയിൽ നടന്ന ഗുണ്ടകളുടെ സംഗമത്തെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഓപ്പറേഷൻ ഗ്രിപ്പ് എന്ന പേരിൽ സംസ്ഥാന വ്യാപക ഗുണ്ടാവേട്ട ആണ് കേരള പൊലീസ് ആരംഭിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ നടത്തുന്നത്. അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലുമായി 21 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാനത്തെ ഗുണ്ടാ ബന്ധമുള്ളവർ, കാപ്പാ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിൽ പെട്ടവർ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവ&zwj;രുമായി അടുപ്പമുള്ളവരും സഹായം നൽകുന്നവരും പൊലീസിൻ്റെ നിരീക്ഷണത്തിലുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-police-create-goonda-list-under-operation-grip-articleshow-krs4yuw"/>
        </item>
        <item>
            <title><![CDATA[ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിൽ; പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ പയ്യന്നൂരിലേക്ക് കടന്നു]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-arrest-ayanki-stayed-in-hiding-at-lodge-in-taliparambu-kannur-articleshow-75icgoh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-arrest-ayanki-stayed-in-hiding-at-lodge-in-taliparambu-kannur-articleshow-75icgoh</guid>
            <pubDate>Sun, 09 Aug 2026 07:26:45 +0530</pubDate>
            <description><![CDATA[ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അർജുൻ ആയങ്കിയെ കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പിലെ ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട ആയങ്കിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്ന പരാതിയിലാണ് നിലവിലെ അറസ്റ്റ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj3s1hd07e5agnq15sq9ggv,imgname-fotojet---2026-08-09t072621.707-1786240599597.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലെന്ന് വിവരം. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് ആയങ്കിക്ക് വ്യക്തമായതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്ന് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഫ്ലാറ്റിൽ ആയങ്കി എത്തിയത്. പൊലീസ് എത്തിയ ശേഷം ആയങ്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്ന പരാതിയിലാണ് ആയങ്കിയെ അറസ്റ്റ് ചെയ്യുക. പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലിൽ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായും അന്വേഷണം നടക്കുന്നുണ്ട്. വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.&lt;/p&gt;&lt;p&gt;രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ നിന്നാണ് പിടിയിലായത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.&lt;/p&gt;&lt;p&gt;കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്&zwnj;പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണം. ഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-arrest-ayanki-stayed-in-hiding-at-lodge-in-taliparambu-kannur-articleshow-75icgoh"/>
        </item>
        <item>
            <title><![CDATA[വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്]]></title>
            <link>https://www.asianetnews.com/kerala-news/widespread-rain-in-northern-districts-today-yellow-alert-issued-for-four-districts-articleshow-s02xdg9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/widespread-rain-in-northern-districts-today-yellow-alert-issued-for-four-districts-articleshow-s02xdg9</guid>
            <pubDate>Sun, 09 Aug 2026 07:02:48 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyzx59d1h2n0dt9rqwn6vyhn,imgname-fotojet---2026-08-02t054027.818-1785629681057.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റൊരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നാളെ മുതൽ സാധാരണ കാലവർഷ മഴ മാത്രമേ ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ അറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരത്ത് അതിശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/widespread-rain-in-northern-districts-today-yellow-alert-issued-for-four-districts-articleshow-s02xdg9"/>
        </item>
        <item>
            <title><![CDATA[സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് ഫീസ് നിരക്ക്; ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നത് വൈകുന്നു]]></title>
            <link>https://www.asianetnews.com/kerala-news/mbbs-fee-rates-in-self-financing-colleges-implementation-of-the-order-delayed-in-kerala-articleshow-13luyy9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mbbs-fee-rates-in-self-financing-colleges-implementation-of-the-order-delayed-in-kerala-articleshow-13luyy9</guid>
            <pubDate>Sun, 09 Aug 2026 06:32:30 +0530</pubDate>
            <description><![CDATA[കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ എംബിബിഎസ് ഫീസ് നാലര വർഷമായി കുറയ്ക്കാനുള്ള എൻഎംസി ഉത്തരവ് നടപ്പിലാക്കുന്നത് വൈകുന്നു. ഫീസ് റഗുലേറ്ററി കമ്മറ്റി പുനഃസംഘടിപ്പിക്കാത്തതിനാൽ പുതിയ ഫീസ് ഘടന നിശ്ചയിക്കാനായിട്ടില്ല, ഇത് മുതലെടുത്ത് സ്വകാര്യ കോളേജുകൾ അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്നത് തുടരുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfncsqx5j12en5h4y5vnw5gq,imgname-farji-doctor-1769170853797.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; സ്വാശ്രയ കോളേജുകളില്&zwj; എംബിബിഎസിന് നാലര വര്&zwj;ഷത്തെ ഫീസ് മാത്രമേ ഈടാക്കാനാവൂയെന്ന ഉത്തരവ് കേരളത്തില്&zwj; നടപ്പിലാക്കുന്നത് വൈകുന്നു. സംസ്ഥാനത്തെ ഫീസ് റഗുലേറ്ററി കമ്മറ്റി, പുനസംഘടിപ്പിക്കാത്തത് കാരണം സ്വാശ്രയകോളേജുകളിലേക്കുള്ള പുതിയ ഫീസ് ഘടന നിശ്ചയിക്കാനായിട്ടില്ല. ഫീസുമായി ബന്ധപ്പെട്ട എന്&zwj;എംസി നിര്&zwj;ദേശങ്ങള്&zwj;ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന സ്വകാര്യ മെഡിക്കല്&zwj; കോളേജുകള്&zwj; വിദ്യാര്&zwj;ത്ഥികളില്&zwj; നിന്നും 5 വര്&zwj;ഷ ഫീ ഈടാക്കുന്നത് തുടരുകയാണ്.&lt;/p&gt;&lt;p&gt;എന്&zwj;എംസി ചട്ടപ്രകാരം നാലരവര്&zwj;ഷം അതായത് അമ്പത്തി നാല് മാസമാണ് രാജ്യത്തെ എംബിബിഎസ് പഠന കാലയളവ്. എന്നാല്&zwj; ഇന്റേണ്&zwj;ഷിപ്പ് സമയം കൂടി ഉള്&zwj;പ്പെടുത്തി അഞ്ചുവര്&zwj;ഷം കണക്കാക്കിയാണ് കേരളത്തിലെ സ്വാശ്രയ കോളേജുകള്&zwj; വിദ്യാര്&zwj;ത്ഥികളില്&zwj; നിന്നും നിന്നും ഫീസ് ഈടാക്കിക്കൊണ്ടിരുന്നത്. മാനേജ് മെന്റ് ക്വാട്ടയില്&zwj; പഠിക്കുന്ന ഒരു വിദ്യാര്&zwj;ത്ഥിയില്&zwj; നിന്നും ശരാശരി 9 ലക്ഷം രൂപ വരെയാണ് കോളേജുകള്&zwj; ഒരു വര്&zwj;ഷം ഫീസിനത്തില്&zwj; വാങ്ങുന്നത്. വ്യാപക പരാതികള്&zwj; ഉയര്&zwj;ന്നതിനെത്തുടര്&zwj;ന്നാണ് അക്കാദമിക് കാലയളവായ നാലര വര്&zwj;ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്നും മുന്&zwj; വര്&zwj;ഷങ്ങളില്&zwj; അധികമായി വാങ്ങിയ ആറു മാസത്തെ ഫീസ് തിരിച്ചു നല്&zwj;കണമെന്നും എന്&zwj;എംസി നിര്&zwj;ദേശം പുറപ്പെടുവിച്ചത്. നാലര വര്&zwj;ഷത്തെ ഫീ മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ് പിന്നാലെ സംസ്ഥാന സര്&zwj;ക്കാറും ഇറക്കിയിരുന്നു. എന്നാല്&zwj; ഈ വര്&zwj;ഷത്തെ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്&zwj; തുടങ്ങിയിട്ടും ഫീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സ്വാശ്രയ കോളേജുകളിലെ ഫീസ് നിര്&zwj;ണ്ണയിക്കുന്ന റഗുലേറ്ററി കമ്മിറ്റി ഇതുവരെ പുനസംഘടിപ്പിച്ചിട്ടില്ല. റഗുലേറ്ററി കമ്മിറ്റി പുനസംഘടിപ്പിച്ച് എന്&zwj;എംസി നിര്&zwj;ദേശപ്രകാരമുള്ള പ്രകാരമുള്ള ഫീസ് നിര്&zwj;ണ്ണയിക്കണമെന്ന് രക്ഷിതാക്കള്&zwj; ആവശ്യപ്പെടുന്നു. നിലവില്&zwj; പഠിക്കുന്ന വിദ്യാര്&zwj;ത്ഥികളില്&zwj; നിന്നും ഭീഷണിപ്പെടുത്തി അഞ്ചു വര്&zwj;ഷത്തെ ഫീസ് ഈടാക്കുന്നെന്നും രക്ഷിതാക്കള്&zwj; ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;അധികമായി ഈടാക്കിയ ഫീസ് വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് തിരിച്ചു നല്&zwj;കണമെന്നുള്ള ദേശീയ മെഡിക്കല്&zwj; കൗണ്&zwj;സില്&zwj; നിര്&zwj;ദേശത്തിനെതിരെ സ്വകാര്യ മെഡിക്കല്&zwj; കോളേജ് മാനേജ്മെന്റ് അസോസിയേഷന്&zwj; ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെ സര്&zwj;ക്കാര്&zwj; കാര്യമായ നിയമപോരാട്ടം നടത്തുന്നില്ലെന്നും രക്ഷിതാക്കള്&zwj;ക്ക് ആക്ഷേപമുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mbbs-fee-rates-in-self-financing-colleges-implementation-of-the-order-delayed-in-kerala-articleshow-13luyy9"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയത് ഓട്ടോഡ്രൈവർ, കടലിൽ പോയവരെ കിട്ടിയോ എന്ന് ആയങ്കിയുടെ പരിഹാസം, സഹായിച്ചവരിലേക്കും അന്വേഷണം]]></title>
            <link>https://www.asianetnews.com/kerala-news/auto-rickshaw-driver-provided-information-about-arjun-ayanki-articleshow-ig5lwo8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/auto-rickshaw-driver-provided-information-about-arjun-ayanki-articleshow-ig5lwo8</guid>
            <pubDate>Sun, 09 Aug 2026 05:41:50 +0530</pubDate>
            <description><![CDATA[&lt;p&gt;ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ അഭിഭാഷകയുടെ വീട്ടിൽ വെച്ച് പിടികൂടി. ഒളിവിൽ കഴിയുകയായിരുന്ന ആയങ്കിയെ കുറിച്ച് നിർണായക വിവരം നൽകിയത് ഒരു ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzhxs01s7y1nrpna20t271s8,imgname-fotojet---2026-08-09t054125.225-1786234306617.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ കുറിച്ച് നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവറെന്ന് സൂചന. ഓട്ടോയിലാണ് അർജുൻ ആയങ്കി അഭിഭാഷകയുടെ വീട്ടിലെത്തിയത്. സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിരോധിച്ച് പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ച ശേഷമാണ് വനിതാ അഭിഭാഷകയുടെ വീട്ടിൽ നിന്ന് ആയങ്കിയെ പിടികൂടിയത്. അതിനിടെ, പൊലീസ് പിടിയിലായ അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു.&lt;/p&gt;&lt;p&gt;പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലിൽ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു. അതേസമയം, അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായും അന്വേഷണം നടക്കുന്നുണ്ട്. വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.&lt;/p&gt;&lt;p&gt;രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ നിന്നാണ് പിടിയിലായത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.&lt;/p&gt;&lt;p&gt;കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്&zwnj;പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണം. ഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/auto-rickshaw-driver-provided-information-about-arjun-ayanki-articleshow-ig5lwo8"/>
        </item>
        <item>
            <title><![CDATA[തിരഞ്ഞ് തിരഞ്ഞ് ഒടുക്കം കണ്ടെത്തി; അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-arrested-by-police-from-kannur-articleshow-b6wsz6w</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-arrested-by-police-from-kannur-articleshow-b6wsz6w</guid>
            <pubDate>Sun, 09 Aug 2026 05:44:42 +0530</pubDate>
            <description><![CDATA[നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ണൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങി പോലീസ് ഉദ്യോഗസ്ഥരെ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തതും തിരച്ചിൽ ശക്തമാക്കിയതും. കരിപ്പൂർ സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzhxy99t4razpwadewgpm9mr,imgname-fotojet---2026-08-09t054419.622-1786234479930.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.&lt;/p&gt;&lt;p&gt;കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്&zwnj;പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണം.&lt;/p&gt;&lt;p&gt;ഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-arrested-by-police-from-kannur-articleshow-b6wsz6w"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം അനുവദിച്ച് കോടതി]]></title>
            <link>https://www.asianetnews.com/kerala-news/court-grants-bail-to-arjun-ayanki-associates-articleshow-rwen2xk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/court-grants-bail-to-arjun-ayanki-associates-articleshow-rwen2xk</guid>
            <pubDate>Sat, 08 Aug 2026 21:10:20 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം അനുവദിച്ച് കോടതി. ഊന്നുകല്ല് പൊലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടെ വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി അർജുൻ ആയങ്കി രം​ഗത്തെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzbk3e6s6kkt6djvxq4m7cx8,imgname-arjun-aayanki-1786021787862.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എറണാകുളം: അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം അനുവദിച്ച് കോടതി. ഊന്നുകല്ല് പൊലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയാണ് ജാമ്യം നൽകിയത്. കോതമംഗലം കോടതി അവധിയായതിനെ തുടർന്ന് പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഇതിനിടെ വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി അർജുൻ ആയങ്കി രം​ഗത്തെത്തി. എം വി ജയരാജനുള്ള മറുപടിയായാണ് പോസ്റ്റ്. സിപിഎമ്മിന് വേണ്ടി പ്രതികരിച്ചതിൻ്റെ പേരിൽ കൂടിയാണ് കള്ളക്കേസിൽ ജയിലിൽ അടക്കപ്പെട്ടതെന്നും പോസ്റ്റിൽ പറയുന്നു. പിന്തുണ വേണ്ടെന്നും പിന്നിൽ നിന്ന് കുത്തരുത് എന്നും ആവശ്യപ്പെടുന്നു. എം വി ജയരാജൻ്റെ ഇന്നത്തെ പ്രതികരണങ്ങളോടാണ് മറുപടി. പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/court-grants-bail-to-arjun-ayanki-associates-articleshow-rwen2xk"/>
        </item>
        <item>
            <title><![CDATA[കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് 'സ്‌നേഹസാന്ത്വനം' പദ്ധതി, 14.40 കോടി രൂപയുടെ ഭരണാനുമതി]]></title>
            <link>https://www.asianetnews.com/kerala-news/kerala-government-financial-assistance-for-endosulfan-victims-aid-articleshow-t2qgfkm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-government-financial-assistance-for-endosulfan-victims-aid-articleshow-t2qgfkm</guid>
            <pubDate>Sat, 08 Aug 2026 20:55:54 +0530</pubDate>
            <description><![CDATA[&lt;p&gt;കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന 'സ്&zwnj;നേഹസാന്ത്വനം' പദ്ധതിക്ക് സർക്കാർ 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k510avmf3wjzexc3we17brfb,imgname-kerala-government-secretariat--1--1757749276302.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ 'സ്&zwnj;നേഹസാന്ത്വനം' പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി 14.40 കോടി രൂപയ്ക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. 2026-2027 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;അനുവദിച്ച തുകയിൽ പ്രധാന പങ്കും ദുരിതബാധിതർക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുന്നത്. നിലവിൽ ധനസഹായം ലഭിക്കുന്ന 5,208 എൻഡോസൾഫാൻ ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മുതൽ 2027 മാർച്ച് വരെയുള്ള മാസാന്ത ആശ്വാസധനസഹായത്തിനായി 9,84,31,200 രൂപയും, പുതുതായി ലിസ്റ്റിൽ ഉൾപ്പെടുന്നതായി പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കൾക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയർ ഗിവേഴ്&zwnj;സിന് നൽകുന്ന മാസാന്ത ധനസഹായമായ 'ആശ്വാസകിരണം' പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തി.&lt;/p&gt;&lt;p&gt;ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 10,05,000 രൂപ അനുവദിച്ചു. പ്രദേശത്തെ 10 മാതൃകാ ചൈൽഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കും.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-government-financial-assistance-for-endosulfan-victims-aid-articleshow-t2qgfkm"/>
        </item>
        <item>
            <title><![CDATA[വന്ദേമാതരം വിവാദം: പ്രോട്ടോക്കോൾ വിഭാഗം അയച്ച നിർദേശത്തിൽ വന്ദേമാതരത്തെ കുറിച്ച് പരാമർശമില്ല; നിർദേശം ദേശീയ ഗാനം ആലപിക്കാൻ]]></title>
            <link>https://www.asianetnews.com/kerala-news/no-mention-of-vande-mataram-in-the-directive-issued-by-the-protocol-division-articleshow-nmz8fka</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/no-mention-of-vande-mataram-in-the-directive-issued-by-the-protocol-division-articleshow-nmz8fka</guid>
            <pubDate>Sat, 08 Aug 2026 22:14:58 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ ചൊല്ലി വിവാദം. പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പറയുന്നില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzh46fbh4f38en714s4tv63c,imgname-fotojet--56--1786207485297.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ ചൊല്ലി വിവാദം. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. അതേസമയം ജില്ലകളിലെ സ്വാതന്ത്രദിന ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പറയുന്നില്ല.&lt;/p&gt;&lt;p&gt;സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേ മാതരം മുഴുവനായി പാടണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. കേന്ദ്ര സാസ്ക്കാരിക മന്ത്രാലയത്തിൻ്റെ പ്രത്യേക നിർദേശ പ്രകാരമാണ് നടപടി. ഓഗസ്റ്റ് 9 മുതൽ 17 വരെയുളള്ള വിവിധ പരിപാടികളിൽ പാടാനാണ് നിർദേശം. വന്ദേ മാതരം മുഴുവനായും പാടുന്നതിനെ ദേശീയ തലത്തിൽ കോൺഗ്രസ് എതിർക്കുമ്പോൾ ഇങ്ങനെയൊരു സർക്കുലർ ഇറക്കിയത് ചർച്ചയായി. പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു. സർക്കുലറിനെ അനുകൂലിക്കാതെയായിരുന്നു ആഭ്യന്തര മന്ത്രിയുടെയും വ്യവസായ മന്ത്രിയുടേയും പ്രതികരണങ്ങൾ.&lt;/p&gt;&lt;p&gt;കേന്ദ്ര നിർദേശം അതേ പടി താഴോട്ട് കൈമാറിയതാണ് ചീഫ് സെക്രട്ടറി എന്നാണ് പൊതുഭരണവകുപ്പ് വിശദീകരണം. ഈ മാസം നാലിന് പ്രോട്ടോക്കോൾ വിഭാഗം ജില്ലകളിലെ സ്വാതന്ത്ര ദിനാഘോഷ ചടങ്ങ് എങ്ങനെ നടത്തണമെന്ന സർക്കുലറിൽ വന്ദേമാതരത്തെ കുറിച്ച് പറയുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം. നേരത്തെ വിഡി സതീശൻ സർക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ രാജ് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/no-mention-of-vande-mataram-in-the-directive-issued-by-the-protocol-division-articleshow-nmz8fka"/>
        </item>
        <item>
            <title><![CDATA[പുഴക്കലിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം; മദ്യലഹരിയിലെത്തിയ യുവാക്കൾ ഒളിവിൽ]]></title>
            <link>https://www.asianetnews.com/kerala-news/security-guard-brutally-beaten-in-puzhakkal-articleshow-84ar5xo</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/security-guard-brutally-beaten-in-puzhakkal-articleshow-84ar5xo</guid>
            <pubDate>Sat, 08 Aug 2026 19:46:59 +0530</pubDate>
            <description><![CDATA[&lt;p&gt;പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgvqskhazmaqzy0sq6gyxfx,imgname-fotojet--55--1786198615665.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചത്. ഒളിവിൽ പോയ പ്രതികൾക്കായി വെസ്റ്റ് പൊലീസ് അന്വേഷണം ഊർജിതമാക്കി.&lt;/p&gt;&lt;p&gt;കഴിഞ്ഞ 28ന് ആയിരുന്നു സംഭവം. രാത്രി 12 മണിക്ക് ശേഷമാണ് കുറ്റൂർ സ്വദേശികളായ വിജേഷും ഷബീഷും പുഴക്കലിലെ സൂപ്പർമാർക്കറ്റിലേക്ക് എത്തുന്നത്. ഇവർ അകത്ത് കടക്കണമെന്ന് വാശിപിടിച്ചതോടെ സെക്യൂരിറ്റി തടഞ്ഞു. വന്നവരിൽ ഒരാളുടെ ഭാര്യ അവിടെ ജീവനക്കാരി ആയിരുന്നു. കണക്കുകൾ എടുക്കുന്നതിനാൽ അതിനുശേഷം മാത്രമേ അകത്തേക്ക് കടത്തിവിടൂ എന്ന് സെക്യൂരിറ്റി പറഞ്ഞു. ഇതിൽ പ്രകോപനമായതോടെയാണ് ക്രൂര മർദനം ഉണ്ടായത്. സംഭവത്തിനുശേഷം രണ്ടു പ്രതികളും ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ഇരുവർക്കും എതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാണെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/security-guard-brutally-beaten-in-puzhakkal-articleshow-84ar5xo"/>
        </item>
        <item>
            <title><![CDATA[രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സവർക്കർ ചോദ്യ വിവാ​ദത്തിൽ പ്രതികരണം]]></title>
            <link>https://www.asianetnews.com/kerala-news/rajeev-chandrasekhar-says-the-muslim-league-should-not-attempt-to-rewrite-the-countrys-history-articleshow-4uyxmmy</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/rajeev-chandrasekhar-says-the-muslim-league-should-not-attempt-to-rewrite-the-countrys-history-articleshow-4uyxmmy</guid>
            <pubDate>Sat, 08 Aug 2026 19:32:29 +0530</pubDate>
            <description><![CDATA[&lt;p&gt;നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്നും&zwnj; സവർക്കറെ ഇഷ്ടമില്ലെങ്കിൽ ടിപ്പു സുൽത്താന്റെ പുസ്തകം വായിക്കട്ടെ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksvzg9yshdnnqyx0xb429n44,imgname-rajeev-chandrasekhar-1780129212377.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; സ്വാതന്ത്ര്യസമര ക്വിസ് മത്സര ചോദ്യ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ. വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യമാണ് വിവാ​ദത്തിലായത്. രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് വിദ്യാഭ്യാസ മേഖലയിൽ എന്തെങ്കിലും ഗൂഢാലോചന നടത്തിയാൽ ബിജെപി പ്രതികരിക്കും. നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്നും&zwnj; സവർക്കറെ ഇഷ്ടമില്ലെങ്കിൽ ടിപ്പു സുൽത്താന്റെ പുസ്തകം വായിക്കട്ടെ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചരിത്രമെന്തെന്ന് ഓരോരുത്തർക്കും അറിയാമെന്നും നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുവരെ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടില്ല. കോൺഗ്രസിൻ്റെയും യുപിഎയുടെയും പരിപാടികളിൽ വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. അതുതന്നെയാണ് തങ്ങളുടെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/rajeev-chandrasekhar-says-the-muslim-league-should-not-attempt-to-rewrite-the-countrys-history-articleshow-4uyxmmy"/>
        </item>
        <item>
            <title><![CDATA["വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ല, ഞങ്ങൾ ഇതുവരെ പൂർണമായി ചൊല്ലിയിട്ടില്ല"; മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി]]></title>
            <link>https://www.asianetnews.com/kerala-news/minister-pk-kunhalikutty-on-national-song-vande-mataram-articleshow-ydpyx0d</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-pk-kunhalikutty-on-national-song-vande-mataram-articleshow-ydpyx0d</guid>
            <pubDate>Sat, 08 Aug 2026 19:01:17 +0530</pubDate>
            <description><![CDATA[&lt;p&gt;വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്നും അതാണ് തങ്ങളുടെ നയമെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതുവരെ വന്ദേ മാതരം പൂർണമായി ചൊല്ലിയിട്ടില്ലെന്നും ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgrn2p45g127ew8pnfbm0ej,imgname-p-k-kunhalikutty-1786195380932.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതുവരെ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടില്ല. കോൺഗ്രസിൻ്റെയും യുപിഎയുടെയും പരിപാടികളിൽ വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. അതുതന്നെയാണ് തങ്ങളുടെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.&lt;/p&gt;&lt;p&gt;'വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ല. ഞങ്ങൾ ഇതുവരെ പൂർണമായി ചൊല്ലിയിട്ടില്ല. സത്യപ്രതിജ്ഞയ്ക്ക് ചൊല്ലിയെങ്കിലും നിയമസഭയിൽ മുഴുവനും ചൊല്ലിയില്ല. ആ നയത്തിൽ മാത്രമില്ല. ചീഫ് സെക്രട്ടറിയുടെ സർക്കുലർ സംബന്ധിച്ചു മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് പറയാം'- മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;അതേസമയം വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി. ഓഗസ്റ്റ് ഒൻപത് മുതൽ 17 വരെയുള്ള വിവിധ പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്നാണ് സർക്കുലറിലെ നിർദേശം. വന്ദേമാതരം മുഴുവനായും ആലപിക്കുന്നതിൽ ദേശീയ തലത്തിൽ കോൺഗ്രസ് എതിർപ്പ് ഉന്നയിക്കുമ്പോൾ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു സർക്കുലർ പുറപ്പെടുവിച്ചത് ചർച്ചയായിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-pk-kunhalikutty-on-national-song-vande-mataram-articleshow-ydpyx0d"/>
        </item>
        <item>
            <title><![CDATA[സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക;  1001-ാമത്തെ കൺമണി എത്തിയത് കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ]]></title>
            <link>https://www.asianetnews.com/kerala-news/after-sahasra-comes-sahasrika-the-1001st-baby-in-the-ammathottil-articleshow-wh0uc0i</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/after-sahasra-comes-sahasrika-the-1001st-baby-in-the-ammathottil-articleshow-wh0uc0i</guid>
            <pubDate>Sat, 08 Aug 2026 18:41:31 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ 1001-ാമത്തെ കുഞ്ഞിനെ കണ്ടെത്തി. ആയിരാമത്തെ കുഞ്ഞായ സഹസ്രയ്ക്ക് പിന്നാലെയെത്തിയ ഈ പെൺകുഞ്ഞിന് 'സഹസ്രിക' എന്ന് പേരിട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jx317qc9gas69bt62j5g42d7,imgname-ammathottil-1749227396489.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1001-ാമത്തെ കുഞ്ഞ് കൂടി എത്തിച്ചേർന്നു. 2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരാമത്തെ അതിഥി &quot;സഹസ്ര&quot; എത്തിയതിന് പിന്നാലെയാണ്, ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കാൽപ്പെരുമാറ്റം. കഴിഞ്ഞ ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ അമ്മത്തൊട്ടിലിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണ് ഈ പെൺകുഞ്ഞ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു. ആയിരാമത്തെ കുഞ്ഞായ &quot;സഹസ്ര&quot; യുടെ പിൻഗാമിക്ക് &quot;സഹസ്രിക&quot; എന്ന് നാമകരണം ചെയ്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ. അരുൺ ഗോപി അറിയിച്ചു. ഈ വർഷം അമ്മത്തൊട്ടിലുകളിലെത്തുന്ന 13-ാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് &quot;സഹസ്രിക&quot;. കഴിഞ്ഞ ജൂൺ 4-ന് &quot;ഹരിതാംശ്&quot; എന്ന ആൺകുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു.&lt;/p&gt;&lt;h2&gt;അലാറം മുഴങ്ങി, കരുതലോടെ ഏറ്റെടുത്തു&lt;/h2&gt;&lt;p&gt;കുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ നഴ്സിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പൂർണ്ണ ആരോഗ്യവതിയാണ് കുഞ്ഞെന്ന് കണ്ടെത്തി.&lt;/p&gt;&lt;p&gt;കുഞ്ഞിനെ സന്ദർശിക്കാൻ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദർശക്, കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ എന്നിവർ ബീച്ച് ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീഴുമായിരുന്ന കുഞ്ഞുങ്ങളെ സംരക്ഷിച്ച്, പരിചരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി അമ്മത്തൊട്ടിൽ പദ്ധതി നടപ്പാക്കുന്നത്. &quot;സഹസ്രിക&quot; യുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/after-sahasra-comes-sahasrika-the-1001st-baby-in-the-ammathottil-articleshow-wh0uc0i"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കി സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-car-taken-into-custody-articleshow-hipoqva</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-car-taken-into-custody-articleshow-hipoqva</guid>
            <pubDate>Sat, 08 Aug 2026 18:31:21 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzb6dcs9gjjj103k2dna5z7y,imgname-arjun-ayanki-1786008482600.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. ചൊവ്വാഴ്ച യാത്ര ചെയ്ത് ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയതായാണ് പൊലീസ് പറയുന്നത്. എന്നാൽ ഇപ്പോൾ കണ്ണൂരിൽ നിന്നും അർജുൻ മുങ്ങിയതായാണ് സംശയം.&lt;/p&gt;&lt;p&gt;അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെയും പിടിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഒളിവിൽ തുടരുമ്പോഴും സാമൂഹിക മാധ്യമങ്ങൾ വഴി അർജുന്റെ പ്രകോപനം തുടരുകയാണ്. വധശ്രമം, സ്വർണം പൊട്ടിക്കൽ, പൊലീസുകാരെ ഭീഷണിപ്പെടുത്തൽ അടക്കം കേസുകളിലെ പ്രതിയാണ് അർജുൻ ആയങ്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-car-taken-into-custody-articleshow-hipoqva"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ; `ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ല']]></title>
            <link>https://www.asianetnews.com/kerala-news/m-v-jayarajan-demands-the-arrest-of-arjun-ayanki-articleshow-s1l8z2o</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/m-v-jayarajan-demands-the-arrest-of-arjun-ayanki-articleshow-s1l8z2o</guid>
            <pubDate>Sat, 08 Aug 2026 18:18:53 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgppe8w1ns0rzcys1yh02m1,imgname-fotojet--54--1786193328412.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അർജുൻ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം. തൂക്കി കൊല്ലുകയല്ല, പിടിക്കുകയാണ് വേണ്ടത്. അതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. പൊലീസിനെ ഉപയോഗിച്ച് ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോയി പിടിക്കണം. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ല. ആയങ്കിയെ പിന്തുണയ്ക്കാൻ ആരെങ്കിലും തയാറാകുന്നുണ്ടെങ്കിൽ അവർ ക്വട്ടേഷൻ സംഘങ്ങളെയാണ് പിന്തുണയ്ക്കുന്നത് എന്ന് കരുതണം. വളർന്നു വന്ന പാർട്ടിയെന്ന് ആയങ്കി പറഞ്ഞത് ക്വട്ടേഷൻ പാർട്ടിയെ കുറിച്ചാണെന്നും ആയങ്കിയെ തേച്ചൊട്ടിച്ച ഒരു പാർട്ടിയെക്കുറിച്ച് അങ്ങനെ പറയാൻ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/m-v-jayarajan-demands-the-arrest-of-arjun-ayanki-articleshow-s1l8z2o"/>
        </item>
        <item>
            <title><![CDATA[കാണാതായ മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല; മുതലപ്പൊഴിയിൽ തിരച്ചിൽ അവസാനിപ്പിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/the-fishermen-missing-at-muthalappozhi-could-not-be-found-even-on-the-ninth-day-articleshow-2vfqeh6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/the-fishermen-missing-at-muthalappozhi-could-not-be-found-even-on-the-ninth-day-articleshow-2vfqeh6</guid>
            <pubDate>Sat, 08 Aug 2026 18:00:27 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല. മുതലപ്പൊഴിയിൽ സ്കൂബ സംഘത്തിൻ്റെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം അവസാനിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgnmpq11mpvmhcqa29ge61b,imgname-fotojet--53--1786192222945.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല. മുതലപ്പൊഴിയിൽ സ്കൂബ സംഘത്തിൻ്റെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം അവസാനിപ്പിച്ചു. മുങ്ങൽ വിദഗ്ധർ എത്താൻ വൈകിയതിൽ പ്രതിഷേധമുണ്ടായി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു അപകടത്തിൽപ്പെട്ട ഷിജിനെ കണ്ടെത്താൻ മറൈൻ ആംബുലൻസും മത്സ്യത്തൊഴിലാളി ബോട്ടുകളും രാവിലെ ഇറങ്ങി. പൊഴി ഭാഗത്തും തിരച്ചിൽ വേണമെന്ന് ഷിജിൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മുങ്ങൽ വിദഗ്ധർ വരുമെന്ന് ഇന്നലെ മന്ത്രി നേരിട്ടെത്തി ഉറപ്പ് നൽകി. അവരെ സഹായിക്കാൻ പുലർച്ചെ മത്സ്യത്തൊഴിലാളികളും തയാറായി എത്തി. എന്നാൽ പന്ത്രണ്ട് മണിവരെ സ്കൂബ സംഘം എത്തിയില്ല. ഇതിൽ കുടുംബം പ്രതിഷേധിച്ചു.&lt;/p&gt;&lt;p&gt;ഫിഷറീസ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഉച്ചയോടെ വിഴിഞ്ഞത്തുനിന്ന് നാലംഗ സ്കൂബ സംഘത്തെ എത്തിച്ചു. അരമണിക്കൂർ തിരഞ്ഞെങ്കിലും കടൽ പ്രക്ഷുബ്ധമായതിനാൽ അവസാനിപ്പിച്ചു. മുതലപ്പൊഴിയിൽ ഈ മാസം അഞ്ചിനും സ്കൂബ സംഘം തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാൽ നിർത്തിയിരുന്നു. വിഴിഞ്ഞത് കാണാതായ ജോണിനായും തെരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡ് കപ്പൽ തെക്ക് തമിഴ്നാട് തീരം വരെ പരിശോധന നടത്തുന്നു. വ്യോമസേന ഹെലികോപ്റ്റർ കൊച്ചിയിൽ നിന്നെത്തി. ധീര റെസ്ക്യൂ ബോട്ടും തിരച്ചിലിനുണ്ട്. ജൂലൈ 31നാണ് ഷിജിനെയും ജോണിനെയും കാണാതായത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/the-fishermen-missing-at-muthalappozhi-could-not-be-found-even-on-the-ninth-day-articleshow-2vfqeh6"/>
        </item>
        <item>
            <title><![CDATA[തങ്കി എവിടെ? ബന്ധുവീട്ടിലെന്ന് ആദ്യം കരുതി, നാട്ടുകാരും പോലീസും വനംവകുപ്പും തിരഞ്ഞിട്ടും വയോധികയെ കണ്ടെത്താനായില്ല]]></title>
            <link>https://www.asianetnews.com/kerala-news/elderly-woman-thanki-missing-in-sulthan-bathery-articleshow-gpsegw0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/elderly-woman-thanki-missing-in-sulthan-bathery-articleshow-gpsegw0</guid>
            <pubDate>Sat, 08 Aug 2026 17:43:20 +0530</pubDate>
            <description><![CDATA[സുല്&zwj;ത്താന്&zwj;ബത്തേരി വടക്കനാട് സ്വദേശിനിയായ തങ്കി എന്ന വയോധികയെ കാണാതായി. ബന്ധുവീട്ടിലുണ്ടാകുമെന്ന ധാരണയിൽ ദിവസങ്ങൾ കഴിഞ്ഞാണ് തിരോധാന വിവരം പുറത്തറിയുന്നത്. പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് ഡ്രോണും പോലീസ് നായയേയും ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgmn8fp3ppmtczrqv7ddg62,imgname-missing-1786191192566.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സുല്&zwj;ത്താന്&zwj;ബത്തേരി&lt;/strong&gt;: വടക്കനാട് പള്ളിവയലിലെ പണിയ ഉന്നതിയിലെ വയോധിക തങ്കിയെ കാണ്മാനില്ല. ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.വീടിന് സമീപത്തെ ബന്ധുവീട്ടിലെ മരണാനാന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയതാകുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. നാട്ടുകാരുമായി സഹകരിച്ച് പോലീസും വനംവകുപ്പും തിരച്ചില്&zwj; നടത്തിയിരുന്നു. കഴിഞ്ഞ മാസം മുപ്പതാം തീയ്യതി മുതലാണ് തങ്കിയെ കാണാനില്ലെന്ന കാര്യം ബന്ധുക്കള്&zwj; മനസിലാക്കുന്നത്. കാണാതായി ദിവസങ്ങള്&zwj; പിന്നിട്ടെങ്കിലും വയോധിക എവിടേക്ക് പോയെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.&lt;/p&gt;&lt;p&gt;വൃദ്ധ തനിച്ച് താമസിക്കുന്നതിനാല്&zwj; വീട്ടിലുണ്ടാകുമെന്ന ധാരണയിലായിരുന്നു കുറച്ച് അകലെ കുപ്പാടി എന്ന പ്രദേശത്ത് താമസിക്കുന്ന മകള്&zwj; വസന്തയും മറ്റു ബന്ധുക്കളും. ഉന്നതിയില്&zwj; നിന്ന് അരകിലോമീറ്ററിലേറെയുള്ള ബന്ധുവീട്ടില്&zwj; കഴിഞ്ഞയാഴ്ച അടിയന്തര ചടങ്ങ് നടന്നിരുന്നു. അവിടെയുണ്ടെന്ന ധാരണയിലായിരുന്നു ഉന്നതിയിലുളളവര്&zwj;. എന്നാല്&zwj; എല്ലാവരും മടങ്ങിയെത്തിട്ടും തങ്കിയെ മാത്രം കണ്ടില്ല. ഈ വിവരം ഞായറാഴ്ചയോടെയാണ് എല്ലാവരും അറിയുന്നത്. തിങ്കളാഴ്ച മകള്&zwj; വസന്ത എത്തി സുല്&zwj;ത്താന്&zwj; ബത്തേരി പോലീസില്&zwj; പരാതി നല്&zwj;കുകയായിരുന്നു.&lt;/p&gt;&lt;p&gt;ജനപ്രതിനിധികളുടെ നേതൃത്വത്തില്&zwj; നാട്ടുകാരും പോലീസും വനംവകുപ്പും സംയുക്തമായാണ് തങ്കിയുടെ വീടിന് സമീപത്തെ തോട്ടങ്ങളിലും മറ്റും തിരച്ചില്&zwj; നടത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പോലീസ് നായയെയും ഡ്രോണുമെല്ലാം എത്തിച്ചായിരുന്നു തിരച്ചില്&zwj;. എന്നാല്&zwj; വയോധികയെ വൈകുന്നേരം വരെ കണ്ടെത്താനായിട്ടില്ലെന്ന് പ്രദേശത്തെ ജനപ്രതിനിധികള്&zwj; പറഞ്ഞു. തുടര്&zwj;ന്നുള്ള ദിവസങ്ങളിലും പരിശോധന നടക്കും.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/elderly-woman-thanki-missing-in-sulthan-bathery-articleshow-gpsegw0"/>
        </item>
        <item>
            <title><![CDATA[കേരളത്തിലേക്കുള്ള യാത്രാനുഭവം പറഞ്ഞ് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ; `കേരളത്തിലേക്ക് ഇനിയും വരും, കായൽ യാത്ര ആസ്വാദ്യകരം']]></title>
            <link>https://www.asianetnews.com/kerala-news/american-ambassador-sergio-gor-shares-his-travel-experience-to-kerala-articleshow-vgg9ebx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/american-ambassador-sergio-gor-shares-his-travel-experience-to-kerala-articleshow-vgg9ebx</guid>
            <pubDate>Sat, 08 Aug 2026 17:01:06 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിലേക്കുള്ള യാത്ര അനുഭവം മികച്ചതായിരുന്നു എന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ. കേരളത്തിലേക്ക് ഇനിയും വരുമെന്നും കൂടുതൽ ആളുകളെ ഇവിടം സന്ദർശിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgj81yxde0fma7yx8jx3hak,imgname-fotojet--52--1786188662749.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: കേരളത്തിലേക്കുള്ള യാത്ര അനുഭവം മികച്ചതായിരുന്നു എന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ. കേരളത്തിലേക്ക് ഇനിയും വരുമെന്നും കൂടുതൽ ആളുകളെ ഇവിടം സന്ദർശിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കായൽ യാത്ര ആസ്വാദ്യകരമായിരുന്നു. രാവിലെ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വിവിധ മേഖലകളെക്കുറിച്ച് ചർച്ചകൾ നടന്നുവെന്നും അംബാസിഡർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസും അംബാസിഡർ സെർജിയോ ഗോറിനൊപ്പം കേരളത്തിലെത്തിയിരുന്നു. സ്വകാര്യ സന്ദർശനത്തിൻ്റെ ഭാ​ഗമായാണ് ആലപ്പുഴയിലെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. മൈക്കൽ ബുലോസും അംബാസഡർ ഗോറും കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തിനെ കാണുന്നതിനായി ഈ വർഷം രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. സ്വകാര്യ സന്ദര്&zwj;ശനത്തിനായാണ് ഇവിടെയെത്തിയിരിക്കുന്നത്, ഇതൊരു ഔദ്യോഗിക സന്ദർശനമല്ലെന്നും അംബാസഡര്&zwj; വ്യക്തമാക്കി. മൈക്കൽ ബൂലോസിൻ്റെ സന്ദർശന വിവരം സംസ്ഥാന സർക്കാരിന് നേരത്തെ അറിയുമായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ വിവരം പുറത്തുവിട്ടിരുന്നില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/american-ambassador-sergio-gor-shares-his-travel-experience-to-kerala-articleshow-vgg9ebx"/>
        </item>
        <item>
            <title><![CDATA[രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി അനിൽകുമാർ]]></title>
            <link>https://www.asianetnews.com/kerala-news/minister-anil-kumar-ordered-the-suspension-of-the-payyannur-tahsildar-for-disrespect-to-rajeshs-mortal-remains-articleshow-7nm9xzg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-anil-kumar-ordered-the-suspension-of-the-payyannur-tahsildar-for-disrespect-to-rajeshs-mortal-remains-articleshow-7nm9xzg</guid>
            <pubDate>Sat, 08 Aug 2026 17:00:23 +0530</pubDate>
            <description><![CDATA[&lt;p&gt;രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർക്കെതിരെ നടപടി. ആംബുലൻസിനായി പണം ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് തഹസിൽദാരെ സസ്പെൻഡ് ചെയ്യാൻ റവന്യൂ മന്ത്രി അനിൽകുമാർ നിർദേശം നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgh1dh4rb0bzt6eb79zrrdk,imgname-rajesh-tvm-1786187396644.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്തേക്കും. തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സസ്&zwnj;പെൻഷൻ. തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി.&lt;/p&gt;&lt;p&gt;പയ്യന്നൂർ തഹസീൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പോലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കണ്ണൂർ കളക്ടർ പി. വിഷ്ണുരാജ് റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകേണ്ടി വന്നതിൽ പയ്യന്നൂർ തഹസീൽദാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് തഹസീൽദാരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകുകയായിരുന്നു.&lt;/p&gt;&lt;p&gt;ചൊവ്വാഴ്ച പോസ്റ്റ്&zwnj;മോർട്ടത്തിന് ശേഷം നേമത്തേക്ക് പോകാൻ ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് മരണപ്പെട്ട രാജേഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ലഭ്യമല്ലെന്ന കാര്യം പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തഹസീൽദാരെ അറിയിച്ചു. തുടർന്ന് സ്വകാര്യ ആംബുലൻസുകാരെ തഹസീൽദാർ സമീപിച്ചെങ്കിലും 25,000 മുതൽ 33,000 രൂപ വരെ വാടക ചോദിച്ചതിനെ തുടർന്ന് അത് വേണ്ടെന്ന് വെക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടിൽ നിന്ന് പണമെടുക്കുകയോ വിഷയം കളക്ടറെ അറിയിക്കുകയോ ചെയ്യാമായിരുന്നിട്ടും തഹസീൽദാർ അതിന് തയ്യാറായില്ല. പകരം, സാധാരണ ആംബുലൻസിൽ മൃതദേഹം അയക്കുകയായിരുന്നു. യാത്രയ്ക്കിടെ മൃതദേഹത്തിന്റെ അവസ്ഥ മോശമായതോടെ പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നേരിട്ട് ഇടപെട്ട് തൃശ്ശൂരിലെ ചാവക്കാട് വെച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലൻസ് ലഭ്യമാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ചെറുപുഴ വാട്ടർ റിഫ്റ്റിംഗ് സൊസൈറ്റിയുടെ റിപ്പെല്ലിംഗ് ആക്ടിവിറ്റീസ് ഇൻസ്റ്റാൾ ചെയ്യാനായാണ് നേമത്തുനിന്ന് രാജേഷ് കണ്ണൂരിലെത്തിയത്. മൃതദേഹം കൊണ്ടുപോകുന്നതിനായി റിഫ്റ്റിംഗ് സൊസൈറ്റിയോട് തഹസീൽദാർ 25,000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്രയും തുക നൽകാനില്ലെന്ന് അറിയിച്ച സൊസൈറ്റി ഭാരവാഹികൾ, ഒടുവിൽ 10,000 രൂപ തഹസീൽദാർക്കൊപ്പം ഉണ്ടായിരുന്ന ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്റണിക്ക് കൈമാറുകയായിരുന്നു.&lt;/p&gt;&lt;p&gt;രാജേഷിന്&zwj;റെ മൃതദേഹം കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന് ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്&zwj;റിന്റെ ആരോപണമുന്നയിച്ച് രംഗത്തെത്തി. ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണമെന്നായിരുന്നു ആവശ്യമെന്ന് പ്രസിഡന്&zwj;റ് അനൂപ് വി.എ ആരോപിച്ചു. ഇത് സംബന്ധിച്ച് കണ്ണൂർ കളക്ടർക്ക് പരാതി നൽകും. ആംബുലൻസ് അറേഞ്ച് ചെയ്യാമെന്ന് റാഫ്റ്റിംഗ് ടീം പറഞ്ഞു. എന്നാൽ, പണമായി തന്നാൽ മതിയെന്ന് തഹസിൽദാർ മറുപടി നൽകി. ചെറുപുഴ പഞ്ചായത്ത് അംഗത്തിന് ഒടുവിൽ 10000 രൂപ നൽകിയെന്നും അനൂപ് പറഞ്ഞു. ഈ തുക പഞ്ചായത്ത് മെമ്പർ പിന്നീട് തിരികെ നൽകിയെന്നും അനൂപ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഇക്കാര്യം സ്ഥിരീകരിച്ച് ചെറുപുഴ വാർഡ് മെമ്പർ അനീഷ് ആന്&zwj;റണി രം​ഗത്തെത്തി. അനൂപിന്&zwj;റെ വാട്ടർ റെപ്പല്ലിംഗ് ആക്ടിവിറ്റീസ് ഇൻസ്റ്റാൾ ചെയ്യാനാണ് രാജേഷ് ചെറുപുഴയിൽ എത്തിയത്. ആംബുലൻസ് പണത്തിനായി ആദ്യ ഘട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരുന്നുവെന്ന് മറുപടിയുമായി തഹസിൽദാർ രം​ഗത്തെത്തി. ആ സമയത്താണ് റാഫ്റ്റിംഗ് ടീമിനോടും ചോദിച്ചതെന്ന് തഹസിൽദാർ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-anil-kumar-ordered-the-suspension-of-the-payyannur-tahsildar-for-disrespect-to-rajeshs-mortal-remains-articleshow-7nm9xzg"/>
        </item>
        <item>
            <title><![CDATA[ആന പരിപാലനകേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടി കൊന്നു; സംഭവം പത്തനംതിട്ട കോന്നിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/elephant-tramples-mahout-to-death-in-konni-articleshow-3kdsprq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/elephant-tramples-mahout-to-death-in-konni-articleshow-3kdsprq</guid>
            <pubDate>Sat, 08 Aug 2026 16:40:18 +0530</pubDate>
            <description><![CDATA[&lt;p&gt;കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzggpjpe7zfqdfr1p16drp5h,imgname-fotojet--50--1786187041486.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പ്രിയദർശിനി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. മീന എന്ന ആനയുടെ പാപ്പാനാണ് മോഹനൻ. പ്രിയദർശിനി ആനയുടെ തുമ്പിക്കൈയിൽ പരിക്കേറ്റിരുന്നതിനാൽ അത് നോക്കാനായി എത്തിയതാണ് മോഹനൻ. അപ്പോഴാണ് ആന ഇയാളെ ആക്രമിച്ചത്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/elephant-tramples-mahout-to-death-in-konni-articleshow-3kdsprq"/>
        </item>
        <item>
            <title><![CDATA[യുഎസ് പ്രസിഡൻ്റ്  ഡോണൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ; എത്തിയത് എട്ടംഗ സംഘത്തോടൊപ്പം; വൈകിട്ട് മടങ്ങും]]></title>
            <link>https://www.asianetnews.com/kerala-news/michael-boulos-son-in-low-of-us-president-donald-trump-visits-alappuzha-will-return-by-evening-articleshow-1trxv78</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/michael-boulos-son-in-low-of-us-president-donald-trump-visits-alappuzha-will-return-by-evening-articleshow-1trxv78</guid>
            <pubDate>Sat, 08 Aug 2026 16:37:12 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും വ്യവസായിയുമായ മൈക്കൽ ബൂലോസ് സ്വകാര്യ സന്ദർശനത്തിനായി ആലപ്പുഴയിലെത്തി. എട്ടംഗ സംഘത്തോടൊപ്പം കായൽ സൗന്ദര്യം ആസ്വദിക്കുന്ന അദ്ദേഹം, നെഹ്&zwnj;റു ട്രോഫി വള്ളംകളിയുടെ പരിശീലനവും കാണും. പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം മടങ്ങും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgednpvtvj5e9hfp6g9rp1m,imgname-trump-maru-1786184652507.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. എട്ടംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ആലപ്പുഴയിൽ എത്തിയത്. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും കായൽപ്പരപ്പും ആസ്വദിക്കുന്ന സംഘം വൈകുന്നേരം നെഹ്&zwnj;റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കാണും. പ്രദേശത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മൈക്കൽ ബൂലോസ് വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്ന് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.&lt;/p&gt;&lt;p&gt;ഡോണൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ജീവിതപങ്കാളിയാണ് പ്രമുഖ അന്താരാഷ്ട്ര വ്യവസായിയായ മൈക്കിൾ ബൂലോസ്. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് വന്നത്. അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ അനുഗമിച്ചു&amp;nbsp;മൈക്കൽ ബുോലോസും അംബാസഡർ ഗോറും കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തിനെ കാണുന്നതിനായി ഈ വർഷം രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. സ്വകാര്യ സന്ദര്&zwj;ശനത്തിനായാണ് ഇവിടെയെത്തിയിരിക്കുന്നത്, ഇതൊരു ഔദ്യോഗിക സന്ദർശനമല്ലെന്നും അംബാസഡര്&zwj; വ്യക്തമാക്കി. മൈക്കൽ ബൂലോസിൻ്റെ സന്ദർശന വിവരം സംസ്ഥാന സർക്കാരിന് നേരത്തെ അറിയുമായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ വിവരം പുറത്തുവിട്ടിരുന്നില്ല.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/michael-boulos-son-in-low-of-us-president-donald-trump-visits-alappuzha-will-return-by-evening-articleshow-1trxv78"/>
        </item>
        <item>
            <title><![CDATA[ഓഖിയിൽ നിന്ന് പഠിച്ചില്ല; മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായി കൊണ്ടുവന്ന 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിലെന്ന് കുമ്മനം രാജശേഖരൻ]]></title>
            <link>https://www.asianetnews.com/kerala-news/kummanam-rajasekharan-alleges-failure-of-rs-18-crore-marine-ambulance-project-in-kerala-articleshow-4tmedht</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kummanam-rajasekharan-alleges-failure-of-rs-18-crore-marine-ambulance-project-in-kerala-articleshow-4tmedht</guid>
            <pubDate>Sat, 08 Aug 2026 16:14:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഓഖി ദുരന്തത്തിന് ശേഷം 18 കോടിയിലധികം രൂപ ചെലവഴിച്ച് ആരംഭിച്ച മറൈൻ ആംബുലൻസ് പദ്ധതി സർക്കാർ അനാസ്ഥ മൂലം പരാജയപ്പെട്ടതായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kma68j5b2evtceg6q3y6z9pr,imgname-fotojet--2--1774163609771.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കോടികൾ ചെലവിട്ട് നടപ്പാക്കിയ മറൈൻ ആംബുലൻസ് പദ്ധതി സർക്കാരിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും ഗുരുതരമായ അനാസ്ഥ മൂലം പരാജയപ്പെട്ടതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു. 2017-ലെ ഓഖി ദുരന്തത്തിൽ 143 മത്സ്യത്തൊഴിലാളികൾ മരിച്ചതിനെ തുടർന്നാണ് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പ്രത്യേക മറൈൻ ആംബുലൻസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 7.5 കോടിയും, പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടിയും, ബിപിസിഎൽ CSR ഫണ്ടിൽ നിന്ന് 8.75 കോടിയും ഉൾപ്പെടെ 18.24 കോടി രൂപ ചെലവഴിച്ചാണ് കൊച്ചിൻ ഷിപ്യാർഡിൽ ബോട്ടുകൾ നിർമ്മിച്ചത്. 'പ്രതീക്ഷ', 'പ്രത്യാശ', 'കാരുണ്യ' എന്നീ പേരുകളിൽ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ മേഖലകളിൽ ഇവ വിന്യസിച്ചു. എന്നാൽ ബേപ്പൂരിലെ ബോട്ട് എൻജിൻ തകരാറിലായി ദീർഘകാലമായി ഹാർബറിലാണ്. റഡാർ, ജിപിഎസ്, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ഐആർഎസ് സുരക്ഷാ സർട്ടിഫിക്കേഷനുകൾ, ഇവയുടെ അടിയന്തര വേഗത എന്നിവയിൽ വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;കഴിഞ്ഞ 5 വർഷത്തിനിടെ 225 മത്സ്യത്തൊഴിലാളികൾ മരിക്കുകയും 75 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രവർത്തിക്കാത്ത ബോട്ടുകളിലെ ജീവനക്കാർക്ക് വേതനം നൽകുന്നുണ്ടോ എന്നും, പദ്ധതിയെക്കുറിച്ച് സ്വതന്ത്ര വിദഗ്ധ സമിതിയുടെ പരിശോധനയും സമഗ്രമായ സാമ്പത്തിക ഓഡിറ്റും വേണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kummanam-rajasekharan-alleges-failure-of-rs-18-crore-marine-ambulance-project-in-kerala-articleshow-4tmedht"/>
        </item>
        <item>
            <title><![CDATA[വി.ഡി. സവർക്കറെ  പുകഴ്ത്തിയ വിവാദ ചോദ്യാവലിയിൽ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ]]></title>
            <link>https://www.asianetnews.com/kerala-news/minister-n-shamsuddeen-ordered-strict-action-on-controversial-questionnaire-that-praised-v-d-savarkar-articleshow-lb3tp5k</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-n-shamsuddeen-ordered-strict-action-on-controversial-questionnaire-that-praised-v-d-savarkar-articleshow-lb3tp5k</guid>
            <pubDate>Sat, 08 Aug 2026 15:33:24 +0530</pubDate>
            <description><![CDATA[&lt;p&gt;ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയെന്നും വാർത്താ കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgcqy0w7phwj6s61m8eytwx,imgname-shamsudheen-1786182891548.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; വി.ഡി. സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയിൽ കർശന നടപടിക്ക് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയെന്നും വാർത്താ കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്&zwnj;കൂളുകളിൽ നടത്തിയ ക്വിസിൽ വിവാദമുണ്ടായ സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിര്&zwj;ദേശം. ആഗസ്റ്റ് 6 ന് കാസർ​ഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്&zwnj;കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ (Club Activity ) തീരുമാനിക്കാത്ത പരിപാടിയാണെന്നും ഇത് പോലെ പ്രദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ലെന്നും വ്യക്തമാക്കി. ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തിൽ തെറ്റായ ചോദ്യം തയ്യാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടു പിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിര്&zwj;ദേശം നല്&zwj;കിയതെന്ന് കുറിപ്പില്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന നടത്തിയിരുന്നു. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോടാണ് റിപ്പോർട്ട് തേടിയത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരമായി നൽകിയത് സവർക്കറുടെ പേരായിരുന്നു. സംഭവത്തിൽ പരാതിയുമായി എംഎസ്എഫ് രം​ഗത്തെത്തി. ഡിഇ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-n-shamsuddeen-ordered-strict-action-on-controversial-questionnaire-that-praised-v-d-savarkar-articleshow-lb3tp5k"/>
        </item>
        <item>
            <title><![CDATA[ഔദ്യോഗിക വാഹനം കണ്ടില്ല; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി]]></title>
            <link>https://www.asianetnews.com/kerala-news/official-vehicle-not-found-union-minister-suresh-gopi-travels-in-an-auto-rickshaw-articleshow-smu5pzb</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/official-vehicle-not-found-union-minister-suresh-gopi-travels-in-an-auto-rickshaw-articleshow-smu5pzb</guid>
            <pubDate>Sat, 08 Aug 2026 14:45:25 +0530</pubDate>
            <description><![CDATA[&lt;p&gt;ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് ശേഷമാണ് ഓട്ടോറിക്ഷയിൽ മടങ്ങിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgafj5ea5zeq9akh0cppg5e,imgname-fotojet---2026-08-08t144456.821-1786180520110.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് ശേഷമാണ് ഓട്ടോറിക്ഷയിൽ മടങ്ങിയത്. ഉദ്ഘാടനം കഴിഞ്ഞ് പുറത്തെത്തിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് സ്റ്റാൻഡിൽ കണ്ട ഓട്ടോ പിടിച്ച് താമസസ്ഥലത്തേക്ക് പോവുകയായിരുന്നു. നേരത്തേയും സുരേഷ് ​ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തത് വാർത്തയായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/official-vehicle-not-found-union-minister-suresh-gopi-travels-in-an-auto-rickshaw-articleshow-smu5pzb"/>
        </item>
        <item>
            <title><![CDATA[വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം; എഇഒമാരോട് റിപ്പോർട്ട് തേടി, പ്രതിഷേധം]]></title>
            <link>https://www.asianetnews.com/kerala-news/question-regarding-savarkar-in-student-quiz-competition-report-sought-from-aeos-amid-protests-articleshow-agou229</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/question-regarding-savarkar-in-student-quiz-competition-report-sought-from-aeos-amid-protests-articleshow-agou229</guid>
            <pubDate>Sat, 08 Aug 2026 13:16:54 +0530</pubDate>
            <description><![CDATA[&lt;p&gt;വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോട് റിപ്പോർട്ട് തേടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzg5dgg9smkq4q75h5mbbpmd,imgname-fotojet---2026-08-08t131625.503-1786175209993.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്: &lt;/strong&gt;വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോട് റിപ്പോർട്ട് തേടി. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരമായി നൽകിയത് സവർക്കറുടെ പേരായിരുന്നു. സംഭവത്തിൽ പരാതിയുമായി എംഎസ്എഫ് രം​ഗത്തെത്തി. ഡിഇ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/question-regarding-savarkar-in-student-quiz-competition-report-sought-from-aeos-amid-protests-articleshow-agou229"/>
        </item>
        <item>
            <title><![CDATA[പൊലീസ് തിരയുന്നതിനിടെ അർജുൻ ആയങ്കി എടപ്പാളിലെത്തി; ദൃശ്യങ്ങൾ പുറത്ത്; വട്ടംകുളം സ്വദേശികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-in-edappal-malappuram-vattamkulam-natives-in-custody-articleshow-uffz5v5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-in-edappal-malappuram-vattamkulam-natives-in-custody-articleshow-uffz5v5</guid>
            <pubDate>Sat, 08 Aug 2026 13:04:29 +0530</pubDate>
            <description><![CDATA[&lt;p&gt;എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വിട്ടയച്ചെന്നാണ് വിവരം. ഇവരെല്ലാം സാമൂഹികമാധ്യമങ്ങൾ വഴി അർജുൻ ആയങ്കിയുമായി ബന്ധമുള്ളവരാണ്. ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും റീലുകളും നേരത്തേ പോസ്റ്റ് ചെയ്തിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzg4pec1wr5srxdq292hmb7f,imgname-arjun-ayanki-edappal-1786174454145.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: പൊലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി. എടപ്പാളിലെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിലാണെത്തിയത്. അർജുൻ ആയങ്കി എടപ്പാളിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അർജുൻ ആയങ്കിയ്ക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാലുപേരാണ് ​ദൃശ്യങ്ങളിലുള്ളത്. ഇവരെയെല്ലാം ശനിയാഴ്ച പുലർച്ചെ പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. അർജുൻ ആയങ്കിയുമായി ബന്ധമുള്ള ആകെ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.&lt;/p&gt;&lt;p&gt;എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വിട്ടയച്ചെന്നാണ് വിവരം. ഇവരെല്ലാം സാമൂഹികമാധ്യമങ്ങൾ വഴി അർജുൻ ആയങ്കിയുമായി ബന്ധമുള്ളവരാണ്. ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും റീലുകളും നേരത്തേ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുൻപും അർജുൻ ആയങ്കി ഇവർക്കൊപ്പം എടപ്പാളിലെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതിനിടെ, കഴിഞ്ഞദിവസങ്ങളിൽ കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം ഭാ​ഗങ്ങളിലൂടെ അർജുൻ ആയങ്കി യാത്രചെയ്തിരുന്നതായാണ് വിവരം. ഈ മേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-in-edappal-malappuram-vattamkulam-natives-in-custody-articleshow-uffz5v5"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ; 'ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല']]></title>
            <link>https://www.asianetnews.com/kerala-news/pinarayi-vijayan-says-action-may-be-taken-against-arjun-ayanki-articleshow-22cif1e</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pinarayi-vijayan-says-action-may-be-taken-against-arjun-ayanki-articleshow-22cif1e</guid>
            <pubDate>Sat, 08 Aug 2026 12:33:39 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ. മഴക്കെടുതി ദുരിതാശ്വാസത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും ഭരണസംവിധാനങ്ങൾക്ക് ജാഗ്രത കുറവുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzg2y63mn5rz5k5pxtd5m7nj,imgname-fotojet---2026-08-08t123124.682-1786172610676.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെകെ രാഗേഷിന്റെ പ്രസം​ഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി.&lt;/p&gt;&lt;h2&gt;&lt;strong&gt;കിടപ്പിലായവർക്ക് പെൻഷൻ വീട്ടിൽ എത്തിച്ചു കൊടുക്കണമെന്ന് പിണറായി&lt;/strong&gt;&lt;/h2&gt;&lt;p&gt;സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് പിണറായി പറഞ്ഞു. അക്കൗണ്ടിൽ നിന്നും പണം നേരിട്ട് എടുക്കാൻ പറ്റാത്ത ആളുകളുണ്ട്. ഇവരുടെ എല്ലാം പണം അക്കൗണ്ടിലേക്ക് പോകുന്നത് നല്ലതല്ല. ഇതിനെ കുറിച്ച് ഒരു പഠനം നടത്തണം. പഠിച്ച ശേഷമേ ഈ കാര്യം ചെയ്യാൻ കഴിയൂ. അങ്ങനെ ഒരു പഠനം നടത്തിയിട്ടില്ല. കിടപ്പിലായവർക്ക് പെൻഷൻ വീട്ടിൽ എത്തിച്ചു കൊടുക്കണമെന്നും പിണറായി പറഞ്ഞു.&lt;/p&gt;&lt;p&gt;സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായി പിണറായി പറഞ്ഞു. ദുരന്ത മുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണുന്നത്. അവരെ ചേർത്ത് പിടിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണം. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ട്. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാതെ ഇരിക്കാനും കഴിയില്ല. ജോസ് ഗിരിയിൽ ഉരുൾ പൊട്ടിയുണ്ടായ റോഡ് തടസ്സം ഇത് വരെ നീക്കാത്തത് അനാസ്ഥയാണ്. പുഴയിൽ കാണാതായവരെ കണ്ടെത്തുന്നതിലും കാലതാമസം നേരിട്ടു. കാലാവസ്ഥ മുന്നറിയുപ്പുകൾ വിലയിരുത്തുന്നതിലും മുൻ കരുതൽ എടുക്കുന്നതിലും ഭരണ സംവിധാനങ്ങൾക്ക് ജാഗ്രത ഉണ്ടായിട്ടില്ലെന്നും വിമർശനമുണ്ട്. അത് പരിശോധിക്കപ്പെടണം. ജൂലൈ 13-ന് അതിതീവ്ര മഴ ഉണ്ടായപ്പോളും മുൻകരുതൽ നടപടികൾ ഉണ്ടായില്ല. വയനാട്ടിലെ ദുരന്തത്തിലും സമാനമായ സ്ഥിതിയായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pinarayi-vijayan-says-action-may-be-taken-against-arjun-ayanki-articleshow-22cif1e"/>
        </item>
        <item>
            <title><![CDATA[യുഡിഎഫിൽ കസേര കളി; വഴിമുട്ടി ബോർഡ്, കോർപ്പറേഷൻ വിഭജനം; വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ദീപ്തിയോ ഐഷ പോറ്റിയോ?]]></title>
            <link>https://www.asianetnews.com/kerala-news/the-division-of-board-and-corporation-posts-has-become-a-tough-nut-to-crack-for-the-congress-articleshow-mrv1lxf</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/the-division-of-board-and-corporation-posts-has-become-a-tough-nut-to-crack-for-the-congress-articleshow-mrv1lxf</guid>
            <pubDate>Sat, 08 Aug 2026 12:33:37 +0530</pubDate>
            <description><![CDATA[സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന ആദ്യ യുഡിഎഫ് യോഗത്തിൽ ബോർഡ്, കോർപ്പറേഷൻ വിഭജനത്തിൽ തീരുമാനമായില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ വനിതാ കമ്മീഷൻ, ചലച്ചിത്ര അക്കാഡമി തുടങ്ങിയ പദവികളിലേക്കുള്ള നിയമന ചർച്ചകളും വഴിമുട്ടിയിരിക്കുകയാണ്. ഘടകകക്ഷികളും പ്രധാന പദവികൾക്കായി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzg27gbem63sqsceef0ej5yn,imgname-kpcc-reshuffle-1786171867502.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തിയ ശേഷം&zwnj; നടന്ന ആദ്യ യുഡിഎഫ് യോ​ഗത്തിൽ ബോർഡ്, കോർപ്പറേഷൻ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ല. ഉഭയകക്ഷി ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് പിരിഞ്ഞത്. ഇതിനിടെ കോൺഗ്രസിൽ പ്രധാന പദവികളിൽ അവകാശവാദം ശക്തമാക്കി മുതി&zwj;ർന്ന നേതാക്കൾ രംഗത്ത് വന്നു. കെപിസിസിക്ക് പുതിയ പ്രസിഡന്റ് ചർച്ചക്കൊപ്പം ബോർഡ് കോർപ്പറേഷൻ അധ്യക്ഷ സ്ഥാന ചർച്ചകളും ഒരുമിച്ച് നടത്തുകയാണ്. കെപിസിസി മാധ്യമ വിഭാ​ഗത്തിലെ ദീപ്തി മേരി വർ​ഗീസ്, സിപിഎമ്മിൽ നിന്ന് കോൺ​ഗ്രസിലെത്തിയ ഐഷ പോറ്റി എന്നിവർ കേരള വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് താത്പര്യം അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;കൊച്ചി കോർപ്പറേഷൻ അം​ഗമായ ദീപ്തിക്ക് പാർട്ടിയിൽ പ്രധാനസ്ഥാനമാണ് കൂടുതൽ താത്പര്യം. അതില്ലെങ്കിൽ വനിതാ കമ്മീഷൻ അധ്യക്ഷ പദവി പോലെ പ്രമുഖ പദവി ഏതെങ്കിലും വേണം. കൊട്ടാരക്കരയിൽ ബാല​ഗോപാലിനെതിരെ ശക്തമായ മത്സരം കാഴ്ച്ച വച്ച ഐഷ പോറ്റിക്ക് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം കൊടുക്കണമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ താത്പര്യം. മത്സരത്തിൽ നിന്ന് മാറി നിന്ന കെ ബാബുവിനെ ജി സി ഡി എ അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്. ചലച്ചിത്ര അക്കാഡമി അധ്യക്ഷ സ്ഥാനം കിട്ടാനായി സിനിമാക്കാരുടെ വൻനിര സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഐഎഫ്എഫ്കെക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സമയം കഴിഞ്ഞിട്ടും അധ്യക്ഷനെ തീരുമാനിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കെപിസിസിഅധ്യക്ഷനും രണ്ട് വർക്കിം​ഗ് പ്രസിഡൻ്റുമാരും മന്ത്രിമാരായതോടെ പാർട്ടി പ്രവർത്തനവും നിലച്ച മട്ടാണ്. പാ&zwj;ർട്ടി അധ്യക്ഷനായി ഷാഫി പറമ്പിൽ എം.പിയുടെ പേരാണ് കെ സി വേണുഗോപാൽ വിഭാ​ഗം മുന്നോട്ട് വയ്ക്കുന്നത്. ജോസഫ് വാഴക്കനായി രമേശ് ചെന്നിത്തലയും പിടി മുറുക്കുന്നു. ബെന്നി ബഹന്നാനും ആൻ്റോ ആൻ്റണിയും കൊടിക്കുന്നിൽ സുരേഷും കരുനീക്കങ്ങളുമായി സജീവമാണ്. ഈ തർക്കം രൂക്ഷമായതോടെ മറ്റ് പദവികൾ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;ഘടകക്ഷികളും സമർദ്ദം ശക്തമാക്കി&lt;/h2&gt;&lt;p&gt;ഭരണ പരിഷ്&zwnj;കരണ കമ്മീഷൻ അധ്യക്ഷനായി പി ജെ ജോസഫിനും എം കെ മുനീറിനും വേണ്ടി യുഡിഎഫിലെ രണ്ട് പാർട്ടികളും രം​ഗത്തുണ്ട്. എം.കെ മുനീറിനെ വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കും പരി​ഗണിക്കുന്നുണ്ട്. ക്യാബിനറ്റ് റാങ്കോടെയുള്ള പദവി കെ പി എ മജീദിനും വേണമെന്നാണ് മുസ്ലിം ലീ​ഗിൻ്റെ ആ​ഗ്രഹം. രണ്ടര വർഷത്തിന് ശേഷം മന്ത്രിയാക്കാമെന്ന് വാ​ഗ്ദനമുള്ള മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. ദില്ലിയിൽ കേരളത്തിൻ്റെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ പദവിയാണ് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ നോട്ടമിട്ടിട്ടുള്ളത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>S Ajith Kumar</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/the-division-of-board-and-corporation-posts-has-become-a-tough-nut-to-crack-for-the-congress-articleshow-mrv1lxf"/>
        </item>
        <item>
            <title><![CDATA[പ്രളയ ദുരിതാശ്വാസം; വാഹനത്തിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം]]></title>
            <link>https://www.asianetnews.com/kerala-news/flood-relief-motor-vehicle-department-officials-protest-suspension-of-officer-who-fined-vehicle-articleshow-q73casu</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/flood-relief-motor-vehicle-department-officials-protest-suspension-of-officer-who-fined-vehicle-articleshow-q73casu</guid>
            <pubDate>Sat, 08 Aug 2026 12:55:55 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനത്തിന് അധിക ലൈറ്റടക്കം വച്ചതിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെന്&zwj;ഡ് ചെയ്തതിൽ മോട്ടോര്&zwj; വാഹന വകുപ്പ് ഉദ്യോഗസ്ഥര്&zwj;ക്ക് പ്രതിഷേധം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzddjtp7jmtfvr914eb8rbk5,imgname-mvd-fine-1786083109574.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട: &lt;/strong&gt;പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനത്തിന് അധിക ലൈറ്റടക്കം വച്ചതിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെന്&zwj;ഡ് ചെയ്തതിൽ മോട്ടോര്&zwj; വാഹന വകുപ്പ് ഉദ്യോഗസ്ഥര്&zwj;ക്ക് പ്രതിഷേധം. ദുരിതാശ്വാസ പ്രവര്&zwj;ത്തനത്തിൽ പങ്കെടുത്തതിന്&zwj;റെ ലക്ഷണമുണ്ടായിരുന്നില്ലെെന്നും തീവ്ര പ്രകാശമുള്ള ആറ് അനധികൃത ലൈറ്റുകള്&zwj; ഉള്&zwj;പ്പടെ കണ്ടെത്തിയതിനെ തുടര്&zwj;ന്നാണ് പിഴ ചുമത്തിയതെന്നും ഉദ്യോഗസ്ഥര്&zwj; വിശദീകരിക്കുന്നു.&lt;/p&gt;&lt;p&gt;ആറന്മുളയിലെ പ്രളയ ദുരിതാശ്വാസ പ്രവര്&zwj;ത്തനങ്ങളിൽ ഉള്&zwj;പ്പെടെ സജീവമായ വാഹനത്തിന് പിഴയിട്ടതിനാണ് അടൂര്&zwj; ആര്&zwj;ടിഒയിലെ എഎംവിഐ ബിഎസ് ലൈജുവിനെ സസ്പെന്&zwj;ഡ് ചെയ്തത്. പിഴയിട്ടതിനെതിരെ പ്രതിഷേധം ഉയര്&zwj;ന്നു. ആറന്മുള എംഎൽഎ അബിൻ വര്&zwj;ക്കി ഗതാഗതമന്ത്രിയോട് പരാതിപ്പെട്ടതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. അതേസമയം, അടൂര്&zwj; ആശുപത്രി ജംഗ്ഷന് സമീപമാണ് ബുധനാഴ്ച രാവിലെ 11 മണിക്ക് വാഹനംപരിശോധിച്ചതെന്ന് മോട്ടോര്&zwj; വാഹന വകുപ്പ് ഉദ്യോഗസ്ഥര്&zwj; വിശദീകരിക്കുന്നു. നാലു ടയറുകളും പുറത്തേയ്ക്ക് തള്ളിയ നിലയിലായിരുന്നു. ആറു അനധികൃത ലൈറ്റുകളും കണ്ടെത്തി. പൊല്യൂഷൻ സര്&zwj;ട്ടിഫിക്കറ്റിന്&zwj;റെ കാലാവധിയും കഴി&zwj;ഞ്ഞു. ദുരിതാശ്വാസ സാമഗ്രികള്&zwj; വാഹനത്തിൽ ഉണ്ടായിരുന്നില്ല. ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏര്&zwj;പ്പെട്ടതിന്&zwj;റെ ലക്ഷണവും കണ്ടില്ല. അമിത ലൈറ്റ് ഫിറ്റ് ചെയ്തതിന് 5000 രൂപയും പൊല്യൂഷൻ സര്&zwj;ട്ടിഫിക്കറ്റ് ഇല്ലാത്തതിന് രണ്ടായിരം രൂപയും പിഴ ചുമത്തി. പൊല്യൂഷൻ സര്&zwj;ട്ടിഫിക്കറ്റ് ഉടമ ഹാജരാക്കിയാതോടെ ആ പിഴ ഒഴിവാക്കി. 2024 മാര്&zwj;ച്ചിലും ഈ വര്&zwj;ഷം ഏപ്രിലിലും ഈ വാഹനത്തിന് പിഴിയിട്ടിരുന്നുവെന്നും ഉദ്യോഗസ്ഥര്&zwj; ചൂണ്ടിക്കാട്ടുന്നുണ്ട്.&lt;/p&gt;&lt;p&gt;സസ്പെന്&zwj;ഷനെതിരെ സമര പരിപാടികള്&zwj;ക്കാണ് മോട്ടോര്&zwj; വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം, പ്രളയത്തിൽ അകപ്പെട്ടവരെ മാറ്റാൻ ഉപയോഗിച്ച വാഹനമനെന്ന പരിഗണന ഉദ്യോഗസ്ഥൻ നൽകിയില്ലെന്നാണ് മറുപക്ഷതിന്&zwj;റെ വാദം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/flood-relief-motor-vehicle-department-officials-protest-suspension-of-officer-who-fined-vehicle-articleshow-q73casu"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷൻ ​ഗ്രിപ്പ്; സംസ്ഥാന വ്യാപകമായി പൊലീസിന്റെ ​ഗുണ്ടാവേട്ട; കണ്ണൂരിൽ അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ]]></title>
            <link>https://www.asianetnews.com/kerala-news/operation-grip-kerala-police-goonda-hunt-arjun-ayanki-case-articleshow-7wp653a</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/operation-grip-kerala-police-goonda-hunt-arjun-ayanki-case-articleshow-7wp653a</guid>
            <pubDate>Sat, 08 Aug 2026 12:29:30 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറത്ത് അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേരെ പൊലീസ് ചോദ്യംചെയ്തു. ഓ​ഗസ്റ്റ് അഞ്ചിന് അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയിരുന്നു. ഇവിടെ അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ അഞ്ചുപേരെയാണ് ചങ്ങരംകുളം പൊലീസും തിരൂർ പൊലീസും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzg2rwnca236n5zvv1y81kbd,imgname-kerala-police-operation-grip-arjun-ayanki-1786172437164.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പൊലീസിന്റെ ​ഗുണ്ടാവേട്ട. ഓപ്പറേഷൻ ​ഗ്രിപ്പ് എന്ന പേരിലാണ് പൊലീസ് ​ഗുണ്ടകളെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ​ഗ്രിപ്പ് പുരോ​ഗമിക്കുന്നത്.&lt;/p&gt;&lt;p&gt;അതിനിടെ, പൊലീസിനെ ഭീഷണിപ്പെടുത്തിയും ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽപോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായുള്ള തെരച്ചിലും പൊലീസ് ഊർജിതമാക്കി. കണ്ണൂരിൽ അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. എട്ടുപേരെയാണ് കണ്ണൂർ വളപട്ടണം പൊലീസ് കരുതൽ തടങ്കലിലാക്കിയത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. അർജുൻ ആയങ്കിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്നവരെ കണ്ടെത്താനാണ് പൊലീസ് ഇവരെയെല്ലാം ചോദ്യംചെയ്യുന്നത്. അതിനിടെ, രണ്ടുദിവസം മുൻപ് അർജുൻ ആയങ്കി കണ്ണൂർ അഴീക്കോട് എത്തിയിരുന്നതായും സംശയമുണ്ട്.&lt;/p&gt;&lt;p&gt;മലപ്പുറത്ത് അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേരെ പൊലീസ് ചോദ്യംചെയ്തു. ഓ​ഗസ്റ്റ് അഞ്ചിന് അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയിരുന്നു. ഇവിടെ അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ അഞ്ചുപേരെയാണ് ചങ്ങരംകുളം പൊലീസും തിരൂർ പൊലീസും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. അ&zwj;ർജുൻ ആയങ്കി എടപ്പാളിലെത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.&lt;/p&gt;&lt;p&gt;ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷൈജു ഷാ, ശങ്കു, വെങ്കിടേഷ്, സം​ഗീത് സുരേഷ്, ആദിത്യൻ എന്നിവരാണ് കസ്റ്റഡിയിലെടുള്ളത്. ഇവരിൽ ഷൈജുവിനെതിരേ പൊലീസ് സൈബർ കേസും രജിസ്റ്റർചെയ്തു. സാമൂഹികമാധ്യമത്തിൽ ആഭ്യന്തരമന്ത്രിയെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ടതിനാണ് സൈബർ കേസെടുത്തത്. അതേസമയം, ഒളിവിൽപോയ അർജുൻ ആയങ്കിക്കായി വിവിധ ജില്ലകളിലും അയൽസംസ്ഥാനങ്ങളിലേക്കും പൊലീസ് തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/operation-grip-kerala-police-goonda-hunt-arjun-ayanki-case-articleshow-7wp653a"/>
        </item>
        <item>
            <title><![CDATA[ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ചിന് വിടും, ഭക്തജനങ്ങളുടെ കാശ് കട്ട ഒരാളെപ്പോലും സർക്കാർ വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി]]></title>
            <link>https://www.asianetnews.com/kerala-news/sabarimala-ghee-scam-probe-goes-to-crime-branch-govt-won-t-spare-those-who-stole-devotee-funds-articleshow-2uopcd6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/sabarimala-ghee-scam-probe-goes-to-crime-branch-govt-won-t-spare-those-who-stole-devotee-funds-articleshow-2uopcd6</guid>
            <pubDate>Sat, 08 Aug 2026 12:12:20 +0530</pubDate>
            <description><![CDATA[&lt;p&gt;വിജിലൻസ് കമ്മീഷണർ ഇന്നോ നാളെയുമായി കത്ത് നൽകുമെന്നും, അതു ലഭിച്ചാലുടൻ അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.ഭക്തജനങ്ങളുടെ പണം സംരക്ഷിക്കുന്നതിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kty0t7xqgj5rds59ty44ejf4,imgname-k-muraleedharan--1--1781271437239.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ത&zwj;ൃശൂർ:&lt;/strong&gt; ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിജിലൻസ് കമ്മീഷണർ ഇന്നോ നാളെയുമായി കത്ത് നൽകുമെന്നും, അതു ലഭിച്ചാലുടൻ അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. വിജിലൻസ് സാമ്പത്തിക ക്രമക്കേടുകളാണ്, കുറ്റം ചെയ്തവരെ കണ്ടെത്തേണ്ടത് ക്രൈം ബ്രാഞ്ചാണ്. ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ഭക്തജനങ്ങളുടെ പണം സംരക്ഷിക്കുന്നതിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഒളിവിൽ കഴിയുന്ന ആയങ്കിക്കായുള്ള അന്വേഷണത്തിലും മന്ത്രി പ്രതികരിച്ചു.നിയമപരമായി പിടികൂടേണ്ടവരെ കൃത്യസമയത്ത് തന്നെ പിടികൂടുമെന്നും, എത്ര കാലം വേണമെങ്കിലും ഇയാൾക്ക് മുങ്ങി നടക്കാൻ സാധിക്കില്ലെന്നും പിടികൂടുന്ന കാര്യത്തിൽ യാതൊരുവിധ മടിയോ വിട്ടുവീഴ്ചയോ ഉണ്ടാകില്ലെന്നും നിയമം അതിന്റെ വഴിക്ക് നടക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കൂടാതെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും നേരിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കാണാതായവരെ എത്രയും വേഗത്തിൽ കണ്ടെത്താനുള്ള സമഗ്രമായ ശ്രമങ്ങളാണ് സർക്കാർ തലത്തിൽ നടത്തിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/sabarimala-ghee-scam-probe-goes-to-crime-branch-govt-won-t-spare-those-who-stole-devotee-funds-articleshow-2uopcd6"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിയെ വെടിവെയ്ക്കാനൊന്നും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല; ​​'ഗുണ്ടകൾ പലതും പറയും, നോക്കാം']]></title>
            <link>https://www.asianetnews.com/kerala-news/ramesh-chennithala-response-about-arjun-ayanki-case-articleshow-g73yk7e</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ramesh-chennithala-response-about-arjun-ayanki-case-articleshow-g73yk7e</guid>
            <pubDate>Sat, 08 Aug 2026 11:37:47 +0530</pubDate>
            <description><![CDATA[&lt;p&gt;അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ 'നാട്ടിലുള്ള ​ഗുണ്ടകൾ പലതും പറയും, നോക്കാം' എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രിയുടെ മറുപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfzsf244z3pqyd32ghqmcyz,imgname-arjun-ayanki-ramesh-chennithala-1786169310276.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: അടിയന്തര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ 'നാട്ടിലുള്ള ​ഗുണ്ടകൾ പലതും പറയും, നോക്കാം' എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രിയുടെ മറുപടി. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽപോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പൊലീസിന്റെ വ്യാപക തെരച്ചിൽ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഓണം കഴിഞ്ഞാൽ&zwj; ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിൽ 9,200-ലധികം ആളുകളെ അറസ്റ്റ് ചെയ്തു. 7000-ലധികം കേസുകൾ രജിസ്റ്റർ ചെയ്തു. 100 കോടിയിലധികം വിലവരുന്ന രാസലഹരി പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിൽ ത്രിതല പഞ്ചായത്തുകളുമായി ചേർന്ന് നടപ്പാക്കും. കൊറിയർ വഴി ലഹരി അയക്കുന്ന പരിപാടി അവസാനിപ്പിക്കണം. സ്വകാര്യ കൊറിയർ കമ്പനികൾ ഇത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഓണക്കാലത്ത് കേരളത്തിൽ സ്പിരിറ്റ് ഒഴുകുന്ന ഒരു പ്രവണതയുണ്ട്. അത് ഇനി അനുവദിക്കില്ല. ഓഗസ്റ്റ് 15 ഓടെ കേരള പൊലീസിൽ സമൂലമായ മാറ്റം വരാൻ പോവുകയാണ്. 'മൈ പൊലീസ് സ്റ്റേഷൻ' എന്ന രീതിയിലേക്ക് സ്റ്റേഷനുകളുടെ മുഖം മാറും. കസ്റ്റഡി മർദനം ഒരിക്കലും ഉണ്ടാകാതിരിക്കാൻ നടപടി ഉണ്ടാകും. എല്ലാ സ്റ്റേഷനുകളിലെയും സിസിടിവികൾ നിരീക്ഷിക്കും. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലിരുന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളും നിരീക്ഷിക്കുന്ന ഹൈടെക് സംവിധാനം വരികയാണ്. ജനങ്ങളുമായുള്ള ഇടപെടൽ മെച്ചപ്പെടുത്താൻ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ഫീഡ് ബാക് രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വന്ദേമാതരത്തിന്റെ പൂർണരൂപം ചൊല്ലുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയൊരു ഉത്തരവ് ഇറങ്ങിയത് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ramesh-chennithala-response-about-arjun-ayanki-case-articleshow-g73yk7e"/>
        </item>
        <item>
            <title><![CDATA[ജെൻസികളെ കേൾക്കാൻ കോൺ​ഗ്രസിനായോ എന്ന് പരിശോധിക്കണം; സംവാദ പരിപാടിയിൽ ചോദ്യവുമായി ശശി തരൂർ എംപി]]></title>
            <link>https://www.asianetnews.com/kerala-news/mp-shashi-tharoor-says-it-must-be-examined-whether-congress-able-to-listen-to-gen-z-articleshow-i0r1gxg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mp-shashi-tharoor-says-it-must-be-examined-whether-congress-able-to-listen-to-gen-z-articleshow-i0r1gxg</guid>
            <pubDate>Sat, 08 Aug 2026 11:48:57 +0530</pubDate>
            <description><![CDATA[&lt;p&gt;ജെൻസികളെ കേൾക്കാൻ കോൺ​ഗ്രസിനായോ എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ എംപി. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmpyah1vfbpwyqxxatq5166v,imgname-shashi-tharoor-1774591493178.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്നത് പരിശോധിക്കണമെന്ന് ശശി തരൂർ എംപി. യുവാക്കളെ കേട്ടില്ലെങ്കിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും ശശി തരൂർ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ജെൻസികൾക്ക് വേണ്ടി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപി പ്രചാരണത്തിന് ഇതിനിടെ പിന്തുണയേറുകയാണ്.&lt;/p&gt;&lt;p&gt;സിജെപി സമരത്തിന് ശേഷം ജെൻസികളുടെ രോഷം തണുപ്പിക്കാനുള്ള നീക്കങ്ങളിലാണ് ബിജെപി. കേന്ദ്രമന്ത്രിമാരടക്കം ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമാകുകയാണ്. ബിജെപിക്ക് പുതിയ തലമുറയെ കേൾക്കുന്നതിൽ പോരായ്മ വന്നു എന്നത് മനസിലാക്കിയാണ് പ്രധാനമന്ത്രി പുതിയ നീക്കങ്ങളുമായി രംഗത്ത് എത്തിയത്. ഇതിനിടെയാണ് ഈക്കാര്യത്തിൽ കോൺഗ്രസിന് വീഴ്ച്ച പറ്റിയെന്ന് ശശി തരൂർ സമ്മതിക്കുന്നത്. ജെൻസികളുടെ വികാരം വേണ്ടത്ര പ്രതിഫലിപ്പിക്കാൻ കോൺഗ്രസിനായില്ലെന്ന് മുംബൈയിലെ സംവാദപരിപാടിയിൽ തരൂർ വ്യക്തമാക്കി. എന്നാൽ ജന്തർമന്തറിലെ സമരത്തിലൂടെ സിജെപിക്ക് ഇതിന് കഴിഞ്ഞു. രാഹുൽ ഗാന്ധിയും ഛാത്രോം കി ഗൂഞ്ച് പരിപാടിയിലൂടെ വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു, എന്നാൽ സിജെപിയെ പോലെ ഇത് ഫലപ്രദമായില്ലെന്നും തരൂർ തുറന്നടിച്ചു.&lt;/p&gt;&lt;p&gt;സിജെപിയുടെ ജന്തർമന്തർ സമരം നടക്കുന്നതിനിടെ മൂന്നാഴ്ച രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത് പാർട്ടിയിൽ ചർച്ചയായി തുടരുമ്പോഴാണ് ശശി തരൂരിൻറെ ഈ പരാമർശം. ഇതിനിടെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ജെൻസികൾക്ക് വേണ്ടി സംസാരിക്കണമെന്ന സിജെപിയുടെ ആവശ്യത്തിന് സ്വീകാര്യത കൂടുകയാണ്. ഇതിനായി സിജെപി തയ്യാറാക്കിയ ഓൺലൈൻ പെറ്റീഷനിൽ ഇതുവരെ ഒപ്പിട്ടത് മുപ്പത്തിമൂവായിരത്തിലധികം പേരാണ്. എൻടിഎ പിരിച്ചുവിട്ട് ശക്തമായ ചട്ടക്കൂടുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യവും സിജെപി കൂടുതൽ ശക്തമാക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mp-shashi-tharoor-says-it-must-be-examined-whether-congress-able-to-listen-to-gen-z-articleshow-i0r1gxg"/>
        </item>
        <item>
            <title><![CDATA[അർജ്ജുൻ ആയങ്കിയുമായി ബന്ധം; 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ, സംസ്ഥാനത്താകെ ആയങ്കിക്കെതിരെ 23 കേസുകൾ]]></title>
            <link>https://www.asianetnews.com/kerala-news/links-to-arjun-ayanki-5people-taken-into-custody-in-trivandrum-total-of-23-cases-registered-against-ayanki-across-kerala-articleshow-g98ga7g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/links-to-arjun-ayanki-5people-taken-into-custody-in-trivandrum-total-of-23-cases-registered-against-ayanki-across-kerala-articleshow-g98ga7g</guid>
            <pubDate>Sat, 08 Aug 2026 10:35:44 +0530</pubDate>
            <description><![CDATA[&lt;p&gt;ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfw1vfj0f2fqgpbsjb4f5ve,imgname-fotojet---2026-08-08t103159.710-1786165390834.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം.&lt;/p&gt;&lt;p&gt;ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.അതിനിടയിലും സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. &quot;തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല&quot; എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കിൽ പിടിക്കാനും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു. അര്&zwj;ജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്&zwj;ട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടി എന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തി. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പിന്നാലെയാണ് പൊലീസ് വീണ്ടും കേസെടുത്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/links-to-arjun-ayanki-5people-taken-into-custody-in-trivandrum-total-of-23-cases-registered-against-ayanki-across-kerala-articleshow-g98ga7g"/>
        </item>
        <item>
            <title><![CDATA[കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം]]></title>
            <link>https://www.asianetnews.com/kerala-news/kerala-ksrtc-bus-accident-at-mysuru-bengaluru-high-way-conducter-and-driver-died-many-injured-articleshow-hlc48yx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-ksrtc-bus-accident-at-mysuru-bengaluru-high-way-conducter-and-driver-died-many-injured-articleshow-hlc48yx</guid>
            <pubDate>Sat, 08 Aug 2026 09:15:21 +0530</pubDate>
            <description><![CDATA[കർണാടകയിലെ ബിടതിയിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് എയർ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. മൈസൂരു - ബംഗളൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfq8wj5fq2fcge3bte76e7m,imgname-ksrtc-bus-accident--1--1786160378437.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ച രണ്ടുപേരിൽ ഒരാൾ ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി അരുൺ എൻ.എം. ആണ്. ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.&lt;/p&gt;&lt;p&gt;മൈസൂരു - ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബോർഡിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പോലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടവിവരം അറിഞ്ഞ് കോഴിക്കോട് നിന്ന് ഉദ്യോഗസ്ഥർ അപകട സ്ഥലത്തേക്ക് തിരിച്ചു. ബത്തേരി ഡിടിഒ സ്ഥലത്ത് എത്തും.&lt;/p&gt;&lt;p&gt;റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിലേക്ക് ബസ് ഇടിച്ചുകയറി മറിഞ്ഞെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്&zwnj;സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. ഇന്ന് രാവിലെ 9.30 ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസായിരുന്നു. അപകടത്തിൽപെട്ടവരിൽ അധികവും മലയാളികളെന്നാണ് വിവരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-ksrtc-bus-accident-at-mysuru-bengaluru-high-way-conducter-and-driver-died-many-injured-articleshow-hlc48yx"/>
        </item>
        <item>
            <title><![CDATA[ബിടതിയിൽ കെഎസ്ആർടിസി അപകടം: ഡ്രൈവർ മിഥിലേഷിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ല, അപകടകാരണം സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയെന്ന് വിമർശനം]]></title>
            <link>https://www.asianetnews.com/kerala-news/ksrtc-bus-accident-in-bidadi-single-driver-system-and-excessive-workload-blamed-for-fatal-crash-articleshow-htgozxm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ksrtc-bus-accident-in-bidadi-single-driver-system-and-excessive-workload-blamed-for-fatal-crash-articleshow-htgozxm</guid>
            <pubDate>Sat, 08 Aug 2026 10:07:30 +0530</pubDate>
            <description><![CDATA[കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും കൊല്ലപ്പെട്ടു. ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിക്കാത്തതും ദീർഘദൂര റൂട്ടിലെ 'സിംഗിൾ ഡ്രൈവർ' ഡ്യൂട്ടിയുമാണ് അപകടത്തിന് കാരണമെന്ന് ആരോപണമുയരുന്നു. അപകടത്തിൽ നിരവധി മലയാളി യാത്രക്കാർക്ക് പരിക്കേറ്റു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzft834xtt373pgvw8ph650m,imgname-ksrtc-bus-accident-bidadi-1786163498141.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും കൊല്ലപ്പെട്ട അപകടത്തിന് പിന്നിൽ ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും 'സിംഗിൾ ഡ്രൈവർ' ഡ്യൂട്ടിയുമെന്ന് ആരോപണം. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസ് റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിവരം. ഇദ്ദേഹവും ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി എൻ.എം അരുണും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.&lt;/p&gt;&lt;p&gt;തുടർച്ചയായ സർവീസുകൾ മൂലം ഡ്രൈവർക്കുണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ബസ് ഓടിച്ച ഡ്രൈവർ മിഥിലേഷ് മൈസൂർ സർവീസ് കഴിഞ്ഞ് ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. 10 മണിക്കൂർ ഒരാൾ മാത്രം ഡ്രൈവ് ചെയ്യേണ്ട സർവീസും റൂട്ടുമാണിത്. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുൻപ് തന്നെ, ഇന്നലെ രാത്രി 9.30-ഓടെ ഇദ്ദേഹത്തിന് അടുത്ത ബംഗളൂരു സർവീസിലും ഡ്യൂട്ടി കയറേണ്ടി വന്നു. താൽക്കാലിക ജീവനക്കാരനായ മിഥിലേഷിന് തുടർച്ചയായി സർവീസ് നടത്തേണ്ടി വന്നതാണ് അപകടത്തിന് വഴിവെച്ചതെന്ന നിഗമനത്തിലാണ് കെഎസ്ആർടിസിയിലെ ജീവനക്കാർ.&lt;/p&gt;&lt;p&gt;കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് സിംഗിൾ ഡ്രൈവർ സർവീസ് നടത്തുന്ന രണ്ട് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഈ റൂട്ടിൽ ഭൂരിഭാഗം ബസുകളിലും 'ഡ്രൈവർ കം കണ്ടക്ടർ' രീതിയാണ് നിലനിൽക്കുന്നത്. ഇതിനിടയിലാണ് രണ്ട് സർവീസുകളിൽ മാത്രം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി തുടരുന്നത്. ദീർഘദൂര സർവീസുകളിൽ ഇത്തരം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി അടിച്ചേൽപ്പിക്കുന്നതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. അപകടസാധ്യതയും കടുത്ത ജോലിഭാരവും കാരണം സ്ഥിരം ജീവനക്കാർ പലരും ഈ ബസുകളിൽ ഡ്രൈവറാകാൻ തയ്യാറാകാറില്ല. അതിനാൽ താത്കാലിക ഡ്രൈവർമാരെ ഉപയോഗിച്ചാണ് ഭൂരിഭാഗം സമയത്തും ഈ സർവീസ് നടത്തിയിരുന്നത്. ഇന്ന് രാവിലെ 9.30-ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെട്ടവരിൽ അധികവും മലയാളികളാണ്. പരിക്കേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മൈസൂരു - ബംഗളൂരു ദേശീയപാതയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. പോലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ksrtc-bus-accident-in-bidadi-single-driver-system-and-excessive-workload-blamed-for-fatal-crash-articleshow-htgozxm"/>
        </item>
        <item>
            <title><![CDATA[ഗൗതം കൃഷ്ണൻ്റെ അമ്മയോട് ഡിമാന്റ് പരാമർ‌ശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവ്]]></title>
            <link>https://www.asianetnews.com/kerala-news/gautam-krishnas-mother-faces-demand-remark-neendakara-fisheries-station-assistant-director-transferred-articleshow-v9sn72x</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/gautam-krishnas-mother-faces-demand-remark-neendakara-fisheries-station-assistant-director-transferred-articleshow-v9sn72x</guid>
            <pubDate>Sat, 08 Aug 2026 10:18:18 +0530</pubDate>
            <description><![CDATA[&lt;p&gt;നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവ്. കടലിൽ കാണാതായ ഗൗതം കൃഷ്ണൻ്റെ അമ്മയുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ ഡിമാൻ്റ് പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലം മാറ്റിയതെന്നാണ് വിവരം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfv6fvjtjppzk96rkcd2fx1,imgname-fotojet---2026-08-08t101749.844-1786164494194.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം: &lt;/strong&gt;നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവ്. കടലിൽ കാണാതായ ഗൗതം കൃഷ്ണൻ്റെ അമ്മയുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ ഡിമാൻ്റ് പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലം മാറ്റിയതെന്നാണ് വിവരം. കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് സ്ഥലം മാറ്റം. ഗൗതം കൃഷ്ണയുടെ മൃതദേഹം ഇതുവരേയും ലഭിച്ചിട്ടില്ല. ഇന്നും തെരച്ചിൽ തുടരുകയാണ്. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയിൽ കടൽ പ്രക്ഷുബ്ധമാകുന്നതും അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/gautam-krishnas-mother-faces-demand-remark-neendakara-fisheries-station-assistant-director-transferred-articleshow-v9sn72x"/>
        </item>
        <item>
            <title><![CDATA[വയനാട് ചൂരൽമലയിൽ വീണ്ടും പുലി ഇറങ്ങി, വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചു; ദൃശ്യങ്ങൾ പുറത്ത്; ജനം ഭീതിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/leopard-in-wayanad-chooralmala-articleshow-z3doehe</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/leopard-in-wayanad-chooralmala-articleshow-z3doehe</guid>
            <pubDate>Sat, 08 Aug 2026 10:11:34 +0530</pubDate>
            <description><![CDATA[&lt;p&gt;വെള്ളിയാഴ്ച രാത്രിയാണ് പ്രദേശത്ത് പുലി ഇറങ്ങിയത്. പുലിയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്നാണ് വിജയൻ പറയുന്നത്. വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzftwyhc2n1f9sjafarvxnsv,imgname-wayanad-chooralmala-leopard-1786164181548.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കല്പറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലി ഇറങ്ങി. ചൂരൽമല വില്ലേജ് റോഡിലാണ് പുലിയിറങ്ങിയത്. വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെ പുലി പിടിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇത് നാലാംതവണയാണ് വിജയന്റെ വീട്ടിൽ പുലി എത്തുന്നത്.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച രാത്രിയാണ് പ്രദേശത്ത് പുലി ഇറങ്ങിയത്. പുലിയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്നാണ് വിജയൻ പറയുന്നത്. വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/leopard-in-wayanad-chooralmala-articleshow-z3doehe"/>
        </item>
        <item>
            <title><![CDATA[ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു]]></title>
            <link>https://www.asianetnews.com/entertainment-news/australia-visa-not-received-mohanlals-sydney-show-scheduled-for-today-postponed-articleshow-2bbxura</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/australia-visa-not-received-mohanlals-sydney-show-scheduled-for-today-postponed-articleshow-2bbxura</guid>
            <pubDate>Sat, 08 Aug 2026 09:50:07 +0530</pubDate>
            <description><![CDATA[&lt;p&gt;ഓസ്&zwnj;ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാൽ മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു. ലാൽ ഒഴികെ ഉള്ള താരങ്ങൾ ഓസ്&zwnj;ട്രേലിയയിൽ എത്തിയിരുന്നു. ​ഗായിക കെ എസ്&zwnj; ചിത്ര, മനോജ് കെ ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വിസ ലഭിച്ചിരുന്നില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfsjtccrcgp8t72n0xabqz1,imgname-fotojet---2026-08-08t094852.965-1786162801036.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഓസ്&zwnj;ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാൽ മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു. ലാൽ ഒഴികെ ഉള്ള താരങ്ങൾ ഓസ്&zwnj;ട്രേലിയയിൽ എത്തിയിരുന്നു. ​ഗായിക കെ എസ്&zwnj; ചിത്ര, മനോജ് കെ ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വീസ ലഭിച്ചിരുന്നില്ല. വീസ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതേസമയം, ഷോ മറ്റൊരു ദിവസം ഉണ്ടാകുമെന്ന് മോഹൻലാൽ പ്രതികരിച്ചു. ഓസ്&zwnj;ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥകളാണ് മോഹൻലാലിന് വീസ ലഭിക്കുന്നതിന് പ്രശ്നമായതെന്നാണ് വിവരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/australia-visa-not-received-mohanlals-sydney-show-scheduled-for-today-postponed-articleshow-2bbxura"/>
        </item>
        <item>
            <title><![CDATA[ഫ്രഷ്കട്ട് സമരം: പൂട്ടാനുള്ള ഉത്തരവ് മുൻപ് തന്നെ കമ്പനിക്ക് കിട്ടി; മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന് ആരോപണം]]></title>
            <link>https://www.asianetnews.com/kerala-news/kozhikode-fresh-cut-issue-strike-thamarassery-articleshow-6v7e55u</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kozhikode-fresh-cut-issue-strike-thamarassery-articleshow-6v7e55u</guid>
            <pubDate>Sat, 08 Aug 2026 09:24:25 +0530</pubDate>
            <description><![CDATA[&lt;p&gt;പൂട്ടാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കാതെ കമ്പനിയെ സഹായിച്ചു. ഇതിനുപിന്നിൽ നടന്നത് അഴിമതിയാണെന്നും സലീം മടവൂർ ആരോപിച്ചു. സംഭവത്തിൽ ലോകായുക്തക്ക് പരാതി നൽകുമെന്നും സലീം മടവൂർ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfr4z2sctdcps8bx8khmvhf,imgname-fresh-cut-issue-kozhikode-1786161298520.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: താമരശേരി ഫ്രഷ്കട്ട്&zwnj; സമരത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന് ആരോപണം. അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്ത് ഇറങ്ങുന്നതിനു മുൻപ് തന്നെ കമ്പനിക്ക് കിട്ടി. അതിനാലാണ് കമ്പനിക്ക് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനും സ്റ്റേ കിട്ടാനും കാരണം. പൂട്ടാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കാതെ കമ്പനിയെ സഹായിച്ചു. ഇതിനുപിന്നിൽ നടന്നത് അഴിമതിയാണെന്നും സലീം മടവൂർ ആരോപിച്ചു. സംഭവത്തിൽ ലോകായുക്തക്ക് പരാതി നൽകുമെന്നും സലീം മടവൂർ പറഞ്ഞു.&lt;/p&gt;&lt;p&gt;കാട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയും ഈ തട്ടിപ്പിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നത് ഒത്തുകളിയുടെ ഭാഗമാണ്. ഫാക്ടറിക്ക് മുന്നിൽ നടക്കുന്ന സമരം നാടകമാണ്. പിന്നിൽ ഫാക്ടറിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>അഫീഫ്. എം</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kozhikode-fresh-cut-issue-strike-thamarassery-articleshow-6v7e55u"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/post-against-the-chief-minister-police-register-another-case-against-arjun-ayanki-articleshow-7sg1l9z</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/post-against-the-chief-minister-police-register-another-case-against-arjun-ayanki-articleshow-7sg1l9z</guid>
            <pubDate>Sat, 08 Aug 2026 08:44:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയെങ്കിക്കെതിരെ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് ആലുവ സൈബർ പൊലീസ് പുതിയ കേസെടുത്തു. നിലവിൽ ഒളിവിലുള്ള ആയങ്കി, പൊലീസിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് തുടരുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzb6dcs9gjjj103k2dna5z7y,imgname-arjun-ayanki-1786008482600.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;&zwnj;കൊച്ചി: &lt;/strong&gt;ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്&zwnj; ഇട്ടതിനാണ് കേസ് എടുത്തത്. ആലുവ സൈബർ പൊലീസ് ആണ് എഫ്ഐആർ ഇട്ടത്. പൊതു മധ്യത്തിൽ അപമാനിച്ചു എന്നാണ് എഫ്ഐആർ.&lt;/p&gt;&lt;p&gt;നിലവിൽ അർജുൻ ആയങ്കി ഒളിവിലാണ്. ആയങ്കിക്ക് വേണ്ടി വ്യാപകമായ തെരച്ചിൽ നടക്കുകയാണ്. അതേസമയം, പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം. ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.&lt;/p&gt;&lt;p&gt;അതിനിടയിലും സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. &quot;തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല&quot; എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കിൽ പിടിക്കാനും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു.അര്&zwj;ജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്&zwj;ട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടി എന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തി. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പിന്നാലെയാണ് പൊലീസ് വീണ്ടും കേസെടുത്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/post-against-the-chief-minister-police-register-another-case-against-arjun-ayanki-articleshow-7sg1l9z"/>
        </item>
        <item>
            <title><![CDATA[കല്ലമ്പലത്ത് ഹോട്ടലിന്റെ മറവിൽ വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; മുഖ്യപ്രതി കസ്റ്റഡിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/a-large-quantity-of-tobacco-products-seized-under-the-cover-of-a-hotel-in-kallampalam-main-accused-in-custody-articleshow-2y48uv5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/a-large-quantity-of-tobacco-products-seized-under-the-cover-of-a-hotel-in-kallampalam-main-accused-in-custody-articleshow-2y48uv5</guid>
            <pubDate>Sat, 08 Aug 2026 08:09:32 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ ദിവസം വടശ്ശേരികോണത്ത് നിന്നും ചെറിയ അളവിൽ പുകയില ഉൽപ്പന്നങ്ങൾ ചില്ലറ വിൽപ്പന നടത്തിയ ഒരു സ്ത്രീയെ പൊലീസ് പിടികൂടിയിരുന്നു. ഇവരേ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് കല്ലമ്പലത്തെ മൊത്ത വ്യാപാരത്തിലേക്ക് പൊലീസിനെ എത്തിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfkrth4bd0wm4ve7pfxxk3q,imgname-tvm-pukayila-1786156706340.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തിവന്നയാൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. കല്ലമ്പലം പുല്ലൂർമുക്കിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഉടമ നാസറാണ് പൊലീസിന്റെ പിടിയിലായത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം വടശ്ശേരികോണത്ത് നിന്നും ചെറിയ അളവിൽ പുകയില ഉൽപ്പന്നങ്ങൾ ചില്ലറ വിൽപ്പന നടത്തിയ ഒരു സ്ത്രീയെ പൊലീസ് പിടികൂടിയിരുന്നു. ഇവരേ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് കല്ലമ്പലത്തെ മൊത്ത വ്യാപാരത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചെറിയ കടകളിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയാണ് നാസർ എന്ന് അന്വേഷണത്തിൽ വ്യക്തമായി.&lt;/p&gt;&lt;p&gt;തുടർന്ന് നടത്തിയ പരിശോധനയിൽ, ഹോട്ടൽ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ ഡാൻസാഫ് സംഘം കണ്ടെടുത്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/a-large-quantity-of-tobacco-products-seized-under-the-cover-of-a-hotel-in-kallampalam-main-accused-in-custody-articleshow-2y48uv5"/>
        </item>
        <item>
            <title><![CDATA[കൊല്ലം പത്തനാപുരത്ത് വളർത്തുമൃ​ഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി]]></title>
            <link>https://www.asianetnews.com/kerala-news/leopard-caught-in-a-trap-in-pathanapuram-kollam-articleshow-5cfbb13</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/leopard-caught-in-a-trap-in-pathanapuram-kollam-articleshow-5cfbb13</guid>
            <pubDate>Sat, 08 Aug 2026 08:07:47 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞദിവസങ്ങളിലാണ് പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായത്. ശാന്ത എന്ന വയോധികയുടെ രണ്ട് അടുകളെ പുലി കൊന്നിരുന്നു. പലയിടങ്ങളിലായി വളർത്തു നായ്ക്കളെയും പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് കൂട് സ്ഥാപിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfktgz1e0g2s3mhq3hhb1s7,imgname-kollam-pathanapuram-leopard-1786156762081.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി. അലിമുക്ക് ഭാ​ഗത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസങ്ങളിലാണ് പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായത്. ശാന്ത എന്ന വയോധികയുടെ രണ്ട് അടുകളെ പുലി കൊന്നിരുന്നു. പലയിടങ്ങളിലായി വളർത്തു നായ്ക്കളെയും പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് കൂട് സ്ഥാപിച്ചത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Afeef M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/leopard-caught-in-a-trap-in-pathanapuram-kollam-articleshow-5cfbb13"/>
        </item>
        <item>
            <title><![CDATA[കൊല്ലം നീണ്ടകരയിൽ ​ഗൗതം കൃഷ്ണനെ കാണാതായിട്ട് 9 ദിവസം; തിരുവനന്തപുരത്ത് കാണാതായ രണ്ടുപേർക്കും ഇന്ന് തെരച്ചിൽ, കൂടുതൽ സംവിധാനങ്ങൾ]]></title>
            <link>https://www.asianetnews.com/kerala-news/thiruvananthapuram-kollam-searching-for-missing-fishermen-articleshow-hcsf58k</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/thiruvananthapuram-kollam-searching-for-missing-fishermen-articleshow-hcsf58k</guid>
            <pubDate>Sat, 08 Aug 2026 08:00:35 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനായി ഇന്നും തെരച്ചിൽ തുടരും. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfk5kv1x6m60yedwdthjg5a,imgname-sea-missing-thiruvananthapuram-1786156076897.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ ശനിയാഴ്ച ഊർജ്ജിതമാക്കും. കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാകും ഇന്നത്തെ തെരച്ചിൽ. തെരച്ചിലിൽ മത്സ്യത്തൊഴിലാളികളും ഭാഗമാകും.&lt;/p&gt;&lt;p&gt;മുതലപ്പൊഴിയിൽനിന്നും കാണാതായ ഷിജിന്റെ കുടുംബവുമായി മന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഷിജിനെയും ജോൺ മത്യാസിനെയുമാണ് വള്ളം മറിഞ്ഞ് കാണാതായത്.&lt;/p&gt;&lt;p&gt;കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനായി ഇന്നും തെരച്ചിൽ തുടരും. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയിൽ കടൽ പ്രക്ഷുബ്ധമാകുന്നതും അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാണ്.&lt;/p&gt;&lt;h2&gt;ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് എവിടെ? മൂന്നെണ്ണത്തിൽ രണ്ടും കട്ടപ്പുറത്ത്&lt;/h2&gt;&lt;p&gt;കോഴിക്കോട്ടെ മറൈൻ ആംബുലൻസ് പ്രവർത്തനരഹിതം. വിഴിഞ്ഞത്തേതിൽ റഡാറിനും ജിപിഎസിനും തകരാർ. വിഴിഞ്ഞത്തെ മറൈൻ ആംലുബലൻസിന് അധികം ദൂരം ഓടാനാകില്ല. നിലവിൽ പ്രവർത്തിക്കുന്നത് വൈപ്പിനിലേത് മാത്രം. ഒരു മറൈൻ ആംബുലൻസിന് ഏകദേശം 6 കോടിയാണ് ചെലവ്.&lt;/p&gt;&lt;h3&gt;സ്വന്തം ബോട്ടില്ലാത്ത ഫിഷറീസ് വകുപ്പ്&lt;/h3&gt;&lt;p&gt;മറൈൻ എൻഫോഴ്സ്മെന്റിന്റെ ഒറ്റ സ്റ്റേഷനിലും സ്വന്തം ബോട്ടില്ല. 9 സ്റ്റേഷനുകളിലും ഉപയോഗിക്കുന്നത് വാടക ബോട്ടുകൾ. വാടകയ്കക്കെടുക്കുന്നത് പഴകിയ മത്സ്യബന്ധന ബോട്ടുകൾ.&amp;nbsp;തെരച്ചിലിന് പോകുന്ന ഉദ്യോഗസ്ഥരുടെ ജീവനും ഗ്യാരന്റിയില്ല&lt;/p&gt;&lt;h3&gt;&lt;/h3&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/thiruvananthapuram-kollam-searching-for-missing-fishermen-articleshow-hcsf58k"/>
        </item>
        <item>
            <title><![CDATA[പൊലീസിനെ വെട്ടിലാക്കി അർജുൻ ആയങ്കി; സംസ്ഥാനം വിട്ടതായി സംശയം, തെരച്ചിൽ ഊർജിതം; 'മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല']]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-evades-police-suspected-of-leaving-the-state-search-intensified-articleshow-vz9hm90</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-evades-police-suspected-of-leaving-the-state-search-intensified-articleshow-vz9hm90</guid>
            <pubDate>Sat, 08 Aug 2026 06:33:59 +0530</pubDate>
            <description><![CDATA[&lt;p&gt;പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്.അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzeqk6n2v50zbmrejrseevg7,imgname-arjun-ayanki-1786127162018.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ പൊലീസ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്.അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം. ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.&lt;/p&gt;&lt;p&gt;അതിനിടയിലും സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. &quot;തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല&quot; എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കിൽ പിടിക്കാനും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു.&lt;/p&gt;&lt;p&gt;അര്&zwj;ജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്&zwj;ട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടി എന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തി. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പിന്നാലെയാണ് പൊലീസ് വീണ്ടും കേസെടുത്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-evades-police-suspected-of-leaving-the-state-search-intensified-articleshow-vz9hm90"/>
        </item>
        <item>
            <title><![CDATA[താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ ഫാക്ടറിക്കെതിരായ പ്രതിഷേധം ഇന്നും തുടരും, റോഡ് ഉപരോധം ഇന്നലെ രാത്രി താല്‍ക്കാലികമായി അവസാനിപ്പിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/protest-against-thamarassery-fresh-cut-slaughterhouse-waste-factory-to-continue-today-articleshow-0prdlu4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/protest-against-thamarassery-fresh-cut-slaughterhouse-waste-factory-to-continue-today-articleshow-0prdlu4</guid>
            <pubDate>Sat, 08 Aug 2026 06:52:35 +0530</pubDate>
            <description><![CDATA[&lt;p&gt;മാലിന്യ ലോഡുമായി വാഹനം എത്തിയാല്&zwj; വലിയ പ്രത്യാഘാതങ്ങള്&zwj; ഉണ്ടാകുമെന്ന് സമരസമിതി ഇന്നലെ മുന്നറിയിപ്പ് നല്&zwj;കിയിരുന്നു. ലോഡ് കൊണ്ടുവരില്ലെന്ന് മാനേജ്മെന്റുമായി നടത്തിയ ചര്&zwj;ച്ചയ്ക്ക് ശേഷം പൊലീസ് ഇന്നലെ സമരക്കാരെ അറിയിച്ചിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k9kb2qwgz3sbbnyd68bbkkzx,imgname-dd-vlc-snap--02662-1762659491728.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;താമരശ്ശേരി:&lt;/strong&gt; കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിലുള്ള നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടരും. മാലിന്യ ലോഡുമായി വാഹനം എത്തിയാല്&zwj; വലിയ പ്രത്യാഘാതങ്ങള്&zwj; ഉണ്ടാകുമെന്ന് സമരസമിതി ഇന്നലെ മുന്നറിയിപ്പ് നല്&zwj;കിയിരുന്നു. ലോഡ് കൊണ്ടുവരില്ലെന്ന് മാനേജ്മെന്റുമായി നടത്തിയ ചര്&zwj;ച്ചയ്ക്ക് ശേഷം പൊലീസ് ഇന്നലെ സമരക്കാരെ അറിയിച്ചിരുന്നു. ഇതോടെയാണ് റോഡ് ഉപരോധം ഇന്നലെ രാത്രി താല്&zwj;ക്കാലികമായി അവസാനിപ്പിച്ചത്. ജില്ലാ കലക്ടറുള്&zwj;പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഉടന്&zwj; തന്നെ ഫാക്ടറി സന്ദര്&zwj;ശിച്ച് ഹൈക്കോടതിക്ക് റിപ്പോര്&zwj;ട്ട് കൈമാറും.&lt;/p&gt;&lt;p&gt;ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയാണ് പൂട്ടൽ നടപടി സ്റ്റേ ചെയ്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/protest-against-thamarassery-fresh-cut-slaughterhouse-waste-factory-to-continue-today-articleshow-0prdlu4"/>
        </item>
    </channel>
</rss>
