<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 11 Apr 2026 00:01:48 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/local-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിന്‍റെ നില ഗുരുതരം]]></title>
            <link>https://www.asianetnews.com/local-news/car-hits-scooter-in-paravur-woman-died-husband-udnder-treatment-articleshow-t2yku4y</link>
            <guid isPermaLink="true">https://www.asianetnews.com/local-news/car-hits-scooter-in-paravur-woman-died-husband-udnder-treatment-articleshow-t2yku4y</guid>
            <pubDate>Sat, 11 Apr 2026 00:01:44 +0530</pubDate>
            <description><![CDATA[&lt;p&gt;പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knwb1ckmddx0s9vv3hrejajn,imgname-1000325666-1775846339188.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണു മരിച്ചത്. ഭർത്താവ് റെജിയ്ക്ക് (43) ഗുരുതര പരിക്ക്. പരവൂർ-പാരിപ്പള്ളി റോഡിൽ ബ്ലോക്ക് മരം ജംക്ഷനിൽ ആയിരുന്നു അപകടം. ചിറക്കര റോഡിൽ നിന്ന് പരവൂർ-പാരിപ്പള്ളി റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു ചിഞ്ചുവും റെജിയും. ഈ സമയം നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു. ചിഞ്ചുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായ് പരുക്കേറ്റ റെജി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/car-hits-scooter-in-paravur-woman-died-husband-udnder-treatment-articleshow-t2yku4y"/>
        </item>
        <item>
            <title><![CDATA[പിക്കപ്പ് ലോറിയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ റോഡിലേക്ക് തെറിച്ചുവീണു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം]]></title>
            <link>https://www.asianetnews.com/local-news/two-injured-as-gas-cylinder-truck-loses-control-in-perumpilavu-articleshow-vm0f6pb</link>
            <guid isPermaLink="true">https://www.asianetnews.com/local-news/two-injured-as-gas-cylinder-truck-loses-control-in-perumpilavu-articleshow-vm0f6pb</guid>
            <pubDate>Fri, 10 Apr 2026 23:50:56 +0530</pubDate>
            <description><![CDATA[&lt;p&gt;പെരുമ്പിലാവ് കടവല്ലൂര്&zwj; പാറപ്പുറത്ത് ഗ്യാസ് സിലിണ്ടറുകള്&zwj; കയറ്റി വന്ന മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീട്ടുമതിലില്&zwj; ഇടിച്ച് രണ്ട് പേര്&zwj;ക്ക് പരിക്കേറ്റു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knwaf4a49m4ad0jzqnfqjamh,imgname-lori-1775845740868.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: പെരുമ്പിലാവ് കടവല്ലൂര്&zwj; പാറപ്പുറത്ത് ഗ്യാസ് സിലിണ്ടറുകള്&zwj; കയറ്റി വന്ന മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീട്ടുമതിലില്&zwj; ഇടിച്ച് രണ്ട് പേര്&zwj;ക്ക് പരിക്കേറ്റു. കണ്ടന്&zwj;കാവ് വിളയൂര്&zwj; സ്വദേശികളായ ഹൈദര്&zwj; അലി (42), അബ്ദുല്&zwj; റഷീദ് (46) എന്നിവര്&zwj;ക്കാണ് പരിക്കേറ്റത്. കടവല്ലൂര്&zwj; ഭാഗത്തുനിന്ന് അയിനൂരിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടുമതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്&zwj; വീട്ടുമതില്&zwj; പൂര്&zwj;ണ്ണമായും തകരുകയും വാഹനത്തിന് വലിയ തോതില്&zwj; കേടുപാടുകള്&zwj; സംഭവിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;ഇടിയുടെ ആഘാതത്തില്&zwj; പിക്കപ്പ് ലോറിയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്&zwj; റോഡിലേക്ക് തെറിച്ചുവീണു. സിലിണ്ടറുകളില്&zwj; നിന്ന് ഗ്യാസ് ചോര്&zwj;ന്നതായി ദൃക്&zwnj;സാക്ഷികള്&zwj; പറഞ്ഞു. ഉടന്&zwj; തന്നെ ആംബുലന്&zwj;സ് എത്തി പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്&zwj; പ്രവേശിപ്പിച്ചു. റോഡില്&zwj; വീണ ഗ്യാസ് സിലിണ്ടറുകള്&zwj; സുരക്ഷാ മുന്&zwj;കരുതലുകള്&zwj; സ്വീകരിച്ച് മറ്റൊരു ലോറിയിലേക്ക് മാറ്റി സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തു. സംഭവത്തിൽ കുന്നംകുളം പൊലീസ് തുടര്&zwj;നടപടികള്&zwj; സ്വീകരിച്ചു. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് നാട്ടുകാര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/two-injured-as-gas-cylinder-truck-loses-control-in-perumpilavu-articleshow-vm0f6pb"/>
        </item>
        <item>
            <title><![CDATA[തിരുവനന്തപുരത്ത് ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് ​ഗുരുതര പരിക്ക്; ആക്രമിച്ചത് ഭക്ഷണം കൊടുക്കുന്നതിനിടെ]]></title>
            <link>https://www.asianetnews.com/local-news/second-mahout-seriously-injured-in-elephant-attack-in-thiruvananthapuram-articleshow-u5zzsm4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/second-mahout-seriously-injured-in-elephant-attack-in-thiruvananthapuram-articleshow-u5zzsm4</guid>
            <pubDate>Fri, 10 Apr 2026 23:42:41 +0530</pubDate>
            <description><![CDATA[&lt;p&gt;തടിമില്ലിൽ തടി പിടിപ്പിക്കാനായാണ് ആനയെ കൊണ്ടുവന്നത്. രാത്രി പാപ്പാന്മാർ ചേർന്ന് ഭക്ഷണം നൽകുന്നതിനിടെ ആന ആക്രമാസക്തനാവുകയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knw999f4em940ds9jjxzt5r0,imgname-mixcollage-10-apr-2026-11-37-pm-6498-1775844500964.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂടിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് പരിക്ക്. നരുവാമൂട് ചുറ്റിക്കാട് എന്ന സ്ഥലത്ത് കെട്ടിയിട്ടിരുന്ന ഉണ്ണിക്കുട്ടൻ എന്ന മോഴയാന ആണ് രണ്ടാം പാപ്പാനെ തേറ്റ കൊണ്ട് ഇടിച്ച് തെറിപ്പിച്ചത്. രണ്ടാം പാപ്പാനായ തമിഴ്നാട് സ്വദേശി മൊയ്തീനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തടിമില്ലിൽ തടി പിടിപ്പിക്കാനായാണ് ആനയെ കൊണ്ടുവന്നത്. രാത്രി പാപ്പാന്മാർ ചേർന്ന് ഭക്ഷണം നൽകുന്നതിനിടെ ആന ആക്രമാസക്തനാവുകയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/local-news/second-mahout-seriously-injured-in-elephant-attack-in-thiruvananthapuram-articleshow-u5zzsm4"/>
        </item>
        <item>
            <title><![CDATA['മോനുള്ള ഗിഫ്റ്റാ സാറേ', ബേബി സൈക്കിളിൽ ഒളിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ചത് 117 ഗ്രാം സ്വർണം, അറസ്റ്റ്]]></title>
            <link>https://www.asianetnews.com/local-news/117-gram-gold-smuggled-inside-toy-cycle-at-nedumbassery-airport-articleshow-qwp9gt8</link>
            <guid isPermaLink="true">https://www.asianetnews.com/local-news/117-gram-gold-smuggled-inside-toy-cycle-at-nedumbassery-airport-articleshow-qwp9gt8</guid>
            <pubDate>Fri, 10 Apr 2026 22:00:31 +0530</pubDate>
            <description><![CDATA[&lt;p&gt;സൈക്കിളിന്റെ ഫ്രെയിമിലെ പൈപ്പിനുള്ളിൽ കുഴൽ രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണപ്പാളി കണ്ടെത്തിയത്. 117 ഗ്രാം തൂക്കമുള്ള സ്വർണത്തിന് ഏകദേശം 17.81 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knw32238xpkfd6vcv7j1gb8m,imgname-gold-smuggling-1775837972584.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ടോയ് സൈക്കിളിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 117 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് വിശദാന്വേഷണം ആരംഭിച്ചു. ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്ന് എത്തിയ തൃശൂർ സ്വദേശി സജിത് തയ്യിലാണ് സ്വർണവുമായി പിടിയിലായത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളുടെ ചെക്ക്-ഇൻ ബാഗ് പരിശോധിച്ചപ്പോഴാണ് പാളി രൂപത്തിലാക്കിയ സ്വർണം സൈക്കിളിന്റെ പൈപ്പിനുള്ളിൽ നിന്ന് കണ്ടെത്തിയത്. നാട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ബേബി സൈക്കിൾ ബോക്സിലാക്കി വിദേശത്ത് നിന്ന് കൊണ്ട് വന്നതാണ് &amp;nbsp;സംശയത്തിന് ഇടയാക്കിയത്.&amp;nbsp;&lt;/p&gt;&lt;p&gt;ഇതോടെയാണ് കസ്റ്റംസ് സൈക്കിൾ അഴിച്ച് വിശദമായി പരിശോധന നടത്തിയത്. പരിശോധനയിൽ സൈക്കിളിന്റെ ഫ്രെയിമിലെ പൈപ്പിനുള്ളിൽ കുഴൽ രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണപ്പാളി കണ്ടെത്തിയത്. 117 ഗ്രാം തൂക്കമുള്ള സ്വർണത്തിന് ഏകദേശം 17.81 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. സ്വർണം കടത്താൻ ഉപയോഗിച്ച രീതി സംബന്ധിച്ചും പിന്നിലെ ബന്ധങ്ങൾ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/117-gram-gold-smuggled-inside-toy-cycle-at-nedumbassery-airport-articleshow-qwp9gt8"/>
        </item>
        <item>
            <title><![CDATA[ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിവീണു; കായംകുളം സ്വദേശിക്ക് ദാരുണാന്ത്യം, സംഭവം കോഴിക്കോട്]]></title>
            <link>https://www.asianetnews.com/local-news/jackie-slips-while-repairing-bus-kayamkulam-native-died-in-kozhikode-articleshow-5wzmkts</link>
            <guid isPermaLink="true">https://www.asianetnews.com/local-news/jackie-slips-while-repairing-bus-kayamkulam-native-died-in-kozhikode-articleshow-5wzmkts</guid>
            <pubDate>Fri, 10 Apr 2026 21:52:18 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട്ടെ സ്വകാര്യ വാഹന കമ്പനി ജീവനക്കാരനായ ഗിരിപ്രകാശിനൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകൻ അശ്വിൻ എന്നയാൾ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn6nnmah9bex8rmp4m30gbw2,imgname-bengaluru-mother-suicide-child-death-accident-mental-health-family-tragedy-1-1775119290705.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കായംകുളം: ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി കോഴിക്കോട് ബസിനടിയിൽപ്പെട്ട് കായംകുളം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശിന്റെയും ലതികയുടെയും മകൻ ഗിരിപ്രകാശാണ് (23) മരിച്ചത്. കോഴിക്കോട് സരോവരം ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം.&lt;/p&gt;&lt;p&gt;ബസിന്റെ അറ്റകുറ്റപ്പണിക്കായി ഗിരിപ്രകാശും സഹപ്രവർത്തകൻ അശ്വിനും ബസ് ജാക്കി വെച്ച് ഉയർത്തിയ ശേഷം അടിയിൽ കിടന്ന് പണിയെടുക്കുകയായിരുന്നു. ഇതിനിടെ ജാക്കി സ്ഥാനം തെറ്റി ബസ് ഇരുവരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ വാഹന കമ്പനി ജീവനക്കാരാണ് ഇരുവരും.&lt;/p&gt;&lt;p&gt;ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിപ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അശ്വിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗിരിപ്രകാശിന്റെ മൂത്ത സഹോദരൻ ഹരിപ്രകാശ് 2013ൽ കായംകുളം കായലിൽ കക്ക വാരുന്നതിനിടെ മുങ്ങി മരിച്ചിരുന്നു. കൂലിപ്പണിക്കാരനായ പ്രകാശിനും വീട്ടമ്മയായ ലതികയ്ക്കും രണ്ട് മക്കളെയും നഷ്ടപ്പെട്ടതിന്റെ കടുത്ത ദുഃഖത്തിലാണ് നാട്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/jackie-slips-while-repairing-bus-kayamkulam-native-died-in-kozhikode-articleshow-5wzmkts"/>
        </item>
        <item>
            <title><![CDATA[ഇടിമിന്നലേറ്റ് ബിരുദവിദ്യാർത്ഥിക്ക് ദാരുണാന്ത്യം; വീട്ടിൽ കുളിച്ചുകൊണ്ടിരിക്കെ മിന്നലേറ്റു]]></title>
            <link>https://www.asianetnews.com/local-news/graduate-student-dies-after-being-struck-by-lightning-articleshow-88t71p2</link>
            <guid isPermaLink="true">https://www.asianetnews.com/local-news/graduate-student-dies-after-being-struck-by-lightning-articleshow-88t71p2</guid>
            <pubDate>Fri, 10 Apr 2026 21:19:37 +0530</pubDate>
            <description><![CDATA[&lt;p&gt;കോട്ടയം സിഎംഎസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് മുഹമ്മദ്&zwnj; സെയ്ഫ്. വീട്ടിൽ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു ഇടിമിന്നലേറ്റത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knw16tet91exhkax4jx3qjha,imgname-mixcollage-10-apr-2026-09-16-pm-3431-1775836031450.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ മുഹമ്മദ്&zwnj; സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് മുഹമ്മദ്&zwnj; സെയ്ഫ്. വീട്ടിൽ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു ഇടിമിന്നലേറ്റത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/local-news/graduate-student-dies-after-being-struck-by-lightning-articleshow-88t71p2"/>
        </item>
        <item>
            <title><![CDATA[കേച്ചേരിയിൽ 4  വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് 2 ഓട്ടോയും ബൈക്കും സ്കൂട്ടറും]]></title>
            <link>https://www.asianetnews.com/local-news/four-vehicles-including-two-rickshaw-collide-in-kecheri-one-died-five-injured-articleshow-2ty0v0o</link>
            <guid isPermaLink="true">https://www.asianetnews.com/local-news/four-vehicles-including-two-rickshaw-collide-in-kecheri-one-died-five-injured-articleshow-2ty0v0o</guid>
            <pubDate>Fri, 10 Apr 2026 19:41:25 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശൂര്&zwj; തലക്കോട്ടുകരയില്&zwj; നാല് വാഹനങ്ങള്&zwj; കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്&zwj; മരിച്ചു. രണ്ട് ഓട്ടോറിക്ഷകളും, ബൈക്കും, സ്&zwnj;കൂട്ടറും ഉള്&zwj;പ്പെട്ട അപകടത്തില്&zwj; &amp;nbsp;അഞ്ച് പേര്&zwj;ക്ക് പരിക്കേറ്റു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്&zwj; പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knvtkg1ekb0789mkz9wwqg42,imgname-kecheri-accident-death-1775829106734.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: കേച്ചേരി വടക്കാഞ്ചേരി റോഡില്&zwj; തലക്കോട്ടുകര അമ്പലത്തിന് സമീപം നാല് വാഹനങ്ങള്&zwj; കൂട്ടിയിടിച്ചു. അപകടത്തില്&zwj; ബൈക്ക് യാത്രക്കാരന്&zwj; മരിച്ചു. രണ്ട് ഓട്ടോറിക്ഷകളും ബൈക്കും സ്&zwnj;കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്&zwj; ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികന്&zwj; അമ്പലപുരം സ്വദേശി കിണറുമാക്കല്&zwj; വീട്ടില്&zwj; മുഹമ്മദിനെ (52) മെഡിക്കല്&zwj; കോളജ് ആശുപത്രിയില്&zwj; എത്തിച്ചെങ്കിലും ജീവന്&zwj; രക്ഷിക്കാനായില്ല. കേച്ചേരി മാര്&zwj;ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ മുഹമ്മദ് കട തുറക്കാനായി കേച്ചേരിയിലേക്ക് ബൈക്കില്&zwj; വരുമ്പോഴാണ് അപകടം.&lt;/p&gt;&lt;p&gt;അപകടത്തില്&zwj; പരുക്കേറ്റ ചേലക്കര കൊണ്ടാഴി സ്വദേശികളായ ഓട്ടോ ഡ്രൈവര്&zwj; പ്രവീണ്&zwj; (45), യാത്രക്കാരായ തങ്കം (55), അനയ് (11) എന്നിവരെ കേച്ചേരി ആകട്&zwnj;സ് പ്രവര്&zwj;ത്തകര്&zwj; മുളങ്കുന്നത്തുകാവ് മെഡിക്കല്&zwj; കോളജ് ആശുപത്രിയില്&zwj; പ്രവേശിപ്പിച്ചു. പരുക്കേറ്റ വേലൂര്&zwj; സ്വദേശിയായ സ്&zwnj;കൂട്ടര്&zwj; യാത്രക്കാരി വന്ദന (33) യെ അമല ആശുപത്രിയിലും, സി.എന്&zwj;.ജി. ഓട്ടോറിക്ഷയിലെ ഡ്രൈവര്&zwj; ചാവക്കാട് മണത്തല സ്വദേശി പുത്താംമ്പിള്ളി വീട്ടില്&zwj; അഷ്&zwnj;കറിനെ (39) മറ്റൊരു വാഹനത്തില്&zwj; മെഡിക്കല്&zwj; കോളജില്&zwj; പ്രവേശിപ്പിച്ചു. ആക്ട്&zwnj;സ് കേച്ചേരി ബ്രാഞ്ച് പ്രവര്&zwj;ത്തകരും നാട്ടുകാരും ചേര്&zwj;ന്നാണ് രക്ഷാപ്രവര്&zwj;ത്തനം നടത്തിയത്. അമിത വേഗതയില്&zwj; വന്നിരുന്ന വാഹനങ്ങള്&zwj; നിയന്ത്രണം വിട്ടാണ് കൂട്ടിയിടിച്ചതെന്ന് നാട്ടുകാര്&zwj; പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/four-vehicles-including-two-rickshaw-collide-in-kecheri-one-died-five-injured-articleshow-2ty0v0o"/>
        </item>
        <item>
            <title><![CDATA[തർക്കമുണ്ടായപ്പോൾ തൻ്റെ പക്ഷം പിടിച്ച് സംസാരിച്ചില്ല; സുഹൃത്തിനെ വെട്ടിയ യുവാവ് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/young-man-who-stabbed-his-friend-was-arrested-in-thiruvananthapuram-articleshow-kkyyyt9</link>
            <guid isPermaLink="true">https://www.asianetnews.com/local-news/young-man-who-stabbed-his-friend-was-arrested-in-thiruvananthapuram-articleshow-kkyyyt9</guid>
            <pubDate>Fri, 10 Apr 2026 15:29:11 +0530</pubDate>
            <description><![CDATA[&lt;p&gt;കുറച്ചു ദിവസം മുൻപ് മറ്റൊരാളുമായുണ്ടായ തർക്കത്തിൽ തന്&zwj;റെ പക്ഷം ചേർന്ന് സംസാരിച്ചില്ലെന്ന വിരോധമാണ് ആക്രമണത്തിന് കാരണമായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knvd91jdmgvxmf2267p0hy5v,imgname-arrest-1775815132749.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;​തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ സുഹൃത്തിനെ മർദ്ദിക്കുകയും കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം, ചുമട്ടുതാങ്ങിവിള സ്വദേശി രഞ്ജിത്ത് (29) ആണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റോഡിൽ വെച്ച് മറ്റൊരാളുമായി ഉണ്ടായ തർക്കത്തിൽ രഞ്ജിത്തിന്റെ പക്ഷം ചേർന്ന് സുഹൃത്ത് സംസാരിച്ചില്ല എന്നതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.&lt;/p&gt;&lt;p&gt;ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ച് പിക്കപ്പ് വാനിൽ സഞ്ചരിക്കവെ, ഇക്കാര്യം പറഞ്ഞ് രഞ്ജിത്ത് സുഹൃത്തിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കൈവശമിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിന്റെ ചെവിക്ക് മുകളിലായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ ​നേമം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/young-man-who-stabbed-his-friend-was-arrested-in-thiruvananthapuram-articleshow-kkyyyt9"/>
        </item>
        <item>
            <title><![CDATA[വോട്ട് ചെയ്‌ത് ജോലിസ്ഥലത്തേക്ക് മടങ്ങിയ 53കാരൻ കൊച്ചിയിൽ കുഴഞ്ഞുവീണ് മരിച്ചു]]></title>
            <link>https://www.asianetnews.com/local-news/man-fainted-on-his-way-to-job-died-in-kochi-articleshow-pcf8uk0</link>
            <guid isPermaLink="true">https://www.asianetnews.com/local-news/man-fainted-on-his-way-to-job-died-in-kochi-articleshow-pcf8uk0</guid>
            <pubDate>Fri, 10 Apr 2026 14:44:12 +0530</pubDate>
            <description><![CDATA[കൊച്ചിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന 53കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് സ്വദേശിയായ പി സുരേഷ് കുമാറാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knvamsh1t8wcw9phcjz8gw55,imgname-death--5--1775812372001.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: വോട്ട് ചെയ്തതിന് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങും വഴി കുഴഞ്ഞുവീണ് 53കാരൻ മരിച്ചു. പാലാരിവട്ടം തമ്മനം കുത്താപ്പാടി അമ്പിളി ഹൗസിൽ താമസിക്കുന്ന പാലക്കാട് സ്വദേശി പി സുരേഷ് കുമാറാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്നലെ രാവിലെ കുടുംബസമേതം പാലാരിവട്ടം സെന്റ് റാഫേൽ സ്കൂളിൽ എത്തി സുരേഷ് വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ട് ചെയ്&zwnj;ത ശേഷം പതിവ് പോലെ എറണാകുളം നോർത്തിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിമധ്യേയാണ് സുരേഷിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. അസ്വസ്ഥത കൂടിയതോടെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുരേഷിന്റെ ഭാര്യയുടെ സ്വദേശമായ നാഗർകോവിലിൽ വെച്ചാണ് ഇന്ന് സംസ്കാരം നടത്തുക. ഭാര്യ സിന്ധു. മകൾ മിനി എസ് നായർ.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/local-news/man-fainted-on-his-way-to-job-died-in-kochi-articleshow-pcf8uk0"/>
        </item>
        <item>
            <title><![CDATA[ഇരിങ്ങാലക്കുടയിൽ ബിജെപി ബൂത്ത് പ്രസിഡന്‍റിന് കുത്തേറ്റു; പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/bjp-booth-president-stabbed-in-irinjalakuda-accused-arrested-articleshow-0ucahle</link>
            <guid isPermaLink="true">https://www.asianetnews.com/local-news/bjp-booth-president-stabbed-in-irinjalakuda-accused-arrested-articleshow-0ucahle</guid>
            <pubDate>Thu, 09 Apr 2026 20:23:38 +0530</pubDate>
            <description><![CDATA[&lt;p&gt;ബിജെപി ബൂത്ത് പ്രസിഡന്&zwj;റായ നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് വയറ്റിൽ കുത്തേറ്റു. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിൽ എത്തിയ സുരേഷിനെ നിരവധി കേസുകളിലെ പ്രതിയായ സലോഷ് എന്ന ആൾ കുത്തുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knsbpwmrpdbg78stbheemc9x,imgname-bjp-worker-attack-1775746380440.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശ്ശൂർ: &lt;/strong&gt;ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം. ബിജെപി ബൂത്ത് പ്രസിഡന്&zwj;റായ നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് (62) വയറ്റിൽ കുത്തേറ്റു. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിൽ എത്തിയ സുരേഷിനെ നിരവധി കേസുകളിലെ പ്രതിയായ സലോഷ് എന്ന ആൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്&zwj; പ്രതി സലോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/local-news/bjp-booth-president-stabbed-in-irinjalakuda-accused-arrested-articleshow-0ucahle"/>
        </item>
        <item>
            <title><![CDATA[തൃശൂരിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ വോട്ടർക്ക് ദാരുണാന്ത്യം; കുഴഞ്ഞുവീണ് മരിച്ചു]]></title>
            <link>https://www.asianetnews.com/local-news/voter-fainted-after-casting-vote-at-polling-station-in-thrissur-dies-articleshow-34bp1w6</link>
            <guid isPermaLink="true">https://www.asianetnews.com/local-news/voter-fainted-after-casting-vote-at-polling-station-in-thrissur-dies-articleshow-34bp1w6</guid>
            <pubDate>Thu, 09 Apr 2026 18:35:44 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശൂർ വാണിയംപാറയിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63-കാരനായ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദാണ് മരിച്ചത്. വോട്ട് ചെയ്ത ശേഷം ബൂത്തിന് പുറത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hrvzhfdxanye11pe20vms6dg,imgname-mortuary.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ വാണിയംപാറ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) ആണ് വോട്ടിങ് ബൂത്തിന് പുറത്ത് കുഴഞ്ഞുവീണത്. വാണിയംപാറ ഇ.കെ.എം.യു.പി സ്&zwnj;കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച വിനോദിനെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ ഉടൻതന്നെ വീൽചെയറിൽ ഇരുത്തി പ്രാഥമിക സഹായം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/local-news/voter-fainted-after-casting-vote-at-polling-station-in-thrissur-dies-articleshow-34bp1w6"/>
        </item>
        <item>
            <title><![CDATA[ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയതേ ഉണ്ടായിരുന്നുള്ളൂ, ആനവണ്ടിയിൽ തീയും പുകയും, ഷോർട്ട് സർക്യൂട്ട് എന്ന് നിഗമനം]]></title>
            <link>https://www.asianetnews.com/local-news/passengers-had-just-been-dropped-off-at-the-bus-stand-fire-and-smoke-in-ksrtc-bus-articleshow-4orgu5z</link>
            <guid isPermaLink="true">https://www.asianetnews.com/local-news/passengers-had-just-been-dropped-off-at-the-bus-stand-fire-and-smoke-in-ksrtc-bus-articleshow-4orgu5z</guid>
            <pubDate>Fri, 10 Apr 2026 00:33:29 +0530</pubDate>
            <description><![CDATA[&lt;p&gt;കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാരെ ഇറക്കി നിർത്തിയിട്ടിരുന്ന ബസ്സിന് തീപിടിച്ചു. അടുത്ത ട്രിപ്പിനായി തയ്യാറെടുക്കുന്നതിനിടെ എൻജിൻ ഭാഗത്തുനിന്നാണ് തീ പടർന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knst0m85chtt5cjbx3zrd3pz,imgname-fire-and-smoke-in-the-elephant-carriage-1775761379589.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊട്ടാരക്കര: ശാന്തമായിരുന്ന കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയെ നടുക്കി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അപ്രതീക്ഷിത അഗ്നിബാധ. യാത്രക്കാരെ ഇറക്കി ഡിപ്പോയിൽ വിശ്രമിക്കാൻ നിർത്തിയിട്ട ബസ്സിൽ നിന്നാണ് വൻതോതിൽ തീയും പുകയും ഉയർന്നത്. ജനനിബിഡമായ സ്റ്റാൻഡിൽ നടന്ന ഈ സംഭവം നിമിഷങ്ങൾക്കുള്ളിൽ പരിഭ്രാന്തി പരത്തി. പാരിപ്പള്ളിയിലേക്ക് ട്രിപ്പ് പോയി തിരിച്ചെത്തിയ ബസ് സ്റ്റാൻഡിൽ നിർത്തി യാത്രക്കാരെ ഇറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അടുത്ത ട്രിപ്പിനായി 'ഓയൂർ' എന്ന ബോർഡും വെച്ച് ജീവനക്കാർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്ന് തീ ആളിപ്പടർന്നു.&lt;/p&gt;&lt;p&gt;എഞ്ചിനിൽ നിന്ന് ഉയർന്ന കറുത്ത പുക ഡിപ്പോയെ മുഴുവൻ മൂടിയതോടെ യാത്രക്കാർ ചിതറിയോടി. വലിയൊരു പൊട്ടിത്തെറിയുണ്ടാകുമോ എന്ന ഭീതിയിലായിരുന്നു കണ്ടുനിന്നവർ. ജീവനക്കാർ ഉണർന്നു പ്രവർത്തിച്ചതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. സ്റ്റാൻഡിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് ജീവനക്കാർ തന്നെ ആദ്യം തീ അണയ്ക്കാൻ പൊരുതി. പിന്നാലെ അഗ്നിരക്ഷാസേന കുതിച്ചെത്തിയതോടെയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.&lt;/p&gt;&lt;p&gt;തീപിടിത്തത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു. എങ്കിലും കൃത്യസമയത്ത് തീ അണയ്ക്കാൻ സാധിച്ചതിനാൽ ബസ്സ് പൂർണ്ണമായും കത്തിയമരുന്ന സാഹചര്യം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നുണ്ടെങ്കിലും സാങ്കേതിക വിഭാഗം വിശദമായ പരിശോധന നടത്തും.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/local-news/passengers-had-just-been-dropped-off-at-the-bus-stand-fire-and-smoke-in-ksrtc-bus-articleshow-4orgu5z"/>
        </item>
        <item>
            <title><![CDATA[അരൂരിൽ പോളിങ് സ്റ്റേഷന് മുന്നിൽ ലോറികൾ നിർത്തിയിട്ടു, തടസം നീക്കിയില്ല; വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങി]]></title>
            <link>https://www.asianetnews.com/local-news/aroor-polling-station-obstruction-lorries-block-passage-to-booth-articleshow-7szanm8</link>
            <guid isPermaLink="true">https://www.asianetnews.com/local-news/aroor-polling-station-obstruction-lorries-block-passage-to-booth-articleshow-7szanm8</guid>
            <pubDate>Thu, 09 Apr 2026 18:46:37 +0530</pubDate>
            <description><![CDATA[അരൂർ കോടംതുരുത്തിലെ പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴി ലോറികൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വോട്ടെടുപ്പ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. വയോധികരടക്കം നിരവധി വോട്ടർമാർക്ക് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരെ രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kns65pxy9g9f2v14v62td7fa,imgname-vote--1--1775740574654.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അരൂർ: കോടംതുരുത്ത് വിവി എച്ച് എസ്എസ് സ്കൂളിലെ പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴി ലോറികൾ തടസ്സപ്പെടുത്തിയത് വോട്ടെടുപ്പ് തടസ്സപ്പെടാൻ കാരണമായി. 111, 112 നമ്പർ ബൂത്തുകളിൽ വോട്ടുചെയ്യാനെത്തിയ വയോധികരടക്കമുള്ളവരാണ് ഇതുമൂലം ദുരിതത്തിലായത്. മണിക്കൂറുകളോളം വഴി അടഞ്ഞു കിടന്നതോടെ വോട്ടുരേഖപ്പെടുത്താനാകാതെ നിരവധി വോട്ടർമാർ നിരാശരായി മടങ്ങി. ബൂത്തിന്റെ തെക്കുഭാഗത്തുള്ള ഗേറ്റ് തുറന്നാൽ വോട്ടർമാർക്ക് പ്രവേശനം സുഗമമാകുമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ക്ലസ്റ്റർ ഓഫീസർ ഇതിന് തയ്യാറായില്ല. ഒരു പോളിംഗ് സ്റ്റേഷന് ഒരു ഗേറ്റ് മാത്രമേ പാടുള്ളൂ എന്ന സാങ്കേതികത പറഞ്ഞ് ഉദ്യോഗസ്ഥൻ ഉറച്ചുനിന്നതോടെ തർക്കം രൂക്ഷമായി. ഇതിനിടെ പ്രശ്നപരിഹാരം കാണാതെ ക്ലസ്റ്റർ ഓഫീസർമാർ സ്ഥലത്തുനിന്ന് മാറുകയും ചെയ്തു.&lt;/p&gt;&lt;p&gt;രണ്ടുദിവസമായി സ്കൂളിന് മുന്നിൽ അനധികൃതമായി ലോറികൾ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാർ മുൻകൂട്ടി അറിയിച്ചിട്ടും കുത്തിയതോട് പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. സംഘർഷാവസ്ഥയുണ്ടായപ്പോൾ പോലീസ് എത്താൻ അരമണിക്കൂർ വൈകി. പിന്നീട് 'പരിവാഹൻ' പോർട്ടൽ വഴി ഡ്രൈവറുടെ നമ്പർ കണ്ടെത്തി ലോറി മാറ്റാൻ രണ്ട് മണിക്കൂറോളം വേണ്ടിവന്നു. അപ്പോഴേക്കും വോട്ടുചെയ്യാനെത്തിയ പലരും മടങ്ങിപ്പോയിരുന്നു. സംഭവത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ക്ലസ്റ്റർ ഓഫീസർക്കും തിരഞ്ഞെടുപ്പ് വിഭാഗത്തിനും പരാതി നൽകി. ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാർക്ക് സൗകര്യമൊരുക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/local-news/aroor-polling-station-obstruction-lorries-block-passage-to-booth-articleshow-7szanm8"/>
        </item>
        <item>
            <title><![CDATA[അയൽവാസി സ്ഥിരം ശല്യക്കാരനായതോടെ പരാതി നൽകി, പിന്നാലെ ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമം, ഒടുവിൽ മച്ചു അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/man-arrested-for-trying-to-kill-his-neibour-who-file-complaint-against-him-in-trivandrum-articleshow-bbvxv8m</link>
            <guid isPermaLink="true">https://www.asianetnews.com/local-news/man-arrested-for-trying-to-kill-his-neibour-who-file-complaint-against-him-in-trivandrum-articleshow-bbvxv8m</guid>
            <pubDate>Thu, 09 Apr 2026 09:45:04 +0530</pubDate>
            <description><![CDATA[മുൻവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ നേമം പോലീസ് അറസ്റ്റ് ചെയ്തു. പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ അയൽവാസി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knr75xdjz2gqp51h8h1f4edp,imgname-arrest--10--1775708075441.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മുൻവൈരാഗ്യത്തിന്&zwj;റെ പേരിൽ അയൽവാസിയെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം ഉക്കോട്&zwj; സ്വദേശി മച്ചു എന്ന മണികണ്ഠൻ (52) മച്ചു) ആണ് പിടിയിലായത്. അയൽവാസിയായ കെ.എസ് അജി എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്ഥിരം പ്രശ്നക്കാരനായ മണികണ്ഠനെതിരെ അജി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം 7:30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ മണികണ്ഠൻ ബഹളമുണ്ടാക്കുകയും കത്തി ഉപയോഗിച്ച് അദ്ദേഹത്തെ പലതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.മാരകമായി പരിക്കേറ്റ അജി ഇപ്പോൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നേമം പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/man-arrested-for-trying-to-kill-his-neibour-who-file-complaint-against-him-in-trivandrum-articleshow-bbvxv8m"/>
        </item>
        <item>
            <title><![CDATA[മിന്നുകെട്ടി നേരെ ബൂത്തിലേക്ക്, മണവാട്ടിയായി നന്ദന വോട്ട് ചെയ്തു]]></title>
            <link>https://www.asianetnews.com/local-news/bride-cast-vote-after-marriage-articleshow-crxazg5</link>
            <guid isPermaLink="true">https://www.asianetnews.com/local-news/bride-cast-vote-after-marriage-articleshow-crxazg5</guid>
            <pubDate>Thu, 09 Apr 2026 18:24:01 +0530</pubDate>
            <description><![CDATA[&lt;p&gt;പങ്കാളിയോടൊപ്പം വിവാഹ വേഷത്തില്&zwj; തന്നെ പത്താം കല്ല് സി.എം.എസ്. യു.പി. സ്&zwnj;കൂളിലെ 8ാം നമ്പര്&zwj; ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു നന്ദന.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kns4wja8cmv448eswckbtan3,imgname-nandana-1775739226439.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂര്&zwj;:&lt;/strong&gt; വരന്&zwj; മിന്നു ചാര്&zwj;ത്തിയതിനു പിന്നാലെ നവവധു പോയത് പോളിങ് ബൂത്തിലേക്ക്. തളിക്കുളം പുളിയംതുരുത്ത് കാര്യാട്ട് സുകുമാരന്റേയും ബിന്ദുവിന്റേയും മകള്&zwj; നന്ദനയുടെ വിവാഹ ദിനത്തിലായിരുന്നു പോളിങ്. ചെന്ത്രാപ്പിന്നി കല്ലേപ്പറമ്പില്&zwj; ലിജീഷ് ആണ് വരന്&zwj;. കുടുംബ ക്ഷേത്രത്തില്&zwj; രാവിലെ നടന്ന താലികെട്ടിനു ശേഷം പങ്കാളിയോടൊപ്പം വിവാഹ വേഷത്തില്&zwj; തന്നെ പത്താം കല്ല് സി.എം.എസ്. യു.പി. സ്&zwnj;കൂളിലെ 8ാം നമ്പര്&zwj; ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു നന്ദന.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/bride-cast-vote-after-marriage-articleshow-crxazg5"/>
        </item>
        <item>
            <title><![CDATA[പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട രേഖയുമായി മണൽ കടത്ത്; മൂന്ന് ലോറികളുമായി യുവാക്കൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/illegal-soil-smuggling-men-arrested-with-vehicle-at-kollam-articleshow-d86mv8i</link>
            <guid isPermaLink="true">https://www.asianetnews.com/local-news/illegal-soil-smuggling-men-arrested-with-vehicle-at-kollam-articleshow-d86mv8i</guid>
            <pubDate>Thu, 09 Apr 2026 21:38:13 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലം ശൂരനാട്, പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വ്യാജ പാസ് നിർമ്മിച്ച് അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന മൂന്ന് ലോറികൾ പോലീസ് പിടികൂടി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ലോറികൾ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും കൂടുതൽ പേർക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knsfzqtynqz2zyn4kx651r86,imgname-arrest--6--1775750864734.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വ്യാജ പാസ് ഉപയോഗിച്ച് അനധികൃതമായി മണ്ണ് കടത്തിയ ലോറികൾ പോലീസ് പിടിച്ചെടുത്തു. കൊടുമൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീലും ഒപ്പും പതിപ്പിച്ച വ്യാജ പാസ് ഉപയോഗിച്ച് കരമണ്ണ് കടത്തിയ 3 ലോറികളാണ് ശൂരനാട് പോലീസ് പിടികൂടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശൂരനാട് കെ.സി.റ്റി മുക്കിൽ നടന്ന വാഹന പരിശോധനയിലാണ് ലോറികൾ പിടിയിലായത്. 3 പേരെ അറസ്റ്റ് ചെയ്തു.&lt;/p&gt;&lt;p&gt;പോരുവഴി ഇടയ്ക്കാട് സിദ്ധാർത്ഥ ഭവനത്തിൽ അഖിൽ സിദ്ധാർത്ഥ്, പോരുവഴി ഇടയ്ക്കാട് സിദ്ധാർത്ഥ ഭവനത്തിൽ അഖിൽ സിദ്ധാർത്ഥ്, പോരുവഴി ഇടയ്ക്കാട് സജി നിവാസിൽ അഭിദേവ് എന്നീ വാഹന ഉടമകളെയും, തൊടിയൂർ ഐക്കരവിളയിൽ സഞ്ജു, പതാരം രതീഷ് ഭവനിൽ രതീഷ്, തെങ്ങമം പ്ലാവിളയിൽ വീട്ടിൽ രതീഷ് എന്നിവരെയും പ്രതികളാക്കിയാണ് കേസെടുത്തത്. രണ്ട് പേർക്കായി അന്വേഷണം ആരംഭിച്ചു. വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്ന മാഫിയ പ്രദേശങ്ങളിൽ സജീവമാണ്. അതിനാൽ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. ശൂരനാട് എസ്എച്ച്ഒ എസ്. ശ്രീകുമാർ എസ്.ഐ പ്രശാന്ത്, സി.പി.ഒ അരുൺരാജ്, വി.ബിജു എന്നിവരുൾപ്പട്ട സംഘമാണ് ലോറികൾ പിടികൂടിയത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/local-news/illegal-soil-smuggling-men-arrested-with-vehicle-at-kollam-articleshow-d86mv8i"/>
        </item>
        <item>
            <title><![CDATA[വോട്ട് ചെയ്യാനെത്തിയ ടി.കെ.​ഗോവിന്ദനും ഭാര്യക്കും കൂവൽ]]></title>
            <link>https://www.asianetnews.com/local-news/booing-against-tk-govindan-and-wife-articleshow-dqudvkf</link>
            <guid isPermaLink="true">https://www.asianetnews.com/local-news/booing-against-tk-govindan-and-wife-articleshow-dqudvkf</guid>
            <pubDate>Thu, 09 Apr 2026 21:41:10 +0530</pubDate>
            <description><![CDATA[&lt;p&gt;ടി.കെ. ശ്യാമള മത്സരിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ​ഗോവിന്ദൻ വിമത ശബ്ദം ഉയർത്തിയത്. പിന്നാലെ ​ഗോവിന്ദനെ പാർട്ടി പുറത്താക്കി. ഇതോടെ തളിപ്പറമ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knsg50q2j45z56g9zpfcdy3q,imgname-govindan-1775751037665.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;തളിപ്പറമ്പ് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർഥി ടി.കെ. ​ഗോവിന്ദനും ഭാര്യക്കും വോട്ട് ചെയ്യാനെത്തിയപ്പോൾ കൂവൽ. സിപിഎം പ്രവർത്തകരാണ് ​ഗോവിന്ദനെ കൂവിയത്. ഏറെ നേരം പൊലീസിനോട് പരാതി പറഞ്ഞെങ്കിലും കൂവൽ തുടർന്നു. ഇതോടെ ഇരുവരും വോട്ട് ചെയ്ത് പെട്ടെന്ന് മടങ്ങി. നേരത്തെ സിപിഎം വനിതാ നേതാവും എം.വി. ​ഗോവിന്ദന്റെ ഭാര്യയുമായ ടി.കെ. ശ്യാമള മത്സരിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ​ഗോവിന്ദൻ വിമത ശബ്ദം ഉയർത്തിയത്. പിന്നാലെ ​ഗോവിന്ദനെ പാർട്ടി പുറത്താക്കി. ഇതോടെ തളിപ്പറമ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/booing-against-tk-govindan-and-wife-articleshow-dqudvkf"/>
        </item>
        <item>
            <title><![CDATA[രഹസ്യ വിവരം, വായിൽ ഒളിപ്പിച്ചിരുന്ന 4 സ്വർണ നാണയങ്ങളും, പാന്റ്സിന്റെ അരപ്പട്ടയിലെ പേസ്റ്റ് രൂപത്തിലെ സ്വർണവും പിടിച്ചു]]></title>
            <link>https://www.asianetnews.com/local-news/4-gold-coin-seized-a-traveller-from-flight-kochi-international-airport-articleshow-ewa5sx5</link>
            <guid isPermaLink="true">https://www.asianetnews.com/local-news/4-gold-coin-seized-a-traveller-from-flight-kochi-international-airport-articleshow-ewa5sx5</guid>
            <pubDate>Fri, 10 Apr 2026 11:53:13 +0530</pubDate>
            <description><![CDATA[&lt;p&gt;കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്വാലാലംപൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം പിടികൂടി. കൊടുവള്ളി സ്വദേശിയായ ഇയാൾ വായിൽ സ്വർണ നാണയങ്ങളും അരപ്പട്ടയിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണവുമാണ് ഒളിപ്പിച്ചിരുന്നത്. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jzacp1z28v3yey1vxv4x0wq9,imgname-gold-coin-7-1751621765090.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു. എയർ ഏഷ്യ വിമാനത്തിൽ ക്വാലാലംപൂരിൽ നിന്ന് എത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് സാബിത്താണ് കേസിൽ പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പരിശോധിച്ചത്. പരിശോധനയിൽ വായിൽ ഒളിപ്പിച്ചിരുന്ന സ്വർണ നാണയങ്ങളും പാന്റ്സിന്റെ അരപ്പട്ടയിൽ സൂക്ഷിച്ചിരുന്ന പേസ്റ്റ് രൂപത്തിലുള്ള സ്വർണവും കണ്ടെത്തി. നാല് സ്വർണ നാണയങ്ങളാണ് ഇയാൾ വായിൽ സൂക്ഷിച്ചിരുന്നത്, ഇവയുടെ ആകെ തൂക്കം 100 ഗ്രാം ആയിരുന്നു. പരിശോധനയ്ക്കിടെ പോക്കറ്റിൽ നിന്നോ മറ്റോ ഇവ വായിലേക്ക് മാറ്റിയതാകാമെന്നാണ് അധികൃതർ കരുതുന്നത്. ഇതുകൂടാതെ 60 ഗ്രാം തൂക്കം വരുന്ന സ്വർണ പേസ്റ്റും ഇയാളിൽ നിന്ന് കണ്ടെത്തി. ആകെ ഏകദേശം 30 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/4-gold-coin-seized-a-traveller-from-flight-kochi-international-airport-articleshow-ewa5sx5"/>
        </item>
        <item>
            <title><![CDATA[ആശുപത്രി പരിസരത്തും മോഷണം, പാർക്ക് ചെയ്ത ഓട്ടോറിക്ഷയുടെ ടയറും ബാറ്ററിയും കവർന്നു, പ്രതികൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/auto-rickshaw-tyre-battery-theft-one-arrested-articleshow-hk5nyut</link>
            <guid isPermaLink="true">https://www.asianetnews.com/local-news/auto-rickshaw-tyre-battery-theft-one-arrested-articleshow-hk5nyut</guid>
            <pubDate>Thu, 09 Apr 2026 10:01:25 +0530</pubDate>
            <description><![CDATA[തിരുവനന്തപുരത്ത് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി മധു, നെട്ടയം സ്വദേശി ഷിബു എന്നിവരെയാണ് മെഡിക്കൽ കോളെജ് പോലീസ് പിടികൂടിയത്. ബാറ്ററിയും ടയറും ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഇവർ മോഷ്ടിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knr80q8rhwrjy5ers56yxkg6,imgname-arrest--11--1775708953878.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഭാഗങ്ങൾ അഴിച്ചെടുത്ത് കടന്നുകളഞ്ഞ രണ്ട് പേരെ മെഡിക്കൽ കോളെജ് പൊലീസ് പിടികൂടി. വട്ടിയൂർക്കാവ്, നെട്ടയം സ്വദേശികളായ മധു (55), ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 31-ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് പോയിന്&zwj;റിലായിരുന്നു സംഭവം നടന്നത്. ആശുപത്രിയുടെ പാർക്കിങ് പോയിന്&zwj;റിൽ വാഹനം നിറുത്തിയിട്ടിരുന്ന പനയമുട്ടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ ഭാഗങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്.ബാറ്ററിയും അതിന്&zwj;റെ അനുബന്ധ ഭാഗങ്ങളും ടയറും ഉൾപ്പെടെയുള്ളവയാണ് സംഘം അഴിച്ചെടുത്ത് കടന്നത്. മെഡിക്കൽ കോളെജ് പൊലീസ് ഇന്നലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു. ഷിബു മുൻപും മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.&amp;nbsp;&lt;/p&gt;&lt;h2&gt;&lt;strong&gt;&amp;nbsp;രണ്ടര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്ത കേസ്&amp;nbsp;&lt;/strong&gt;&lt;/h2&gt;&lt;p&gt;&amp;nbsp;ആലുവ നൊച്ചിമയില്&zwj; വീടിനകത്ത് ഉറങ്ങുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്ത കേസില്&zwj; അയല്&zwj;വാസി പിടിയിലായി. വായോധികയുടെ കണ്ണില്&zwj; മുളകുപൊടി വിതറിയാണ് എടത്തല കോമ്പാറ ഇസ്മയില്&zwj; മുക്ക് മടപ്പാട്ട് വീട്ടില്&zwj; നിസാര്&zwj; അസൈനാറാണ് (42) മോഷണം നടത്തിയത്. കോമ്പാറ ഇസ്മയില്&zwj;മുക്ക് മോളത്ത്&zwnj; വീട്ടില്&zwj; ഹരിഹരന്റെ ഭാര്യ ടി കെ സുമതിയെ(70)യാണ് ഇന്നലെ വൈകുന്നേരം നാസര്&zwj; ആക്രമിച്ചത്. തുറന്ന് കിടക്കുകയായിരുന്ന പിന്&zwj;വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. തുടര്&zwj;ന്ന് അടുക്കളയില്&zwj; നിന്നും മുളകുപൊടി എടത്ത് സോഫസെറ്റിയില്&zwj; കിടന്നുറങ്ങിയ വയോധികയുടെ കണ്ണില്&zwj; വിതറി. രണ്ടര പവന്&zwj; തൂക്കമുണ്ടായിരുന്ന സ്വർണ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോള്&zwj; ഒരു ഭാഗം താഴെ വീണുവെങ്കിലും അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും മോഷ്ടാവ് കൈക്കലാക്കി. ഇയാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു. സംഭവം സമയത്ത് സുമതി വീട്ടിൽ ഒറ്റക്കായിരുന്നു. സംഭവം നടക്കുന്നതിന് മുൻപ് നാസര്&zwj; വീട്ടില്&zwj; വന്ന് സുമതിക്കൊപ്പം താമസിക്കുന്ന മകളും ചെറുമക്കളെല്ലാം എവിടെപ്പോയെന്ന് തിരക്കിയിരുന്നു. ഇതേ തുടര്&zwj;ന്നാണ് പോലീസ് നാസറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതിയെ ആലുവ കോടതി റിമാന്റ് ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/auto-rickshaw-tyre-battery-theft-one-arrested-articleshow-hk5nyut"/>
        </item>
        <item>
            <title><![CDATA[പിണറായി വിജയന് കേരള ജനത ഗുഡ് ബൈ പറയുന്ന ദിവസമെന്ന് ചെന്നിത്തല, 'ബിജെപി എല്ലായിടത്തും പണം കൊടുക്കുന്നു']]></title>
            <link>https://www.asianetnews.com/local-news/people-will-say-good-bye-pinarayi-vijayan-today-says-ramesh-chennithala-articleshow-koa5k1x</link>
            <guid isPermaLink="true">https://www.asianetnews.com/local-news/people-will-say-good-bye-pinarayi-vijayan-today-says-ramesh-chennithala-articleshow-koa5k1x</guid>
            <pubDate>Thu, 09 Apr 2026 10:27:38 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും ഭരണമാറ്റമുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രവചിക്കുന്നു. 'ഗുഡ് ബൈ പിണറായി' എന്ന് ജനം പറയുമെന്നും, ശബരിമല, സ്വർണ്ണക്കൊള്ള വിഷയങ്ങളിൽപ്പെട്ടവർക്ക് ആരും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടം നടത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn8s9f5fq2330hd6fa99drbj,imgname-mixcollage-03-apr-2026-09-51-am-2099-1775190195375.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം : കേരളത്തിൽ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളാഗ്രഹിക്കുന്നത് കേരളത്തിൽ യുഡിഎഫ് ഭരണം വേണമെന്നാണ്. എല്ലാ സ്ഥലത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഡിഎഫ് വരണമെന്നാണ് ജനങ്ങൾക്ക് ആഗ്രഹം. ശബരിമല സ്വർണം കൊള്ളയടിച്ചവർക്ക് ആരും വോട്ട് ചെയ്യില്ല. ബിജെപി എല്ലായിടത്തും പണം കൊടുക്കുന്നു. ബിജെപി അധാർമിക നടപടികൾ ചെയ്യുന്നു. ബിജെപി സിപിഎം ധാരണ ഉണ്ട്. ഹരിപ്പാട് ലോക്സഭ യിൽ സിപിഎം വോട്ട് ബിജെപി ക്ക്&zwnj; പോയെന്നും ചെന്നിത്തല ആരോപിച്ചു. &amp;nbsp;&amp;nbsp;&lt;/p&gt;&lt;h2&gt;നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ&lt;/h2&gt;&lt;p&gt;നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം ആവർത്തിച്ചു. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവും വോട്ട് രേഖപ്പെടുത്തി. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ​ഗവൺമെന്റ് കോളേജിൽ 135ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/people-will-say-good-bye-pinarayi-vijayan-today-says-ramesh-chennithala-articleshow-koa5k1x"/>
        </item>
        <item>
            <title><![CDATA[വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്തു, യുവാവിനെ മർദിച്ച് സഹോദരങ്ങൾ, അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/brothers-arrested-for-attacking-youth-clash-over-parking-infront-of-house-articleshow-n8lc2xu</link>
            <guid isPermaLink="true">https://www.asianetnews.com/local-news/brothers-arrested-for-attacking-youth-clash-over-parking-infront-of-house-articleshow-n8lc2xu</guid>
            <pubDate>Fri, 10 Apr 2026 08:25:45 +0530</pubDate>
            <description><![CDATA[തിരുവനന്തപുരത്ത് വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അയൽവാസികളായ സഹോദരങ്ങൾ ഇരുമ്പുവടി കൊണ്ട് മർദിച്ചു. ആക്രമണം തടയാൻ ശ്രമിച്ച മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചു. സംഭവത്തിൽ കരമന പൊലീസ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kntmvsecmk0xzh69hr0ecy2g,imgname-donald-trump--4--1775789532620.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്ത തിരുമല സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച അയൽവാസികളായ സഹോദരങ്ങളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്, കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23), മുഹമ്മദ് സഫൻ (21) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇരുമ്പുവടി കൊണ്ട് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ ഇരുപുരികങ്ങളുടെ വശങ്ങളിലും കാൽ വിരലുകൾക്കും പരിക്കേറ്റു.&lt;/p&gt;&lt;p&gt;​മകനെതിരെയുള്ള ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചു. പരിക്കേറ്റ യുവാവ് പിന്നാലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കേസ്സിലെ ഒന്നാം പ്രതിയായ മുഹമ്മദ് സഫർ മുൻപും ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2020-ൽ കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്രമണക്കേസിലെ പ്രതിയാണ് ഇയാൾ. ​അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/brothers-arrested-for-attacking-youth-clash-over-parking-infront-of-house-articleshow-n8lc2xu"/>
        </item>
        <item>
            <title><![CDATA[ചന്തിരൂരിലെ ആക്രിക്കടയ്ക്ക് സമീപം കഞ്ചാവുമായി യുവാവ് നിൽക്കുന്നുവെന്ന് രഹസ്യവിവരം, ഒന്നേകാൽ കിലോ കഞ്ചാവ് പിടിച്ചു]]></title>
            <link>https://www.asianetnews.com/local-news/man-arrested-with-ganja-drug-in-alappuzha-articleshow-nqdgsak</link>
            <guid isPermaLink="true">https://www.asianetnews.com/local-news/man-arrested-with-ganja-drug-in-alappuzha-articleshow-nqdgsak</guid>
            <pubDate>Fri, 10 Apr 2026 14:40:43 +0530</pubDate>
            <description><![CDATA[&lt;p&gt;ആലപ്പുഴ ചന്തിരൂരിൽ 1.20 കിലോ കഞ്ചാവുമായി ഝാര്&zwj;ഖണ്ഡ് സ്വദേശിയായ ഹർഥൻ മാതോയെ പോലീസ് അറസ്റ്റ് ചെയ്തു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knv9t3df3c6xj24ctg3jfa10,imgname-arrest--16--1775811497391.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ&lt;/strong&gt;: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ കനത്ത തിരക്കുകൾക്കിടയിലും പൊലീസിന്റെ മിന്നൽ പരിശോധനയിൽ 1.20 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഝാര്&zwj;ഖണ്ഡ് സ്വദേശിയായ ഹർഥൻ മാതോ (26) ആണ് ചന്തിരൂരിൽ അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ ചന്തിരൂരിലെ ഒരു ആക്രിക്കടയ്ക്ക് സമീപം കഞ്ചാവുമായി യുവാവ് നിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏഴുമാസമായി ചന്തിരൂരിലെ ചെമ്മീൻ സംസ്കരണ ശാലയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. &amp;nbsp;&lt;/p&gt;&lt;p&gt;ജാർഖണ്ഡിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി സമീപ പ്രദേശങ്ങളിലെ സംസ്കരണ ശാലകളിലെ അതിഥി തൊഴിലാളികൾക്കും മറ്റും വിതരണം ചെയ്യുകയായിരുന്നു പ്രധാന രീതി. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾക്കും റെയ്ഡുകൾക്കും സാധ്യതയുണ്ടെന്ന് ഇൻസ്പെക്ടർ വിപിൻദാസ് അറിയിച്ചു. സബ് ഇൻസ്പെക്ടർ ഗീതു മോൾ, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത് പി ആർ, രതീഷ് എം, ടെൽസൻ, അമൽ പ്രകാശ്, ശ്യാംജിത്ത്, അനൂപ്, ലിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/man-arrested-with-ganja-drug-in-alappuzha-articleshow-nqdgsak"/>
        </item>
        <item>
            <title><![CDATA[ഫോണില്‍ വിളിച്ച് ആവശ്യപ്പെടുന്നവർക്ക് സ്‌കൂട്ടറിലെത്തിച്ചുകൊടുക്കും, മലപ്പുറത്ത് 1.170 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയില്‍]]></title>
            <link>https://www.asianetnews.com/local-news/1-kg-ganja-seized-one-arrested-in-malappuram-articleshow-q7sw1ui</link>
            <guid isPermaLink="true">https://www.asianetnews.com/local-news/1-kg-ganja-seized-one-arrested-in-malappuram-articleshow-q7sw1ui</guid>
            <pubDate>Thu, 09 Apr 2026 14:28:48 +0530</pubDate>
            <description><![CDATA[&lt;p&gt;മഞ്ചേരി എക്&zwnj;സൈസ് നടത്തിയ പരിശോധനയിൽ 1.170 കിലോഗ്രാം കഞ്ചാവുമായി പൂക്കൊളത്തൂർ സ്വദേശി പിടിയിലായി. നിരവധി നാർക്കോട്ടിക് കേസുകളിൽ പ്രതിയായ ഇയാൾ സ്കൂട്ടറിൽ കഞ്ചാവ് എത്തിച്ചു നൽകുന്നതായിരുന്നു രീതി. ഇലക്ഷൻ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knrne8g2nfbe4611ht7wr0k0,imgname-gunja-1775723028993.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; കഞ്ചാവുമായി പൂക്കൊളത്തൂര്&zwj; സ്വദേശി മഞ്ചേരി എക്&zwnj;സൈസ് വിഭാഗത്തിന്റെ പിടിയില്&zwj;. എക്&zwnj;സൈസ് വകുപ്പിന്റെ ഇലക്ഷന്&zwj; സ്&zwnj;പെഷല്&zwj; ഡ്രൈവിന്റെ ഭാഗമായി തൃപ്പനച്ചിയില്&zwj; നടത്തിയ പരിശോധനയില്&zwj; നിരവധി നാര്&zwj;ക്കോട്ടിക് കേസുകളില്&zwj; പ്രതിയായ മഞ്ചേരി പൂക്കളത്തൂര്&zwj; സ്വദേശി വളയക്കോട്ടില്&zwj; വീട്ടില്&zwj; ഷംസുദ്ദീനെയാണ് (50) മഞ്ചേരി റേഞ്ച് എക്&zwnj;സൈസ് ഇന്&zwj;സ്&zwnj;പെക്ടര്&zwj; പി. ഹരീഷിന്റെ നേതൃത്വത്തില്&zwj; പിടികൂടിയത്. പ്രതിയില്&zwj; നിന്ന് 1.170 കിലോഗ്രാം കഞ്ചാവും ഇത് കടത്താന്&zwj; ഉപയോഗിച്ച സ്&zwnj;കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്&zwnj;സൈസ് വകുപ്പിലും പൊലീസിലും നിരവധി കേസുകളില്&zwj; പ്രതിയാണ് ഷംസുദ്ദീന്&zwj;. ഫോണില്&zwj; വിളിച്ച് കഞ്ചാവ് ആവശ്യപ്പെടുന്ന ആളുകള്&zwj;ക്ക് സ്&zwnj;കൂട്ടറില്&zwj; എത്തിച്ചുകൊടുക്കുകയാണ് പ്രതിയുടെ രീതിയെന്ന് എക്&zwnj;സൈ സ് ഉദ്യോഗസ്ഥര്&zwj; പറഞ്ഞു. ലഹരി വില്&zwj;പനക്കും ഉപയോഗത്തിനുമെതിരെ ശക്തമായ പരിശോധനകള്&zwj; നടത്തുമെന്ന് മഞ്ചേരി എക്&zwnj;സൈസ് ഇന്&zwj;സ്&zwnj;പെക്ടര്&zwj; ഇ. ഹരീഷ് അറിയിച്ചു. അസിസ്റ്റന്റ് എ ക്&zwnj;സൈസ് ഇന്&zwj;സ്&zwnj;പെക്ടര്&zwj; എം. ജ യപ്രകാശ്, പ്രിവന്റിവ് ഓഫിസര്&zwj; മാരായ പി. സഫീര്&zwj; അലി, അമിന്&zwj; അല്&zwj;ത്താഫ്, ടി. സുനീര്&zwj;, സിവില്&zwj; എക്&zwnj;സൈസ് ഓഫിസര്&zwj; ഡ്രൈവര്&zwj; അബ്ദുറഹ്&zwnj;മാന്&zwj; എന്നിവര്&zwj; അന്വേഷണ സംഘത്തിലുണ്ടായിരുന്നു. &amp;nbsp;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/1-kg-ganja-seized-one-arrested-in-malappuram-articleshow-q7sw1ui"/>
        </item>
        <item>
            <title><![CDATA[വയോധികയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തൽ; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്]]></title>
            <link>https://www.asianetnews.com/local-news/elderly-woman-murdered-by-molester-at-trivandrum-articleshow-tafv4qy</link>
            <guid isPermaLink="true">https://www.asianetnews.com/local-news/elderly-woman-murdered-by-molester-at-trivandrum-articleshow-tafv4qy</guid>
            <pubDate>Thu, 09 Apr 2026 19:54:55 +0530</pubDate>
            <description><![CDATA[പുല്ലമ്പാറയ്ക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന 72കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബലാത്സംഗ ശ്രമത്തിനിടെയാണ് വയോധിക കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ കോലിയക്കോട് സ്വദേശിയായ 27കാരനെ അറസ്റ്റ് ചെയ്തതായും വെഞ്ഞാറമ്മൂട് പൊലീസ് അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പുല്ലമ്പാറയ്ക്ക് സമീപം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെ വീട്ടിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വെള്ളുമണ്ണടി സ്വദേശിയായ 72കാരി ബലാത്സംഗ ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പ്രതിയായ കോലിയക്കോട് സ്വജേശി ജിത്തു(27)നെ വെഞ്ഞാറമ്മൂട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.&lt;/p&gt;&lt;p&gt;വയോധികയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രതി മദ്യലഹരിയിൽ ബലാത്സംഗത്തിന് ശ്രമിച്ചെന്നും ഇതിനിടെ വയോധിക മരിച്ചെന്നുമാണ് പൊലീസ് പറയുന്നത്. വയോധികയെ ആളില്ലാത്ത സമയത്ത് പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ പുരയിടം വൃത്തിയാക്കാനെത്തിയ തൊഴിലാളികൾ വയോധികയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇവർ ജോലി ആരംഭിച്ചു. കുറച്ചുകഴിഞ്ഞ് വീണ്ടും വിളിച്ചെങ്കിലും ആളനക്കം കാണാതെ വന്നതോടെയാണ് പരിശോധിച്ചത്. കതക് തുറന്നാണ് കിടന്നത്. സംശയം തോന്നിയ തൊഴിലാളികൾ അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;വസ്ത്രങ്ങൾ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. തൊഴിലാളികൾ അയൽവാസികളേയും, അവർ വലിയകട്ടയ്ക്കാലിൽ താമസിക്കുന്ന മകനെയും വിവരമറിയിച്ചു. മകൻ വിളിച്ചു പറഞ്ഞതിനെ തുടർന്ന് വെഞ്ഞാറമൂട് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ് സ്&zwnj;ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. പീഡനം നടന്നതായി തുടക്കത്തിൽ സംശയമുണ്ടായിരുന്നു. മുറിയിൽ നിന്ന് വീട്ടുകാരുടേതല്ലാത്ത ഒരു ജോഡി ചെരുപ്പും കണ്ടെടുത്തു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ജിത്തുവിനെ പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/local-news/elderly-woman-murdered-by-molester-at-trivandrum-articleshow-tafv4qy"/>
        </item>
        <item>
            <title><![CDATA[തെലുങ്ക് ചിത്രത്തിന്റെ സെറ്റിൽ നിന്ന് ഫഹദ് പറന്നെത്തി, ചാക്കോച്ചൻ കാറോടിച്ച് കൊച്ചിയിൽ നിന്നും; സ്റ്റാർ ബൂത്തായി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ]]></title>
            <link>https://www.asianetnews.com/entertainment-news/fahad-faasil-and-kunchacko-boban-cast-their-vote-articleshow-tzq3npm</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/fahad-faasil-and-kunchacko-boban-cast-their-vote-articleshow-tzq3npm</guid>
            <pubDate>Thu, 09 Apr 2026 19:47:14 +0530</pubDate>
            <description><![CDATA[നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി സംവിധായകൻ ഫാസിൽ, താരങ്ങളായ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെത്തി. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ഹൈദരാബാദിൽ നിന്നും എറണാകുളത്തുനിന്നുമായി യാത്ര ചെയ്താണ് ഫഹദും കുഞ്ചാക്കോ ബോബനും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kns9mtcmyd8jbgeb5qbnqmpn,imgname-fahad-1775744215444.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ:&lt;/strong&gt; നിയമസഭാ തെരഞ്ഞെടുപ്പിൽ ചലച്ചിത്ര ലോകത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ. സംവിധായകൻ ഫാസിൽ, താരങ്ങളായ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വലിയൊരു നിര തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിയതോടെ പോളിംഗ് സ്റ്റേഷൻ വിഐപി കേന്ദ്രമായി മാറി. ഫാസിൽ രാവിലെ 11-ഓടെ 218-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.&lt;/p&gt;&lt;p&gt;കുഞ്ചാക്കോ ബോബൻ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിൽ നിന്നും നേരിട്ടെത്തിയാണ് വോട്ട് ചെയ്തത്. ഉച്ചയോടെയാണ് നടൻ ഫഹദ് ഫാസിലും സഹോദരൻ ഫർഹാൻ ഫാസിലും വോട്ടുചെയ്യാനെത്തിയത്. ഹൈദരാബാദിൽ തെലുങ്ക് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് വിമാനമാർഗം കൊച്ചിയിലേക്കും അവിടെനിന്ന് റോഡുമാർഗം ആലപ്പുഴയിലെത്തിയാണ് സമ്മതിദാനം വിനിയോഗിച്ചത്.&lt;/p&gt;&lt;p&gt;മറ്റ് വോട്ടർമാർക്കൊപ്പം ക്യൂ നിന്നാണ് ഇരുവരും സമ്മതിദാനാവകാശം വിനിയോഗിച്ചത്. സംസ്ഥാന അവാർഡ് ജേതാവായ തിരക്കഥാകൃത്ത് ഷാഹി കബീർ ഇതേ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ ആലപ്പുഴ രൂപത ബിഷപ്പും ഇതേ സ്കൂളിലെ പോളിംഗ് ബൂത്തിലാണ് എത്തിയത്. ജോലിത്തിരക്കുകൾക്കിടയിലും ദൂരദേശങ്ങളിൽ നിന്ന് യാത്ര ചെയ്ത് വോട്ട് രേഖപ്പെടുത്താൻ താരങ്ങൾ എത്തിയത് വോട്ടെടുപ്പിന് മാറ്റുകൂട്ടി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/fahad-faasil-and-kunchacko-boban-cast-their-vote-articleshow-tzq3npm"/>
        </item>
        <item>
            <title><![CDATA[തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, 80% കടന്ന കുതിപ്പ്; കുറവ് ആറ്റിങ്ങലിൽ, ജില്ലയിലാകെ പോളിംഗ് ശതമാനം 76.98]]></title>
            <link>https://www.asianetnews.com/local-news/nemom-and-kattakada-cross-80-marks-polling-thiruvananthapuram-district-records-76-overall-polling-percentage-articleshow-v72g2ey</link>
            <guid isPermaLink="true">https://www.asianetnews.com/local-news/nemom-and-kattakada-cross-80-marks-polling-thiruvananthapuram-district-records-76-overall-polling-percentage-articleshow-v72g2ey</guid>
            <pubDate>Thu, 09 Apr 2026 20:34:16 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 76.98% പോളിംഗ് രേഖപ്പെടുത്തി. നേമം, കാട്ടാക്കട മണ്ഡലങ്ങളിൽ പോളിംഗ് 80% കടന്നപ്പോൾ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ആറ്റിങ്ങലിലാണ്. ത്രികോണ മത്സരം നടന്ന കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലും കനത്ത പോളിംഗ് നടന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knsc58cwwk2fw0grx2t1pve8,imgname-mohanlal-vote-1775746851228.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല. അടുത്ത 5 വർഷം ആര് ഭരിക്കണമെന്ന് തിരുമാനിക്കാനായി ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളിലെല്ലാം കനത്ത വോട്ടെടുപ്പായിരുന്നു നടന്നതെന്നാണ് ഇതുവരെയുള്ള കണക്ക് വ്യക്തമാകുന്നത്. 8 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിലെ ശരാശരി പോളിംഗ് 76.98 ശതമാനമാണ്. നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്. കാട്ടാക്കടയിൽ 80.72 ശതമാനവും നേമത്ത് 80.62 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇത്തവണ 80 ശതമാനം കടന്ന ജില്ലയിലെ മണ്ഡലങ്ങളും ഇവയാണ്. ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് (76.9%), കഴക്കൂട്ടം (78.67%) മണ്ഡലങ്ങളിലും ശക്തമായ പോളിംഗ് ദൃശ്യമായി.&lt;/p&gt;&lt;h2&gt;&lt;strong&gt;ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ അരുവിക്കര (78.99%), നെടുമങ്ങാട് (78.2%), പാറശ്ശാല (77.59%), വാമനപുരം (77.46%), നെയ്യാറ്റിൻകര (77.52%) എന്നിവിടങ്ങളിലും ഉയർന്ന പോളിംഗ് നിലയാണ് കാണിക്കുന്നത്. കോവളത്ത് 75.38 ശതമാനവും തിരുവനന്തപുരം സെൻട്രലിൽ 74.66 ശതമാനവുമാണ് വോട്ടെടുപ്പ് നടന്നത്. ചിറയിൻകീഴ് (74.13%), വർക്കല (73.96%), ആറ്റിങ്ങൽ (73.74%) എന്നീ മണ്ഡലങ്ങളിലാണ് ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. രാത്രി വൈകിയും ബൂത്തുകളിൽ വോട്ടർമാരുടെ നിര ഉണ്ടായിരുന്നതിനാൽ അന്തിമ കണക്കുകളിൽ നേരിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;8 മണിവരെയുള്ള ഔദ്യോഗിക കണക്ക്&lt;/strong&gt;&lt;/h2&gt;&lt;p&gt;വർക്കല - 73.96&lt;/p&gt;&lt;p&gt;ആറ്റിങ്ങൽ -73.74&lt;/p&gt;&lt;p&gt;ചിറയിൻകീഴ് - 74.13&lt;/p&gt;&lt;p&gt;നെടുമങ്ങാട് -78.2&lt;/p&gt;&lt;p&gt;വാമനപുരം -77.46&lt;/p&gt;&lt;p&gt;കഴക്കൂട്ടം -78.67&lt;/p&gt;&lt;p&gt;വട്ടിയൂർക്കാവ് -76.9&lt;/p&gt;&lt;p&gt;തിരുവനന്തപുരം -74.66&lt;/p&gt;&lt;p&gt;നേമം -80.62&lt;/p&gt;&lt;p&gt;അരുവിക്കര -78.99&lt;/p&gt;&lt;p&gt;പാറശ്ശാല -77.59&lt;/p&gt;&lt;p&gt;കാട്ടാക്കട -80.72&lt;/p&gt;&lt;p&gt;കോവളം -75.38&lt;/p&gt;&lt;p&gt;നെയ്യാറ്റിൻകര -77.52&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/local-news/nemom-and-kattakada-cross-80-marks-polling-thiruvananthapuram-district-records-76-overall-polling-percentage-articleshow-v72g2ey"/>
        </item>
        <item>
            <title><![CDATA[സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ആറന്മുളയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങവെ കോൺഗ്രസ് ബൂത്ത് ഏജന്‍റിനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചെന്ന് പരാതി]]></title>
            <link>https://www.asianetnews.com/local-news/congress-booth-agent-assaulted-by-dyfi-members-in-aranmula-cctv-footage-of-the-incident-surfaces-articleshow-vbmevac</link>
            <guid isPermaLink="true">https://www.asianetnews.com/local-news/congress-booth-agent-assaulted-by-dyfi-members-in-aranmula-cctv-footage-of-the-incident-surfaces-articleshow-vbmevac</guid>
            <pubDate>Thu, 09 Apr 2026 20:13:55 +0530</pubDate>
            <description><![CDATA[&lt;p&gt;ആറന്മുള മണ്ഡലത്തിലെ വല്ലനയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കോൺഗ്രസ് ബൂത്ത് ഏജന്റ് ഷാജി പി എച്ചിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. വോട്ടിംഗ് സമയത്തെ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knsb2eb406m0n37grg7xmnqw,imgname-cctv-clash-1775745710436.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വല്ലനയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് നേരെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. വല്ലനയിലെ കോൺഗ്രസ് ബൂത്ത് ഏജന്റായ ഷാജി പി എച്ച് (64) ആണ് മർദ്ദനത്തിനിരയായത്. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആറന്മുളയിലെ യു ഡി എഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ, വല്ലന ബൂത്തിലെ ഏജന്&zwj;റായിരുന്നു ഷാജി. വോട്ടിംഗ് സമയത്തെ തർക്കങ്ങളുടെ തുടർച്ചയായാണ് ഡി വൈ എഫ് ഐയുടെ ആക്രമണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. സി സി ടി വി ദൃശ്യങ്ങളടക്കമാണ് കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;വോട്ടെടുപ്പിനിടെ പലയിടത്തും സംഘർഷം&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം സംസ്ഥാനത്ത് പലയിടത്തും വോട്ടെടുപ്പ് ദിവസം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിലാണ് ഏറ്റവും ഒടുവിൽ സംഘർഷം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിനിടെ ബി ജെ പി ബൂത്ത് പ്രസിഡണ്ട് നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് ( 62 ) വയറ്റിൽ കുത്തേറ്റു. പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിൽ എത്തിയ സുരേഷിനെ നിരവധി കേസുകളിലെ പ്രതിയായ സലോഷ് എന്ന ആൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. സലോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/local-news/congress-booth-agent-assaulted-by-dyfi-members-in-aranmula-cctv-footage-of-the-incident-surfaces-articleshow-vbmevac"/>
        </item>
        <item>
            <title><![CDATA[അച്ഛന്റെ ജോലി പോയി, പഠിക്കാൻ പണം വേണം, ബിരിയാണി വിറ്റ് മാതൃകയായി ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി]]></title>
            <link>https://www.asianetnews.com/local-news/student-sells-biryani-for-education-inspirational-story-from-alappuzha-articleshow-x7uszbt</link>
            <guid isPermaLink="true">https://www.asianetnews.com/local-news/student-sells-biryani-for-education-inspirational-story-from-alappuzha-articleshow-x7uszbt</guid>
            <pubDate>Fri, 10 Apr 2026 13:22:13 +0530</pubDate>
            <description><![CDATA[ചേർത്തലയിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ ഷറാഫുദ്ദീൻ പഠനച്ചെലവിനായി ബിരിയാണി വിൽക്കുന്നു. പിതാവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് ഈ പതിനെട്ടുകാരൻ സ്വന്തമായി പാചകം ചെയ്ത് വരുമാനം കണ്ടെത്താൻ തുടങ്ങിയത്. സ്വന്തമായി ഒരു റസ്റ്റോറന്റ് തുടങ്ങുക എന്നതാണ് ഷറാഫുദ്ദീന്റെ സ്വപ്നം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knfn5h66s76hbkabmtvh8n5b,imgname-student-1775420753094.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;പഠനച്ചെലവിനുള്ള പണം കണ്ടെത്താൻ ബിരിയാണി വിറ്റ് മാതൃകയാവുകയാണ് പതിനെട്ടുകാരനായ ഷറാഫുദ്ദീൻ. ചേർത്തല നൈപുണ്യ കോളജിലെ ഒന്നാം വർഷ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ് വയലാർ നാഗംകുളങ്ങര അറാഫ മൻസിലിൽ മുഹമ്മദ് ഷറഫുദ്ദീൻ. അറുപതിനായിരം രൂപയോളം വരുന്ന ഫീസടയ്ക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഈ വിദ്യാർത്ഥി പാചകത്തിലൂടെ വരുമാനം കണ്ടെത്തുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;പിതാവ് നിസാമുദ്ദീന് പുന്നപ്രയിലെ കടയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതോടെയാണ് കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയത്. ഒന്നരമാസം മുൻപാണ് അർത്തുങ്കൽ ബൈപ്പാസിനോട് ചേർന്ന് റെയിൽവേ ഗേറ്റിന് സമീപം 'സെനിത്' എന്ന പേരിൽ ഷറാഫുദ്ദീൻ ബിരിയാണിക്കച്ചവടം ആരംഭിച്ചത്. നൂറു രൂപ നിരക്കിൽ ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈ ബിരിയാണി എന്നിവയാണ് വിൽക്കുന്നത്. റാവുത്തർ ബിരിയാണിയും ഹൈദരാബാദ് ബിരിയാണിയും താമസിയാതെ മെനുവിൽ ഉൾപ്പെടുത്തും. ദിവസേന എൺപതുമുതൽ നൂറു ബിരിയാണി വരെ വിൽക്കുന്നതിലൂടെ 1500 രൂപയോളം ലാഭം ലഭിക്കുന്നുണ്ട്. അവധി ദിവസങ്ങളിൽ വില്പന നൂറ്റിയൻപത് വരെയാകും.&amp;nbsp;&lt;/p&gt;&lt;p&gt;പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഷറാഫുദ്ദീൻ തന്നെയാണ് ബിരിയാണി പാകം ചെയ്യുന്നത്. മാതാപിതാക്കളും സഹായിക്കും. എട്ടു മണിയോടെ പാചകം പൂർത്തിയാക്കി കോളജിലേക്ക് പോകുന്ന ഷറാഫുദ്ദീന് പകരം പിതാവ് നിസാമുദ്ദീനാണ് ബിരിയാണി വിൽക്കാൻ കൊണ്ടുപോകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പാകം ചെയ്യുന്നതും വില്പന നടത്തുന്നതുമെല്ലാം ഷറാഫുദ്ദീൻ ഒറ്റയ്ക്കാണ്. ചെറുപ്പം മുതലേ പാചകത്തിനോട് കമ്പമുള്ളതിനാലാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് ചേർന്നതെന്നും സ്വന്തമായി ഒരു റസ്റ്റോറന്റ് തുറക്കണമെന്നാണ് ആഗ്രഹമെന്നും ഈ വിദ്യാർത്ഥി പറയുന്നു. ഷെജിലയാണ് മാതാവ്. ബംഗളൂരുവിൽ നഴ്&zwnj;സിങ് വിദ്യാർത്ഥിയായ മുഹമ്മദ് നസീബ് ഖാൻ സഹോദരനാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/student-sells-biryani-for-education-inspirational-story-from-alappuzha-articleshow-x7uszbt"/>
        </item>
        <item>
            <title><![CDATA[ഏഴ് വർഷം മുമ്പ് കുഴിച്ചിട്ട പടക്കങ്ങൾ പൊട്ടിത്തെറിച്ചു, കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ സ്ഫോടനം ദുരന്തമൊഴിവായത് തലനാരിഴക്ക്]]></title>
            <link>https://www.asianetnews.com/local-news/crackers-explode-in-kollam-chadayamangalam-police-station-articleshow-z7533vx</link>
            <guid isPermaLink="true">https://www.asianetnews.com/local-news/crackers-explode-in-kollam-chadayamangalam-police-station-articleshow-z7533vx</guid>
            <pubDate>Thu, 09 Apr 2026 21:10:26 +0530</pubDate>
            <description><![CDATA[കൊല്ലം കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഏഴ് വർഷം മുമ്പ് കുഴിച്ചിട്ട പടക്കങ്ങൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. 2018-19 കാലഘട്ടത്തിൽ പിടിച്ചെടുത്ത തൊണ്ടിമുതലായ പടക്കങ്ങളാണ് ചൂടേറ്റ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് തൊട്ടുമുമ്പ് കുട്ടികൾ സ്ഥലത്തുനിന്ന് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knsed3s96estgdwwy609rrc9,imgname-explode-1775749205796.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം: &lt;/strong&gt;പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉഗ്ര സ്ഫോടനം. വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലാണ് നിർവീര്യമാകാതെ കുഴിച്ചിട്ട പടക്കങ്ങൾ പൊട്ടിത്തെറിച്ചത്. 2018, 2019 കാലത്ത് അനധികൃതമായി വിറ്റതിന് പിടിച്ചെടുത്ത പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്ന് സൂചനയുണ്ട്. ഇത് കുഴിച്ചിട്ട സ്ഥലത്ത് ശക്തമായ ചൂടേറ്റ് പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം. സ്ഫോടനത്തിന് തൊട്ടുമുമ്പ് അവിടെ കളിച്ചിരുന്ന കുട്ടികൾ മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സ്റ്റേഷന്റെയും പൊലീസ് കോട്ടേഴ്സിന്റെയും ജനൽ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല.&amp;nbsp;&lt;/p&gt;&lt;p&gt;ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ക്വാർട്ടേഴ്സുകൾക്ക് ഇടയിലുള്ള സ്ഥലത്ത് ചവറുകൾ കൂടിയിട്ടിരുന്ന ഭാഗത്താ ഭാഗത്തായിരുന്നു സ്ഫോടനം. തൊണ്ടിമുതലായ വാഹനങ്ങൾ ഉൾപ്പെടെ ഇവിടെയാണ് നിർത്തിയിട്ടിരുന്നത്. ബോംബ് സ്&zwnj;ക്വാഡ് സ്ഥലത്തെത്തി. റൂറൽ എസ്.പി വിഷ്ണുപ്രദീപ്, കൊട്ടാരക്കര ഡിവൈ.എസ്.പി, മന്ത്രി ജെ. ചിഞ്ചുറാണി, യു.ഡി.എഫ് സ്ഥാനാർഥി എം.എം നസീർ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. കൊട്ടാരക്കര ഡിവൈ.എസ്.പിസംഭവം വിശദമായി അന്വേഷിക്കും.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/crackers-explode-in-kollam-chadayamangalam-police-station-articleshow-z7533vx"/>
        </item>
    </channel>
</rss>
