<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 23 Aug 2026 15:55:49 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/money" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[വില കുത്തനെ ഉയരുന്നു; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ]]></title>
            <link>https://www.asianetnews.com/money-economy/prices-soaring-central-government-to-import-10-lakh-metric-tonnes-of-sugar-articleshow-375lhpy</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/prices-soaring-central-government-to-import-10-lakh-metric-tonnes-of-sugar-articleshow-375lhpy</guid>
            <pubDate>Thu, 20 Aug 2026 21:19:17 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx01nvqhfejevdxmd4g5yn5v,imgname-sugar-health-risks-1783486934769.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം&amp;nbsp;മെട്രിക്&amp;nbsp;ടൺ അസംസ്&zwnj;കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ. പരിമിത കാലത്തേക്ക് തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയർന്നിരുന്നു. ഓണക്കാലത്ത് കേരളത്തിൽ പഞ്ചസാരയുടെ വില കിലോക്ക് 59 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ഇത് സർവകാല റെക്കോർഡ് വിലയാണ്. രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/money-economy/prices-soaring-central-government-to-import-10-lakh-metric-tonnes-of-sugar-articleshow-375lhpy"/>
        </item>
        <item>
            <title><![CDATA[സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; 2 ദിവസം കൊണ്ട് കൂടിയത് പവന് 4040 രൂപ, ഇന്നത്തെ നിരക്കുകളറിയാം]]></title>
            <link>https://www.asianetnews.com/gold-jewellery/gold-rate-surge-kerala-price-soars-by-rs-4040-per-pavan-in-2-days-articleshow-6hebtdx</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/gold-rate-surge-kerala-price-soars-by-rs-4040-per-pavan-in-2-days-articleshow-6hebtdx</guid>
            <pubDate>Fri, 21 Aug 2026 10:52:49 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,680 രൂപയായി. വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvzb1hmjawws77543sg2x055,imgname-gold-rate-main-1782389458578.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 880 രൂപയാണ് വരുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയായെന്നും ഒരു പവൻ സ്വർണത്തിന് 1,17,680 രൂപയായതായും കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 395 രൂപയാണ് ഒറ്റയടിക്ക് കൂടിയിരുന്നത്. പവനിൽ കണക്കു കൂട്ടുമ്പോൾ ഇത് 3160 രൂപയാണ്. ഇന്നലെ സ്വർണം ഒരു ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയുമായിരുന്നു വില. ഇന്ന് വെള്ളി വിലയിലും വർധനവുണ്ടായി. 1 ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.&lt;/p&gt;&lt;h2&gt;കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ&lt;/h2&gt;&lt;p&gt;ഓഗസ്റ്റ് 21- 1,17,680 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 20- 1,16,800 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 19- 1,13,640 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 18- 1,14,320 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 17- 1,14,160 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 16- 1,13,760 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 15- 1,13,760 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ|ഉച്ചയ്ക്ക് 1,12,640 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 12- 1,13,560 രൂപ&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 10- 1,11,440 രൂപ&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/gold-rate-surge-kerala-price-soars-by-rs-4040-per-pavan-in-2-days-articleshow-6hebtdx"/>
        </item>
        <item>
            <title><![CDATA['നെറ്റ്ഫ്‌ലിക്‌സിലേക്ക് പോകേണ്ട'; കണ്ടന്റ് ക്രിയേറ്റർമാർക്ക് വേണ്ടി കോടികള്‍ എറിഞ്ഞ് യൂട്യൂബ്, ഒപ്പം മുന്നറിയിപ്പും]]></title>
            <link>https://www.asianetnews.com/companies/youtube-vs-netflix-war-over-top-creators-explained-articleshow-7l6s7zv</link>
            <guid isPermaLink="true">https://www.asianetnews.com/companies/youtube-vs-netflix-war-over-top-creators-explained-articleshow-7l6s7zv</guid>
            <pubDate>Thu, 20 Aug 2026 16:07:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണ്&zwj;ലൈന്&zwj; വിനോദ രംഗത്ത് യൂട്യൂബും നെറ്റ്ഫ്&zwnj;ലിക്&zwnj;സും തമ്മില്&zwj; കടുത്ത മത്സരം ആരംഭിച്ചിരിക്കുകയാണ്. ജനപ്രിയ കണ്ടന്റ് ക്രിയേറ്റര്&zwj;മാരെ സ്വന്തമാക്കാന്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സ് ശ്രമിക്കുമ്പോള്&zwj;, ദശലക്ഷക്കണക്കിന് ഡോളർ വാഗ്ദാനം ചെയ്ത് അവരെ നിലനിർത്താൻ യൂട്യൂബ് പ്രതിരോധം തീർക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fbyypedaaw9hz6jkftw08r,imgname-youtube--netflix-1787222260427.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓണ്&zwj;ലൈന്&zwj; വിനോദ രംഗത്ത് വമ്പന്&zwj; പോരിന് തുടക്കമിട്ട് ടെക് ഭീമന്മാരായ യൂട്യൂബും നെറ്റ്ഫ്&zwnj;ലിക്&zwnj;സും. ഏറ്റവും ജനപ്രിയരായ കണ്ടന്റ് ക്രിയേറ്റര്&zwj;മാരെ സ്വന്തമാക്കാന്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സ് ശ്രമം ഊര്&zwj;ജ്ജിതമാക്കിയതോടെയാണ് പ്രതിരോധവുമായി യൂട്യൂബ് രംഗത്തെത്തിയിരിക്കുന്നത്. നെറ്റ്ഫ്&zwnj;ലിക്&zwnj;സിലേക്ക് പോകാതിരിക്കാന്&zwj; ദശലക്ഷക്കണക്കിന് ഡോളറാണ് യൂട്യൂബ് പ്രമുഖ ക്രിയേറ്റര്&zwj;മാര്&zwj;ക്ക് വാഗ്ദാനം ചെയ്യുന്നത്.&lt;/p&gt;&lt;h2&gt;ഓഫറുകള്&zwj;ക്കൊപ്പം കടുത്ത മുന്നറിയിപ്പും!&lt;/h2&gt;&lt;p&gt;യൂട്യൂബില്&zwj; മാത്രം വീഡിയോകള്&zwj; എക്&zwnj;സ്&zwnj;ക്ലൂസീവായി പോസ്റ്റ് ചെയ്യുന്നവര്&zwj;ക്കാണ് വമ്പന്&zwj; തുക യൂട്യൂബ് ഓഫര്&zwj; ചെയ്യുന്നത്. ചില പ്രോഗ്രാമുകള്&zwj;ക്ക് നേരിട്ട് പണം മുടക്കിയും, വന്&zwj;കിട ബ്രാന്&zwj;ഡ് പരസ്യങ്ങളുടെ വിഹിതം നല്&zwj;കിയുമാണ് ഇവരെ നിലനിര്&zwj;ത്താന്&zwj; യൂട്യൂബ് ശ്രമിക്കുന്നത്. എന്നാല്&zwj; യൂട്യൂബിന്റെ ഓഫര്&zwj; നിരസിച്ച് നെറ്റ്ഫ്&zwnj;ലിക്&zwnj;സുമായി കരാറിലെത്തുന്നവര്&zwj;ക്ക് കൃത്യമായ മുന്നറിയിപ്പും കമ്പനി നല്&zwj;കുന്നുണ്ട്.&lt;/p&gt;&lt;p&gt;നെറ്റ്ഫ്&zwnj;ലിക്&zwnj;സിലും ഒരേസമയം വീഡിയോ പോസ്റ്റ് ചെയ്താല്&zwj;, യൂട്യൂബിന്റെ ഔദ്യോഗിക പ്രചാരണങ്ങളിലോ പ്രത്യേക പരിപാടികളിലോ അത്തരം ക്രിയേറ്റര്&zwj;മാരെ ഉള്&zwj;പ്പെടുത്തില്ല. വന്&zwj;കിട ബ്രാന്&zwj;ഡ് ക്യാമ്പയിനുകളില്&zwj; നിന്ന് ലഭിക്കേണ്ട ഭീമമായ വരുമാനവിഹിതം ഇവര്&zwj;ക്ക് നിഷേധിക്കും. ഒരേ വീഡിയോ മറ്റ് പ്ലാറ്റ്ഫോമുകളില്&zwj; വരുന്നത് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തെ ബാധിക്കുമെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് നെറ്റ്ഫ്&zwnj;ലിക്&zwnj;സ്?&lt;/h2&gt;&lt;p&gt;നിലവില്&zwj; 32.5 കോടിയിലധികം വരിക്കാരുള്ള നെറ്റ്ഫ്&zwnj;ലിക്&zwnj;സ്, ചെറുപ്പക്കാരായ പ്രേക്ഷകരെ ആകര്&zwj;ഷിക്കാനാണ് യൂട്യൂബ് താരങ്ങളെ ലക്ഷ്യമിടുന്നത്. അലന്&zwj; ചിക്കിന്&zwj; ചൗ , നിക്ക് ദി ജിയോവാനി തുടങ്ങിയ പ്രമുഖ യൂട്യൂബര്&zwj;മാര്&zwj;ക്ക് കോടികള്&zwj; നല്&zwj;കി അവരുടെ വീഡിയോകള്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സിലും ഒരേസമയം സ്ട്രീം ചെയ്യുന്നുണ്ട്. തങ്ങള്&zwj; നിര്&zwj;മ്മിക്കുന്ന വീഡിയോകള്&zwj;ക്ക് അധികമായി കോടികള്&zwj; ലഭിക്കുന്നതും പുതിയൊരു പ്രേക്ഷക സമൂഹത്തിലേക്ക് എത്താന്&zwj; കഴിയുന്നതും ക്രിയേറ്റര്&zwj;മാരെ നെറ്റ്ഫ്&zwnj;ലിക്&zwnj;സിലേക്ക് ആകര്&zwj;ഷിക്കുന്നു.&lt;/p&gt;&lt;h2&gt;നെറ്റ്ഫ്&zwnj;ലിക്&zwnj;സിന്റെ 'പണികള്&zwj;'!&lt;/h2&gt;&lt;p&gt;എങ്കിലും ചില പ്രമുഖ യൂട്യൂബര്&zwj;മാര്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സിന്റെ ഓഫര്&zwj; വേണ്ടെന്നുവെച്ചിട്ടുണ്ട്. വീഡിയോകള്&zwj; റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്&zwj;ക്ക് മുന്&zwj;പേ നെറ്റ്ഫ്&zwnj;ലിക്&zwnj;സിന് നല്&zwj;കണം എന്നതാണ് ഇതിന്റെ പ്രധാന കാരണം.വീഡിയോകളില്&zwj; ഉള്&zwj;പ്പെടുത്തിയിരിക്കുന്ന ചില സ്വകാര്യ ബ്രാന്&zwj;ഡ് സ്&zwnj;പോണ്&zwj;സര്&zwj;ഷിപ്പുകള്&zwj; നീക്കം ചെയ്യാന്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സ് ആവശ്യപ്പെടുന്നതും ക്രിയേറ്റര്&zwj;മാരെ ചൊടിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;മാറുന്ന ഒടിടി യുദ്ധം&lt;/h2&gt;&lt;p&gt;ഒരു കാലത്ത് വന്&zwj;കിട സിനിമകള്&zwj;ക്കും വെബ് സീരീസുകള്&zwj;ക്കുമായി നെറ്റ്ഫ്&zwnj;ലിക്&zwnj;സും, ജനങ്ങളുടെ സ്വന്തം വീഡിയോകള്&zwj;ക്കായി യൂട്യൂബും വെവ്വേറെ സാമ്രാജ്യങ്ങള്&zwj; ഭരിച്ചിരുന്നെങ്കില്&zwj; ഇന്ന് ആ അതിര്&zwj;വരമ്പുകള്&zwj; മാഞ്ഞുപോയിരിക്കുന്നു. സ്മാര്&zwj;ട്ട് ടിവികളിലൂടെ ഏറ്റവുമധികം ആളുകള്&zwj; കാണുന്ന സ്ട്രീമിങ് സേവനമായി യൂട്യൂബ് മാറിയപ്പോള്&zwj;, നെറ്റ്ഫ്&zwnj;ലിക്&zwnj;സ് യൂട്യൂബ് താരങ്ങളെ സ്വന്തമാക്കാന്&zwj; നെട്ടോട്ടമോടുകയാണ്. മുമ്പ് ടിക് ടോക് തരംഗമായപ്പോഴും സമാനമായി യൂട്യൂബ് ഷോര്&zwj;ട്&zwnj;സ് അവതരിപ്പിച്ച് കമ്പനി പ്രതിരോധിച്ചിരുന്നു. എന്നാല്&zwj; ഇത്തവണ നെറ്റ്ഫ്&zwnj;ലിക്&zwnj;സിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്&zwj; സിഇഒ നീല്&zwj; മോഹന്റെ നേതൃത്വത്തില്&zwj; പണമെറിഞ്ഞുള്ള കളി തന്നെയാണ് യൂട്യൂബ് പുറത്തെടുക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/youtube-vs-netflix-war-over-top-creators-explained-articleshow-7l6s7zv"/>
        </item>
        <item>
            <title><![CDATA[പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പഞ്ചസാര എത്തുമോ? ഇന്ത്യയുടെ ഇറക്കുമതി ഇളവില്‍ കണ്ണുവച്ച് പാക് മില്ലുടമകള്‍]]></title>
            <link>https://www.asianetnews.com/news-money/pakistan-sugar-mills-seek-export-to-india-after-import-duty-waived-articleshow-8yqharv</link>
            <guid isPermaLink="true">https://www.asianetnews.com/news-money/pakistan-sugar-mills-seek-export-to-india-after-import-duty-waived-articleshow-8yqharv</guid>
            <pubDate>Sun, 23 Aug 2026 13:13:45 +0530</pubDate>
            <description><![CDATA[ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇന്ത്യ പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതിന് പിന്നാലെ, തങ്ങളുടെ പക്കലുള്ള അധിക പഞ്ചസാര ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കണമെന്ന് പാക്കിസ്ഥാനിലെ പഞ്ചസാര വ്യവസായികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ മരവിച്ച അവസ്ഥയിലുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഈ നീക്കം നിർണായകമായേക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hckddj8v5vx43t99vhebdh,imgname-sugar-price-1787290039729.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഭ്യന്തര വിപണിയില്&zwj; വില കുതിച്ചുയരുന്ന സാഹചര്യത്തില്&zwj; ഇന്ത്യ പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതിന് പിന്നാലെ, തങ്ങളുടെ പക്കലുള്ള അധിക സ്റ്റോക്ക് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്&zwj; അനുവദിക്കണമെന്ന് പാക് സര്&zwj;ക്കാരിനോട് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ പഞ്ചസാര വ്യവസായികള്&zwj;. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മരവിച്ചു കിടക്കുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നീക്കം.&lt;/p&gt;&lt;h2&gt;ഇന്ത്യയുടെ തീരുമാനം, പാക്കിസ്ഥാന് പിടിവള്ളി&lt;/h2&gt;&lt;p&gt;വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി 2026 ഒക്ടോബര്&zwj; 31 വരെ 10 ലക്ഷം മെട്രിക് ടണ്&zwj; അസംസ്&zwnj;കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്&zwj; വ്യാഴാഴ്ചയാണ് കേന്ദ്ര സര്&zwj;ക്കാര്&zwj; അനുമതി നല്&zwj;കിയത്. ഡയറക്ടറേറ്റ് ജനറല്&zwj; ഓഫ് ഫോറിന്&zwj; ട്രേഡ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. വര്&zwj;ഷങ്ങളായി ഇറക്കുമതി നിയന്ത്രണങ്ങളുണ്ടായിരുന്ന ഇന്ത്യന്&zwj; വിപണിയിലെ സുപ്രധാന മാറ്റമാണിത്.&lt;/p&gt;&lt;p&gt;ഇതിന് പിന്നാലെയാണ് പാക് മില്ലുകളില്&zwj; കെട്ടിക്കിടക്കുന്ന അധിക പഞ്ചസാര ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്&zwj; വഴിയൊരുക്കണമെന്ന് പാക്കിസ്ഥാന്&zwj; ഷുഗര്&zwj; മില്&zwj;സ് അസോസിയേഷന്&zwj; പാക് സര്&zwj;ക്കാരിനോട് ആവശ്യപ്പെട്ടത്. പാക് ദിനപത്രമായ 'ദി ന്യൂസ് ഇന്റര്&zwj;നാഷണല്&zwj;' ആണ് ഇക്കാര്യം റിപ്പോര്&zwj;ട്ട് ചെയ്തത്. അതിര്&zwj;ത്തി വഴിയുള്ള നേരിട്ടുള്ള വ്യാപാരം നിലവില്&zwj; നിര്&zwj;ത്തിവച്ചിരിക്കുകയാണെങ്കിലും, ഇന്ത്യയുടെ പുതിയ തീരുമാനം സാമ്പത്തിക പ്രതിസന്ധിയിലായ തങ്ങള്&zwj;ക്ക് ഒരു പിടിവള്ളിയാകുമെന്നാണ് പാക് മില്ലുടമകള്&zwj; കരുതുന്നത്.&lt;/p&gt;&lt;h2&gt;പാക് മില്ലുകളിലെ ആശങ്ക&lt;/h2&gt;&lt;p&gt;നിലവില്&zwj; 1.2 ദശലക്ഷം ടണ്&zwj; പഞ്ചസാരയാണ് പാക് മില്ലുകളില്&zwj; അധികമായിട്ടുള്ളത്. ഇത് നവംബറില്&zwj; ആരംഭിക്കുന്ന അടുത്ത സീസണിലെ കരിമ്പ് സംഭരണത്തെ ബാധിക്കുമെന്ന് പാക് മില്ലുടമകള്&zwj; പറയുന്നു. എന്നാല്&zwj;, ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്നുള്ള സുപ്രധാന നയപരമായ തീരുമാനങ്ങള്&zwj; ഉണ്ടായാല്&zwj; മാത്രമേ ഈ വ്യാപാരം സാധ്യമാകൂ.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/pakistan-sugar-mills-seek-export-to-india-after-import-duty-waived-articleshow-8yqharv"/>
        </item>
        <item>
            <title><![CDATA[പ്രവാസികൾക്ക് ഓണസമ്മാനം: പ്രവാസി ക്ഷേമനിധി പെൻഷന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/kerala-government-releases-32-crore-for-nri-pension-ahead-of-onam-articleshow-b7cfzyp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-government-releases-32-crore-for-nri-pension-ahead-of-onam-articleshow-b7cfzyp</guid>
            <pubDate>Sun, 23 Aug 2026 15:31:12 +0530</pubDate>
            <description><![CDATA[സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി രൂപ അനുവദിച്ചു. ഓണത്തിന് മുന്നോടിയായി ഈ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുമെന്ന് ധനവകുപ്പ് അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ കുടിശ്ശികയാണ് ഇതോടെ പരിഹരിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0q11fcfk3vn6h0bravp91y6,imgname-vd-satheesan-1787479244175.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരുത്തിവെച്ചത്. എന്നാൽ, പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി നിലവിലെ സർക്കാർ വിഷയത്തിൽ ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നുവെന്നും പ്രതികരണം. കുടിശിക തുക അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-government-releases-32-crore-for-nri-pension-ahead-of-onam-articleshow-b7cfzyp"/>
        </item>
        <item>
            <title><![CDATA[ഇനി ആമസോണിലും ഫ്ലിപ്കാർട്ടിലും ഓർഡർ ചെയ്യാം; യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് എങ്ങനെ ബുക്ക് ചെയ്യാം?]]></title>
            <link>https://www.asianetnews.com/bikeworld/yezdi-roadster-red-wolf-buy-online-amazon-flipkart-articleshow-b81wltq</link>
            <guid isPermaLink="true">https://www.asianetnews.com/bikeworld/yezdi-roadster-red-wolf-buy-online-amazon-flipkart-articleshow-b81wltq</guid>
            <pubDate>Sun, 23 Aug 2026 15:49:07 +0530</pubDate>
            <description><![CDATA[&lt;p&gt;ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് തങ്ങളുടെ ജനപ്രിയ മോഡലായ യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് ഇപ്പോൾ ആമസോണിലും ഫ്ലിപ്&zwj;കാർട്ടിലും ലഭ്യമാക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഓൺലൈനായി ബൈക്ക് ബുക്ക് ചെയ്യാനും, തുടർന്ന് അടുത്തുള്ള ഡീലർഷിപ്പ് വഴി രജിസ്ട്രേഷനും ഡെലിവറിയും പൂർത്തിയാക്കാനും സാധിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0q223jztk52t5y9q6w2achf,imgname-yezdi-roadster-red-wolf-1787480313439.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രീമിയം മോട്ടോർസൈക്കിൾ വാങ്ങാൻ ഇനി ഷോറൂമിൽ നേരിട്ട് പോകണമെന്നില്ല. ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് തങ്ങളുടെ ജനപ്രിയ യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് ആമസോണിലും ഫ്ലിപ്&zwj;കാർട്ടിലും ലഭ്യമാക്കിയിരിക്കുകയാണ്. ഓൺലൈൻ വഴി ബൈക്ക് ബുക്ക് ചെയ്യാനും തുടർന്ന് പ്രാദേശിക ഡീലർഷിപ്പിലൂടെ രജിസ്ട്രേഷനും ഡെലിവറിയും പൂർത്തിയാക്കാനും സാധിക്കും. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ഷോപ്പിങ് താൽപര്യം കണക്കിലെടുത്താണ് പുതിയ നീക്കമെന്ന് കമ്പനി അറിയിച്ചു. പരമ്പരാഗത ഡീലർഷിപ്പ് ശൃംഖലയ്ക്ക് പുറമെ ഇ- കൊമേഴ്&zwnj;സ് പ്ലാറ്റ്&zwnj;ഫോമുകളിലൂടെയും പ്രീമിയം മോട്ടോർസൈക്കിളുകൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.&lt;/p&gt;&lt;h3&gt;വില 2.09 ലക്ഷം രൂപ&lt;/h3&gt;&lt;p&gt;യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫിന്റെ എക്&zwnj;സ്- ഷോറൂം വില 2,09,950 രൂപയാണ്. അംഗീകൃത ഡീലർഷിപ്പുകൾക്ക് പുറമെ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ വഴിയും ഇനി ബൈക്ക് വാങ്ങാം. 1970കളിലെ യെസ്ഡി മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റോഡ്സ്റ്റർ റെഡ് വുൾഫിന്റെ രൂപകൽപ്പന. കടുംചുവപ്പ് നിറത്തിലുള്ള ഫിനിഷ്, ക്രോം ഡീറ്റെയിലിങ്, റോഡ്സ്റ്റർ ശൈലിയിലുള്ള ഡിസൈൻ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.&lt;/p&gt;&lt;h3&gt;350 സിസി എൻജിനും 6-സ്പീഡ് ഗിയർബോക്സും&lt;/h3&gt;&lt;p&gt;350 സിസി ആൽഫ2 ലിക്വിഡ്- കൂൾഡ് എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. 6- സ്പീഡ് ഗിയർബോക്സിനൊപ്പം അസിസ്റ്റ്, സ്ലിപ്പർ ക്ലച്ചും ലഭിക്കും. ഡ്യുവൽ-ചാനൽ എബിഎസ്, സുഖപ്രദമായ റൈഡിങ് എർഗണോമിക്സ്, 12.5 ലിറ്റർ ഇന്ധന ടാങ്ക് എന്നിവയും ബൈക്കിലുണ്ട്. ഒറ്റ ടാങ്കിൽ 350 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ ബൈക്കിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.&lt;/p&gt;&lt;h3&gt;ആമസോണിലൂടെയും ഫ്ലിപ്&zwj;കാർട്ടിലൂടെയും എങ്ങനെ വാങ്ങാം?&lt;/h3&gt;&lt;p&gt;ഓൺലൈൻ വഴി ബൈക്ക് വാങ്ങുന്ന പ്രക്രിയ വളരെ ലളിതമാണ്. ആദ്യം ഉപഭോക്താക്കൾ ആമസോൺ അല്ലെങ്കിൽ ഫ്ലിപ്&zwj;കാർട്ട് വഴി എക്&zwnj;സ്- ഷോറൂം ബുക്കിങ് തുക അടച്ച് ബൈക്ക് ബുക്ക് ചെയ്യണം. തുടർന്ന് ഉപഭോക്താവിന്റെ പ്രദേശത്തെ അംഗീകൃത ഡീലർ ഓർഡർ സ്ഥിരീകരിക്കും. ബാക്കി ഓൺ- റോഡ് തുകയും മറ്റ് ബാധകമായ ചാർജുകളും ഡീലർഷിപ്പിൽ അടയ്ക്കണം. രജിസ്ട്രേഷൻ, ഇൻഷുറൻസ് തുടങ്ങിയ നടപടികൾ ഡീലർഷിപ്പിൽ പൂർത്തിയാക്കിയ ശേഷമായിരിക്കും ബൈക്കിന്റെ ഡെലിവറി. അധിക ആക്&zwnj;സസറികളും മറ്റ് ഇനങ്ങളും ഡീലർഷിപ്പിൽ നിന്ന് തന്നെ വാങ്ങാൻ സാധിക്കും.&lt;/p&gt;&lt;h3&gt;ഉടമസ്ഥാവകാശത്തിനും അധിക പരിരക്ഷ&lt;/h3&gt;&lt;p&gt;വിൽപ്പനാനന്തര സേവനങ്ങൾക്കായി ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ഓണർഷിപ്പ് അഷ്വറൻസ് പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡായി 4 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റി ലഭിക്കും. ഇത് 6 വർഷം വരെ നീട്ടാനുള്ള എക്സ്റ്റൻഡഡ് വാറന്റി ഓപ്ഷനും കമ്പനി നൽകുന്നു. റോഡ്&zwnj;സൈഡ് അസിസ്റ്റൻസ് 8 വർഷം വരെ ലഭിക്കും. രാജ്യവ്യാപക പരിരക്ഷയോടെ 5 വർഷം വരെ എഎംസി സൗകര്യവും ലഭ്യമാണ്.&lt;/p&gt;&lt;h3&gt;450ലേറെ വിൽപ്പന- സർവീസ് കേന്ദ്രങ്ങൾ&lt;/h3&gt;&lt;p&gt;രാജ്യത്തുടനീളം 450ലേറെ വിൽപ്പന, സർവീസ് ടച്ച് പോയിന്റുകൾ തങ്ങൾക്കുണ്ടെന്ന് ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്&zwnj;ഫോമുകളിലൂടെ ബൈക്ക് ബുക്കിങ് കൂടുതൽ എളുപ്പമാക്കുന്നതിലൂടെ, കൂടുതൽ നഗരങ്ങളിലെ ഉപഭോക്താക്കളിലേക്ക് റോഡ്സ്റ്റർ റെഡ് വുൾഫിനെ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഓൺലൈനായി ബൈക്ക് തിരഞ്ഞെടുക്കുകയും ബുക്ക് ചെയ്യുകയും ചെയ്ത ശേഷം ഡീലർഷിപ്പിലൂടെ ബാക്കി നടപടികൾ പൂർത്തിയാക്കുന്ന രീതിയാണ് ഇതിലൂടെ നടപ്പാക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/bikeworld/yezdi-roadster-red-wolf-buy-online-amazon-flipkart-articleshow-b81wltq"/>
        </item>
        <item>
            <title><![CDATA[4 പേർ ഒരുമിച്ച് നിന്നാൽ ഡിസൈൻ പൂർണ്ണം! ഓണത്തിന് ട്രെൻഡായി ഈ കസവ് മുണ്ടുകളും  ഷർട്ടുകളും]]></title>
            <link>https://www.asianetnews.com/news-money/onam-fashion-trends-evolution-mens-clothing-kerala-articleshow-ci9ltpg</link>
            <guid isPermaLink="true">https://www.asianetnews.com/news-money/onam-fashion-trends-evolution-mens-clothing-kerala-articleshow-ci9ltpg</guid>
            <pubDate>Sun, 23 Aug 2026 10:20:01 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണക്കാലത്തെ വസ്ത്രവിപണിയിലെ ട്രെൻഡുകൾ മാറുകയാണ്. സ്ത്രീകളിൽ ഒതുങ്ങിനിന്ന ഫാഷൻ സങ്കൽപ്പങ്ങൾ പുരുഷന്മാരിലേക്കും വ്യാപിക്കുകയാണ്. കസവ് മുണ്ടുകളിൽ ആർട്ട് വർക്കുകളും ഷർട്ടുകളിൽ ഓണക്കാഴ്ചകളും നിറയുന്നു. വസ്ത്രങ്ങൾ ബന്ധങ്ങളുടെ കഥ പറയുന്ന, പാരമ്പര്യവും പുതുമയും ചേരുന്ന കാലമാണിത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0pezc7ptz5n5er76y2d04s3,imgname-onam-dress-1787460301046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മലയാളിക്ക് ഓണമെന്നാൽ വസ്ത്രവിപണിയിലെ ട്രെൻഡിനൊപ്പമുള്ള സ&zwnj;ഞ്ചാരം കൂടിയാണ്. പഴമയുടെ തനിമയ്ക്കൊപ്പം പുതുമയുടെ പരീക്ഷണങ്ങളുമായാണ് ഓരോ ഓണക്കാലവും വിപണിയിലെത്തുന്നത്. സ്ത്രീകളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല ഓണക്കാലത്തെ ആ ഫാഷൻ.&lt;/p&gt;&lt;p&gt;ഒരുകാലത്ത് സ്ത്രീകളുടെ വസ്ത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു ഓണം ഫാഷൻ. കസവിലും പട്ടിലും തീർക്കുന്ന പരീക്ഷണങ്ങളുമായി ഓണനാളുകളിൽ മിന്നിത്തിളങ്ങി നിന്നിരുന്ന വീട്ടിലെ സ്ത്രീകൾക്കൊപ്പമെത്താൻ പാടുപെട്ടിരുന്ന പുരുഷന്മാർ. മുണ്ടിന്റെ കരയ്ക്ക് മാച്ച് ചെയ്യുന്ന ഷ&zwnj;ർട്ടുകളിലൊതുങ്ങിയിരുന്ന ആ ഫാഷൻ സങ്കൽപം.&lt;/p&gt;&lt;p&gt;കാലം മാറിയപ്പോൾ സങ്കൽപങ്ങളും മാറി. സ്ത്രീകൾക്കൊപ്പം അല്ലെങ്കിൽ ഒരുപടി മുന്നേ നിൽക്കുന്ന ട്രെൻഡുകളുമായാണ് ഇപ്പോൾ പുരുഷന്മാരുടെ ഓണക്കാലവും പിറക്കുന്നത്. വളളംകളിയും കഥകളിയും ഓണക്കാഴ്ചകളുമൊക്കെ നിറയുന്ന ഷ&zwnj;ർട്ടുകൾ. പാരമ്പര്യത്തിന്റെ അതിരുകൾ ഭേദിച്ച് ആർട്ട് വർക്കുകൾ കസവ് മുണ്ടിലേക്ക് വരെ കടന്നെത്തിയിരിക്കുന്നു.&lt;/p&gt;&lt;p&gt;ഒരേ വീട്ടിലെ മൂന്നോ നാലോ പേർ ചേർന്ന് നിന്നാൽ പൂർത്തിയാകുന്ന ഡിസൈനുകൾ. സഹോദരങ്ങളെയും കൂട്ടുകാരെയും ലക്ഷ്യം വച്ച് ഒരേ ഡിസൈനിലെ ഷ&zwnj;ർട്ടുകൾ പലനിറങ്ങളിൽ. അങ്ങനെ, വസ്ത്രങ്ങൾ പോലും ബന്ധങ്ങളുടെ കഥ പറയുന്ന കാലം. ഓണം വരുമ്പോൾ യഥാർത്ഥത്തിൽ ജനിക്കുന്നത് ഒരു ഉത്സവകാലം മാത്രമല്ല, കസവിന്റെ വെണ്മയിൽ കാലത്തിന്റെ നിറങ്ങൾ ചാലിച്ചെഴുതുന്ന കാലം കൂടിയാണ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/onam-fashion-trends-evolution-mens-clothing-kerala-articleshow-ci9ltpg"/>
        </item>
        <item>
            <title><![CDATA[വലിയ വീട് വാങ്ങാന്‍ പ്ലാനുണ്ടോ? ചാടിപ്പുറപ്പെടും മുന്‍പ് ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കുക]]></title>
            <link>https://www.asianetnews.com/my-money/things-to-know-before-buying-big-house-know-emi-and-other-details-articleshow-dkzzhgv</link>
            <guid isPermaLink="true">https://www.asianetnews.com/my-money/things-to-know-before-buying-big-house-know-emi-and-other-details-articleshow-dkzzhgv</guid>
            <pubDate>Sun, 23 Aug 2026 11:25:57 +0530</pubDate>
            <description><![CDATA[&lt;p&gt;വലിയ വീട് വാങ്ങുന്നത് പലരുടെയും സ്വപ്നമാണെങ്കിലും, ഉയർന്ന വിലയ്ക്ക് പുറമെ മെയിന്റനൻസ്, നികുതി, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയ അധിക ചെലവുകൾ വലിയ സാമ്പത്തിക ബാധ്യതയായി മാറിയേക്കാം. യഥാർത്ഥ ആവശ്യകത, ലൊക്കേഷൻ, ഇഎംഐ തുടങ്ങിയവ കൃത്യമായി വിലയിരുത്താതെ വലിയ വീട് വാങ്ങുന്നത് ഭാവിയിൽ ഒരു സാമ്പത്തിക കെണിയായി മാറിയേക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjs85p1kx3aq2wtpw31yhy6z,imgname-3-1772521445427.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വീട് വാങ്ങാന്&zwj; ഒരുങ്ങുമ്പോള്&zwj; പലരുടെയും മനസിലുള്ള ആഗ്രഹം കുറച്ച് വലിയൊരു വീട് വേണം എന്ന് തന്നെയാകും. കുടുംബം വലുതാകുമ്പോഴുള്ള ആവശ്യങ്ങള്&zwj;ക്കും, പ്രായമായ മാതാപിതാക്കള്&zwj;ക്ക് താമസിക്കാനും, ഇടയ്ക്കിടെ വീട് മാറുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുമൊക്കെ വലിയ വീടുകള്&zwj; തന്നെയാണ് നല്ലതെന്ന് തോന്നാം. എന്നാല്&zwj;, കൂടുതല്&zwj; സ്ഥലസൗകര്യം എന്ന ഒറ്റക്കാര്യം മാത്രം നോക്കി വീട് വാങ്ങിയാല്&zwj; ഭാവിയില്&zwj; വലിയ സാമ്പത്തിക ബാധ്യതയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത് എന്നതാണ് യാഥാര്&zwj;ത്ഥ്യം. വലിയ വീട് വാങ്ങുന്നതിന് മുന്&zwj;പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്&zwj; നോക്കാം.&lt;/p&gt;&lt;h2&gt;ശരിക്കും ഇത്രയും സ്ഥലം ആവശ്യമുണ്ടോ?&lt;/h2&gt;&lt;p&gt;ആദ്യമായി സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്. ഈ അധികമായി വാങ്ങുന്ന സ്ഥലസൗകര്യം നിങ്ങള്&zwj;ക്ക് ശരിക്കും ആവശ്യമുണ്ടോ? കുട്ടികള്&zwj;ക്കുള്ള മുറി, വര്&zwj;ക്ക് ഫ്രം ഹോം ഓഫീസ്, അല്ലെങ്കില്&zwj; മാതാപിതാക്കള്&zwj;ക്കുള്ള മുറി എന്നിവയ്ക്കായി കൂടുതല്&zwj; പണം മുടക്കുന്നതില്&zwj; അര്&zwj;ത്ഥമുണ്ട്. എന്നാല്&zwj; 'ഭാവിയില്&zwj; എപ്പോഴെങ്കിലും ഉപകാരപ്പെടും' എന്ന് കരുതി അധികമൊരു കിടപ്പുമുറി പണിയുകയോ വാങ്ങുകയോ ചെയ്യുന്നത് വെറുതെ വലിയൊരു ഇഎംഐ ബാധ്യത തലയില്&zwj; വെക്കുന്നതിന് തുല്യമാണ്. ആ ആവശ്യം ഒരുപക്ഷേ ഒരിക്കലും വന്നില്ലെന്നും വരാം.&lt;/p&gt;&lt;h2&gt;വില മാത്രമല്ല, മറ്റ് ചെലവുകളും കൂടും&lt;/h2&gt;&lt;p&gt;വലിയ വീട് വാങ്ങുമ്പോള്&zwj; കൊടുക്കേണ്ടി വരുന്ന ഉയര്&zwj;ന്ന വിലയില്&zwj; മാത്രം ഒതുങ്ങുന്നില്ല ചെലവുകള്&zwj;. വലിയ ഡൗണ്&zwj; പേയ്മെന്റും വലിയ ലോണും ഇതിന് ആവശ്യമായി വരും. ഇതിനു പുറമെ ഉയര്&zwj;ന്ന രജിസ്&zwnj;ട്രേഷന്&zwj; ഫീസ്, മെയിന്റനന്&zwj;സ് ചാര്&zwj;ജ്, വസ്തു നികുതി, കറന്റ് ബില്ല് ഉള്&zwj;പ്പെടെയുള്ള യൂട്ടിലിറ്റി ബില്ലുകള്&zwj;, ഫര്&zwj;ണിഷിങ്, അറ്റകുറ്റപ്പണികള്&zwj; എന്നിവയ്ക്കും വലിയ തുക കണ്ടെത്തേണ്ടി വരും. വസ്തുവില്&zwj; മുടക്കുന്ന ഈ പണം നിങ്ങള്&zwj;ക്ക് മറ്റ് സാമ്പത്തിക ആവശ്യങ്ങള്&zwj;ക്ക് ഉപയോഗിക്കാന്&zwj; കഴിയില്ലെന്നതും ഓര്&zwj;ക്കണം.&lt;/p&gt;&lt;h2&gt;ഇഎംഐ എന്ന കെണി&lt;/h2&gt;&lt;p&gt;പലര്&zwj;ക്കും അബദ്ധം പറ്റുന്നത് ഇഎംഐയുടെ കാര്യത്തിലാണ്. വരുമാനം കണക്കാക്കി ബാങ്കുകള്&zwj; വലിയൊരു തുക വായ്പ നല്&zwj;കിയേക്കാം. എന്നാല്&zwj; ആ ഇഎംഐ എളുപ്പത്തില്&zwj; അടച്ചുതീര്&zwj;ക്കാന്&zwj; കഴിയുന്നതാണോ എന്ന് ചിന്തിക്കണം. ഇന്&zwj;ഷുറന്&zwj;സ്, കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയര്&zwj;മെന്റ് സമ്പാദ്യം, അത്യാവശ്യ ഘട്ടങ്ങളിലേക്കുള്ള പണം, നിത്യച്ചെലവുകള്&zwj; എന്നിവയ്&zwnj;ക്കെല്ലാം പണം കണ്ടെത്തേണ്ടതുണ്ട്. കൃത്യമായി ഇഎംഐ അടയ്ക്കുന്നുണ്ടെങ്കില്&zwj; പോലും, മറ്റ് ആവശ്യങ്ങള്&zwj;ക്ക് പണം തികയാതെ വരുമ്പോള്&zwj; വലിയ വീട് ഒരു സാമ്പത്തിക ഭാരമായി മാറും.&lt;/p&gt;&lt;p&gt;കൂടാതെ പലിശ നിരക്കിലെ ചെറിയ മാറ്റങ്ങള്&zwj; പോലും ദീര്&zwj;ഘകാല വായ്പകളെ സാരമായി ബാധിക്കും. അതിനാല്&zwj; പലിശനിരക്ക് കൂടിയാലോ വരുമാനം കുറഞ്ഞാലോ ഉള്ള സാഹചര്യം കൂടി മുന്നില്&zwj; കണ്ട് വേണം വായ്പയെടുക്കാന്&zwj;. ഇന്നത്തെ സാമ്പത്തിക ചുറ്റുപാടില്&zwj; ഇത് എളുപ്പമാണെന്ന് കരുതി മുന്നോട്ട് പോകരുത്.&lt;/p&gt;&lt;h2&gt;വലിയ വീടോ അതോ സൗകര്യമുള്ള സ്ഥലമോ?&lt;/h2&gt;&lt;p&gt;വീട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നതും പ്രധാനമാണ്. ജോലിസ്ഥലം, സ്&zwnj;കൂള്&zwj;, മറ്റ് ദൈനംദിന സൗകര്യങ്ങള്&zwj; എന്നിവയില്&zwj; നിന്ന് വളരെ അകലെയുള്ള വലിയൊരു വീടിനേക്കാള്&zwj; പ്രായോഗികം, യാത്രാസൗകര്യമുള്ള സ്ഥലത്തെ ചെറിയ വീടായിരിക്കും. ദീര്&zwj;ഘദൂര യാത്രകള്&zwj; യാത്രാച്ചെലവ് കൂട്ടുകയും സമയവും നഷ്ടപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, ദിവസത്തിന്റെ ഭൂരിഭാഗം സമയവും വലിയ വീടിന്റെ സൗകര്യങ്ങള്&zwj; ആരും ഉപയോഗിക്കാതെ കിടക്കുകയും ചെയ്യും.&lt;/p&gt;&lt;h2&gt;എപ്പോഴാണ് വലിയ വീട് ലാഭകരമാകുന്നത്?&lt;/h2&gt;&lt;p&gt;ചില സാഹചര്യങ്ങളില്&zwj; വലിയ വീട് വാങ്ങുന്നത് സാമ്പത്തികമായി ഗുണം ചെയ്യും. ഭാവിയില്&zwj; ഡിമാന്&zwj;ഡ് കൂടാന്&zwj; സാധ്യതയുള്ള സ്ഥലത്താണ് വീട് എങ്കില്&zwj; മുടക്കുന്ന പണത്തിന് മികച്ച മൂല്യമുണ്ടാകും. വീടിന്റെ രൂപകല്&zwj;പന തികച്ചും പ്രായോഗികമാണെങ്കിലും, വര്&zwj;ഷങ്ങളോളം ഒരേ വീട്ടില്&zwj; തന്നെ താമസിക്കാന്&zwj; ഉദ്ദേശിക്കുന്നവര്&zwj;ക്കും വലിയ വീട് പരിഗണിക്കാം. ഇടയ്ക്കിടെ വീട് മാറുമ്പോഴുണ്ടാകുന്ന ബ്രോക്കറേജ്, രജിസ്&zwnj;ട്രേഷന്&zwj;, മറ്റ് ചെലവുകള്&zwj; എന്നിവ ഒഴിവാക്കാന്&zwj; ഇതിലൂടെ സാധിക്കും. മോശം സമയങ്ങളില്&zwj; വീട് വാങ്ങുകയും വില്&zwj;ക്കുകയും ചെയ്യുമ്പോഴുള്ള നഷ്ടവും ഇതിലൂടെ ഇല്ലാതാക്കാം.&lt;/p&gt;&lt;h2&gt;ഭാവിയിലേക്ക് വാങ്ങുമ്പോള്&zwj; ശ്രദ്ധിക്കുക&lt;/h2&gt;&lt;p&gt;'ഭാവിയിലെ ആവശ്യങ്ങള്&zwj;ക്കായി' എന്ന പേരില്&zwj; ഇന്ന് തന്നെ വലിയ കടക്കെണിയില്&zwj; ചാടരുത്. കാലക്രമേണ കുട്ടികള്&zwj; ഉപരിപഠനത്തിനോ ജോലിക്കോ ആയി മാറിത്താമസിക്കാം. മാതാപിതാക്കള്&zwj; മറ്റ് സ്ഥലങ്ങളില്&zwj; താമസിക്കാന്&zwj; താല്പര്യപ്പെട്ടേക്കാം, നിങ്ങളുടെ ജോലിസ്ഥലവും വര്&zwj;ക്ക് രീതികളും മാറാം. ഭാവനയില്&zwj; കാണുന്ന ആവശ്യങ്ങള്&zwj;ക്കായി വാങ്ങുന്ന വലിയ വീട് പിന്നീട് ഉപയോഗശൂന്യമായ വലിയൊരു ഇടമായി മാറാന്&zwj; സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;വലിയ വീട് വാങ്ങുന്നതിന് മുന്&zwj;പായി ഒരു കണക്കുകൂട്ടല്&zwj; നടത്തുന്നത് നന്നായിരിക്കും. വെറും ഇഎംഐ മാത്രമല്ല, മെയിന്റനന്&zwj;സ്, യൂട്ടിലിറ്റി ബില്ലുകള്&zwj;, യാത്രാച്ചെലവുകള്&zwj;, ഇന്&zwj;ഷുറന്&zwj;സ്, അറ്റകുറ്റപ്പണികള്&zwj; എന്നിവ ഉള്&zwj;പ്പെടെയുള്ള ആകെ പ്രതിമാസ ചെലവുകള്&zwj; കൂട്ടിനോക്കുക. ഇതിനുശേഷവും അടിയന്തര ആവശ്യങ്ങള്&zwj;ക്കും റിട്ടയര്&zwj;മെന്റ് ജീവിതത്തിനും ആവശ്യമായ പണം മാറ്റിവെക്കാന്&zwj; സാധിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/things-to-know-before-buying-big-house-know-emi-and-other-details-articleshow-dkzzhgv"/>
        </item>
        <item>
            <title><![CDATA[ഇഎംഐ അടയ്ക്കാന്‍ മടിയില്ല, സമ്പാദ്യത്തിലും കേമന്മാര്‍; ജെന്‍ സിയുടെ സാമ്പത്തിക ശീലങ്ങള്‍ അറിയാം]]></title>
            <link>https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8</link>
            <guid isPermaLink="true">https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8</guid>
            <pubDate>Fri, 21 Aug 2026 16:40:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോം ക്രെഡിറ്റ് ഇന്ത്യയുടെ പുതിയ പഠനമനുസരിച്ച്, സാധനങ്ങള്&zwj; വാങ്ങാന്&zwj; ക്രെഡിറ്റ് കാര്&zwj;ഡുകളും ഇഎംഐയും ഉപയോഗിക്കുന്നതില്&zwj; മുന്&zwj;പന്തിയിൽ ജെന്&zwj; സി. ചെലവഴിക്കുന്നതില്&zwj; മുന്നിലാണെങ്കിലും സമ്പാദ്യത്തിന്റെ കാര്യത്തിലും മറ്റ് തലമുറകളെ അപേക്ഷിച്ച് ജെന്&zwj; സി തന്നെയാണ് മുന്നില്&zwj;. സ്വന്തമായി വീട്, യാത്ര, ബിസിനസ്സ് എന്നിവയാണ് ഇവരുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങള്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw9b19kgrjjaw8z11n9e0q8n,imgname-new-project---2026-06-29t145219.925-1782724994672.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ക്രെഡിറ്റ് കാര്&zwj;ഡുകളും ഇഎംഐയും ഉപയോഗിച്ച് സാധനങ്ങള്&zwj; വാങ്ങുക്കൂട്ടുന്നതിൽ ജെന്&zwj;- സിക്ക് യാതൊരു മടിയുമില്ലെന്ന് പുതിയ പഠന റിപ്പോര്&zwj;ട്ട്. ഹോം ക്രെഡിറ്റ് ഇന്ത്യയുടെ 2026-ലെ 'ദി ഗ്രേറ്റ് ഇന്ത്യന്&zwj; വാലറ്റ്' പഠനത്തിലാണ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ജെന്&zwj; സിയുടെ സാമ്പത്തിക ശീലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്&zwj; പുറത്തുവന്നിരിക്കുന്നത്.&lt;/p&gt;&lt;h2&gt;സാമ്പത്തിക ഭദ്രതയില്&zwj; റെക്കോര്&zwj;ഡ് കുതിപ്പ്&lt;/h2&gt;&lt;p&gt;പഠനത്തില്&zwj; പങ്കെടുത്ത 64 ശതമാനം ജെന്&zwj; സി വിഭാഗക്കാരും പ്രധാനപ്പെട്ട സാധനങ്ങള്&zwj; വാങ്ങാന്&zwj; ക്രെഡിറ്റ് കാര്&zwj;ഡുകളോ ഇഎംഐയോ ആശ്രയിക്കുന്നവരാണ്. പൊതുവായ കണക്കെടുത്താല്&zwj; 62 ശതമാനം പേരും ഇതേ അഭിപ്രായക്കാരാണ്. തങ്ങളുടെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്ന് 63 ശതമാനം പേര്&zwj; പറയുന്നു. ഡിജിറ്റല്&zwj; സംവിധാനങ്ങളും എളുപ്പത്തില്&zwj; ലഭിക്കുന്ന വായ്പകളും ലക്ഷ്യങ്ങള്&zwj; നേടാന്&zwj; സഹായിക്കുന്നതായി 82 ശതമാനം പേര്&zwj; വിശ്വസിക്കുന്നു. അടുത്ത അഞ്ച് വര്&zwj;ഷത്തിനുള്ളില്&zwj; തങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക ലക്ഷ്യങ്ങള്&zwj; കൈവരിക്കാനാകുമെന്ന് 85 ശതമാനം പേര്&zwj;ക്കും ഉറപ്പുണ്ട്. തങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് 87 ശതമാനം പേരും.&lt;/p&gt;&lt;h2&gt;ചെലവില്&zwj; പിന്നില്&zwj;, സമ്പാദ്യത്തില്&zwj; മുന്നില്&zwj; ജെന്&zwj; സി&lt;/h2&gt;&lt;p&gt;വീട്ടുചെലവുകള്&zwj; വഹിക്കുന്നതില്&zwj; മുന്നില്&zwj; നില്&zwj;ക്കുന്നത് ജെന്&zwj; എക്&zwnj;സ് വിഭാഗമാണ്. മില്ലേനിയല്&zwj;സ് 68 ശതമാനവും ജെന്&zwj; സി 57 ശതമാനവും വീട്ടുചെലവുകള്&zwj;ക്കായി നല്&zwj;കുന്നു. പുരുഷന്മാര്&zwj; 67 ശതമാനവും സ്ത്രീകള്&zwj; 52 ശതമാനവുമാണ് ഇതിനായി മാറ്റിവെക്കുന്നത്. എന്നാല്&zwj; സമ്പാദ്യത്തിന്റെ കാര്യത്തില്&zwj; ഏറ്റവും മുന്നില്&zwj; ജെന്&zwj; സി (58%) ആണ്. മില്ലേനിയല്&zwj;സ് (53%), ജെന്&zwj; എക്&zwnj;സ് (44%) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്&zwj;. പ്രായം കൂടിയവര്&zwj;ക്ക് കുടുംബഭാരം കൂടുതലുള്ളതാണ് ഈ വ്യത്യാസത്തിന് പ്രധാന കാരണം.&lt;/p&gt;&lt;p&gt;ഇടത്തരം കുടുംബങ്ങളിലെ ശരാശരി മാസവരുമാനം 35,000 രൂപയും അവശ്യ ചെലവുകള്&zwj; 21,000 രൂപയുമാണ്. മെട്രോ നഗരങ്ങളിലാണ് ഏറ്റവും ഉയര്&zwj;ന്ന വരുമാനവും (38,000 രൂപ) ചെലവുമുള്ളത് (22,000 രൂപ). ടയര്&zwj;-1 നഗരങ്ങളില്&zwj; ഇത് യഥാക്രമം 33,000 രൂപയും 20,000 രൂപയുമാണ്.&lt;/p&gt;&lt;h2&gt;സ്വന്തമായൊരു വീട്, പിന്നെ യാത്രകളും&lt;/h2&gt;&lt;p&gt;സ്വന്തമായി ഒരു വീട് വാങ്ങുക എന്നതാണ് പലരുടെയും പ്രധാന ലക്ഷ്യം (31%). സ്ത്രീകളില്&zwj; 40 ശതമാനം പേരും സ്വന്തം വീട് എന്ന ആഗ്രഹമുള്ളവരാണ്. വിനോദങ്ങള്&zwj;ക്കുള്ള ചെലവുകളില്&zwj; പ്രാദേശിക യാത്രകള്&zwj;ക്കാണ് കൂടുതല്&zwj; പേരും (26%) പണം കണ്ടെത്തുന്നത്. 22% ജെന്&zwj; സി പ്രതിനിധികള്&zwj; സിനിമകള്&zwj;ക്കും, 27% പേര്&zwj; ദൂരയാത്രകള്&zwj;ക്കും പുറത്തുനിന്നുള്ള ഭക്ഷണത്തിനുമായി പണം ചെലവാക്കുന്നു.&lt;/p&gt;&lt;p&gt;ചെറുകിട സംരംഭങ്ങള്&zwj; തുടങ്ങാന്&zwj; ആഗ്രഹിക്കുന്നവര്&zwj; 25 ശതമാനമാണ്. ഇതിലും ജെന്&zwj; സി (31%) ആണ് മുന്നില്&zwj; (ജെന്&zwj; എക്&zwnj;സ് - 19%). സ്ത്രീകളെ (20%) അപേക്ഷിച്ച് പുരുഷന്മാരാണ് (26%) ബിസിനസ്സ് ചെയ്യാന്&zwj; കൂടുതല്&zwj; താല്പര്യം കാണിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8"/>
        </item>
        <item>
            <title><![CDATA[മദ്യകമ്പനികളെ വിടാതെ ഭക്ഷ്യസുരക്ഷാ അതോറിറ്റി; ബ്ലെന്‍ഡേഴ്‌സ് പ്രൈഡും റോയല്‍ സ്റ്റാഗും നിരീക്ഷണത്തില്‍]]></title>
            <link>https://www.asianetnews.com/news-money/fssai-inspects-pernod-ricard-bengaluru-plant-blenders-pride-samples-articleshow-gtgzwlz</link>
            <guid isPermaLink="true">https://www.asianetnews.com/news-money/fssai-inspects-pernod-ricard-bengaluru-plant-blenders-pride-samples-articleshow-gtgzwlz</guid>
            <pubDate>Thu, 20 Aug 2026 16:33:54 +0530</pubDate>
            <description><![CDATA[&lt;p&gt;ആഗോള മദ്യ നിര്&zwj;മ്മാണ കമ്പനിയായ പെര്&zwj;നോഡ് റിക്കാര്&zwj;ഡിന്റെ ബെംഗളൂരുവിലെ പ്ലാന്റില്&zwj; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI). 'ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡ്', 'റോയല്&zwj; സ്റ്റാഗ്' തുടങ്ങിയ പ്രമുഖ ബ്രാന്&zwj;ഡുകളുടെ സാമ്പിളുകള്&zwj; ശേഖരിച്ച ഉദ്യോഗസ്ഥർ, ശുചിത്വം മെച്ചപ്പെടുത്താനും നിർദ്ദേശിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfcwezttavbd4p51deb5mch2,imgname-liquor-ban-1768885288794.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗോള മദ്യ നിര്&zwj;മ്മാണ കമ്പനിയായ പെര്&zwj;നോഡ് റിക്കാര്&zwj;ഡിന്റെ ബെംഗളൂരുവിലെ പ്ലാന്റില്&zwj; എഫ്.എസ്.എസ്.എ.ഐ പരിശോധന. മദ്യ ബ്രാന്&zwj;ഡുകളായ 'ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡ്', 'റോയല്&zwj; സ്റ്റാഗ്' എന്നിവയുടെ സാമ്പിളുകള്&zwj; ഉദ്യോഗസ്ഥര്&zwj; ശേഖരിച്ചു. രാജ്യത്തെ 40 ബില്യണ്&zwj; ഡോളറിന്റെ മദ്യ വ്യവസായത്തിന് മേല്&zwj; ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.&lt;/p&gt;&lt;h2&gt;പരിശോധന 2 ദിവസം; ശുചിത്വം പാലിക്കാനും നിര്&zwj;ദ്ദേശം&lt;/h2&gt;&lt;p&gt;രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനയില്&zwj; മദ്യ സാമ്പിളുകള്&zwj; ശേഖരിച്ചതിന് പുറമെ കമ്പനിയുടെ പ്രവര്&zwj;ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകളും ഉദ്യോഗസ്ഥര്&zwj; ആവശ്യപ്പെട്ടു. ഫാക്ടറിയിലെ ശുചിത്വം മെച്ചപ്പെടുത്താനും, കുപ്പികളില്&zwj; ഉപയോഗിച്ചിരിക്കുന്ന റീസൈക്കിള്&zwj; ചെയ്ത പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട അടയാളപ്പെടുത്തലുകള്&zwj; കൃത്യമാണെന്ന് ഉറപ്പുവരുത്താനും പെര്&zwj;നോഡിനോട് എഫ്.എസ്.എസ്.എ.ഐ നിര്&zwj;ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, പരിശോധനയ്ക്ക് ശേഷം പെര്&zwj;നോഡ് റിക്കാര്&zwj;ഡിനെതിരെ കുറ്റകരമായ കണ്ടെത്തലുകളോ നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്&zwj; വ്യക്തമാക്കി. എഫ്.എസ്.എസ്.എ.ഐയുടെ സന്ദര്&zwj;ശനം സ്ഥിരീകരിച്ച കമ്പനി, നിയമപരമായ പരിശോധനകള്&zwj; വ്യവസായ മേഖലയില്&zwj; സാധാരണയാണെന്നും ഉയര്&zwj;ന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കാന്&zwj; അധികൃതരുമായി സഹകരിച്ച് പ്രവര്&zwj;ത്തിക്കുമെന്നും അറിയിച്ചു.&lt;/p&gt;&lt;h2&gt;പ്രമുഖ ബ്രാന്&zwj;ഡുകളുടെ സാമ്പിളുകള്&zwj; ശേഖരിച്ചു&lt;/h2&gt;&lt;p&gt;വിസ്&zwnj;കി ബ്രാന്&zwj;ഡുകളായ ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡ്, റോയല്&zwj; സ്റ്റാഗ് എന്നിവയുടെ സാമ്പിളുകളാണ് പ്രധാനമായും ഉദ്യോഗസ്ഥര്&zwj; പരിശോധനയ്ക്കായി എടുത്തത്. ഇന്ത്യയിലെ തങ്ങളുടെ പ്രധാന പ്രീമിയം വിസ്&zwnj;കിയായാണ് ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡിനെ കമ്പനി വിശേഷിപ്പിക്കുന്നത്. കൃത്രിമ രുചികള്&zwj; ചേര്&zwj;ക്കാത്ത ആദ്യ വിസ്&zwnj;കിയായാണ് റോയല്&zwj; സ്റ്റാഗ് വിപണിയിലെത്തുന്നത്.&lt;/p&gt;&lt;h2&gt;മദ്യ വിപണിയില്&zwj; പരിശോധന കടുപ്പിച്ച് എഫ്.എസ്.എസ്.എ.ഐ&lt;/h2&gt;&lt;p&gt;രാജ്യത്തെ മദ്യ നിര്&zwj;മ്മാണ മേഖലയില്&zwj; പരിശോധനയും നടപടികളും കര്&zwj;ശനമാക്കുന്നതിനിടയിലാണ് പുതിയ സംഭവം.അനുമതിയില്ലാതെ കൃത്രിമ ഫ്&zwnj;ലേവറുകള്&zwj; ചേര്&zwj;ത്തതായി കണ്ടെത്തിയതിനെ തുടര്&zwj;ന്ന് മറ്റൊരു പ്രമുഖ കമ്പനിയായ ഡിയാജിയോയുടെയും മറ്റ് ചില കമ്പനികളുടെയും വിസ്&zwnj;കി, റം ബ്രാന്&zwj;ഡുകള്&zwj;ക്ക് അടുത്തിടെ എഫ്.എസ്.എസ്.എ.ഐ നിരോധനം ഏര്&zwj;പ്പെടുത്തിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/fssai-inspects-pernod-ricard-bengaluru-plant-blenders-pride-samples-articleshow-gtgzwlz"/>
        </item>
        <item>
            <title><![CDATA[എസ്‌ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ ഇക്കാര്യം ഓർക്കണം!]]></title>
            <link>https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw</link>
            <guid isPermaLink="true">https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw</guid>
            <pubDate>Fri, 21 Aug 2026 11:32:37 +0530</pubDate>
            <description><![CDATA[&lt;p&gt;ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ടുകളുടെ സേവന നിരക്കുകളിൽ മാറ്റം വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). ഒക്ടോബർ 1 മുതൽ, സൗജന്യ പണം പിൻവലിക്കൽ പരിധി മാസത്തിൽ 4 തവണയായി നിജപ്പെടുത്തി. ഇതിൽ എടിഎം, ബാങ്ക് ശാഖ, ആധാർ വഴിയുള്ള പിൻവലിക്കലുകളും ഉൾപ്പെടും. ഈ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കുന്നതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fqq7d6xgh8gxxbzxj4gagw,imgname-sbi-atm-rules-1787234590117.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യയിലെ മുൻനിര പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). പുതിയ ഉത്തരവ് പ്രകാരം, ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ സൗജന്യമായി പണം പിൻവലിക്കാവുന്ന സൗജന്യ പരിധി 4 തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. 4 സൗജന്യ പിൻവലിക്കലുകൾക്ക് ശേഷമുള്ള ഓരോ അധിക ഇടപാടിനും 15 രൂപയും അനുബന്ധ ജി.എസ്.ടിയും (GST) ഫീസായി ബാങ്ക് ഈടാക്കും. 2026 ഒക്ടോബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.&lt;/p&gt;&lt;p&gt;മുമ്പ്, ആധാർ എനേബിൾഡ് പേയ്&zwnj;മെന്റ് സിസ്റ്റം (AePS) വഴിയുള്ള പണം പിൻവലിക്കലുകളെ 4 സൗജന്യ ഇടപാടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന മാറ്റം അനുസരിച്ച് എസ്&zwnj;ബിഐ, മറ്റ് ബാങ്കിന്റെ എടിഎമ്മുകൾ, ബാങ്ക് ശാഖകൾ വഴിയുള്ള നേരിട്ടുള്ള പിൻവലിക്കലുകൾ, ആധാർ അധിഷ്ഠിത പണം പിൻവലിക്കലുകൾ (AePS) എന്നിവയ്ക്കെല്ലാം ചാർജ് ഈടാക്കും.&lt;/p&gt;&lt;p&gt;ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് എടിഎം അല്ലെങ്കിൽ ബാങ്ക് ശാഖ വഴി 3 തവണയും ആധാർ സംവിധാനം വഴി ഒരു തവണയും പണം പിൻവലിച്ചാലും സൗജന്യ പരിധി പൂർത്തിയാകും. അതിനുശേഷമുള്ള അഞ്ചാമത്തെ പണം പിൻവലിക്കലിന് അധിക നിരക്ക് ഈടാക്കുമെന്നർത്ഥം.&lt;/p&gt;&lt;p&gt;അതേസമയം, യുപിഐ (UPI), എൻഇഎഫ്&zwnj;ടി (NEFT), ആർടിജിഎസ് (RTGS), ഐഎംപിഎസ് (IMPS) തുടങ്ങിയ ഇലക്ട്രോണിക് വഴികളിലൂടെയുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഡിജിറ്റൽ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw"/>
        </item>
        <item>
            <title><![CDATA[30,000 രൂപയിൽ നിന്ന് സാമൂഹിക സുരക്ഷാ പെൻഷൻ വരുമാന പരിധി 1.20 ലക്ഷമായി ഉയർത്തി കർണാടക സർക്കാർ]]></title>
            <link>https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn</link>
            <guid isPermaLink="true">https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn</guid>
            <pubDate>Fri, 21 Aug 2026 15:49:15 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ വാർഷിക വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായി ഉയർത്തി സർക്കാർ. വയോജന, വിധവാ, ഭിന്നശേഷി പെൻഷനുകൾക്ക് ഇത് ബാധകമാകും. വരുമാന പരിധി കുറവായതിനാൽ പെൻഷൻ മുടങ്ങിയവർക്കും അർഹത നഷ്ടപ്പെട്ടവർക്കും ഈ തീരുമാനം ആശ്വാസമാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0e8pqm0fbztk3s3976fsg87,imgname-----------------------2026-08-20t055115.982-1787185290879.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു:&lt;/strong&gt; കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള വാർഷിക വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായി ഉയർത്തി. വയോജന പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ തുടങ്ങിയ പദ്ധതികൾക്ക് ഇത് ബാധകമാണ്.&lt;/p&gt;&lt;p&gt;പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ സർക്കാരിന്റെ 'കുടുംബ' (Kutumba) ഡാറ്റാബേസുമായി ബന്ധിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിൽ 23.14 ലക്ഷത്തിലധികം പേർ സംശയ നിഴലിലായിരുന്നു. തുടർന്ന് 'സംയോജന' (Samyojane) ആപ്പ് വഴി നടത്തിയ പരിശോധനയിൽ രേഖകളുടെ കുറവ് മൂലവും മേൽവിലാസ മാറ്റം കാരണവും 18 ലക്ഷത്തിലധികം ആളുകളുടെ പെൻഷൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.&lt;/p&gt;&lt;p&gt;വർഷങ്ങളായി മാറ്റമില്ലാതെ തുടർന്ന 32,000 രൂപയുടെ വരുമാന പരിധി കാരണം അർഹരായ പലരും പദ്ധതിക്ക് പുറത്തായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. ചെറിയ വരുമാന വർദ്ധനവ് കാരണം പെൻഷൻ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ തീരുമാനം.&lt;/p&gt;&lt;h2&gt;ഗുണഭോക്താക്കൾ അറിയാൻ&lt;/h2&gt;&lt;p&gt;വാർഷിക വരുമാനം 32,000 രൂപയ്ക്ക് മുകളിലും 1.20 ലക്ഷം രൂപ വരെയുമുള്ള അർഹരായ ആളുകൾക്ക് പരിശോധനയ്ക്ക് വിധേയമായി പെൻഷൻ തുടർന്നും ലഭിക്കും. പെൻഷൻ താൽക്കാലികമായി തടഞ്ഞുവെച്ചവർ വരുമാന സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും കൃത്യമായി സമർപ്പിച്ച് അർഹത ഉറപ്പാക്കേണ്ടതാണ്. അർഹത തെളിയിക്കുന്നതോടെ ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം തുടർന്നും ലഭിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn"/>
        </item>
        <item>
            <title><![CDATA[ചെറുകിട ബിസിനസുകള്‍ക്ക് കരുത്തേകാന്‍ മെറ്റ; അവതരിപ്പിച്ചത് കിടിലന്‍ എഐ ഫീച്ചറുകള്‍]]></title>
            <link>https://www.asianetnews.com/news-money/meta-introduces-ai-features-for-small-businesses-articleshow-q5iz0lm</link>
            <guid isPermaLink="true">https://www.asianetnews.com/news-money/meta-introduces-ai-features-for-small-businesses-articleshow-q5iz0lm</guid>
            <pubDate>Sun, 23 Aug 2026 12:51:02 +0530</pubDate>
            <description><![CDATA[&lt;p&gt;ചെറുകിട ബിസിനസുകളെ സഹായിക്കുന്നതിനായി പുതിയ ആര്&zwj;ട്ടിഫിഷ്യല്&zwj; ഇന്റലിജന്&zwj;സ് ഫീച്ചറുകള്&zwj; അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഈ ഫീച്ചറുകള്&zwj; വഴി ബിസിനസിന്റെ പ്രകടനം വിലയിരുത്താനും, എതിരാളികളെക്കുറിച്ച് പഠിക്കാനും, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, ഗൂഗിൾ വർക്ക്സ്പേസ് എന്നിവയുമായി ചേർന്ന് ദൈനംദിന ജോലികൾ എളുപ്പമാക്കാനും സാധിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jnnetyaqgh555g1p3zx92fe3,imgname-meta-ai-logo.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആര്&zwj;ട്ടിഫിഷ്യല്&zwj; ഇന്റലിജന്&zwj;സ് ഇനി വന്&zwj;കിട കമ്പനികള്&zwj;ക്ക് മാത്രം അവകാശപ്പെട്ടതല്ല. ചെറുകിട ബിസിനസ് നടത്തുന്നവര്&zwj;ക്ക് തങ്ങളുടെ സംരംഭം വേഗത്തില്&zwj; വളര്&zwj;ത്താനും പ്രവര്&zwj;ത്തനങ്ങള്&zwj; കൂടുതല്&zwj; എളുപ്പമാക്കാനും സഹായിക്കുന്ന പുതിയ എഐ ഫീച്ചറുകള്&zwj; അവതരിപ്പിച്ചിരിക്കുകയാണ് ടെക് ഭീമനായ മെറ്റ.&lt;/p&gt;&lt;h2&gt;എന്തൊക്കെയാണ് പുതിയ മാറ്റങ്ങള്&zwj;?&lt;/h2&gt;&lt;p&gt;ഉപഭോക്താക്കള്&zwj;ക്ക് തങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്&zwj; മെറ്റ എഐയോട് ചോദിച്ചറിയാം എന്നതാണ് ഈ അപ്ഡേറ്റിലെ ഏറ്റവും വലിയ ആകര്&zwj;ഷണം. ഉദാഹരണത്തിന്, നിങ്ങളുടെ സോഷ്യല്&zwj; മീഡിയ അക്കൗണ്ടുകളിലെ റീച്ച്, നല്&zwj;കിയ പരസ്യങ്ങളുടെ പ്രകടനം എന്നിവയെക്കുറിച്ചെല്ലാം എഐ കൃത്യമായ മറുപടി നല്&zwj;കും. ഇതിനുപുറമെ, നിങ്ങള്&zwj; ചെയ്യുന്ന അതേ ബിസിനസ് ചെയ്യുന്ന മറ്റ് ബ്രാന്&zwj;ഡുകളെക്കുറിച്ചുള്ള വിവരങ്ങളും എഐ നിങ്ങള്&zwj;ക്ക് നല്&zwj;കും. ഇതിലൂടെ വിപണിയിലെ മത്സരം മനസ്സിലാക്കാനും ബിസിനസ് മെച്ചപ്പെടുത്താനും സാധിക്കും.&lt;/p&gt;&lt;h3&gt;ഗൂഗിള്&zwj; വര്&zwj;ക്ക്സ്പേസുമായും ബന്ധിപ്പിക്കാം&lt;/h3&gt;&lt;p&gt;പുതിയ ഫീച്ചറുകള്&zwj; വരുന്നതോടെ ഇന്&zwj;സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്&zwj;, മെറ്റ ആഡ് കാമ്പെയ്നുകള്&zwj; എന്നിവയുമായി നേരിട്ട് ചേര്&zwj;ന്ന് പ്രവര്&zwj;ത്തിക്കാന്&zwj; മെറ്റ എഐയ്ക്ക് സാധിക്കും. കൂടാതെ ഗൂഗിള്&zwj; വര്&zwj;ക്ക്സ്പേസ് ആപ്പുകളായ ജിമെയില്&zwj;, ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ് എന്നിവയുമായും എഐയെ ബന്ധിപ്പിക്കാം. ഇന്&zwj;സ്റ്റാഗ്രാമും ഫെയ്സ്ബുക്കും ഇന്ന് ചെറുകിട ബിസിനസുകളുടെ പ്രധാന വരുമാന മാര്&zwj;ഗ്ഗങ്ങളായതിനാല്&zwj;, ദൈനംദിന ജോലികള്&zwj; ലഘൂകരിക്കാന്&zwj; ഈ പുതിയ മാറ്റം വലിയ സഹായകമാകും.&lt;/p&gt;&lt;h3&gt;മാക് പയോക്താക്കള്&zwj;ക്ക് പ്രത്യേക സൗകര്യങ്ങള്&zwj;&lt;/h3&gt;&lt;p&gt;കൂടുതല്&zwj; വിവരങ്ങള്&zwj; നല്&zwj;കുന്നതിനനുസരിച്ച് മെറ്റ എഐയുടെ മറുപടികളും കൂടുതല്&zwj; കൃത്യമാകുമെന്ന് മെറ്റ പറയുന്നു. ജോലി കൂടുതല്&zwj; എളുപ്പമാക്കുന്നതിനായി ആപ്പിള്&zwj; മാക് ഉപയോക്താക്കള്&zwj;ക്ക് പ്രത്യേക സൗകര്യവുമുണ്ട്. സിസ്റ്റത്തില്&zwj; നിങ്ങള്&zwj; ജോലി ചെയ്യുന്ന വിന്&zwj;ഡോ എഐയുമായി ഷെയര്&zwj; ചെയ്താല്&zwj;, നിങ്ങള്&zwj; ചെയ്യുന്ന ജോലിക്ക് ഏറ്റവും അനുയോജ്യമായ നിര്&zwj;ദ്ദേശങ്ങള്&zwj; അപ്പപ്പോള്&zwj; തന്നെ എഐ നല്&zwj;കും. മാക്കിലെ എല്ലാ ആപ്പുകളിലും പ്രവര്&zwj;ത്തിക്കുന്ന വോയ്സ് ടൈപ്പിങ് സൗകര്യവും ഇതിലുണ്ട്.&lt;/p&gt;&lt;h3&gt;മാന്വല്&zwj; ജോലികള്&zwj; ഇനി എഐ ചെയ്യും&lt;/h3&gt;&lt;p&gt;വെബ്ബില്&zwj; നിന്നുള്ള വിവരങ്ങളും നിങ്ങളുടെ ബിസിനസ് വിവരങ്ങളും ഉപയോഗിച്ച് പ്രസന്റേഷനുകള്&zwj;, ഡോക്യുമെന്റുകള്&zwj;, സ്&zwnj;പ്രെഡ്ഷീറ്റുകള്&zwj; തുടങ്ങിയവ തയ്യാറാക്കാനും മെറ്റ എഐയെ ഉപയോഗിക്കാം. സ്ഥിരമായി മാന്വലായി ചെയ്യുന്ന പല ജോലികളും ഇനി എഐയെ ഏല്&zwj;പ്പിക്കാം. ഇതിനായി പ്രത്യേക ടാസ്&zwnj;ക്കുകളും റിമൈന്&zwj;ഡറുകളും സെറ്റ് ചെയ്യാനും ബിസിനസ്സിന്റെ പുരോഗതി കൃത്യമായി നിരീക്ഷിക്കാനും സാധിക്കും.&lt;/p&gt;&lt;p&gt;വലിയ ബഡ്ജറ്റും വലിയ ടീമുകളുമുള്ള വന്&zwj;കിട കമ്പനികള്&zwj;ക്ക് മാത്രം ലഭ്യമായിരുന്ന ഇത്തരം ആധുനിക ടൂളുകള്&zwj; ഇനി സാധാരണക്കാരായ ചെറുകിട കച്ചവടക്കാര്&zwj;ക്കും ലഭ്യമാക്കുകയാണ് മെറ്റ. ബിസിനസ്സ് രംഗത്ത് എഐയുടെ ഉപയോഗം അതിവേഗം വളരുമ്പോള്&zwj;, ഈ കുതിപ്പില്&zwj; ആരും പിന്നിലായിപ്പോകരുത് എന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മെറ്റ വ്യക്തമാക്കുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/meta-introduces-ai-features-for-small-businesses-articleshow-q5iz0lm"/>
        </item>
        <item>
            <title><![CDATA['ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം'; ബോളിവുഡില്‍ ഇത് പുതിയ ട്രെന്‍ഡ്! തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വന്തമായി കൃഷിയിടം വാങ്ങി വരുണ്‍ ധവാനും]]></title>
            <link>https://www.asianetnews.com/news-money/varun-dhawan-buys-farmhouse-bollywood-celebrities-agricultural-investments-articleshow-qf6kqnf</link>
            <guid isPermaLink="true">https://www.asianetnews.com/news-money/varun-dhawan-buys-farmhouse-bollywood-celebrities-agricultural-investments-articleshow-qf6kqnf</guid>
            <pubDate>Thu, 20 Aug 2026 17:09:36 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിലെ തിരക്കുകളില്&zwj; നിന്ന് മാറി ഒരു കൃഷിയിടം സ്വന്തമാക്കി ബോളിവുഡ് താരം വരുണ്&zwj; ധവാന്&zwj;. നഗരജീവിതം ഉപേക്ഷിച്ച് കൃഷിയിലും ജൈവകൃഷിയിലും നിക്ഷേപം നടത്തുന്ന രണ്&zwj;ബീര്&zwj; കപൂര്&zwj;, സല്&zwj;മാന്&zwj; ഖാന്&zwj;, അക്ഷയ് കുമാര്&zwj; തുടങ്ങിയ നിരവധി താരങ്ങളുടെ പാത പിന്തുടരുകയാണ് വരുണും. ഈ പ്രവണത ബോളിവുഡിലെ പുതിയ ഹരിത നിക്ഷേപമായി മാറുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fffnyrxjm51s3z6gxg4q7k,imgname-varun-dhawan--1--1787225954264.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈയുടെ നഗരത്തിരക്കുകളില്&zwj; നിന്ന് മാറി, ശാന്തമായ സ്ഥലത്ത് കുറച്ചു സമയം ചിലവഴിക്കാന്&zwj; സ്വന്തമായി ഒരു കൃഷിയിടം വാങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം വരുണ്&zwj; ധവാന്&zwj;. കൃഷിഭൂമി സ്വന്തമാക്കിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് താരം വിശേഷിപ്പിച്ചത്. നഗരത്തിലെ ആഡംബര ഫ്&zwnj;ലാറ്റുകള്&zwj;ക്ക് പകരം, ഗ്രാമീണ അന്തരീക്ഷത്തില്&zwj; കൃഷിയിടങ്ങള്&zwj; വാങ്ങുന്ന ബോളിവുഡ് താരങ്ങളുടെ നീണ്ട പട്ടികയിലേക്ക് ഇതോടെ വരുണ്&zwj; ധവാനും ഇടംപിടിച്ചിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;ബോളിവുഡിലെ ഹരിത നിക്ഷേപങ്ങള്&zwj;&lt;/h2&gt;&lt;p&gt;വരുണിനെ കൂടാതെ മറ്റ് നിരവധി മുന്&zwj;നിര താരങ്ങളും കൃഷിയിലും ഗ്രാമീണ ജീവിതത്തിലും താല്പര്യം കാണിച്ച് രംഗത്തുണ്ട്. പൂനെക്കടുത്ത് 16.42 കോടി രൂപ മുടക്കി 25 ഏക്കര്&zwj; ഭൂമി രണ്&zwj;ബീര്&zwj; കപൂര്&zwj; സ്വന്തമാക്കിയിരുന്നു. ലോണാവാലയില്&zwj; 44 ഏക്കര്&zwj; വിസ്തൃതിയുള്ള വിശാലമായ ജൈവ കൃഷിയിടമാണ് ജാക്കി ഷ്&zwnj;റോഫിനുള്ളത്. സിനിമയിലെത്തും മുന്&zwj;പ് കര്&zwj;ഷകനായിരുന്ന നവാസുദ്ദീന്&zwj; സിദ്ദിഖി, സ്വന്തം നാടായ ഉത്തര്&zwj;പ്രദേശിലെ ബുധാനയില്&zwj; വിശാലമായ കൃഷിയിടങ്ങള്&zwj; സ്വന്തമാക്കി തന്റെ കാര്&zwj;ഷിക പാരമ്പര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. തമിഴ്നാട്ടിലെ ഒരു തരിശുഭൂമി ആധുനിക ജൈവ കൃഷിരീതികളിലൂടെ മികച്ച ഒരു തെങ്ങിന്&zwj; തോപ്പാക്കി മാറ്റിയ താരമാണ് ആര്&zwj;. മാധവന്&zwj;. കൂടാതെ, മുംബൈയിലെ തന്റെ പെന്റ്ഹൗസ് ടെറസില്&zwj; ഹൈഡ്രോപോണിക്&zwnj;സ് രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടവും മാധവന്&zwj; പരിപാലിക്കുന്നുണ്ട്.&lt;/p&gt;&lt;h2&gt;സ്&zwnj;ക്രീനില്&zwj; നിന്ന് പാടത്തേക്ക്: മറ്റ് താര കര്&zwj;ഷകര്&zwj;&lt;/h2&gt;&lt;p&gt;&lt;strong&gt;പ്രീതി സിന്റ:&lt;/strong&gt; തന്റെ ഓര്&zwj;ഗാനിക് കൃഷിയിടത്തില്&zwj; നിന്നുള്ള വിശേഷങ്ങള്&zwj; താരം എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. തക്കാളി, ആപ്പിള്&zwj;, ക്യാപ്&zwnj;സിക്കം, സ്&zwnj;ട്രോബെറി എന്നിവയാണ് ഇവിടെ പ്രധാനമായും വിളയിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;പങ്കജ് ത്രിപാഠി: &lt;/strong&gt;ബിഹാറിലെ തന്റെ കാര്&zwj;ഷിക പാരമ്പര്യത്തെ നെഞ്ചോട് ചേര്&zwj;ക്കുന്ന അദ്ദേഹം, മുംബൈക്കടുത്തുള്ള തന്റെ സ്ഥലത്ത് മാവ്, ചക്ക, മഞ്ഞള്&zwj;, നാരകം എന്നിവ ജൈവരീതിയില്&zwj; കൃഷി ചെയ്യുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;സല്&zwj;മാന്&zwj; ഖാന്&zwj;: &lt;/strong&gt;ഷൂട്ടിംഗ് തിരക്കുകള്&zwj;ക്കിടയില്&zwj; ലഭിക്കുന്ന ഇടവേളകളില്&zwj; പന്&zwj;വേലിലെ 150 ഏക്കര്&zwj; വരുന്ന 'അര്&zwj;പ്പിത ഫാമിലാണ്' സല്&zwj;മാന്&zwj; സമയം ചിലവഴിക്കാറുള്ളത്. പാടം ഉഴുതുമറിക്കാനും നെല്&zwj;കൃഷി ചെയ്യാനുമൊക്കെ താരം നേരിട്ടിറങ്ങാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ജൂഹി ചൗള: &lt;/strong&gt;കൃഷിക്കായി ഏറെ സമയം മാറ്റിവെക്കുന്ന അവര്&zwj;, സ്വന്തം ഭൂമിയില്&zwj; ജൈവകൃഷി നടത്തുന്നതിനൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകള്&zwj; നേരിടുന്ന പ്രാദേശിക കര്&zwj;ഷകരെ സഹായിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;അക്ഷയ് കുമാര്&zwj;: &lt;/strong&gt;സ്വന്തമായി ഒരു കൃഷിയിടം എന്നതിലുപരി, വാണിജ്യാടിസ്ഥാനത്തിലുള്ള സുസ്ഥിര ഗ്രാമീണ ഭക്ഷ്യ വ്യവസ്ഥയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 'ടു ബ്രദേഴ്&zwnj;സ് ഓര്&zwj;ഗാനിക് ഫാംസ്' എന്ന സംരംഭത്തില്&zwj; നേരിട്ട് നിക്ഷേപം നടത്തിയിരിക്കുകയാണ് താരം.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/varun-dhawan-buys-farmhouse-bollywood-celebrities-agricultural-investments-articleshow-qf6kqnf"/>
        </item>
        <item>
            <title><![CDATA[150 ലേറെ സ്ഥാപനങ്ങൾക്ക് നേരെ കർശന നടപടിയുമായി എഫ്എസ്എസ്എഐ; നെസ്‌ലെ, പെപ്‌സികോ, കോക്കകോളയും ലിസ്റ്റിൽ]]></title>
            <link>https://www.asianetnews.com/news-money/fssai-issues-notices-to-nestle-pepsico-coca-cola-over-violations-articleshow-rtrev81</link>
            <guid isPermaLink="true">https://www.asianetnews.com/news-money/fssai-issues-notices-to-nestle-pepsico-coca-cola-over-violations-articleshow-rtrev81</guid>
            <pubDate>Sun, 23 Aug 2026 14:58:31 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യാജ പരസ്യങ്ങളും തെറ്റായ വിവരങ്ങളും നൽകിയതിന് നെസ്&zwnj;ലെ, പെപ്&zwnj;സികോ, കോക്കകോള ഉൾപ്പെടെ 150-ലധികം കമ്പനികൾക്ക് നോട്ടീസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). നിയമലംഘനങ്ങളുടെ പേരിൽ ആമസോൺ, ഡൊമിനോസ് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0pysvnvqgvmy4r3xnf69pjr,imgname-nestle--pepsi--cola-1787476897465.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വ്യാജ പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും നൽകിയ മുൻനിര ഭക്ഷ്യ- പാനീയ നിർമ്മാണ കമ്പനികൾക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). നെസ്&zwnj;ലെ ഇന്ത്യ, പെപ്&zwnj;സികോ, കോക്കകോള തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ 150-ലധികം കമ്പനികൾക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നോട്ടീസ് അയച്ചു. ഉൽപ്പന്നങ്ങളുടെ ലേബലുകളിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിനും നിയമങ്ങൾ ലംഘിച്ച് പരസ്യം നൽകിയതിനുമാണ് എഫ്.എസ്.എസ്.എ.ഐയുട നടപടി. അടുത്ത കാലത്തായി വിപണിയിൽ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങൾ അതോറിറ്റി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.&lt;/p&gt;&lt;h2&gt;നടപടി നേരിട്ട പ്രമുഖ ബ്രാൻഡുകൾ&lt;/h2&gt;&lt;p&gt;നെസ്&zwnj;ലെ, പെപ്&zwnj;സികോ, കോക്കകോള എന്നിവയ്ക്ക് പുറമെ ആബട്ട് ഇന്ത്യ, റെഡ് ബുൾ, ഡാനോൺ, മോൺസ്റ്റർ എനർജി, ഹെൽ എനർജി, മോണ്ടെലെസ് (കാഡ്ബറി), ഡിയാജിയോ, പെർനോഡ് റിക്കാർഡ്, ഫെറേറോ ഇന്ത്യ, കെൻവ്യൂ തുടങ്ങിയ വൻകിട കമ്പനികൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ, മദ്യപാനീയങ്ങൾ എന്നിവ നിർമ്മിക്കുന്ന കമ്പനികളിലാണ് കൂടുതൽ ലംഘനങ്ങൾ കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;ഇത് കൂടാതെ, നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്കും 12 നോട്ടീസുകൾ അയച്ചു. കൂടാതെ ആമസോണിന്റെ ഒരു വെയർഹൗസ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു. കെ.എഫ്.സി, മക്&zwnj;ഡൊണാൾഡ്&zwnj;സ്, പിസ ഹട്ട്, ഡൊമിനോസ്, കോസ്റ്റ കോഫി തുടങ്ങിയ പ്രമുഖ റസ്റ്റോറന്റ് ശൃംഖലകൾക്ക് 30-ലധികം നോട്ടീസുകൾ നൽകി. മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഡൊമിനോസിന്റെ 5 ലൈസൻസുകൾ എഫ്.എസ്.എസ്.എ.ഐ സസ്&zwnj;പെൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;കഴിഞ്ഞ വർഷങ്ങളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കെതിരെയും സമാനമായ രീതിയിൽ നടപടിയെടുത്തിരുന്നതായി അതോറിറ്റി വ്യക്തമാക്കി. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പല പ്രമുഖ കമ്പനികളും തെറ്റുകൾ തിരുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/fssai-issues-notices-to-nestle-pepsico-coca-cola-over-violations-articleshow-rtrev81"/>
        </item>
        <item>
            <title><![CDATA[മാസാന്ത്യത്തിലെ 'കൈമലർത്തൽ' ഇനി വേണ്ട! കയ്യിൽ പണം നിൽക്കാൻ ഈ മാ‍‌ർ​ഗങ്ങൾ പരീക്ഷിക്കാം]]></title>
            <link>https://www.asianetnews.com/my-money/how-young-earners-can-stop-going-broke-before-month-end-articleshow-s49in4a</link>
            <guid isPermaLink="true">https://www.asianetnews.com/my-money/how-young-earners-can-stop-going-broke-before-month-end-articleshow-s49in4a</guid>
            <pubDate>Sun, 23 Aug 2026 14:04:56 +0530</pubDate>
            <description><![CDATA[&lt;p&gt;മാസത്തിന്റെ തുടക്കത്തിൽ ശമ്പളം ലഭിക്കുകയും അവസാനത്തോടെ പണമില്ലാതെ വരികയും ചെയ്യുന്നവരാണ് നമ്മളിൽ മിക്കവരും. പണം ശരിയായി കൈകാര്യം ചെയ്യാത്തതിനാലാണ് പലർക്കും ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt8ytmc024cc2zj7g1f5gdq3,imgname-indian-rupee-1780564709760.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാസത്തിന്റെ തുടക്കത്തിൽ അക്കൗണ്ടിൽ ശമ്പളം വരുമ്പോൾ രാജാവിനെപ്പോലെ ജീവിക്കുകയും, അവസാനത്തേക്ക് പണമില്ലാതെ വലയുകയും ചെയ്യുന്നവരാണോ നിങ്ങൾ? ഭൂരിഭാഗം യുവാക്കളും നേരിടുന്ന പ്രധാന പ്രശ്നമാണിത്. നല്ല ശമ്പളമില്ലാത്തതല്ല മറിച്ച് പണം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളാണ് ഇതിന് കാരണം. ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്ന 3 വഴികൾ നോക്കാം.&lt;/p&gt;&lt;h2&gt;24 മണിക്കൂർ കാത്തിരിക്കാം (24-Hour Rule)&lt;/h2&gt;&lt;p&gt;അത്യാവശ്യമില്ലാത്ത, എന്നാൽ 2,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഏതെങ്കിലും സാധനം വാങ്ങാൻ തോന്നിയാൽ ഉടൻ പണം ചെലവാക്കാതെ 24 മണിക്കൂർ കാത്തിരിക്കുക. സാധനം കാണുമ്പോൾ ഉണ്ടാകുന്ന ആവേശം ഒരു ദിവസം കഴിയുമ്പോൾ താനേ കുറയും. ഈ ഒറ്റ ശീലം വഴി വർഷത്തിൽ ആയിരക്കണക്കിന് രൂപ ലാഭിക്കാൻ സാധിക്കും.&lt;/p&gt;&lt;h2&gt;അക്കൗണ്ടുകൾ തരംതിരിക്കാം&lt;/h2&gt;&lt;p&gt;വാടക, സമ്പാദ്യം, വിനോദത്തിനുള്ള പണം എന്നിവയെല്ലാം ഒറ്റ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചാൽ, അത് മുഴുവൻ ചെലവാക്കാനുള്ളതാണെന്ന് തലച്ചോർ തെറ്റിദ്ധരിക്കും. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ തരംതിരിച്ച് വക്കാം. പ്രധാന അക്കൗണ്ടിൽ വാടക, ഇ.എം.ഐ, ബില്ലുകൾ തുടങ്ങിയ മാറ്റിവെക്കാനാകാത്ത ചെലവുകൾക്ക് മാത്രം ഉപയോഗിക്കുക. രണ്ടാമത്തെ അക്കൗണ്ടിന് ദിവസേനയുള്ള മറ്റ് ചെലവുകൾക്കായി ഒരു സീറോ ബാലൻസ് അക്കൗണ്ട് ഉപയോഗിക്കുക. ഈ അക്കൗണ്ടിലെ പണം തീർന്നാൽ ആ മാസത്തെ അധിക ചെലവുകൾ അവിടെ അവസാനിപ്പിക്കുക.&lt;/p&gt;&lt;h2&gt;സമ്പാദ്യം സൂക്ഷിക്കുക&lt;/h2&gt;&lt;p&gt;ശമ്പള വർദ്ധനവോ ബോണസോ ലഭിക്കുമ്പോൾ അതിൽ 50 ശതമാനവും എസ്.ഐ.പി (SIP) പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റുക. ബാക്കി 50 ശതമാനം തുക മാത്രം ജീവിത ശൈലിയിലെ മാറ്റങ്ങൾക്കായി ഉപയോഗിക്കുക. ഇത് ഭാവിയിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നു.&lt;/p&gt;&lt;h2&gt;ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ&lt;/h2&gt;&lt;p&gt;&lt;strong&gt;ചെറിയ തുകയാണെങ്കിലും സമ്പാദിച്ചു തുടങ്ങുക:&lt;/strong&gt; 10,000 രൂപ സമ്പാദിക്കാൻ ഇല്ലെങ്കിലും മാസം 500 രൂപയെങ്കിലും നീക്കിവെക്കുന്ന ശീലം വളർത്തിയെടുക്കുക.&lt;/p&gt;&lt;p&gt;&lt;strong&gt;അനാവശ്യ സബ്&zwnj;സ്&zwnj;ക്രിപ്&zwnj;ഷനുകൾ ഒഴിവാക്കുക:&lt;/strong&gt; ഉപയോഗിക്കാത്ത ഒ.ടി.ടി, മറ്റ് ആപ്പ് സബ്&zwnj;സ്&zwnj;ക്രിപ്&zwnj;ഷനുകൾ എന്നിവ റദ്ദാക്കുക.&lt;/p&gt;&lt;p&gt;&lt;strong&gt;ഓട്ടോമാറ്റിക് സിസ്റ്റം:&lt;/strong&gt; വാടക, എസ്.ഐ.പി, ഇൻഷുറൻസ് എന്നിവ ശമ്പളം വരുന്ന ആദ്യ ദിനങ്ങളിൽ തന്നെ അക്കൗണ്ടിൽ നിന്ന് സ്വയം പോകുന്ന രീതിയിൽ മാറ്റുക.&lt;/p&gt;&lt;p&gt;&lt;strong&gt;എമ&zwj;&zwnj;ർജൻസി ഫണ്ട്: &lt;/strong&gt;അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെലവുകൾക്കായി കുറഞ്ഞത് 20,000 രൂപയെങ്കിലും എമർജൻസി ഫണ്ടായി വേറെ മാറ്റിവെക്കുക.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/how-young-earners-can-stop-going-broke-before-month-end-articleshow-s49in4a"/>
        </item>
        <item>
            <title><![CDATA[പണലഭ്യത ഉറപ്പാക്കാൻ യുഎസ് ട്രഷറി നടത്തിയ നീക്കം ഗുണം ചെയ്‌തത് ഇന്ത്യൻ ഓഹരി വിപണിയിൽ; സൂചികകളുടെ കുതിപ്പിൽ നിക്ഷേപകർക്ക് വൻ നേട്ടം]]></title>
            <link>https://www.asianetnews.com/money/market/us-treasury-liquidity-move-spurs-indian-stock-market-rally-articleshow-tywgt2l</link>
            <guid isPermaLink="true">https://www.asianetnews.com/money/market/us-treasury-liquidity-move-spurs-indian-stock-market-rally-articleshow-tywgt2l</guid>
            <pubDate>Thu, 20 Aug 2026 14:55:48 +0530</pubDate>
            <description><![CDATA[തുടർച്ചയായ നഷ്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. യു എസ് ട്രഷറി യീൽഡ് കുറഞ്ഞതും രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമാണ് വിപണിക്ക് കരുത്തായത്. അതേസമയം, ബ്രെന്&zwj;ഡ് ക്രൂഡ് ഓയിലിന് വില ഉയർന്നത് ആശങ്കയായി തുടരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg7v4jebxzj61z33rbbq2hs1,imgname-stock-market-1-1769789868491.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തുടർച്ചയായ നഷ്ടങ്ങൾക്കിടെ യു എസ് ട്രഷറി പലിശ നിരക്ക് കുറച്ചത് ഇന്ത്യയിൽ നിക്ഷേപകർക്ക് നേട്ടമായി. ഇന്ത്യൻ ഓഹരി വിപണി ഇന്ന് കുതിച്ചുയർന്നു. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ സെൻസെക്സ് 500 പോയിന്റും നിഫ്റ്റി 130 പോയിന്റും ഉയർന്നു. പണലഭ്യത ഉറപ്പാക്കാൻ യുഎസ് ട്രഷറി ബോണ്ടുകളുടെ പലിശ നിരക്ക് കുറച്ചതാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. ഇതോടെ നിക്ഷേപകർ ബോണ്ടിൽ നിന്ന് ഓഹരിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്. പ്രധാന ഏഷ്യൻ സൂചികകളെല്ലാം നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.&lt;/p&gt;&lt;p&gt;അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ആഭ്യന്തര നിക്ഷേപകർ നേരത്തെ വിറ്റ ഓഹരികൾ തിരികെ വാങ്ങാൻ തുടങ്ങിയതും വിപണിക്ക് കരുത്തേകി. ഇതിനിടെ ബ്രെന്&zwj;ഡ് ക്രൂഡ് ഓയിലിന് വില ബാരലിന് 92 ഡോളര്&zwj; കടന്നത് ആശങ്കയുണ്ടാക്കി. ഹോര്&zwj;മുസ് കടലിടുക്ക് വഴിയുള്ള കപ്പല്&zwj; ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് എണ്ണവില ഉയരാന്&zwj; കാരണം. എച്ച്ഡിഎഫ്&zwnj;സി ബാങ്ക്, ഇന്&zwj;ഫോസിസ്, ബജാജ് ഫിനാന്&zwj;സ്, കൊട്ടക് മഹീന്ദ്ര തുടങ്ങീ ഓഹരികളാണ് കൂടുതൽ നേട്ടം ഉണ്ടാക്കിയത്. എന്നാൽ റിലയന്&zwj;സ്, ഹിന്&zwj;ഡാല്&zwj;കോ, ഒഎൻജിസി എന്നീ ഓഹരികൾക്ക് നഷ്ടം നേരിട്ടു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money/market/us-treasury-liquidity-move-spurs-indian-stock-market-rally-articleshow-tywgt2l"/>
        </item>
        <item>
            <title><![CDATA[അയര്‍ലന്‍ഡില്‍ 440 ഏക്കറിൽ പുരാതന കൊട്ടാരം സ്വന്തമാക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ്; മെറ്റ ആസ്ഥാനത്തിന് തൊട്ടരികെ പുതിയ താവളം]]></title>
            <link>https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw</link>
            <guid isPermaLink="true">https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw</guid>
            <pubDate>Fri, 21 Aug 2026 16:56:06 +0530</pubDate>
            <description><![CDATA[&lt;p&gt;അയർലൻഡിലെ ചരിത്രപ്രസിദ്ധമായ സ്ട്രാങ്കാലി കൊട്ടാരം സ്വന്തമാക്കി മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. ബ്ലാക്ക് വാട്ടർ നദിയുടെ തീരത്തുള്ള ഈ എസ്റ്റേറ്റ്, ഡബ്ലിനിലെ മെറ്റയുടെ യൂറോപ്യൻ ആസ്ഥാനത്തിന് സമീപമാണ്. യൂറോപ്പിലെ കമ്പനി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും സന്ദർശനങ്ങൾക്കിടെ താമസിക്കാനുമാകും ഈ കൊട്ടാരം ഉപയോഗിക്കുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j13v7f82hmgdc8astpd3nt,imgname-mark-zuckerberg-1787311549677.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അയര്&zwj;ലന്&zwj;ഡില്&zwj; ചരിത്രപ്രസിദ്ധമായ പുരാതന കൊട്ടാരം സ്വന്തമാക്കി മെറ്റ സിഇഒ മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗും ഭാര്യ പ്രിസില്ല ചാനും. അയര്&zwj;ലന്&zwj;ഡിന്റെ തെക്കുകിഴക്കന്&zwj; ഭാഗത്തുള്ള കൗണ്ടി വാട്ടര്&zwj;ഫോര്&zwj;ഡിലെ 'സ്ട്രാങ്കാലി' എന്ന കൊട്ടാരമാണ് സക്കര്&zwj;ബര്&zwj;ഗ് വാങ്ങിയത്. ബ്ലാക്ക് വാട്ടര്&zwj; നദിയുടെ തീരത്ത് 440 ഏക്കറിലായി പരന്നുകിടക്കുന്ന ഈ എസ്റ്റേറ്റ് കാഴ്ചക്കാരുടെ മനംമയക്കുന്നതാണ്. ഡബ്ലിനിലുള്ള മെറ്റയുടെ യൂറോപ്യന്&zwj; ആസ്ഥാനത്ത് നിന്നും ഏകദേശം 200 കിലോമീറ്റര്&zwj; മാത്രം അകലെയാണ് ഈ പ്രദേശം. 2009 മുതല്&zwj; മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനം ഡബ്ലിനിലാണ് പ്രവര്&zwj;ത്തിക്കുന്നത്. അവിടെ കമ്പനിക്ക് 1,500-ഓളം ജീവനക്കാരുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്പിലെ കമ്പനിയുടെ പ്രവര്&zwj;ത്തനങ്ങള്&zwj;ക്ക് മേല്&zwj;നോട്ടം വഹിക്കാന്&zwj; സക്കര്&zwj;ബര്&zwj;ഗിന് ഇനി ഈ കൊട്ടാരം ഉപയോഗിക്കാം.&lt;/p&gt;&lt;h2&gt;ചരിത്രമുറങ്ങുന്ന സ്ട്രാങ്കാലി കൊട്ടാരം&lt;/h2&gt;&lt;p&gt;ഗോതിക് റിവൈവല്&zwj; ശൈലിയില്&zwj; നിര്&zwj;മ്മിച്ച ഈ മൂന്നുനില കൊട്ടാരത്തിന് വലിയൊരു ചരിത്രമുണ്ട്. 1830-ല്&zwj; രാഷ്ട്രീയ നേതാവായിരുന്ന ജോണ്&zwj; കീലിക്ക് വേണ്ടിയാണ് ഇത് നിര്&zwj;മ്മിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ കൊട്ടാരത്തില്&zwj; വലിയ രീതിയിലുള്ള നവീകരണ പ്രവര്&zwj;ത്തനങ്ങള്&zwj; നടന്നിരുന്നു.&lt;/p&gt;&lt;p&gt;ഈ രാജകീയ ഭവനം എത്ര രൂപയ്ക്കാണ് സക്കര്&zwj;ബര്&zwj;ഗ് സ്വന്തമാക്കിയതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അയര്&zwj;ലന്&zwj;ഡിലെ പ്രോപ്പര്&zwj;ട്ടി പ്രൈസ് രജിസ്റ്ററിലും ഈ ഇടപാട് ഇതുവരെ വന്നിട്ടില്ല. എങ്കിലും 20 ദശലക്ഷം മുതല്&zwj; 30 ദശലക്ഷം യൂറോ വരെയാണ് (ഏകദേശം 224 മുതല്&zwj; 336 കോടി രൂപ വരെ) ഇതിന് വിലമതിക്കുന്നതെന്ന് 'ദ ഐറിഷ് ടൈംസ്' റിപ്പോര്&zwj;ട്ട് ചെയ്യുന്നു. അതേസമയം സക്കര്&zwj;ബര്&zwj;ഗും ഭാര്യയും അമേരിക്കയില്&zwj; തന്നെയാകും സ്ഥിരതാമസം തുടരുക. അയര്&zwj;ലന്&zwj;ഡ് സന്ദര്&zwj;ശിക്കുമ്പോള്&zwj; താമസിക്കാനായിരിക്കും ഈ കൊട്ടാരം പ്രധാനമായും ഉപയോഗിക്കുക. പുതിയ ഇടപാടോടെ സക്കര്&zwj;ബര്&zwj;ഗിന്റെ റിയല്&zwj; എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ പട്ടികയിലേക്ക് അയര്&zwj;ലന്&zwj;ഡിലെ ഈ സ്വപ്നഭവനം കൂടി ഇടംപിടിച്ചിരിക്കുകയാണ്&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw"/>
        </item>
        <item>
            <title><![CDATA[വരള്‍ച്ച രൂക്ഷം, പനാമ കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നു; ലോക വ്യാപാരത്തിന്റെ ഭാവി എന്ത്?]]></title>
            <link>https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d</link>
            <guid isPermaLink="true">https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d</guid>
            <pubDate>Fri, 21 Aug 2026 16:04:30 +0530</pubDate>
            <description><![CDATA[പ്രതികൂല കാലാവസ്ഥയും എല്&zwj; നിനോ പ്രതിഭാസവും മൂലമുള്ള വരള്&zwj;ച്ചയെ തുടര്&zwj;ന്ന് പനാമ കനാല്&zwj; അധികൃതര്&zwj; കപ്പലുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്&zwj; തീരുമാനിച്ചു. സെപ്റ്റംബര്&zwj; മുതല്&zwj; പ്രതിദിനം 32 കപ്പലുകള്&zwj;ക്ക് മാത്രമായിരിക്കും യാത്രാനുമതി. ഈ നിയന്ത്രണം ആഗോള കപ്പല്&zwj; ഗതാഗതത്തെയും വ്യാപാരത്തെയും കൂടുതല്&zwj; പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-ani20250206053303,imgname-image-1eaffdc9-641d-48d5-a950-778f153e1f1d.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രതികൂല കാലാവസ്ഥയും എല്&zwj; നിനോ പ്രതിഭാസത്തെ തുടര്&zwj;ന്നുള്ള വരള്&zwj;ച്ചയും കാരണം പനാമ കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കാന്&zwj; അധികൃതരുടെ തീരുമാനം. ഇതോടെ ലോകത്തെ കപ്പല്&zwj; ഗതാഗതവും ആഗോള വ്യാപാരവും കൂടുതല്&zwj; പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്&zwj;.&lt;/p&gt;&lt;h2&gt;നിയന്ത്രണങ്ങള്&zwj; സെപ്റ്റംബര്&zwj; മുതല്&zwj;..&lt;/h2&gt;&lt;p&gt;നിലവില്&zwj; ഒരു ദിവസം 36 കപ്പലുകള്&zwj;ക്കാണ് കനാലിലൂടെ യാത്രാനുമതിയുള്ളത്. എന്നാല്&zwj; സെപ്റ്റംബര്&zwj; 15 മുതല്&zwj; ഇത് 32 ആയി കുറയ്ക്കുമെന്ന് പനാമ കനാല്&zwj; അതോറിറ്റി കപ്പല്&zwj; കമ്പനികളെ അറിയിച്ചു. സെപ്റ്റംബര്&zwj; 3 മുതല്&zwj; പുതിയ നിയന്ത്രണങ്ങള്&zwj; ഘട്ടംഘട്ടമായി നടപ്പിലാക്കി തുടങ്ങും.&lt;/p&gt;&lt;h2&gt;വില്ലനായി എല്&zwj; നിനോ&lt;/h2&gt;&lt;p&gt;സമുദ്രോപരിതലം ചൂടാകുന്ന എല്&zwj; നിനോ പ്രതിഭാസമാണ് പനാമയില്&zwj; മഴ കുറയാന്&zwj; പ്രധാന കാരണം. ആഗോള കാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന എല്&zwj; നിനോ ഇത്തവണ കൂടുതല്&zwj; ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോള്&zwj; ഇതിന്റെ പ്രത്യാഘാതങ്ങള്&zwj; കൂടുതല്&zwj; രൂക്ഷമാകും. ഇറാന്&zwj; യുദ്ധത്തെ തുടര്&zwj;ന്ന് തന്ത്രപ്രധാനമായ ഹോര്&zwj;മുസ് കടലിടുക്കിലൂടെയുള്ള കപ്പല്&zwj; ഗതാഗതം ഗണ്യമായി കുറഞ്ഞത് ആഗോള ഷിപ്പിങ് വ്യവസായത്തിന് വലിയ പ്രഹരമായിരുന്നു. ഈ പ്രതിസന്ധിയോട് മല്ലിടുന്നതിനിടെയാണ് പനാമ കനാലിലെ നിയന്ത്രണങ്ങളും ഇരുട്ടടിയായി വരുന്നത്.&lt;/p&gt;&lt;p&gt;കുടിവെള്ളം സംരക്ഷിക്കാന്&zwj;&lt;/p&gt;&lt;p&gt;സേവനങ്ങള്&zwj; തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ജനങ്ങള്&zwj;ക്ക് കുടിക്കാനുള്ള വെള്ളം സംരക്ഷിക്കാനുമാണ് ഈ നിയന്ത്രണമെന്ന് അധികൃതര്&zwj; വ്യക്തമാക്കി. മധ്യ അമേരിക്കയില്&zwj; മഴക്കാലം തുടങ്ങിയെങ്കിലും, കനാലിന്റെ സുഗമമായ നടത്തിപ്പിന് കടുത്ത നിയന്ത്രണങ്ങള്&zwj; അനിവാര്യമാണെന്ന് കനാല്&zwj; അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ജലചൂഷണം കുറയ്ക്കാനുള്ള ചില നടപടികള്&zwj; ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;പനാമ കനാല്&zwj;: ആഗോള വ്യാപാരത്തിന്റെ നട്ടെല്ല്&lt;/h2&gt;&lt;p&gt;അറ്റ്&zwnj;ലാന്റിക്, പസഫിക് സമുദ്രങ്ങളെ തമ്മില്&zwj; എളുപ്പത്തില്&zwj; ബന്ധിപ്പിക്കുന്ന പനാമ കനാല്&zwj;, കപ്പലുകളുടെ യാത്രാസമയവും ദൂരവും വലിയ രീതിയില്&zwj; കുറയ്ക്കുന്നുണ്ട്. വര്&zwj;ഷത്തില്&zwj; 365 ദിവസവും 24 മണിക്കൂറും പ്രവര്&zwj;ത്തിക്കുന്ന ഈ മനുഷ്യനിര്&zwj;മ്മിത പാതയിലൂടെ പ്രതിവര്&zwj;ഷം 14,000-ത്തോളം കപ്പലുകളാണ് കടന്നുപോകുന്നത്. ആഗോള വ്യാപാരത്തിലെ നിര്&zwj;ണായക പാതയായ പനാമ കനാല്&zwj;, പനാമ രാജ്യത്തിന്റെ പ്രധാന വരുമാന മാര്&zwj;ഗ്ഗം കൂടിയാണ്. പ്രതിവര്&zwj;ഷം ഏകദേശം 300 കോടി ഡോളറാണ് കനാലില്&zwj; നിന്നുള്ള വരുമാനം.&lt;/p&gt;&lt;h2&gt;ആശങ്കയൊഴിയാതെ...&lt;/h2&gt;&lt;p&gt;കഴിഞ്ഞ എല്&zwj; നിനോ സമയത്തും (2023) പനാമ കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണം കുറച്ചിരുന്നു. 1950-ല്&zwj; രേഖപ്പെടുത്തലുകള്&zwj; തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വരള്&zwj;ച്ചയായിരുന്നു അന്ന് പനാമയിലുണ്ടായത്. അതിനുശേഷം ജല ഉപയോഗം കുറയ്ക്കാനുള്ള നിരവധി പദ്ധതികള്&zwj; കനാല്&zwj; അതോറിറ്റി കൊണ്ടുവന്നിരുന്നു. എന്നാല്&zwj; ഇത്തവണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എല്&zwj; നിനോ പ്രതിഭാസത്തിനാകും ലോകം സാക്ഷ്യം വഹിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇത് കപ്പല്&zwj; ഗതാഗതത്തെ മാത്രമല്ല, ആഗോളതലത്തില്&zwj; കാലാവസ്ഥയെയും ഭക്ഷ്യവിതരണത്തെയും സമ്പദ്വ്യവസ്ഥയെ തന്നെയും ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d"/>
        </item>
        <item>
            <title><![CDATA[അടിപതറി അമേരിക്ക! സാമ്പത്തിക പ്രതിസന്ധി, ചരിത്രത്തിലാദ്യമായി ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്നു]]></title>
            <link>https://www.asianetnews.com/news-money/us-national-debt-surpasses-40-trillion-historic-high-articleshow-w5nf6cg</link>
            <guid isPermaLink="true">https://www.asianetnews.com/news-money/us-national-debt-surpasses-40-trillion-historic-high-articleshow-w5nf6cg</guid>
            <pubDate>Thu, 20 Aug 2026 17:53:14 +0530</pubDate>
            <description><![CDATA[അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്&zwj; ഡോളര്&zwj; കടന്നു. വര്&zwj;ദ്ധിച്ച സൈനിക ചെലവുകള്&zwj;, സാമൂഹിക സുരക്ഷാ പദ്ധതികള്&zwj;, നികുതി ഇളവുകള്&zwj; എന്നിവയാണ് രാജ്യത്തെ ഈ കടബാധ്യതയിലേക്ക് തള്ളിവിട്ടത്. പുതിയതായി കടമെടുക്കുന്ന തുകയുടെ പകുതിയും പഴയ കടത്തിന്റെ പലിശ അടയ്ക്കാനാണ് ഉപയോഗിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ab6h9b5zcfps7jvysxe6st,imgname-donald-trump--6--1787053688107.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്&zwj; ഡോളര്&zwj; (3840 ലക്ഷം കോടി രൂപ) കടന്നു. രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്ന സൂചനകള്&zwj;ക്കിടയിലാണ് കടം ഈ കൂറ്റന്&zwj; സംഖ്യയിലെത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന കടമെടുപ്പാണ് അമേരിക്കയെ ഈ അവസ്ഥയില്&zwj; എത്തിച്ചത്. വര്&zwj;ദ്ധിച്ചുവരുന്ന സൈനിക ചെലവുകള്&zwj;, വന്&zwj;തുക വേണ്ടിവരുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്&zwj;, പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപിന്റെ നികുതി ഇളവുകള്&zwj; എന്നിവയെല്ലാം അമേരിക്കയുടെ കടബാധ്യത കുത്തനെ ഉയര്&zwj;ത്തി.&lt;/p&gt;&lt;h2&gt;കടമെടുക്കുന്ന പണം എങ്ങോട്ടാണ് പോകുന്നത്?&lt;/h2&gt;&lt;p&gt;2026-ല്&zwj; മാത്രം അമേരിക്കന്&zwj; സര്&zwj;ക്കാര്&zwj; 2 ട്രില്യണ്&zwj; ഡോളറിലധികമാണ് കടമെടുക്കാന്&zwj; പോകുന്നത്. നിലവില്&zwj; ഇറാനില്&zwj; നടക്കുന്ന യുദ്ധത്തിന്റെ ചെലവുകളും, 2025-ല്&zwj; റിപ്പബ്ലിക്കന്&zwj; പാര്&zwj;ട്ടി പാസാക്കിയ വന്&zwj; നികുതി ഇളവുകളുമാണ് ഈ കടമെടുപ്പിന് പ്രധാന കാരണം. എന്നാല്&zwj; ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്. ഈ വര്&zwj;ഷം അമേരിക്ക കടമെടുക്കുന്ന തുകയുടെ പകുതിയും പുതിയ പദ്ധതികള്&zwj;ക്ക് വേണ്ടിയല്ല ഉപയോഗിക്കുന്നത്, മറിച്ച് നേരത്തെ വാങ്ങിയ കടത്തിന്റെ പലിശ അടയ്ക്കാനാണ്. പലിശ ബാധ്യത ഇനിയും കൂടുന്നത് അമേരിക്കയെ വലിയൊരു സാമ്പത്തിക ഗര്&zwj;ത്തത്തിലേക്കാണ് തള്ളിയിടുന്നത്.&lt;/p&gt;&lt;h2&gt;പാളിയ പദ്ധതികളും മസ്&zwnj;കിന്റെ പരാജയവും&lt;/h2&gt;&lt;p&gt;ചെലവ് ചുരുക്കാനുള്ള ട്രംപ് സര്&zwj;ക്കാരിന്റെ രണ്ടാം ഊഴത്തിലെ പ്രധാന പദ്ധതികളെല്ലാം ഫലം കണ്ടില്ല. തുടക്കത്തില്&zwj; ഇലോണ്&zwj; മസ്&zwnj;ക് നേതൃത്വം നല്&zwj;കിയ 'ഡിപ്പാര്&zwj;ട്ട്മെന്റ് ഓഫ് ഗവണ്&zwj;മെന്റ് എഫിഷ്യന്&zwj;സി' 1 ട്രില്യണ്&zwj; ഡോളര്&zwj; സര്&zwj;ക്കാരിന് ലാഭിച്ചുനല്&zwj;കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്&zwj; വെറും 200 ബില്യണ്&zwj; ഡോളര്&zwj; മാത്രമാണ് ലാഭിക്കാന്&zwj; കഴിഞ്ഞത്. ഈ കണക്കുകള്&zwj; തന്നെ വിശ്വസനീയമല്ലെന്നും സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടി ഗവണ്&zwj;മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഈ മാസം രംഗത്തെത്തിയിരുന്നു.&lt;/p&gt;&lt;h2&gt;തിരിച്ചടിച്ച് ഇറക്കുമതി തീരുവയും ഇറാന്&zwj; യുദ്ധവും&lt;/h2&gt;&lt;p&gt;വലിയ വരുമാനം ലക്ഷ്യമിട്ട് സര്&zwj;ക്കാര്&zwj; കൊണ്ടുവന്ന ഇറക്കുമതി തീരുവകളും തിരിച്ചടിയായി. ചില തീരുവകള്&zwj; സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് വിധിച്ചതോടെ, കമ്പനികളില്&zwj; നിന്ന് ഈടാക്കിയ 160 ബില്യണ്&zwj; ഡോളറിലധികം തുക സര്&zwj;ക്കാരിന് തിരികെ നല്&zwj;കേണ്ടി വന്നു.&lt;/p&gt;&lt;p&gt;ട്രംപ് അധികാരമേല്&zwj;ക്കുമ്പോള്&zwj; ജിഡിപിയുടെ 6 ശതമാനത്തിന് മുകളിലായിരുന്ന ധനക്കമ്മി 2028-ഓടെ 3 ശതമാനമായി കുറയ്ക്കാനായിരുന്നു ട്രഷറി സെക്രട്ടറി സ്&zwnj;കോട്ട് ബെസെന്റിന്റെ ലക്ഷ്യം. എന്നാല്&zwj; കാര്യങ്ങള്&zwj; വിപരീത ദിശയിലാണ് നീങ്ങുന്നതെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം സമ്മതിച്ചു. 'ന്യൂസ്മാക്&zwnj;സി'ന് നല്&zwj;കിയ അഭിമുഖത്തില്&zwj; ബെസെന്റ് ഇതിന്റെ കാരണങ്ങളും വ്യക്തമാക്കി. ഇറാന്&zwj; യുദ്ധവുമായി ബന്ധപ്പെട്ട സൈനിക ചെലവുകള്&zwj; വര്&zwj;ദ്ധിച്ചതും, തീരുവകള്&zwj; തിരികെ നല്&zwj;കേണ്ടി വന്നതും വലിയ തിരിച്ചടിയായി. യുദ്ധം കാരണം ആഭ്യന്തര വിപണിയില്&zwj; ഊര്&zwj;ജ്ജവില ഉയര്&zwj;ന്നത് സാമ്പത്തിക വളര്&zwj;ച്ചയെ മന്ദഗതിയിലാക്കുകയും സര്&zwj;ക്കാര്&zwj; പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനത്തെ സാരമായി ബാധിക്കുകയും ചെയ്തു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/us-national-debt-surpasses-40-trillion-historic-high-articleshow-w5nf6cg"/>
        </item>
    </channel>
</rss>
