<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 12 Jul 2026 19:27:09 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/local-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[മദ്യപിച്ച് ജീപ്പുമായി ബീച്ചിലേക്ക്, കെട്ടിറങ്ങും മുൻപ് തിരയിലായി ജീപ്പും ബൈക്കും, വലിച്ച് കയറ്റി മത്സ്യത്തൊഴിലാളികൾ]]></title>
            <link>https://www.asianetnews.com/local-news/after-consuming-alcohol-youth-drove-mahindra-thar-to-beach-traps-in-waves-narrow-rescue-articleshow-g1t477z</link>
            <guid isPermaLink="true">https://www.asianetnews.com/local-news/after-consuming-alcohol-youth-drove-mahindra-thar-to-beach-traps-in-waves-narrow-rescue-articleshow-g1t477z</guid>
            <pubDate>Sun, 12 Jul 2026 19:24:59 +0530</pubDate>
            <description><![CDATA[&lt;p&gt;യുവാക്കൾ വാഹനം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പിന്നാലെ തുടർച്ചയായ തിരമാലകൾ ആഡംബര ജീപ്പിനെ കടലിലേക്ക് വലിച്ചിഴയ്ക്കാൻ തുടങ്ങുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxb9hxwa9hmf91y7wz2kxqdp,imgname-jeep-trapped-in-sea-1783864293258.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മിഡാലം: ബീച്ചിൽ ജീപ്പുമായി യുവാക്കളുടെ സാഹസികത. തിരയിൽ കുടുങ്ങി യുവാക്കളും ജീപ്പും. കന്യാകുമാരി ജില്ലയിലെ കരുങ്കലിനടുത്തുള്ള മിഡാലം ബീച്ചിലാണ് യുവാക്കൾ സാഹസികത അപകടത്തിലേക്ക് എത്തിച്ചത്. തിരമാലകൾ വാഹനത്തെ കടലിലേക്ക് വലിച്ചിഴച്ചു. മദ്യപിച്ചായിരുന്നു യുവാക്കളുടെ അതിസാഹസികതയെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. തിരമാലകൾ വരുന്ന കടലിന് വളരെ അടുത്തുള്ള മേഖലയിലേക്ക് യുവാക്കൾ ആഡംബര ജീപ്പ് കൊണ്ടുപോയി അതിവേഗത്തിൽ ഓടിച്ചു കൊണ്ടു പോവുകയായിരുന്നു. ജീപ്പിന്റെ ചക്രങ്ങൾ പെട്ടെന്ന് ബീച്ച് മണലിൽ ആഴത്തിൽ കുടുങ്ങുകയായിരുന്നു. യുവാക്കൾ വാഹനം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പിന്നാലെ തുടർച്ചയായ തിരമാലകൾ ആഡംബര ജീപ്പിനെ കടലിലേക്ക് വലിച്ചിഴയ്ക്കാൻ തുടങ്ങുകയായിരുന്നു. ഭാഗ്യവശാൽ വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ തിരമാലകളിൽ അകപ്പെടാതെ രക്ഷപ്പെടുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ തദ്ദേശീയ മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും നീണ്ട പരിശ്രമത്തിന് ശേഷമാണ് കടലിൽ മുങ്ങിക്കൊണ്ടിരുന്ന ആഡംബര ജീപ്പിനെ കയറുകൾ കെട്ടി സുരക്ഷിതമായി കരയിലേക്ക് എത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇത്തരം അപകടകരമായ തീരപ്രദേശങ്ങളിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും സാഹസികതയിൽ ഏർപ്പെടരുതെന്ന് കോസ്റ്റ് ഗാർഡും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/after-consuming-alcohol-youth-drove-mahindra-thar-to-beach-traps-in-waves-narrow-rescue-articleshow-g1t477z"/>
        </item>
        <item>
            <title><![CDATA[പ്രിയദർശിനി പദ്ധതിക്കും നടപ്പാക്കിയ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ അസഭ്യം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി]]></title>
            <link>https://www.asianetnews.com/local-news/abusive-remarks-against-cm-and-home-minister-over-priyadarshini-scheme-ksrtc-driver-removed-from-job-articleshow-9rmq5up</link>
            <guid isPermaLink="true">https://www.asianetnews.com/local-news/abusive-remarks-against-cm-and-home-minister-over-priyadarshini-scheme-ksrtc-driver-removed-from-job-articleshow-9rmq5up</guid>
            <pubDate>Sun, 12 Jul 2026 17:17:00 +0530</pubDate>
            <description><![CDATA[&lt;p&gt;മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വാട്സ്ആപ്പിലൂടെ അസഭ്യവർഷം നടത്തിയ കാട്ടാക്കട ഡിപ്പോയിലെ താൽക്കാലിക കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxb2a9r7y8bhyrjhgny0f0v2,imgname-ksrtc-1783856703238.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ അസഭ്യവർഷം നടത്തിയ കെ എസ് ആർ ടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി. കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ താൽക്കാലിക ജീവനക്കാരനായ എംപാനൽ ഡ്രൈവർ ടോമിയെയാണ് മാറ്റി നിർത്തിയത്.&amp;nbsp;&lt;/p&gt;&lt;p&gt;കെ.എസ്.ആർ.ടി.സി സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി പദ്ധതി' നടപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് ടോമി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയത്. ഇയാൾ വാട്&zwnj;സ്ആപ്പിൽ പങ്കുവെച്ച ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു.&lt;/p&gt;&lt;p&gt;സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നേരത്തെ തന്നെ ടോമിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടിയുടെ ഭാഗമായി ഇയാളെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ കെ.എസ്.ആർ.ടി.സി അധികൃതർ തീരുമാനിച്ചത്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/abusive-remarks-against-cm-and-home-minister-over-priyadarshini-scheme-ksrtc-driver-removed-from-job-articleshow-9rmq5up"/>
        </item>
        <item>
            <title><![CDATA[ഷൈ​ജു​വി​നെ പി​ടി​കൂ​ടി, ചോദ്യം ചെയ്തപ്പോൾ ഒരു വീടിനെ കുറിച്ച് ചില വെളിപ്പെടുത്തൽ, പിടിച്ചത് 1200 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ]]></title>
            <link>https://www.asianetnews.com/local-news/1200-kg-banned-tobacco-products-seized-from-a-rented-house-in-trivandrum-articleshow-k36xez2</link>
            <guid isPermaLink="true">https://www.asianetnews.com/local-news/1200-kg-banned-tobacco-products-seized-from-a-rented-house-in-trivandrum-articleshow-k36xez2</guid>
            <pubDate>Sun, 12 Jul 2026 16:30:07 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി വാടക വീട്ടിൽ സൂക്ഷിച്ച 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxazp4bdqcnmwtq93b18qxpp,imgname-tobacco-product-1783853945197.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. കാ​ക്ക​മൂ​ല തെ​റ്റി​വി​ള സ്വ​ദേ​ശി ഷൈ​ജു താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് 1200 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ക​ല്ലി​യൂ​ർ പു​ന്ന​മൂ​ട് സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രോ​ധി​ത പാ​ൻ​മ​സാ​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ട് വ​ന്ന ഷൈ​ജു​വി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് തെ​റ്റി​വി​ള​യി​ൽ ത​ന്നെ മ​റ്റൊ​രു വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ല്&zwnj;​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ചി​രു​ന്ന ഗോ​ഡൗ​ൺ ക​ണ്ടെ​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്&zwj;റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്&zwj;റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇന്ന് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ റോ​ബി​ൻ വാ​വാ​ച്ച​ന്&zwj;റെ നേ​തൃ​ത്വ​ത്തി​ൽ എ​ഇ​ഐ ര​മേ​ശ് കു​മാ​ർ, പി​ഒ​മാ​രാ​യ ഉ​മാ​പ​തി, അ​രു​ൺ, സി​ഇ​ഒ​മാ​രാ​യ അ​നീ​ഷ്, ലാ​ൽ​കൃ​ഷ്ണ, പ്ര​സ​ന്ന​ൻ, വി​നോ​ദ് കു​മാ​ർ, അ​ഖി​ൽ, ആ​ദ​ർ​ശ് ഡ​ബ്ല്യൂ സി​ഇ​ഒ വി​ഷ്ണു​ശ്രീ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/1200-kg-banned-tobacco-products-seized-from-a-rented-house-in-trivandrum-articleshow-k36xez2"/>
        </item>
        <item>
            <title><![CDATA[42 പേർ കയറേണ്ട പ്രിയദർശിനിയിൽ നൂറിലേറെപ്പേർ കയറുന്നു, കൊടുംകാട്ടിൽ അപകട സാധ്യത, ​ഗവിയിലേക്ക് പുതിയ ബസ് സർവീസ് വേണമെന്ന് ആവശ്യം]]></title>
            <link>https://www.asianetnews.com/local-news/demand-for-a-new-priyadarshini-bus-service-to-gavi-articleshow-0cmnv2t</link>
            <guid isPermaLink="true">https://www.asianetnews.com/local-news/demand-for-a-new-priyadarshini-bus-service-to-gavi-articleshow-0cmnv2t</guid>
            <pubDate>Sun, 12 Jul 2026 16:04:19 +0530</pubDate>
            <description><![CDATA[&lt;p&gt;42 പേരെ ഉൾക്കൊള്ളാവുന്ന ബസിൽ പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ നൂറിനടുത്ത് ആളുകൾ കയറും. ഇതോടെ ബസ് കേടാകുന്നത് പതിവാകുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxay8pmbkbjp6djv02rmxw21,imgname-vlcsnap-2026-07-12-15h55m39s936-1783852456587.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകി. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്ക് പോകുന്ന പ്രിയദർശിനി ബസ് ഇന്നലെയും വനത്തിനുള്ളിൽ കേടായിരുന്നു. വനംവകുപ്പിൻ്റെ വാഹനം എത്തിയാണ് യാത്രക്കാരെ വനത്തിന് പുറത്ത് എത്തിച്ചത്. 42 പേരെ ഉൾക്കൊള്ളാവുന്ന ബസിൽ പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ നൂറിനടുത്ത് ആളുകൾ കയറും. ഇതോടെ ബസ് കേടാകുന്നത് പതിവാകുന്നതിനൊപ്പം വലിയ അപകടസാധ്യതയും വർധിച്ചു. ഇത് കണക്കിലെടുത്താണ് കൂടുതൽ സർവീസ് അനുവദിക്കണമെന്ന് ആവശ്യമുയർന്നത്. ബസ് സർവീസിന് വനംവകുപ്പിന്റെ ഉൾപ്പെടെ അനുമതി ആവശ്യമാണെന്നും ഫാസ്റ്റ് പാസഞ്ചർ കട്ട്ചെയ്സ് ബസ് അനുവദിക്കുന്നതാണ് ഗുണകരമെന്നും പറയുന്നു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/demand-for-a-new-priyadarshini-bus-service-to-gavi-articleshow-0cmnv2t"/>
        </item>
        <item>
            <title><![CDATA[വടക്കഞ്ചേരിയിൽ മതിൽ ചാടിക്കടന്ന് വിചിത്ര മോഷണം; ലക്ഷ്യമിടുന്നത് വിലകൂടിയ ചെരുപ്പുകളും ഷൂസുകളും മാത്രം, ദൃശ്യങ്ങൾ പുറത്ത്]]></title>
            <link>https://www.asianetnews.com/local-news/bizarre-theft-in-vadakkenchery-thief-scales-wall-to-steal-only-expensive-footwear-articleshow-ydbx28c</link>
            <guid isPermaLink="true">https://www.asianetnews.com/local-news/bizarre-theft-in-vadakkenchery-thief-scales-wall-to-steal-only-expensive-footwear-articleshow-ydbx28c</guid>
            <pubDate>Sun, 12 Jul 2026 14:40:58 +0530</pubDate>
            <description><![CDATA[&lt;p&gt;വടക്കഞ്ചേരിയിൽ വീടുകളിൽ നിന്ന് വിലകൂടിയ ബ്രാൻഡഡ് പാദരക്ഷകൾ മാത്രം തിരഞ്ഞെടുത്ത് മോഷ്ടിക്കുന്ന കള്ളനുവേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഞായറാഴ്ച പുലർച്ചെ രണ്ട് വീടുകളിൽ നിന്നായി പതിനായിരം രൂപയോളം വിലവരുന്ന ഷൂസുകളും ചെരുപ്പുകളും മോഷണം പോയി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxasfjt2ag2g1r9m53n2r84q,imgname-vadakkancheri-theft-1783847439169.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലകൂടിയ പാദരക്ഷകൾ മാത്രം കവർച്ച ചെയ്യുന്ന മോഷ്ടാക്കൾക്കായി തിരച്ചിൽ. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത്. വീടുകളുടെ മതിൽ ചാടി അകത്തുകടന്നാണ് മോഷ്ടാക്കൾ പണി പറ്റിക്കുന്നത്. സംഭവത്തിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പരിസരത്തുനിന്നും പൊലീസിന് ലഭ്യമായിട്ടുണ്ട്. മാണിക്യപ്പാടം സ്വദേശിയായ ഇബ്രാഹിം ഖലീലിന്റെ വീട്ടിൽ നിന്നുമാണ് ആദ്യം മോഷണം പോയത്. ഇബ്രാഹിം ഖലീലിന്റെ ഒരു ജോഡി ഷൂസും ഒരു ജോഡി ചെരുപ്പുമാണ് മോഷ്ടാക്കൾ കവർന്നത്. നഷ്ടപ്പെട്ട ഈ രണ്ട് പാദരക്ഷകൾക്കും കൂടി വിപണിയിൽ പതിനായിരം രൂപയോളം വിലവരുമെന്ന് വീട്ടുകാർ വ്യക്തമാക്കുന്നു. ഇതിന് തൊട്ടടുത്തുള്ള ബഷീറിന്റെ വീട്ടിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. ബഷീറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ജോഡി വിലകൂടിയ ഇനം ചെരുപ്പാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്.&lt;/p&gt;&lt;p&gt;മോഷണം നടന്ന ഈ രണ്ട് വീടുകളുടെയും മുൻപിൽ സാധാരണ രീതിയിലുള്ള മറ്റ് നിരവധി ചെരുപ്പുകളും പാദരക്ഷകളും ഉണ്ടായിരുന്നെങ്കിലും അവയൊന്നും തൊടാതെ വിലകൂടിയ ബ്രാൻഡഡ് ഇനങ്ങൾ മാത്രമാണ് മോഷ്ടാക്കൾ തിരഞ്ഞുപിടിച്ച് കൊണ്ടുപോയത്. വിലകൂടിയ പാദരക്ഷകൾ മാത്രം ലക്ഷ്യം വച്ചാണ് മോഷ്ടാക്കൾ എത്തുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വടക്കഞ്ചേരിയിൽ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/local-news/bizarre-theft-in-vadakkenchery-thief-scales-wall-to-steal-only-expensive-footwear-articleshow-ydbx28c"/>
        </item>
        <item>
            <title><![CDATA[സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ; സംഭവം കൊല്ലത്ത്]]></title>
            <link>https://www.asianetnews.com/local-news/kollam-man-found-dead-in-well-while-going-fishing-with-friends-articleshow-bugs2tn</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kollam-man-found-dead-in-well-while-going-fishing-with-friends-articleshow-bugs2tn</guid>
            <pubDate>Sun, 12 Jul 2026 14:16:13 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. ശാസ്താംകോട്ട സ്വദേശി അജിത്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അജിത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxaqz863t6mrjvbv0bwebwyf,imgname-mixcollage-12-jul-2026-02-13-pm-4868-1783845855426.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവിനെ ആറ്റുതീരത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് അജിത്ത് ഭവനിൽ യശോധരന്റെയും ശ്യാമളയുടെയും മകൻ അജിത്ത് (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സമീപവാസികളും സുഹൃത്തുക്കളുമായ സൂര്യജിത്ത്, ശ്യാം, ഷൈജു എന്നിവർക്കൊപ്പം അജിത്ത് അന്തമണിൽ കല്ലടയാറ്റിന്റെ തീരത്തെത്തിയത്. ഇവിടെ ശുദ്ധജലവിതരണ പദ്ധതിക്ക് വേണ്ടി നിർമ്മിച്ച ഉപയോഗശൂന്യമായ കിണറിന് സമീപത്തുനിന്ന് മറ്റുള്ളവർ ചൂണ്ടയിടുന്നതിനിടയിൽ അജിത്ത് ഫോണിൽ സംസാരിച്ചു നടക്കുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പൊലീസിൽ മൊഴി നൽകി. കുറച്ചു കഴിഞ്ഞപ്പോൾ വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു. ഇതിനുശേഷം അജിത്തിനെ കണ്ടില്ലെന്നും പറയുന്നു.&lt;/p&gt;&lt;p&gt;തെരഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ സ്ഥലം വിടുകയും വിവരം മറ്റുള്ളവരെ അറിയിക്കാതിരിക്കുകയും ചെയ്തു. രാത്രിയായിട്ടും അജിത്ത് തിരികെ വീട്ടിൽ എത്താത്തതിനാൽ അമ്മ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്ത് കിണറ്റിൽ വീണതാകാം എന്ന് സൂചന കിട്ടിയതും അതിനെത്തുടർന്ന് തെരച്ചിൽ നടത്തിയതും.&lt;/p&gt;&lt;p&gt;അജിത്ത് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെ അറ്റൻഡർ ആയിരുന്നു. അവിവാഹിതനാണ്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/kollam-man-found-dead-in-well-while-going-fishing-with-friends-articleshow-bugs2tn"/>
        </item>
        <item>
            <title><![CDATA[നാദാപുരം അരൂരിലെ മാവേലി സ്റ്റോറിൽ വീണ്ടും പാമ്പുകടി; മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു, രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം]]></title>
            <link>https://www.asianetnews.com/local-news/another-snakebite-at-the-nadapuram-maveli-store-articleshow-g18m1ia</link>
            <guid isPermaLink="true">https://www.asianetnews.com/local-news/another-snakebite-at-the-nadapuram-maveli-store-articleshow-g18m1ia</guid>
            <pubDate>Sun, 12 Jul 2026 14:08:51 +0530</pubDate>
            <description><![CDATA[&lt;p&gt;നാദാപുരം അരൂരിലെ മാവേലി സ്റ്റോറിലെ മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു. താല്&zwj;ക്കാലിക ജീവനക്കാരിയായ വി.ടി നിഷയ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxaqtsdgz9j3b0zwpn1jjawd,imgname-nadapuram-maveli-store-snakebite-1783845709232.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: നാദാപുരം അരൂരിലെ മാവേലി സ്റ്റോറിലെ മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു. താല്&zwj;ക്കാലിക ജീവനക്കാരിയായ വി.ടി നിഷയ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കാലില്&zwj; കടിയേറ്റ നിഷയെ ഉടന്&zwj; തന്നെ കോഴിക്കോട് മെഡിക്കല്&zwj; കോളേജ് ആശുപത്രിയില്&zwj; പ്രവേശിപ്പിച്ചു. ഇവര്&zwj; നിരീക്ഷണത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം.&lt;/p&gt;&lt;p&gt;രണ്ടാഴ്ച മുന്&zwj;പാണ് ഇവിടുത്തെ ജീവനക്കാരിയായ മല്ലികയ്ക്ക് സമാന രീതിയില്&zwj; പാമ്പ് കടിയേറ്റത്. തുടര്&zwj;ന്ന് ജീവനക്കാരും ആര്&zwj;ആര്&zwj;ടി സംഘവും നാട്ടുകാരും ചേര്&zwj;ന്ന് മണിക്കൂറുകളോളം തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല. സ്റ്റോറിന്റെ പിന്&zwj;ഭാഗത്ത് അനേകം പൊത്തുകള്&zwj; നിലനില്&zwj;ക്കുന്നുണ്ട്. സ്റ്റോര്&zwj; പ്രവര്&zwj;ത്തിക്കുന്ന കെട്ടിടത്തിലും മണ്ണ് കൂട്ടിയിട്ട നിലയിലാണ്. ഇത് വഴിയാണ് പാമ്പ് കയറുന്നതെന്ന സംശയമുണ്ട്. വീണ്ടും പാമ്പ് കടിയേറ്റതോടെ ജീവനക്കാരും സാധനങ്ങള്&zwj; വാങ്ങാനെത്തുന്നവരും കടുത്ത ആശങ്കയിലാണ്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/another-snakebite-at-the-nadapuram-maveli-store-articleshow-g18m1ia"/>
        </item>
        <item>
            <title><![CDATA[അർജൻ്റീനയുടെ വിജയാഘോഷം; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, കോഴിക്കോട് യുവാവിൻ്റെ കൈ വിരലുകൾ അറ്റു]]></title>
            <link>https://www.asianetnews.com/local-news/argentina-victory-celebration-youth-suffers-finger-injuries-in-firecracker-accident-in-kozhikode-articleshow-11wk5qc</link>
            <guid isPermaLink="true">https://www.asianetnews.com/local-news/argentina-victory-celebration-youth-suffers-finger-injuries-in-firecracker-accident-in-kozhikode-articleshow-11wk5qc</guid>
            <pubDate>Sun, 12 Jul 2026 13:41:32 +0530</pubDate>
            <description><![CDATA[&lt;p&gt;ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. ഇയാളെ ചികിത്സയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jjc4xge9j2wvs8g1azm8pr16,imgname-fotojet.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കോഴിക്കോട് ചക്കുംകടവില്&zwj; അർജൻ്റീനയുടെ വിജയാഘോഷത്തിന്&zwj;റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. യുവാവിൻ്റെ കൈ വിരലുകൾ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/argentina-victory-celebration-youth-suffers-finger-injuries-in-firecracker-accident-in-kozhikode-articleshow-11wk5qc"/>
        </item>
        <item>
            <title><![CDATA[സിസിടിവിയിൽ കണ്ടത് അവിശ്വസനീയമായ സംഭവം, പട്ടാപ്പകൽ യുവതിയെ ഹിപ്നോട്ടൈസ് ചെയ്ത് കവര്‍ച്ച, യുവതി സ്വര്‍ണം ഊരി നൽകുന്ന ദൃശ്യങ്ങൾ പുറത്ത്]]></title>
            <link>https://www.asianetnews.com/local-news/woman-in-jaipur-hypnotized-and-robbed-of-gold-jewelry-in-broad-daylight-articleshow-ftomgmz</link>
            <guid isPermaLink="true">https://www.asianetnews.com/local-news/woman-in-jaipur-hypnotized-and-robbed-of-gold-jewelry-in-broad-daylight-articleshow-ftomgmz</guid>
            <pubDate>Sun, 12 Jul 2026 13:26:20 +0530</pubDate>
            <description><![CDATA[ജയ്പൂരിൽ പട്ടാപ്പകൽ യുവതിയെ ഹിപ്നോട്ടൈസ് ചെയ്ത് സ്വർണമോതിരവും മൂക്കുത്തിയും കവർന്നു. രണ്ട് പേർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxan5t6e989016ce5ywyb45q,imgname-elephant-1783842924749.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്പൂര്&zwj;: ജയ്പൂരിൽ പട്ടാപ്പകൽ യുവതിയെ ഹിപ്നോട്ടൈസ് ചെയ്ത് സ്വർണാഭരണങ്ങൾ കവർന്നു. രണ്ട് പേരടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ. യുവതിയുടെ സ്വർണ മോതിരവും മൂക്കുത്തിയുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിചിത്രമായ ഈ കവർച്ചയെക്കുറിച്ച് പുറംലോകമറിയുന്നത്. തിരക്കൊഴിഞ്ഞ ഒരു വഴിയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ രണ്ട് പേർ ചേർന്ന് തടഞ്ഞുനിർത്തുന്നതോടെയാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ഇവർ യുവതിയുമായി സംസാരിക്കുന്നതും കാണാം.&lt;/p&gt;&lt;h2&gt;സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം&lt;/h2&gt;&lt;p&gt;കുറച്ചുനേരത്തെ സംസാരത്തിന് ശേഷം യുവതി സ്വയം തന്റെ വിരലിൽ നിന്ന് മോതിരം ഊരിയെടുത്ത് ഇവർക്ക് നൽകുകയായിരുന്നു. പിന്നാലെ മൂക്കുത്തിയും ഊരി നൽകി. ഒരുതരം മയക്കത്തിലോ നിർദേശങ്ങൾക്കനുസരിച്ചോ ആണ് യുവതി ഇത് ചെയ്തതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആഭരണങ്ങൾ കൈക്കലാക്കിയ ഉടൻ തന്നെ രണ്ട് പേരും തിടുക്കത്തിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാനാവാതെ യുവതി പകച്ചുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.&lt;/p&gt;&lt;p&gt;വിശ്വസിക്കാനാവാത്ത രീതിയിലാണ് കവർച്ച നടന്നതെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.&amp;nbsp;&lt;/p&gt;&lt;p&gt;Woman hypnotised, robbed of jewellery in daylight:2 men stop her while she heads to pick up child from school pic.twitter.com/t5chExJyZV&lt;/p&gt;&lt;p&gt;&mdash; Its Viral (@ooky2v) July 12, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/local-news/woman-in-jaipur-hypnotized-and-robbed-of-gold-jewelry-in-broad-daylight-articleshow-ftomgmz"/>
        </item>
        <item>
            <title><![CDATA[മയക്കുമരുന്ന് ആവശ്യമുള്ളവർ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയക്കും, ലക്ഷങ്ങളുടെ ഇടപാട്;  ഓപ്പറേഷൻ തൂഫാനിൽ പിടിവീണു]]></title>
            <link>https://www.asianetnews.com/local-news/woman-arrested-for-mdma-deals-in-perambra-kozhikode-articleshow-eg574xa</link>
            <guid isPermaLink="true">https://www.asianetnews.com/local-news/woman-arrested-for-mdma-deals-in-perambra-kozhikode-articleshow-eg574xa</guid>
            <pubDate>Sun, 12 Jul 2026 13:24:18 +0530</pubDate>
            <description><![CDATA[&lt;p&gt;മയക്കുമരുന്ന് ആവശ്യമുള്ളവര്&zwj; കീര്&zwj;ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു വ്യക്തിയാണ് ആവശ്യക്കാര്&zwj;ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇത് വഴി ഇവരുടെ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxan944z6d4wmawsnvhcmbsc,imgname-keerthana-mdma-perambra-kozhikode-1783843033246.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ഓപ്പറേഷന്&zwj; തൂഫാന്റെ ഭാ​ഗമായുള്ള പരിശോധനയില്&zwj; ലഹരി വില്&zwj;പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്&zwj; നടത്തി വന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശിനി കാഞ്ഞിര കുന്നുമ്മല്&zwj; കെ.സി കീര്&zwj;ത്തനയെയാണ്(30) വടകര പൊലീസും ഡാന്&zwj;സാഫ് സ്&zwnj;ക്വാഡും ചേര്&zwj;ന്ന് അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;മയക്കുമരുന്ന് ആവശ്യമുള്ളവര്&zwj; കീര്&zwj;ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു വ്യക്തിയാണ് ആവശ്യക്കാര്&zwj;ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇത് വഴി ഇവരുടെ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഓപ്പറേഷന്&zwj; തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്&zwj; കഴിഞ്ഞ ദിവസം രണ്ട് ഗ്രാം എം.ഡി.എം.എയുമായി വടകര ആവിക്കല്&zwj; ബീച്ച് സ്വദേശി സഫ്&zwnj;വാനെ വടകര പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്&zwj; നിന്നാണ് പണം കൈമാറുന്നതായ വിവരങ്ങള്&zwj; ലഭിച്ചത്. തുടര്&zwj;ന്ന് സഫ്&zwnj;വാന്റെ ബാങ്ക് അക്കൗണ്ടുകള്&zwj; കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഒടുവില്&zwj; കീര്&zwj;ത്തനയിലേക്കും എത്തുകയായിരുന്നു. പേരാമ്പ്രയില്&zwj; വെച്ചാണ് യുവതിയെ പിടികൂടിയത്. മജിസ്&zwnj;ട്രേറ്റിന് മുന്നില്&zwj; ഹാജാരാക്കിയ യുവതിയെ റിമാന്റ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/woman-arrested-for-mdma-deals-in-perambra-kozhikode-articleshow-eg574xa"/>
        </item>
        <item>
            <title><![CDATA['മനുഷ്യത്വരഹിതം'; തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾ പൊളിച്ചു മാറ്റിയതിനെതിരെ ഡിവൈഎഫ്ഐ]]></title>
            <link>https://www.asianetnews.com/local-news/dyfi-against-removal-of-street-vendors-in-thiruvananthapuram-city-articleshow-uv702om</link>
            <guid isPermaLink="true">https://www.asianetnews.com/local-news/dyfi-against-removal-of-street-vendors-in-thiruvananthapuram-city-articleshow-uv702om</guid>
            <pubDate>Sun, 12 Jul 2026 12:16:57 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾ പൊളിച്ചു മാറ്റിയതിനെതിരെ ഡിവൈഎഫ്ഐ. കോർപറേഷന്റെയും പൊലീസിന്റെയും നടപടി മനുഷ്യത്വരഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxah6yc58nd649aqg02jg90j,imgname-dyfi-thiruvananthapuram-1783838767493.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾ പൊളിച്ചു മാറ്റിയ നടപടിക്കെതിരെ ഡിവൈഎഫ്ഐ. കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് ഭക്ഷണം വിളമ്പുന്ന തട്ടുകടകൾ പൊളിച്ചു മാറ്റിയ നടപടി മനുഷ്യത്വരഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും പ്രസിഡൻ്റ് വി അനൂപും പ്രസ്താവനയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;സാധാരണ തൊഴിലാളികളും ചെറുകിട സംരംഭകരുമാണ് ഇത്തരം കടകൾ നടത്തുന്നത്. വർഷങ്ങളായി നഗരത്തിൽ വൈകിയും തുറന്നുപ്രവർത്തിക്കുന്ന തട്ടുകടകൾ നാനാതുറകളിൽപെട്ട ഉപഭോക്താക്കൾക്ക് പ്രയോജനപ്രദമാണ്. എന്നാൽ മുൻകൂർ നോട്ടീസ് നൽകുകയോ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാതെ കോർപറേഷന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ കടകൾ പൊളിച്ചുനീക്കിയ നടപടി അംഗീകരിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.&lt;/p&gt;&lt;p&gt;ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുകയും തൊഴിലാളികളുടെ ജീവനോപാധി സംരക്ഷിക്കുകയുമാണ് കോർപറേഷൻ്റെ ഉത്തരവാദിത്തം. തട്ടുകടയിലൂടെ ഉപജീവനം നടത്തുന്നവരെയും അവിടെ പണിയെടുക്കുന്ന തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും വഴിയാധാരമാക്കുന്ന നടപടി കോർപറേഷൻ പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ ദിവസമാണ് നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്നുവെന്ന് കാട്ടി കോർപറേഷനും ആരോഗ്യ വകുപ്പും സംയുക്തമായി തട്ടുകൾ ഒഴിപ്പിച്ചത്. കേരള സർവകലാശാല, യൂണിവേഴ്സിറ്റി കോളേജ് പരിസരങ്ങളിലെ തട്ടുകളാണ് നീക്കിയത്. നടപ്പാതകൾ കൈയേറിയാണ് തട്ടുകടകൾ പ്രവർത്തിച്ചതെന്നും കോർപറേഷന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നും ആരോഗ്യ വിഭാഗം അധികൃതർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/dyfi-against-removal-of-street-vendors-in-thiruvananthapuram-city-articleshow-uv702om"/>
        </item>
        <item>
            <title><![CDATA[തമ്പാനൂർ 'ഹോട്ട്സ്പോട്ട്'; ലഹരിക്കേസിൽ ആഴ്ചകൾക്ക് മുൻപ് ജാമ്യത്തിലിറങ്ങി, എംഡിഎംഎയുമായി വീണ്ടും പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/two-arrested-with-mdma-in-thampanoor-thiruvananthapuram-articleshow-4r2gh6w</link>
            <guid isPermaLink="true">https://www.asianetnews.com/local-news/two-arrested-with-mdma-in-thampanoor-thiruvananthapuram-articleshow-4r2gh6w</guid>
            <pubDate>Sun, 12 Jul 2026 11:38:16 +0530</pubDate>
            <description><![CDATA[&lt;p&gt;11.51 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തമ്പാനൂരും പരിസരപ്രദേശങ്ങളിലും വ്യാപകമായി മയക്കുമരുന്ന് കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഈ മേഖലയിൽ നിരന്തരം നിരീക്ഷണം നടത്തിവരികയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxaf70rs1rb4mdj83g0n0fc6,imgname-thiruvananthapuram-thampanoor-mdma-case-1783836672793.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 11.51 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തമ്പാനൂർ ജുമാ മസ്ജിദ് റോഡിൽ വെച്ചായിരുന്നു അറസ്റ്റ്. പട്ടം ഗൗരീശപട്ടം സ്വദേശി അർജുൻ. ആർ മനോജ് (26), വട്ടിയൂർക്കാവ് വേറ്റിക്കോണം സ്വദേശി ആതിഷ്. എസ് (30) എന്നിവരാണ് എക്സൈസിന്റെ വലയിലായത്.&lt;/p&gt;&lt;p&gt;മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് വകുപ്പ് ശക്തമാക്കിയ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയിലായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന ആതിഷിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷൻ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.&lt;/p&gt;&lt;p&gt;​​പിടിയിലായ അർജുൻ മുൻപും മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് എക്സൈസ് വ്യക്തമാക്കി. ഇതേ ഓഫീസിൽ തന്നെ രജിസ്റ്റർ ചെയ്ത മറ്റൊരു ലഹരിക്കേസിലെ പ്രതിയായ ഇയാൾക്ക് കഴിഞ്ഞ ജൂൺ മാസത്തിലാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങി ആഴ്ചകൾ തികയും മുൻപാണ് അർജുൻ വീണ്ടും വൻതോതിൽ മയക്കുമരുന്നുമായി വിൽപ്പനയ്ക്കെത്തിയത്.&lt;/p&gt;&lt;p&gt;​തമ്പാനൂരും പരിസരപ്രദേശങ്ങളിലും വ്യാപകമായി മയക്കുമരുന്ന് കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഈ മേഖലയിൽ നിരന്തരം നിരീക്ഷണം നടത്തിവരികയായിരുന്നു. ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ, തമ്പാനൂർ മേഖലയെ പ്രത്യേക 'ഹോട്ട്സ്പോട്ട്' ആയി തിരിച്ച് പ്രത്യേക ടീമുകളെ നിയോഗിച്ചാണ് എക്സൈസ് നിരീക്ഷണം ശക്തമാക്കിയത്. ഇതിന് പുറമെ സംസ്ഥാന എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായും നഗരത്തിൽ പ്രത്യേക പരിശോധനകൾ നടന്നുവരുന്നുണ്ട്. ​ലഹരിവേട്ട നടന്ന സംഭവസ്ഥലത്ത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സൂരജ് നേരിട്ടെത്തി തുടർനടപടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/two-arrested-with-mdma-in-thampanoor-thiruvananthapuram-articleshow-4r2gh6w"/>
        </item>
        <item>
            <title><![CDATA[സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തി, സഹോദരി കുഴഞ്ഞുവീണ് മരിച്ചു]]></title>
            <link>https://www.asianetnews.com/local-news/woman-collapsed-to-death-after-brother-demise-in-kozhikode-articleshow-x30m5f7</link>
            <guid isPermaLink="true">https://www.asianetnews.com/local-news/woman-collapsed-to-death-after-brother-demise-in-kozhikode-articleshow-x30m5f7</guid>
            <pubDate>Sun, 12 Jul 2026 11:31:56 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു. സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടില്&zwj; എത്തിയ മനന്തലപ്പാലം സ്വദേശിനി എം വി നസീമ ആണ് കുഴഞ്ഞുവീണു മരിച്ചത്. മണിക്കൂറുകൾക്ക് മുൻപായിരുന്നു നസീമയുടെ സഹോദരൻ പി ടി നാസർ മരണപ്പെട്ടത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxaeks75crt21eykgg4bvdan,imgname--kozhikode-brother-sister-death-1783836042469.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടില്&zwj; എത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ഫ്രാന്&zwj;സിസ് റോഡ് മനന്തലപ്പാലം സ്വദേശിനി എം വി നസീമ (47) ആണ് മരിച്ചത്. ഇവരുടെ സഹോദരന്&zwj; പി ടി നാസര്&zwj; (50) മണിക്കൂറുകള്&zwj;ക്ക് മുന്&zwj;പ് മരിച്ചിരുന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം രാവിലെയോടെയാണ് നാസറിന് മരണം സംഭവിച്ചത്. ഈ വിവരമറിഞ്ഞ് നാസറിന്റെ വീട്ടിലെത്തിയ നസീമ അവിടെവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്&zwj;തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്&zwj; എത്തിച്ചെങ്കിലും ജീവന്&zwj; രക്ഷിക്കാനായില്ല.&lt;/p&gt;&lt;p&gt;തെസ്&zwnj;നിയാണ് നാസറിന്റെ ഭാര്യ. മക്കള്&zwj;: സിയ ഫാത്തിമ, ഹയ ഫാത്തിമ. കോഴിക്കോട് വെസ്റ്റ് മാങ്കാവ് സ്വദേശി എം വി നജീബിന്റെ ഭാര്യയാണ് നസീമ. മക്കള്&zwj;: ദഹബീന, മുഹമ്മദ് യാസിം, നഷ്വിന്&zwj; നവ്വാഫ്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/woman-collapsed-to-death-after-brother-demise-in-kozhikode-articleshow-x30m5f7"/>
        </item>
        <item>
            <title><![CDATA[നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്, മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി; വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാന്‍ കേന്ദ്രീകരിച്ച് അന്വേഷണം]]></title>
            <link>https://www.asianetnews.com/local-news/three-member-family-missing-in-palakkad-articleshow-xhuf8zh</link>
            <guid isPermaLink="true">https://www.asianetnews.com/local-news/three-member-family-missing-in-palakkad-articleshow-xhuf8zh</guid>
            <pubDate>Sun, 12 Jul 2026 11:09:17 +0530</pubDate>
            <description><![CDATA[&lt;p&gt;പാലക്കാട് വാണിയംകുളം സ്വദേശികളായ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെ നാല് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകി. സംഭവത്തില്&zwj; ഷൊർണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxad9qh1t24szf8dqnm7jzgh,imgname-family-missing--1--1783834664481.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയില്&zwj; ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/three-member-family-missing-in-palakkad-articleshow-xhuf8zh"/>
        </item>
        <item>
            <title><![CDATA[കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് മദ്യപാന സദസിലെ വെളിപ്പെടുത്തലില്‍; ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന രണ്ട് പേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/guruvayur-65-year-old-woman-murder-case-two-arrest-articleshow-w33uiid</link>
            <guid isPermaLink="true">https://www.asianetnews.com/local-news/guruvayur-65-year-old-woman-murder-case-two-arrest-articleshow-w33uiid</guid>
            <pubDate>Sun, 12 Jul 2026 10:43:30 +0530</pubDate>
            <description><![CDATA[&lt;p&gt;ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്. സംഭവത്തില്&zwj; പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും പിടിയിലായി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്. മരിച്ചെന്ന് കരുതി മൃതദേഹം കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxabwjg53vdz2yzhcwfzf1z9,imgname-guruvayur-murder-case-1783833184773.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശ്ശൂര്&zwj;: &lt;/strong&gt;ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന രണ്ട് പേർ പിടിയിൽ. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്. സംഭവത്തില്&zwj; പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും പിടിയിലായി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് ഇന്നലെ രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. മദ്യപാന സദസിലെ വെളിപ്പെടുത്തലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/guruvayur-65-year-old-woman-murder-case-two-arrest-articleshow-w33uiid"/>
        </item>
        <item>
            <title><![CDATA[കൊല്ലത്ത് ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/local-news/kseb-lineman-dies-of-electric-shock-during-duty-in-kollam-articleshow-wsn1bua</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kseb-lineman-dies-of-electric-shock-during-duty-in-kollam-articleshow-wsn1bua</guid>
            <pubDate>Sun, 12 Jul 2026 10:10:01 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലം പുത്തൂരിൽ ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം. പന്മന സ്വദേശി അൽത്താഫ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. വീട്ടിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിന് എത്തിയപ്പോഴാണ് ഷോക്കേറ്റത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxa9xm4qvtvetzyqmbben8ag,imgname-mixcollage-12-jul-2026-10-08-am-6106-1783831122071.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം. പന്മന ചോലത്തറയിൽ പീടികയിൽ അൽത്താഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം.&lt;/p&gt;&lt;p&gt;പുത്തൂർ ആറ്റുവാശ്ശേരിയിലെ ഒരു വീട്ടിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിനായാണ് അൽതാഫ് എത്തിയത്. സമീപത്തെ പോസ്റ്റിൽ കയറി സർവീസ് വയർ പുനസ്ഥാപിക്കുമ്പോൾ ആണ് ഷോക്കേറ്റത്. പുത്തൂർ പൊലീസും കൊട്ടാരക്കരയിൽനിന്ന് ഫയർ ആൻ്റ് റെസ്ക്യു ടീമും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.&lt;/p&gt;&lt;p&gt;പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ: ഷീജ, മകൻ: മുഹമ്മദ് അൻസിൽ മകൾ: നസ്റിയ.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/kseb-lineman-dies-of-electric-shock-during-duty-in-kollam-articleshow-wsn1bua"/>
        </item>
        <item>
            <title><![CDATA[വിയറ്റ്നാം ബോട്ട് അപകടം: നോവായി കൊട്ടാരക്കരയിലെ ദമ്പതികളുടെ മരണം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു, ഇടപെട്ട് എംപിയും]]></title>
            <link>https://www.asianetnews.com/local-news/vietnam-boat-accident-malayali-couple-from-kottarakkara-dies-articleshow-ghgw63v</link>
            <guid isPermaLink="true">https://www.asianetnews.com/local-news/vietnam-boat-accident-malayali-couple-from-kottarakkara-dies-articleshow-ghgw63v</guid>
            <pubDate>Sun, 12 Jul 2026 08:51:46 +0530</pubDate>
            <description><![CDATA[&lt;p&gt;വിയറ്റ്&zwnj;നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുനതിനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxa5p4ng0f1vmyzpyzpxvjy1,imgname-vietnam-boat-accident-malayali-couple-dies-1783826682544.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: വിയറ്റ്&zwnj;നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുനതിനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി ഇന്ത്യൻ എംബസിയിൽ ഇടപെടൽ ശക്തമാക്കി. വേണ്ട നടപടികൾ വേഗം സ്വീകരിക്കണമെന്ന് ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. വിയറ്റ്നാം അധികൃതരുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിരന്തരം ബന്ധപ്പെടുകയാണെന്നും പറഞ്ഞു.&lt;/p&gt;&lt;p&gt;മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസഡർ എം പിയെ അറിയിച്ചിട്ടുമുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.&lt;/p&gt;&lt;p&gt;വിയറ്റ്നാമിലെ ഫു ക്വോക്കിന് സമീപമായിരുന്നു അപകടമുണ്ടായത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം ബോട്ട് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. 32 ഇന്ത്യൻ വിനോദ സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 15 വിനോദ സഞ്ചാരികളാണ് മരിച്ചത്. 21 പേരെ രക്ഷപ്പെടുത്തി. വിനോദസഞ്ചാരികളില്&zwj; ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/vietnam-boat-accident-malayali-couple-from-kottarakkara-dies-articleshow-ghgw63v"/>
        </item>
        <item>
            <title><![CDATA[തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ, പറമ്പിൽ മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ, കാണാതായ വയോധികന്റേതെന്ന് സംശയം]]></title>
            <link>https://www.asianetnews.com/local-news/parts-of-skeleton-parts-found-in-yard-missing-senior-citizen-articleshow-ici0p0g</link>
            <guid isPermaLink="true">https://www.asianetnews.com/local-news/parts-of-skeleton-parts-found-in-yard-missing-senior-citizen-articleshow-ici0p0g</guid>
            <pubDate>Sat, 11 Jul 2026 22:21:07 +0530</pubDate>
            <description><![CDATA[&lt;p&gt;കുഞ്ഞിക്കണ്ണനെ ദിവസങ്ങള്&zwj;ക്ക് മുന്&zwj;പ് കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്&zwj; തന്നെയാണോ ഇതെന്ന സംശയം നിലനില്&zwj;ക്കുന്നുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx91afv6dgthwhbsaq50t5cg,imgname-skull-found-in-plantation-1783788552038.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ജനവാസ മേഖലയില്&zwj; വീടിനോട് ചേര്&zwj;ന്ന പറമ്പില്&zwj; മനുഷ്യഅസ്ഥികൂടത്തിന്റെ ഭാഗങ്ങള്&zwj; കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ചാലിക്കരയിലാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്&zwj; കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാക്കാമാക്കൂല്&zwj; മീത്തല്&zwj; കുഞ്ഞികണ്ണന്റെ വീടിന് സമീപത്ത് നിന്നാണ് ഇവ ലഭിച്ചത്. കുഞ്ഞിക്കണ്ണനെ ദിവസങ്ങള്&zwj;ക്ക് മുന്&zwj;പ് കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്&zwj; തന്നെയാണോ ഇതെന്ന സംശയം നിലനില്&zwj;ക്കുന്നുണ്ട്. കുഞ്ഞിക്കണ്ണന്റെ സമീപ വാസികളാണ് ആദ്യം തലയോട്ടിയും ശരീരത്തിലെ മറ്റ് എല്ലുകളും ഉള്&zwj;പ്പെടെയുള്ളവ കണ്ടത്. തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിലായിരുന്നു. ഇവയ്ക്ക് ഒരു മാസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞികണ്ണന്&zwj; തനിച്ചായിരുന്നു വീട്ടില്&zwj; കഴിഞ്ഞിരുന്നത്. എന്നാല്&zwj; ദിവസങ്ങളായി ഇയാളെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നാണ് നാട്ടുകാര്&zwj; പറയുന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/parts-of-skeleton-parts-found-in-yard-missing-senior-citizen-articleshow-ici0p0g"/>
        </item>
        <item>
            <title><![CDATA[ഷർട്ടിന്റെ ബട്ടണിടുന്നതിൽ തർക്കം, റാ​ഗിങ്;  പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി]]></title>
            <link>https://www.asianetnews.com/local-news/kozhikode-kakkur-school-ragging-complaint-articleshow-dffuw00</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kozhikode-kakkur-school-ragging-complaint-articleshow-dffuw00</guid>
            <pubDate>Sat, 11 Jul 2026 22:15:26 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് കാക്കൂര്&zwj; പാവണ്ടൂര്&zwj; ഹയര്&zwj;സെക്കന്&zwj;ഡറി സ്&zwnj;കൂളിലാണ് പ്ലസ് വൺ വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് സീനിയര്&zwj; വിദ്യാര്&zwj;ത്ഥികളുടെ മര്&zwj;ദ്ദനമേറ്റത്. അഞ്ച് വിദ്യാര്&zwj;ത്ഥികള്&zwj;ക്കാണ് മര്&zwj;ദ്ദനമേറ്റത്. രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx918zvyn4ackasbxbztzqgn,imgname-kozhikode-school-ragging-1783788502910.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർഥികൾ റാ​ഗിങ്ങിനിരയാക്കിയെന്നും ക്രൂരമായി മർദ്ദിച്ചെന്നും രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് കാക്കൂര്&zwj; പാവണ്ടൂര്&zwj; ഹയര്&zwj;സെക്കന്&zwj;ഡറി സ്&zwnj;കൂളിലാണ് പ്ലസ് വൺ വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് സീനിയര്&zwj; വിദ്യാര്&zwj;ത്ഥികളുടെ മര്&zwj;ദ്ദനമേറ്റത്. അഞ്ച് വിദ്യാര്&zwj;ത്ഥികള്&zwj;ക്കാണ് മര്&zwj;ദ്ദനമേറ്റത്. രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.&lt;/p&gt;&lt;p&gt;രണ്ടു ദിവസങ്ങളിലായാണ് വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് മര്&zwj;ദ്ദനമേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ഷര്&zwj;ട്ടിന്റെ ബട്ടണ്&zwj; അഴിച്ചിടുന്നത് സംബന്ധിച്ച് തര്&zwj;ക്കം മര്&zwj;ദ്ദനത്തില്&zwj; കലാശിക്കുകയായിരുന്നു. ആദ്യം സ്&zwnj;കൂളില്&zwj; പരാതി പറഞ്ഞെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്&zwj;ന്ന് കാക്കൂര്&zwj; പോലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്&zwj; പറയുന്നത്. എന്നാല്&zwj;, സ്&zwnj;കൂളിലെ റാഗിങ് വിരുദ്ധ കമ്മിറ്റി റിപ്പോര്&zwj;ട്ടിന്റെ അടിസ്ഥാനത്തില്&zwj; നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kozhikode-kakkur-school-ragging-complaint-articleshow-dffuw00"/>
        </item>
        <item>
            <title><![CDATA[60 വർഷത്തെ സർവീസ് റീത്ത് വെച്ച് അവസാനിപ്പിച്ചു, പ്രിയദർശിനിയുടെ എഫക്ടിൽ ചാലക്കുടിയിലെ ചീനിക്കാസ് ബസിനും രക്ഷയില്ല]]></title>
            <link>https://www.asianetnews.com/local-news/cheenikkas-bus-stopped-service-after-priyadashini-effect-articleshow-l6e85pi</link>
            <guid isPermaLink="true">https://www.asianetnews.com/local-news/cheenikkas-bus-stopped-service-after-priyadashini-effect-articleshow-l6e85pi</guid>
            <pubDate>Sat, 11 Jul 2026 22:12:41 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രിയദർശിനി സർവീസികളോടൊപ്പം അഞ്ച് മിനിറ്റ് ഇടവേളകളിൽ മറ്റ് ട്രാൻസ്പോർട്ട് ബസുകൾക്കും പെർമിറ്റ് നൽകിയതോടെയാണ് പ്രതിസന്ധിയിലായതെന്നും തൊഴിലാളികൾ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx90vzk3ftddxyrjksrkdgbw,imgname-cheenikkas-1783788076643.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ കളക്ഷൻ കുറഞ്ഞതിനെ തുടർന്ന് ചാലക്കുടിയിൽ 60 വർഷമായി സർവീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് പ്രവർത്തനം നിർത്തി. ചാലക്കുടി-മലക്കപ്പാറ റൂട്ടിലോടുന്ന പ്രശസ്തമായ ബസ് സർവീസായിരുന്നു ഇത്. റീത്ത് വെച്ചാണ് ജീവനക്കാർ സർവീസ് അവസാനിപ്പിച്ചത്. പ്രിയദർശിനിക്ക് മുമ്പ് പതിനായിരം രൂപ കളക്ഷൻ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ മൂവായിരത്തിൽ താഴെ മാത്രമാണ് വരുമാനമെന്നും പറയുന്നു. ഇന്ന് അവസാന സർവീസ് നടത്തി അവസാനിപ്പിച്ചു. പ്രിയദർശിനി സർവീസികളോടൊപ്പം അഞ്ച് മിനിറ്റ് ഇടവേളകളിൽ മറ്റ് ട്രാൻസ്പോർട്ട് ബസുകൾക്കും പെർമിറ്റ് നൽകിയതോടെയാണ് പ്രതിസന്ധിയിലായതെന്നും തൊഴിലാളികൾ പറയുന്നു. മൂന്ന് സർവീസാണ് ഉണ്ടായിരുന്നതെന്നും നേരത്തെ ഒരു സർവീസ് നേരത്തെ നിർത്തിയെന്നും പറയുന്നു. ഇനി ഈ റൂ&zwnj;ട്ടിൽ നാല് കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമേ ഈ റൂട്ടിൽ അവശേഷിക്കുന്നുള്ളൂ. പ്രദേശത്തെ താമസക്കാര്&zwj;ക്ക് യാതൊരു പ്രതിഫലവും വാങ്ങാതെ പലചരക്ക് സാധനങ്ങള്&zwj; എത്തിച്ച് നല്&zwj;കാന്&zwj; ബസിലെ ജീവനക്കാര്&zwj; ശ്രദ്ധിച്ചിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/cheenikkas-bus-stopped-service-after-priyadashini-effect-articleshow-l6e85pi"/>
        </item>
        <item>
            <title><![CDATA['രാത്രി പത്തര കഴിഞ്ഞാൽ സുധാകരൻ വിളിയ്ക്കുന്ന കോളിൻ്റെ ടോണും ലാസ്യഭാവവും ഞങ്ങൾക്കറിയാം'; ഒന്നും പറയിപ്പിക്കരുതെന്ന് എച്ച് സലാം]]></title>
            <link>https://www.asianetnews.com/local-news/cpm-leader-h-salam-attacks-g-sudhakaran-articleshow-tcwlnrh</link>
            <guid isPermaLink="true">https://www.asianetnews.com/local-news/cpm-leader-h-salam-attacks-g-sudhakaran-articleshow-tcwlnrh</guid>
            <pubDate>Sat, 11 Jul 2026 21:42:37 +0530</pubDate>
            <description><![CDATA[&lt;p&gt;രാത്രി പത്തര കഴിഞ്ഞാൽ ജി സുധാകരൻ വിളിക്കുന്ന കോളിന്റെ സ്വഭാവം തങ്ങൾക്കറിയാമെന്ന് എച്ച് സലാം എംഎൽഎ. സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തുകയും, പാർട്ടി ജില്ലാ സെക്രട്ടറി ആർ നാസർ സുധാകരനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8z6srew3ms8tqsywq3b01k,imgname-g-sudhakaran-1783786333966.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ:&lt;/strong&gt; രാത്രി പത്തര കഴിഞ്ഞാൽ സുധാകരൻ വിളിയ്ക്കുന്ന കോളിൻ്റെ ടോണും ലാസ്യഭാവവും ഞങ്ങൾക്കറിയാമെന്ന് സിപിഎം നേതാവ് എച്ച് സലാം. ഇതൊന്നും ഞങ്ങളെ കൊണ്ട് പറയിക്കരുത്. തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോ സുധാകരൻ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തു വിടണമെന്നും സലാം ആവശ്യപ്പെട്ടു.&amp;nbsp;&lt;/p&gt;&lt;p&gt;അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ ഓഫീസിലേക്ക് സി പി എം പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം സംസാരിച്ച സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സുധാകരനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. കള്ളക്കേസെടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ നാസർ, സുധാകരനെതിരെ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്. തങ്ങളുടെ ക്ഷമിക്ക് പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി തുറന്നടിച്ചു.&lt;/p&gt;&lt;p&gt;സിപിഎം ബന്ധം ഉപേക്ഷിച്ചത് മുതൽ ജി സുധാകരനും പാർട്ടിയും തമ്മിലുള്ള കൊമ്പുകോർക്കലിന്&zwj;റെ ഏറ്റവും പുതിയ അധ്യായമായിരുന്നു ഇന്ന് നടന്നത്. യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ ജയിച്ച സുധാകരൻ, ഏറ്റവുമൊടുവിലായി ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തിനെതിരെ നടത്തിയ പരാമർശങ്ങളാണ് പുതിയ സംഭവങ്ങളുടെ കാരണം.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/cpm-leader-h-salam-attacks-g-sudhakaran-articleshow-tcwlnrh"/>
        </item>
        <item>
            <title><![CDATA[ഓട്ടോറിക്ഷയോട് പ്രത്യേക കമ്പം; മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞ യുവാവിനെ പിടികൂടി]]></title>
            <link>https://www.asianetnews.com/local-news/youth-who-fled-with-auto-parked-near-medical-college-hospital-arrested-articleshow-o5883is</link>
            <guid isPermaLink="true">https://www.asianetnews.com/local-news/youth-who-fled-with-auto-parked-near-medical-college-hospital-arrested-articleshow-o5883is</guid>
            <pubDate>Sat, 11 Jul 2026 21:42:15 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് മെഡിക്കല്&zwj; കോളേജ് ആശുപത്രിക്ക് സമീപം നിര്&zwj;ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളഞ്ഞ പെരുമണ്ണ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8yw27vjwyjstztermtg439,imgname-arrest--38--1783785982203.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: മെഡിക്കല്&zwj; കോളേജ് ആശുപത്രി കാഷ്വാലിറ്റിക്ക് സമീപം നിര്&zwj;ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് പെരുമണ്ണ സ്വദേശി പുല്ലായയില്&zwj; വീട്ടില്&zwj; വിവേകി(24) നെയാണ് മെഡിക്കല്&zwj; കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.&lt;/p&gt;&lt;p&gt;കോഴിക്കോട് മെഡിക്കല്&zwj; കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് സമീപം പേ പാര്&zwj;ക്കിങില്&zwj; നിര്&zwj;ത്തിയിട്ടിരുന്ന മലപ്പുറം സ്വദേശിയായ ജിനൂപിന്റെ ഓട്ടോറിക്ഷയാണ് വിവേക് മോഷ്ടിച്ചത്. തുടര്&zwj;ന്ന് ജിനൂപ് നല്&zwj;കിയ പരാതിയില്&zwj; മെഡിക്കല്&zwj; കോളേജ് പോലീസ് കേസ് രജിസ്റ്റര്&zwj; ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള്&zwj; പരിശോധിച്ചതില്&zwj; നിന്നും വിവേകിനെപ്പറ്റിയുള്ള സൂചന ലഭിച്ചു. പെരുമണ്ണക്ക് സമീപത്ത് വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്. എസ്.ഐമാരായ അരുണ്&zwj;, ഭവിത, സിവില്&zwj; പോലീസ് ഓഫീസര്&zwj; വൈശാഖ് എന്നിവര്&zwj; ചേര്&zwj;ന്നാണ് വിവേകിനെ പിടികൂടിയത്. ഇയാള്&zwj; 2024ലും ഓട്ടോറിക്ഷ മോഷ്ടിക്കാന്&zwj; ശ്രമിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;അന്ന് മെഡിക്കല്&zwj; കോളേജിലെ പഴയ കാഷ്വാലിറ്റി ബ്ലോക്കിന് സമീപം നിര്&zwj;ത്തിയിട്ട ഓട്ടോറിക്ഷയാണ് മോഷ്ടിക്കാന്&zwj; ശ്രമിച്ചത്. 2023ല്&zwj; പന്തീരങ്കാവ് പോലീസ് സ്റ്റേഷന്&zwj; പരിധിയിലെ പുത്തൂര്&zwj;മഠത്തുള്ള കൂള്&zwj;ബാറില്&zwj; വെച്ച് മൊബൈല്&zwj; ഫോണ്&zwj; മോഷണം നടത്തിയതിനും പുത്തൂരുള്ള വീട്ടിലെ ഷെഡില്&zwj; നിര്&zwj;ത്തിയിട്ട ട്രാവലറില്&zwj; നിന്നും സ്പീക്കറും പെന്&zwj;ഡ്രൈവും മോഷണം നടത്തിയതിനും കേസുകള്&zwj; നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്&zwj; ഹാജരാക്കി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/youth-who-fled-with-auto-parked-near-medical-college-hospital-arrested-articleshow-o5883is"/>
        </item>
        <item>
            <title><![CDATA[എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/murder-accused-arrested-with-drugs-in-haripad-drug-arrest-news-articleshow-8w2r8gs</link>
            <guid isPermaLink="true">https://www.asianetnews.com/local-news/murder-accused-arrested-with-drugs-in-haripad-drug-arrest-news-articleshow-8w2r8gs</guid>
            <pubDate>Sat, 11 Jul 2026 19:39:13 +0530</pubDate>
            <description><![CDATA[&lt;p&gt;ഹരിപ്പാട് എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയിൽ കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിലായി. പ്രതികളിൽ നിന്ന് 3.9 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8qsn20493s1x8x1pesawzt,imgname-arrest--37--1783778563136.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹരിപ്പാട്: എക്സൈസ് വകുപ്പിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ പിടിയിലായി. കരുവാറ്റ എസ് എൻ കടവ് ഭാഗത്തുനിന്ന് 3.9 ഗ്രാം എംഡിഎംഎയുമായി കരുവാറ്റ വടക്കുമുറി പാലത്തറ വടക്കതിൽ സുധീഷിനെ (35) എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി എസ് ടോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;എക്സൈസ് ഇൻസ്പെക്ടർ വി അരുൺകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായ സുധീഷ് എന്ന് എക്സൈസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;പ്രിവന്റീവ് ഓഫിസര്&zwj;മാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫിസര്&zwj;മാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മറ്റൊരു റെയ്ഡിൽ, ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാല് യുവാക്കളും പിടിയിലായി. ലഹരിവസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ വരുംദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയില്പെട്ടാൽ പൊതുജനങ്ങൾ വിവരമറിയിക്കണമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/murder-accused-arrested-with-drugs-in-haripad-drug-arrest-news-articleshow-8w2r8gs"/>
        </item>
        <item>
            <title><![CDATA[ഹരിപ്പാട് ദേശീയപാത നവീകരണത്തിൽ കല്ലുകടി; റോഡ് ഇടിഞ്ഞുതാഴ്ന്ന് പിക്കപ്പ് വാൻ കുടുങ്ങി, ഏറെനേരം ​ഗതാ​ഗതക്കുരുക്ക്]]></title>
            <link>https://www.asianetnews.com/local-news/haripad-nh-66-works-road-damaged-accident-articleshow-96uuu47</link>
            <guid isPermaLink="true">https://www.asianetnews.com/local-news/haripad-nh-66-works-road-damaged-accident-articleshow-96uuu47</guid>
            <pubDate>Sat, 11 Jul 2026 19:36:02 +0530</pubDate>
            <description><![CDATA[&lt;p&gt;ദേശീയപാത നവീകരണം നടക്കുന്ന താമല്ലാക്കൽ കെ വി ജെട്ടി ജങ്ഷനു സമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന് പിക്കപ്പ് വാൻ കുടുങ്ങി. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8r53w2xm3dmt0qh873r4h5,imgname-haripad-nh-66-accident-1783778938754.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹരിപ്പാട്: ദേശീയപാത നവീകരണം നടക്കുന്ന താമല്ലാക്കൽ കെ വി ജെട്ടി ജങ്ഷനു സമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന് പിക്കപ്പ് വാൻ കുടുങ്ങി. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഹരിപ്പാട് ഭാഗത്തേക്ക് വാഴക്കുലയുമായി എത്തിയ വാഹനം സർവീസ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ റോഡ് ഇടിഞ്ഞ് പിൻചക്രം താഴുകയായിരുന്നു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.&lt;/p&gt;&lt;p&gt;പ്രദേശവാസികളും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് വാഹനം തള്ളിമാറ്റിയത്. പിന്നീട് കരാർ കമ്പനി ജീവനക്കാരെത്തി വാഹനങ്ങൾ തിരിച്ചുവിട്ടു. കഴിഞ്ഞദിവസം താമല്ലാക്കൽ ജങ്ഷന് തെക്കുവശത്ത് നിർമാണം നടക്കുന്ന റോഡിൽ വെള്ളം കയറി ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>അഫീഫ്. എം </dc:creator>
            <atom:link href="https://www.asianetnews.com/local-news/haripad-nh-66-works-road-damaged-accident-articleshow-96uuu47"/>
        </item>
        <item>
            <title><![CDATA[പ്രിയദർശിനി ബസിൽ നിറയെ യാത്രക്കാർ, പൊന്മുടി ആറാം വളവിൽ പൊടുന്നനെ ബ്രേക്ക് നഷ്ടമായി, ഡ്രൈവർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തി; വൻ അപകടം ഒഴിവാക്കി]]></title>
            <link>https://www.asianetnews.com/local-news/ksrtc-priyadarshini-bus-accident-at-ponmudi-6th-hairpin-bend-major-disaster-averted-due-to-driver-timely-action-articleshow-l2n3reg</link>
            <guid isPermaLink="true">https://www.asianetnews.com/local-news/ksrtc-priyadarshini-bus-accident-at-ponmudi-6th-hairpin-bend-major-disaster-averted-due-to-driver-timely-action-articleshow-l2n3reg</guid>
            <pubDate>Sat, 11 Jul 2026 19:02:39 +0530</pubDate>
            <description><![CDATA[&lt;p&gt;നിറയെ യാത്രക്കാരുമായി സഞ്ചരിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസ് പൊന്മുടിയിൽ അപകടത്തിൽപ്പെട്ടു. ആറാം വളവിൽ വെച്ച് നഷ്ടപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസ് സംരക്ഷണ ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8nndvy8kd52509ztpn114e,imgname-priyadarshini-bus-accident-1783776327550.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെ എസ് ആർ ടി സിയുടെ പ്രിയദർശിനി ബസ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടു. ആറാം വളവിൽ വെച്ച് പെട്ടെന്ന് ബസിന്&zwj;റെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഉടൻ തന്നെ ഡ്രൈവർ കാണിച്ച സമയോചിതമായ ഇടപെടലും മനസാന്നിധ്യവും രക്ഷയായി. ബ്രേക്ക് നഷ്ടപ്പെട്ട ബസിനെ ഡ്രൈവർ സൈഡിലെ സംരക്ഷണ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തുകയായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. യാത്രക്കാർ അടുത്ത ബസിൽ കയറി തിരുവനന്തപുരത്തേക്ക് തിരിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/local-news/ksrtc-priyadarshini-bus-accident-at-ponmudi-6th-hairpin-bend-major-disaster-averted-due-to-driver-timely-action-articleshow-l2n3reg"/>
        </item>
        <item>
            <title><![CDATA[24 മണിക്കൂർ തിരച്ചിൽ, നെയ്യാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി;  മരത്തടിയിൽ കുടുങ്ങിയനിലയിൽ]]></title>
            <link>https://www.asianetnews.com/local-news/thiruvananthapuram-neyyar-river-missing-lawyer-body-found-articleshow-qhzwv8m</link>
            <guid isPermaLink="true">https://www.asianetnews.com/local-news/thiruvananthapuram-neyyar-river-missing-lawyer-body-found-articleshow-qhzwv8m</guid>
            <pubDate>Sat, 11 Jul 2026 18:14:50 +0530</pubDate>
            <description><![CDATA[&lt;p&gt;നെയ്യാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി. തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ കൃഷ്ണചന്ദ്രൻ (കൃഷ്&zwnj;ണേന്ദ്രൻ - 43) ആണ് അപകടത്തിൽപ്പെട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8kf7efrky86wxvn73gqbrq,imgname-neyyar-river-drown-death-1783774027215.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം നെയ്യാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി. തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ കൃഷ്ണചന്ദ്രൻ (കൃഷ്&zwnj;ണേന്ദ്രൻ - 43) ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെ തിരുവനന്തപുരം സ്കൂബ ഡൈവിംഗ് ടീമാണ് മൃതദേഹം കണ്ടെടുത്തത്.&lt;/p&gt;&lt;p&gt;​വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കടവിനോട് ചേർന്നുള്ള കടവിലായിരുന്നു അപകടം. വീടിനടുത്തുള്ള ആറിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ കൃഷ്ണചന്ദ്രൻ പെട്ടെന്ന് കയത്തിൽപ്പെടുകയും മുങ്ങിപ്പോവുകയുമായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്&zwnj;സും സ്കൂബ ടീമും ചേർന്ന് ഇന്നലെ മുതൽ വലിയ തോതിലുള്ള തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ, അപകടം നടന്ന കടവിൽ നിന്നും ഏകദേശം 600 മീറ്റർ മാറി പുഴയിൽ, വെള്ളത്തിൽ വീണുകിടന്ന ഒരു വലിയ മരത്തിന്റെ അടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;​തിരുവനന്തപുരം സ്കൂബ ടീമിലെ ഡൈവർമാരായ പ്രേംകുമാർ, രതീഷ്, പ്രദോഷ്, വിഷ്ണുനാരായണൻ, സജി, ബൈജു, പ്രവീൺ, ശിവഗണേഷ് എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. നെയ്യാറ്റിൻകര ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജീകരണങ്ങളുമായി ഒപ്പമുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;​നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രദേശത്തെ കൗൺസിലറുടെയും സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നെയ്യാറ്റിൻകര പൊലീസിന് കൈമാറി. പോസ്റ്റ്&zwnj;മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/thiruvananthapuram-neyyar-river-missing-lawyer-body-found-articleshow-qhzwv8m"/>
        </item>
        <item>
            <title><![CDATA[സരസമ്മാളിനെ പ്രതിയുടെ വീട്ടിൽ വച്ച് തീവെച്ച് കൊലപ്പെടുത്തി, മൃതദേഹം കുഴിച്ചുമൂടി, കൃത്യം രണ്ട് മൂക്കുത്തികൾക്ക് വേണ്ടി, പ്രതികൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/sarasammal-murder-case-palakkad-2-accused-arrested-articleshow-8lg3t0n</link>
            <guid isPermaLink="true">https://www.asianetnews.com/local-news/sarasammal-murder-case-palakkad-2-accused-arrested-articleshow-8lg3t0n</guid>
            <pubDate>Sat, 11 Jul 2026 15:50:15 +0530</pubDate>
            <description><![CDATA[കൊഴിഞ്ഞാമ്പാറയിൽ കാണാതായ വയോധിക സരസമ്മാളിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. രണ്ട് മൂക്കുത്തികൾ മോഷ്ടിക്കുന്നതിനായാണ് പ്രതികൾ സരസമ്മാളിനെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയത്. പ്രതികളെ തമിഴ്നാട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8amcg5hg53w8gmwjazkm20,imgname-murder--2--1783764759045.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട് : &lt;/strong&gt;കൊഴിഞ്ഞാമ്പാറയിൽ വയോധികയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ. ആട്ടയാംപതി സ്വദേശി ഉദയകുമാറിനെയും സഹായിയായ പതിനേഴുകാരനുമാണ് പിടിയിലായത്. ഇരുവരെയും തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സരസമ്മാളിനെ പ്രതിയുടെ വീട്ടിൽ വച്ച് തീവെച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.&lt;/p&gt;&lt;p&gt;കഴിഞ്ഞ മാസം 10നാണ് സരസമ്മാളിനെ കാണാതാവുന്നത്. മോഷണത്തിനിടെയാണ് കൊലപാതകം നടന്നത്. ആട്ടയാംപതി സ്വദേശി ഉദയകുമാറും 17 കാരനുമാണ് പ്രതികൾ. രണ്ടാമത്തെ പ്രതിക്കെതിരെയും നേരത്തെയും കേസുകളുണ്ട്.&lt;/p&gt;&lt;p&gt;അതിക്രൂരമായാണ് സരസാളിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. രണ്ട് മൂക്കുത്തികൾക്ക് വേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയത്. പ്രതിയായ ഉദയകുമാറിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. സരസമ്മാളിനെ പ്രതിയുടെ വീട്ടിനകത്ത് കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലത്തുവീണ സരസമ്മാളിനെ പ്രതികൾ നെഞ്ചിൽ ചവിട്ടി. പിന്നീട് കൊടുവാളുപയോഗിച്ച് കഴുത്തിന് വെട്ടി മരണമുറപ്പിച്ചു. പിന്നീട് ശുചിമുറിയിൽ ഡ്രമ്മിൽ ഇട്ട് കത്തിച്ചു. പാതി കത്തിയ ശരീരം ചാക്കിലാക്കി കെട്ടി പ്രതിയുടെ വീടിന് പുറകിൽ കുഴിച്ചിട്ടു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/sarasammal-murder-case-palakkad-2-accused-arrested-articleshow-8lg3t0n"/>
        </item>
        <item>
            <title><![CDATA[ബൈക്ക് ദേശീയപാതയിലെ മീഡിയനിലേക്ക് ഇടിച്ചുകയറി; മൂന്ന് യാത്രക്കാരിൽ ഒരാൾ മരിച്ചു, 2 പേരുടെ പരിക്ക് ഗുരുതരം]]></title>
            <link>https://www.asianetnews.com/local-news/bike-accident-death-at-kollam-articleshow-fga2eq8</link>
            <guid isPermaLink="true">https://www.asianetnews.com/local-news/bike-accident-death-at-kollam-articleshow-fga2eq8</guid>
            <pubDate>Sat, 11 Jul 2026 13:01:11 +0530</pubDate>
            <description><![CDATA[കൊല്ലം ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ച് കല്ലമ്പലം സ്വദേശിയായ 20-കാരൻ മരിച്ചു. പുലർച്ചെയുണ്ടായ അപകടത്തിൽ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ ഭാഗത്തുനിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx819jvs7nn2grryy3dv1067,imgname-bike-accident-death-1783754967928.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതര പരിക്ക്. കല്ലമ്പലം ചേന്നൻകോടിന് സമീപം മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകൻ അക്കുടു എന്ന് വിളിക്കുന്ന അരുൺ കൃഷ്ണ (20) ആണ് മരിച്ചത്. സുഹൃത്തുക്കളായ മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.&lt;/p&gt;&lt;p&gt;നാവായിക്കുളം 28 മൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. അരുൺ കൃഷ്ണ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൂവരും ആറ്റിങ്ങൽ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു. റോഡിൽ സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പ് ബാരിക്കേഡിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ബാരിക്കേഡ് തകർത്ത് ബൈക്ക് സമീപത്തെ സുരക്ഷാ കമ്പികൾക്കിടയിലേക്ക് തെറിച്ചുവീണു. കമ്പികൾക്കിടയിൽ കുടുങ്ങിക്കിടന്ന അരുൺ കൃഷ്ണയെ നാട്ടുകാരാണ് പുറത്തെടുത്തത്. മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/local-news/bike-accident-death-at-kollam-articleshow-fga2eq8"/>
        </item>
        <item>
            <title><![CDATA[മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/kerala-news/police-arrested-teacher-beaten-student-in-malappuram-articleshow-kphmakg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/police-arrested-teacher-beaten-student-in-malappuram-articleshow-kphmakg</guid>
            <pubDate>Sat, 11 Jul 2026 12:52:50 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ അധ്യാപകൻ അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റ്. അധ്യാപകൻ വടകര സ്വദേശി ബൽരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ്. ഇയാളെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx80taz0bfzz9r1h3dfbf1jq,imgname-malappuram-teacher-arrest-1783754468320.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജിന്റെ അറസ്റ്റാണ് കൽപകഞ്ചേരി പൊലീസ് രേഖപ്പെടുത്തിയത്. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ് ബൽരാജ്. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ ഇന്നലതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ അൽപസമയത്തിനകം പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു. കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയ്യാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.&lt;/p&gt;&lt;p&gt;പനി ബാധിച്ച് ഏതാനും ദിവസങ്ങളായി കുട്ടിക്ക് ക്ലാസിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷം വെള്ളിയാഴ്ച ക്ലാസിൽ എത്തിയപ്പോഴാണ് കുട്ടിക്ക് മർദനമേറ്റത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തി. അധ്യാപകനെ സസ്പെൻഡ് ചെയ്യുമെന്ന് എംഎസ്എംഎച്ച്എസ്എസിലെ ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബൽരാജ് വേറെയും കുട്ടികളെ അടിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;അതിനിടെ, ബൽരാജിനെതിരെ കൂടുതൽ പരാതി ഉയർന്നിട്ടുണ്ട്. അടികിട്ടിയ വിദ്യാർത്ഥിയുടെ സഹപാഠിക്കും ഇയാളിൽനിന്ന് മുമ്പ് അടിയേറ്റിട്ടുണ്ട്. അധ്യാപകനെ പേടിയാണെന്ന് വിദ്യാർത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാവരെയും അടിക്കാറുണ്ടെന്നും തന്നെയും അടിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥിനി പറയുന്നു. ബുക്കിൽ മാർജിൻ ഇടാത്തതിന് ഉള്ളംകൈയിലാണ് അടിച്ചത്. അടിയേറ്റതിനെ തുടർന്ന് കൈ വീർത്തുവെന്നും നല്ല വേദനയുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു. സഹപാഠിയെ അടിക്കുന്നത് കണ്ടതായും കുട്ടി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/police-arrested-teacher-beaten-student-in-malappuram-articleshow-kphmakg"/>
        </item>
        <item>
            <title><![CDATA[പ്രിയദര്‍ശിനിയിൽ 'ഗതികെട്ട്" സര്‍വം മറന്ന് സ്വകാര്യ ബസുടമ; കുട്ടിമാളു സര്‍വീസ് നടത്തേണ്ട സമയത്ത് കെസ്ആര്‍ടിസി, ബസിന് അടിയിൽ കിടന്നു പ്രതിഷേധം]]></title>
            <link>https://www.asianetnews.com/local-news/ksrtc-priyadarshini-operates-during-kuttimalu-s-scheduled-time-owner-protests-by-lying-under-the-bus-articleshow-l0k4ke7</link>
            <guid isPermaLink="true">https://www.asianetnews.com/local-news/ksrtc-priyadarshini-operates-during-kuttimalu-s-scheduled-time-owner-protests-by-lying-under-the-bus-articleshow-l0k4ke7</guid>
            <pubDate>Sat, 11 Jul 2026 12:43:19 +0530</pubDate>
            <description><![CDATA[ഇടുക്കി ഉപ്പുതറയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസും സ്വകാര്യ ബസും തമ്മിൽ സമയക്രമത്തെച്ചൊല്ലി തർക്കമുണ്ടായി. തങ്ങളുടെ സർവീസ് സമയം ലംഘിച്ചുവെന്ന് ആരോപിച്ച് 'കുട്ടിമാളു' എന്ന സ്വകാര്യ ബസിൻ്റെ ഉടമ കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് പ്രതിഷേധിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx7zypq6najr0hwj29b1zqvm,imgname-private-bus-driver-protest-1783753562854.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിനെച്ചൊല്ലി ഇടുക്കി ഉപ്പുതറയിൽ വലിയ രീതിയിലുള്ള വാക്കുതർക്കവും നാടകീയമായ പ്രതിഷേധവും അരങ്ങേറി. തങ്ങളുടെ സമയക്രമം മറികടന്ന് കെഎസ്ആർടിസി സർവീസ് നടത്തിയതിൽ പ്രതിഷേധിച്ച് ഒരു സ്വകാര്യ ബസ് ഉടമ സർവീസ് തടസ്സപ്പെടുത്തുകയും കെഎസ്ആർടിസി ബസിന് അടിയിൽ കിടന്ന് പ്രതിഷേധിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;ഉപ്പുതറയിൽ സർവീസ് നടത്തുന്ന 'കുട്ടിമാളു' എന്ന സ്വകാര്യ ബസ് ഓടേണ്ട കൃത്യം സമയത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് നടത്തിയതാണ് ഈ വലിയ വാക്കുതർക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നയിച്ചത്. തങ്ങളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തിയതോടെ ഗതികെട്ട സാഹചര്യത്തിലാണ് സർവ നിയന്ത്രണവും നഷ്ടപ്പെട്ട് സ്വകാര്യ ബസുടമ ഈ രീതിയിലുള്ള കടുത്ത സമരമുറയിലേക്ക് നീങ്ങിയത്. തർക്കത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള നാടകീയ രംഗങ്ങളാണ് ഉണ്ടായത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/local-news/ksrtc-priyadarshini-operates-during-kuttimalu-s-scheduled-time-owner-protests-by-lying-under-the-bus-articleshow-l0k4ke7"/>
        </item>
        <item>
            <title><![CDATA[സമയം തെറ്റിച്ച് ഓടിയ പ്രിയദര്‍ശിനി ബസിനടിയിൽ കിടന്ന 'കുട്ടിമാളു' ബസുടമക്കെതിരെ നടപടി, പ്രതിഷേധം പരിഭ്രാന്തി സൃഷ്ടിച്ചെന്ന് ജീവനക്കാരുടെ പരാതി]]></title>
            <link>https://www.asianetnews.com/local-news/police-booked-case-against-private-bus-owner-for-protests-lying-under-the-ksrtc-priyadarshini-bus-over-trip-issue-articleshow-k2inghg</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-booked-case-against-private-bus-owner-for-protests-lying-under-the-ksrtc-priyadarshini-bus-over-trip-issue-articleshow-k2inghg</guid>
            <pubDate>Sat, 11 Jul 2026 12:41:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഉപ്പു'കുട്ടിമാളു' എന്ന സ്വകാര്യ ബസ് ഓടേണ്ട കൃത്യം സമയത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് നടത്തിയതാണ് &amp;nbsp;വാക്കുതർക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നയിച്ചത്. തങ്ങളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തിയതോടെയാണ് &amp;nbsp;സ്വകാര്യ ബസുടമ &amp;nbsp;കടുത്ത സമരമുറയിലേക്ക് നീങ്ങിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx7zypq6najr0hwj29b1zqvm,imgname-private-bus-driver-protest-1783753562854.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോട്ടയം: കെഎസ്ആർടിസി പ്രിയദർശിനി ബസ് സമയം തെറ്റിച്ച് സർവീസ് നടത്തിയതിനെത്തുട&zwj;ർന്ന് ബസിന് അടിയിൽ കിടന്ന് പ്രതിഷേധിച്ച ഉടമക്കെതിരെ നടപടി. കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ അധിക്ഷേപിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന പരാതിയിലാണ് പൊലീസ് തുടർനടപടികൾ ആരംഭിച്ചത്. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കോട്ടയം ഡിപ്പോയിൽനിന്ന് കട്ടപ്പനയിലേക്ക് സർവീസ് നടത്തി തിരികെ കോട്ടയത്തേക്ക് വരികയായിരുന്ന ലെ RNC 923 ഓർഡിനറി ബസ് മേരികുളം ഭാഗത്തുവച്ച് തടഞ്ഞ് കെ.എസ്.ആർ.ടി.സി ജീവനക്കാരെ അധിക്ഷേപിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും സർവീസ് തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് ഉപ്പുതറ പൊലീസ് തുടർനടപടികൾ ആരംഭിച്ചത്.&lt;/p&gt;&lt;p&gt;ഉപ്പുതറയിൽ സർവീസ് നടത്തുന്ന 'കുട്ടിമാളു' എന്ന സ്വകാര്യ ബസ് ഓടേണ്ട കൃത്യം സമയത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് നടത്തിയതാണ് ഈ വലിയ വാക്കുതർക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നയിച്ചത്. തങ്ങളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തിയതോടെ ഗതികെട്ട സാഹചര്യത്തിലാണ് സർവ നിയന്ത്രണവും നഷ്ടപ്പെട്ട് സ്വകാര്യ ബസുടമ ഈ രീതിയിലുള്ള കടുത്ത സമരമുറയിലേക്ക് നീങ്ങിയത്. കെ.എസ്.ആർ.ടി.സി ബസിന്റെ സർവീസ് കാരണം സ്വകാര്യ ബസിന്റെ കളക്ഷൻ കുറയുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ് ഉടമ കൂടിയായ ഡ്രൈവർ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതെന്നാണ് ജീവനക്കാർ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ബസ് തടഞ്ഞശേഷം കെ.എസ്.ആർ.ടി.സി ഡ്രൈവറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ബസിന്റെ മുൻ ടയറിനോട് ചേർന്ന് റോഡിൽ കിടന്ന് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് സർവീസിന്റെ സുഗമമായ നടത്തിപ്പിനും യാത്രക്കാരുടെ സുരക്ഷയ്ക്കും തടസ്സം നേരിട്ടു.&lt;/p&gt;&lt;p&gt;സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ പി.ജെ. ബൈജു, കണ്ടക്ടർ കെ.പി. ഉല്ലാസ് കുമാർ എന്നിവർ ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം, ബന്ധപ്പെട്ട സ്വകാര്യ ബസ് ജീവനക്കാർ കോട്ടയം ഡിപ്പോയിലെത്തി യൂണിറ്റ് ഓഫീസറോട് നേരിട്ട് പരാതി അറിയിച്ചിട്ടുള്ളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെയും തുടർനടപടികളുടെയും ഭാഗമായി കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറോടും കണ്ടക്ടറോടും ബന്ധപ്പെട്ട സ്വകാര്യ ബസ് ജീവനക്കാരോടും ഇന്ന് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;സംഭവവുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിച്ച് നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായാണ് ഇരുവിഭാഗത്തെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. പൊതുഗതാഗത സർവീസുകൾ തടസ്സപ്പെടുത്തുന്നതും ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതുമായ സംഭവങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണെന്നും യാത്രക്കാരുടെ സുരക്ഷയും പൊതുഗതാഗത സർവീസുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനാവശ്യമായ നടപടികളുമായി കെ.എസ്.ആർ.ടി.സി സഹകരിക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-booked-case-against-private-bus-owner-for-protests-lying-under-the-ksrtc-priyadarshini-bus-over-trip-issue-articleshow-k2inghg"/>
        </item>
        <item>
            <title><![CDATA[കണ്ണൂർ ചാലോട് കാര്‍ മരത്തിലിടിച്ച് തകര്‍ന്നു: 2 മലയാളികൾ ഉൾപ്പെടെ 4 മരണം, ഒരാൾക്ക് ഗുരുതര പരിക്ക്]]></title>
            <link>https://www.asianetnews.com/local-news/kannur-calod-car-accident-4-died-including-two-malayali-youths-articleshow-60rpwq5</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kannur-calod-car-accident-4-died-including-two-malayali-youths-articleshow-60rpwq5</guid>
            <pubDate>Sat, 11 Jul 2026 11:50:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്&zwnj;സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx79hk53a94x6c7xf5j98y97,imgname-mixcollage-11-jul-2026-06-02-am-9184-1783730064547.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: കണ്ണൂർ ചാലോട് കുംഭത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കണ്ണൂർ അലവിൽ സ്വദേശി ഷാൻ സിറാജ്, കാഞ്ഞങ്ങാട് സ്വദേശി റിസ് വാൻ, ഹൈദരാബാദ് സ്വദേശി ഹർഷ്, ഉത്തർപ്രദേശ് സ്വദേശി പരം ഛേത്രി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേ റ്റ തൃശ്ശൂർ സ്വദേശി ആദിത്യ കൃഷ്ണദേവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്നലെ രാത്രി 11.10ഓടെയാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്&zwnj;സ് എത്തി കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. അപകടത്തിനു പിന്നാലെ കാറിൽ നിന്നും തീയും പുകയും ഉയർന്നതായി നാട്ടുകാർ പറഞ്ഞു. ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്ന ഇവർ കണ്ണൂരിൽ കല്യാണത്തിൽ പങ്കെടുക്കാൻ വേണ്ടിയാണു ബംഗളൂരുവിൽ നിന്നും പുറപ്പെട്ടത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/local-news/kannur-calod-car-accident-4-died-including-two-malayali-youths-articleshow-60rpwq5"/>
        </item>
        <item>
            <title><![CDATA[ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും, സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലില്‍]]></title>
            <link>https://www.asianetnews.com/local-news/kollam-mdma-accused-detained-under-preventive-detention-law-articleshow-x4k5xg0</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kollam-mdma-accused-detained-under-preventive-detention-law-articleshow-x4k5xg0</guid>
            <pubDate>Sat, 11 Jul 2026 08:22:20 +0530</pubDate>
            <description><![CDATA[&lt;p&gt;മയക്കുമരുന്ന് വില്പന കേസിലെ പ്രതിയടക്കം സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: മയക്കുമരുന്ന് വില്പന കേസിലെ പ്രതിയടക്കം സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലിൽ. പാരിപ്പള്ളി തെറ്റിക്കുഴി ഗോകുൽ (33), കാപ്പ കേസ് പ്രതികളായ ഷഹാർ (27) അജ്മൽ (35), എന്നിവരെയാണ് കരുതൽ തടങ്കലിലാക്കി ജയിലിലയച്ചത്. എൻഡിപിഎസ് നിയമ പ്രകാരം പാരിപ്പള്ളി പോലീസ് ആണ് ഗോകുലിനെഅറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും നടത്തുന്ന വ്യക്തികളെ കരുതല്&zwj; തടങ്കലില്&zwj; വെച്ച് അവരുടെ തുടർ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ചില്ലറ വില്പനയ്ക്കായി എംഡിഎംഎ കടത്തിക്കൊണ്ട് വരുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർ പോലീസിന്&zwj;റെ പിടിയിലായത്. 2023 മുതൽ രജിസ്റ്റർ ചെയ്ത പത്ത് എൻഡിപിഎസ് കേസുകളിൽ ഗോകുൽ പ്രതിയാണ്. പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ സുജിത്തിന്&zwj;റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗോകുലിനെ പിടികൂടിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kollam-mdma-accused-detained-under-preventive-detention-law-articleshow-x4k5xg0"/>
        </item>
        <item>
            <title><![CDATA[മരത്തിലിടിച്ചതിന് പിന്നാലെ കാറിന് തീപിടിച്ചെന്ന് നാട്ടുകാ‍ർ‌, മുൻഭാ​ഗം തക‍ർന്ന് തരിപ്പണമായ നിലയിൽ; യാത്രക്കാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്]]></title>
            <link>https://www.asianetnews.com/local-news/kannur-chalode-accident-death-heavy-damage-of-car-locals-responds-articleshow-ztypos7</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kannur-chalode-accident-death-heavy-damage-of-car-locals-responds-articleshow-ztypos7</guid>
            <pubDate>Sat, 11 Jul 2026 07:39:52 +0530</pubDate>
            <description><![CDATA[&lt;p&gt;കണ്ണൂർ ചാലോട് ഉണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx7eykt76exzg815tf3kk8tw,imgname-kannur-car-accident-news-1783735734086.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ യാത്രക്കാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. ബെം​ഗളൂരുവിൽനിന്ന് അഞ്ചുപേരുമായി കണ്ണൂർ ഭാ​ഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാ&zwj;ർ യാത്രികരായ കണ്ണൂർ സ്വദേശി ഷാൻ, റിസ്&zwj;വാൻ, ഉത്ത&zwj;ർ പ്രദേശ് സ്വദേശി പരം ഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച രാത്രി 11 മണിക്ക് ശേഷം കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കണ്ണൂർ - മട്ടന്നൂർ അന്തർസംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. ചാലോട് ഭാ​ഗത്തുനിന്ന് ഇറക്കം ഇറങ്ങിവന്ന കാ&zwj;ർ&zwnj; മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷാനിൻ്റെ ബന്ധുവിൻ്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽനിന്ന് സുഹൃത്തുക്കളുമായി വരുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. കണ്ണൂരിൽ എത്തുന്നതിന് അരമണിക്കൂർ മുമ്പായിരുന്നു സംഭവം. മുൻസീറ്റിൽ ഉണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ മറ്റു യാത്രക്കാരെ ഫയർ ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കാർ മരത്തിലേക്ക് ഇടിച്ചുകയറിയെന്നും അപകടത്തെ തുടർന്നും വാഹനത്തിന് തീപിടിച്ചെന്നും അപകടസമയം സംഭവസ്ഥലത്തെത്തിയ നാട്ടുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീയും പുകയും കാരണം അടുക്കാൻ സാധിച്ചില്ല. വീട്ടിൽനിന്ന് പൈപ്പിൽ വെള്ളം ചീറ്റിയാണ് തീയണച്ചത്. യാത്രക്കാർ കാറിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു. ഫയർ ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ച ശേഷമാണ് യാത്രക്കാരെ പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കാർ അമിതവേഗതയിലായിരുന്നു എന്നാണ് തോന്നുന്നതെന്നും നാട്ടുകാരൻ കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/kannur-chalode-accident-death-heavy-damage-of-car-locals-responds-articleshow-ztypos7"/>
        </item>
        <item>
            <title><![CDATA[പട്ടാപ്പകൽ മിന്നൽ വേഗത്തിൽ വാഴക്കുല മോഷണം, ആശങ്കയിലായി കർഷകർ; കുന്നിക്കോട് പൊലീസിന്‍റെ തന്ത്രപരമായ നീക്കത്തിൽ പ്രതികൾ പിടിയിലായി]]></title>
            <link>https://www.asianetnews.com/local-news/daylight-banana-theft-so-fast-suspects-apprehended-by-kunnikode-police-s-strategic-move-articleshow-kfw442h</link>
            <guid isPermaLink="true">https://www.asianetnews.com/local-news/daylight-banana-theft-so-fast-suspects-apprehended-by-kunnikode-police-s-strategic-move-articleshow-kfw442h</guid>
            <pubDate>Sat, 11 Jul 2026 03:18:03 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലം കുന്നിക്കോട് കൃഷിയിടങ്ങളിൽ നിന്ന് സ്ഥിരമായി വാഴക്കുലകൾ മോഷ്ടിച്ചുവന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെത്തി മിന്നൽ വേഗത്തിൽ മോഷണം നടത്തി കടന്നുകളയുന്ന പ്രതികൾ പിടിയിലായതോടെ ഓണവിപണി ലക്ഷ്യമിട്ട കർഷകർ ആശ്വാസത്തിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx6zqdp3b1qzrm50gtbn86xq,imgname-banana-theft-1783719769793.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന വിരുതന്മാരായ മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി. വാളകം സ്വദേശികളായ ഗോപകുമാർ , വിഷ്ണു എന്നിവരെയാണ് വാഴക്കുലകൾ മോഷ്ടിച്ചതിന് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാവ് ജംഗ്ഷനിൽ ബംഗ്ലാവ് വീട്ടിൽ ശിവശങ്കരൻ നായരുടെയും വിജയമ്മയുടെയും പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് അടുത്തിടെ വാഴക്കുലകൾ മോഷണം പോകുന്നത് പതിവായിരുന്നു. ആറ്റുനോറ്റ് വളർത്തിയെടുക്കുന്ന വാഴക്കുലകൾ അത്രയും മോഷണം പോകാൻ തുടങ്ങിയതോടെ ഒടുവിൽ ശിവശങ്കരൻ നായരും ഭാര്യ വിജയമ്മയും ചേർന്ന് കുന്നിക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. കുന്നിക്കോട് പോലീസ് ഇൻസ്പെക്ടർ രാജകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.&lt;/p&gt;&lt;p&gt;പകൽ സമയത്തായിരുന്നു മോഷണം. ഇരുട്ടു വീഴുമ്പോൾ തന്നെ മോഷണ മുതൽ പറമ്പ് കടക്കും. വാഴക്കുല മോഷ്ടിക്കുന്നത് കണ്ട് പരാതിക്കാരിയായ വിജയമ്മ പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ബൈക്കിലെത്തി മിന്നൽ വേഗത്തിൽ കുല മോഷ്ടിച്ച് കടന്നു കളയുന്നതായിരുന്നു ഇവരുടെ രീതി. തന്ത്രപരമായി വാഴക്കുല കള്ളന്മാരെ ഒടുവിൽ പോലീസ് പിടികൂടിയതോടെ പ്രദേശത്തെ കർഷകർ ആശ്വാസത്തിലാണ്. ആറ്റുനോറ്റു വളർത്തിയെടുക്കുന്ന വാഴക്കുലകൾ ഇനി സ്വന്തമായി വിളവെടുക്കാമല്ലോ എന്നതാണ് അവരുടെ സമാധാനം. ഓണവിപണി ലക്ഷ്യമിട്ട് നിരവധി പേരാണ് പ്രദേശത്ത് വാഴകൃഷി ഇറക്കിയിട്ടുള്ളത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/daylight-banana-theft-so-fast-suspects-apprehended-by-kunnikode-police-s-strategic-move-articleshow-kfw442h"/>
        </item>
        <item>
            <title><![CDATA[മലപ്പുറത്ത് അധ്യാപകന്‍റെ ക്രൂരത, അഞ്ചാം ക്ലാസുകാരിയെ അടിച്ച് എല്ല് പൊട്ടിച്ചു, അടി ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ്]]></title>
            <link>https://www.asianetnews.com/local-news/malappuram-teacher-accused-of-breaking-class-5-students-arm-articleshow-9fvf0m1</link>
            <guid isPermaLink="true">https://www.asianetnews.com/local-news/malappuram-teacher-accused-of-breaking-class-5-students-arm-articleshow-9fvf0m1</guid>
            <pubDate>Fri, 10 Jul 2026 23:16:39 +0530</pubDate>
            <description><![CDATA[&lt;p&gt;അധ്യാപകന്&zwj;റെ അടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരിയുടെ കയ്യിന്&zwj;റെ എല്ലിന് പൊട്ടൽ സംഭവിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx6j572x7e4p9yqwexs7gq8y,imgname-vlcsnap-2026-07-10-22h59m30s993-1783705541725.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: അധ്യാപകന്&zwj;റെ അടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരിയുടെ കയ്യിന്&zwj;റെ എല്ലിന് പൊട്ടൽ സംഭവിച്ചു. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസില്&zwj; ആണ് സംഭവം. ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ കയ്യിൽ ചൂരലുകൊണ്ട് അടിച്ചത്. അധ്യാപകനെതിരെ പോലീസിലും ബാലാവകാശ കമ്മീഷനിലും കുടുംബം പരാതി നല്&zwj;കി. കയ്യിന് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് കുട്ടിയുടെ അമ്മ. കുട്ടിയെ അധ്യാപകർ ചേർന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/malappuram-teacher-accused-of-breaking-class-5-students-arm-articleshow-9fvf0m1"/>
        </item>
        <item>
            <title><![CDATA[ഹോട്ടലില്‍ മാനേജര്‍ പദവി, ഒഴിവ് സമയങ്ങളില്‍ എക്‌സിക്യൂട്ടീവ് വേഷത്തില്‍ മാല പൊട്ടിക്കാനിറങ്ങും; യുവാവിനെ പിടികൂടി പൊലീസ്]]></title>
            <link>https://www.asianetnews.com/local-news/hotel-manager-turned-burglar-on-off-days-held-in-kozhikode-articleshow-o1rlitm</link>
            <guid isPermaLink="true">https://www.asianetnews.com/local-news/hotel-manager-turned-burglar-on-off-days-held-in-kozhikode-articleshow-o1rlitm</guid>
            <pubDate>Fri, 10 Jul 2026 22:26:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഒഴിവ് സമയങ്ങളില്&zwj; എക്&zwnj;സിക്യൂട്ടീവ് വേഷത്തിലെത്തി സ്ത്രീകളുടെ കഴുത്തില്&zwj; നിന്ന് ആഭരണങ്ങള്&zwj; മോഷ്ടിക്കുന്ന രീതിയാണ് പിന്&zwj;തുടര്&zwj;ന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആര്&zwj;ക്കും സംശയം തോന്നാതിരിക്കാനാണ് ഇയാള്&zwj; നല്ല വേഷവിധാനത്തില്&zwj; എത്തിയിരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx6f24sekhqnk21zh519jw9s,imgname-theft--1--1783702295342.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വയോധികയുടെ മാല പിടിച്ചുപറിച്ച് കൊണ്ടുപോയ കേസില്&zwj; യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേവായൂര്&zwj; സ്വദേശി കോട്ടകുന്ന് വില്ലികാട് വീട്ടില്&zwj; ഷഹനൂപി(26) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മാങ്കാവ് മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഹോട്ടലില്&zwj; മാനേജരായി ജോലി ചെയ്യുന്ന ഇയാള്&zwj; ഒഴിവ് സമയങ്ങളില്&zwj; എക്&zwnj;സിക്യൂട്ടീവ് വേഷത്തിലെത്തി സ്ത്രീകളുടെ കഴുത്തില്&zwj; നിന്ന് ആഭരണങ്ങള്&zwj; മോഷ്ടിക്കുന്ന രീതിയാണ് പിന്&zwj;തുടര്&zwj;ന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആര്&zwj;ക്കും സംശയം തോന്നാതിരിക്കാനാണ് ഇയാള്&zwj; നല്ല വേഷവിധാനത്തില്&zwj; എത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയാണ് ചാത്തമംഗലം സ്വദേശിനിയായ ദേവകി മോഷണത്തിന് ഇരയായത്. ആനപ്പാറയിലെ ഹോസ്പിറ്റലില്&zwj; പോയി തിരികെ വരുമ്പോള്&zwj; പൂളപ്പറമ്പ് വാട്ടര്&zwj; ടാങ്കിനു സമീപം വെച്ച് ഷഹനൂപ് കവര്&zwj;ച്ച നടത്തുകയായിരുന്നു.&lt;/p&gt;&lt;p&gt;ദേവകിയുടെ പിറകിലൂടെ ബൈക്കില്&zwj; എത്തിയ ഇയാള്&zwj; ഇവരോട് വഴി ചോദിച്ചു. തുടര്&zwj;ന്ന് അല്&zwj;പം മുന്നോട്ട് പോയി വീണ്ടും തിരികെയെത്തി ദേവകിയുടെ കഴുത്തില്&zwj; അണിഞ്ഞിരുന്ന ഒന്നര പവന്&zwj; തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്&zwj;ന്ന് കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്&zwj; പരിശോധിച്ചാണ് ഷഹനൂപിനെ കുറിച്ചുള്ള വിവരങ്ങളിലേക്കെത്തിയത്. ഇയാളുടെ പേരില്&zwj; കാക്കൂര്&zwj; പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. 2023 സെപ്റ്റംബറില്&zwj; കടത്തനംപുറത്ത് താഴം എന്ന സ്ഥലത്ത് വെച്ച് യുവതിയുടെ മൂന്ന് പവന്&zwj; തൂക്കം വരുന്ന മാല ഷഹനൂപ് പൊട്ടിച്ചെടുത്തിരുന്നു. കോടതിയില്&zwj; ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/hotel-manager-turned-burglar-on-off-days-held-in-kozhikode-articleshow-o1rlitm"/>
        </item>
        <item>
            <title><![CDATA[പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു]]></title>
            <link>https://www.asianetnews.com/local-news/a-one-and-a-half-year-old-boy-fell-into-a-critical-condition-after-being-administered-anesthesia-in-payyannur-has-died-articleshow-z71sxho</link>
            <guid isPermaLink="true">https://www.asianetnews.com/local-news/a-one-and-a-half-year-old-boy-fell-into-a-critical-condition-after-being-administered-anesthesia-in-payyannur-has-died-articleshow-z71sxho</guid>
            <pubDate>Fri, 10 Jul 2026 21:46:58 +0530</pubDate>
            <description><![CDATA[&lt;p&gt;ചികിത്സ പിഴവ് ആരോപിച്ചു കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ ഡോക്ടർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. എട്ടു വർഷം കാത്തിരുന്ന ശേഷം ഉണ്ടായ കുട്ടിയാണ് ദേവാൻഷ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx6d0jzxe0xphtnm4mxnr6bg,imgname-devansh-1783700147197.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. പയ്യന്നൂർ ബി എം എച് ആശുപത്രിയിൽ വെച്ചു അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് കുട്ടി ഗുരുതരാവസ്ഥയിലായത്. കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞതിനെ തുടർന്ന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. ചികിത്സ പിഴവ് ആരോപിച്ചു കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ ഡോക്ടർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. എട്ടു വർഷം കാത്തിരുന്ന ശേഷം ഉണ്ടായ കുട്ടിയാണ് ദേവാൻഷ്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/local-news/a-one-and-a-half-year-old-boy-fell-into-a-critical-condition-after-being-administered-anesthesia-in-payyannur-has-died-articleshow-z71sxho"/>
        </item>
        <item>
            <title><![CDATA[ആശുപത്രിയിലെത്തിച്ചത് മകൻ, അമ്മ മരിച്ചിരുന്നു, മൃതദേഹത്തിനരികിൽ അച്ഛൻ അവശനിലയിൽ; വയോധിക ദമ്പതികൾ ആത്യമഹത്യയിലേക്ക് നീങ്ങിയത് അസുഖം കാരണം]]></title>
            <link>https://www.asianetnews.com/local-news/palakkad-elderly-couple-suicide-attempt-linked-to-financial-and-health-struggles-articleshow-2bafw9a</link>
            <guid isPermaLink="true">https://www.asianetnews.com/local-news/palakkad-elderly-couple-suicide-attempt-linked-to-financial-and-health-struggles-articleshow-2bafw9a</guid>
            <pubDate>Fri, 10 Jul 2026 21:34:04 +0530</pubDate>
            <description><![CDATA[&lt;p&gt;ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരിച്ചു. വാടാനംകുറുശി ശബരി നിവാസിൽ 71 കാരി പുഷ്പലതയാണ് മരിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kth1ny1cbmvzj1hfmtex4hvg,imgname-mixcollage-07-jun-2026-06-11-pm-5682-1780836137003.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരിച്ചു. വാടാനംകുറുശി ശബരി നിവാസിൽ 71 കാരി പുഷ്പലതയാണ് മരിച്ചത്. ഭർത്താവ് 76 കാരൻ ദിവാകരൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുന്നതായി എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം ഭർത്താവിനെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഇവർക്കൊപ്പം താമസിക്കുന്ന മകനാണ് ആശുപത്രിയിൽ എത്തിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/palakkad-elderly-couple-suicide-attempt-linked-to-financial-and-health-struggles-articleshow-2bafw9a"/>
        </item>
        <item>
            <title><![CDATA[ആവേശം കുറച്ച് കൂടിപ്പോയി, ഒടുവിൽ പ്രധാനാധ്യാപികക്ക് പണികിട്ടി; വിജയ്‍യിന്റെ പ്രസം​ഗം സ്കൂളിൽ ലൈവായി പ്രദർശിപ്പിച്ചതിന് സസ്പെൻഷൻ]]></title>
            <link>https://www.asianetnews.com/local-news/head-mistress-suspended-after-live-telecast-cm-vijay-speech-in-school-articleshow-ctfm4do</link>
            <guid isPermaLink="true">https://www.asianetnews.com/local-news/head-mistress-suspended-after-live-telecast-cm-vijay-speech-in-school-articleshow-ctfm4do</guid>
            <pubDate>Fri, 10 Jul 2026 21:09:43 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്&zwj;യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ചതിന് കരൂരിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. സ്കൂളുകൾ രാഷ്ട്രീയ പരിപാടികൾക്ക് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx5hchbzghj3tn3f9gvq30ry,imgname-cm-vijay--8--1783671178623.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്&zwj;യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ച ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത്&zwnj; യൂണിയൻ സ്കൂളിലെ ഹെഡ്മിസ്ട്രസ് എസ് മല്ലികയെയാണ് സർക്കാർ സസ്പെൻഡ്&zwnj; ചെയ്തത്. തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ആണ് സസ്പെൻഡ്&zwnj; ചെയ്തത്. ഗുരുതര ചട്ടലംഘനമാണ് അധ്യാപിക നടത്തിയതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സ്&zwnj;കൂളുകൾ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്&zwnj;മോഹൻ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. വിജയ് യുടെ പ്രസംഗം സ്&zwnj;കൂളിൽ കുട്ടികൾ കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.&lt;/p&gt;&lt;p&gt;അതേസമയം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറിയപ്പോൾ മുഖ്യമന്ത്രി വിജയ് കരഞ്ഞെന്ന് കരൂർ എംപി. ഉത്തരവ് കൈമാറിയപ്പോൾ വിജയ് വികാരാധീനനനായെന്ന് എംപി ജ്യോതിമണി പറഞ്ഞു. രാഷ്ട്രീയക്കണ്ണുകളിലൂടെ സർക്കാർ നടപടിയെ കാണരുതെന്നും ജ്യോതിമണി പറഞ്ഞു. ചടങ്ങിൽ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ഉച്ചയ്ക്ക് ശേഷം വിജയ് കൂടിക്കാഴ്ച നടത്തി. മരിച്ചവരുടെ ആശ്രിതരായ 32 പേർക്ക് വിജയ് നിയമന ഉത്തരവ് കൈമാറി.&lt;/p&gt;&lt;p&gt;സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രം​ഗത്തെത്തിയിരുന്നു. ദുരന്തം രാഷ്ട്രീയ ചതിയാണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്&zwj;ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/local-news/head-mistress-suspended-after-live-telecast-cm-vijay-speech-in-school-articleshow-ctfm4do"/>
        </item>
        <item>
            <title><![CDATA[കൊച്ചിയിലെ ടൈറ്റസിന്‍റെ വാടകവീട്, താമസിക്കുന്നത് മലപ്പുറം സ്വദേശി ശരത്ത്, മുങ്ങുന്നതിന് മുൻപ് പണവും മോഷ്ടിച്ചു തീയുമിട്ടു; യുവാവ് പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/kochi-tenant-arrested-for-setting-rented-house-on-fire-after-dispute-articleshow-dnlzqcu</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kochi-tenant-arrested-for-setting-rented-house-on-fire-after-dispute-articleshow-dnlzqcu</guid>
            <pubDate>Fri, 10 Jul 2026 21:06:05 +0530</pubDate>
            <description><![CDATA[&lt;p&gt;വാടക വീട് ഒഴിഞ്ഞു പോകാൻ നിർദേശിച്ച ഉടമയെ ആക്രമിച്ച് മുറിക്ക് തീയിട്ട് യുവാവ്. കൊച്ചി മരട് സ്വദേശി ടൈറ്റസിന്&zwj;റെ വീട്ടിലെ മുറിയിലാണ് തീയിട്ടത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx6aqw6fc4fnwrwczme9qvg9,imgname-fotojet--11--1783697764559.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: വാടക വീട് ഒഴിഞ്ഞു പോകാൻ നിർദേശിച്ച ഉടമയെ ആക്രമിച്ച് മുറിക്ക് തീയിട്ട് യുവാവ്. കൊച്ചി മരട് സ്വദേശി ടൈറ്റസിന്&zwj;റെ വീട്ടിലെ മുറിയിലാണ് തീയിട്ടത്. റൂമിലെത്തുന്ന വെള്ളത്തെ ചൊല്ലി താമസക്കാരനായ മലപ്പുറം സ്വദേശി ശരത്തുമായി തർക്കിച്ചിരുന്നു. പിന്നാലെ ശരത് ടൈറ്റസിനെയും ഭാര്യയും ആക്രമിച്ചു. പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മുറിക്ക് തീയിടുകയായിരുന്നു. മുറിയിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന ആളുടെ പണം മോഷ്ടിക്കുകയും ചെയ്തു. നിലവില്&zwj; ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kochi-tenant-arrested-for-setting-rented-house-on-fire-after-dispute-articleshow-dnlzqcu"/>
        </item>
        <item>
            <title><![CDATA[ഹന്നയെ വലിച്ച് പുറത്തേക്കിട്ടു, നിലത്തിട്ട് മർദിച്ചു, പത്തനാപുരത്ത് 19 കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരത; അയല്‍വാസികൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയായി]]></title>
            <link>https://www.asianetnews.com/local-news/19-year-old-woman-allegedly-assaulted-by-neighbours-in-pathanapuram-articleshow-1z79356</link>
            <guid isPermaLink="true">https://www.asianetnews.com/local-news/19-year-old-woman-allegedly-assaulted-by-neighbours-in-pathanapuram-articleshow-1z79356</guid>
            <pubDate>Fri, 10 Jul 2026 20:45:01 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx69gs7tbmf40fw8fcrs7td3,imgname-fotojet--10--1783696483578.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. 19 കാരിയായ ഹന്നയെ കയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് എറിയുന്നതിന്&zwj;റെയും മർദിക്കുന്നതിന്&zwj;റെയും ദൃശയങ്ങള്&zwj; പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്&zwj; അയൽവാസിയായ സുനിൽ കുമാർ അറസ്റ്റിലാണ്. ഇയാളുടെ മകൻ മിഥുൻ ഒളിവിലാണെന്നാണ് വിവരം. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/19-year-old-woman-allegedly-assaulted-by-neighbours-in-pathanapuram-articleshow-1z79356"/>
        </item>
        <item>
            <title><![CDATA[സിസിടിവിയിൽ കണ്ട മോഷ്ടാവുമായി സാദൃശ്യം, അടയ്ക്ക മോഷണത്തിൽ യുവാവിനെ കസ്റ്റഡിൽ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം]]></title>
            <link>https://www.asianetnews.com/local-news/police-brutally-beat-youth-alleges-in-kasaragod-articleshow-55rahwt</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-brutally-beat-youth-alleges-in-kasaragod-articleshow-55rahwt</guid>
            <pubDate>Fri, 10 Jul 2026 20:38:09 +0530</pubDate>
            <description><![CDATA[&lt;p&gt;യുവാവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിൽ എടുത്തിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നും സ്&zwnj;റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx693ptc982qz5tcyyt3kjcv,imgname-vlcsnap-2026-07-10-20h33m13s604-1783696055116.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്:&lt;/strong&gt; കാസർകോട് ബദിയടുക്കയിൽ മോഷണക്കേസ് ആരോപിച്ച് യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. ഡ്രൈവറായ ഏത്തടുക്ക സ്വദേശി അജിത്കുമാർ ആണ് പരാതിക്കാരൻ. ഏത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് അടക്ക മോഷണം പോയ കേസിലെ പ്രതിയാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സിസിടിവി ദൃശ്യങ്ങളിലെ കണ്ടെത്തിയ പ്രതിയുമായി സാമ്യമുണ്ടെന്ന് പേരിലായിരുന്നു കസ്റ്റഡിയിലെടുത്തത്. സ്വകാര്യ കാറിൽ മഫ്തിയിൽ എത്തിയ പൊലീസുകാർ കാറിൽ വെച്ചും സ്റ്റേഷനിൽ വെച്ചും മർദിച്ചുവെന്ന് യുവാവ് ആരോപിച്ചു. മോഷണക്കേസിൽ യഥാർത്ഥ പ്രതികൾ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിൽ എടുത്തിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നും സ്&zwnj;റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-brutally-beat-youth-alleges-in-kasaragod-articleshow-55rahwt"/>
        </item>
        <item>
            <title><![CDATA[തിരുവനന്തപുരം ടെക്നോപാർക്കിൽ 'പ്രതിധ്വനി'യുടെ പ്രതിഷേധം, ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ ജീവനക്കാർ]]></title>
            <link>https://www.asianetnews.com/local-news/prathidhwani-protests-against-mass-layoffs-in-it-sector-at-thiruvananthapuram-technopark-articleshow-i3q7gki</link>
            <guid isPermaLink="true">https://www.asianetnews.com/local-news/prathidhwani-protests-against-mass-layoffs-in-it-sector-at-thiruvananthapuram-technopark-articleshow-i3q7gki</guid>
            <pubDate>Fri, 10 Jul 2026 20:26:56 +0530</pubDate>
            <description><![CDATA[&lt;p&gt;ഐടി മേഖലയിൽ വർദ്ധിച്ചുവരുന്ന കൂട്ടപ്പിരിച്ചുവിടലിനെതിരെ തിരുവനന്തപുരം ടെക്നോപാർക്കിൽ ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി' പ്രതിഷേധിച്ചു. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് അർഹമായ സാമ്പത്തിക പാക്കേജുകളടക്കം ഉറപ്പാക്കണമെന്ന് ആവശ്യം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx68d68j5btr1apqdht4a5gw,imgname-technopark-1783695317265.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഐ ടി മേഖലയിൽ വർദ്ധിച്ചുവരുന്ന കൂട്ടപ്പിരിച്ചുവിടലിനെതിരെ തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി'യുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് അർഹമായ സാമ്പത്തിക പാക്കേജുകൾ ഉറപ്പാക്കണമെന്നും, എ ഐ അധിഷ്ഠിത നൈപുണ്യ വികസനത്തിനുള്ള സൗകര്യങ്ങൾ കമ്പനികൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിധ്വനി പ്രസിഡന്&zwj;റ് വിഷ്ണു, സെക്രട്ടറി രാജീവ് കൃഷ്ണ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/prathidhwani-protests-against-mass-layoffs-in-it-sector-at-thiruvananthapuram-technopark-articleshow-i3q7gki"/>
        </item>
        <item>
            <title><![CDATA['അന്നനാള കാന്‍സര്‍ ബാധിച്ചത് പുകവലി കാരണമാണോ എന്നതിന് കൃത്യമായ തെളിവില്ല'; ഉപഭോക്തൃ കോടതിയുടെ നിർണായക വിധി, ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി]]></title>
            <link>https://www.asianetnews.com/local-news/no-conclusive-evidence-that-smoking-caused-the-esophageal-cancer-consumer-court-articleshow-lif48bq</link>
            <guid isPermaLink="true">https://www.asianetnews.com/local-news/no-conclusive-evidence-that-smoking-caused-the-esophageal-cancer-consumer-court-articleshow-lif48bq</guid>
            <pubDate>Fri, 10 Jul 2026 20:21:56 +0530</pubDate>
            <description><![CDATA[&lt;p&gt;പുകവലിച്ചിരുന്നു എന്ന കാരണത്താൽ അന്നനാള അർബുദ രോഗിയുടെ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയുടെ നിർണായക വിധി. പുകവലിയാണ് രോഗകാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയുണ്ടെന്നും, അനുമാനങ്ങളുടെ പേരിൽ ക്ലെയിം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jcg5v9m91p4xpv8116wmks5c,imgname-consumer-court.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; പുകവലിയുണ്ടായി എന്ന കാരണത്താൽ അന്നനാള അർബുദ രോഗിയുടെ മെഡിക്കൽ ഇൻഷുറസ് തുക നിഷേധിച്ച ഇൻഷുറൻസ് കമ്പനിയക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശിനി ഷൈബി ജോസ്, തന്റെ പിതാവിന്റെ ചികിത്സ ക്ലെയിം നിരസിച്ചതിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനികൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇൻഷുറൻസ് കമ്പനിയുടെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് കണ്ടെത്തിയ കോടതി മെഡിസെപ്പ് പദ്ധതി പ്രകാരം അനുവദനീയമായ പരമാവധി തുകയായ മൂന്ന് ല ക്ഷം രൂപയും മാനസിക വിഷമങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കോടതി ചിലവിനുമുള്ള നഷ്ടപരിഹാരമായി 15000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് ഉത്തരവ് നൽകി.&lt;/p&gt;&lt;p&gt;കൃത്യമായ മെഡിക്കൽ തെളിവുകളില്ലാതെ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് ക്ലെയിമിൽ നിന്ന് ഒഴിവാക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. രോഗി മുൻപ് പുകവലിച്ചിരുന്ന ആളാണ് എന്ന ആശുപത്രി രേഖയിലെ പരാമർശം മാത്രം ചൂണ്ടിക്കാണിച്ച് മെഡിസെപ്പ് ഇൻഷുറൻസ് ക്ലെയിം നിരസിച്ച കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനായ കോടതി ചൂണ്ടികാട്ടി. ഒരു രോഗം പുകവലി കൊണ്ടോ ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടോ മാത്രമാണ് ഉണ്ടായതെന്ന് ശാസ്ത്രീയമായോ മെഡിക്കൽ വിദഗ്ദ്ധരുടെ അഭിപ്രായം വഴിയോ തെളിയിക്കാനുള്ള ബാധ്യത ഇൻഷുറൻസ് കമ്പനിക്കാണ്. കേവലം അനുമാനങ്ങളുടെ പുറത്ത് കമ്പനികൾക്ക് ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെെന്നും ഉത്തരവിൽ പറയുന്നു.&lt;/p&gt;&lt;p&gt;ഇൻഷുറൻസ് കരാറുകളിലെ വ്യവസ്ഥകളിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയുണ്ടെങ്കിൽ, അതിന്റെ ആനുകൂല്യം പോളിസി ഉടമയ്ക്ക് നൽകണമെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവുകൾ കോടതി ചൂണ്ടിക്കാട്ടി. അടിയന്തിര ഘട്ടങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ഇത്തരം ബാലിശമായ കാരണങ്ങൾ പറഞ്ഞ് നിഷേധിക്കുന്നത് ഇൻഷുറൻസ് വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഉത്തരവിൽ കോടതി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/no-conclusive-evidence-that-smoking-caused-the-esophageal-cancer-consumer-court-articleshow-lif48bq"/>
        </item>
        <item>
            <title><![CDATA[പൊലീസിനെ കണ്ട് ആദ്യം പരുങ്ങി, പതുക്കെ മുങ്ങാൻ ശ്രമം, തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടയത് എംഡിഎംഎ; ഹരിപ്പാട് യുവാവ് പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/37-year-old-youth-arrested-with-mdma-drugs-in-alappuzha-articleshow-1q2tao5</link>
            <guid isPermaLink="true">https://www.asianetnews.com/local-news/37-year-old-youth-arrested-with-mdma-drugs-in-alappuzha-articleshow-1q2tao5</guid>
            <pubDate>Fri, 10 Jul 2026 20:14:50 +0530</pubDate>
            <description><![CDATA[ഹരിപ്പാട് ദേശീയപാതയ്ക്ക് സമീപത്തുനിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം സ്വദേശി ഇല്ല്യാസിൽ നിന്ന് 5.72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചെറുകിട വിൽപ്പനയ്ക്കായി എത്തിച്ചതാണ് ലഹരിമരുന്ന് എന്ന് പൊലീസ് അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx67f76bsmdrhsjefzq9y5v8,imgname-mdma-sezied-from-haripad-1783694335179.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹരിപ്പാട്: ആലപ്പുഴ ദേശീയപാതയ്ക്ക് സമീപത്തുനിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം താമല്ലാക്കൽ ഉസ്മാനിയ മൻസിലിൽ ഇല്ല്യാസ് (37) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 5.72 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ഹരിപ്പാട് തെക്കേനട ജങ്ഷന് അടുത്ത് നിർമാണത്തിലിരിക്കുന്ന സർവീസ് റോഡിന് സമീപത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇല്ല്യാസിനെ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്.&lt;/p&gt;&lt;p&gt;വിപണിയിൽ വൻ വിലവരുന്ന ലഹരിമരുന്ന് ചെറുകിട വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ മൊത്തക്കച്ചവടക്കാരെയും ഇയാളുടെ ഇടപാടുകാരെയും കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഹരിപ്പാട് എസ് എച്ച് ഒ വി ഷിബുവിന്റെ നേതൃത്വത്തിൽ എസ് ഐ ഇ നൗഷാദ്, എ എസ് ഐ പ്രമോദ്, സി പി ഒ ശ്രീനാഥ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളായ ഗിരീഷ്, ഇജാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/37-year-old-youth-arrested-with-mdma-drugs-in-alappuzha-articleshow-1q2tao5"/>
        </item>
    </channel>
</rss>
