<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 27 May 2026 08:21:57 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/local-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ബൈക്ക് എന്‍ജിന്‍, ഓട്ടോ വീല്‍, ജീപ്പ് സ്റ്റിയറിങ്, വേറെ ലെവലാണ് പിള്ളേരുടെ ഈ മള്‍ട്ടി പര്‍പ്പസ് 'ഹോട്ട് വീല്‍']]></title>
            <link>https://www.asianetnews.com/local-news/plus-two-students-make-multi-purpose-vehicle-from-scrap-in-wayanad-articleshow-aug7b7y</link>
            <guid isPermaLink="true">https://www.asianetnews.com/local-news/plus-two-students-make-multi-purpose-vehicle-from-scrap-in-wayanad-articleshow-aug7b7y</guid>
            <pubDate>Wed, 27 May 2026 08:21:52 +0530</pubDate>
            <description><![CDATA[&lt;p&gt;ട്രാക്ടര്&zwj; കൊണ്ട് ചെയ്യുന്ന പോലെ കൃഷിയിടത്തിലെ മണ്ണിളക്കാം. പൊടിശല്യമുള്ള വഴികളിലും റോഡിലുമൊക്കെ നിമിഷങ്ങള്&zwj; കൊണ്ട് വെള്ളം നനക്കാം. എല്ലാത്തിനും പുറമെ കാര്&zwj;ഷിക ആവശ്യങ്ങള്&zwj;ക്കും മറ്റുമുള്ള സാധനങ്ങളും കൊണ്ടും പോകാം. ഈ പണികളെല്ലാം കഴിഞ്ഞാല്&zwj; ഗ്രൗണ്ട് ക്ലീനിങും മള്&zwj;ട്ടി പര്&zwj;പ്പസ് ഹോട്ട് വീല്&zwj; കൊണ്ട് ചെയ്യാനാകും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksknf17szg5phmhfex3vn08q,imgname-multi-purpose-hot-wheel-1779850249465.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സുല്&zwj;ത്താന്&zwj; ബത്തേരി: ജെന്&zwj;സി പിള്ളേരില്&zwj; അധികവും വാഹന ഭ്രാന്തന്മാരായിരിക്കെ തങ്ങള്&zwj;ക്ക് കിട്ടിയ സ്&zwnj;ക്രാപ് മെറ്റീരിയല്&zwj;സ് ഉപയോഗിച്ച് നല്ല കിടിലന്&zwj; മള്&zwj;ട്ടിപര്&zwj;പ്പസ് വാഹനം നിര്&zwj;മ്മിച്ചിരിക്കുകയാണ് തിരുനെല്ലി ടെക്&zwnj;നിക്കല്&zwj; ഹയര്&zwj; സെക്കന്&zwj;ഡറി സ്&zwnj;കൂളിലെ പ്ലസ് ടു വിദ്യാര്&zwj;ഥികളായ വസുദേവും നാജിഹും. 'മള്&zwj;ട്ടിപര്&zwj;പ്പസ് ഹോട്ട് വീല്&zwj;' എന്നാണ് കൂട്ടുകാരായ ഇരുവരും ഈ വാഹനം നല്&zwj;കിയിരിക്കുന്ന പേര്. ഒരു മാസം കൊണ്ടാണ് വിവിധ ആവശ്യങ്ങള്&zwj;ക്ക് ഉപയോഗിക്കാന്&zwj; പാകത്തിലുള്ള വാഹനം രണ്ടുപേരും നിര്&zwj;മിച്ചത്. ഇനി ഈ കുഞ്ഞന്&zwj; വാഹനം കൊണ്ട് കഴിയാവുന്ന പണികളെന്തൊക്കെയെന്ന് അറിയണ്ടേ?&lt;/p&gt;&lt;p&gt;ട്രാക്ടര്&zwj; കൊണ്ട് ചെയ്യുന്ന പോലെ കൃഷിയിടത്തിലെ മണ്ണിളക്കാം. പൊടിശല്യമുള്ള വഴികളിലും റോഡിലുമൊക്കെ നിമിഷങ്ങള്&zwj; കൊണ്ട് വെള്ളം നനക്കാം. എല്ലാത്തിനും പുറമെ കാര്&zwj;ഷിക ആവശ്യങ്ങള്&zwj;ക്കും മറ്റുമുള്ള സാധനങ്ങളും കൊണ്ടും പോകാം. ഈ പണികളെല്ലാം കഴിഞ്ഞാല്&zwj; ഗ്രൗണ്ട് ക്ലീനിങും മള്&zwj;ട്ടി പര്&zwj;പ്പസ് ഹോട്ട് വീല്&zwj; കൊണ്ട് ചെയ്യാനാകും. പാഷന്&zwj; പ്രോ ബൈക്കിന്റെ എന്&zwj;ജിന്&zwj;, ഓട്ടോറിക്ഷയുടെ ചക്രങ്ങള്&zwj;, ബൈക്കിന്റെ ആധുനിക ബൈക്കിന്റെ ഡിസ്&zwnj;ക് ബ്രേക്ക്, ജീപ്പിന്റെ സ്റ്റിയറിങ് എന്നിവയെല്ലാം വാഹനം പൂര്&zwj;ത്തിയാക്കാനായി ഉപയോഗിച്ചിട്ടുണ്ട്. ഒരു മാസത്തെ അധ്വാനത്തിന് പുറമെ മുപ്പതിനായിരം രൂപയാണ് വസുദേവും നാജിഹും തങ്ങളുടെ പരീക്ഷണ വാഹനത്തിനായി ചിലവിട്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഓട്ടോമൈബൈല്&zwj; വിഭാഗത്തില്&zwj; പ്ലസ്ടു പരീക്ഷയെഴുതിയിരിക്കുകയാണ് ഇരുവരും. കുപ്പാടി സ്വദേശികളായ ബിനോയി-സുജിമോള്&zwj; ദമ്പതികളുടെ മകനാണ് വസുദേവ്. ബത്തേരി ബോക്ക് ഓഫീസ് സ്വദേശികളായ മുഹമ്മദ് നസുറുദ്ദീന്&zwj;-ഉമ്മു കുല്&zwj;സു എന്നിവരുടെ മകനാണ് നാജിഹ്. വിദ്യാര്&zwj;ഥികളുടെ ഉദ്യമത്തിന് അധ്യാപകര്&zwj; പരി പൂര്&zwj;ണ പിന്തുണയാണ് ലഭിച്ചത്. സ്വയം നിര്&zwj;മ്മിച്ച വാഹനം ഓടിച്ചാണ് ഇരുവരും കഴിഞ്ഞ ദിവസം സ്&zwnj;കൂളിലെത്തിയത്. ബത്തേരി നഗരസഭ നടത്തിയ സ്റ്റുഡന്&zwj;സ് കൗണ്&zwj;സില്&zwj; അവതരിപ്പിച്ച പ്രോജക്ട് കൂടിയാണ് നാജിഹും വസുദേവും ചേര്&zwj;ന്ന് പ്രാവര്&zwj;ത്തികമാക്കിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/plus-two-students-make-multi-purpose-vehicle-from-scrap-in-wayanad-articleshow-aug7b7y"/>
        </item>
        <item>
            <title><![CDATA[കഴുത്തിൽ തുണി ചുറ്റി കെട്ടിവലിച്ചു, ക്രൂരമായി മർദ്ദിച്ചു പിന്നാലെ കറുത്ത ബാഗുമായി കടന്ന്, കൊല്ലത്ത് ലോട്ടറി വിൽപനക്കാരനെ കൊലപ്പെടുത്തി അജ്ഞാതൻ]]></title>
            <link>https://www.asianetnews.com/local-news/lottery-vendor-brutualy-attacked-murdered-in-kollam-near-city-police-commisioner-office-articleshow-qxtzo09</link>
            <guid isPermaLink="true">https://www.asianetnews.com/local-news/lottery-vendor-brutualy-attacked-murdered-in-kollam-near-city-police-commisioner-office-articleshow-qxtzo09</guid>
            <pubDate>Wed, 27 May 2026 07:55:32 +0530</pubDate>
            <description><![CDATA[&lt;p&gt;സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്കുള്ള റോഡിൽ കാർ എസി വർക്&zwnj;ഷോപ്പിനു മുന്നിലാണ് ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kskkyt2v8kc0rhpf11d36wae,imgname-lottery-seller-murder-kollam-1779848669275.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം നഗരത്തിൽ ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിൽ പത്മ വിലാസത്തിൽ രാജേന്ദ്രനെ(65) ആണ് അജ്ഞാതൻ ശ്വാസംമുട്ടിച്ചും ഇടിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സാമ്പത്തിക ലക്ഷ്യമാണ് കൊലയ്ക്കു പിന്നിലെന്നാണു നിഗമനം. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും അക്രമി അപഹരിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്കുള്ള റോഡിൽ കാർ എസി വർക്&zwnj;ഷോപ്പിനു മുന്നിലാണ് ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. ഏറെനാളുകളായി വീട്ടുകാരുമായി പിണങ്ങി കഴിയുകയായിരുന്നു രാജേന്ദ്രൻ. കഴിഞ്ഞ ഒരു മാസമായി വർക്&zwnj;ഷോപ്പിനു മുന്നിലായിരുന്നു രാത്രി കഴിച്ചു കൂട്ടിയിരുന്നത്.&lt;/p&gt;&lt;p&gt;കഴുത്തിൽ തുണി കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു നിഗമനം. തൊട്ടടുത്തുള്ള പൈപ്പിൽ മൃതദേഹം ബന്ധിച്ച നിലയിലായിരുന്നു. രാവിലെ 9 മണിയോടെ വർക്&zwnj;ഷോപ്പിലെത്തിയ തൊഴിലാളികളാണു രക്തത്തിൽ കുളിച്ച് നിലവിൽമൃതദേഹം കണ്ടത്. വർക്&zwnj;ഷോപ് ഉടമയാണ് പൊലീസിനെവിവരം അറിയിച്ചത്. സംഭവ ദിവസം വെള്ള ഷർട്ടും കൈലിയും ധരിച്ച ഒരാൾ രാജേന്ദ്രൻ കിടക്കുന്ന സ്ഥലത്ത് ഏറെ നേരം നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചതോടെ രാജേന്ദ്രനുമായി മൽപ്പിടുത്തമുണ്ടായി. ബോധം നഷ്ടപ്പെട്ട രാജേന്ദ്രനെ കഴുത്തിൽ തുണി ചുറ്റി കെട്ടിവലിച്ചു വർക്&zwnj;ഷോപ്പിനു സമീപത്തെ ഇടനാഴിയിലേക്കു കൊണ്ടുപോയി. രാജേന്ദ്രന്റെ കൈവശം ഉണ്ടായിരുന്ന കറുത്ത ബാഗുമായി കമ്മിഷണർ ഓഫിസിനു സമീപത്തേക്കു പ്രതി നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടനാഴിയിലേക്കു കെട്ടിവലിച്ചു കൊണ്ടുപോയ ശേഷം, മരണം ഉറപ്പാക്കാൻ മുഖത്ത് ഇടിച്ചു പരുക്കേൽപിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;പിന്നീട് പൈപ്പിൽ കെട്ടിയിട്ട ശേഷം കൊലപാതകി രക്ഷപ്പെടുകയായിരുന്നു വെന്നാണ് പൊലീസ് പറയുന്നത്.സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നാണ് കൊലപാതകത്തിന്റെ നിർണായ ദൃശ്യങ്ങൾ ലഭിച്ചത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുകയാണ്. &zwnj; പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽക്കും. പരേതയായ ലത(മോളമ്മ), മക്കൾ: അരുൺ, ബിപിൻ.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/lottery-vendor-brutualy-attacked-murdered-in-kollam-near-city-police-commisioner-office-articleshow-qxtzo09"/>
        </item>
        <item>
            <title><![CDATA[ഭാരത് ലജ്ന ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി കോതമംഗലം ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപ തട്ടി, മുൻ ജീവനക്കാരി അടക്കമുള്ളവര്‍ക്കെതിരെ കേസ്]]></title>
            <link>https://www.asianetnews.com/local-news/case-against-former-employee-and-others-for-embezzling-rs-35-lakh-from-bharat-lajna-housing-cooperative-society-articleshow-d6vl0oq</link>
            <guid isPermaLink="true">https://www.asianetnews.com/local-news/case-against-former-employee-and-others-for-embezzling-rs-35-lakh-from-bharat-lajna-housing-cooperative-society-articleshow-d6vl0oq</guid>
            <pubDate>Wed, 27 May 2026 06:35:40 +0530</pubDate>
            <description><![CDATA[&lt;p&gt;കോതമംഗലം ഭാരത് ലജ്ന ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ ജീവനക്കാരി സോണിയ സെബാസ്റ്റ്യൻ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. സോണിയയുടെ നേതൃത്വത്തിൽ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j4e28kmav05x5ezhj8fyvwpm,imgname-istockphoto-1293147986-612x612--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോതമംഗലം: ഭാരത് ലജ്ന ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ കോതമംഗലം ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയ കേസിൽ മുൻ ജീവനക്കാരി കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യനടക്കം നാലുപേര്&zwj;ക്കിതെരെ കേസെടുത്ത് കോതമംഗലം പൊലീസ്. സൊസൈറ്റിയുടെ ലീഗൽ റിക്കവറി വിഭാഗം നൽകിയ പരാതിയിലാണ് എഫ്ഐആര്&zwj; ഇട്ടത്. ജീവനക്കാര്&zwj; തന്നെ തട്ടിപ്പ് നടത്തിയ പശ്ചാത്തലത്തിൽ ആഭ്യന്തര അന്വേഷണവും നടപടികളും സ്വീകരിക്കുമെന്ന് സൊസൈറ്റി അധികൃതര്&zwj; അറിയിച്ചു.&lt;/p&gt;&lt;p&gt;ഭാരത് ലജ്ന ഹൗസിങ് കോപ്പറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരായിരുന്നു കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യൻ, നിതിൻ ഗിരീഷ്, അലക്സിൻ ജിജോ, കോതമംഗലം എം.എ. കോളേജിൽ നിന്ന് സീനിയര്&zwj; ക്ലര്&zwj;ക്കായി വിരമിച്ച ടി.ടി. ജേക്കബ് എന്നിവര്&zwj;ക്ക് എതിരെയാണ് കേസ്. 2021 ൽ ജോലിയിരിക്കെ, സോണിയയുടെ നേതൃത്വത്തിലാണ് 35 ലക്ഷം രൂപ ജേക്കബിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പിന്നീട് ഇത് പ്രതികൾ പിൻവലിച്ചു, ദുരുപയോഗം ചെയ്തു എന്നാണ് കണ്ടെത്തൽ. പണം മാറ്റയതിന്റെ അടക്കം ബാങ്ക് രേഖകൾ സഹിതമാണ് സൊസൈറ്റിയുടെ ലീഗൽ ആൻഡ് റിക്കവറി വിഭാഗത്തിൻ്റെ പരാതി. നേരത്തേയും പണം തട്ടിയ കേസിൽ അറസ്റ്റിലായിട്ടുണ്ട് സോണിയ സെബാസ്റ്റ്യൻ.&lt;/p&gt;&lt;p&gt;ചാര്&zwj;ട്ടേഡ് അക്കൗണ്ടിൽ നിന്ന് 50 ലക്ഷം തട്ടിയ കേസിൽ സോണിയയെ എറണാകുളം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് ഈ അടുത്താണ്. സോണിയ പലരേയും സാമ്പത്തികമായി തട്ടിപ്പിന് ഇരയാക്കിയതിൽ നാലോളം കേസിൽ പ്രതിയായിട്ടുണ്ട്.സ്ഥാപനത്തിലെ ജീവനക്കാര്&zwj; തന്നെ തട്ടിപ്പിൽ പങ്കാളികളായതിനാൽ, ആഭ്യന്തര പരിശോധനയും നടപടികളും തുടങ്ങിയെന്ന് ബിഎൽഎം അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/case-against-former-employee-and-others-for-embezzling-rs-35-lakh-from-bharat-lajna-housing-cooperative-society-articleshow-d6vl0oq"/>
        </item>
        <item>
            <title><![CDATA[വീട്ടില്‍ ഒറ്റയ്ക്കിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന വയോധികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്, പ്രതിക്ക് 17 വര്‍ഷം കഠിന തടവും പിഴയും]]></title>
            <link>https://www.asianetnews.com/local-news/accused-who-tried-to-rape-an-elderly-woman-who-was-sitting-alone-at-home-watching-tv-was-sentenced-to-17-years-articleshow-g7vrcsq</link>
            <guid isPermaLink="true">https://www.asianetnews.com/local-news/accused-who-tried-to-rape-an-elderly-woman-who-was-sitting-alone-at-home-watching-tv-was-sentenced-to-17-years-articleshow-g7vrcsq</guid>
            <pubDate>Wed, 27 May 2026 03:40:19 +0530</pubDate>
            <description><![CDATA[&lt;p&gt;വയോധികയെ ബലാത്സംഗം ചെയ്യാന്&zwj; ശ്രമിച്ച കേസില്&zwj; പ്രതിക്ക് 17 വര്&zwj;ഷം കഠിന തടവും 1,40,000 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി. 2022-ല്&zwj; ചിരട്ട വാങ്ങാനെന്ന വ്യാജേന വീട്ടില്&zwj; അതിക്രമിച്ച് കയറി 66-കാരിയെ ഉപദ്രവിച്ച കോഴിക്കോട് സ്വദേശി രജീഷിനെയാണ് കോടതി ശിക്ഷിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjyhb7y697m8v5f1r8xrspz,imgname-rape-attempt--1--1779826207998.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേഴിക്കോട്: വയോധികയെ ബലാത്സംഗം ചെയ്യാന്&zwj; ശ്രമിച്ച കേസിലെ പ്രതിക്ക് 17 വര്&zwj;ഷം കഠിന തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് നാദാപുരം വെള്ളൂര്&zwj; സ്വദേശി മോറത്ത് മീത്തല്&zwj; രജീഷി(46) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്&zwnj;പെഷ്യല്&zwj; കോടതി ജഡ്ജ് ദേവന്&zwj; കെ. മേനോന്&zwj; ശിക്ഷിച്ചത്.&lt;/p&gt;&lt;p&gt;2022 നവംബര്&zwj; 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകീട്ട് മൂന്നരയോടെ വീട്ടില്&zwj; ഒറ്റയ്ക്കിരുന്ന് ടിവി കാണുകയായിരുന്ന 66കാരിയെയാണ് രജീഷ് ഉപദ്രവിച്ചത്. ചിരട്ട വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാള്&zwj; വീട്ടില്&zwj; അതിക്രമിച്ച് കയറുകയും അതിജീവിതയുടെ വായ പൊത്തിപ്പിടിച്ച് തള്ളിയിട്ട് ബലാത്സംഗത്തിന് മുതിരുകയുമായിരുന്നു. പരിക്കേറ്റ വയോധിക ബന്ധുക്കളുടെയും പരിസരവാസികളുടെയും സഹായത്തോടെ നാദാപുരം പോലീസ് സ്റ്റേഷനില്&zwj; എത്തി പരാതി നല്&zwj;കുകയും പിന്നീട് നാദാപുരം ഗവണ്&zwj;മെന്റ് ആശുപത്രിയില്&zwj; ചികിത്സ തേടുകയും ചെയ്തു.&lt;/p&gt;&lt;p&gt;പ്രതിയുടെ കുറ്റസമ്മത മൊഴിയുടെയും സാക്ഷി മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രജീഷിന് ശിക്ഷ വിധിച്ചത്. അതേസമയം വിചാരണക്കിടെ അതിജീവിതയുടെ അയല്&zwj;വാസികളായ രണ്ടുപേര്&zwj; പ്രതിക്ക് അനുകൂലമായി കൂറു മാറിയിരുന്നു. നാദാപുരം പോലീസ് രജിസ്റ്റര്&zwj; ചെയ്ത കേസില്&zwj; പ്രോസിക്യൂഷന്&zwj; ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകള്&zwj; ഹാജരാക്കുകയും ചെയ്തു .&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/accused-who-tried-to-rape-an-elderly-woman-who-was-sitting-alone-at-home-watching-tv-was-sentenced-to-17-years-articleshow-g7vrcsq"/>
        </item>
        <item>
            <title><![CDATA[കിടപ്പ് രോഗിയുടെ വീട്ടിൽ ജോലിക്ക് നിന്ന ഹോം നഴ്‌സും സുഹൃത്തും ചേർന്ന് ആഭരണങ്ങൾ മോഷ്ടിച്ചു; അന്വേഷണം വഴി തെറ്റിക്കാൻ കള്ളകഥകൾ, ഒടുവിൽ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/home-nurse-and-friend-working-at-bedridden-patient-s-house-stole-jewelry-finally-caught-articleshow-3e11ve1</link>
            <guid isPermaLink="true">https://www.asianetnews.com/local-news/home-nurse-and-friend-working-at-bedridden-patient-s-house-stole-jewelry-finally-caught-articleshow-3e11ve1</guid>
            <pubDate>Wed, 27 May 2026 02:34:06 +0530</pubDate>
            <description><![CDATA[മുവാറ്റുപുഴയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിൽ ഹോം നഴ്&zwnj;സായ തമിഴ്&zwnj;നാട് സ്വദേശിനിയും സുഹൃത്തും അറസ്റ്റിൽ. കിടപ്പ് രോഗിയായ സ്ത്രീയെ കബളിപ്പിച്ച് മോഷണം നടത്തിയ പ്രതികളിൽ നിന്ന് പോലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjxqtmfqv5bfghsswm88qp3,imgname-theft-arrest-1779825371791.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: വയോധികയുടെ ആഭരണങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ - മാറാടി മഞ്ചരിപടിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന തമിഴ്&zwnj;നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്&zwnj;മി (46) എന്നിവരെയാണ് മുവാറ്റുപുഴ ഡിവൈഎസ്പിഅബ്&zwnj;ദുൾ മുനീർ പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;24ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഹോം നഴ്&zwnj;സാണ് സുധ ശങ്കർ. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്നതിനായി ഹോം നഴ്&zwnj;സായ സുധ സാങ്കൽപിക കഥകൾ മെനഞ്ഞ് പറയുകയായിരുന്നു. മോഷണം നടത്തിയ സ്വർണ ആഭരണങ്ങൾ ഇവരിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ അനിൽ ജോർജ്, എസ് ഐ മാരായ എൻ എസ് റോയ്, ചാർലി തോമസ്, എസ് ശ്രീനാഥ്, പി സി ജയകുമാർ, എം എം ഉബൈസ് , സി ബി അനിൽകുമാർ, എ എസ് ഐ മാരായ എം കെ ഗിരിജ, എ വി ദിനി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാരിസ് എച്ച്, രതീഷ് എം പി , ശ്രീജു രാജൻ, ബിനിൽ എൽദോസ് അജേഷ് എ പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/home-nurse-and-friend-working-at-bedridden-patient-s-house-stole-jewelry-finally-caught-articleshow-3e11ve1"/>
        </item>
        <item>
            <title><![CDATA[കൂട്ടിന് റോട്ട്‌വീലറും ജെര്‍മന്‍ ഷെപ്പേര്‍ഡും, ഒരു വര്‍ഷത്തിനിടെ പിടിയിലാകുന്നത് നാലാം തവണ; എംഡിഎംഎയുമായി സ്ഥിരം കുറ്റവാളി പിടിയില്‍]]></title>
            <link>https://www.asianetnews.com/local-news/arrested-for-the-fourth-time-in-a-year-habitual-offender-arrested-with-mdma-articleshow-dvv0gns</link>
            <guid isPermaLink="true">https://www.asianetnews.com/local-news/arrested-for-the-fourth-time-in-a-year-habitual-offender-arrested-with-mdma-articleshow-dvv0gns</guid>
            <pubDate>Wed, 27 May 2026 00:46:24 +0530</pubDate>
            <description><![CDATA[വിദ്യാര്&zwj;ത്ഥികള്&zwj;ക്കും യുവാക്കള്&zwj;ക്കുമിടയില്&zwj; ലഹരി വിറ്റ് ആര്&zwj;ഭാട ജീവിതം നയിച്ചുവന്ന കോഴിക്കോട് സ്വദേശിയായ യുവാവ് വീണ്ടും അറസ്റ്റില്&zwj;. ഇയാളില്&zwj; നിന്ന് 37 ഗ്രാമിലധികം എം.ഡി.എം.എ പിടിച്ചെടുത്തതായും ഒരു വര്&zwj;ഷത്തിനിടെ ഇത് നാലാം തവണയാണ് ഇയാള്&zwj; സമാന കേസില്&zwj; പിടിയിലാകുന്നതെന്നും പൊലീസ് അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjvem6ep6jzz1temd9wsvwd,imgname-kozhikode-mdma-arrest-1779822973133.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വിദ്യാര്&zwj;ത്ഥികള്&zwj;ക്കും യുവാക്കള്&zwj;ക്കുമിടയില്&zwj; ലഹരി വില്&zwj;പന പതിവാക്കി ആര്&zwj;ഭാട ജീവിതം നയിച്ചുവന്നിരുന്ന യുവാവ് പിടിയില്&zwj;. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില്&zwj; ടി.കെ ഹൗസില്&zwj; സാജിദ് ജമാല്&zwj; അഹമ്മദി(27) നെയാണ് സിറ്റി ഡാന്&zwj;സഫും ടൗണ്&zwj; പൊലീസും ചേര്&zwj;ന്ന് അറസ്റ്റ് ചെയ്തത്. ഒരു വര്&zwj;ഷത്തിനിടെ ഇത് നാലാം തവണയാണ് ഇയാളെ സമാന കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;വില്പനക്കായി എത്തിച്ച 37.170 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും മയക്കുമരുന്ന് വിറ്റ് കിട്ടിയ 4630 രൂപയും സിപ്പ് ലോക്ക് കവറുകളും മൂന്ന് മൊബൈല്&zwj; ഫോണുകളും ഇയാളില്&zwj; നിന്ന് കണ്ടെടുത്തു. കോഴിക്കോട് സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്&zwj;മെട്രീസ് എന്ന് ലോഡ്ജില്&zwj; നിന്നാണ് സാജിദിനെ വളഞ്ഞത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്&zwnj;വീലര്&zwj;, ജര്&zwj;മന്&zwj;ഷെപ്പേര്&zwj;ഡ് തുടങ്ങിയ നായകളെ വളര്&zwj;ത്തിയിരുന്നു ഇയാള്&zwj;.&lt;/p&gt;&lt;p&gt;സാജിദ് സ്ഥിരം മയക്കുമരുന്ന് വില്&zwj;പ്പനക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരുവിലെ മൊത്തവില്&zwj;പ്പനക്കാരില്&zwj; നിന്നും എം.ഡി.എം.എ വാങ്ങിച്ച് ചെറിയ പാക്കറ്റുകളാക്കി വില്&zwj;പ്പന നടത്തുകയും ഇതിലൂടെ സമ്പാദിക്കുന്ന പണം ആര്&zwj;ഭാട ജീവിതത്തിന് ഉപയോഗിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചും നല്ലളം, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നീ സ്ഥലങ്ങളിലുള്ള ആവശ്യക്കാര്&zwj;ക്കിടയിലുമായിരുന്നു വില്&zwj;പന.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/arrested-for-the-fourth-time-in-a-year-habitual-offender-arrested-with-mdma-articleshow-dvv0gns"/>
        </item>
        <item>
            <title><![CDATA[തൃശൂരിൽ പട്ടാപ്പകൽ വീടിന്റെ പൂട്ട് പൊളിച്ച്  സ്വര്‍ണവും വെള്ളിയുമടക്കം ലക്ഷങ്ങളുടെ കവര്‍ച്ച; തിരുട്ട് ഗ്രാമത്തിൽ നിന്ന് സഹോദരങ്ങളായ പ്രതികൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/thieves-break-into-house-in-broad-daylight-steal-gold-silver-worth-lakh-two-arrested-articleshow-xnb8773</link>
            <guid isPermaLink="true">https://www.asianetnews.com/local-news/thieves-break-into-house-in-broad-daylight-steal-gold-silver-worth-lakh-two-arrested-articleshow-xnb8773</guid>
            <pubDate>Wed, 27 May 2026 00:41:30 +0530</pubDate>
            <description><![CDATA[തൃശൂർ പടിഞ്ഞാറേ കോട്ടയിൽ പട്ടാപ്പകൽ വീട് തകർത്ത് ആറ് ലക്ഷം രൂപയുടെ സ്വർണ്ണവും വെള്ളിയും കവർന്ന കേസിൽ തമിഴ്&zwnj;നാട് തിരുട്ട് ഗ്രാമത്തിലെ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരെ തമിഴ്&zwnj;നാട്ടിൽ വെച്ച് സാഹസികമായാണ് തൃശൂർ പോലീസ് പിടികൂടിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjv5gk4pvn8azarayytgb54,imgname-thieves-arrest-1779822674532.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: പടിഞ്ഞാറേ കോട്ടയിൽ പട്ടാപകൽ വീട് തകർത്ത് സ്വർണ്ണവും വെള്ളിയും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന സംഭവത്തിൽ തമിഴ്&zwnj;നാട് തിരുട്ട് ഗ്രാമത്തിലെ സഹോദരങ്ങളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരാണ് തൃശൂർ പൊലീസിന്റെ അന്വേഷണത്തിൽ തമിഴ്&zwnj;നാട്ടിൽ നിന്നും സാഹസികമായി പിടിയിലായത്. കഴിഞ്ഞ ആറിനാണ് പ്രതികൾ തൃശൂർ പടിഞ്ഞാറെകോട്ട അടിയാട്ട് ലൈനിലുള്ള വീട് തകർത്ത് വൻ കൊള്ള നടത്തിയത്. വീടിന്റെ വരാന്തയിലെ പുല്ലു കൊണ്ടുള്ള ചിക്ക് പൊളിച്ച പ്രതികൾ, മരം കൊണ്ടുള്ള മെയിൻ വാതിലിന്റെ പൂട്ട് തകർത്താണ് അകത്തുകയറിയത്. തുടർന്ന് മെയിൻ ഹാളിലെ സൈഡ് റൂമിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടിയിൽ നിന്നാണ് വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നത്.&lt;/p&gt;&lt;p&gt;ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങളും വെള്ളിയുരുപ്പടികളും ഓട്ടുപാത്രങ്ങളും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കൊള്ളയടിച്ചത്. സ്വർണാഭരണങ്ങൾ (6 പവൻ), മൂന്നേകാൽ പവൻ തൂക്കം വരുന്ന ലോക്കറ്റോടു കൂടിയ സ്വർണമാല, ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ നെക്ലെസ്, കാൽ പവൻ തൂക്കം വരുന്ന സ്വർണ മോതിരം, അര പവൻ തൂക്കം വരുന്ന ഒരു ജോഡി കമ്മൽ, രണ്ട് ഗ്രാം വീതം തൂക്കം വരുന്ന രണ്ട് ജോഡി കമ്മലുകൾ എന്നിവയും, വെള്ളിയുടെ ഒരു മാലയും നെക്&zwnj;ലസും ഒരു ജോഡി കമ്മലും പോയി. ഓടിന്റെ രണ്ട് കിണ്ടികളും ഒരു ഉരുളിയും നഷ്ടമപ്പെട്ടതായി വീട്ടുകാര്&zwj; പറയുന്നു. പട്ടാപകൽ നടന്ന ഈ വൻ കവർച്ചയ്ക്ക് ശേഷം തമിഴ്&zwnj;നാട്ടിലേക്ക് കടന്ന പ്രതികളെക്കുറിച്ച് കൃത്യമായ സൂചനകൾ ശേഖരിച്ചാണ് പോലീസ് സംഘം അവിടെയെത്തി ഇവരെ സാഹസികമായി പിടികൂടിയത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/thieves-break-into-house-in-broad-daylight-steal-gold-silver-worth-lakh-two-arrested-articleshow-xnb8773"/>
        </item>
        <item>
            <title><![CDATA[കെഎസ്ആർടിസി ഇരട്ടനീതി പൊളിഞ്ഞു; ഭരണം മാറിയപ്പോൾ ഫയലിന് ജീവൻ വീണു, ഗണേഷ് കുമാര്‍ പിരിച്ചുവിട്ട ഡ്രൈവറെ തിരിച്ചെടുത്തു]]></title>
            <link>https://www.asianetnews.com/local-news/ksrtc-reinstates-driver-who-dismissed-from-service-due-to-traffic-accident-after-change-of-government-articleshow-oehq62f</link>
            <guid isPermaLink="true">https://www.asianetnews.com/local-news/ksrtc-reinstates-driver-who-dismissed-from-service-due-to-traffic-accident-after-change-of-government-articleshow-oehq62f</guid>
            <pubDate>Wed, 27 May 2026 00:04:59 +0530</pubDate>
            <description><![CDATA[&lt;p&gt;വാഹനാപകടത്തിന്റെ പേരിൽ മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ പിരിച്ചുവിട്ട ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ കെഎസ്ആർടിസി തിരിച്ചെടുത്തു. നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും ഭരണം മാറിയ ശേഷമാണ് ഉത്തരവ് നടപ്പിലായത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjs2vf4pbshh9v3whfw7gaz,imgname-ksrtc-driver-1779820490212.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: വാഹനാപകടത്തിന്റെ പേരിൽ സർവീസിൽ നിന്ന് പുറത്താക്കിയ ഡ്രൈവറെ ഭരണം മാറിയതോടെ തിരിച്ചെടുത്ത് കെഎസ്ആർടിസി. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെയാണ് കോർപ്പറേഷൻ തിരിച്ചെടുത്തത്. ചടയമംഗലം നെട്ടേത്തറയിൽ ഉണ്ടായ അപകടത്തിന്റെ പേരിലാണ് ബിനുവിനെ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ നേരിട്ട് ഇടപ്പെട്ട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. നടപടിക്കെതിരെ ബിനു ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിവരികയായിരുന്നു.&lt;/p&gt;&lt;p&gt;വിവരാവകാശ നിയമപ്രകാരം ബിനു ശേഖരിച്ച രേഖകളാണ് കോർപ്പറേഷന്റെ ഇരട്ടത്താപ്പ് പുറത്തെത്തിച്ചത്. കേരളത്തിലെ മുഴുവൻ ഡിപ്പോകളിലും ഉണ്ടായ സമാനമായ സംഭവങ്ങൾ ബിനു പരിശോധിച്ചു. എന്നാൽ ജീവഹാനി സംഭവിച്ച അപകടങ്ങളിൽ പോലും ഒരു ഡ്രൈവറെയും കെഎസ്ആർടിസി പിരിച്ചുവിട്ടിരുന്നില്ലന്ന് രേഖകളിൽ വ്യക്തമാക്കുന്നു. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ അശ്രദ്ധമായി ബസ് ഓടിച്ച് ഓട്ടോറിക്ഷയിൽ ഇടിച്ച് നാല് നിരപരാധികൾ പിടഞ്ഞുമരിച്ചിട്ട് പോലും അയാളെ മൂന്ന് മാസം സസ്പെൻഡ് ചെയ്ത് രണ്ട് ഇൻക്രിമെന്റ് തടഞ്ഞുവെച്ച ശേഷം തിരിച്ചെടുത്തു.&lt;/p&gt;&lt;p&gt;എന്നാൽ യാതൊരു മാനദണ്ഡവും ഇല്ലാതെ ബിനുവിനെ പിരിച്ചുവിട്ട നടപടിക്കെതിരെയാണ് ഇദ്ദേഹം കോടതി കയറിയത്. വകുപ്പ് മന്ത്രിയുടെ പ്രതികാര നടപടി ഒടുവിൽ കെഎസ്ആർടിസിക്ക് തന്നെ തിരിച്ചടിയായി. ബിനുവിനെ തിരിച്ചെടുക്കാനുള്ള കോടതി ഉത്തരവ് ഉണ്ടായിട്ടും പാലിക്കപ്പെട്ടില്ല. മൂന്ന് മാസത്തിലധികം കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഉത്തരവ് ഫയലിൽ ഉറങ്ങി. ഭരണം മാറിയതോടെ ഫയലിന് അനക്കം വെച്ചു. ഒടുവിൽ വിനുവിനെ തിരിച്ചെടുക്കാൻ തീരുമാന മെത്തുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ തന്നെ ബിനുവിന് പഴയതുപോലെ ജോലിയിൽ പ്രവേശിക്കാൻ ആകും എന്നാണ് വിവരം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/ksrtc-reinstates-driver-who-dismissed-from-service-due-to-traffic-accident-after-change-of-government-articleshow-oehq62f"/>
        </item>
        <item>
            <title><![CDATA[കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം; ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിച്ചു]]></title>
            <link>https://www.asianetnews.com/local-news/elephant-attack-gudalloor-malayali-student-died-articleshow-x3kgo7l</link>
            <guid isPermaLink="true">https://www.asianetnews.com/local-news/elephant-attack-gudalloor-malayali-student-died-articleshow-x3kgo7l</guid>
            <pubDate>Tue, 26 May 2026 22:17:57 +0530</pubDate>
            <description><![CDATA[&lt;p&gt;വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവമുണ്ടായത്. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjjmphbvxztzrqb4pn1y31n,imgname-mixcollage-26-may-2026-10-10-pm-2230-1779813734955.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്നാട് ഗൂഡല്ലൂർ പാക്കണയിൽ കാട്ടാന ആക്രമണത്തിൽ മലയാളിയായ 14 വയസ്സുകാരന് ദാരുണാന്ത്യം. പന്തല്ലൂർ സ്വദേശി മിസ്ഹബാണ് മരിച്ചത്. വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവം. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/local-news/elephant-attack-gudalloor-malayali-student-died-articleshow-x3kgo7l"/>
        </item>
        <item>
            <title><![CDATA[യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്‌ന വീഡിയോ ആക്കി സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/young-man-arrested-for-editing-young-woman-s-picture-and-circulating-it-as-a-nude-video-articleshow-o9sgysc</link>
            <guid isPermaLink="true">https://www.asianetnews.com/local-news/young-man-arrested-for-editing-young-woman-s-picture-and-circulating-it-as-a-nude-video-articleshow-o9sgysc</guid>
            <pubDate>Tue, 26 May 2026 23:58:24 +0530</pubDate>
            <description><![CDATA[മുവാറ്റുപുഴയിൽ യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോയാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാളകം കുന്നക്കാൽ സ്വദേശിയായ ബേസിൽ സാജുവാണ് മുവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjrpvmazdjsp8sbnbh96k1a,imgname-muvattupuzha-arrest-1779820097162.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിലായി. മുവാറ്റുപുഴ വാളകം കുന്നക്കാൽ സ്വദേശിയായ കാവിക്കുന്നേൽ വീട്ടിൽ ബേസിൽ സാജു(27)വിനെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;മുവാറ്റുപുഴയിൽ താമസിക്കുന്ന യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്&zwnj;ന വീഡിയോ ആക്കി സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ മാരായ എം വി ദിലീപ് കുമാർ , എൻ എസ് റോയ്, എസ് ശ്രീനാഥ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജറീഷ് സി എ ,സന്ദീപ് ബാബു ,സന്ദീപ് പ്രഭാകർ , ബഷീറ എസ് എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/local-news/young-man-arrested-for-editing-young-woman-s-picture-and-circulating-it-as-a-nude-video-articleshow-o9sgysc"/>
        </item>
        <item>
            <title><![CDATA[അമ്മയുടെ ദോഷം പരിഹരിക്കാൻ പെൺമക്കളുമായി ലൈംഗിക ബന്ധം,പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/financially-troubled-family-seek-astrologers-help-55-year-old-astrologer-held-for-raping-minor-daughters-articleshow-6s3fibq</link>
            <guid isPermaLink="true">https://www.asianetnews.com/local-news/financially-troubled-family-seek-astrologers-help-55-year-old-astrologer-held-for-raping-minor-daughters-articleshow-6s3fibq</guid>
            <pubDate>Tue, 26 May 2026 22:35:53 +0530</pubDate>
            <description><![CDATA[&lt;p&gt;സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന കാലത്ത് കുടുംബത്തിന്&zwj;റെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് കുട്ടികളുടെ മാതാവ് ശരത് ബാബുവിനെ സമീപിക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjkxtzttccb6ng2wg0xgj01,imgname-astrologer-1779815083002.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വർഷങ്ങളോളംപീഡിപ്പിച്ച കേസിൽ ജോത്സ്യനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെൺകുട്ടികളെയാണ് ഇയാൾ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന കാലത്ത് കുടുംബത്തിന്&zwj;റെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് കുട്ടികളുടെ മാതാവ് ശരത് ബാബുവിനെ സമീപിക്കുന്നത്. ഇതിനായി ഇയാൾ നടത്തിയ പൂജാകർമങ്ങൾക്ക് പിന്നാലെ സ്ഥലം വിറ്റുപോയിരുന്നു. ഇതോടെ കുടുംബത്തിന് ഇയാളിലുള്ള വിശ്വാസ്യത വർധിച്ചു. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുടുംബവുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുത്തത്. അമ്മയ്ക്ക് ചില ഗുരുതരമായ ദോഷങ്ങളുണ്ടെന്നും ഇത് പരിഹരിച്ച് കുടുംബം രക്ഷപെടാൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പ്രതി പെൺകുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;തുടർന്ന് 2024 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രതി കുട്ടികളെ നിരന്തരമായി പീഡനത്തിന് ഇരയാക്കി. വാടക വീട്ടിലും മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം നടത്തിയത്. പീഡനം സഹിക്കാൻ കഴിയാതായതോടെ പെൺകുട്ടികൾ വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സഹായകേന്ദ്രമായ 'സ്നേഹിത'യെ സമീപിച്ചു. ഇവിടെ വെച്ച് കുട്ടികൾക്ക് നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പീഡനവിവരങ്ങൾ പുറത്തുവരുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;സ്നേഹിത അധികൃതർ നൽകിയ വിവരത്തിന്&zwj;റെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ പ്രതിയെ പൊലീസ് സംഘം പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/financially-troubled-family-seek-astrologers-help-55-year-old-astrologer-held-for-raping-minor-daughters-articleshow-6s3fibq"/>
        </item>
        <item>
            <title><![CDATA[കൂട്ടിന് റോട്ട്‌വീലറും ജെര്‍മന്‍ ഷെപ്പേര്‍ഡും, ഒരു വര്‍ഷത്തിനിടെ പിടിയിലാകുന്നത് നാലാം തവണ, എംഡിഎംഎയുമായി സ്ഥിരം കുറ്റവാളി പിടിയില്‍]]></title>
            <link>https://www.asianetnews.com/local-news/drugs-sale-pet-dogs-for-safety-repeated-offender-held-in-kozhikode-articleshow-e5wigal</link>
            <guid isPermaLink="true">https://www.asianetnews.com/local-news/drugs-sale-pet-dogs-for-safety-repeated-offender-held-in-kozhikode-articleshow-e5wigal</guid>
            <pubDate>Tue, 26 May 2026 22:25:54 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്&zwj;മെട്രീസ് എന്ന ലോഡ്ജില്&zwj; നിന്നാണ് സാജിദിനെ വളഞ്ഞത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്&zwnj;വീലര്&zwj;, ജര്&zwj;മന്&zwj;ഷെപ്പേര്&zwj;ഡ് തുടങ്ങിയ നായകളെ വളര്&zwj;ത്തിയിരുന്നു ഇയാള്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjkca5744kgcrfa62q7zpqz,imgname-drugs-arrest-1779814508711.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വിദ്യാര്&zwj;ത്ഥികള്&zwj;ക്കും യുവാക്കള്&zwj;ക്കുമിടയില്&zwj; ലഹരി വില്&zwj;പന പതിവാക്കി ആര്&zwj;ഭാട ജീവിതം നയിച്ചുവന്നിരുന്ന യുവാവ് പിടിയില്&zwj;. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില്&zwj; ടി.കെ ഹൗസില്&zwj; സാജിദ് ജമാല്&zwj; അഹമ്മദി(27) നെയാണ് സിറ്റി ഡാന്&zwj;സഫും ടൗണ്&zwj; പൊലീസും ചേര്&zwj;ന്ന് അറസ്റ്റ് ചെയ്തത്. ഒരു വര്&zwj;ഷത്തിനിടെ ഇത് നാലാം തവണയാണ് ഇയാളെ സമാന കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;വില്പനക്കായി എത്തിച്ച 37.170 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും മയക്കുമരുന്ന് വിറ്റ് കിട്ടിയ 4630 രൂപയും സിപ്പ് ലോക്ക് കവറുകളും മൂന്ന് മൊബൈല്&zwj; ഫോണുകളും ഇയാളില്&zwj; നിന്ന് കണ്ടെടുത്തു. കോഴിക്കോട് സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്&zwj;മെട്രീസ് എന്ന ലോഡ്ജില്&zwj; നിന്നാണ് സാജിദിനെ വളഞ്ഞത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്&zwnj;വീലര്&zwj;, ജര്&zwj;മന്&zwj;ഷെപ്പേര്&zwj;ഡ് തുടങ്ങിയ നായകളെ വളര്&zwj;ത്തിയിരുന്നു ഇയാള്&zwj;.&lt;/p&gt;&lt;p&gt;സാജിദ് സ്ഥിരം മയക്കുമരുന്ന് വില്&zwj;പ്പനക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി. ബാംഗ്ലൂരിലെ മൊത്തവില്&zwj;പ്പനക്കാരില്&zwj; നിന്നും എം.ഡി.എം.എ വാങ്ങിച്ച് ചെറിയ പാക്കറ്റുകളാക്കി വില്&zwj;പ്പന നടത്തുകയും ഇതിലൂടെ സമ്പാദിക്കുന്ന പണം ആര്&zwj;ഭാട ജീവിതത്തിന് ഉപയോഗിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചും നല്ലളം, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നീ സ്ഥലങ്ങളിലുള്ള ആവശ്യക്കാര്&zwj;ക്കിടയിലുമായിരുന്നു വില്&zwj;പന.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/drugs-sale-pet-dogs-for-safety-repeated-offender-held-in-kozhikode-articleshow-e5wigal"/>
        </item>
        <item>
            <title><![CDATA[പെരുന്നാളിന് വൻ വിലക്കുറവിൽ വസ്ത്രങ്ങളുമായി തെരുവോര കച്ചവടം, മുക്കത്ത് തെരുവ് കച്ചവടക്കാരും വസ്ത്ര വ്യാപാരികളും തമ്മില്‍ സംഘര്‍ഷം]]></title>
            <link>https://www.asianetnews.com/local-news/huge-reduction-sale-announced-by-street-vendors-cause-clash-in-mukkam-articleshow-2mr1oob</link>
            <guid isPermaLink="true">https://www.asianetnews.com/local-news/huge-reduction-sale-announced-by-street-vendors-cause-clash-in-mukkam-articleshow-2mr1oob</guid>
            <pubDate>Tue, 26 May 2026 22:14:57 +0530</pubDate>
            <description><![CDATA[&lt;p&gt;പെരുന്നാള്&zwj; വിപണി ലക്ഷ്യമിട്ട് തെരുവുകച്ചവടക്കാര്&zwj; കുറഞ്ഞ വിലയില്&zwj; വസ്ത്രങ്ങള്&zwj; വില്&zwj;പനയ്ക്കെത്തിച്ചതാണ് പ്രദേശത്തെ സ്ഥിരം വ്യാപാരികളെ പ്രകോപിപ്പിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjjqq32et4ab4cb7tgheqpq,imgname-mukkam-clash-1779813833826.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: മുക്കം നോര്&zwj;ത്ത് കാരശ്ശേരിയില്&zwj; തെരുവുകച്ചവടക്കാരും വ്യാപാരികളും തമ്മില്&zwj; സംഘര്&zwj;ഷം. വസ്ത്രങ്ങള്&zwj; വില കുറച്ച് വില്&zwj;ക്കുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം ആരംഭിച്ച തര്&zwj;ക്കമാണ് ഒടുവില്&zwj; തെരുവിലെ കൂട്ടത്തല്ലിലും സംഘര്&zwj;ഷത്തിലും കലാശിച്ചത്. പെരുന്നാള്&zwj; വിപണി ലക്ഷ്യമിട്ട് തെരുവുകച്ചവടക്കാര്&zwj; കുറഞ്ഞ വിലയില്&zwj; വസ്ത്രങ്ങള്&zwj; വില്&zwj;പനയ്ക്കെത്തിച്ചതാണ് പ്രദേശത്തെ സ്ഥിരം വ്യാപാരികളെ പ്രകോപിപ്പിച്ചത്. ഇത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വ്യാപാരികളും തെരുവുകച്ചവടക്കാരും തമ്മില്&zwj; രൂക്ഷമായ തര്&zwj;ക്കമുണ്ടായിരുന്നു. തുടര്&zwj;ന്ന് ടൗണിന് സമീപം ഇനി ഇത്തരത്തില്&zwj; കച്ചവടം നടത്തില്ലെന്ന് തെരുവുകച്ചവടക്കാര്&zwj; ഉറപ്പുനല്&zwj;കിയതോടെയാണ് ഇന്നലത്തെ പ്രശ്&zwnj;നങ്ങള്&zwj; താല്&zwj;ക്കാലികമായി ഒത്തുതീര്&zwj;പ്പിലെത്തിയത്.&amp;nbsp;&lt;/p&gt;&lt;p&gt;എന്നാല്&zwj; ഇന്ന് അരീക്കോട് ഭാഗത്തുനിന്നും വലിയൊരു സംഘം യുവാക്കള്&zwj; കൂട്ടത്തോടെ സംഘടിച്ചെത്തുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്&zwj; വീണ്ടും വാക്കേറ്റമുണ്ടാകുകയും അത് വലിയ സംഘര്&zwj;ഷത്തിലേക്ക് വഴിമാറുകയും ചെയ്തു. ടൗണില്&zwj; വന്&zwj; ജനക്കൂട്ടം തടിച്ചുകൂടിയതോടെ പ്രദേശത്ത് ഏറെ നേരം സംഘര്&zwj;ഷാവസ്ഥ നിലനിന്നിരുന്നു. സംഭവ സ്ഥലത്തെത്തിയ മുക്കം പൊലീസ് ഇരുവിഭാഗത്തെയും ഇവിടെ നിന്ന് മാറ്റുകയായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/huge-reduction-sale-announced-by-street-vendors-cause-clash-in-mukkam-articleshow-2mr1oob"/>
        </item>
        <item>
            <title><![CDATA[സർക്കാർ മേഖലയിൽ ഇതാദ്യം, റോബോട്ടിക് സർജറിയിലൂടെ ഇടുപ്പു-മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, 10 രോഗികൾക്ക് അശ്വാസം]]></title>
            <link>https://www.asianetnews.com/local-news/thiruvananthapuram-medical-college-performs-first-government-sector-robotic-joint-replacement-surgery-for-10-patients-articleshow-e8ebwx8</link>
            <guid isPermaLink="true">https://www.asianetnews.com/local-news/thiruvananthapuram-medical-college-performs-first-government-sector-robotic-joint-replacement-surgery-for-10-patients-articleshow-e8ebwx8</guid>
            <pubDate>Tue, 26 May 2026 21:42:51 +0530</pubDate>
            <description><![CDATA[&lt;p&gt;മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവയ്ക്കാണ് ഈ രോഗികളെ വിധേയരാക്കിയത്. സംസ്ഥാനത്ത് ഇതാദ്യമാണ് സർക്കാർ മേഖലയിൽ റോബോട്ടിക് സർജറിയിലൂടെ ഈ ചികിത്സ നടത്തിയതെന്ന് ഡോക്ടർമാർ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjd4et0ec7cxt95vk589f8b,imgname-robotic-joint-replacement-surgery-1779807959872.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സർജറി ഉപകരണങ്ങൾ ഇല്ലാത്ത തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ റോബോട്ടിക്ക് സർജറി വഴി പത്തുപേർക്ക് നടത്തിയ ശസ്ത്രക്രിയ വിജയം. വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി കൊണ്ടുവന്ന ഉപകരണം ഉപയോഗിച്ചാണ് സർജറി നടത്തിയത്. മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവയ്ക്കാണ് ഈ രോഗികളെ വിധേയരാക്കിയത്. സംസ്ഥാനത്ത് ഇതാദ്യമാണ് സർക്കാർ മേഖലയിൽ റോബോട്ടിക് സർജറിയിലൂടെ ഈ ചികിത്സ നടത്തിയതെന്ന് ഡോക്ടർമാർ അറിയിച്ചു.&lt;/p&gt;&lt;p&gt;ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള മേലധികാരികളുടെ അനുമതിയോടെ നടത്തിയ ശസ്ത്രക്രിയ പത്തു പേർക്കും രോഗമുക്തിയേകി. ആശുപത്രിയിൽ റോബോട്ടിക് സർജറി ഉപകരണങ്ങൾ ലഭ്യമാകുമ്പോൾ രോഗികൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന് ഈ ശസ്ത്രകളിലൂടെ തെളിയുകയാണ്. ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ മനോജ് കുമാറിന്&zwj;റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയകൾ. അനസ്തേഷ്യ വിഭാഗം മേധാവി ഡോ ശോഭ, ഡോ ധന്യ, ഡോ രാധിക, റേഡിയോളജി വിഭാഗം മേധാവി ഡോ ജയശ്രീ, സൂരജ്, സർജിക്കൽ ടീമംഗങ്ങളായ ഡോ വിനേഷ് സേനൻ, ഡോ അശോക്, ഡോ ഷിബു, ഡോ ദേവസുമൻ, നേഴ്സുമാരായ രമ്യ, ശ്രീജ എന്നിവർക്കൊപ്പം മറ്റു സപ്പോർട്ടിംഗ് സ്റ്റാഫുകളും ശസ്ത്രക്രിയയിൽ പങ്കാളികളായി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/thiruvananthapuram-medical-college-performs-first-government-sector-robotic-joint-replacement-surgery-for-10-patients-articleshow-e8ebwx8"/>
        </item>
        <item>
            <title><![CDATA[യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി നിന്ന നിൽപ്പിൽ തട്ടിയത് കാൽലക്ഷം രൂപ, കൊടും ക്രിമിനലുകൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/lost-quarter-lakh-in-seconds-three-held-for-looting-youth-in-kozhikode-by-putting-knife-on-body-articleshow-7srlgwo</link>
            <guid isPermaLink="true">https://www.asianetnews.com/local-news/lost-quarter-lakh-in-seconds-three-held-for-looting-youth-in-kozhikode-by-putting-knife-on-body-articleshow-7srlgwo</guid>
            <pubDate>Tue, 26 May 2026 21:08:53 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് എസ്.കെ ടെമ്പിള്&zwj; റോഡിന് സമീപത്ത് വെച്ച് ഇവര്&zwj; ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjef213mk2m11mxm2eztr7p,imgname-robbery-1779809355811.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: യുവാവിന്റെ വയറില്&zwj; കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഗൂഗിള്&zwj; പേ വഴി പണം അയപ്പിക്കുകയും കയ്യിലുണ്ടായിരുന്ന പണം കവരുകയും ചെയ്ത സംഭവത്തില്&zwj; സ്ഥിരം കുറ്റവാളികളായ മൂന്ന് പേര്&zwj; പിടിയില്&zwj;. കോഴിക്കോട് അരക്കിണര്&zwj; സ്വദേശി ഷക്കീര്&zwj; നിവാസില്&zwj; മുഹമ്മദ് കൈഫ്(23), പെരുമണ്ണ പുളിക്കല്&zwj; താഴം സ്വദേശി മേലേകുഴിമ്പാട്ടില്&zwj; വീട്ടില്&zwj; മുഹമ്മദ് അന്&zwj;ഷിദ്(23), പെരുവയല്&zwj; കായലം സ്വദേശി അത്തിക്കാട്ടിന്&zwj;മേല്&zwj; വീട്ടില്&zwj; ഫസല്&zwj;(26) എന്നിവരെയാണ് കസബ പൊലീസ് സിറ്റി ക്രൈം സ്&zwnj;ക്വാഡും ചേര്&zwj;ന്ന് പിടികൂടിയത്. കഴിഞ്ഞ 18ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് എസ്.കെ ടെമ്പിള്&zwj; റോഡിന് സമീപത്ത് വെച്ച് ഇവര്&zwj; ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്&zwj;ദ്ദിച്ച ശേഷം കത്തി വയറില്&zwj; വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ഫോണ്&zwj; പിടിച്ചു വാങ്ങി ഗൂഗിള്&zwj; പേ വഴി മറ്റൊരു അക്കൗണ്ടിലേക്ക് 27,000 രൂപ അയപ്പിക്കുകയും പാന്റിന്റെ കീശയിലുണ്ടായിരുന്ന 1500 രൂപ കവരുകയും ചെയ്തു.&lt;/p&gt;&lt;p&gt;പരാതി ലഭിച്ചതിനെ തുടര്&zwj;ന്ന് കസബ പൊലീസ് കേസ് രജിസ്റ്റര്&zwj; ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങള്&zwj; കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്&zwj; ജില്ലയുടെ വിവിധ ഭാഗങ്ങളില്&zwj; വെച്ചാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. മുഹമ്മദ് കൈഫ് നിരവധി ക്രിമിനല്&zwj; കേസുകളിലെ പ്രതിയാണ്. കസബ, പന്നിയങ്കര സ്റ്റേഷന്&zwj; പരിധിയില്&zwj; മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്. 2024 ജൂലൈയില്&zwj; കോഴിക്കോട് ബീച്ചില്&zwj; ഇരിക്കുകയായിരുന്ന വിദ്യാര്&zwj;ത്ഥിനിയെ ബൈക്കില്&zwj; കബളിപ്പിച്ച് കൊണ്ട് പോയി റെയില്&zwj;വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്&zwj; എത്തിക്കുകയും എംഡിഎംഎ നല്&zwj;കിയ ശേഷം പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്&zwj; കേസ് നിലവിലുണ്ട്. മുഹമ്മദ് അന്&zwj;ഷിദ് പൊലീസ് ജീപ്പിന്റെ ബോണറ്റില്&zwj; വടി വാള്&zwj; കൊണ്ട് വെട്ടിയ കേസിലെ പ്രതിയാണ്.&lt;/p&gt;&lt;p&gt;കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് സമീപത്ത് വെച്ച് തിരുവനന്തപുരം സ്വദേശിയുടെ രണ്ടു പവന്റെ മാല പിടിച്ചു പറിക്കുകയും തൊണ്ടയാട് സ്വദേശിയായ യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്&zwj;പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫസലിന്റെ പേരില്&zwj; മാവൂര്&zwj; പൊലീസ് സ്റ്റേഷനില്&zwj; മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും കേസുകള്&zwj; നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കസബ ഇന്&zwj;സ്&zwnj;പെക്ടര്&zwj; പി.ജെ ജിമ്മിയുടെ നേതൃത്വത്തില്&zwj; എസ്.ഐ അഖില്&zwj;, എ.എസ്.ഐമാരായ സജേഷ് കുമാര്&zwj;, രജീഷ് എന്&zwj;, രാജീവ് കുമാര്&zwj;, സി.പി.ഒമാരായ ഷിംജിത്ത്, ദീപക്, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു, സുജിത്ത് എന്നിവര്&zwj; ചേര്&zwj;ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്&zwj; ഹാജരാക്കിയ മൂന്ന് പേരെയും റിമാന്റ് ചെയ്തു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/lost-quarter-lakh-in-seconds-three-held-for-looting-youth-in-kozhikode-by-putting-knife-on-body-articleshow-7srlgwo"/>
        </item>
        <item>
            <title><![CDATA[പാലക്കാട്-തിരുവനന്തപുരം മിന്നൽ ബസ്, പുലർച്ചെ യുവതിയെ പിൻ സീറ്റിലിരുന്നയാൾ കയറിപ്പിടിച്ചു; ഓടുന്ന ബസിൽ ലൈംഗികാതിക്രമം, അറസ്റ്റ്]]></title>
            <link>https://www.asianetnews.com/local-news/kannur-native-youth-arrested-for-sexualy-assault-woman-in-ksrtc-minnal-bus-proceeding-to-trivandrum-from-palakkad-articleshow-nnd30ax</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kannur-native-youth-arrested-for-sexualy-assault-woman-in-ksrtc-minnal-bus-proceeding-to-trivandrum-from-palakkad-articleshow-nnd30ax</guid>
            <pubDate>Tue, 26 May 2026 20:29:05 +0530</pubDate>
            <description><![CDATA[&lt;p&gt;ബസ് ഹരിപ്പാട് എത്താറായപ്പോൾ പ്രതി സീറ്റിന് പിന്നിലൂടെ കൈകടത്തി യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ യുവതി ബഹളം വെച്ചതോടെ പ്രതി മാപ്പുപറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksja9q7hsfcbqekn4m7a1n0h,imgname-minnal-bus-sexual-abuse-arrest-1779804986609.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹരിപ്പാട്: ആലപ്പുഴയിൽ കെഎസ്ആർടിസി മിന്നൽ ബസിൽ സഹയാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശ്ശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മൻസിലിൽ ഷെബീർ (41) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെ ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേക്ക് പോകാനായി മിന്നൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു പാലക്കാട് സ്വദേശിനിയായ യുവതി. കൊച്ചിയിൽ നിന്നും ബസിൽ കയറിയ പ്രതി യുവതിയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്.&lt;/p&gt;&lt;p&gt;ബസ് ഹരിപ്പാട് എത്താറായപ്പോൾ പ്രതി സീറ്റിന് പിന്നിലൂടെ കൈകടത്തി യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ യുവതി ബഹളം വെച്ചതോടെ പ്രതി മാപ്പുപറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ ബസ് നേരിട്ട് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതി ഷെബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kannur-native-youth-arrested-for-sexualy-assault-woman-in-ksrtc-minnal-bus-proceeding-to-trivandrum-from-palakkad-articleshow-nnd30ax"/>
        </item>
        <item>
            <title><![CDATA[മോഷണത്തിനിടെ ക്രൂരത, 80കാരിയെ കൊന്ന് കയ്യുംകാലും കല്ലിൽ കെട്ടി കായലിൽ തള്ളി, മൃതദേഹം കണ്ടെത്തിയത് 8ാം ദിവസം]]></title>
            <link>https://www.asianetnews.com/local-news/senior-citizen-robbed-hand-and-legs-tied-to-stone-and-thrown-in-backwater-body-found-8-day-articleshow-4siw0fk</link>
            <guid isPermaLink="true">https://www.asianetnews.com/local-news/senior-citizen-robbed-hand-and-legs-tied-to-stone-and-thrown-in-backwater-body-found-8-day-articleshow-4siw0fk</guid>
            <pubDate>Tue, 26 May 2026 19:39:40 +0530</pubDate>
            <description><![CDATA[&lt;p&gt;തങ്കമ്മയുടെ മകൻ കുടുംബസമേതം മറ്റൊരു വീട്ടിലാണ് താമസം. മകൾ ഭർതൃവീട്ടിലുമാണ്. തങ്കമ്മയെ കാണാതായതിനെത്തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മകളെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksj9qjen28zy0b1qnykm8m6r,imgname-thankamma-murder-1779804391893.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കായംകുളം: തനിച്ച് താമസിച്ചിരുന്ന വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി കല്ലുകെട്ടി കായലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് സാധുപുരത്ത് പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മയെയാണ് (80) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാലയും വളയും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ കവർച്ചാ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴുമണി മുതലാണ് തങ്കമ്മയെ കാണാതായത്. മകൻ കുടുംബസമേതം മറ്റൊരു വീട്ടിലാണ് താമസം. മകൾ ഭർതൃവീട്ടിലുമാണ്. തങ്കമ്മയെ കാണാതായതിനെത്തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മകളെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കനകക്കുന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പുലർച്ചെ കീരിക്കാട് ജെട്ടിക്ക് സമീപം മീൻ പിടിക്കാനും മണൽ വാരുന്നതിനുമായി ഇറങ്ങിയ തൊഴിലാളികളാണ് കായലിന് നടുവിൽ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കനകക്കുന്ന് ജെട്ടിക്ക് സമീപം അടിഞ്ഞ മൃതദേഹം കനകക്കുന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് കരയ്ക്കെത്തിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;കൈയും കാലും ബന്ധിച്ച് കഴുത്തിൽ കല്ല് കെട്ടി കായലിൽ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കായംകുളത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ തനിച്ച് താമസിക്കുന്ന വയോധികർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ കനകക്കുന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/senior-citizen-robbed-hand-and-legs-tied-to-stone-and-thrown-in-backwater-body-found-8-day-articleshow-4siw0fk"/>
        </item>
        <item>
            <title><![CDATA[ക്ഷേത്രത്തിൽ തൊഴുത് അനുഗ്രഹം തേടി പിന്നാലെ മോഷണം, സിസിടിവി ചതിച്ചു, പാഞ്ഞെത്തി ഭാരവാഹികൾ, കവർച്ച നടത്താനെത്തിയവർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/cctv-notification-gives-alarm-on-theft-in-temple-two-held-in-thiruvananthapuram-during-theft-after-prayer-articleshow-ymigg5p</link>
            <guid isPermaLink="true">https://www.asianetnews.com/local-news/cctv-notification-gives-alarm-on-theft-in-temple-two-held-in-thiruvananthapuram-during-theft-after-prayer-articleshow-ymigg5p</guid>
            <pubDate>Tue, 26 May 2026 19:23:54 +0530</pubDate>
            <description><![CDATA[&lt;p&gt;മോഷ്ടാക്കൾ ക്ഷേത്ര പരിസരത്തേക്കെത്തിയപ്പോൾ കോമ്പൗണ്ടിൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകളിൽ നിന്നുള്ള സന്ദേശമടങ്ങിയ നോട്ടിഫിക്കേഷൻ ഭാരവാഹികൾക്ക് ലഭിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksj8vk0dzcs1e0bycgjymq8q,imgname-temple-theft-1779803474957.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കവർച്ച നടത്താനെത്തിയ രണ്ടുപേരെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി. പാറശാല കുറുങ്കുട്ടി സ്വദേശി സതീഷ് കുമാർ(44), അമ്പൂരി തേക്കുപാറ കീഴ്കുത്തൂർ നിഷഭവനിൽ രതീഷ് (39)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12.50നായിരുന്നു സംഭവം. മോഷ്ടാക്കൾ ക്ഷേത്ര പരിസരത്തേക്കെത്തിയപ്പോൾ കോമ്പൗണ്ടിൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകളിൽ നിന്നുള്ള സന്ദേശമടങ്ങിയ നോട്ടിഫിക്കേഷൻ ഭാരവാഹികൾക്ക് ലഭിച്ചു. ഇതോടെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ഓടിയെത്തി. ക്ഷേത്രത്തിൽ തൊഴുതു നിന്നതിന് ശേഷമായിരുന്നു കവർച്ചാ ശ്രമം. ക്ഷേത്രത്തിലെ ബലിക്കല്ലുകളിൽ നിന്ന് ഇളക്കിമാറ്റിയ പിത്തളയിലെ കവചങ്ങൾ, കള്ളന്മാർ കൊണ്ടുവന്ന വെട്ടുളി, ചുറ്റിക, കമ്പി തുടങ്ങിയവ മതിലിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.&lt;/p&gt;&lt;p&gt;മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ ക്ഷേത്രത്തിലെത്തിയത്. ഭാരവാഹികൾ ചേർന്ന് ഒരാളെ ക്ഷേത്രത്തിന് പുറത്തുവച്ച് തന്നെ പിടികൂടിയെങ്കിലും രണ്ടാമൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ നാട്ടുകാർ പിന്തുടർന്ന് കുറുങ്കുട്ടി ശ്രീധർമ്മ ശാസ്താ ക്ഷേതത്തിന് സമീപത്തുവച്ചാണ് പിടികൂടിയത്. ഇവരെ പൊലീസിന് കൈമാറി. ഇവർ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ക്യാമറ സ്ഥാപിച്ച ശേഷം നടന്ന മൂന്നാമത്തെ മോഷണമാണിതെന്ന് ഭാരവാഹികൾ പറയുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/cctv-notification-gives-alarm-on-theft-in-temple-two-held-in-thiruvananthapuram-during-theft-after-prayer-articleshow-ymigg5p"/>
        </item>
        <item>
            <title><![CDATA[20കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിയത് നടുവേദനയെന്ന് പറഞ്ഞ്, രാത്രി ശുചുമുറിയിൽ കുഞ്ഞിന്‍റെ കരച്ചിൽ; ജനലിലൂടെ പുറത്തെറിഞ്ഞ കുഞ്ഞിനെ രക്ഷിച്ചു]]></title>
            <link>https://www.asianetnews.com/local-news/20-year-old-unmarried-woman-throws-newborn-baby-out-of-taluk-hospital-toilet-window-in-haripad-articleshow-g0o35mr</link>
            <guid isPermaLink="true">https://www.asianetnews.com/local-news/20-year-old-unmarried-woman-throws-newborn-baby-out-of-taluk-hospital-toilet-window-in-haripad-articleshow-g0o35mr</guid>
            <pubDate>Tue, 26 May 2026 19:00:41 +0530</pubDate>
            <description><![CDATA[&lt;p&gt;ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ പന്ത്രണ്ട് മണിയോടെ യുവതി ശുചിമുറിയിൽ കയറുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്&zwnj;സുമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksj782j2wn164v5kwv52zvd5,imgname-new-born-child-1779801786946.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അവിവാഹിതയായ ഇരുപതുകാരി പ്രസവിച്ചയുടനെ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പുറത്ത് കല്ലുകൾക്കും കമ്പികൾക്കും ഇടയിൽ വീണ പെൺകുഞ്ഞ് അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണ ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്കും അറിയില്ലായിരുന്നു.&lt;/p&gt;&lt;p&gt;ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ പന്ത്രണ്ട് മണിയോടെ യുവതി ശുചിമുറിയിൽ കയറുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്&zwnj;സുമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്നും കുഞ്ഞിന്റെ കരച്ചിലും കേട്ടു. ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ കുഞ്ഞ് രക്ഷപ്പെട്ടു. കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ആശുപത്രിയുടെ പിന്നിൽ നിന്നും ജീവനക്കാരുടെ കാതുകളിൽ കുഞ്ഞിന്റെ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി.&lt;/p&gt;&lt;p&gt;ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയാതെ ജീവനക്കാർ ടവലുകളുമായി ഓടിയെത്തുകയായിരുന്നു. ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ അറ്റൻഡർ അനിൽ അടിയന്തര ശുശ്രൂഷകൾക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. രൂക്ഷമായ തെരുവുനായ ശല്യമുള്ള ആശുപത്രി വളപ്പിൽ നിന്ന് കുഞ്ഞിനെ കണ്ടെത്താൻ മിനിറ്റുകൾ വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. തിഷ്യ, നഴ്&zwnj;സിങ് ഓഫിസര്&zwj; നിഷ എന്നിവരുടെ നേതൃത്വത്തിലാണ് അത്യാഹിത വിഭാഗത്തിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മൂന്ന് കിലോ ഇരുനൂറ് ഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്. നായ്ക്കളുടെ ഭീഷണിയുള്ള ആശുപത്രി പരിസരത്ത് നിന്നും കുഞ്ഞിന്റെ ശബ്ദം കൃത്യസമയത്ത് തിരിച്ചറിഞ്ഞ് അതിവേഗം രക്ഷപ്പെടുത്താൻ ഒപ്പം നിന്ന അറ്റൻഡർ അനിൽ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാരുടെയും മാതൃകാപരമായ പരിശ്രമത്തെ ആശുപത്രി അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.&lt;/p&gt;&lt;p&gt;ആശുപത്രി അധികൃതർ ഉടൻ തന്നെ ഹരിപ്പാട് പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് നവജാത ശിശുക്കളുടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/20-year-old-unmarried-woman-throws-newborn-baby-out-of-taluk-hospital-toilet-window-in-haripad-articleshow-g0o35mr"/>
        </item>
        <item>
            <title><![CDATA[ദുരന്ത നിവാരണത്തിന് മുക്കാല്‍ കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി തിരുവനന്തപുരം നഗരസഭ; ജീവനക്കാര്‍ക്ക് പരിശീലനവും നൽകി]]></title>
            <link>https://www.asianetnews.com/local-news/thiruvananthapuram-municipality-purchases-equipment-worth-rs-75-lakhs-for-disaster-relief-articleshow-9rrg495</link>
            <guid isPermaLink="true">https://www.asianetnews.com/local-news/thiruvananthapuram-municipality-purchases-equipment-worth-rs-75-lakhs-for-disaster-relief-articleshow-9rrg495</guid>
            <pubDate>Tue, 26 May 2026 18:37:18 +0530</pubDate>
            <description><![CDATA[പ്രകൃതിക്ഷോഭങ്ങളെയും പ്രളയത്തെയും നേരിടാൻ തിരുവനന്തപുരം നഗരസഭ 75 ലക്ഷം രൂപയുടെ ദുരന്തനിവാരണ ഉപകരണങ്ങൾ വാങ്ങി. വരുന്ന മഴക്കാലത്തെ മുന്നിൽക്കണ്ട് ജീവനക്കാർക്ക് പരിശീലനം നൽകി. കൂടാതെ, നഗരത്തിലെ അനധികൃത നിർമ്മാണങ്ങളും തട്ടുകടകളും ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മേയർ ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpr3j5ayhpmad8nxcnqcx7vh,imgname-vv-rajesh-1776778024286.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നഗരസഭാ പരിധിയില്&zwj; പ്രകൃതിക്ഷോഭവും പ്രളയവും കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്&zwj; തിരുവനന്തപുരം നഗരസഭ വാങ്ങിയ 75 ലക്ഷം രൂപയുടെ ഉപകരണങ്ങള്&zwj; പ്രവര്&zwj;ത്തനക്ഷമമായി. നഗരസഭാ ജീവനക്കാര്&zwj;ക്ക് ഇന്നലെ യന്ത്രങ്ങള്&zwj; പ്രവര്&zwj;ത്തിപ്പിക്കാനുള്ള പരിശീലനവും സംഘടിപ്പിച്ചു. യന്ത്രങ്ങളുടെ സ്വിച്ച്ഓണ്&zwj; കര്&zwj;മ്മവും പരിശീലനോദ്ഘാടനവും ടൗണ്&zwj; പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്&zwj;മാന്&zwj; പാറ്റൂര്&zwj; രാധാകൃഷ്ണന്&zwj; നിര്&zwj;വ്വഹിച്ചു.&lt;/p&gt;&lt;p&gt;ഹെല്&zwj;ത്ത് ഇന്&zwj;സ്പെക്ടര്&zwj; രമാദേവി അദ്ധ്യക്ഷയായിരുന്നു. വരുന്ന മഴക്കാലത്ത് കെടുതികള്&zwj; പരിഹരിക്കാന്&zwj; നഗരസഭയുടെ ദുരന്തനിവാരണ സെല്&zwj; വഴിയാണ് ഉപകരണങ്ങള്&zwj; വാങ്ങിയത്. വാട്ടര്&zwj; പമ്പ് സെറ്റ്, മഡ് പമ്പ് സെറ്റ്, മെക്കാനിക്കല്&zwj; വുഡ് കട്ടര്&zwj;, ജനറേറ്റര്&zwj;, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ 25 എണ്ണം വീതവും, 40 ഫയര്&zwj; എക്സ്റ്റിംഗ്യുഷറുമാണ് വാങ്ങിയത്. ഓരോ ഹെല്&zwj;ത്ത് സര്&zwj;ക്കിളിലും 4 ജീവനക്കാര്&zwj;ക്ക് വീതം 100 പേര്&zwj;ക്കാണ് ആദ്യഘട്ടത്തില്&zwj; പരിശീലനം നല്&zwj;കിയത്.&lt;/p&gt;&lt;p&gt;അതേസമയം, തിരുവനന്തപുരം മേയര്&zwj; വി വി രാജേഷ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്&zwj;റെ ഓഫീസിൽ സന്ദർശിച്ചു. നിരവധി നാളായി തിരുവനന്തപുരത്തെ ജനങ്ങളും കോർപ്പറേഷനും ആവശ്യപ്പെട്ടിരുന്ന തിരുവനന്തപുരം സിറ്റിയിലെ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരിയ്ക്കുന്ന പഴയ വാഹനങ്ങൾ ലഭ്യമായ ഗ്രൗണ്ടുകളിലേക്ക് മാറ്റുവാൻ തീരുവാനിച്ച കാര്യം അദ്ദേഹം അറിയിച്ചു. കോർപ്പറേഷൻ പരിധിയിലെ മാർക്കറ്റുകളും ചില ഗ്രൗണ്ടുകളും കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനും യാത്രക്കാർക്കും വാഹനങ്ങൾക്കും മാർഗ്ഗ തടസ്സം സൃഷ്ടിച്ച് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിയ്ക്കുന്നതിനും ആവശ്യമായ ദിനങ്ങളിൽ പൊലീസ് സേവനം അഭ്യർത്ഥിച്ചുവെന്നും വി വി രാജേഷ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/local-news/thiruvananthapuram-municipality-purchases-equipment-worth-rs-75-lakhs-for-disaster-relief-articleshow-9rrg495"/>
        </item>
        <item>
            <title><![CDATA[ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുംവഴി കാർ മരത്തിലിടിച്ചു; വൃദ്ധ മരിച്ചു, മകനും ബന്ധുവിനും പരിക്ക്]]></title>
            <link>https://www.asianetnews.com/local-news/thiruvalla-road-accident-elderly-woman-dies-car-crashes-into-tree-articleshow-r3ygoeh</link>
            <guid isPermaLink="true">https://www.asianetnews.com/local-news/thiruvalla-road-accident-elderly-woman-dies-car-crashes-into-tree-articleshow-r3ygoeh</guid>
            <pubDate>Tue, 26 May 2026 17:42:31 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം മകനും ബന്ധുവും ചേർന്ന് കാറിൽ വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. മകൻ റോൺസി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksj1ccr62t2ctsb61wfhm6ex,imgname-accident-death-1779795636998.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എടത്വാ: തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങിയ വൃദ്ധ വാഹനാപകടത്തിൽ മരിച്ചു. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി സി ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് എടത്വ-തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം മകനും ബന്ധുവും ചേർന്ന് കാറിൽ വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. മകൻ റോൺസി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എടത്വ പൊലീസ് സ്ഥലത്തെത്തി ഏലിക്കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ ഓടിച്ചിരുന്ന റോൺസിക്കും ബന്ധുവായ ഒലക്കപാടിൽ ലാലിച്ചന്റെ മകൻ ലിജിനും കൈകാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/thiruvalla-road-accident-elderly-woman-dies-car-crashes-into-tree-articleshow-r3ygoeh"/>
        </item>
        <item>
            <title><![CDATA[ജോലിക്ക് പോയ ഭാര്യയെ വിളിച്ചുവരുത്തി, ആവശ്യപ്പെട്ടത് ജാമ്യത്തിനായി കരമടച്ച രസീത്, വഴങ്ങാതെ വന്നതോടെ കൊല്ലത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് 55കാരൻ]]></title>
            <link>https://www.asianetnews.com/local-news/wife-didnt-gave-deed-certificate-husband-stabs-wife-infront-of-daughters-in-kollam-in-arrest-articleshow-5ec0c0q</link>
            <guid isPermaLink="true">https://www.asianetnews.com/local-news/wife-didnt-gave-deed-certificate-husband-stabs-wife-infront-of-daughters-in-kollam-in-arrest-articleshow-5ec0c0q</guid>
            <pubDate>Tue, 26 May 2026 16:17:21 +0530</pubDate>
            <description><![CDATA[&lt;p&gt;എറണാകുളത്ത് ജോലിക്ക് പോയിരുന്ന ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ജാമ്യം നിൽക്കാൻ നിർബന്ധിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshy6mbrca2v8x8mx6rjc498,imgname-murder-attempt-arrest-1779792302456.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലത്ത് ജാമ്യരേഖയായ് ഹാജരാക്കാൻ കരം ഒടുക്കിയ രസീത് നൽകാത്ത വൈരാഗ്യത്തിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. പൊലീസ് കേസിന് ജാമ്യം ലഭിക്കാൻ കരം ഒടുക്കിയ രസീത് നൽകാത്തതാണ് അക്രമത്തിന് കാരണമായത്. സംഭവത്തിൽ നെടുമ്പന കളയ്ക്കൽ ശരണ്യ ഭവനിൽ സതീശൻ (55) ആണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. ഭാര്യ രമയെ(47)യാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കണ്ണനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആൾ ജാമ്യം നിൽക്കുവാൻ രമയെ നിർബന്ധിച്ചത് ഒപ്പം കരമടച്ചതിന്റെ രസീത് ആവശ്യപ്പെടുകയും ആയിരുന്നു. എറണാകുളത്ത് ജോലിക്ക് പോയിരുന്ന ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ജാമ്യം നിൽക്കാൻ നിർബന്ധിച്ചത്.&lt;/p&gt;&lt;p&gt;ഇതിന് അവർ തയ്യാറാകാതിരുന്നതോടെ പെൺമക്കളുടെ മുന്നിൽ വച്ച് വീട്ടിലെ കറി കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു. കുത്തുകൊണ്ട് വീണ രമയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് രാവിലെ വീടിന്റെ സമീപത്തു നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം. പ്രതിയെ കോടതിയിൽ ഹാജരാക്കി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/wife-didnt-gave-deed-certificate-husband-stabs-wife-infront-of-daughters-in-kollam-in-arrest-articleshow-5ec0c0q"/>
        </item>
        <item>
            <title><![CDATA[പാലക്കാട്ടെ 69 കാരിയുടെ വയറ്റിൽ 25 വർഷമായി കൂറ്റൻ മുഴ, പുതുജീവനേകി ട്രൈബൽ താലൂക് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം]]></title>
            <link>https://www.asianetnews.com/local-news/kottathara-tribal-specialty-hospital-medical-team-remove-25-year-old-colonic-mesenteric-cyst-from-elderly-woman-stomach-articleshow-y0xurvf</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kottathara-tribal-specialty-hospital-medical-team-remove-25-year-old-colonic-mesenteric-cyst-from-elderly-woman-stomach-articleshow-y0xurvf</guid>
            <pubDate>Tue, 26 May 2026 16:06:44 +0530</pubDate>
            <description><![CDATA[&lt;p&gt;ശസ്ത്രക്രിയയ്ക്ക് ശേഷം കമലാവതി പൂർണ്ണമായി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയിലുടനീളം അനസ്തേഷ്യ വിഭാഗം കൈകാര്യം ചെയ്തത് ഡോ. രാഹുൽ, ഡോ. വർഷ എന്നിവരായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshxcx91xa2yrye99mq9se3k,imgname-colonic-mesentric-cyst-1779791459617.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട് : കാൽ നൂറ്റാണ്ടുകാലമായി വയറ്റിൽ വളർന്ന വൻ മുഴയുമായി (Colonic Mesentric Cyst) കഴിഞ്ഞിരുന്ന 69 വയസ്സുകാരി കമലാവതിക്ക് ശസ്ത്രക്രിയയിലൂടെ വിജയകരമായി പുതുജീവൻ നൽകി കോട്ടത്തറ ട്രൈബൽ താലൂക് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം. സർജൻ ഡോ. മിഥുന്&zwj;റെറെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ഇന്ന് അതീവ സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.&lt;/p&gt;&lt;p&gt;ശസ്ത്രക്രിയയ്ക്ക് ശേഷം കമലാവതി പൂർണ്ണമായി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയിലുടനീളം അനസ്തേഷ്യ വിഭാഗം കൈകാര്യം ചെയ്തത് ഡോ. രാഹുൽ, ഡോ. വർഷ എന്നിവരായിരുന്നു. നഴ്സിംഗ് ഓഫീസർമാരായ അജിത്, അരുൺ, ശ്രീദേവി, ഗീതു, സിന്ധു, ആതിര ടെക്നീഷ്യന്മാരായ ജെസ്വിൻ, കൃഷ്ണപ്രിയ, അഭിഷേക്, വിസ്മയ, ഷഹാന, മറ്റു ജീവനക്കാരായ പ്രജീഷ, കൈലാഷ്, ശോഭന എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. സർജറി വിജയകരമായി പൂർത്തിയാക്കിയ സംഘത്തെ ആശുപത്രി സൂപ്രണ്ട് ഡോ ഷിജിൻ ജോൺ ആളൂർ അഭിനന്ദിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kottathara-tribal-specialty-hospital-medical-team-remove-25-year-old-colonic-mesenteric-cyst-from-elderly-woman-stomach-articleshow-y0xurvf"/>
        </item>
        <item>
            <title><![CDATA[ലഹരി എത്തിച്ചത് സോപ്പാക്കി, പരിശോധിച്ചപ്പോൾ ആത്മഹത്യാശ്രമം, നെടുമ്പാശേരിയിൽ പിടികൂടിയത് മൂന്നര കിലോ മെത്താക്യുലോൺ]]></title>
            <link>https://www.asianetnews.com/local-news/35-kilogram-highly-addictive-methaqualone-seized-in-kochi-airport-carriers-attempt-to-commit-suicide-articleshow-bm32wfb</link>
            <guid isPermaLink="true">https://www.asianetnews.com/local-news/35-kilogram-highly-addictive-methaqualone-seized-in-kochi-airport-carriers-attempt-to-commit-suicide-articleshow-bm32wfb</guid>
            <pubDate>Tue, 26 May 2026 15:55:53 +0530</pubDate>
            <description><![CDATA[&lt;p&gt;തായ് ലയൺ എയർ വിമാനത്തിലാണ് ഇരുവരും ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയത്. ബാഗേജിലുണ്ടായിരുന്ന സോപ്പ് കവറുകൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshx1grackfxggbjjnxwz41m,imgname-mdma-1779791086346.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നെടുമ്പാശേരി: തായ്&zwnj;ലൻഡിൽ നിന്ന് സോപ്പെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന മൂന്നര കിലോ മെത്താക്യുലോൺ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ സത്യനാരായണ റൊക്കല്ല (36), അരുൺകുമാർ പണ്ടാരി (55) എന്നിവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് അധികൃതർ വിശദമാക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ തായ് ലയൺ എയർ വിമാനത്തിലാണ് ഇരുവരും ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയത്. ബാഗേജിലുണ്ടായിരുന്ന സോപ്പ് കവറുകൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.&amp;nbsp;&lt;/p&gt;&lt;p&gt;സോപ്പിന്റെ രൂപത്തിൽ തയ്യാറാക്കി പേപ്പറിൽ പൊതിഞ്ഞ നിലയിൽ വിവിധ കവറുകളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു മെത്താക്യുലോൺ. രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐ സംഘം വിമാനത്താവളത്തിലെത്തി ഇരുവരെയും നിരീക്ഷണത്തിലാക്കിയിരുന്നു. ബാഗേജ് പരിശോധിക്കുന്നതിനിടെ സത്യനാരായണ റൊക്കല്ല സമീപത്തുണ്ടായിരുന്ന കത്രിക കൈക്കലാക്കി ശരീരത്തിൽ കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയറിനാണ് പരിക്കേറ്റത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.&lt;/p&gt;&lt;p&gt;മെത്താക്യുലോൺ അമിതമായി ഉപയോഗിച്ചാൽ മരണത്തിനും ഇടയാക്കുന്ന ലഹരി വസ്തുവാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ കിലോയ്ക്ക് ഏകദേശം അഞ്ച് ലക്ഷം രൂപ വരെ വില ലഭിക്കുന്നതായും സൂചനയുണ്ട്. പ്രതികളെ അങ്കമാലി കോടതിയിൽ ഹാജരാക്കി. പിന്നീട് ഇരുവരെയും ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/35-kilogram-highly-addictive-methaqualone-seized-in-kochi-airport-carriers-attempt-to-commit-suicide-articleshow-bm32wfb"/>
        </item>
        <item>
            <title><![CDATA[ഓർമക്കുറവുണ്ടായിരുന്ന വയോധിക, രാവിലെ മുതൽ കാണാനില്ല; ആലുവയിൽ 82 കാരിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ]]></title>
            <link>https://www.asianetnews.com/local-news/elderly-woman-found-dead-in-a-well-in-aluva-articleshow-ozayaos</link>
            <guid isPermaLink="true">https://www.asianetnews.com/local-news/elderly-woman-found-dead-in-a-well-in-aluva-articleshow-ozayaos</guid>
            <pubDate>Tue, 26 May 2026 15:27:56 +0530</pubDate>
            <description><![CDATA[&lt;p&gt;ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെയാണ് രുഗ്മിണിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshv1hdg34ht6nfgk1p4w02v,imgname-elderly-woman-found-dead-in-a-well-1779788989872.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ആലുവ ദേശത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഓർമക്കുറവുണ്ടായിരുന്ന രുഗ്മിണിയെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.&lt;/p&gt;&lt;p&gt;സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവ തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരിയായിരുന്നു രുഗ്മിണി. മക്കൾ: രമേശൻ, വേണുഗോപാൽ, അജയകുമാർ, ഷാജി, സുജാത. മരുമക്കൾ: റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/elderly-woman-found-dead-in-a-well-in-aluva-articleshow-ozayaos"/>
        </item>
        <item>
            <title><![CDATA[താന്നിപ്പുഴയിൽ അഴയിൽ പിടിച്ച് മരിച്ച നിലയിൽ യുവാവ്, വില്ലനായത് പൊട്ടിവീണ സർവീസ് വയർ]]></title>
            <link>https://www.asianetnews.com/local-news/youth-electrocuted-from-line-used-for-drying-cloths-articleshow-qb3kyik</link>
            <guid isPermaLink="true">https://www.asianetnews.com/local-news/youth-electrocuted-from-line-used-for-drying-cloths-articleshow-qb3kyik</guid>
            <pubDate>Tue, 26 May 2026 15:26:33 +0530</pubDate>
            <description><![CDATA[&lt;p&gt;അഴയിൽ പിടിച്ച നിലയിൽ വീണ് കിടന്നിരുന്ന നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ രാജനും ഷോക്കേറ്റു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshv8nhkbbfb71ajnqnha830,imgname-electrcuted-1779789223475.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പെരുമ്പാവൂർ താന്നിപ്പുഴയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ശിവരാത്രി കടവിന് സമീപത്തെ പെലപ്പിള്ളി വീട്ടിൽ നിഖിൽ സുന്ദരൻ (39) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം. മുറ്റത്ത് തുണി ഉണക്കുന്നതിനായി കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി സർവീസ് വയർ വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഴയിൽ പിടിച്ച നിലയിൽ വീണ് കിടന്നിരുന്ന നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ രാജനും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നിഖിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് സർജന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: അഷിത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒക്കൽ എസ്എൻഡിപി ശാന്തി നിലയത്തിൽ നടക്കും.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/youth-electrocuted-from-line-used-for-drying-cloths-articleshow-qb3kyik"/>
        </item>
        <item>
            <title><![CDATA[വെള്ളം കോരുന്നതിനിടെ വീട്ടമ്മ 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീണു, താഴെയിറങ്ങി പിടിച്ച് നിർത്തി ഭർത്താവ്, രക്ഷകരായി പൊലീസും അഗ്നിരക്ഷാ സേനയും]]></title>
            <link>https://www.asianetnews.com/local-news/while-drawing-water-housewife-fell-into-a-30-foot-deep-well-fire-force-came-to-her-rescue-articleshow-pp5d0uu</link>
            <guid isPermaLink="true">https://www.asianetnews.com/local-news/while-drawing-water-housewife-fell-into-a-30-foot-deep-well-fire-force-came-to-her-rescue-articleshow-pp5d0uu</guid>
            <pubDate>Tue, 26 May 2026 15:08:32 +0530</pubDate>
            <description><![CDATA[&lt;p&gt;കോലഞ്ചേരിയിൽ കിണറ്റിൽ വീണ 57-കാരിയായ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളം കോരുന്നതിനിടെ കിണറ്റിലേക്ക് വീണ ഭാര്യയെ രക്ഷിക്കാൻ ഭർത്താവും കിണറ്റിലിറങ്ങിയിരുന്നു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksht94qfgdn7r98bhnndxamq,imgname-rescue--1--1779788190447.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തവളച്ചാൽ കുഴിയിൽ ശാന്ത (57) ആണ് വീടിന് മുന്നിലുള്ള കിണറ്റിൽ വീണത്. ഉച്ചയ്ക്ക് 12ഓടെ വെള്ളം കോരുന്നതിനിടെയാണ് ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. ശാന്ത കിണറ്റിൽ വീണതറിഞ്ഞ ഭർത്താവ് മോഹനൻ ഉടൻ താഴെയിറങ്ങി പിടിച്ച് നിർത്തുകയായിരുന്നു.&lt;/p&gt;&lt;p&gt;വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പൊലീസ് പട്ടിമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ എൻഎച്ച് അനീസിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ നെറ്റ് റോപ്പിന്റെ സഹായത്തോടെ ഇരുവരെയും സുരക്ഷിതമായി പുറത്തെടുത്തു.&lt;/p&gt;&lt;p&gt;ശാന്തയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ രഞ്ജിത്, ബെന്നി മാത്യു, അനിൽകുമാർ, റെജിമോൻ, ഗഫൂർ, ശുഹൈബ്, വിജിത്ത്&zwnj;കുമാർ, അഖിൽദേവ്, അഭിജിത്ത്, ഷാനവാസ്, ഹോംഗാർഡ് രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/while-drawing-water-housewife-fell-into-a-30-foot-deep-well-fire-force-came-to-her-rescue-articleshow-pp5d0uu"/>
        </item>
        <item>
            <title><![CDATA[കായംകുളം കായലിൽ കൈകാലുകൾ കല്ലുകൊണ്ട് കെട്ടിയിട്ട നിലയിൽ വൃദ്ധയുടെ മൃതദേഹം, രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മയെന്ന് സംശയം]]></title>
            <link>https://www.asianetnews.com/local-news/body-of-an-old-woman-her-hands-and-feet-tied-with-stones-is-found-in-kayamkulam-lake-articleshow-hq3cu56</link>
            <guid isPermaLink="true">https://www.asianetnews.com/local-news/body-of-an-old-woman-her-hands-and-feet-tied-with-stones-is-found-in-kayamkulam-lake-articleshow-hq3cu56</guid>
            <pubDate>Tue, 26 May 2026 13:12:05 +0530</pubDate>
            <description><![CDATA[കായംകുളം കായലിൽ കൈകളും കാലുകളും കല്ലുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മ എന്ന സ്ത്രീയുടെ മൃതദേഹമാണിതെന്നാണ് സംശയിക്കുന്നത്. ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k1343sccps1h1bnw18yf3wwk,imgname-dead-body--2--1753525380491.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കായംകുളം: കായംകുളം കായലിൽ അതീവ ദുരൂഹ സാഹചര്യത്തിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. കൈകളും കാലുകളും കല്ലുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കായലിൽ പൊങ്ങിയത്. കനകകുന്ന് പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മ എന്ന സ്ത്രീയുടെ മൃതദേഹമാണിതെന്നാണ് ശക്തമായ സംശയം. വൃദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കായലിൽ കെട്ടിത്താഴ്ത്തിയതാണെന്നാണ് സംശയിക്കുന്നത്.&lt;/p&gt;&lt;p&gt;തങ്കമ്മയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ല എന്ന് കാണിച്ച് ഇവരുടെ മകൾ പോലീസിൽ പരാതി നൽകിയിരുന്നു. മകളുടെ പരാതിയിൽ അന്വേഷണം തുടരുന്നതിനിടയിലാണ് ഇന്ന് കായംകുളം കായലിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന്റെ കൈകളും കാലുകളും കല്ല് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലായിരുന്നു. വെള്ളത്തിൽ താഴ്ന്നുപോകാൻ വേണ്ടിയാണ് കല്ല് ഉപയോഗിച്ച് കെട്ടിയതെന്നാണ് സൂചന.&lt;/p&gt;&lt;p&gt;വിവരമറിഞ്ഞ് പzeലീസും ഫയർ ഫോഴ്&zwnj;സും ഉടനടി സ്ഥലത്തെത്തി മൃതദേഹം കരയ്&zwnj;ക്കെടുത്തു. സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. കനകക്കുന്നിൽ നിന്നും കാണാതായ തങ്കമ്മ തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക നടപടികളിലേക്ക് പzeലീസ് കടന്നിട്ടുണ്ട്. വയോധികയെ കൊന്ന് കായലിൽ തള്ളിയതിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/body-of-an-old-woman-her-hands-and-feet-tied-with-stones-is-found-in-kayamkulam-lake-articleshow-hq3cu56"/>
        </item>
        <item>
            <title><![CDATA[പുലര്‍ച്ചെ നാലര മണി, മണ്ണാറകുളഞ്ഞിയിൽ വീട്ടിലെ ബെഡിൽ ഉറങ്ങിക്കിടന്ന ആളുടെ കാലിൽ അസാധാരണ തണുപ്പ്, ചുറ്റിക്കിടന്നത് ശംഖുവരയൻ]]></title>
            <link>https://www.asianetnews.com/local-news/panic-after-snake-wraps-around-man-s-leg-articleshow-9ta6gs7</link>
            <guid isPermaLink="true">https://www.asianetnews.com/local-news/panic-after-snake-wraps-around-man-s-leg-articleshow-9ta6gs7</guid>
            <pubDate>Tue, 26 May 2026 12:20:27 +0530</pubDate>
            <description><![CDATA[മണ്ണാറകുളഞ്ഞിയിൽ ഉറങ്ങിക്കിടന്ന ഒരാളുടെ കാലിൽ വിഷമുള്ള ശംഖുവരയൻ പാമ്പ് ചുറ്റി. ഭയന്ന് കാൽ കുടഞ്ഞപ്പോൾ പാമ്പ് മുറിയിലെ ടിവിക്കുള്ളിൽ കയറി ഒളിച്ചു. പിന്നീട് പാമ്പുപിടുത്തക്കാരനായ മാത്തുകൂട്ടി എത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshgrcs0j1th9etxfhw2222q,imgname-snake--1779778204448.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മണ്ണാറകുളഞ്ഞി: ഉറങ്ങിക്കിടന്ന ആളുടെ കാലിൽ പാമ്പ് ചുറ്റിയതിനെത്തുടർന്നുണ്ടായ പരിഭ്രാന്തി. മാരക വിഷമുള്ള ശംഖുവരയൻ പാമ്പിനെ ടിവിക്കുള്ളിൽ നിന്ന് പിടികൂടി. മണ്ണാറകുളഞ്ഞി ആശുപത്രിക്ക് താഴെയായുള്ള ഒരു വീട്ടിൽ ഇന്ന് വെളുപ്പിനാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വീട്ടിൽ കയറിയ പാമ്പ്, കിടന്നുറങ്ങുകയായിരുന്ന ആളുടെ കാലിൽ ചുറ്റിക്കിടക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;പുലർച്ചെ ഉറക്കത്തിനിടയിൽ കാലിൽ അസാധാരണമായ തണുപ്പ് തോന്നിയതിനെത്തുടർന്ന് അദ്ദേഹം പെട്ടെന്ന് കാല് കുടയുകയായിരുന്നു. ഈ സമയം കാലിൽ ചുറ്റിയിരുന്ന പാമ്പ് മുറിയിലേക്ക് തെറിച്ചുവീണു. അവിടെ നിന്നും ജനലിൽ കയറിയ പാമ്പ് പിന്നീട് മുറിയിലുണ്ടായിരുന്ന ടെലിവിഷന് ഉള്ളിലേക്ക് കയറി ഒളിച്ചിരിക്കുകയായിരുന്നു. അത്യന്തം അപകടകാരിയായ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പായിരുന്നു ഇത്.&lt;/p&gt;&lt;p&gt;ടിവിക്കുള്ളിൽ പാമ്പ് ഒളിച്ചിരിക്കുന്നു എന്ന വിവരമറിഞ്ഞ് പ്രശസ്ത പാമ്പുപിടുത്തക്കാരനായ ഉതിമൂട് മാത്തുകൂട്ടി സ്ഥലത്തെത്തി. തുടർന്ന് ഏറെ ശ്രദ്ധയോടെ ആ ടിവി തുറന്നാണ് അദ്ദേഹം ഉള്ളിലിരുന്ന ശംഖുവരയൻ പാമ്പിനെ സുരക്ഷിതമായി പിടിച്ച് ചാക്കിലാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി പാമ്പുകളെയാണ് മാത്തുകൂട്ടി ഈ പ്രദേശങ്ങളിൽ നിന്ന് പിടികൂടുകയും വനംവകുപ്പിന് കൈമാറുകയും ചെയ്തത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Asianet News (@asianetnews)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/panic-after-snake-wraps-around-man-s-leg-articleshow-9ta6gs7"/>
        </item>
        <item>
            <title><![CDATA[നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂർത്തിയായി, പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29-ന് നടക്കും]]></title>
            <link>https://www.asianetnews.com/local-news/nenmara-double-murder-case-witness-examination-completed-trial-of-accused-chenthamara-on-may-29-articleshow-dz84gby</link>
            <guid isPermaLink="true">https://www.asianetnews.com/local-news/nenmara-double-murder-case-witness-examination-completed-trial-of-accused-chenthamara-on-may-29-articleshow-dz84gby</guid>
            <pubDate>Tue, 26 May 2026 10:18:04 +0530</pubDate>
            <description><![CDATA[&lt;p&gt;നെന്മാറ ഇരട്ടക്കൊലപാതക കേസിന്റെ സാക്ഷി വിസ്താരം പാലക്കാട് സെഷൻസ് കോടതിയിൽ പൂർത്തിയായി. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29-ന് നടക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfymnf7v6288xzbaev3p6m84,imgname-fotojet---2026-01-27t080114.439-1769481092347.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി. കേസിലെ സാക്ഷി വിസ്താര നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നാലുമാസത്തിലേറെയായി തുടർന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായത്. ഇതിന് പിന്നാലെ പ്രതിയായ ചെന്താമരയുടെ വിചാരണ ഈ മാസം 29-ന് നടക്കുമെന്ന് കോടതി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;2025 ജനുവരി 27-നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശിയായ സുധാകരൻ, ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ ക്രൂരമായ ഇരട്ടക്കൊലപാതകം വലിയ ജനരോഷത്തിന് കാരണമായിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവുമായി പ്രതിക്ക് മുൻപും ശത്രുതയുണ്ടായിരുന്നു. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെയും പ്രതിയായ ചെന്താമര കൊലപ്പെടുത്തിയിരുന്നു.&lt;/p&gt;&lt;p&gt;സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ ആരംഭിച്ചത്. നാല് മാസത്തിലേറെ നീണ്ടുനിന്ന കൃത്യമായ കോടതി നടപടികൾക്കൊടുവിലാണ് സാക്ഷി വിസ്താരം പൂർത്തിയാക്കി പ്രതിയുടെ അന്തിമ വിചാരണയിലേക്ക് കോടതി കടക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/nenmara-double-murder-case-witness-examination-completed-trial-of-accused-chenthamara-on-may-29-articleshow-dz84gby"/>
        </item>
        <item>
            <title><![CDATA[രാത്രിയിൽ തീപിടിത്തം, ഒരു മാസം മുൻപ് തുടങ്ങിയ കുടുംബശ്രീ ഹോട്ടൽ കത്തി നശിച്ചു]]></title>
            <link>https://www.asianetnews.com/local-news/kudumbashree-kitchen-fire-accident-kochi-articleshow-0rlh051</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kudumbashree-kitchen-fire-accident-kochi-articleshow-0rlh051</guid>
            <pubDate>Tue, 26 May 2026 10:10:32 +0530</pubDate>
            <description><![CDATA[&lt;p&gt;കൊച്ചി മുളന്തുരുത്തിയിൽ ഒരു മാസം മുൻപ് പ്രവർത്തനം ആരംഭിച്ച കുടുംബശ്രീ ഹോട്ടൽ തീപിടിത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksh995gam6d5fdjp8p7m36rz,imgname-fire--4--1779770365450.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന &lsquo;കഫെ ആൻഡ് റസ്റ്ററന്റി&rsquo;ൽ രാത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ സംരംഭമാണിത്. കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്. ഒരു മാസം മുൻപാണ് റസ്റ്ററന്റ് പ്രവർത്തനം തുടങ്ങിയത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സ്ഥാപനത്തിനുള്ളിലെ സാധനങ്ങൾ കത്തി നശിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഉടമകൾ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kudumbashree-kitchen-fire-accident-kochi-articleshow-0rlh051"/>
        </item>
        <item>
            <title><![CDATA[വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് ഉദ്യോഗസ്ഥയിൽ നിന്ന് 60 ലക്ഷം തട്ടി, 4 തമിഴ്‌നാട് സ്വദേശികൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/4-tamil-nadu-natives-arrested-in-virtual-arrest-fraud-articleshow-lvzmwl4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/4-tamil-nadu-natives-arrested-in-virtual-arrest-fraud-articleshow-lvzmwl4</guid>
            <pubDate>Tue, 26 May 2026 07:42:21 +0530</pubDate>
            <description><![CDATA[&lt;p&gt;വെൺമണിയിൽ റിട്ടയേർഡ് ഉദ്യോഗസ്ഥയെ വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് തമിഴ്&zwnj;നാട് സ്വദേശികൾ അറസ്റ്റിലായി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksh0k9h9s56nqw2kqwe3ymwj,imgname-arrest--20--1779761260073.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വെൺമണി: വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി റിട്ടയേർഡ് ഉദ്യോഗസ്ഥയിൽനിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് തമിഴ്&zwnj;നാട് സ്വദേശികൾ പിടിയിലായി. തമിഴ്&zwnj;നാട് സ്വദേശികളായ സെന്തിൽ, മണികണ്ഠൻ, തമിഴരശൻ, സെൽവൻ എന്നിവരെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്. വെൺമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റിട്ടയേർഡ് ജീവനക്കാരിയെ 2024 ഏപ്രിലിൽ മുംബൈയിലെ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.&lt;/p&gt;&lt;p&gt;സൈബർ തട്ടിപ്പുകേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ ജെ യുടെ മേൽനോട്ടത്തിൽ വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ രാജേഷ് പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പ്രതികൾ പണം തട്ടാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.&lt;/p&gt;&lt;p&gt;വെൺമണി പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ രാജേഷ് പി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു ഡി, സിവിൽ പൊലീസ് ഓഫീസർമാരായ വിശാഖ് തമ്പി, വിജേഷ് വി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ മജിസ്&zwnj;ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/4-tamil-nadu-natives-arrested-in-virtual-arrest-fraud-articleshow-lvzmwl4"/>
        </item>
        <item>
            <title><![CDATA[11 വയസുകാരിയെ കടയിൽ വച്ചും ട്യൂഷന് പോയപ്പോഴും പീഡിപ്പിച്ചു; ഒന്നാം പ്രതിക്ക് 25 വര്‍ഷവും രണ്ടും മൂന്നും പ്രതികള്‍ക്ക് 20 വര്‍ഷവും ശിക്ഷ]]></title>
            <link>https://www.asianetnews.com/local-news/minor-girl-is-sexually-assaulted-prime-accused-sentenced-to-25-years-second-and-third-accused-get-20-years-articleshow-ogoofqs</link>
            <guid isPermaLink="true">https://www.asianetnews.com/local-news/minor-girl-is-sexually-assaulted-prime-accused-sentenced-to-25-years-second-and-third-accused-get-20-years-articleshow-ogoofqs</guid>
            <pubDate>Tue, 26 May 2026 05:20:35 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്&zwnj;കൂള്&zwj; വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്ക് 25 വര്&zwj;ഷം കഠിന തടവും രണ്ടും മൂന്നും പ്രതികള്&zwj;ക്ക് 20 വര്&zwj;ഷം കഠിന തടവുമാണ് നെയ്യാറ്റിന്&zwj;കര അതിവേഗ പോക്&zwnj;സോ കോടതി വിധിച്ചത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksgrj66a9zw3w0sz6q8k76hq,imgname-minor-sexual-assault-1779752835274.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സ്&zwnj;കൂള്&zwj; വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് 25 വര്&zwj;ഷവും രണ്ടും മൂന്നും പ്രതികള്&zwj;ക്ക് 20 വര്&zwj;ഷവും ശിക്ഷ. ഒന്നാം പ്രതിയായ നെയ്യാറ്റിന്&zwj;കര കടവട്ടാരം സ്വദേശി അബ്ദുല്&zwj; ഗഫൂറിന് (53) 25 വര്&zwj;ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഒന്നാം പ്രതിയുടെ സുഹൃത്തുക്കളായ രണ്ടാം പ്രതി നെയ്യാറ്റിന്&zwj;കര മരുത്തൂര്&zwj; സ്വദേശി ഭുവന ചന്ദ്രന്&zwj;(71), മൂന്നാം പ്രതി നെയ്യാറ്റിന്&zwj;കര കടവട്ടാരം സ്വദേശി ഷാജി(57) എന്നിവർക്ക് 20 വര്&zwj;ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും നെയ്യാറ്റിന്&zwj;കര അതിവേഗ പോക്&zwnj;സോ കോടതി വിധിച്ചു. ജഡ്ജി കെ എം സുജയാണ് വിധിപ്രസ്താവം നടത്തിയത്. പിഴ ഒടുക്കിയില്ലെങ്കില്&zwj; പ്രതികൾ അധികമായി മൂന്നു വര്&zwj;ഷം ശിക്ഷ അനുഭവിക്കണം.&lt;/p&gt;&lt;p&gt;2011 മുതലാണ് കേസിനാസ്പദമായ സംഭവങ്ങള്&zwj; തുടങ്ങിയത്. കുട്ടി സ്&zwnj;കൂളില്&zwj; കൗണ്&zwj;സിലിങ് സമയത്താണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഒന്നാം പ്രതിയാണ് ആദ്യം പീഡിപ്പിച്ചത്. കുട്ടി ട്യൂഷന് പോയിരുന്ന സ്ഥലത്ത് വെച്ച് രണ്ടാം പ്രതി പീഡിപ്പിച്ചു. ഫാന്&zwj;സി സ്&zwnj;റ്റോര്&zwj; നടത്തിയിരുന്ന മൂന്നാം പ്രതി, കുട്ടി വള വാങ്ങാന്&zwj; വേണ്ടി കടയില്&zwj; പോയ ദിവസം പീഡിപ്പിച്ചെന്നുമാണ് മൊഴി. പ്രോസിക്യൂഷന് വേണ്ടി സ്&zwnj;പെഷ്യല്&zwj; പബ്ലിക് പ്രോസിക്യൂട്ടര്&zwj; പൂവച്ചല്&zwj; എഫ്. വിനോദ്, അഡ്വ. വി.ആര്&zwj;. മായാദേവി എന്നിവര്&zwj; ഹാജരായി. നെയ്യാറ്റിന്&zwj;കര എസ്എച്ച്ഒ ആയിരുന്ന ബി.എസ്. സജിമോന്&zwj;, എം. അനില്&zwj;കുമാര്&zwj; എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതികള്&zwj;ക്കെതിരെ കുറ്റപത്രം സമര്&zwj;പ്പിച്ചത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/minor-girl-is-sexually-assaulted-prime-accused-sentenced-to-25-years-second-and-third-accused-get-20-years-articleshow-ogoofqs"/>
        </item>
        <item>
            <title><![CDATA[പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്; പിന്നിൽ രണ്ട് യുവതികൾ, കാരണം ഊമക്കത്തിൽ പറഞ്ഞ രാഷ്ട്രീയ വിരോധമല്ല]]></title>
            <link>https://www.asianetnews.com/local-news/major-twist-in-policeman-s-bike-burning-incident-two-young-women-behind-it-motive-not-political-as-claimed-in-letter-articleshow-5d74fsh</link>
            <guid isPermaLink="true">https://www.asianetnews.com/local-news/major-twist-in-policeman-s-bike-burning-incident-two-young-women-behind-it-motive-not-political-as-claimed-in-letter-articleshow-5d74fsh</guid>
            <pubDate>Tue, 26 May 2026 00:26:13 +0530</pubDate>
            <description><![CDATA[&lt;p&gt;അഞ്ചലില്&zwj; സിവില്&zwj; പൊലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. കസ്റ്റഡിയിലിരിക്കെ യുവതികളിലൊരാൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksg7mxw4anazm2htt80wmnp2,imgname-bike-police-1779735099268.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: അഞ്ചലില്&zwj; സിവില്&zwj; പൊലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ചതിന് പിന്നിൽ വ്യക്തിവിരോധമെന്ന് കണ്ടെത്തൽ. സംഭവത്തിന് പിന്നിൽ രണ്ട് യുവതികളാണെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലിരിക്കെ യുവതികളിൽ ഒരാൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആർച്ചൽ സ്വദേശി വിവേകിന്റെ ബൈക്ക് കത്തിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശിനിയും സുഹൃത്തായ &amp;nbsp;വയനാട് സ്വദേശിനിയും പിടിയിലായത്. യുവതികളിൽ ഒരാൾ &amp;nbsp;കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവതി വിഷം കഴിച്ചത്.&lt;/p&gt;&lt;p&gt;മുൻകൂട്ടി ആസൂത്രണം ചെയ്താണ് യുവതികൾ ബൈക്ക് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. യുവതികളിലൊരാളുമായി പോലീസുദ്യോഗസ്ഥന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. പിന്നീട് അദ്ദേഹം ഇതിൽ നിന്നും പിന്മാറിയതിന്&zwj;റെ വൈരാഗ്യമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്നാണ് വിവരം. പുനലൂര്&zwj; എഎസ്പി യുവതികളെ വിശദമായി ചോദ്യം ചെയ്തു. യുവതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്.&amp;nbsp;&lt;/p&gt;&lt;p&gt;ആറന്മുള സ്റ്റേഷനില്&zwj; ജോലി ചെയ്യുന്ന വിവേകിന്റെ ബൈക്ക് കഴിഞ്ഞ ദിവസമാണ് കത്തിച്ചത്. വീടിന്റെ ഭിത്തിയില്&zwj; കരി ഓയിലും ഒഴിച്ചു. അന്വേഷണം വഴി തിരിച്ചുവിടാൻ വീട്ടിൽ ഊമക്കത്തും എഴുതി വെച്ചിരുന്നു- &quot;നീ സൂക്ഷിച്ചോ, നിൻ്റെ നാറിയ കഥകള്&zwj; ലോകം അറിയാന്&zwj; പോകുന്നു. നിന്&zwj;റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്&zwj; കുറച്ചു നാളുകള്&zwj; മാത്രം. ഞങ്ങള്&zwj; ഭരണത്തില്&zwj; വരില്ലെന്ന് നീ വിചാരിച്ചോ. നീ കുറച്ച് നാള്&zwj; ലീവെടുത്തതുള്&zwj;പ്പെടെ നിന്റെ അടൂര്&zwj; ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്&zwj; മറക്കില്ല&quot; - എന്നെല്ലാമാണ് കത്തിലെ ഭീഷണികൾ.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/major-twist-in-policeman-s-bike-burning-incident-two-young-women-behind-it-motive-not-political-as-claimed-in-letter-articleshow-5d74fsh"/>
        </item>
        <item>
            <title><![CDATA[ചിന്നമ്മ കൊലക്കേസ്; രണ്ടാം പ്രതി വിപിന്‍ വര്‍ഗീസിന് ഇടക്കാല ജാമ്യം]]></title>
            <link>https://www.asianetnews.com/local-news/chinnamma-murder-case-second-accused-vipin-varghese-granted-interim-bail-articleshow-3zdf6ng</link>
            <guid isPermaLink="true">https://www.asianetnews.com/local-news/chinnamma-murder-case-second-accused-vipin-varghese-granted-interim-bail-articleshow-3zdf6ng</guid>
            <pubDate>Mon, 25 May 2026 23:04:06 +0530</pubDate>
            <description><![CDATA[&lt;p&gt;സുപ്രീംകോടതിയാണ് പ്രതിക്ക് ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം നല്&zwj;കിയത്. കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന വിപിന്&zwj; വര്&zwj;ഗീസിന്&zwj;റെ അപ്പീലില്&zwj; തീരുമാനമെടുക്കും വരെയാണ് ജാമ്യം. വയനാട്ടിലെ യാക്കോബായ സഭ മലബാർ ഭദ്രാസനം വനിതാസമാജം സെക്രട്ടറിയായിരുന്ന ചിന്നമ്മയെ 2014ൽ കവര്&zwj;ച്ചയ്ക്കിടെ കൊലപ്പെടുത്തിയെന്നാണ് കേസ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmfbczt2dtrwfv6zdw3jv40y,imgname-supreme-court-converts-sc-status-loss-religion-change-hindu-sikh-buddhist-india-ruling-1774336769858.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;വയനാട് ചിന്നമ്മ കൊലക്കേസിലെ രണ്ടാം പ്രതി വിപിന്&zwj; വര്&zwj;ഗീസിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് പ്രതിക്ക് ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം നല്&zwj;കിയത്. കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന വിപിന്&zwj; വര്&zwj;ഗീസിന്&zwj;റെ അപ്പീലില്&zwj; തീരുമാനമെടുക്കും വരെയാണ് ജാമ്യം. ജാമ്യ ഉപാധികള്&zwj; വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. വയനാട്ടിലെ യാക്കോബായ സഭ മലബാർ ഭദ്രാസനം വനിതാസമാജം സെക്രട്ടറിയായിരുന്ന ചിന്നമ്മയെ 2014ൽ കവര്&zwj;ച്ചയ്ക്കിടെ കൊലപ്പെടുത്തിയെന്നാണ് കേസ്. അഭിഭാഷകൻ വി കെ ബിജുവാണ് പ്രതി വിപിൻ വർഗീസിനായി ഹാജരായത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/chinnamma-murder-case-second-accused-vipin-varghese-granted-interim-bail-articleshow-3zdf6ng"/>
        </item>
        <item>
            <title><![CDATA[യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി, മുളകുവെള്ളം ഒഴിച്ചത് സരിത; ബോധംകെടുത്തി തട്ടിക്കൊണ്ടുപോയി, 3 പേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/saritha-called-the-young-man-to-her-flat-and-poured-chilli-water-on-him-knocked-him-unconscious-and-kidnapped-him-articleshow-0mddxrn</link>
            <guid isPermaLink="true">https://www.asianetnews.com/local-news/saritha-called-the-young-man-to-her-flat-and-poured-chilli-water-on-him-knocked-him-unconscious-and-kidnapped-him-articleshow-0mddxrn</guid>
            <pubDate>Mon, 25 May 2026 22:22:22 +0530</pubDate>
            <description><![CDATA[മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ഫ്ലാറ്റിൽ തടങ്കലിലാക്കി ക്രൂരമായി മർദ്ദിച്ച കേസിൽ ഒരു സ്ത്രീയടക്കം മൂന്ന് പേരെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തു. മഴു, ഇടിവള എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയും മുളകുവെള്ളം ഒഴിക്കുകയും ചെയ്ത പ്രതികൾ യുവാവിനെ ഭീഷണിപ്പെടുത്തി സ്കൂട്ടറും തട്ടിയെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksg0t9fqsz7ah54zrg8we5xg,imgname-saritha-arrest-1779727934967.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്&zwj;റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് വിറകുവെട്ടിക്കോണം സ്വദേശി അഭിലാഷ് (അഭി - 39) , മലയിൻകീഴ് അരുവിപ്പാറ സ്വദേശി സുജിത് (ചിക്കു - 32) , കായംകുളം വള്ളികുന്നം സ്വദേശി സരിത (37) എന്നിവരാണ് പൊലീസിന്&zwj;റെ പിടിയിലായത്. വെമ്പായം പുത്തൻവിള സ്വദേശിയായ യുവാവാണ് അതിക്രമത്തിന് ഇരയായത്.&lt;/p&gt;&lt;p&gt;കേസിലെ ഒന്നാം പ്രതിയായ അഭിലാഷിന്&zwj;റെ ഭാര്യ മോഷണക്കേസിൽ പെട്ട് ജയിലിലാകാൻ കാരണം ഈ യുവാവാണെന്ന മുൻവൈരാഗ്യമാണ് ക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച മരുതൂരിലുള്ള ഒരു ഫ്ലാറ്റിലേക്ക് യുവാവിനെ പ്രതികൾ സൗഹൃദം നടിച്ച് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് അസഭ്യം പറയുകയും, മഴുവിന്&zwj;റെ പിൻഭാഗം, ഇടിവള എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;മൂന്നാം പ്രതിയായ സരിത യുവാവിന്&zwj;റെ ശരീരമാകെ മുളകുവെള്ളം ഒഴിച്ചതിനെ തുടർന്ന് ഇയാൾ ബോധരഹിതനായി. ഇതിനിടയിൽ യുവാവിനെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം രേഖകളിൽ ഒപ്പിടുവിച്ച് സ്കൂട്ടർ കൈക്കലാക്കാനും പ്രതികൾ ശ്രമം നടത്തി. ബോധം നഷ്ടപ്പെട്ട യുവാവിനെ പിന്നീട് പ്രതികൾ ചേർന്ന് ചെമ്പൂരുള്ള മറ്റൊരു ഫ്ലാറ്റിലെത്തിച്ച് മൂന്ന് ദിവസത്തോളം അന്യായമായി തടങ്കലിൽ പാർപ്പിച്ചു. അവിടെവെച്ചും മർദ്ദനം തുടർന്ന ശേഷം പ്രതികൾ യുവാവിനെ അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/local-news/saritha-called-the-young-man-to-her-flat-and-poured-chilli-water-on-him-knocked-him-unconscious-and-kidnapped-him-articleshow-0mddxrn"/>
        </item>
        <item>
            <title><![CDATA[സ്കൂട്ടറിൽ ചാക്കിൽകെട്ടി നിരോധിത പുകയിലെ ഉൽപ്പന്നം കടത്തി, പിന്തുടർന്ന എക്സൈസ് സംഘം കണ്ടത് 4000 കിലോ ശേഖരം, ബീമാപള്ളി സ്വദേശി കസ്റ്റഡിയിൽ]]></title>
            <link>https://www.asianetnews.com/local-news/excise-team-found-4000-kg-of-contraband-tobacco-product-in-sacks-tied-to-scooter-articleshow-btavsf5</link>
            <guid isPermaLink="true">https://www.asianetnews.com/local-news/excise-team-found-4000-kg-of-contraband-tobacco-product-in-sacks-tied-to-scooter-articleshow-btavsf5</guid>
            <pubDate>Mon, 25 May 2026 22:04:13 +0530</pubDate>
            <description><![CDATA[തിരുവനന്തപുരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 4000 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സ്കൂട്ടറിൽ കടത്തുകയായിരുന്ന 100 കിലോ പുകയിലയുമായി പിടിയിലായ ബീമാപള്ളി സ്വദേശി അമീനെ ചോദ്യം ചെയ്തപ്പോഴാണ് പുഞ്ചക്കരിയിലെ വാടക വീട്ടിൽ സൂക്ഷിച്ച വൻ ശേഖരം കണ്ടെത്തിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfzs1bjsq0b23tmnbx1t4y3,imgname-tobacco-seized-1779726845298.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ 4000 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചാക്കുകെട്ടുകളിൽ നിറച്ച ശംഭു, ഗണേഷ് തുടങ്ങിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപള്ളി സ്വദേശി അമീനെ (42) കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചക്കട ഭാഗത്ത് വച്ച്, എക്&zwnj;സൈസ് ഇന്&zwj;റലിജൻസ് ആന്&zwj;റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയും നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ സ്&zwnj;കൂട്ടറിൽ കടത്തികൊണ്ട് വന്നപ്പോഴാണ് അമീനെ പിടികൂടുന്നത്.&lt;/p&gt;&lt;p&gt;കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ വാടകയ്ക്ക് പുഞ്ചക്കരിയിൽ വീട് എടുത്ത് വിൽപ്പന നടത്തുന്നതായും വിവരം ലഭിച്ചു. വീട് പരിശാധിച്ചപ്പോഴാണ് വിവിധ മുറികളിലായി നിറച്ച ചാക്കുകളിൽ 4000 കിലോ നിരോധിത പുകയില ഉല്&zwnj;പന്നങ്ങൾ കണ്ടെത്തിയത്. ശംഭു, ഗണേഷ് തുടങ്ങിയവയാണ് രണ്ട് നിറങ്ങളിലെ ചാക്കുകളിൽ സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ അസിസ്റ്റന്&zwj;റ് എക്&zwnj;സൈസ് ഇൻസ്പെക്ടർ രമേഷ് കുമാർ, എക്&zwnj;സൈസ് ഇന്&zwj;റലിജൻസ് ആന്&zwj;റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയിലെ അസിസ്റ്റന്&zwj;റ് എക്&zwnj;സൈസ് ഇൻസ്പെക്ടർ ബിജുരാജ് പ്രിവന്&zwj;റീവ് ഓഫീസർ ഷാജു, സിവിൽ എക്&zwnj;സൈസ് ഓഫീസർമാരായ അനീഷ്, ലാൽ കൃഷ്ണ, വിനോദ് കുമാർ , പ്രസന്നൻ , അൽത്താഫ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/excise-team-found-4000-kg-of-contraband-tobacco-product-in-sacks-tied-to-scooter-articleshow-btavsf5"/>
        </item>
        <item>
            <title><![CDATA[16 വര്‍ഷമായിട്ടും അതിഥികള്‍ക്ക് കയറാനാകാത്ത സര്‍ക്കാര്‍ അതിഥി മന്ദിരം, നിര്‍മാണം തുടങ്ങിയത് 2010-ല്‍, 'അവസാനിച്ചത്' 26-ല്‍]]></title>
            <link>https://www.asianetnews.com/local-news/sultan-bathery-government-guest-house-that-guests-have-not-been-able-to-enter-for-16-years-articleshow-yyaq84u</link>
            <guid isPermaLink="true">https://www.asianetnews.com/local-news/sultan-bathery-government-guest-house-that-guests-have-not-been-able-to-enter-for-16-years-articleshow-yyaq84u</guid>
            <pubDate>Mon, 25 May 2026 21:59:26 +0530</pubDate>
            <description><![CDATA[&lt;p&gt;സുല്&zwj;ത്താന്&zwj;ബത്തേരിയില്&zwj; 16 വര്&zwj;ഷം മുന്&zwj;പ് നിര്&zwj;മാണം പൂര്&zwj;ത്തിയാക്കിയ സര്&zwj;ക്കാര്&zwj; ഗസ്റ്റ് ഹൗസ് സാങ്കേതിക പ്രശ്&zwnj;നങ്ങളില്&zwj; കുടുങ്ങി ഇപ്പോഴും അടഞ്ഞുകിടക്കുന്നു. 54 മുറികളുള്ള ഈ ആധുനിക അതിഥി മന്ദിരം ഫയര്&zwj;ഫോഴ്&zwnj;സ് എന്&zwj;ഒസി ലഭിക്കാത്തതടക്കമുള്ള കാരണങ്ങളാല്&zwj; തുറക്കാനാവാത്ത അവസ്ഥയിലാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfx2jxp2yqvc154rmas5f9x,imgname-tourism-guest-house-1779724012470.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സുല്&zwj;ത്താന്&zwj;ബത്തേരി: വയനാട്ടിലെ തന്നെ ഏറ്റവും വലിയ അതിഥി മന്ദിരമാകുമെന്ന് അധികാരികള്&zwj; അവകാശപ്പെട്ട് നിര്&zwj;മാണം പൂര്&zwj;ത്തിയാക്കിയ കെട്ടിടത്തില്&zwj; പതിനാറ് വര്&zwj;ഷം പിന്നിടുമ്പോഴും പേരിന് പോലും ഒരു അതിഥിക്ക് കയറാനാകുന്നില്ല. നിലവില്&zwj; പണി മുഴുവന്&zwj; തീര്&zwj;ന്ന് കിടക്കുകയാണെങ്കിലും സാങ്കേതി പ്രശ്&zwnj;നങ്ങളില്&zwj; കുടുങ്ങി പൂട്ടിക്കിടക്കുകയാണ് ഗസ്റ്റ് ഹൗസ്. ബത്തേരി നഗരത്തില്&zwj; നിന്നും തെല്ല് മാറി ചീരാല്&zwj; റോഡില്&zwj; പഴയ ഗസ്റ്റ് ഹൗസിനോട് ചേര്&zwj;ന്ന് 54 മുറികള്&zwj; ഉള്&zwj;പ്പെടുത്തി ആധുനിക അതിഥി മന്ദിരം പണി തുടങ്ങിയത് 2010-11 വര്&zwj;ഷത്തിലാണ്.&lt;/p&gt;&lt;p&gt;ഇത് വരെ മൂന്ന് സര്&zwj;ക്കാരുകള്&zwj; വന്നു പോയിട്ടും കെട്ടിടം പ്രവര്&zwj;ത്തനം തുടങ്ങിയിട്ടില്ല. അച്യുതാനന്ദന്&zwj; സര്&zwj;ക്കാരിന്റെ അവസാന കാലത്ത് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഗസ്റ്റ് ഹൗസിനുള്ള തറക്കല്ലിട്ടത്. പിന്നീട് ഉമ്മന്&zwj; ചാണ്ടി സര്&zwj;ക്കാര്&zwj; അഞ്ച് വര്&zwj;ഷവും പിണറായി സര്&zwj;ക്കാര്&zwj; 10 വര്&zwj;ഷവും ഭരിച്ചു. ഇതിനിടെ രണ്ടാം പിണറായി സര്&zwj;ക്കാരിലെ ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് ബത്തേരിയിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്യാനെത്തിയെങ്കിലും ടൂറിസം ഗസ്റ്റ് ഹൗസ് എന്ന് തുറക്കുമെന്ന കാര്യം പറഞ്ഞിരുന്നില്ല.&lt;/p&gt;&lt;p&gt;റിവൈസ്ഡ് എസ്റ്റിമേറ്റ് കാരണം വീണ്ടും കെട്ടിടം തുറക്കാന്&zwj; താമസിച്ചു. ഒടുവില്&zwj; വര്&zwj;ഷം പതിനാറ് പിന്നിടുകയാണ്. ഫയര്&zwj;ഫോഴ്&zwnj;സിന്റെ എന്&zwj;ഒസി പ്രശ്&zwnj;നമാണ് ഇപ്പോള്&zwj; തുറക്കാതിരിക്കുന്നതിന് കാരണമായി അധികാരികള്&zwj; ചൂണ്ടിക്കാട്ടുന്നത്. എന്നാല്&zwj; എന്&zwj;ഒസിയും കറണ്ടും ലഭിക്കാത്ത കെട്ടിടമായിരുന്നു മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപ്പെട്ട് ഓണ്&zwj;ലൈനായി ഉദ്ഘാടനം ചെയ്തത്. കെഎസ്ഇബിക്ക് ട്രാന്&zwj;സ്&zwnj;ഫോര്&zwj;മര്&zwj; സ്ഥാപിക്കല്&zwj; അടക്കമുള്ള ജോലികള്&zwj; വേറെയും തീര്&zwj;ക്കാന്&zwj; ഉണ്ട്.&lt;/p&gt;&lt;p&gt;അനുമതി ലഭിക്കുന്ന മുറക്ക് ഉടന്&zwj; തുറന്നു നല്&zwj;കാന്&zwj; പാകത്തില്&zwj; 25 മുറികള്&zwj; കെട്ടിടത്തില്&zwj; സജ്ജീകരിച്ചിട്ടുണ്ട്. 54 മുറികള്&zwj;ക്ക് പുറമെ വിശാലമായ ഹാളും ഭക്ഷണശാലയുമെല്ലാമുണ്ട് ഗസ്റ്റ് ഹൗസില്&zwj;. അനുമതി കിട്ടേണ്ട താമസം മാത്രമാണ് ഉള്ളതെന്നും എന്&zwj;ഒസി ലഭിക്കുന്ന സമയം തൊട്ട് മണിക്കൂറുകള്&zwj;ക്കുള്ളില്&zwj; ബാക്കിയുള്ള 29 മുറികള്&zwj; കൂടി തുറന്ന് നല്&zwj;കാന്&zwj; പാകത്തില്&zwj; പണികള്&zwj; എല്ലാം പൂര്&zwj;ത്തികരിച്ചിട്ടുണ്ടെന്നാണ് ഗസ്റ്റ് ഹൗസിന്റെ ചുമതല വഹിക്കുന്നവര്&zwj; വ്യക്തമാക്കുന്നത്. പഴയ ഗസ്റ്റ് ഹൗസിലെ മുറികള്&zwj; കൂടി ചേര്&zwj;ത്ത് 62 മുറികള്&zwj; അതിഥികള്&zwj;ക്ക് നല്&zwj;കി വരുമാനം കണ്ടെത്താന്&zwj; കഴിയുന്ന മറ്റൊരു ഗസ്റ്റ് ഹൗസ് ജില്ലയിലില്ല.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/sultan-bathery-government-guest-house-that-guests-have-not-been-able-to-enter-for-16-years-articleshow-yyaq84u"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിൽ ഭക്തർ ശരിക്കും വലഞ്ഞോ? നെയ് വിളക്ക് വഴിപാടിലൂടെ പ്രത്യേക ദര്‍ശനം, അഡ്മിനിസ്ട്രേറ്റർ പറയുന്നത് ഇങ്ങനെ]]></title>
            <link>https://www.asianetnews.com/local-news/kerala-cm-vd-satheesan-guruvayoor-temple-visit-sparks-vip-row-administrator-explanation-articleshow-xo2glhx</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kerala-cm-vd-satheesan-guruvayoor-temple-visit-sparks-vip-row-administrator-explanation-articleshow-xo2glhx</guid>
            <pubDate>Mon, 25 May 2026 20:54:52 +0530</pubDate>
            <description><![CDATA[&lt;p&gt;ഗുരുവായൂര്&zwj; ക്ഷേത്ര ദര്&zwj;ശനത്തിനെത്തിയ മുഖ്യമന്ത്രി വി.ഐ.പി. പരിഗണനയോടെയല്ല, ദര്&zwj;ശന സമയത്ത് മറ്റ് ഭക്തര്&zwj;ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ക്ഷേത്ര ചടങ്ങുകള്&zwj;ക്ക് തടസ്സമുണ്ടാകാതിരിക്കാനും മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചുവെന്നും, സാധാരണക്കാരനെപ്പോലെ കാത്തുനിന്നു- ദേവസ്വം അഡ്മിനിസ്&zwnj;ട്രേറ്റര്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfv95cmh5e6f6czy41ryhy1,imgname-vd-satheesan-guruvayoor-visit-1779722130836.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: ഗുരുവായൂര്&zwj; ക്ഷേത്ര ദര്&zwj;ശനത്തിനെത്തിയ മുഖ്യമന്ത്രി വി.ഐ.പി. പരിഗണനയോടെയല്ല തൊഴുതു മടങ്ങിയതെന്ന് ദേവസ്വം അഡ്മിനിസ്&zwnj;ട്രേറ്റര്&zwj; വ്യക്തമാക്കി. മറിച്ച് ക്ഷേത്രത്തിലെ കൃത്യമായ ചട്ടങ്ങളും ഭക്തര്&zwj;ക്കുള്ള സൗകര്യങ്ങളും മുന്&zwj;നിര്&zwj;ത്തി തന്നെയാണ് ദര്&zwj;ശനം നടത്തിയതെന്ന് അഡ്മിനിസ്ട്രേറ്റര്&zwj; പറഞ്ഞു. നെയ് വിളക്ക് ശീട്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ യാതൊരുവിധ വിലക്കും നിലവിലില്ല. കോടതി ഉത്തരവുണ്ടെന്ന രീതിയില്&zwj; പ്രചരിക്കുന്ന വാര്&zwj;ത്തകള്&zwj; അടിസ്ഥാനരഹിതമാണ്. പൊതു അവധി ദിവസങ്ങളില്&zwj; രാവിലെ ആറു മുതല്&zwj; ഉച്ചവരെ പ്രത്യേക ക്യൂ ദര്&zwj;ശനം അനുവദിക്കാറില്ല. എന്നാല്&zwj; നെയ് വിളക്ക് വഴിപാടിലൂടെ പ്രത്യേക ദര്&zwj;ശനം അനുവദിക്കാറുണ്ട്. ഇത് ദേവസ്വം ഭരണസമിതിയുടെ തീരുമാനപ്രകാരം നിലവിലുള്ളതാണെന്നും ഇതില്&zwj; കോടതിയുടെ മറ്റ് ഉത്തരവുകള്&zwj; ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വിവാഹ ചടങ്ങില്&zwj; പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഗുരുവായൂരില്&zwj; എത്തിയത്. തുടര്&zwj;ന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രാദേശിക കോണ്&zwj;ഗ്രസ് പ്രവര്&zwj;ത്തകന്&zwj; ഗോപാലകൃഷ്ണന്&zwj; അഞ്ചുപേര്&zwj;ക്ക് ഒന്നിച്ച് കയറാന്&zwj; സാധിക്കുന്ന 4,500 രൂപയുടെ നെയ്വിളക്ക് വഴിപാട് ശീട്ടാക്കുകയായിരുന്നു. ടിക്കറ്റ് താന്&zwj; നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. ഈ ശീട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഗണ്&zwj;മാന്&zwj;, കോണ്&zwj;ഗ്രസ് പ്രവര്&zwj;ത്തകനായ ഗോപാലകൃഷ്ണന്&zwj;, പോലീസിന്റെ ലെയ്സണ്&zwj; ഓഫീസര്&zwj; കൃഷ്ണകുമാര്&zwj;, ദേവസ്വം അഡ്മിനിസ്ട്രേറ്റര്&zwj; എന്നിവരടങ്ങുന്ന സംഘം ദര്&zwj;ശനം നടത്തിയത്. അഡ്മിനിസ്ട്രേറ്റര്&zwj;ക്ക് ഔദ്യോഗികമായി ടിക്കറ്റിന്റെ ആവശ്യമില്ലാത്തതിനാല്&zwj; അഞ്ചുപേരുടെ ടിക്കറ്റില്&zwj; ചട്ടപ്രകാരം തന്നെയാണ് മുഖ്യമന്ത്രിയും സംഘവും ദര്&zwj;ശനത്തിന് കയറിയത്. തന്റെ ദര്&zwj;ശനം കാരണം ഒരു ഭക്തന് പോലും ബുദ്ധിമുട്ടുണ്ടാകരുതെന്ന് മുഖ്യമന്ത്രിക്ക് നിര്&zwj;ബന്ധമുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രിക്ക് കടന്നുപോകാനായി സെക്യൂരിറ്റി ജീവനക്കാര്&zwj; ഭക്തരെ തടയാന്&zwj; ശ്രമിച്ചപ്പോള്&zwj;, 'അവരോടൊപ്പം തന്നെയാണ് താനും ദര്&zwj;ശനം നടത്തുന്നതെന്നും ആരെയും തടയരുത്' എന്നു മുള്ള നിലപാടാണ് സ്വീകരിച്ചത്. ദര്&zwj;ശനം കഴിഞ്ഞ് നാലമ്പലത്തിന് ചുറ്റും വലംവെക്കുന്നതിനിടെ, ക്ഷേത്രത്തിലേക്ക് നിവേദ്യം കൊണ്ടുപോകുന്നതിനായി കയര്&zwj; കെട്ടി ഭക്തരെ നിയന്ത്രിച്ചിരുന്നു. ഈ സമയത്ത് ചടങ്ങുകള്&zwj; തടസപ്പെടുത്താതെ ഏകദേശം 15 മിനിറ്റോളം ഭക്തര്&zwj;ക്കിടയില്&zwj; ഒരു സാധാരണക്കാരനെപ്പോലെ മുഖ്യമന്ത്രി കാത്തുനിന്നു. ചടങ്ങുകള്&zwj; നിര്&zwj;ത്തിവെച്ച് മുഖ്യമന്ത്രിയെ കടത്തിവിടട്ടേ എന്ന് തിരുമേനിമാര്&zwj; ചോദിച്ചപ്പോള്&zwj;, എനിക്ക് വേണ്ടി ഒരു ചടങ്ങുകളും മുടക്കാനോ മാറ്റിവെക്കാനോ പാടില്ല എന്ന് അദ്ദേഹം കര്&zwj;ശനമായി നിര്&zwj;ദ്ദേശിക്കുകയായിരുന്നു. നിവേദ്യ ചടങ്ങുകള്&zwj; പൂര്&zwj;ണമായും അവസാനിച്ച ശേഷമാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയതെന്നും അഡ്മിനിസ്ട്രേറ്റര്&zwj; പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/kerala-cm-vd-satheesan-guruvayoor-temple-visit-sparks-vip-row-administrator-explanation-articleshow-xo2glhx"/>
        </item>
        <item>
            <title><![CDATA[ആശുപത്രിയിലേക്കുള്ള വഴിയില്‍ മൂന്ന് കിലോമീറ്റര്‍ അകലെ വെച്ച് ഓട്ടോറിക്ഷയില്‍ യുവതിക്ക് സുഖപ്രസവം; തുണയായത് ഡ്രൈവറുടെ മനോധൈര്യം]]></title>
            <link>https://www.asianetnews.com/local-news/woman-gives-birth-safely-in-autorickshaw-three-kilometers-away-on-way-to-hospital-driver-courage-helps-articleshow-4nk06g2</link>
            <guid isPermaLink="true">https://www.asianetnews.com/local-news/woman-gives-birth-safely-in-autorickshaw-three-kilometers-away-on-way-to-hospital-driver-courage-helps-articleshow-4nk06g2</guid>
            <pubDate>Mon, 25 May 2026 20:39:46 +0530</pubDate>
            <description><![CDATA[കോഴിക്കോട് താമരശ്ശേരിയിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഗർഭിണിയായ യുവതി ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിൽ എത്തുന്നതിന് മുൻപായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksftxraqp87xxh30chfsjpfx,imgname-auto-child-birth-1779721757014.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വേദന അനുഭവപ്പെട്ടതിനെ തുടര്&zwj;ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട പൂര്&zwj;ണഗര്&zwj;ഭിണിയായ യുവതിക്ക് ഓട്ടോയില്&zwj; സുഖപ്രസവം. താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയില്&zwj; അമ്പായത്തോട് വെച്ച് പെണ്&zwj;കുഞ്ഞിന് ജന്&zwj;മം നല്&zwj;കിയത്. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ അയല്&zwj;ക്കാരനും ഓട്ടോ ഡ്രൈവറുമായ നാസര്&zwj; കക്കാട്, മനോധൈര്യം കൈവിടാതെയും ഗതാഗതക്കുരുക്കുകള്&zwj;ക്കിടയിലൂടെയും വാഹനം ആശുപത്രിയില്&zwj; എത്തിക്കാന്&zwj; തീരുമാനിച്ചതും ഇവരുടെ ആരോഗ്യസ്ഥിതിക്ക് തുണയായി.&lt;/p&gt;&lt;p&gt;ഇന്ന് രാവിലെ യുവതി കോഴിക്കോട് മെഡിക്കല്&zwj; കോളേജ് ആശുപത്രിയില്&zwj; ചികിത്സ തേടിയിരുന്നു. എന്നാല്&zwj; ഡേറ്റ് ആയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായാണ് ലഭിക്കുന്ന വിവരം. വീട്ടിലെത്തിയ ശേഷം വേദന തുടങ്ങിയതോടെ മാതാവിനൊപ്പം നാസറിന്&zwj;റെ ഓട്ടോയില്&zwj; താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ആശുപത്രിയില്&zwj; എത്തുന്നതിന് മൂന്ന് കിലോമീറ്റര്&zwj; മുന്&zwj;പാണ് പ്രസവം നടന്നത്. താലൂക്ക് ആശുപത്രിയില്&zwj; എത്തിയ ഉടന്&zwj; തന്നെ ഇവര്&zwj;ക്ക് ആവശ്യമായ വൈദ്യസഹായം നല്&zwj;കി.കോഴിക്കോട്: വേദന അനുഭവപ്പെട്ടതിനെ തുടര്&zwj;ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട പൂര്&zwj;ണഗര്&zwj;ഭിണിയായ യുവതിക്ക് ഓട്ടോയില്&zwj; സുഖപ്രസവം. താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയില്&zwj; അമ്പായത്തോട് വെച്ച് പെണ്&zwj;കുഞ്ഞിന് ജന്&zwj;മം നല്&zwj;കിയത്. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ അയല്&zwj;ക്കാരനും ഓട്ടോ ഡ്രൈവറുമായ നാസര്&zwj; കക്കാട്, മനോധൈര്യം കൈവിടാതെയും ഗതാഗതക്കുരുക്കുകള്&zwj;ക്കിടയിലൂടെയും വാഹനം ആശുപത്രിയില്&zwj; എത്തിക്കാന്&zwj; തീരുമാനിച്ചതും ഇവരുടെ ആരോഗ്യസ്ഥിതിക്ക് തുണയായി.&lt;/p&gt;&lt;p&gt;ഇന്ന് രാവിലെ യുവതി കോഴിക്കോട് മെഡിക്കല്&zwj; കോളേജ് ആശുപത്രിയില്&zwj; ചികിത്സ തേടിയിരുന്നു. എന്നാല്&zwj; ഡേറ്റ് ആയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായാണ് ലഭിക്കുന്ന വിവരം. വീട്ടിലെത്തിയ ശേഷം വേദന തുടങ്ങിയതോടെ മാതാവിനൊപ്പം നാസറിന്&zwj;റെ ഓട്ടോയില്&zwj; താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ആശുപത്രിയില്&zwj; എത്തുന്നതിന് മൂന്ന് കിലോമീറ്റര്&zwj; മുന്&zwj;പാണ് പ്രസവം നടന്നത്. താലൂക്ക് ആശുപത്രിയില്&zwj; എത്തിയ ഉടന്&zwj; തന്നെ ഇവര്&zwj;ക്ക് ആവശ്യമായ വൈദ്യസഹായം നല്&zwj;കി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/local-news/woman-gives-birth-safely-in-autorickshaw-three-kilometers-away-on-way-to-hospital-driver-courage-helps-articleshow-4nk06g2"/>
        </item>
        <item>
            <title><![CDATA[സിറ്റിയിലെ നല്ല ഹോട്ടലും തുണിക്കടയും ആശുപത്രിയുമൊക്കെ ചോദിച്ച് നടക്കേണ്ട, 'വാട്‌സ്അപ്. സിറ്റി'യിൽ തലസ്ഥാന നഗരം അടുത്തറിയാം]]></title>
            <link>https://www.asianetnews.com/local-news/thiruvananthapuram-whtzup-city-web-app-launched-for-local-services-articleshow-qbnar9u</link>
            <guid isPermaLink="true">https://www.asianetnews.com/local-news/thiruvananthapuram-whtzup-city-web-app-launched-for-local-services-articleshow-qbnar9u</guid>
            <pubDate>Mon, 25 May 2026 20:38:22 +0530</pubDate>
            <description><![CDATA[&lt;p&gt;ബിസിനസ് ലിസ്റ്റിംഗ് പ്ലാറ്റ്&zwnj;ഫോം എന്നതിലുപരി, പ്രാദേശിക വ്യാപാര മേഖല, പൊതുജനങ്ങള്&zwj;, സര്&zwj;ക്കാര്&zwj; സ്ഥാപനങ്ങള്&zwj;, സേവനദാതാക്കള്&zwj;, ഇവന്റ് മാനേജ്&zwnj;മെന്റ് ടീമുകള്&zwj;, ഹോസ്റ്റിങ് സേവനങ്ങള്&zwj;, ഹോട്ടലുകള്&zwj;, ക്ലിനിക്കുകള്&zwj;, വിദ്യാഭ്യാസ സ്ഥാപനങ്ങള്&zwj;, ചെറുകിട സംരംഭങ്ങള്&zwj; ഒരേ ഡിജിറ്റല്&zwj; കുടക്കീഴില്&zwj; എത്തിക്കുന്ന സമഗ്ര നഗര ഇക്കോസിസ്റ്റമാണ് ഈ വെബ് അപ്ലിക്കേഷന്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksftcsz58whrzz1nrw0v8k86,imgname-whtzup-city-web-app-1779721201637.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെത്തുന്നവര്&zwj;ക്ക് നല്ല ഭക്ഷണം, മികച്ച തുണിത്തരങ്ങള്&zwj;, മികച്ച ആരോഗ്യ സേവനം, മികച്ച വിദ്യാഭ്യാസം തുടങ്ങി ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും എവിടെ കിട്ടും എന്നത് സംബന്ധിച്ച സമഗ്രമായ വിവരങ്ങളെല്ലാം ഒറ്റ പ്ലാറ്റ്&zwnj;ഫോമില്&zwj; ലഭ്യമാക്കുന്ന വാട്&zwnj;സ്അപ്.സിറ്റി (Whtzup.city) വെബ് അപ്ലിക്കേഷന്&zwj; പുറത്തിറക്കി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്&zwj;ത്തിക്കുന്ന ലൈഫ്ആര്&zwj;ട് ബിസിനസ് സര്&zwj;വ്വീസ് പ്രൈവറ്റ് ലിമിറ്റഡാണ് അപ്ലിക്കേഷന്&zwj; വികസിപ്പിച്ചെടുത്തത്. വ്യാപാരസ്ഥാപനങ്ങള്&zwj;ക്കും സേവനദാതാക്കള്&zwj;ക്കും ഈ വെബ് അപ്ലിക്കേഷനില്&zwj; തങ്ങളുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്&zwj; ഉള്&zwj;പ്പെടുന്ന പ്രൊഫൈലുകള്&zwj; രജിസ്റ്റര്&zwj; ചെയ്യാം. ഉപഭോക്താക്കള്&zwj;ക്ക് ആവശ്യമായ ഉത്പനങ്ങളോ സേവനങ്ങളോ തിരഞ്ഞെടുത്ത് ഗൂഗിള്&zwj; മാപ്പിന്റെ സഹായത്തോടെ അതാത് സ്ഥാപനങ്ങളിലേക്ക് എളുപ്പത്തില്&zwj; എത്തിച്ചേരാമെന്നതാണ് ആപ്പിന്&zwj;റെ പ്രത്യേകത.&lt;/p&gt;&lt;p&gt;ഒരു ബിസിനസ് ലിസ്റ്റിംഗ് പ്ലാറ്റ്&zwnj;ഫോം എന്നതിലുപരി, പ്രാദേശിക വ്യാപാര മേഖല, പൊതുജനങ്ങള്&zwj;, സര്&zwj;ക്കാര്&zwj; സ്ഥാപനങ്ങള്&zwj;, സേവനദാതാക്കള്&zwj;, ഇവന്റ് മാനേജ്&zwnj;മെന്റ് ടീമുകള്&zwj;, ഹോസ്റ്റിങ് സേവനങ്ങള്&zwj;, ഹോട്ടലുകള്&zwj;, ക്ലിനിക്കുകള്&zwj;, വിദ്യാഭ്യാസ സ്ഥാപനങ്ങള്&zwj;, ചെറുകിട സംരംഭങ്ങള്&zwj; തുടങ്ങി എല്ലാവരെയും ഒരേ ഡിജിറ്റല്&zwj; കുടക്കീഴില്&zwj; എത്തിക്കുന്ന സമഗ്ര നഗര ഇക്കോസിസ്റ്റമായിട്ടാണ് ഈ വെബ് അപ്ലിക്കേഷന്&zwj; രൂപകല്&zwj;പ്പന ചെയ്തിരിക്കുന്നത്. ഈ പ്ലാറ്റ്&zwnj;ഫോമിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കസ്റ്റമൈസേഷന്&zwj; സംവിധാനമാണ്. ഓരോ ബിസിനസിനും അവരുടെ മേഖലക്ക് അനുയോജ്യമായ രീതിയില്&zwj; സേവനങ്ങള്&zwj;, ഉല്&zwj;പ്പന്നങ്ങള്&zwj;, ഓഫറുകള്&zwj;, പ്രത്യേക വിവരങ്ങള്&zwj; എന്നിവ വ്യക്തിഗതമായി ചേര്&zwj;ക്കാനാകും. ഒരു റെസ്റ്റോറന്റിന് ഭക്ഷണ വിവരങ്ങളും ഓഫറുകളും പ്രദര്&zwj;ശിപ്പിക്കാനാകുമ്പോള്&zwj;, വസ്ത്രവ്യാപാര സ്ഥാപനത്തിന് വസ്ത്രങ്ങളുടെ സൈസ്, ബ്രാന്&zwj;ഡ്, ഓഫര്&zwj; വിവരങ്ങള്&zwj; ചേര്&zwj;ക്കാനാകും. അതുപോലെ ഇവന്റ് മാനേജ്&zwnj;മെന്റ് കമ്പനികള്&zwj;ക്ക് ഇവന്റ് വിവരങ്ങള്&zwj;, ഹോസ്റ്റിങ് സേവനദാതാക്കള്&zwj;ക്ക് അവരുടെ പാക്കേജുകള്&zwj;, ക്ലിനിക്കുകള്&zwj;ക്ക് സേവനസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്&zwj;ക്ക് കോഴ്&zwnj;സ് വിവരങ്ങള്&zwj; എന്നിവ പ്രത്യേകം ക്രമീകരിക്കാനാകും.&lt;/p&gt;&lt;p&gt;പ്രാദേശിക ചെറുകിട വ്യാപാരികള്&zwj;ക്കും പുതിയ സംരംഭങ്ങള്&zwj;ക്കും കൂടുതല്&zwj; വിസിബിലിറ്റി നല്&zwj;കുന്നു എന്നതാണ് ഈ പ്ലാറ്റ്&zwnj;ഫോമിന്റെ മറ്റൊരു പ്രധാന നേട്ടം. വലിയ ബ്രാന്&zwj;ഡുകള്&zwj;ക്കൊപ്പം ചെറിയ കടകള്&zwj;ക്കും, നാട്ടിന്&zwj;പുറങ്ങളിലെ സേവനദാതാക്കള്&zwj;ക്കും, ഹോം ബിസിനസുകള്&zwj;ക്കും തങ്ങളുടെ സേവനങ്ങള്&zwj; ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാനുള്ള അവസരം ലഭിക്കും. ഇതിലൂടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും, പ്രാദേശിക വ്യാപാര വളര്&zwj;ച്ചയ്ക്ക് പിന്തുണ ലഭിക്കാനും സാധിക്കും. പൊതുജനങ്ങള്&zwj;ക്ക് ആവശ്യമായ ലൈവ് വിവരങ്ങള്&zwj; അതിവേഗത്തില്&zwj; കൈമാറാന്&zwj; കഴിയുന്ന ലൈവ് നോട്ടിഫിക്കേഷന്&zwj; സംവിധാനം ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്.&lt;/p&gt;&lt;p&gt;സര്&zwj;ക്കാര്&zwj;-പൊതുമേഖലാ സ്ഥാപനങ്ങള്&zwj;ക്കും നഗരസഭകള്&zwj;ക്കും റോഡ് ബ്ലോക്കുകള്&zwj;, ട്രാഫിക് നിയന്ത്രണങ്ങള്&zwj;, അടിയന്തര അറിയിപ്പുകള്&zwj;, സബ്&zwnj;സിഡി വിവരങ്ങള്&zwj; തുടങ്ങിയവ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനാകും. ഇതിലൂടെ പൊതുജനങ്ങളും ഭരണ സംവിധാനങ്ങളും തമ്മിലുള്ള സിവിക് ഗ്യാപ് കുറയ്ക്കുകയും കൂടുതല്&zwj; സുതാര്യമായ ആശയവിനിമയ സംവിധാനം ഒരുക്കുകയും ചെയ്യുന്നു. ഉപഭോക്താക്കള്&zwj;ക്ക് റേറ്റിംഗുകളും അഭിപ്രായങ്ങളും രേഖപ്പെടുത്താനും ഈ അപ്ലിക്കേഷനില്&zwj; സൗകര്യമുണ്ട്. അപ്ലിക്കേഷനില്&zwj; പ്രൊഫൈല്&zwj; രജിസ്റ്റര്&zwj; ചെയ്ത വ്യാപാരികള്&zwj;ക്കും സേവനദാതാക്കള്&zwj;ക്കും അപ്ലിക്കേഷന്&zwj; വഴി ലഭിച്ച് ഉപഭോക്താക്കളുടെ എണ്ണം അടക്കമുള്ള വിവരങ്ങള്&zwj; മോണിറ്റര്&zwj; ചെയ്യാനുള്ള വിപുലമായ ഡാഷ് ബോര്&zwj;ഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്&zwj; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ വിവരങ്ങളാണ് അപ്ലിക്കേഷനില്&zwj; ഉള്&zwj;പ്പെടുത്തിയിട്ടുള്ളത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/thiruvananthapuram-whtzup-city-web-app-launched-for-local-services-articleshow-qbnar9u"/>
        </item>
        <item>
            <title><![CDATA[പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചത് അഞ്ച് വര്‍ഷം; പോക്‌സോ കേസില്‍ കണ്ണൂര്‍ സ്വദേശിക്ക് 16 വര്‍ഷം കഠിന തടവും പിഴയും]]></title>
            <link>https://www.asianetnews.com/local-news/girl-was-raped-at-various-places-for-five-years-kannur-native-gets-16-years-in-rigorous-imprisonment-articleshow-qxshgi0</link>
            <guid isPermaLink="true">https://www.asianetnews.com/local-news/girl-was-raped-at-various-places-for-five-years-kannur-native-gets-16-years-in-rigorous-imprisonment-articleshow-qxshgi0</guid>
            <pubDate>Mon, 25 May 2026 20:14:17 +0530</pubDate>
            <description><![CDATA[പ്രായപൂര്&zwj;ത്തിയാകാത്ത പെണ്&zwj;കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്&zwj; പ്രതിക്ക് 16 വര്&zwj;ഷം കഠിന തടവും 35,000 രൂപ പിഴയും. കണ്ണൂര്&zwj; സ്വദേശി അബ്ദുൽ മിഹ്&zwnj;റാജിനെ നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്. 2019 മുതല്&zwj; വിവിധയിടങ്ങളില്&zwj; വെച്ചായിരുന്നു ഇയാള്&zwj; പെണ്&zwj;കുട്ടിയെ പീഡിപ്പിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfsfsahejbndbz1c079d97f,imgname-pocso-arrest-1779720250704.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: പ്രായപൂര്&zwj;ത്തിയാകാത്ത പെണ്&zwj;കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വര്&zwj;ഷം കഠിന തടവ് വിധിച്ച് കോടതി. 35,000 രൂപ പിഴയൊടുക്കാനും കോടധി വിധിച്ചു. കണ്ണൂര്&zwj; കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അബ്&zwj;ദുൽ മിഹ്&zwnj;റാജിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്&zwnj;പെഷ്യല്&zwj; കോടതി ജഡ്ജി ദേവന്&zwj; കെ. മനോജ് ശിക്ഷിച്ചത്.&lt;/p&gt;&lt;p&gt;2019 ജൂണ്&zwj; മുതല്&zwj; 2024 വരെയുള്ള കാലഘട്ടത്തില്&zwj; വിവിധയിടങ്ങളില്&zwj; വെച്ചാണ് ഇയാള്&zwj; അതിജീവിതയെ പീഡിപ്പിച്ചത്. പെണ്&zwj;കുട്ടിയുടെ കൂത്താളി, കിഴിഞ്ഞാണ്യം തുടങ്ങിയ സ്ഥലങ്ങളിലെ വാടക വീട്ടുകളില്&zwj; വെച്ചും ഇയാള്&zwj; അതിക്രമം നടത്തിയിട്ടുണ്ട്. മൊബൈല്&zwj; ഫോണിലൂടെ അശ്ലീല വീഡിയോ കാണിച്ച കുറ്റവും ഇയാള്&zwj;ക്കെതിരേ ചുമത്തിയിരുന്നു. പേരാമ്പ്ര പൊലീസ് രജിസ്റ്റര്&zwj; ചെയ്ത കേസില്&zwj; സബ് ഇന്&zwj;സ്&zwnj;പെക്ടര്&zwj;മാരായ പി ഷമീര്&zwj;, വിനീത് കുമാര്&zwj; എന്നിവരാണ് അന്വേഷണം പൂര്&zwj;ത്തീകരിച്ച് കുറ്റപത്രം സമര്&zwj;പ്പിച്ചത്. പ്രോസിക്യൂഷന്&zwj; ഭാഗത്ത് നിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്&zwj; ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി സ്&zwnj;പെഷ്യല്&zwj; പബ്ലിക് പ്രോസിക്യൂട്ടര്&zwj; മനോജ് അരൂര്&zwj; ഹാജരായി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/local-news/girl-was-raped-at-various-places-for-five-years-kannur-native-gets-16-years-in-rigorous-imprisonment-articleshow-qxshgi0"/>
        </item>
        <item>
            <title><![CDATA[കോഴിക്കോട് നഗരമധ്യത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായത് 17കാരൻ; അറസ്റ്റിലായത് സ്ഥിരം കുറ്റവാളികൾ]]></title>
            <link>https://www.asianetnews.com/local-news/17-year-old-sexually-assaulted-in-kozhikode-city-center-perpetrators-arrested-articleshow-vx2kdxd</link>
            <guid isPermaLink="true">https://www.asianetnews.com/local-news/17-year-old-sexually-assaulted-in-kozhikode-city-center-perpetrators-arrested-articleshow-vx2kdxd</guid>
            <pubDate>Mon, 25 May 2026 19:17:43 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് നഗരമധ്യത്തിൽ വെച്ച് പതിനേഴുകാരനായ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ട് സ്ഥിരം കുറ്റവാളികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfp800pwhq0qbwxg3my4rpm,imgname-kozhikode-arrest-1779716849686.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: നഗരമധ്യത്തില്&zwj; വെച്ച് പതിനേഴുകാരനെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം കുറ്റവാളികളായ കിനാലൂര്&zwj; സ്വദേശി എച്ചിങ്ങാപൊയില്&zwj; വീട്ടില്&zwj; അര്&zwj;ഷാദ് ഹുസ്സൈന്&zwj;(26), തലക്കുളത്തൂര്&zwj; പുറക്കാട്ടിരി സ്വദേശി നടുവയല്&zwj; ലക്ഷംവീട് കോളനിയില്&zwj; സജീര്&zwj;(26) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ 30-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നനത്. രാത്രി പാളയത്ത് നിന്നും പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോവുകയായിരുന്ന പതിനേഴുകാരനായ വിദ്യാര്&zwj;ത്ഥിയെയാണ് ഇവര്&zwj; ഉപദ്രവിച്ചത്.&lt;/p&gt;&lt;p&gt;ജയലക്ഷ്മി സില്&zwj;ക്&zwnj;സിന് എതിര്&zwj; വശത്തുള്ള പെട്രോള്&zwj; പമ്പിനടുത്ത് എത്തിയപ്പോള്&zwj; ഇതുവഴിയെത്തിയ അര്&zwj;ഷാദും സജീറും ചേര്&zwj;ന്ന് വിദ്യാര്&zwj;ത്ഥിയെ സ്&zwnj;കൂട്ടറില്&zwj; കയറ്റി കൊണ്ടുപോവുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഒരു കട മുറിയിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു. കൂടാതെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്&zwj; ഫോണ്&zwj; തട്ടിയെടുക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്&zwj; കേസ് രജിസ്റ്റര്&zwj; ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് അര്&zwj;ഷാദ് ഹുസ്സൈനെ പൂനൂരില്&zwj; നിന്നും സജീറിനെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.&lt;/p&gt;&lt;p&gt;പ്രതികള്&zwj; സ്ഥിരം കുറ്റവാളികളാണെന്നും സജീറിന്&zwj;റെ പേരില്&zwj; കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും വില്&zwj;പ്പനയ്ക്കായി കൈവശം വെച്ചതിനും പൊതുജനശല്യത്തിനുമായി നിരവധി കേസുകള്&zwj; നിലവിലുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്&zwj; അറിയിച്ചു. അര്&zwj;ഷാദ് ഹുസ്സൈനും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. ഒറീസ്സയില്&zwj; നിന്ന് കേരളത്തിലേക്ക് 25 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ഒറീസ്സ പൊലീസിന്&zwj;റെ പിടിയിലാവുകയും രണ്ട് വര്&zwj;ഷത്തെ ജയില്&zwj; ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കസബ പൊലീസ് ഇന്&zwj;സ്&zwnj;പെക്ടര്&zwj; ജിമ്മിയുടെ നേതൃത്വത്തില്&zwj; എഎസ്&zwnj;ഐ സജേഷ് കുമാര്&zwj;, എസ്.സി.പി.ഒ മാരായ ദീപു, ഷിജിത്ത്, സന്ദീപ്, സി.പി.ഒ മാരായ അഭയ്, അമൃത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കോടതിയില്&zwj; ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/local-news/17-year-old-sexually-assaulted-in-kozhikode-city-center-perpetrators-arrested-articleshow-vx2kdxd"/>
        </item>
        <item>
            <title><![CDATA[സപ്ലൈകോ ആലിൻ ഷെറിൻ എബ്രഹാമിന്റെ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ  പ്രകാശനം  ചൊവ്വാഴ്ച]]></title>
            <link>https://www.asianetnews.com/local-news/supplyco-alin-sherin-abraham-s-branded-notebooks-to-be-launched-on-tuesday-articleshow-bggfnsy</link>
            <guid isPermaLink="true">https://www.asianetnews.com/local-news/supplyco-alin-sherin-abraham-s-branded-notebooks-to-be-launched-on-tuesday-articleshow-bggfnsy</guid>
            <pubDate>Mon, 25 May 2026 18:26:36 +0530</pubDate>
            <description><![CDATA[കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥം സപ്ലൈകോ 'ആലിൻ' ബ്രാൻഡ് നോട്ടുബുക്കുകൾ പുറത്തിറക്കുന്നു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പ്രകാശനം നിർവഹിക്കുന്ന ചടങ്ങിൽ ആലിന്റെ മാതാപിതാക്കളെ ആദരിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfkad5sqcrveb9vt1q1f9cz,imgname-aalin-1779713782969.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സപ്ലൈകോ ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ നാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 30ന് നിർവഹിക്കും. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്.&lt;/p&gt;&lt;p&gt;മേയർ മിനിമോൾ വി.കെ. അധ്യക്ഷയാകുന്ന ചടങ്ങിൽ ആലിനിൻറെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിക്കും. ടിജെ വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം. യു ബിജു തുടങ്ങിയവർ പങ്കെടുക്കും. നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ച തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിക്കും.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/supplyco-alin-sherin-abraham-s-branded-notebooks-to-be-launched-on-tuesday-articleshow-bggfnsy"/>
        </item>
        <item>
            <title><![CDATA[ഓട്ടോയുമായി തുരുത്ത് നസീറെത്തും, മീൻ കച്ചവടം പോലെ പാസഞ്ചർ ഓട്ടോയിൽ കറക്കം, ചെറുപൊതികളിലാക്കി വിറ്റത് കഞ്ചാവ്; വീണ്ടും പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/kochi-aluva-thuruth-native-arrested-for-selling-ganja-police-seized-200-gram-marijuana-articleshow-be0fff0</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kochi-aluva-thuruth-native-arrested-for-selling-ganja-police-seized-200-gram-marijuana-articleshow-be0fff0</guid>
            <pubDate>Mon, 25 May 2026 17:57:08 +0530</pubDate>
            <description><![CDATA[&lt;p&gt;തുരുത്ത് ഭാഗത്ത് ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശം 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfh8e89j71a87tksy5qq2an,imgname-ganja-seized-in-kochi-1779711621385.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ആലുവ തുരുത്തിൽ കഞ്ചാവ് വില്പനക്കാരൻ പിടിയിൽ. തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (തുരുത്ത് നസീർ 59)നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്. തുരുത്ത് ഭാഗത്ത് ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശം 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. പാസഞ്ചർ ഓട്ടോറിക്ഷയിൽ തുരുത്ത് ഭാഗത്ത് പല സ്ഥലങ്ങളിലായി കൊണ്ട് നടന്ന് വില്പന നടത്തുകയാണ് ഇയാളുടെ രീതി.&lt;/p&gt;&lt;p&gt;ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം കഴിഞ്ഞ രണ്ട് ദിവസമായി നിരീക്ഷണത്തിലായിരുന്നു നസീർ. ആലുവ - നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kochi-aluva-thuruth-native-arrested-for-selling-ganja-police-seized-200-gram-marijuana-articleshow-be0fff0"/>
        </item>
        <item>
            <title><![CDATA[രാത്രിയില്‍ സംഭവിച്ചതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല, ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/local-news/young-man-who-was-seriously-injured-after-his-bike-fell-into-a-ditch-dies-tragically-articleshow-cnvuv02</link>
            <guid isPermaLink="true">https://www.asianetnews.com/local-news/young-man-who-was-seriously-injured-after-his-bike-fell-into-a-ditch-dies-tragically-articleshow-cnvuv02</guid>
            <pubDate>Mon, 25 May 2026 17:28:54 +0530</pubDate>
            <description><![CDATA[കോഴിക്കോട് കായണ്ണ സ്വദേശി സിദ്ധാര്&zwj;ഥ് ബൈക്ക് അപകടത്തില്&zwj; മരിച്ചു. ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്&zwj; നിയന്ത്രണംവിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രാത്രിയില്&zwj; നടന്ന അപകടം ആളൊഴിഞ്ഞ സ്ഥലമായതിനാല്&zwj; രാവിലെയാണ് പുറംലോകമറിഞ്ഞത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfftbyjz08wksmz7764e3zp,imgname-bike-accident-1779710111697.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ബൈക്ക് നിയന്ത്രണംവിട്ടതിനെ തുടര്&zwj;ന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്&zwj; യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കായണ്ണ, നരിനട സ്വദേശി സിദ്ധാര്&zwj;ഥാണ് മരിച്ചത്. ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്&zwj; കൂട്ടാലിടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.&lt;/p&gt;&lt;p&gt;സിദ്ധാര്&zwj;ത്ഥ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയോടെ സമീപത്തെ വീട്ടുകാരാണ് അപകടത്തില്&zwj;പ്പെട്ട വാഹനം കണ്ടത്. പിന്നീട് ഇതിന് സമീപത്തായി സിദ്ധാര്&zwj;ത്ഥിനെ മരിച്ച നിലയില്&zwj; കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ആളൊഴിഞ്ഞ ഭാഗമായതിനാല്&zwj; അപകടം ആരുടെയും ശ്രദ്ധയില്&zwj;പ്പെട്ടില്ല. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇന്&zwj;ക്വസ്റ്റ് നടപടികള്&zwj; പൂര്&zwj;ത്തീകരിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/young-man-who-was-seriously-injured-after-his-bike-fell-into-a-ditch-dies-tragically-articleshow-cnvuv02"/>
        </item>
        <item>
            <title><![CDATA[മന്തിക്കടയില്‍ ജോലിക്ക് കയറിയ ദിവസം തന്നെ പണികൊടുത്തു, കാല്‍ ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായി കടന്നുകളഞ്ഞ യുവാവ് പിടിയില്‍]]></title>
            <link>https://www.asianetnews.com/local-news/youth-arrested-for-stealing-mobile-phones-worth-rs-250000-from-kozhikode-articleshow-iux3naf</link>
            <guid isPermaLink="true">https://www.asianetnews.com/local-news/youth-arrested-for-stealing-mobile-phones-worth-rs-250000-from-kozhikode-articleshow-iux3naf</guid>
            <pubDate>Mon, 25 May 2026 17:01:17 +0530</pubDate>
            <description><![CDATA[കോഴിക്കോട് മുക്കത്തെ ഹോട്ടലിൽ ജോലിക്ക് പ്രവേശിച്ച ദിവസം തന്നെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശിയായ അഭിഷേകിനെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ മുക്കം പോലീസ് ഇടുക്കിയിൽ വെച്ച് പിടികൂടിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfedwb9zpk4g4gpa8jf8ajp,imgname-nanthankode--1779708653928.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ജോലി ചെയ്തിരുന്ന ഹോട്ടലില്&zwj; നിന്നും മൊബൈല്&zwj; ഫോണുകളുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കും നീലേശ്വരത്താണ് സംഭവം. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കല്&zwj; അഭിഷേകിനെയാണ്(22) മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഡിസംബര്&zwj; അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നീലേശ്വരത്ത് പ്രവര്&zwj;ത്തിക്കുന്ന എം.ആര്&zwj;.എസ് ഒലീവ് കിച്ചന്&zwj; എന്ന കുഴിമന്തി കടയില്&zwj; പുതിയതായി ജോലിക്ക് എത്തിയതായിരുന്നു അഭിഷേക്. എന്നാല്&zwj; ജോലിയില്&zwj; പ്രവേശിച്ച ദിവസം തന്നെ കടയിലെ ക്യാഷ് കൗണ്ടറില്&zwj; സൂക്ഷിച്ചിരുന്ന 25000 രൂപ വിലവരുന്ന രണ്ട് മൊബൈല്&zwj; ഫോണുകളുമായി ഇയാള്&zwj; കടന്നുകളയുകയായിരുന്നു.&lt;/p&gt;&lt;p&gt;ഫോണുകള്&zwj; നഷ്ടപ്പെട്ടത് ശ്രദ്ധയില്&zwj;പ്പെട്ട കടയുടമ ഉടന്&zwj;തന്നെ മുക്കം പോലീസില്&zwj; പരാതി നല്&zwj;കി. തുടര്&zwj;ന്ന് പോലീസ് സൈബര്&zwj; സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്&zwj;ജ്ജിതമാക്കുകയുമായിരുന്നു. അന്വേഷണ സംഘം ഇടുക്കിയില്&zwj; എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുക്കം പൊലീസ് എസ്.ഐ ശ്രീരാഗ്, എഎസ്ഐ റഫീഖ്, പൊലീസ് ഉദ്യോഗസ്ഥരായ അഭിലാഷ്, അനൂപ് തിരുവമ്പാടി എന്നിവരടങ്ങിയ സംഘമാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;കോഴിക്കോട്: ജോലി ചെയ്തിരുന്ന ഹോട്ടലില്&zwj; നിന്നും മൊബൈല്&zwj; ഫോണുകളുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കും നീലേശ്വരത്താണ് സംഭവം. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കല്&zwj; അഭിഷേകിനെയാണ്(22) മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഡിസംബര്&zwj; അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നീലേശ്വരത്ത് പ്രവര്&zwj;ത്തിക്കുന്ന എം.ആര്&zwj;.എസ് ഒലീവ് കിച്ചന്&zwj; എന്ന കുഴിമന്തി കടയില്&zwj; പുതിയതായി ജോലിക്ക് എത്തിയതായിരുന്നു അഭിഷേക്. എന്നാല്&zwj; ജോലിയില്&zwj; പ്രവേശിച്ച ദിവസം തന്നെ കടയിലെ ക്യാഷ് കൗണ്ടറില്&zwj; സൂക്ഷിച്ചിരുന്ന 25000 രൂപ വിലവരുന്ന രണ്ട് മൊബൈല്&zwj; ഫോണുകളുമായി ഇയാള്&zwj; കടന്നുകളയുകയായിരുന്നു.&lt;/p&gt;&lt;p&gt;ഫോണുകള്&zwj; നഷ്ടപ്പെട്ടത് ശ്രദ്ധയില്&zwj;പ്പെട്ട കടയുടമ ഉടന്&zwj;തന്നെ മുക്കം പോലീസില്&zwj; പരാതി നല്&zwj;കി. തുടര്&zwj;ന്ന് പോലീസ് സൈബര്&zwj; സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്&zwj;ജ്ജിതമാക്കുകയുമായിരുന്നു. അന്വേഷണ സംഘം ഇടുക്കിയില്&zwj; എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുക്കം പൊലീസ് എസ്.ഐ ശ്രീരാഗ്, എഎസ്ഐ റഫീഖ്, പൊലീസ് ഉദ്യോഗസ്ഥരായ അഭിലാഷ്, അനൂപ് തിരുവമ്പാടി എന്നിവരടങ്ങിയ സംഘമാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/youth-arrested-for-stealing-mobile-phones-worth-rs-250000-from-kozhikode-articleshow-iux3naf"/>
        </item>
        <item>
            <title><![CDATA[ആലപ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/massive-drug-bust-in-alappuzha-youths-arrested-with-industrial-quantities-of-chemical-drugs-articleshow-kvetqhb</link>
            <guid isPermaLink="true">https://www.asianetnews.com/local-news/massive-drug-bust-in-alappuzha-youths-arrested-with-industrial-quantities-of-chemical-drugs-articleshow-kvetqhb</guid>
            <pubDate>Mon, 25 May 2026 16:55:22 +0530</pubDate>
            <description><![CDATA[ആലപ്പുഴയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 150 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിലായി. ഇവരിൽ നിന്ന് 4.64 ലക്ഷം രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു. അറസ്റ്റിനിടെ പ്രതികളിലൊരാൾ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfe3h69gbf5ckz9c8ccwwn9,imgname-massive-drug-bust-1779708314825.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ വ്യവസായിക അളവിൽ രാസലഹരിയുമായി യുവാക്കളെ പിടികൂടി. ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡിൽ ബംഗ്ലാവ് പറമ്പിൽ അൻഷാദ് (36), പുന്നമട വാർഡിൽ മുറിയിൽ കരിചിറ വീട്ടിൽ അർഷാദ് (23) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്ന് ഇവരിൽ നിന്ന് 150 ഗ്രാം മെത്താഫിറ്റമിൻ, ലഹരി ഇടപാടുകളിലൂടെ ലഭിച്ച 4.64ലക്ഷം രൂപ എന്നിവ എക്സൈസ് കണ്ടെത്തി.&lt;/p&gt;&lt;p&gt;വിപണിയിൽ ഒരു ഗ്രാമിന് 3,000 രൂപവിലവരുന്നതാണിത്. കൂടാതെ ലഹരി ഈടപാടുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡയറി മഴു, എസ് ആകൃതിയിലുള്ള കത്തി എന്നിവയും പിടികൂടിയവയിൽ ഉൾപ്പെടുന്നുണ്ട്. ഇവർ ജില്ലയിലെ മൊത്തലഹരിക്കച്ചവടക്കാരാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ജില്ലയിൽ നിന്നു പിടികൂടുന്ന വലിയ ലഹരിക്കടത്താണിത്.&lt;/p&gt;&lt;p&gt;എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ആറാട്ടുവഴിയിൽ ദേശീയപാതയ്ക്ക് സമീപത്തായി അൻഷാദ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തിയത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.&lt;/p&gt;&lt;p&gt;ഇതിനിടെ പ്രതികയായ അൻഷാദ് എക്സൈസ് ഇൻസ്പെക്ടർ സിപിദിലീപിനെ കത്തിക്കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇതിൽ ഉദ്യോഗസ്ഥന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം കീഴടക്കിയത്.നിരവധി ക്രിമിനൽ കേസുകളിലും സമാനമായ ലഹരിക്കേസിലും ഉൾപ്പെടെയാളാണ് പ്രതി അൻഷാദെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;പരിശോധനയിൽഎക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുഹമ്മദ് സുധീർ, പ്രിവന്റീവ് ഓഫീസർ പിഅനിലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്സുലേഖ, സിവിൽ എക്സൈസ് ഓഫീസർമാരായ എംആർ. റെനീഷ്, സനൽ സിബിരാജ്, സാജൻ ജോസഫ്, അരുൺ അശോക്, ജോസഫ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/massive-drug-bust-in-alappuzha-youths-arrested-with-industrial-quantities-of-chemical-drugs-articleshow-kvetqhb"/>
        </item>
        <item>
            <title><![CDATA[സുഫൈദയുടെ മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകൾ, കാസ‍ർകോട്  ഭർതൃവീട്ടിൽ ജീവനൊടുക്കിയ 34 കാരിയെ തല്ലിയെന്ന് സമ്മതിച്ച് ഭ‍ർത്താവ്]]></title>
            <link>https://www.asianetnews.com/local-news/kasaragod-woman-drinks-acid-on-wedding-anniversary-eve-inquest-report-reveals-assault-marks-articleshow-xsnfxyn</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kasaragod-woman-drinks-acid-on-wedding-anniversary-eve-inquest-report-reveals-assault-marks-articleshow-xsnfxyn</guid>
            <pubDate>Mon, 25 May 2026 16:02:54 +0530</pubDate>
            <description><![CDATA[&lt;p&gt;മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകളുണ്ട്. നഖത്തിന്റെ പാടുകളും ശരീരത്തിലുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാകുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒരു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇവർക്ക് മൂന്നു മാസം പ്രായമായ പെൺകുട്ടിയുണ്ട്. വിവാഹശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfar3pqs3dngc82tegz9y2v,imgname-kasargod-sufaida-suicide-death-1779704794839.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാസർകോട്: വിവാഹ വാർഷിക തലേന്ന് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ ഉണ്ടായത് പുതിയ പാടുകൾ എന്നും റിപ്പോർട്ടിൽ പറയുന്നു. മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകളുണ്ട്. നഖത്തിന്റെ പാടുകളും ശരീരത്തിലുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാകുന്നു. അതേസമയം ആത്മഹത്യ ചെയ്ത ദിവസം യുവതിയെ മർദിച്ചുവെന്ന് ഭർത്താവ് പൊലീസിനോട് സമ്മതിച്ചു.&lt;/p&gt;&lt;p&gt;ഇന്നലെയാണ് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. കേസിൽ ഭർത്താവ് ആദിൽ റിമാൻഡിലാണ്. ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. ഇന്നാണ് ഇവരുടെ ഒന്നാം വിവാഹ വാർഷികം. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ ( 24 ) ആണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു പരാതി.&lt;/p&gt;&lt;p&gt;സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു .കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒരു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇവർക്ക് മൂന്നു മാസം പ്രായമായ പെൺകുട്ടിയുണ്ട്. വിവാഹശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബങ്ങൾ ഇടപെട്ടാണ് പരിഹരിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. ടോള്&zwj; ഫ്രീ നമ്പര്&zwj;: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/kasaragod-woman-drinks-acid-on-wedding-anniversary-eve-inquest-report-reveals-assault-marks-articleshow-xsnfxyn"/>
        </item>
        <item>
            <title><![CDATA[കോഴിക്കോട് കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു]]></title>
            <link>https://www.asianetnews.com/local-news/car-running-in-kakkadampoyil-kozhikode-caught-fire-and-was-completely-burnt-to-ashes-articleshow-bm4w9za</link>
            <guid isPermaLink="true">https://www.asianetnews.com/local-news/car-running-in-kakkadampoyil-kozhikode-caught-fire-and-was-completely-burnt-to-ashes-articleshow-bm4w9za</guid>
            <pubDate>Mon, 25 May 2026 15:35:37 +0530</pubDate>
            <description><![CDATA[കോഴിക്കോട് കക്കാടംപൊയിൽ പാതയിൽ ഓടിക്കൊണ്ടിരുന്ന റെനോൾട്ട് ഡസ്റ്റർ കാർ പൂർണ്ണമായും കത്തിനശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഉടൻ ഇറങ്ങിയതിനാൽ ആളപായമുണ്ടായില്ല. മുക്കം അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും വാഹനം രക്ഷിക്കാനായില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksf9gr77spcdwjjw4vfzdghp,imgname-car-fire--1--1779703505127.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാര്&zwj; തീപ്പിടിച്ച് കത്തിനശിച്ചു. വിനോദ സഞ്ചാര മേഖലയായ കോഴിക്കോട് കക്കാടംപൊയില്&zwj; പാതയിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയില്&zwj; വച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. റെനോള്&zwj;ട്ട് ഡസ്റ്റര്&zwj; മോഡല്&zwj; കാറാണ് അപകടത്തില്&zwj;പ്പെട്ടത്.&lt;/p&gt;&lt;p&gt;വാഹനത്തിലുണ്ടായിരുന്നവര്&zwj; സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. മുന്&zwj;വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് കാറിലുള്ളവര്&zwj; പെട്ടെന്ന് തന്നെ ഇറങ്ങി. ഇതിന് പിന്നാലെ തീ പടരുകയായിരുന്നു. മുക്കം അഗ്നിരക്ഷാ നിലയത്തില്&zwj; നിന്നും ഉദ്യോഗസ്ഥരെത്തി തീയണച്ചെങ്കിലും കാര്&zwj; പൂര്&zwj;ണമായും കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/car-running-in-kakkadampoyil-kozhikode-caught-fire-and-was-completely-burnt-to-ashes-articleshow-bm4w9za"/>
        </item>
        <item>
            <title><![CDATA[വഴിക്കടവ് ആനമറിയില്‍ പുലിയിറങ്ങി, വീട്ടുമുറ്റത്തെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ കൂട് തകര്‍ത്ത് കോഴികളെ പിടികൂടി]]></title>
            <link>https://www.asianetnews.com/local-news/presence-of-a-leopard-was-detected-at-aanamara-articleshow-2v9nkgb</link>
            <guid isPermaLink="true">https://www.asianetnews.com/local-news/presence-of-a-leopard-was-detected-at-aanamara-articleshow-2v9nkgb</guid>
            <pubDate>Mon, 25 May 2026 15:22:32 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറം വഴിക്കടവ് ആനമറിയിൽ പുലിയിറങ്ങി വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്ത് കോഴികളെ പിടികൂടി. നാടുകാണി ചുരത്തിൽ പുലിയെ കണ്ടതായി ലോറി ഡ്രൈവർമാർ പറഞ്ഞതിന് പിന്നാലെയാണ് സംഭവം. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksf8s7e5v8vr1v1nc4mkmffp,imgname-tiger-presence-1779702734277.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: വഴിക്കടവ് ആനമറിയില്&zwj; പുലിയിറങ്ങി വീട്ടുമുറ്റത്തെ കൂട് തകര്&zwj;ത്ത് കോഴികളെ പിടികൂടി. ആനമറിയിലെ കാക്കത്തോടന്&zwj; താജുദ്ദീന്റെ വീട്ടിലെ കോഴി ക്കൂടാണ് പുലി തകര്&zwj;ത്ത് കോഴികളെ പിടികൂടിയത്. രാവിലെയാണ് തകര്&zwj;ത്ത നിലയില്&zwj; കണ്ടത്. പുലിയുടെ കാല്&zwj; പാടുകളുണ്ട്. ഒരു മാസം മുമ്പ് സമീപത്തെ പി ലാത്തൊടിക മുജീബ് റഹ്&zwnj;മാന്&zwj; വീട്ടുമുറ്റത്തെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ കൂട് തകര്&zwj;ത്ത് താറാവുകളെ പിടികൂടിയിരുന്നു. മുജീബിന്റെ വീട്ടില്&zwj; ഒരാഴ്ച ഇടവിട്ട് രണ്ട് തവണ പുലിയെത്തിയിരുന്നു.&lt;/p&gt;&lt;p&gt;ശനിയാഴ്ച രാത്രി നാടുകാണി ചുരം ഒന്നാം വളവിന് താഴെ പുലി റോഡ് മുറിച്ചുകടന്ന് താഴേക്കി റങ്ങിയതായി ലോറി ഡ്രൈവര്&zwj; ക ണ്ടിരുന്നതായി പറയുന്നു. പുലിയെ കണ്ട വിവരം താഴെ ചെക് പോസ്റ്റിലുണ്ടായിരുന്ന പൊലീസി നെ അറിയിച്ചിരുന്നതായും പ്രദേ ശവാസിയായ ഡ്രൈവര്&zwj; പറഞ്ഞു. ചുരം താഴ്വാര പ്രദേശത്തെ വീട്ടിലാണ് പുലിയെത്തി കോഴിക്കുട് തകര്&zwj;ത്തത്. നിരന്തരമുള്ള പുലി സാന്നിധ്യം നാട്ടുകാരില്&zwj; ആശങ്ക പടര്&zwj;ത്തിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/presence-of-a-leopard-was-detected-at-aanamara-articleshow-2v9nkgb"/>
        </item>
        <item>
            <title><![CDATA[നാട്ടുകാരെ ആകെ കൗതുകത്തിലാഴ്ത്തി തോട്ടുമുക്കം ജുമാ മസ്ജിദിലെ കാഴ്ച, പൂത്തുലഞ്ഞ് നിൽക്കുന്ന കാരക്കാമരം ഗൾഫിലല്ല!]]></title>
            <link>https://www.asianetnews.com/local-news/view-of-the-thottumukkam-juma-masjid-is-intriguing-karaka-tree-in-full-bloom-is-not-in-the-gulf-articleshow-ogkdeg2</link>
            <guid isPermaLink="true">https://www.asianetnews.com/local-news/view-of-the-thottumukkam-juma-masjid-is-intriguing-karaka-tree-in-full-bloom-is-not-in-the-gulf-articleshow-ogkdeg2</guid>
            <pubDate>Mon, 25 May 2026 15:10:30 +0530</pubDate>
            <description><![CDATA[കോഴിക്കോട് മുക്കത്തെ തോട്ടുമുക്കം ജുമാ മസ്ജിദ് അങ്കണത്തിൽ ഒരു ഈന്തപ്പന സമൃദ്ധമായി കായ്ച്ചു നിൽക്കുന്നു. ഗൾഫ് നാടുകളിലെ ചൂടിൽ മാത്രം വളരുന്ന ഈന്തപ്പഴം കേരളത്തിലെ കാലാവസ്ഥയിൽ വിളഞ്ഞ അപൂർവ്വ കാഴ്ച കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksf80js5mrfxv4w42x9rdfmy,imgname-mukkam--1--1779701926693.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ഗള്&zwj;ഫ് നാടുകളില്&zwj; മാത്രം സാധാരണയായി കണ്ടുവരാറുള്ള ഈന്തപ്പഴം പൂത്തുനില്&zwj;ക്കുന്ന കാഴ്ച നിങ്ങള്&zwj;ക്കിനി കോഴിക്കോട്ടും കാണാം. കോഴിക്കോട് മുക്കത്തെ തോട്ടുമുക്കം ജുമാ മസ്ജിദ് അങ്കണത്തിലാണ് നാടിന് അത്ഭുതമായി ഈന്തപ്പന നിറയെ ഫലം കായ്ച്ചിരിക്കുന്നത്. ഗള്&zwj;ഫ് നാടുകളിലെ ചൂടുള്ള കാലാവസ്ഥയില്&zwj; മാത്രമാണ് സാധാരണയായി ഈന്തപ്പഴം കായ്ക്കാറുള്ളത് എന്നതിനാല്&zwj; അപൂര്&zwj;വ്വമായ ഈ കാഴ്ച കാണാന്&zwj; നിരവധി ആളുകളാണ് ദിനേന ഇവിടേക്ക് എത്തിച്ചേരുന്നത്.&lt;/p&gt;&lt;p&gt;കേരളത്തിലെ മണ്ണും കാലാവസ്ഥയും ഈന്തപ്പഴ കൃഷിക്ക് അനുയോജ്യമല്ലെന്നാണ് വിലയിരുത്തല്&zwj;. എന്നാല്&zwj; തോട്ടുമുക്കം ജുമാ മസ്ജിദ് പരിസരത്തെ ഈ ഈന്തപ്പന ധാരണകളെയെല്ലാം തിരുത്തിക്കുറിക്കുകയാണ്. സംസ്ഥാനത്തെ ചില പ്രദേശങ്ങളില്&zwj; ഈന്തപ്പനകള്&zwj; കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സമൃദ്ധമായി ഫലങ്ങള്&zwj; കായ്ച്ചത് അപൂര്&zwj;വമാണെന്ന് നാട്ടുകാര്&zwj; പറയുന്നു. പള്ളിയില്&zwj; എത്തുന്നവര്&zwj;ക്ക് പുറമേ ഈ അപൂര്&zwj; ദൃശ്യത്തെ സംബന്ധിച്ച് കേട്ടറിഞ്ഞവരും ഈന്തപ്പന പൂത്തുലഞ്ഞ് നില്&zwj;ക്കുന്നത് കാണാന്&zwj; നിത്യേന എത്തുന്നുണ്ടെന്നും അവര്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കോഴിക്കോട്: ഗള്&zwj;ഫ് നാടുകളില്&zwj; മാത്രം സാധാരണയായി കണ്ടുവരാറുള്ള ഈന്തപ്പഴം പൂത്തുനില്&zwj;ക്കുന്ന കാഴ്ച നിങ്ങള്&zwj;ക്കിനി കോഴിക്കോട്ടും കാണാം. കോഴിക്കോട് മുക്കത്തെ തോട്ടുമുക്കം ജുമാ മസ്ജിദ് അങ്കണത്തിലാണ് നാടിന് അത്ഭുതമായി ഈന്തപ്പന നിറയെ ഫലം കായ്ച്ചിരിക്കുന്നത്. ഗള്&zwj;ഫ് നാടുകളിലെ ചൂടുള്ള കാലാവസ്ഥയില്&zwj; മാത്രമാണ് സാധാരണയായി ഈന്തപ്പഴം കായ്ക്കാറുള്ളത് എന്നതിനാല്&zwj; അപൂര്&zwj;വ്വമായ ഈ കാഴ്ച കാണാന്&zwj; നിരവധി ആളുകളാണ് ദിനേന ഇവിടേക്ക് എത്തിച്ചേരുന്നത്.&lt;/p&gt;&lt;p&gt;കേരളത്തിലെ മണ്ണും കാലാവസ്ഥയും ഈന്തപ്പഴ കൃഷിക്ക് അനുയോജ്യമല്ലെന്നാണ് വിലയിരുത്തല്&zwj;. എന്നാല്&zwj; തോട്ടുമുക്കം ജുമാ മസ്ജിദ് പരിസരത്തെ ഈ ഈന്തപ്പന ധാരണകളെയെല്ലാം തിരുത്തിക്കുറിക്കുകയാണ്. സംസ്ഥാനത്തെ ചില പ്രദേശങ്ങളില്&zwj; ഈന്തപ്പനകള്&zwj; കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സമൃദ്ധമായി ഫലങ്ങള്&zwj; കായ്ച്ചത് അപൂര്&zwj;വമാണെന്ന് നാട്ടുകാര്&zwj; പറയുന്നു. പള്ളിയില്&zwj; എത്തുന്നവര്&zwj;ക്ക് പുറമേ ഈ അപൂര്&zwj; ദൃശ്യത്തെ സംബന്ധിച്ച് കേട്ടറിഞ്ഞവരും ഈന്തപ്പന പൂത്തുലഞ്ഞ് നില്&zwj;ക്കുന്നത് കാണാന്&zwj; നിത്യേന എത്തുന്നുണ്ടെന്നും അവര്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/view-of-the-thottumukkam-juma-masjid-is-intriguing-karaka-tree-in-full-bloom-is-not-in-the-gulf-articleshow-ogkdeg2"/>
        </item>
        <item>
            <title><![CDATA[പൊലീസിൽ പരാതി നൽകിയതിൽ വിരോധം, വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചു,‘മാക്കാൻ വിഷ്ണു’ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/one-arrested-for-attacking-someone-for-filing-a-complaint-to-police-in-thiruvananthapuram-articleshow-qdncg8g</link>
            <guid isPermaLink="true">https://www.asianetnews.com/local-news/one-arrested-for-attacking-someone-for-filing-a-complaint-to-police-in-thiruvananthapuram-articleshow-qdncg8g</guid>
            <pubDate>Mon, 25 May 2026 12:39:39 +0530</pubDate>
            <description><![CDATA[&lt;p&gt;തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ മുട്ടത്തറ സ്വദേശിയെ ആക്രമിച്ച കേസിലെ പ്രതി 'മാക്കാൻ വിഷ്ണു'വിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kseyx6t0sc9b79ftm3qgcxbr,imgname-arrest--19--1779692378943.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;​തിരുവനന്തപുരം&lt;/strong&gt;: തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം മൂലം മുട്ടത്തറ സ്വദേശിയെ മാരകമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ, ശിവജി ലെയ്നിൽ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു (27) എന്ന മാക്കാൻ വിഷ്ണു ആണ് പിടിയിലായത്.&lt;/p&gt;&lt;p&gt;​​പ്രതിക്കെതിരെ മുൻപ് പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ബീമാപള്ളി വാർഡിലെ ജവഹർപള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം. മുട്ടത്തറ സ്വദേശിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ ശേഷം, തടിക്കഷണം ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;​​അറസ്റ്റിലായ &lsquo;മാക്കാൻ വിഷ്ണു&rsquo; നിരവധി ആക്രമണക്കേസുകളിൽ പ്രതിയും ഫോർട്ട് പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/one-arrested-for-attacking-someone-for-filing-a-complaint-to-police-in-thiruvananthapuram-articleshow-qdncg8g"/>
        </item>
        <item>
            <title><![CDATA[വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചു, തൃശ്ശൂരിൽ ഓട്ടോ ഡ്രൈവർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/auto-driver-arrested-with-mdma-in-thrissur-articleshow-qoekuil</link>
            <guid isPermaLink="true">https://www.asianetnews.com/local-news/auto-driver-arrested-with-mdma-in-thrissur-articleshow-qoekuil</guid>
            <pubDate>Mon, 25 May 2026 11:07:24 +0530</pubDate>
            <description><![CDATA[ചേർപ്പ് ചൊവ്വൂരിൽ കുട്ടികൾക്ക് വിൽക്കാൻ സൂക്ഷിച്ച എംഡിഎംഎയുമായി ഓട്ടോറിക്ഷ തൊഴിലാളിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഓടിക്കുന്നതിന്റെ മറവിലാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്. പ്രതിക്ക് മറ്റ് ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kset25v47agtv2s8v55fwkxz,imgname-arrest--18--1779687298913.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ&lt;/strong&gt; : ചേർപ്പ് ചൊവ്വൂരിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ യുമായി ഒരാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) നെയാണ് അതിമാരക മയക്കുമരുന്നായ എംഡി എംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്. പ്രതി തൃശ്ശൂർ റൗണ്ടിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഇതിന്റെ മറവിലാണ് നിരോധിത ലഹരി ഉത്പന്നം കുട്ടികൾക്കും മറ്റും വിൽപ്പന നടത്തി വന്നിരുന്നത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾ വിയ്യൂർ സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമണം, മാള പോലീസ് സ്റ്റേഷനിൽ വാഹനമോടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും പ്രതിയാണ്. &amp;nbsp;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/auto-driver-arrested-with-mdma-in-thrissur-articleshow-qoekuil"/>
        </item>
        <item>
            <title><![CDATA[രഹസ്യവിവരം കിട്ടി പൊലീസിൻ്റെ നീക്കം, ഇരുമ്പനത്തെ വീട് വളഞ്ഞ് പരിശോധിച്ചു; രണ്ട് പേർ ആറ് കിലോ കഞ്ചാവുമായി പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/ganja-case-arrest-kochi-articleshow-81ql3gl</link>
            <guid isPermaLink="true">https://www.asianetnews.com/local-news/ganja-case-arrest-kochi-articleshow-81ql3gl</guid>
            <pubDate>Mon, 25 May 2026 10:18:04 +0530</pubDate>
            <description><![CDATA[കൊച്ചിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 6.112 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് സഹോദരങ്ങൾ പിടിയിലായി. ലഹരി വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇരുമ്പനത്തെ വാടകവീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ ലഹരിമാഫിയയിലെ പ്രധാന കണ്ണികളാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kseq790zhnsxr46mcftdbzkb,imgname-ganja-1779684320287.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയാൻ പൊലീസ് നടത്തുന്ന ശക്തമായ പരിശോധനകൾക്കിടെ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ മഹഫൂജ് എസ്.കെ (21), ഈമാൻ എസ്.കെ (23) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. മുർഷിദാബാദ് ജില്ലയിലെ കാസിപാറ സ്വദേശികളാണ് ഇരുവരും. ഇവർ സഹോദരങ്ങളാണെന്നും വിവരമുണ്ട്. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) ടീം ഇരുമ്പനം ചുങ്കത്ത് റോഡിലുള്ള പ്രതികളുടെ വാടക വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്.&lt;/p&gt;&lt;p&gt;പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 6.112 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇത്രയധികം കഞ്ചാവ് വിതരണത്തിനായി എത്തിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതിഥി തൊഴിലാളികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണോ ഇവർ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി ലോക്കൽ പോലീസിന് കൈമാറി. ഇവർക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റു ലഹരി മാഫിയകൾക്ക് പങ്കുണ്ടോ എന്നും അറിയാൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ ലഹരി വിനിമയം തടയുന്നതിനായി പരിശോധന കർശനമായി തുടരുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/local-news/ganja-case-arrest-kochi-articleshow-81ql3gl"/>
        </item>
        <item>
            <title><![CDATA[പിന്നിൽ യുഡിഎഫ് പ്രവർത്തകരെന്ന് സംശയം; കൊല്ലത്ത് പൊലീസുകാരൻ്റെ ബൈക്ക് കത്തിച്ചു, വീടിന് കരിഓയിൽ ഒഴിച്ചു]]></title>
            <link>https://www.asianetnews.com/local-news/attack-against-policeman-in-kollam-articleshow-4ni2cku</link>
            <guid isPermaLink="true">https://www.asianetnews.com/local-news/attack-against-policeman-in-kollam-articleshow-4ni2cku</guid>
            <pubDate>Mon, 25 May 2026 10:06:46 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലം അഞ്ചൽ സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ വിവേകിന്റെ ബൈക്ക് അജ്ഞാതർ കത്തിച്ചു. സംഭവസ്ഥലത്ത് നിന്ന് രാഷ്ട്രീയ വൈരാഗ്യം സൂചിപ്പിക്കുന്ന ഭീഷണിക്കത്ത് കണ്ടെത്തുകയും വീടിന്റെ ഭിത്തിയിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുഡിഎഫ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kseppkctsfeftmj81ka0sz4h,imgname-bullet-1779683773850.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: സിവില്&zwj; പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചു. സമീപത്ത് നിന്ന് ഭീഷണിക്കത്ത് കണ്ടെത്തി. അഞ്ചൽ സ്വദേശിയും ആറന്മുള സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ വിവേകിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ആസൂത്രിത അക്രമമെന്നാണ് സംശയം. സംസ്ഥാനത്ത് അധികാരത്തിലേറിയ യുഡിഎഫ് അനുകൂലികളുടേതെന്ന പേരിൽ, പോലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും എന്ന ധ്വനിയോടെയുള്ള ഭീഷണി കത്താണ് കത്തിച്ച ബൈക്കിനു സമീപത്തായി കണ്ടത്.&lt;/p&gt;&lt;p&gt;&lsquo;നീ സൂക്ഷിച്ചോ, നിൻ്റെ നാറിയ കഥകള്&zwj; ലോകം അറിയാന്&zwj; പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്&zwj; കുറച്ചുനാളുകള്&zwj; മാത്രം. ഞങ്ങള്&zwj; ഭരണത്തില്&zwj; വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ച് നാള്&zwj; ലീവെടുത്തതുള്&zwj;പ്പെടെ നിന്റെ അടൂര്&zwj; ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്&zwj; മറക്കില്ല&rsquo; - കത്തിലെ ഭീഷണികൾ ഇങ്ങനെ നീളുന്നു. വീടിന്റെ ഭിത്തിയില്&zwj; കരി ഓയിൽ ഒഴിച്ചും വികൃതമാക്കിയിട്ടുണ്ട്. പുനലൂര്&zwj; എഎസ്പി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാകുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/local-news/attack-against-policeman-in-kollam-articleshow-4ni2cku"/>
        </item>
        <item>
            <title><![CDATA[ഡാറ്റാ എൻട്രി ജോലിക്ക് ഓൺലൈൻ അഭിമുഖമെന്ന പേരിൽ കെണിയൊരുക്കി; യുവതിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണി; പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/man-arrested-for-threatening-woman-using-private-photos-articleshow-4ldqodn</link>
            <guid isPermaLink="true">https://www.asianetnews.com/local-news/man-arrested-for-threatening-woman-using-private-photos-articleshow-4ldqodn</guid>
            <pubDate>Mon, 25 May 2026 09:54:34 +0530</pubDate>
            <description><![CDATA[ഡേറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ അഭിമുഖത്തിനിടെ യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവിനെ കൊച്ചി സിറ്റി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിയായ സിദ്ദിഖ് എസ് സലിമാണ് പിടിയിലായത്. ഇയാൾ ചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksep0z88qsfdvb9xcqqhb53p,imgname-arrested-1779683065096.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ഓൺലൈനായി ജോലിക്കുളള അഭിമുഖം നടത്തുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിലായി. തിരുവനന്തപുരം വർക്കല കോട്ടുമൂല സ്വദേശി സജന മൻസിലിൽ സിദ്ദിഖ് എസ് സലിം(27) നെ കൊച്ചി സിറ്റി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു.&lt;/p&gt;&lt;p&gt;ഡേറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്താണ് പ്രതി യുവതിയെ ഓൺലൈൻ അഭിമുഖത്തിന് വിളിപ്പിച്ചതെന്ന് കൊച്ചി സിറ്റി വനിതാ പൊലീസ് അറിയിച്ചു. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈപ്പറ്റിയെന്നാണ് കേസ്. പിന്നീട് ഇവ ടെലഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/man-arrested-for-threatening-woman-using-private-photos-articleshow-4ldqodn"/>
        </item>
        <item>
            <title><![CDATA[കാസർഗോഡ് പൊയിനാച്ചി മയിലാട്ടിയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ പ്ലാന്റ് ആക്ഷൻ കമ്മിറ്റി ഉപരോധിക്കുന്നു]]></title>
            <link>https://www.asianetnews.com/local-news/action-committee-blockades-national-highway-construction-company-plant-in-mayilatti-kasaragod-articleshow-3rrxicw</link>
            <guid isPermaLink="true">https://www.asianetnews.com/local-news/action-committee-blockades-national-highway-construction-company-plant-in-mayilatti-kasaragod-articleshow-3rrxicw</guid>
            <pubDate>Mon, 25 May 2026 09:49:11 +0530</pubDate>
            <description><![CDATA[&lt;p&gt;രാവിലെ ആരംഭിച്ച ഉപരോധത്തിൽ നാട്ടുകാരും പ്രദേശത്തെ ക്ലബ്ബ് പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ പങ്കെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksenqa5039b5drn940w7gyt1,imgname-national-highway66-1779682748576.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്:&lt;/strong&gt; കാസർഗോഡ് പൊയിനാച്ചി മയിലാട്ടിയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ പ്ലാന്റ് നാട്ടുകാർ ഉപരോധിക്കുന്നു. മയിലാട്ടിയിൽ മേൽപ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. നിലവിലുള്ള ഡ്രൈനേജ് അടിപ്പാതയായി വിപുലീകരിക്കുക, ജംഗ്ഷനിൽ ഉള്ള വാഹനങ്ങൾക്ക് ഹൈവേയിൽ കയറാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മൈലാട്ടി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്ലാന്റ് ഉപരോധിക്കുന്നത്. രാവിലെ ആരംഭിച്ച ഉപരോധത്തിൽ നാട്ടുകാരും പ്രദേശത്തെ ക്ലബ്ബ് പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ പങ്കെടുത്തു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/action-committee-blockades-national-highway-construction-company-plant-in-mayilatti-kasaragod-articleshow-3rrxicw"/>
        </item>
    </channel>
</rss>
