<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 27 Aug 2026 14:17:55 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/local-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[സ്കൂട്ടറുകാരൻ്റെ അശ്രദ്ധ, വെട്ടിച്ചുമാറ്റിയ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയത് പെട്രോൾ പമ്പിലേക്ക്; കൂത്താട്ടുകുളം അപകടത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ]]></title>
            <link>https://www.asianetnews.com/local-news/shocking-cctv-visuals-of-koothattukulam-kakkoor-tourist-bus-accident-articleshow-hgw7a4m</link>
            <guid isPermaLink="true">https://www.asianetnews.com/local-news/shocking-cctv-visuals-of-koothattukulam-kakkoor-tourist-bus-accident-articleshow-hgw7a4m</guid>
            <pubDate>Thu, 27 Aug 2026 14:17:51 +0530</pubDate>
            <description><![CDATA[&lt;p&gt;കൂത്താട്ടുകുളം കാക്കൂരിൽ ഉണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിന് കാരണം ബസിന് മുന്നിൽ സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരൻ്റെ അശ്രദ്ധ. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹസംഘവുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m116bkqk7ajy9k9y7j2fcj2z,imgname-koothattukulam-bus-accident-video-1787820363506.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൂത്താട്ടുകുളം: കൂത്താട്ടുകുളം കാക്കൂരിൽ ഉണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൻ്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേർക്ക് പരിക്കേറ്റ അപകടത്തിന് കാരണം ബസിന് മുന്നിൽ സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരൻ്റെ അശ്രദ്ധയെന്ന് ദൃശ്യങ്ങളിൽ വ്യക്തം. ഇടതുവശത്തുകൂടി പോകുകയായിരുന്ന യാത്രക്കാരൻ, അശ്രദ്ധയോടെ സ്കൂട്ടർ വലത്തേക്ക് എടുത്തതാണ് അപകടത്തിനിടയാക്കിയത്. പിന്നാലെ വന്ന ടൂറിസ്റ്റ് ബസ് സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുകയും പെട്രോൾ പമ്പിന് മുന്നിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ബസിനടിയിൽപെടാതെ മറ്റൊരു സ്കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.&lt;/p&gt;&lt;p&gt;വ്യാഴാഴ്ച രാവിലെ 10:24നാണ് അപകടം ഉണ്ടായത്. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹസംഘവുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ ബസ് പെട്രോൾ പമ്പിന് മുന്നിലേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. ബസിൻ്റെ പിൻഭാഗം തട്ടി സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പെട്രോൾ പമ്പിന് മുന്നിൽ നിന്ന മറ്റൊരു സ്കൂട്ടർ യാത്രക്കാരനാണ് ബസിനടിയിൽപെടാതെ രക്ഷപ്പെട്ടത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മറിഞ്ഞ ബസിൻ്റെ ക്യാബിനിൽ ഉണ്ടായിരുന്ന ജീവനക്കാർ മുൻവശത്തുകൂടി ഇറങ്ങി രക്ഷാപ്രവർത്തനത്തിന് ശ്രമം നടത്തുന്നതും പിന്നാലെ നാട്ടുകാരും ഓടിക്കൂടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. അപകടത്തിൽ ബസിലുണ്ടായിരുന്ന 35 പേർക്കാണ് പരിക്കേറ്റത്. ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/shocking-cctv-visuals-of-koothattukulam-kakkoor-tourist-bus-accident-articleshow-hgw7a4m"/>
        </item>
        <item>
            <title><![CDATA[ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/police-arrested-three-on-attack-against-man-at-ottoor-of-thiruvananthapuram-articleshow-0lxo6vf</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-arrested-three-on-attack-against-man-at-ottoor-of-thiruvananthapuram-articleshow-0lxo6vf</guid>
            <pubDate>Thu, 27 Aug 2026 12:44:56 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം ഒറ്റൂരിൽ മധ്യവയസ്&zwnj;കനെ സംഘം ചേർന്ന് ആക്രമിച്ച മൂന്നുപേർ പിടിയിലായി. മൂങ്ങോട് സ്വദേശികളായ ജോസ് പോൾ, ജോൺ പോൾ, റിജിൻ എന്നിവരാണ് പിടിയിലായത്. ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മൂങ്ങോട് സ്വദേശി ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1112s6h43t8yze6gemrw7t1,imgname-thiruvananthapuram-attack-1787814831313.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മധ്യവയസ്&zwnj;കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട് പാണന്&zwj;റെ വിള വീട്ടിൽ ജോസ് പോൾ (42), ജോൺ പോൾ (40), മൂങ്ങോട് വെമ്പാലോട് വീട്ടിൽ റിജിൻ (40) എന്നിവരാണ് അറസ്റ്റിലായത്. മൂങ്ങോട് സ്വദേശി ജോബി (51) ആണ് ആക്രമിക്കപ്പെട്ടത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം ഒറ്റൂർ മൂങ്ങോട് സെന്&zwj;റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപമാണ് സംഭവം. ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോബിയെ മുൻവൈരാഗ്യം മൂലം പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ജോബിക്ക് കൈയ്ക്കും കാലിനും പരിക്കേറ്റു. തുടർന്ന് ചികിത്സ തേടി.&lt;/p&gt;&lt;p&gt;വർക്കല ഡിവൈഎസ്പി രമേശ് കുമാറിന്&zwj;റെ നിർദേശപ്രകാരം കല്ലമ്പലം സിഐ ദീപു, എസ്ഐ ഹരി, സിവിൽ പൊലീസ് ഓഫീസർ സമ്പത്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-arrested-three-on-attack-against-man-at-ottoor-of-thiruvananthapuram-articleshow-0lxo6vf"/>
        </item>
        <item>
            <title><![CDATA[വീണ്ടും വന്യജീവി ആക്രമണം: ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ 62-കാരനായ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം; മരിച്ചത് തമിഴ്‌നാട് സ്വദേശി]]></title>
            <link>https://www.asianetnews.com/local-news/estate-worker-dies-in-wild-elephant-attack-at-poopara-of-idukki-articleshow-28za2mw</link>
            <guid isPermaLink="true">https://www.asianetnews.com/local-news/estate-worker-dies-in-wild-elephant-attack-at-poopara-of-idukki-articleshow-28za2mw</guid>
            <pubDate>Thu, 27 Aug 2026 12:12:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശിക്കാണ് ദാരുണാന്ത്യം. തലക്കുളം എസ്റ്റേറ്റിൽവെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m10yhme82er4rd4ayvg14vg4,imgname-pixabay-elephant-trunk-tusks-forest-jungle-pachy-1787812172232.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.&lt;/p&gt;&lt;p&gt;തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്താണ് സംഭവം. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഒച്ച തേവർക്ക് മരണം സംഭവിച്ചതെന്ന് ദേവികുളം റേഞ്ച് ഓഫീസർ പറയുന്നു. ഡിഎഫ്ഒ ഉൾപ്പെടെ ഉള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം നേരിടുന്നുണ്ട്. വനം വകുപ്പ് ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങിവരികയാണ് പതിവ്.&lt;/p&gt;&lt;h2&gt;കാട്ടാനയുടെ മുന്നിൽപെട്ട് യുവാവ്; അത്ഭുത രക്ഷ&lt;/h2&gt;&lt;p&gt;ഇടുക്കി: മൂന്നാർ ടൗണിൽ കാട്ടാനയുടെ മുന്നിൽ നിന്ന് യുവവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെയാണ് സംഭവം. മൗണ്ട് കാർമൽ ചർച്ചിന് സമീപമാണ് കാട്ടാന എത്തിയത്. ആനയുടെ മുൻപിൽപ്പെട്ട യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് കാട്ടാന വ്യാപകമായി കൃഷിനാശവും ഉണ്ടാക്കി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/estate-worker-dies-in-wild-elephant-attack-at-poopara-of-idukki-articleshow-28za2mw"/>
        </item>
        <item>
            <title><![CDATA[കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം; അപകടത്തിൽപെട്ടത് വിവാഹസംഘം]]></title>
            <link>https://www.asianetnews.com/local-news/tourist-bus-with-wedding-party-met-with-accident-at-kakkoor-of-koothattukulam-articleshow-lrlrhd3</link>
            <guid isPermaLink="true">https://www.asianetnews.com/local-news/tourist-bus-with-wedding-party-met-with-accident-at-kakkoor-of-koothattukulam-articleshow-lrlrhd3</guid>
            <pubDate>Thu, 27 Aug 2026 11:43:39 +0530</pubDate>
            <description><![CDATA[&lt;p&gt;കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m10wh4r1pzymaebkz38f8feh,imgname-koothattukulam-bus-accident-1787810059008.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.&lt;/p&gt;&lt;p&gt;കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതോടെ പെട്രോൾ പമ്പിൻ്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരൻ പിന്നിൽ വാഹനമുണ്ടോയെന്ന് നോക്കാതെ പമ്പിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതും ഇദ്ദേഹത്തെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചു വലത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പമ്പിൻ്റെ മുൻഭാഗത്തേക്ക് ഇടച്ചുകയറിയ ബസ് മറിഞ്ഞു. പമ്പിന് പുറത്ത് നിന്ന സ്കൂട്ടർ യാത്രക്കാരൻ്റെ തൊട്ടടുത്തേക്ക് ബസ് മറിയുന്നതും ഇയാൾ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.&lt;/p&gt;&lt;h2&gt;പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു&lt;/h2&gt;&lt;p&gt;താമരശ്ശേരി കൈതപ്പൊയിലിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. മാനന്തവാടി അഞ്ചു കുന്ന് സ്വദേശി റഷീദ് ആണ് മരിച്ചത്. നോളേജ് സിറ്റി റോഡിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. പരിക്കേറ്റ റഷീദിൻ്റെ ഭാര്യ റംല കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/tourist-bus-with-wedding-party-met-with-accident-at-kakkoor-of-koothattukulam-articleshow-lrlrhd3"/>
        </item>
        <item>
            <title><![CDATA[പണം കടം നൽകാത്തതിന്റെ വിരോധം, വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു; മൂന്നുപേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/three-arrested-for-stealing-iphone-from-home-in-thiruvananthapuram-articleshow-oli0ren</link>
            <guid isPermaLink="true">https://www.asianetnews.com/local-news/three-arrested-for-stealing-iphone-from-home-in-thiruvananthapuram-articleshow-oli0ren</guid>
            <pubDate>Thu, 27 Aug 2026 01:39:03 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം വലിയറത്തല സ്വദേശി ശ്രീഹരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകുന്നേരം കവർച്ച നടത്തിയത്. സംഭവത്തിൽ ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെ പൊലീസ് പിടികൂടി. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ശ്രീഹരിയോട് പ്രതികൾ പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0zv4h0g8xc7m9chg8w5a6w6,imgname-trivandrum-iphone-theft-1787775042576.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കിടപ്പിലായ യുവാവിന്&zwj;റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐ ഫോൺ കവർന്ന മൂന്ന് പേരാണ് പിടിയിലായത്.&lt;/p&gt;&lt;p&gt;തിരുവനന്തപുരം വലിയറത്തല സ്വദേശി ശ്രീഹരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകുന്നേരം കവർച്ച നടത്തിയത്. സംഭവത്തിൽ ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെ പൊലീസ് പിടികൂടി. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ശ്രീഹരിയോട് പ്രതികൾ പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;ലിബിൻ പോക്സോ ഉൾപ്പെടെ 5 കേസുകളിലും ആശിഷ് പത്തോളം കേസുകളിലും ആശിഷ് മെഡിക്കൽ കോളെജിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയ കേസിലും പ്രതിയാണ്. വീട്ടിൽ നിന്നും ഫോൺ കവർന്ന് മടങ്ങിയ പ്രതികളെ എടയ്ക്കോട് വെച്ച് നരുവാമൂട് പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോ&zwnj;ടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/three-arrested-for-stealing-iphone-from-home-in-thiruvananthapuram-articleshow-oli0ren"/>
        </item>
        <item>
            <title><![CDATA[താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയനിലയിൽ]]></title>
            <link>https://www.asianetnews.com/local-news/young-man-commits-suicide-in-thamarassery-kozhikode-articleshow-bknz3i4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/young-man-commits-suicide-in-thamarassery-kozhikode-articleshow-bknz3i4</guid>
            <pubDate>Thu, 27 Aug 2026 00:55:44 +0530</pubDate>
            <description><![CDATA[&lt;p&gt;പൂക്കാട് കുറ്റിക്കാട്ടില്&zwj; അബദുല്&zwj; നാസറിന്റെ മകന്&zwj; ഫാസിലി(25) നെയാണ് വീടിനകത്ത് ജീവനൊടുക്കിയ നിലയില്&zwj; കണ്ടെത്തിയത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്&zwj; സൂക്ഷിച്ചിരിക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0zrfr30619f7zsaefq0aae9,imgname-thamarassery-suicide-1787772264544.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: താമരശ്ശേരിയില്&zwj; യുവാവിനെ ജീവനൊടുക്കിയ നിലയില്&zwj; കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്&zwj; അബദുല്&zwj; നാസറിന്റെ മകന്&zwj; ഫാസിലി(25) നെയാണ് വീടിനകത്ത് ജീവനൊടുക്കിയ നിലയില്&zwj; കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്&zwj; സൂക്ഷിച്ചിരിക്കുകയാണ്. തുടര്&zwj;നടപടികള്&zwj;ക്ക് ശേഷം കോഴിക്കോട് മെഡിക്കല്&zwj; കോളേജിലേക്ക് കൊണ്ടുപോകും. മാതാവ്: സെക്കീന. സഹോദരങ്ങള്&zwj;: സിനാന്&zwj;, ഫാദിയ ഫെബിന്&zwj;.&lt;/p&gt;&lt;p&gt;(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്&zwj; ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. Toll free helpline number: 1056, 0471-2552056)&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/young-man-commits-suicide-in-thamarassery-kozhikode-articleshow-bknz3i4"/>
        </item>
        <item>
            <title><![CDATA[കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി; വളർത്തിയത് ആര്? ചെടി കസ്റ്റഡിയിലെടുത്ത് എക്സൈസ്]]></title>
            <link>https://www.asianetnews.com/local-news/ganja-plant-in-elettil-vattoli-poonoor-road-kozhikode-articleshow-yfu7oif</link>
            <guid isPermaLink="true">https://www.asianetnews.com/local-news/ganja-plant-in-elettil-vattoli-poonoor-road-kozhikode-articleshow-yfu7oif</guid>
            <pubDate>Thu, 27 Aug 2026 00:31:11 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് എളേറ്റില്&zwj; വട്ടോളി- പൂനൂര്&zwj; റോഡില്&zwj; മരം മില്ലിന് സമീപം റോഡരികിലാണ് അഞ്ചടിയോളം ഉയരത്തില്&zwj; വളര്&zwj;ന്ന ചെടി കണ്ടെത്തിയത്. എളേറ്റില്&zwj; വട്ടോളി ഭാഗത്ത് എക്&zwnj;സൈസ് സംഘം നടത്തിയ പട്രോളിംഗിനിടെയാണ് തഴച്ചുവളര്&zwj;ന്ന നിലയില്&zwj; കഞ്ചാവ് ചെടി കണ്ടെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0zq5s3be4s1z0dfszzvn45r,imgname-kozhikode-ganja-plant-1787770889323.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: റോഡരികില്&zwj; ഒരാളോളം പൊക്കത്തില്&zwj; വളര്&zwj;ന്ന നിലയില്&zwj; കണ്ട കഞ്ചാവ് ചെടി എക്&zwnj;സൈസ് ഉദ്യോഗസ്ഥര്&zwj; കസ്റ്റഡിയില്&zwj; എടുത്തു. കോഴിക്കോട് എളേറ്റില്&zwj; വട്ടോളി- പൂനൂര്&zwj; റോഡില്&zwj; മരം മില്ലിന് സമീപം റോഡരികിലാണ് അഞ്ചടിയോളം ഉയരത്തില്&zwj; വളര്&zwj;ന്ന ചെടി കണ്ടെത്തിയത്. എളേറ്റില്&zwj; വട്ടോളി ഭാഗത്ത് എക്&zwnj;സൈസ് സംഘം നടത്തിയ പട്രോളിംഗിനിടെയാണ് തഴച്ചുവളര്&zwj;ന്ന നിലയില്&zwj; കഞ്ചാവ് ചെടി കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;ലഹരിമരുന്ന് സംഘങ്ങള്&zwj; ബോധപൂര്&zwj;വം നട്ടുപിടിപ്പിച്ചതാണോ, അതോ വഴിപോക്കര്&zwj; ഉപേക്ഷിച്ച കഞ്ചാവ് വിത്തില്&zwj; നിന്ന് സ്വാഭാവികമായി മുളച്ചുപൊന്തിയതാണോ എന്ന കാര്യത്തില്&zwj; എക്&zwnj;സൈസ് ഉദ്യോഗസ്ഥര്&zwj; അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ബസ് സ്റ്റാന്റിന് അടുത്തുള്ള ബില്&zwj;ഡിംഗിന് മുകളില്&zwj; നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. പ്രദേശത്ത് ലഹരി വില്&zwj;പ്പനയോ, ഉപയോഗമോ നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പരിശോധന ശക്തമാക്കുമെന്ന് താമരശ്ശേരി എക്&zwnj;സൈസ് ഉദ്യോഗസ്ഥര്&zwj; അറിയിച്ചു. സംഭവത്തില്&zwj; കേസ് രജിസ്റ്റര്&zwj; ചെയ്തിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/ganja-plant-in-elettil-vattoli-poonoor-road-kozhikode-articleshow-yfu7oif"/>
        </item>
        <item>
            <title><![CDATA[താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി; കാണാതായിട്ട് നാലുദിവസം]]></title>
            <link>https://www.asianetnews.com/local-news/kozhikode-thamarassery-woman-missing-case-articleshow-xiz8luk</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kozhikode-thamarassery-woman-missing-case-articleshow-xiz8luk</guid>
            <pubDate>Thu, 27 Aug 2026 00:02:27 +0530</pubDate>
            <description><![CDATA[&lt;p&gt;വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള്&zwj; ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്&zwj; കാക്കപ്പുള്ളിയുണ്ട്. അവസാനമായി കാണിച്ച മൊബൈല്&zwj; ഫോണ്&zwj; ലൊക്കേഷന്&zwj; പേരാമ്പ്രയാണ്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്&zwj; പരാതി നല്&zwj;കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0znje671pjf703ak8hjfcak,imgname-kozhikode-thamarassery-woman-missing-1787769206983.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ഭര്&zwj;തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്&zwj; തെക്കെ പറമ്പില്&zwj; റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്&zwj;നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്&zwj; തിരിച്ചെത്തിയില്ലെന്ന് പൊലീസിന് നല്&zwj;കിയ പരാതിയില്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള്&zwj; ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്&zwj; കാക്കപ്പുള്ളിയുണ്ട്. അവസാനമായി കാണിച്ച മൊബൈല്&zwj; ഫോണ്&zwj; ലൊക്കേഷന്&zwj; പേരാമ്പ്രയാണ്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്&zwj; പരാതി നല്&zwj;കിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്&zwj; താമരശ്ശേരി പൊലീസ് സ്റ്റേഷനില്&zwj; അറിയിക്കണമെന്ന് അധികൃതര്&zwj; അറിയിച്ചു. ഫോണ്&zwj;: 04952222240. സുമിന്&zwj; ജി: 9497975716, 9406414401.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kozhikode-thamarassery-woman-missing-case-articleshow-xiz8luk"/>
        </item>
        <item>
            <title><![CDATA[മദ്യലഹരിയിൽ വീട്ടിലെത്തി, പെട്രോൾ ഒഴിച്ചു ഭാര്യയെയും മകളെയും കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/police-arrest-absconding-accused-on-attack-against-wife-at-aruvikkara-articleshow-aolnboh</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-arrest-absconding-accused-on-attack-against-wife-at-aruvikkara-articleshow-aolnboh</guid>
            <pubDate>Wed, 26 Aug 2026 21:21:46 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരത്ത് യുവതിയെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കരകുളം സ്വദേശി രഞ്ജിത്ത് ആണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് രഞ്ജിത്ത്. തിരുവല്ലയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0zc81s17e1n4aa8snh2dyyx,imgname-mixcollage-26-aug-2026-09-20-pm-6365-1787759429409.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി ആഴ്ചകൾക്ക് ശേഷം പിടിയിൽ. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രാജമണിയുടെ മകനും നിരവധി കേസുകളിലെ പ്രതിയുമായ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്.&lt;/p&gt;&lt;p&gt;തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി, നെടുമങ്ങാട് ഡെപ്യൂട്ടി സൂപ്രണ്ട് ടി ബിനുകുമാർ എന്നിവരുടെ നിർദേശാനുസരണം അരുവിക്കര സർക്കിൾ ഇൻസ്പെക്ടർ സന്തോഷ്കുമാർ എസ്, അരുവിക്കര സ്റ്റേഷൻ എസ്&zwnj;എച്ച്&zwnj;ഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള പാെലീസ് സംഘം പത്തനംതിട്ട തിരുവല്ലയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;കഴിഞ്ഞ മാസമായിരുന്നു സംഭവം. മദ്യലഹരിയിൽ ഭാര്യവീട്ടിലെത്തിയ പ്രതി, കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെയും മകളുടെയും ദേഹത്ത് ഒഴിക്കുകയായിരുന്നു. തീകൊളുത്താനുള്ള ശ്രമത്തിനിടെ പരിഭ്രാന്തരായ ഇവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ പിന്തുടർന്നെത്തിയ രഞ്ജിത്ത് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.​&lt;/p&gt;&lt;p&gt;എട്ടു വർഷത്തോളമായി രഞ്ജിത്തും ഭാര്യയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ രഞ്ജിത്തിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങൾ സഹിക്കവയ്യാതെ യുവതി ബന്ധം വേർപെടുത്തി മാറിത്താമസിക്കാൻ തീരുമാനിച്ചു. ഈ പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-arrest-absconding-accused-on-attack-against-wife-at-aruvikkara-articleshow-aolnboh"/>
        </item>
        <item>
            <title><![CDATA[പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി; ഒരു മരണം, നാലുപേർക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/local-news/one-pedestrian-dies-in-car-accident-in-pathanamthitta-articleshow-sdg7qzx</link>
            <guid isPermaLink="true">https://www.asianetnews.com/local-news/one-pedestrian-dies-in-car-accident-in-pathanamthitta-articleshow-sdg7qzx</guid>
            <pubDate>Wed, 26 Aug 2026 20:20:46 +0530</pubDate>
            <description><![CDATA[&lt;p&gt;പത്തനംതിട്ടയിൽ കാർ അപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കുലശേഖരപതി സ്വദേശി അബു ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാലുപേർക്ക് പരിക്കേറ്റു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0z8s4xrcmhyf7fp2b6eyeam,imgname-pathanamthitta-car-accident--1787755795384.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: പത്തനംതിട്ട അബാൻ ജംഗ്ഷനിൽ വാഹനാപകടത്തിൽ ഒരു മരണം. കാൽനടയാത്രക്കാരനായ കുലശേഖരപതി സ്വദേശി അബു ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേരിൽ ഒരാളാണ് മരിച്ചത്. മറ്റു നാലുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ മറ്റു വാഹനങ്ങളിലും ഇടിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/one-pedestrian-dies-in-car-accident-in-pathanamthitta-articleshow-sdg7qzx"/>
        </item>
        <item>
            <title><![CDATA[തിരുവോണ ദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവ് കൊല്ലപ്പെട്ടു, കുത്തേറ്റത് നെഞ്ചിനും പിൻഭാഗത്തും]]></title>
            <link>https://www.asianetnews.com/local-news/young-man-stabbed-to-death-in-thiruvonam-day-at-varkala-articleshow-2b36vg2</link>
            <guid isPermaLink="true">https://www.asianetnews.com/local-news/young-man-stabbed-to-death-in-thiruvonam-day-at-varkala-articleshow-2b36vg2</guid>
            <pubDate>Wed, 26 Aug 2026 18:22:29 +0530</pubDate>
            <description><![CDATA[&lt;p&gt;വർക്കലയിൽ തിരുവോണ ദിനത്തിൽ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. മുത്താന സ്വദേശി പ്രിജു ആണ് കൊല്ലപ്പെട്ടത്. വർക്കല കല്ലമ്പലം അതിർത്തി പ്രദേശത്ത് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആണ് കൊലപാതകം നടന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke967g9vd4qqjjhs66gd4d6w,imgname-kerala-police--1--1767687569723.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വർക്കല മുത്താനയിൽ തിരുവോണ ദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുത്താന സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. വർക്കല കല്ലമ്പലം അതിർത്തി പ്രദേശത്താണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.&lt;/p&gt;&lt;p&gt;കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആണ് സംഭവം. മുത്താന കൊച്ചാരുംപൊയ്കയിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം സ്ഥലത്തെത്തി. തുടർന്ന് ഷിജുവുമായി വാക്കേറ്റം ഉണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗൗരികൃഷ്ണൻ കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് പ്രിജുവിനെ കുത്തിയത്.&lt;/p&gt;&lt;p&gt;പ്രിജുവിൻ്റെ നെഞ്ചിൽ രണ്ടു കുത്തും പിൻഭാഗത്തായി ഒരു കുത്തും ഏറ്റിട്ടുണ്ട്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വർക്കല, കല്ലമ്പലം, അയിരൂർ, പള്ളിക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വർക്കല ഡിവൈഎസ്പിയും സ്ഥലത്തുണ്ട്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/young-man-stabbed-to-death-in-thiruvonam-day-at-varkala-articleshow-2b36vg2"/>
        </item>
        <item>
            <title><![CDATA[അരുവിക്കരയിൽ വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ചു; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/police-arrested-man-attacked-old-man-at-aruvikkara-articleshow-wo8npw5</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-arrested-man-attacked-old-man-at-aruvikkara-articleshow-wo8npw5</guid>
            <pubDate>Wed, 26 Aug 2026 18:05:34 +0530</pubDate>
            <description><![CDATA[&lt;p&gt;അരുവിക്കരയിൽ വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. അരുവിക്കര ചെറിയകൊണ്ണി സ്വദേശി ഷിജു ആണ് പിടിയിലായത്. ശശിധരൻ നാടാർക്ക് ആണ് വെട്ടേറ്റത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0z119mgjdr8bhw3eqwqp253,imgname-mixcollage-26-aug-2026-06-04-pm-8872-1787747673744.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;​തിരുവനന്തപുരം: അരുവിക്കരയിൽ വയോധികനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. അരുവിക്കര ചെറിയകൊണ്ണി ഇറയംകോട് വടക്കേക്കോണത്ത് വീട്ടിൽ ഷിജു (36) ആണ് അറസ്റ്റിലായത്. ഇറയംകോട് വടക്കേക്കോണം ഭാഗത്ത് വെച്ച് ശശിധരൻ നാടാരെയാണ് ഷിജു മാരകായുധമായ വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.&lt;/p&gt;&lt;p&gt;​നെടുമങ്ങാട് ഡിവൈഎസ്പി ബിനുകുമാർ ടിയുടെ നിർദേശാനുസരണം അരുവിക്കര സർക്കിൾ ഇൻസ്പെക്ടർ എസ് സന്തോഷ് കുമാർ, അരുവിക്കര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എഎസ്&zwnj;ഐ ജയരാജ്, സബ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, അനിൽ കുമാർ, സുനിൽ കുമാർ, ബൈജു, സിപിഒമാരായ ലിയോ ജെ രാജ്, ഷബിൻഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയായ ഷിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-arrested-man-attacked-old-man-at-aruvikkara-articleshow-wo8npw5"/>
        </item>
        <item>
            <title><![CDATA[തിരുവോണ സദ്യ കഴിച്ച് വിരുന്നുപോകാനിറങ്ങി; പൊടുന്നനെ വീട് തകർന്നുവീണു; പാലക്കാട് കുടുംബം വഴിയാധാരമായി]]></title>
            <link>https://www.asianetnews.com/local-news/palakkad-home-demolished-in-rain-on-thiruvonam-family-safe-articleshow-mba7am6</link>
            <guid isPermaLink="true">https://www.asianetnews.com/local-news/palakkad-home-demolished-in-rain-on-thiruvonam-family-safe-articleshow-mba7am6</guid>
            <pubDate>Wed, 26 Aug 2026 17:27:50 +0530</pubDate>
            <description><![CDATA[പാലക്കാട് അലനല്ലൂരിൽ തിരുവോണ ദിനത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒരു വീട് പൂർണമായി തകർന്നു. സദ്യ കഴിച്ച് വിരുന്നിന് പോകാനായി പുറത്തിറങ്ങിയ ഉടൻ വീട് നിലംപൊത്തിയതിനാൽ രമേഷും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് നഷ്ടപ്പെട്ടതോടെ വഴിയാധാരമായ കുടുംബം സഹായം തേടുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0yyk30adm8ch4gj79p2jj7d,imgname-palakkad-1787745111050.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: തിരുവോണ ദിനത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലക്കാട് അലനല്ലൂരിൽ വീട് പൂർണമായി തകർന്നു വീണു. അലനല്ലൂർ മാളിക്കുന്നിൽ രമേഷിന്റെ വീടാണ് തകർന്നത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന രമേഷും കുടുംബവും തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. മേൽക്കൂര പൂർണമായും തകർന്നു വീണ നിലയിലാണ്. തിരുവോണ സദ്യ കഴിച്ച ശേഷം രമേഷും ഭാര്യ സുനിതയും രണ്ട് മക്കളും വിരുന്ന് പോകാനായി വീടിന് പുറത്തേക്ക് ഇറങ്ങിയ തൊട്ടടുത്ത നിമിഷമാണ് അപകടം സംഭവിച്ചത്. അതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. അപ്രതീക്ഷിതമായി വീട് തകർന്നതോടെ കുടുംബം പൂർണമായും വഴിയാധാരമായ അവസ്ഥയിലാണ്. തകർന്ന വീടിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/local-news/palakkad-home-demolished-in-rain-on-thiruvonam-family-safe-articleshow-mba7am6"/>
        </item>
        <item>
            <title><![CDATA[വിതരണത്തിന് കൊണ്ടുപോയ 21 ലക്ഷം വിലയുള്ള സ്റ്റീല്‍ പൈപ്പുകള്‍ തട്ടിയെടുത്ത് വിറ്റ് ലോറി ഡ്രൈവര്‍, അറസ്റ്റ്]]></title>
            <link>https://www.asianetnews.com/local-news/lorry-driver-steals-steel-pipes-send-for-distribution-held-in-malappuram-articleshow-0mstqng</link>
            <guid isPermaLink="true">https://www.asianetnews.com/local-news/lorry-driver-steals-steel-pipes-send-for-distribution-held-in-malappuram-articleshow-0mstqng</guid>
            <pubDate>Wed, 26 Aug 2026 13:59:38 +0530</pubDate>
            <description><![CDATA[&lt;p&gt;ചരക്ക് യഥാസ്ഥാനത്ത് എത്തിക്കാതെ വളാഞ്ചേരി ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. പൈപ്പുകള്&zwj; വിവിധ സ്ഥലങ്ങളിലായി വില്&zwj;ക്കുകയും തുക സ്വന്തം ആവശ്യങ്ങള്&zwj;ക്കായി ഉപയോഗിക്കുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0yk1kxs35p8svgwx1t1ary4,imgname-arrest--4--1787733004217.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: കമ്പനിയില്&zwj;നിന്ന് കൊടുത്തു വിട്ട 21 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റീല്&zwj; പൈപ്പുകള്&zwj; കടത്തിക്കൊണ്ടുപോയി വില്&zwj;പ്പന നടത്തിയ ലോറി ഡ്രൈവര്&zwj; പൊലീസിന്റെ പിടിയിലായി. മലപ്പുറം ചന്ദനക്കാവ് അനന്താവൂര്&zwj; സ്വദേശി പാറപ്പുറത്ത് വീട്ടില്&zwj; അബ്ദുല്&zwj; സമീറാ (42)ണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ജൂലൈ നാലിന് തെലങ്കാനയില്&zwj;നിന്ന് മലപ്പുറം വലിയ പറമ്പിലെ വിജിസി എന്ന സ്ഥാപനത്തിലേക്ക് ഹരി ഓം പൈപ്പ്&zwnj;സ് ഇന്&zwj;ഡസ്ട്രിയല്&zwj; ലിമിറ്റഡ് കമ്പനിയില്&zwj;നിന്ന് കയറ്റിയയച്ച പൈപ്പുകളാണ് പ്രതി തട്ടിയെടുത്തത്. ചരക്ക് യഥാസ്ഥാനത്ത് എത്തിക്കാതെ വളാഞ്ചേരി ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. പൈപ്പുകള്&zwj; വിവിധ സ്ഥലങ്ങളിലായി വില്&zwj;ക്കുകയും തുക സ്വന്തം ആവശ്യങ്ങള്&zwj;ക്കായി ഉപയോഗിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;സാധനങ്ങള്&zwj; എത്താതിരുന്നതിനെ തുടര്&zwj;ന്ന് കമ്പനി സെയില്&zwj;സ് മാനേജര്&zwj; നല്&zwj;കിയ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. ഒളിവില്&zwj;പോയ പ്രതിയെ പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലുള്ള ഭാര്യ വീട്ടില്&zwj;നിന്നാണ് പിടികൂടിയയത്.വളാഞ്ചേരി സര്&zwj;ക്കിള്&zwj; ഇന്&zwj; സ്&zwnj;പെക്ടര്&zwj; കെ ആര്&zwj; രഞ്ജിത്ത്, സബ് ഇന്&zwj;സ്&zwnj;പെക്ടര്&zwj; ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ളസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്&zwj; ഹാജരാക്കി റിമാന്&zwj;ഡ് ചെയ്തു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/lorry-driver-steals-steel-pipes-send-for-distribution-held-in-malappuram-articleshow-0mstqng"/>
        </item>
        <item>
            <title><![CDATA[ശബരിമല ദർശനം തടഞ്ഞു, ഇരുമുടിക്കെട്ട് ബലമായി വാങ്ങിയെന്നും ട്രാൻസ്ജെൻഡർ യുവതി; ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി]]></title>
            <link>https://www.asianetnews.com/local-news/high-court-seeks-clarification-in-blocking-transgender-women-from-entering-sabarimala-articleshow-mnlpkqo</link>
            <guid isPermaLink="true">https://www.asianetnews.com/local-news/high-court-seeks-clarification-in-blocking-transgender-women-from-entering-sabarimala-articleshow-mnlpkqo</guid>
            <pubDate>Wed, 26 Aug 2026 13:25:33 +0530</pubDate>
            <description><![CDATA[&lt;p&gt;ട്രാൻസ്ജെൻഡറുകളെ മല കയറാൻ അനുവദിക്കരുതെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് അറിയിച്ചാണ് പൊലീസ് തടഞ്ഞതെന്നും ഹർജിയിൽ പറയുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jdxw1ecxm0dg740rc671dyxv,imgname-mixcollage-30-nov-2024-11-57-am-187.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ശബരിമല ദർശനത്തിനെത്തിയ തന്നെ പൊലീസ് തടഞ്ഞെന്ന ട്രാൻസ്ജെൻഡർ യുവതിയുടെ പരാതിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടി. തമിഴ്നാട് സ്വദേശിയായ 48കാരി സത്യശ്രീ ശർമിള റഹ്മത്തലിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കാതെ നോട്ടീസിന് കോടതി നിർദേശിച്ചു.വ്രതമെടുത്ത് ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ തന്നെ ട്രാൻസ്ജെൻഡർ ആണെന്ന കാരണത്താൽ പൊലീസ് തടഞ്ഞെന്നാണ് സത്യശ്രീയുടെ ആരോപണം. കഴിഞ്ഞ 20ന് പമ്പാ ഗണപതി കോവിലിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ട്രാൻസ്ജെൻഡറുകളെ മല കയറാൻ അനുവദിക്കരുതെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് അറിയിച്ചാണ് പൊലീസ് തടഞ്ഞതെന്നും ഹർജിയിൽ പറയുന്നു.&lt;/p&gt;&lt;p&gt;മുമ്പ് ശബരിമലയിൽ ദർശനം നടത്തിയിട്ടുള്ള തന്നെ ഇത്തവണ തടഞ്ഞത് വിവേചനപരമായ നടപടിയാണെന്നും സത്യശ്രീ ആരോപിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ മടക്കി അയച്ചതായും അവർ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. ഇരുമുടിക്കെട്ട് ബലമായി വാങ്ങിയെന്നും സംഭവം കടുത്ത മാനസിക വിഷമത്തിന് കാരണമായെന്നും സത്യശ്രീ പറയുന്നു. ഹർജി സെപ്റ്റംബർ മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/high-court-seeks-clarification-in-blocking-transgender-women-from-entering-sabarimala-articleshow-mnlpkqo"/>
        </item>
        <item>
            <title><![CDATA[ഭർത്താവിന്റെ മരണത്തിന് പിന്നാലെ ബ്ലഡ് ക്യാൻസർ, താമസിക്കുന്ന വീട് ജപ്തി ഭീഷണി, സഹായം തേടി ശ്രീജയും മക്കളും]]></title>
            <link>https://www.asianetnews.com/local-news/husband-died-blood-cancer-patient-mother-face-confiscation-notice-for-home-seeks-help-articleshow-nqb08yq</link>
            <guid isPermaLink="true">https://www.asianetnews.com/local-news/husband-died-blood-cancer-patient-mother-face-confiscation-notice-for-home-seeks-help-articleshow-nqb08yq</guid>
            <pubDate>Wed, 26 Aug 2026 12:19:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഷാജിയുടെ മരണത്തിന്&zwj;റെ ആഘാതം മാറും മുമ്പ് ശ്രീജയ്ക്ക് ഗുരുതര രക്താര്&zwj;ബുദം സ്ഥിരീകരിച്ചു. താമസിക്കുന്ന വീട് ഏതു നിമിഷവും ജപ്തി ചെയ്യുമെന്ന ബാങ്കിന്റെ ഭീഷണി കൂടിയായതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ശ്രീജയും ഈ പെണ്&zwj;കുട്ടികളും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0yd4sn2dbn5vy8e25hgdtpc,imgname-treatment-help-1787726816930.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അരൂർ:ഭര്&zwj;ത്താവിന്&zwj;റെ മരണത്തിനു പിന്നാലെ ബ്ലഡ് ക്യാന്&zwj;സര്&zwj; രോഗം കൂടി ബാധിച്ചതോടെയാണ് ആലപ്പുഴ അരൂര്&zwj; സ്വദേശിനി ശ്രീജയുടെയും പെണ്&zwj;കുഞ്ഞുങ്ങളുടെയും ജീവിതത്തില്&zwj; നിന്ന് സന്തോഷങ്ങളെല്ലാം അകന്നത്. താമസിക്കുന്ന വീട് ഏതു നിമിഷവും ബാങ്ക് ജപ്തി ചെയ്യുമെന്നു കൂടിയായതോടെ നല്ല മനസുകള്&zwj;ക്കു മുന്നില്&zwj; സഹായമഭ്യര്&zwj;ഥിക്കുകയാണ് ഈ അമ്മയും മക്കളും. പതിനേഴും നാലും വയസുളള രണ്ട് പെണ്കുഞ്ഞുങ്ങളെ അരികിലിരിത്തി ഒരമ്മ ഈ തിരുവോണ നാളില്&zwj; കേരളത്തിന്&zwj;റെ സഹായം തേടുകയാണ്. ഭര്ത്താവ് ഷാജി കഴിഞ്ഞ മാസമാണ് ഹൃദ്രോഗം വന്ന് മരിച്ചത്. ഷാജിയുടെ മരണത്തിന്&zwj;റെ ആഘാതം മാറും മുമ്പ് ശ്രീജയ്ക്ക് ഗുരുതര രക്താര്&zwj;ബുദം സ്ഥിരീകരിച്ചു. താമസിക്കുന്ന വീട് ഏതു നിമിഷവും ജപ്തി ചെയ്യുമെന്ന ബാങ്കിന്റെ ഭീഷണി കൂടിയായതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ശ്രീജയും ഈ പെണ്&zwj;കുട്ടികളും.&lt;/p&gt;&lt;p&gt;എണ്&zwj;പത്തഞ്ച് ശതമാനം മാര്&zwj;ക്ക് നേടിയാണ് മൂത്തമകള്&zwj; ശ്രീലക്ഷ്മി പ്ലസ് ടു പാസായത്. അച്ഛന്&zwj;റെ മരണവും അമ്മയുടെ രോഗവുമെല്ലാമായതോടെ ഉപരിപഠന മോഹം മനസിലൊതുക്കി അമ്മയ്ക്കും കുഞ്ഞനുജത്തിക്കും കൂട്ടിരിക്കുകയാണ് ഈ പതിനേഴുകാരി. നാലു വയസുകാരി കിച്ചുവിന് അച്ഛന്&zwj;റെ വിയോഗവും അമ്മയുടെ ദുഖങ്ങളും ചേച്ചിയുടെ നിസഹായതയുമൊന്നും മനസിലാക്കാനുളള പ്രായമായിട്ടില്ല. തീരാസങ്കടങ്ങള്&zwj; നിറഞ്ഞ ഈ വീട്ടില്&zwj; ഒന്നുമറിയാതെ ഓടിക്കളിച്ച് പാട്ടു പാടി നടക്കുന്ന ഈ കുഞ്ഞ് കാണുന്നവരുടെല്ലാം കണ്ണു നിറയ്ക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നല്ലവരായ കുറച്ച് അയല്&zwj;വാസികളുടെ സഹായത്തിലാണ് ശ്രീജയും മക്കളുമിപ്പോ ജീവിക്കുന്നത്. പക്ഷേ അവര്&zwj;ക്കും പരിമിതികളുണ്ട്. പത്തു ലക്ഷം രൂപയോളം വേണം വീടിന്&zwj;റെ ജപ്തി ഒഴിവാക്കാന്&zwj;. ശ്രീജയുടെ ചികില്&zwj;സാ ചെലവിനും വേറെ പണം കണ്ടെത്തണം. സമൃദ്ധിയുടെ നിറവില്&zwj; ഓണമാഘോഷിക്കുന്ന നല്ല മനസുകള്&zwj; ചേര്ർത്തു പിടിച്ചാല്&zwj; ഈ വീട്ടിലും ഓണമെത്തും. ഈ പെണ്&zwj;കുഞ്ഞുങ്ങളുടെ ജീവിതത്തിലും നിലാവുപരക്കും. മക്കളുടെ ഭാവിയോര്&zwj;ത്ത് കരഞ്ഞു തളര്&zwj;ന്ന അമ്മ മനസിലെ ആധിയൊഴിയും.&lt;/p&gt;&lt;p&gt;&lt;strong&gt;ACCOUNT DETAILS&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;SREEJA SHAJI&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ACCOUNT NO.110297816813&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;IFSC CNRB0003587&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;CANARA BANK&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;AROOR BRANCH&lt;/strong&gt;&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/husband-died-blood-cancer-patient-mother-face-confiscation-notice-for-home-seeks-help-articleshow-nqb08yq"/>
        </item>
        <item>
            <title><![CDATA[എറണാകുളം കണ്ടെയ്നർ റോഡിൽ അജ്ഞാത വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു; ഭാര്യയ്ക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/local-news/kochi-container-road-kalamassery-accident-articleshow-qpecea3</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kochi-container-road-kalamassery-accident-articleshow-qpecea3</guid>
            <pubDate>Wed, 26 Aug 2026 11:58:52 +0530</pubDate>
            <description><![CDATA[&lt;p&gt;ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെ കളമശ്ശേരി ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്. പിന്നിൽ നിന്നെത്തിയ അജ്ഞാത വാഹനം ഇടിച്ചതോടെ ഇരുവരും റോഡിൽ വീണു. നാട്ടുകാരും അതുവഴിയെത്തിയ വാഹന യാത്രക്കാരും ചേർന്ന് ദമ്പതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിയുടെ ജീവൻ രക്ഷിക്കാനായില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0yc5x8d3qt6xbv01akv3qg5,imgname-kochi-container-road-accident-1787725804813.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കണ്ടെയ്നർ റോഡിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് പരിക്കേറ്റു. ഏലൂർ വടക്കുംഭാഗം കണപ്പിള്ളി സവിത ഭവനിൽ എസ് കെ ഹരി (53) ആണ് മരിച്ചത്.&lt;/p&gt;&lt;p&gt;ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെ കളമശ്ശേരി ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്. പിന്നിൽ നിന്നെത്തിയ അജ്ഞാത വാഹനം ഇടിച്ചതോടെ ഇരുവരും റോഡിൽ വീണു. നാട്ടുകാരും അതുവഴിയെത്തിയ വാഹന യാത്രക്കാരും ചേർന്ന് ദമ്പതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭാര്യ സുനിത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരേതനായ കുട്ടൻ പിതാവും ഈശ്വരി മാതാവുമാണ്. മകൻ: വൈഷ്ണവ്. മരുമകൾ: ആതിര.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kochi-container-road-kalamassery-accident-articleshow-qpecea3"/>
        </item>
        <item>
            <title><![CDATA[വേമ്പനാട് കായലിൽ ഒഴുകും പൂക്കളം]]></title>
            <link>https://www.asianetnews.com/local-news/onam-2026-floating-pookalam-in-vembanad-lake-articleshow-c8mh37w</link>
            <guid isPermaLink="true">https://www.asianetnews.com/local-news/onam-2026-floating-pookalam-in-vembanad-lake-articleshow-c8mh37w</guid>
            <pubDate>Wed, 26 Aug 2026 10:50:05 +0530</pubDate>
            <description><![CDATA[&lt;p&gt;പെരുമ്പളം ന്യൂ സൗത്ത് ജെട്ടിക്ക് സമീപമാണ് പൂക്കളം തയ്യാറാക്കിയത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. കപ്പപ്പായൽ എന്നറിയപ്പെടുന്ന ആഫ്രിക്കൻ പായൽ കൂട്ടിക്കെട്ടി പൂക്കളത്തിനുള്ള അടിത്തറയൊരുക്കി. പായലിന്റെ ഇലകൾ വെട്ടിയൊതുക്കിയ ശേഷം അതിന് മുകളിൽ തെർമോക്കോൾ വിരിച്ചാണ് പൂക്കൾ നിരത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0y87nj78mdvyss94vt1hg5j,imgname-floating-pookalam-vembanadu-lake-1787721668167.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അരൂർ: ഉത്രാട നാളിൽ വേമ്പനാട് കായലിന്റെ നടുവിൽ ഒഴുകിയെത്തിയ പൂക്കളം കൗതുകക്കാഴ്ചയായി. വിവിധ നിറങ്ങളിലുള്ള കയാക്കുകളും കുട്ടവഞ്ചികളും പൂക്കളത്തിന് ചുറ്റും അണിനിരന്നതോടെ കായലിൽ വർണാഭമായ ദൃശ്യവിരുന്നൊരുങ്ങി. പെരുമ്പളത്തെ പെക്വിനോ കയാക്കിങ് ആൻഡ് വാട്ടർ സ്പോർട്സ് ക്ലബ്ബും സാംസ്കാരിക കൂട്ടായ്മയായ പി സി സിയും ചേർന്നാണ് ഒഴുകും പൂക്കളം ഒരുക്കിയത്.&lt;/p&gt;&lt;p&gt;പെരുമ്പളം ന്യൂ സൗത്ത് ജെട്ടിക്ക് സമീപമാണ് പൂക്കളം തയ്യാറാക്കിയത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. കപ്പപ്പായൽ എന്നറിയപ്പെടുന്ന ആഫ്രിക്കൻ പായൽ കൂട്ടിക്കെട്ടി പൂക്കളത്തിനുള്ള അടിത്തറയൊരുക്കി. പായലിന്റെ ഇലകൾ വെട്ടിയൊതുക്കിയ ശേഷം അതിന് മുകളിൽ തെർമോക്കോൾ വിരിച്ചാണ് പൂക്കൾ നിരത്തിയത്.&lt;/p&gt;&lt;p&gt;10 കിലോയോളം വിവിധ നിറങ്ങളിലുള്ള പൂക്കളാണ് പൂക്കളത്തിനായി ഉപയോഗിച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം പെരുമ്പളത്തേക്ക് പാലം വന്നതിന്റെ സന്തോഷം പങ്കിടുകയെന്നതും പരിപാടിയുടെ ലക്ഷ്യമായിരുന്നു. ദീപു അരൂക്കുറ്റിയാണ് ഒഴുകും പൂക്കളം എന്ന ആശയം മുന്നോട്ട് വെച്ചത്.&lt;/p&gt;&lt;p&gt;കായലോരത്ത് ഒരുക്കിയ പൂക്കളം പിന്നീട് കയാക്കിൽ വലിച്ച് വേമ്പനാട് കായലിന്റെ നടുഭാഗത്തേക്ക് എത്തിച്ചു. തുടർന്ന് പൂക്കളത്തിന് ചുറ്റും കയാക്കുകളിലും കുട്ടവഞ്ചികളിലുമായി പ്രവർത്തകർ ഒരുമണിക്കൂറോളം വട്ടംചുറ്റി. കായലിലെ ആഘോഷത്തിന് ശേഷം കരയിലെത്തിയ സംഘം ഉത്രാട സദ്യ കഴിച്ചാണ് മടങ്ങിയത്. എം മുരളീകൃഷ്ണൻ, എം ഹരികൃഷ്ണൻ, എസ് ലജീഷ്, കെ ബി ദിപിൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ 15ഓളം പേരാണ് ഒഴുകും പൂക്കളം ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/onam-2026-floating-pookalam-in-vembanad-lake-articleshow-c8mh37w"/>
        </item>
        <item>
            <title><![CDATA[അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/local-news/car-accident-youth-died-one-injured-at-kannur-articleshow-uonogq5</link>
            <guid isPermaLink="true">https://www.asianetnews.com/local-news/car-accident-youth-died-one-injured-at-kannur-articleshow-uonogq5</guid>
            <pubDate>Wed, 26 Aug 2026 08:37:23 +0530</pubDate>
            <description><![CDATA[&lt;p&gt;പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0y0jnv929xm528n5jhwjb7z,imgname-fotojet---2026-08-26t083657.303-1787713640297.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്ത് വിദ്യാർത്ഥികളായ ഇരുവരും അവധിക്ക് നാട്ടിൽ വന്നതായിരുന്നു. റോഡിലൂടെ നടന്ന് പോകുമ്പോൾ കാറിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/local-news/car-accident-youth-died-one-injured-at-kannur-articleshow-uonogq5"/>
        </item>
        <item>
            <title><![CDATA[ബൈക്കിനു സൈഡ് നൽകാത്തതിനെ തുടർന്നുള്ള വാക്കേറ്റത്തിനൊടുവിൽ വെട്ടി, ഒരു പ്രതി കൂടി അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/another-suspect-arrested-after-being-stabbed-after-an-argument-over-not-giving-way-to-a-bike-articleshow-vqax2lv</link>
            <guid isPermaLink="true">https://www.asianetnews.com/local-news/another-suspect-arrested-after-being-stabbed-after-an-argument-over-not-giving-way-to-a-bike-articleshow-vqax2lv</guid>
            <pubDate>Wed, 26 Aug 2026 03:52:52 +0530</pubDate>
            <description><![CDATA[വെങ്ങാനൂരിലെ വെട്ടു കേസിൽ അഞ്ചംഗ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. മുട്ടത്തറ സ്വദേശി സൂര്യനാരായണനാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു, ഇനിയും മൂന്ന് പേരെ പിടികൂടാനുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jyqjyjexqxz8bdnbbp9q6hq3,imgname-----------------------2025-06-27t074911.273-1750990801373.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വെങ്ങാനൂരിലെ വെട്ടു കേസിൽ അഞ്ചംഗ സംഘത്തിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. മുട്ടത്തറ പരുത്തിക്കുഴി അമ്പറ പുതുവൽ പുത്തൻ വീട്ടിൽ സൂര്യനാരായണൻ (19) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വിഴിഞ്ഞം പൊലീസിനു നേർക്കുണ്ടായ ആക്രമണത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ആ സംഭവത്തിൽ തിരുവല്ലം ശാന്തിപുരം വലിയവിളവീട്ടിൽ അനന്തു(21), സഹോദരൻ യദു(24) എന്നിവരെ തിരുവല്ലം, വിഴിഞ്ഞം പൊലീസ് എന്നിവർ അറസ്റ്റ് ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;വെട്ടു കേസുമായി ബന്ധപെട്ട് മൂന്ന് പ്രതികൾകൂടി പിടിയിലാകാനുണ്ട്. നാലിന് വെങ്ങാനൂരിൽ നടന്ന സംഭവത്തിൽ വിഷ്ണുവിന് വെട്ടേറ്റ കേസിലെ പ്രതിയാണ് അനന്തു. ഈ കേസിലാണ് ശേഷിച്ച മൂന്ന് പ്രതികളെ പൊലീസ് തിരയുന്നത്. വെങ്ങാനൂർ ജംക്&zwnj;ഷനിൽ ബൈക്കിനു സൈഡു നൽകാത്തതിനെ തുടർന്നുള്ള വാക്കേറ്റവും മുൻ വൈരാഗ്യമാണ് ആക്രമണ കാരണമെന്നു പൊലീസ് പറഞ്ഞു. പൊലീസിനു നേർക്കുള്ള ആക്രമണത്തിൽ വിഴിഞ്ഞം &zwnj;സ്റ്റേഷനിലെ സി.പി.ഒ സി.പി.രാകേഷ്(35), എസ്.സി.പി.ഒ വിനയകുമാർ(40) എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികൾ റിമാൻഡിലാണ്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/local-news/another-suspect-arrested-after-being-stabbed-after-an-argument-over-not-giving-way-to-a-bike-articleshow-vqax2lv"/>
        </item>
        <item>
            <title><![CDATA[കൊയിലാണ്ടി സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ് മോഷ്ടിച്ച് കടത്തി; യാത്രയ്ക്കിടെ ചെളിയിൽതാഴ്ന്നതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് മുങ്ങി]]></title>
            <link>https://www.asianetnews.com/local-news/kozhikode-koyilandi-private-bus-theft-articleshow-bi40bww</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kozhikode-koyilandi-private-bus-theft-articleshow-bi40bww</guid>
            <pubDate>Tue, 25 Aug 2026 21:50:18 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്&zwj; സര്&zwj;വീസ് നടത്തുന്ന ബസ് തിങ്കളാഴ്ച രാത്രി ഒന്&zwj;പതോടെ ട്രിപ്പ് അവസാനിച്ച് സ്റ്റാന്റില്&zwj; നിര്&zwj;ത്തിയിട്ടതായിരുന്നു. പേരാമ്പ്ര ഭാഗത്തേക്കുള്ള ബസുകള്&zwj; നിര്&zwj;ത്തുന്ന ട്രാക്കിലാണ് നിര്&zwj;ത്തിയത്. പുലര്&zwj;ച്ചെയോടെ എത്തിയ മോഷ്ടാക്കള്&zwj; ബസുമായി കടന്നുകളയുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wvk4xvf80t7verg35j805t,imgname-koyilandi-bus-theft-1787674858427.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ബസ് സ്റ്റാന്റില്&zwj; നിര്&zwj;ത്തിയിട്ട സ്വകാര്യ ബസുമായി കടന്നുകളയാന്&zwj; ശ്രമിച്ച് മോഷ്ടാക്കള്&zwj;. കോഴിക്കോട് കൊയിലാണ്ടിയിലാണ് അസാധാരണമായൊരു മോഷണ ശ്രമം നടന്നത്. കൊയിലാണ്ടി ബസ് സ്റ്റാന്റില്&zwj; നിര്&zwj;ത്തിയിട്ടിരുന്ന 'സെനോ' ബസാണ് മോഷ്ടിക്കാന്&zwj; ശ്രമിച്ചത്. എന്നാൽ, കടത്തിക്കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്&zwj;ച്ചെ മൂന്നോടെയാണ് സംഭവം.&lt;/p&gt;&lt;p&gt;കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്&zwj; സര്&zwj;വീസ് നടത്തുന്ന ബസ് തിങ്കളാഴ്ച രാത്രി ഒന്&zwj;പതോടെ ട്രിപ്പ് അവസാനിച്ച് സ്റ്റാന്റില്&zwj; നിര്&zwj;ത്തിയിട്ടതായിരുന്നു. പേരാമ്പ്ര ഭാഗത്തേക്കുള്ള ബസുകള്&zwj; നിര്&zwj;ത്തുന്ന ട്രാക്കിലാണ് നിര്&zwj;ത്തിയത്. പുലര്&zwj;ച്ചെയോടെ എത്തിയ മോഷ്ടാക്കള്&zwj; ബസുമായി കടന്നുകളയുകയായിരുന്നു. പൊയില്&zwj;ക്കാവിനും ചെങ്ങോട്ട്കാവിനും ഇടയ്ക്കുവച്ചാണ് ബസ് റോഡരികിലെ ചെളിയിൽ താഴ്ന്ന് താഴ്ചയിലേക്ക് ചരിഞ്ഞത്. ദേശീയ പാത 66നോട് ചേര്&zwj;ന്ന അപ്രോച്ച് റോഡിലൂടെയാണ് മോഷ്ടാക്കള്&zwj; സഞ്ചരിച്ചത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. ഒരു വീടിന്റെ ചുറ്റുമതിലിലേക്കാണ് ബസ് ചരിഞ്ഞു നിന്നത്. പിന്നീട് ഇവര്&zwj; കടന്നുകളയുകയായിരുന്നുവെന്ന് കരുതുന്നു. രാവിലെ സുഹൃത്തുക്കള്&zwj; വിളിച്ച് അറിയിച്ചപ്പോഴാണ് ബസ് മോഷണം പോയതായി അറിഞ്ഞതെന്ന് ബസുടമ കുറുവങ്ങാട് സ്വദേശി സലാഹുദ്ദീന്&zwj; പറഞ്ഞു. സംഭവത്തില്&zwj; പൊലീസ് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kozhikode-koyilandi-private-bus-theft-articleshow-bi40bww"/>
        </item>
        <item>
            <title><![CDATA[പള്ളിയിലെ ഖത്തീബിനെ ചൊല്ലി തര്‍ക്കം; വടകര മാടാക്കര പള്ളിയില്‍ പൊലീസ് ലാത്തിവീശി]]></title>
            <link>https://www.asianetnews.com/local-news/clash-in-vadakara-mosque-over-khateeb-articleshow-0vcqc8r</link>
            <guid isPermaLink="true">https://www.asianetnews.com/local-news/clash-in-vadakara-mosque-over-khateeb-articleshow-0vcqc8r</guid>
            <pubDate>Tue, 25 Aug 2026 21:30:26 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് വടകര മാടാക്കര പള്ളിയിൽ സംഘർഷം. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വാക്കുതര്&zwj;ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതേ തുടർന്ന് സാഹചര്യം നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിവീശി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wtbm6h16z3q7a048ytz1mk,imgname-vadakara-mosque-clash-1787673563345.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വാക്കുതര്&zwj;ക്കം സംഘര്&zwj;ഷത്തിലേക്ക് മാറിയതോടെ പൊലീസ് ലാത്തിവീശി. കോഴിക്കോട് വടകര മാടാക്കര പള്ളിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി നിലനില്&zwj;ക്കുന്ന തര്&zwj;ക്കമാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്&zwj;ഷത്തില്&zwj; കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് സംഘര്&zwj;ഷാവസ്ഥ നിയന്ത്രിച്ചത്.&lt;/p&gt;&lt;p&gt;നിലവില്&zwj; അബ്ദുറഹ്&zwnj;മാന്&zwj; ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബായി തുടരുന്നത്. ഇദ്ദേഹത്തെ മാറ്റണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. തര്&zwj;ക്കം രൂക്ഷമായതിനെ തുടര്&zwj;ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്&zwj; പാണക്കാട് കുടുംബം വിഷയത്തില്&zwj; ഇടപെടുകയും കഴിഞ്ഞ റമദാനിലെ ജുമുഅയ്ക്ക് മാത്രം ഇദ്ദേഹത്തിന് അനുമതി നല്&zwj;കിക്കൊണ്ട് ഒരു താല്&zwj;ക്കാലിക പരിഹാരം കാണുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj;, അതിനുശേഷവും അബ്ദുറഹ്&zwnj;മാന്&zwj; ഫൈസി തന്നെ ഖത്തീബായി തുടര്&zwj;ന്നതാണ് തര്&zwj;ക്കത്തില്&zwj; കലാശിച്ചത്. നബിദിനത്തോടനുബന്ധിച്ച് ഇന്നലെ രാത്രി എട്ടുമണിയോടെ പള്ളിയില്&zwj; മൗലിദ് പാരായണം നടന്നിരുന്നു. ഇതിന് നേതൃത്വം നല്&zwj;കിയത് നിലവിലെ ഖത്തീബ് ആയിരുന്നു. ഇദ്ദേഹത്തിന് ഇതിന് അനുമതിയില്ലെന്നും പള്ളിയില്&zwj; നിന്ന് മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്&zwj; അദ്ദേഹം തന്നെ ചടങ്ങുകള്&zwj;ക്ക് നേതൃത്വം നല്&zwj;കണമെന്ന് പള്ളി കമ്മിറ്റിയും അവരെ അനുകൂലിക്കുന്നവരും നിലപാടെടുത്തതോടെ വാക്കേറ്റം ഉണ്ടാകുകയും സംഘര്&zwj;ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/clash-in-vadakara-mosque-over-khateeb-articleshow-0vcqc8r"/>
        </item>
        <item>
            <title><![CDATA[കളക്ടറുടെ വാഹനത്തിന് മുന്നിലായി മലിനജലം ഒഴുക്കി ലോറിയുടെ യാത്ര; വാഹന ഉടമയ്ക്ക് 25000 രൂപ പിഴ]]></title>
            <link>https://www.asianetnews.com/local-news/lorry-travels-discharging-sewage-water-in-front-of-the-collector-s-vehicle-owner-fined-rs-25000-articleshow-i8ugp07</link>
            <guid isPermaLink="true">https://www.asianetnews.com/local-news/lorry-travels-discharging-sewage-water-in-front-of-the-collector-s-vehicle-owner-fined-rs-25000-articleshow-i8ugp07</guid>
            <pubDate>Tue, 25 Aug 2026 21:09:41 +0530</pubDate>
            <description><![CDATA[കണ്ണൂരിൽ റോഡിൽ മലിനജലം ഒഴുക്കി സഞ്ചരിച്ച മത്സ്യ ലോറിക്ക് 25,000 രൂപ പിഴ ചുമത്തി. പിന്നാലെ സഞ്ചരിച്ച ഇടുക്കി ജില്ലാ കളക്ടർ ദൃശ്യങ്ങൾ പകർത്തി എൻഫോഴ്&zwnj;സ്&zwnj;മെന്റ് സ്&zwnj;ക്വാഡിന് കൈമാറിയതോടെയാണ് അടിയന്തര നടപടിയുണ്ടായത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wsj8mp0s2kv8n386jn3748,imgname-lorry-1787672732309.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: റോഡിൽ മലിനജലം ഒഴുക്കി യാത്ര ചെയ്ത ലോറിക്ക് 25,000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്&zwnj;സ്&zwnj;മെന്&zwj;റ് സ്&zwnj;ക്വാഡ്. ഇടുക്കി ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തര നടപടി. ഏഴോം -കുപ്പം റോഡിൽ തളിപ്പറമ്പ ഭാഗത്തേക്ക്&zwnj; മത്സ്യം കൊണ്ടുപോകുകയായിരുന്ന കെഎ 20 എബി 7660 എന്ന വാഹനത്തിൽ നിന്നാണ് മലിനജലം റോഡിലേക്ക് ഒഴുകിയത്. ഈ ദൃശ്യം തൽസമയം ലോറിയുടെ പിറകിൽ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇടുക്കി ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെട്ടു. റോഡിലാകെ ദുർഗന്ധം വമിക്കുന്ന രീതിയിൽ മലിനജലം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ കളക്ടർ ദൃശ്യങ്ങൾ പകർത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണ്ണൂർ ജില്ലാ എൻഫോഴ്&zwnj;സ്&zwnj;മെന്റ് സ്&zwnj;ക്വാഡിന് കൈമാറുകയും ചെയ്തു. തുടർന്ന് എൻഫോഴ്&zwnj;സ്&zwnj;മെന്റ് സ്&zwnj;ക്വാഡ് ഉടൻ തന്നെ വാഹന ഉടമയെ ബന്ധപ്പെടുകയും വിഷയം സ്ഥിരീകരിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ മലിനജലം ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് വാഹന ഉടമയ്&zwnj;ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. 25,000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾക്കായി തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കശന നടപടി തുടരുമെന്നും ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ പിഴയും വാഹനങ്ങൾ കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. നടപടികൾക്ക് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, ക്ലീൻ സിറ്റി മാനേജർ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/lorry-travels-discharging-sewage-water-in-front-of-the-collector-s-vehicle-owner-fined-rs-25000-articleshow-i8ugp07"/>
        </item>
        <item>
            <title><![CDATA[ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, നാലം​ഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു]]></title>
            <link>https://www.asianetnews.com/local-news/car-caught-fire-in-alappuzha-mannar-articleshow-gmh46nf</link>
            <guid isPermaLink="true">https://www.asianetnews.com/local-news/car-caught-fire-in-alappuzha-mannar-articleshow-gmh46nf</guid>
            <pubDate>Tue, 25 Aug 2026 18:05:26 +0530</pubDate>
            <description><![CDATA[&lt;p&gt;മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 10.45-ന് ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപത്താണ് അപകടമുണ്ടായത്. മാന്നാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0weqc5y6k4dfkmr7sx7km30,imgname-alappuzha-car-fire-1787661365438.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാന്നാർ(ആലപ്പുഴ): തട്ടാരമ്പലം-മാന്നാർ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നാലം​ഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു.&lt;/p&gt;&lt;p&gt;മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 10.45-ന് ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപത്താണ് അപകടമുണ്ടായത്. മാന്നാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.&lt;/p&gt;&lt;p&gt;കാറിനുള്ളിൽ ചെറിയ തീപ്പൊരിയും പുകയും ഉയരുന്നത് ശ്രദ്ധയില്പെട്ടതിനെ തുടർന്ന് യാത്രക്കാർ പെട്ടെന്ന് വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് തീ പൂർണമായും അണച്ചത്. മാന്നാർ പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് ചെന്നിത്തല-തട്ടാരമ്പലം റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തീ പൂർണമായും അണച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/car-caught-fire-in-alappuzha-mannar-articleshow-gmh46nf"/>
        </item>
        <item>
            <title><![CDATA[ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/local-news/an-elderly-man-who-lived-alone-found-dead-inside-house-articleshow-b6nta7m</link>
            <guid isPermaLink="true">https://www.asianetnews.com/local-news/an-elderly-man-who-lived-alone-found-dead-inside-house-articleshow-b6nta7m</guid>
            <pubDate>Tue, 25 Aug 2026 15:53:32 +0530</pubDate>
            <description><![CDATA[&lt;p&gt;ഒറ്റപ്പാലം വരോട് ഷാപ്പും പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാപ്പുപടി പള്ളത്ത് വീട്ടിൽ ബാലസുബ്രഹ്മണ്യനാണ് മരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0w74hrj2ppt13fvcqa8wxrh,imgname-fotojet---2026-08-25t155304.727-1787653408530.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;ഒറ്റപ്പാലം വരോട് ഷാപ്പും പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാപ്പുപടി പള്ളത്ത് വീട്ടിൽ ബാലസുബ്രഹ്മണ്യനാണ് (65)മരിച്ചത്. രണ്ടുദിവസത്തോളം പഴക്കം തോന്നിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. രണ്ടുദിവസമായി ബാലസുബ്രഹ്മണ്യനെ പുറത്തേക്ക് കാണാതായതോടെ സമീപത്ത് ചായക്കട നടത്തുന്ന വ്യക്തി അന്വേഷിക്കുകയായിരുന്നു. വീടിനുള്ളിലെ സോഫയിൽ മരിച്ച നിലയിൽ ബാലസുബ്രഹ്മണ്യനെ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/local-news/an-elderly-man-who-lived-alone-found-dead-inside-house-articleshow-b6nta7m"/>
        </item>
    </channel>
</rss>
