<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 08 Apr 2026 13:58:55 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/money" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ശമ്പളം 2 ലക്ഷം, ഇഎംഐ 3.3 ലക്ഷം! നിങ്ങളും ഈ 'ഫിന്‍ടെക്' കടക്കെണിയിലാണോ?]]></title>
            <link>https://www.asianetnews.com/my-money/are-you-trapped-in-this-fintech-debt-crisis-know-what-expert-says-articleshow-2vnt5wi</link>
            <guid isPermaLink="true">https://www.asianetnews.com/my-money/are-you-trapped-in-this-fintech-debt-crisis-know-what-expert-says-articleshow-2vnt5wi</guid>
            <pubDate>Sat, 04 Apr 2026 17:56:30 +0530</pubDate>
            <description><![CDATA[&lt;p&gt;ഉയർന്ന ശമ്പളം വാങ്ങുന്നവർ പോലും ആഡംബര ജീവിതത്തിനും ഡിജിറ്റൽ ലോൺ ആപ്പുകൾക്കും പിന്നാലെ പോയി വലിയ കടക്കെണിയിൽ അകപ്പെടുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാസം 2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരാള്&zwj;, ഓരോ മാസവും 3.3 ലക്ഷം രൂപ ഇഎംഐ ആയി അടയ്ക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് സെബി അംഗീകൃത നിക്ഷേപ ഉപദേഷ്ടാവായ അഭിഷേക് കുമാര്&zwj;.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kb4jh926gt3g39y24ha4njjv,imgname-debt-1764311475270.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പുറമെ കാണുന്ന ആഡംബര ജീവിതത്തിനപ്പുറം, ശമ്പളക്കാരെ കാത്തിരിക്കുന്നത് വന്&zwj; കടക്കെണിയാണെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്&zwj;. മാസം 2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരാള്&zwj;, ഓരോ മാസവും 3.3 ലക്ഷം രൂപ ഇഎംഐ ആയി അടയ്ക്കേണ്ടി വരുന്ന ഞെട്ടിക്കുന്ന സാഹചര്യം വരെയുണ്ടെന്ന് സെബി അംഗീകൃത നിക്ഷേപ ഉപദേഷ്ടാവായ അഭിഷേക് കുമാര്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; പങ്കുവച്ച പോസ്റ്റില്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞ 15 വര്&zwj;ഷത്തെ അനുഭവസമ്പത്തിനിടയില്&zwj;, പുറമെ സമ്പന്നരായി തോന്നിക്കുമെങ്കിലും കടം കയറി ബുദ്ധിമുട്ടുന്ന ഒട്ടേറെപ്പേരെ കണ്ടിട്ടുണ്ടെന്ന് ഇദ്ദേഹം പോസ്റ്റില്&zwj; കുറിച്ചു. ഡിജിറ്റല്&zwj; ലോണ്&zwj; ആപ്പുകളുടെ കടന്നുകയറ്റവും 'പത്രാസ്' കാണിക്കാനുള്ള പ്രവണതയുമാണ് പലരെയും ഈ അവസ്ഥയില്&zwj; എത്തിക്കുന്നത്.&lt;/p&gt;&lt;p&gt;കടം പെരുകി സിബില്&zwj; സ്&zwnj;കോര്&zwj; തകരാറിലാകുന്നതോടെ, ഉയര്&zwj;ന്ന പലിശയുള്ള ചെറുകിട ലോണുകള്&zwj; മാറ്റി കുറഞ്ഞ പലിശയുള്ള ഒറ്റ ലോണാക്കി മാറ്റാനുള്ള അവസരവും ഇവര്&zwj;ക്ക് നഷ്ടപ്പെടുന്നു.&lt;/p&gt;&lt;p&gt;കടക്കെണിയില്&zwj; നിന്ന് രക്ഷപെടാന്&zwj; 5 വഴികള്&zwj; കൂടി അഭിഷേക് കുമാര്&zwj; നിര്&zwj;ദേശിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;1. ചെറിയ ലോണുകള്&zwj; അവസാനിപ്പിക്കുക: &lt;/strong&gt;വലിയ ലോണുകളെ നോക്കാതെ, ആദ്യം ഏറ്റവും ചെറിയ 6-7 ലോണുകള്&zwj; അടച്ചു തീര്&zwj;ക്കുക. ഇത്തരം ചെറിയ കടങ്ങള്&zwj; മാനസികമായും സാമ്പത്തികമായും വലിയ സമ്മര്&zwj;ദ്ദമുണ്ടാക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;2. ഇഎംഐ ഭാരം കുറയ്ക്കുക: &lt;/strong&gt;ചെറിയ ലോണുകള്&zwj; തീര്&zwj;ക്കുന്നതോടെ മാസ തിരിച്ചടവില്&zwj; വലിയ കുറവുണ്ടാകും. ഉദാഹരണത്തിന്, ചെറിയ കടങ്ങള്&zwj; തീര്&zwj;ത്താല്&zwj; 3.3 ലക്ഷത്തിന്റെ ഇഎംഐ 2.5 ലക്ഷത്തിലേക്ക് താഴ്ത്താന്&zwj; കഴിഞ്ഞേക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;3. ഫിന്&zwj;ടെക് ആപ്പുകളില്&zwj; നിന്ന് പുറത്തുകടക്കുക:&lt;/strong&gt; ഏര്&zwj;ലി സാലറി , ക്രേസി ബീ തുടങ്ങിയ ആപ്പുകളില്&zwj; നിന്നുള്ള ലോണുകള്&zwj; ഉയര്&zwj;ന്ന പലിശയുള്ളവയാണ്. ഇവ എത്രയും വേഗം അവസാനിപ്പിക്കുക.&lt;/p&gt;&lt;p&gt;&lt;strong&gt;4. വലിയ ലോണുകളെ നേരിടുക: &lt;/strong&gt;കയ്യില്&zwj; ഒരു തുക വരികയാണെങ്കില്&zwj; അത് എല്ലാ ലോണുകളിലുമായി വീതിക്കാതെ, ഏറ്റവും വലിയ ഇഎംഐ ഉള്ള ഒരു ബാങ്ക് ലോണ്&zwj; പൂര്&zwj;ണ്ണമായും അടച്ചു തീര്&zwj;ക്കുക. ഇത് നിങ്ങളുടെ വരുമാനവും കടവും തമ്മിലുള്ള അനുപാതം മെച്ചപ്പെടുത്തും.&lt;/p&gt;&lt;p&gt;&lt;strong&gt;5. അക്കൗണ്ടുകള്&zwj; കൃത്യമായി ക്ലോസ് ചെയ്യുക:&lt;/strong&gt; ലോണ്&zwj; അടച്ചു തീര്&zwj;ത്താല്&zwj; മാത്രം പോരാ, ബാങ്കില്&zwj; നിന്ന് എന്&zwj;ഒസി വാങ്ങി ആ ക്രെഡിറ്റ് അക്കൗണ്ടുകള്&zwj; പൂര്&zwj;ണ്ണമായും ക്ലോസ് ചെയ്യണം. ഇല്ലെങ്കില്&zwj; വീണ്ടും കടമെടുക്കാനുള്ള പ്രലോഭനമുണ്ടാകും.&lt;/p&gt;&lt;p&gt;&lt;strong&gt;കടം വെറും കണക്കല്ല, അതൊരു ശീലമാണ്&lt;/strong&gt;&lt;/p&gt;&lt;p&gt;കടം എന്നത് വെറുമൊരു കണക്കിന്റെ പ്രശ്&zwnj;നമല്ല, അതൊരു സ്വഭാവത്തിന്റെ പ്രശ്&zwnj;നമാണ്, അഭിഷേക് കുമാര്&zwj; വ്യക്തമാക്കുന്നു. 'ഇപ്പോള്&zwj; വാങ്ങൂ, പിന്നീട് പണമടയ്ക്കൂ' തുടങ്ങിയ സൗകര്യങ്ങളും വിരല്&zwj;ത്തുമ്പില്&zwj; കിട്ടുന്ന ലോണുകളും ഇന്ത്യയിലെ നഗര മധ്യവര്&zwj;ഗത്തിന്റെ സാമ്പത്തിക അച്ചടക്കം തെറ്റിക്കുകയാണ്. കൃത്യമായ പ്ലാനിംഗും അത്യാവശ്യത്തിന് മാത്രം കടമെടുക്കുന്ന ശീലവും ഇല്ലെങ്കില്&zwj; ആരും ഈ കെണിയില്&zwj; വീഴാമെന്ന് അദ്ദേഹം ഓര്&zwj;മ്മിപ്പിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/are-you-trapped-in-this-fintech-debt-crisis-know-what-expert-says-articleshow-2vnt5wi"/>
        </item>
        <item>
            <title><![CDATA[യുദ്ധകാലത്തും തളര്‍ന്ന് പൊന്നും വെള്ളിയും; സുരക്ഷിത നിക്ഷേപത്തിന് എന്തുപറ്റി? നിക്ഷേപകര്‍ അറിയാന്‍]]></title>
            <link>https://www.asianetnews.com/news-money/gold-and-silver-are-weak-even-during-wartime-what-about-safe-investments-investors-should-know-articleshow-41vx1d8</link>
            <guid isPermaLink="true">https://www.asianetnews.com/news-money/gold-and-silver-are-weak-even-during-wartime-what-about-safe-investments-investors-should-know-articleshow-41vx1d8</guid>
            <pubDate>Wed, 08 Apr 2026 13:58:51 +0530</pubDate>
            <description><![CDATA[പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില പ്രതീക്ഷകൾക്ക് വിപരീതമായി താഴേക്ക് പോകുകയാണ്. ഡോളർ കരുത്താർജ്ജിച്ചത്, പലിശനിരക്കിലെ മാറ്റങ്ങൾ, വ്യാവസായിക മാന്ദ്യം, കേന്ദ്രബാങ്കുകളുടെ സ്വർണം വിൽപ്പന എന്നിവയാണ് ഈ അപ്രതീക്ഷിത വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knngzcvw9zrpxxh0p85naf4v,imgname-gold-silver-price-india-april-8-2026-mumbai-delhi-chennai-kolkata-bangalore-rate-check-bullion-market-update-3-1775617684348.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകം മറ്റൊരു യുദ്ധഭീതിയിലാകുമ്പോള്&zwj; നിക്ഷേപകര്&zwj; സാധാരണയായി ഓടിയെത്തുന്നത് സ്വര്&zwj;ണത്തിലേക്കും വെള്ളിയിലേക്കുമാണ്. എന്നാല്&zwj; നിലവിലെ പശ്ചിമേഷ്യന്&zwj; സംഘര്&zwj;ഷങ്ങള്&zwj;ക്കിടയില്&zwj; സ്വര്&zwj;ണവിപണിയില്&zwj; ദൃശ്യമാകുന്നത് തികച്ചും വിപരീതമായ പ്രവണതയാണ്. യുദ്ധം മുറുകുമ്പോഴും സ്വര്&zwj;ണത്തിന്&zwj;റെയും വെള്ളിയുടെയും വില താഴേക്ക് പോകുന്നത് നിക്ഷേപകരെയും സാധാരണക്കാരെയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു.&lt;/p&gt;&lt;h2&gt;റെക്കോര്&zwj;ഡുകളില്&zwj; നിന്നുള്ള വീഴ്ച&lt;/h2&gt;&lt;p&gt;2025 സ്വര്&zwj;ണത്തെ സംബന്ധിച്ച് സുവര്&zwj;ണ്ണവര്&zwj;ഷമായിരുന്നു. സ്വര്&zwj;ണം 75 ശതമാനവും വെള്ളി 165 ശതമാനവും നേട്ടമാണ് ആ വര്&zwj;ഷം നല്&zwj;കിയത്. 2026 ജനുവരിയില്&zwj; സ്വര്&zwj;ണവില ഔണ്&zwj;സിന് 5,500 ഡോളറിലും വെള്ളി 121 ഡോളറിലും എത്തി റെക്കോര്&zwj;ഡ് കുറിച്ചിരുന്നു. എന്നാല്&zwj; യുദ്ധം തുടങ്ങിയതോടെ കഥ മാറി. ഔദ്യോഗിക കണക്കുകള്&zwj; പ്രകാരം പശ്ചിമേഷ്യന്&zwj; യുദ്ധം ആരംഭിച്ചതിന് ശേഷം സ്വര്&zwj;ണവിലയില്&zwj; 10 ശതമാനവും വെള്ളിയില്&zwj; 22 ശതമാനവും ഇടിവുണ്ടായി. നിലവില്&zwj; സ്വര്&zwj;ണം ഔണ്&zwj;സിന് 4,680 ഡോളറിലും വെള്ളി 74 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.&lt;/p&gt;&lt;p&gt;യുദ്ധമുണ്ടായിട്ടും റെക്കോര്&zwj;ഡ് വില താഴാന്&zwj; പ്രധാനമായും നാല് കാരണങ്ങളാണ് വിദഗ്ധര്&zwj; ചൂണ്ടിക്കാട്ടുന്നത്:&lt;/p&gt;&lt;p&gt;കരുത്താര്&zwj;ജ്ജിച്ച് ഡോളര്&zwj;: യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതി വന്നതോടെ നിക്ഷേപകര്&zwj; അമേരിക്കന്&zwj; ഡോളറിനെ അഭയകേന്ദ്രമായി കണ്ടു. ഡോളര്&zwj; കരുത്താര്&zwj;ജ്ജിച്ചതോടെ മറ്റ് കറന്&zwj;സികള്&zwj; ഉപയോഗിച്ച് സ്വര്&zwj;ണം വാങ്ങുന്നവര്&zwj;ക്ക് അത് വലിയ ബാധ്യതയായി. ഇതോടെ സ്വര്&zwj;ണത്തിന്റെ ഡിമാന്&zwj;ഡ് കുറഞ്ഞു.&lt;/p&gt;&lt;p&gt;പലിശ നിരക്കിലെ മാറ്റം: ഇറാന്&zwj;-ഇസ്രായേല്&zwj; തര്&zwj;ക്കവും ഹോര്&zwj;മുസ് കടലിടുക്ക് അടച്ചതും ക്രൂഡ് ഓയില്&zwj; വില വര്&zwj;ധിപ്പിച്ചു. ഇത് നാണയപ്പെരുപ്പത്തിന് കാരണമായി. ഇതോടെ അമേരിക്കന്&zwj; കേന്ദ്രബാങ്കായ ഫെഡറല്&zwj; റിസര്&zwj;വ് പലിശ നിരക്കുകള്&zwj; കുറയ്ക്കില്ലെന്ന സൂചന നല്&zwj;കി. പലിശ നിരക്ക് കൂടുമ്പോള്&zwj; നിക്ഷേപകര്&zwj; സ്വര്&zwj;ണത്തില്&zwj; നിന്ന് പണം പിന്&zwj;വലിച്ച് ബോണ്ടുകളിലും ബാങ്കുകളിലും നിക്ഷേപിക്കാന്&zwj; താല്പര്യപ്പെടും.&lt;/p&gt;&lt;p&gt;വ്യവസായ മേഖലയിലെ മാന്ദ്യം: വെള്ളിയുടെ വില കുറയാന്&zwj; പ്രധാന കാരണം വ്യവസായ മേഖലയിലെ സ്തംഭനമാണ്. വെള്ളിയുടെ ആകെ ആവശ്യകതയുടെ 60 ശതമാനവും സോളാര്&zwj; പാനലുകള്&zwj;, ഇലക്ട്രോണിക്&zwnj;സ് തുടങ്ങിയ വ്യവസായങ്ങളില്&zwj; നിന്നാണ്. യുദ്ധം കാരണം പുതിയ നിക്ഷേപങ്ങളും നിര്&zwj;മ്മാണവും കുറഞ്ഞതോടെ വെള്ളിയുടെ ഡിമാന്&zwj;ഡ് കുത്തനെ ഇടിഞ്ഞു.&lt;/p&gt;&lt;p&gt;സെന്&zwj;ട്രല്&zwj; ബാങ്കുകളുടെ സ്വര്&zwj;ണം വില്പന: സ്വന്തം രാജ്യത്തെ കറന്&zwj;സികള്&zwj; തകരാതിരിക്കാന്&zwj; റഷ്യ, തുര്&zwj;ക്കി തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്&zwj; വന്&zwj;തോതില്&zwj; സ്വര്&zwj;ണം വിറ്റഴിച്ചതും വിപണിയില്&zwj; സ്വര്&zwj;ണത്തിന്റെ ലഭ്യത കൂട്ടി.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/news-money/gold-and-silver-are-weak-even-during-wartime-what-about-safe-investments-investors-should-know-articleshow-41vx1d8"/>
        </item>
        <item>
            <title><![CDATA[3 ദിവസത്തിന് ശേഷം വിലയിടിഞ്ഞ് സ്വർണം; കുറഞ്ഞത് 1320 രൂപ, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം]]></title>
            <link>https://www.asianetnews.com/gold-jewellery/gold-price-drops-after-3-days-falls-by-1320-rupees-kerala-today-rate-articleshow-4y3qo9a</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/gold-price-drops-after-3-days-falls-by-1320-rupees-kerala-today-rate-articleshow-4y3qo9a</guid>
            <pubDate>Mon, 06 Apr 2026 10:07:16 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,09,360 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13, 670 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത, യുദ്ധസാഹചര്യങ്ങൾ, ഡോളറിൻ്റെ കരുത്ത് എന്നിവയാണ് വിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണങ്ങൾ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3mttnpgr09031kg97h1gmf,imgname-gold-rate-today-india-mcx-gold-price-rise-middle-east-tension-us-iran-dollar-impact-silver-fall-4-1775017749174.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 165 രൂപ കുറഞ്ഞ് വില 1,09,360 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13, 670 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് 1320 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,10,680 രൂപയായിരുന്നു മൂന്ന് ദിവസമായി സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.&lt;/p&gt;&lt;p&gt;സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവൻ വെള്ളിക്ക് 2500 രൂപയുമാണ് വില വരുന്നത്.&lt;/p&gt;&lt;h2&gt;ഈ മാസത്തെ സ്വ&zwnj;&zwj;&zwnj;ർണ വില ഒറ്റ നോട്ടത്തിൽ&lt;/h2&gt;&lt;p&gt;ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 3- രാവിലെ 1,10,680 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 5- 1,10, 680 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 6- 1,09,360 രൂപ&lt;/p&gt;&lt;p&gt;സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?&lt;/p&gt;&lt;p&gt;സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/gold-price-drops-after-3-days-falls-by-1320-rupees-kerala-today-rate-articleshow-4y3qo9a"/>
        </item>
        <item>
            <title><![CDATA[ആരോഗ്യ ഇന്‍ഷുറന്‍സ്: പ്രീമിയം കൂടാതിരിക്കാന്‍ ഒരു പൊടിക്കൈ, മള്‍ട്ടി ഇയര്‍ പ്ലാനുകള്‍ കൊണ്ട് നേട്ടങ്ങള്‍ പലത്]]></title>
            <link>https://www.asianetnews.com/my-money/health-insurance-tip-to-avoid-premium-hikes-benefits-of-multi-year-plans-explained-articleshow-9czc1nc</link>
            <guid isPermaLink="true">https://www.asianetnews.com/my-money/health-insurance-tip-to-avoid-premium-hikes-benefits-of-multi-year-plans-explained-articleshow-9czc1nc</guid>
            <pubDate>Sat, 04 Apr 2026 12:04:56 +0530</pubDate>
            <description><![CDATA[ഓരോ വര്&zwj;ഷവും പോളിസി പുതുക്കുന്നതിന് പകരം മൂന്ന് മുതല്&zwj; അഞ്ച് വര്&zwj;ഷം വരെ ഒന്നിച്ചെടുക്കാവുന്നതാണ് മള്&zwj;ട്ടി ഇയര്&zwj; ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് പ്ലാനുകള്&zwj;. പ്രീമിയത്തില്&zwj; വലിയ ഇളവുകള്&zwj;, പ്രീമിയം വര്&zwj;ദ്ധനവില്&zwj; നിന്ന് സംരക്ഷണം, തടസമില്ലാത്ത പരിരക്ഷ എന്നിവയാണ് ഇതിന്റെ പ്രധാന നേട്ടങ്ങള്&zwj;.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfj6fafa4jp9js18eezr6mmv,imgname-health-insurance--2--1769063557610.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചികിത്സാ ചെലവുകള്&zwj; റോക്കറ്റ് പോലെ കുതിക്കുമ്പോള്&zwj; സാധാരണക്കാരന്റെ പോക്കറ്റ് ചോരാതെ കാക്കാന്&zwj; 'മള്&zwj;ട്ടി ഇയര്&zwj;' ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് പ്ലാനുകള്&zwj; വിപണിയില്&zwj; സജീവമാകുന്നു. ഓരോ വര്&zwj;ഷവും പോളിസി പുതുക്കുന്നതിലെ ബുദ്ധിമുട്ടുകള്&zwj; ഒഴിവാക്കാം എന്ന് മാത്രമല്ല, വലിയ സാമ്പത്തിക ലാഭവും ഇത്തരം ദീര്&zwj;ഘകാല പ്ലാനുകള്&zwj; വാഗ്ദാനം ചെയ്യുന്നു.&lt;/p&gt;&lt;h2&gt;എന്താണ് മള്&zwj;ട്ടി ഇയര്&zwj; പ്ലാന്&zwj;?&lt;/h2&gt;&lt;p&gt;സാധാരണയായി ഒരു വര്&zwj;ഷത്തേക്കാണ് നമ്മള്&zwj; ഇന്&zwj;ഷുറന്&zwj;സ് എടുക്കാറുള്ളത്. എന്നാല്&zwj; മൂന്ന് മുതല്&zwj; അഞ്ച് വര്&zwj;ഷം വരെയുള്ള കാലയളവിലേക്ക് ഒന്നിച്ച് പോളിസി എടുക്കുന്നതിനെയാണ് മള്&zwj;ട്ടി ഇയര്&zwj; പ്ലാന്&zwj; എന്ന് വിളിക്കുന്നത്.&lt;/p&gt;&lt;h3&gt;നേട്ടങ്ങള്&zwj; ഇങ്ങനെ:&lt;/h3&gt;&lt;p&gt;&lt;strong&gt;വന്&zwj; ഡിസ്&zwnj;കൗണ്ട്:&lt;/strong&gt; ദീര്&zwj;ഘകാലത്തേക്ക് ഒന്നിച്ച് പോളിസി എടുക്കുന്നവര്&zwj;ക്ക് കമ്പനികള്&zwj; പ്രത്യേക ഇളവുകള്&zwj; നല്&zwj;കുന്നു. രണ്ട് വര്&zwj;ഷത്തെ പ്ലാനുകള്&zwj;ക്ക് 10 ശതമാനം വരെയും, മൂന്ന് വര്&zwj;ഷമോ അതില്&zwj; കൂടുതലോ ഉള്ള പ്ലാനുകള്&zwj;ക്ക് 20 ശതമാനം വരെയും പ്രീമിയത്തില്&zwj; കുറവ് ലഭിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രീമിയം ലോക്ക്- ഇന്&zwj;: &lt;/strong&gt;ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; ഇടയ്ക്കിടെ പ്രീമിയം തുക വര്&zwj;ദ്ധിപ്പിക്കാറുണ്ട്. എന്നാല്&zwj; ഒരു മള്&zwj;ട്ടി ഇയര്&zwj; പ്ലാന്&zwj; എടുത്താല്&zwj;, ആ കാലയളവിലേക്ക് പ്രീമിയം തുക മാറില്ല. അതായത് ചികിത്സാ ചെലവുകള്&zwj; കൂടിയാലും നിങ്ങളുടെ പ്രീമിയം കൂടാതെ തന്നെ ലോക്ക് ചെയ്യപ്പെടും.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രായം ബാധകമല്ല: &lt;/strong&gt;പ്രായം കൂടുന്തോറും പ്രീമിയം കൂടുന്നതാണ് ഇന്&zwj;ഷുറന്&zwj;സ് രീതി. എന്നാല്&zwj; മള്&zwj;ട്ടി ഇയര്&zwj; പ്ലാന്&zwj; എടുക്കുമ്പോള്&zwj;, പോളിസി തുടങ്ങുന്ന സമയത്തെ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള കുറഞ്ഞ പ്രീമിയം തുടര്&zwj;ന്നുള്ള വര്&zwj;ഷങ്ങളിലും നിലനില്&zwj;ക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;തുടര്&zwj;ച്ചയായ പരിരക്ഷ: &lt;/strong&gt;ഓരോ വര്&zwj;ഷവും പുതുക്കാന്&zwj; മറന്നുപോകുന്നത് മൂലം പോളിസി ലാപ്&zwnj;സ് ആകാനുള്ള സാധ്യത ഇത്തരം പ്ലാനുകളില്&zwj; ഇല്ല. നോ ക്ലെയിം ബോണസ് ആനുകൂല്യങ്ങളും തടസമില്ലാതെ ലഭിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;പണമടയ്ക്കാന്&zwj; തവണ വ്യവസ്ഥകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഒറ്റയടിക്ക് വലിയ തുക അടയ്ക്കാന്&zwj; പ്രയാസമുള്ളവര്&zwj;ക്കായി മാസതവണകളായോ മൂന്ന് മാസത്തിലൊരിക്കലോ പണമടയ്ക്കാനുള്ള സൗകര്യവും ഇപ്പോള്&zwj; ഒട്ടുമിക്ക കമ്പനികളും നല്&zwj;കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഓരോ വര്&zwj;ഷവും തുക പുതുക്കപ്പെടും&lt;/strong&gt;&lt;/p&gt;&lt;p&gt;മള്&zwj;ട്ടി ഇയര്&zwj; പ്ലാനുകളില്&zwj; ഇന്&zwj;ഷുറന്&zwj;സ് തുക ഓരോ വര്&zwj;ഷവും പുതുക്കപ്പെടും. ഉദാഹരണത്തിന് 5 ലക്ഷം രൂപയുടെ പോളിസി മൂന്ന് വര്&zwj;ഷത്തേക്ക് എടുത്താല്&zwj;, ഓരോ വര്&zwj;ഷവും 5 ലക്ഷം രൂപ വീതം ചികിത്സയ്ക്കായി ലഭിക്കും. ഒരു വര്&zwj;ഷം തുക ചിലവാക്കിയാലും അടുത്ത വര്&zwj;ഷം അത് വീണ്ടും റീസെറ്റ് ചെയ്യപ്പെടും&lt;/p&gt;&lt;p&gt;&lt;strong&gt;യുവാക്കള്&zwj;ക്ക് ഇരട്ടി ലാഭം&lt;/strong&gt;&lt;/p&gt;&lt;p&gt;ചെറുപ്പത്തില്&zwj; തന്നെ ഇത്തരം പ്ലാനുകള്&zwj; എടുക്കുന്നതാണ് ബുദ്ധി എന്ന് വിദഗ്ധര്&zwj; ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ പ്രായത്തില്&zwj; പ്രീമിയം വളരെ കുറവായിരിക്കും. ഈ കുറഞ്ഞ നിരക്ക് 5 വര്&zwj;ഷത്തേക്ക് ലോക്ക് ചെയ്യാമെന്നതാണ് പ്രധാന നേട്ടം. കൂടാതെ, ഗുരുതര രോഗങ്ങള്&zwj;ക്കുള്ള വെയിറ്റിംഗ് പിരീഡ് ആരോഗ്യവാനായിരിക്കുമ്പോള്&zwj; തന്നെ പൂര്&zwj;ത്തിയാക്കാനും ഇത് സഹായിക്കും.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/health-insurance-tip-to-avoid-premium-hikes-benefits-of-multi-year-plans-explained-articleshow-9czc1nc"/>
        </item>
        <item>
            <title><![CDATA[ഇറാനിൽ നിന്ന് അസംസ്കൃത എണ്ണയുമായി ഗുജറാത്തിലേക്ക്, പാതിവഴിയിൽ ചൈനയിലേക്ക് യു ടേൺ എടുത്ത് ടാങ്കർ കപ്പൽ]]></title>
            <link>https://www.asianetnews.com/international-news/us-sanctioned-tanker-carrying-iranian-crude-has-changed-its-declared-destination-mid-voyage-from-india-to-china-articleshow-bbnqn31</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-sanctioned-tanker-carrying-iranian-crude-has-changed-its-declared-destination-mid-voyage-from-india-to-china-articleshow-bbnqn31</guid>
            <pubDate>Fri, 03 Apr 2026 19:22:04 +0530</pubDate>
            <description><![CDATA[&lt;p&gt;2002ൽ നിർമ്മിതമായ പിംഗ് ഷുൻ എന്ന കപ്പലിന് 2025ലാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ആറ് ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkzyj5kq2xkr456av047rzrx,imgname-tanker-ship-1773819991671.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പുറപ്പെട്ടത് ഇന്ത്യയിലേക്ക് പാതിവഴിയിൽ വച്ച് ചൈനയിലേക്ക് യുടേൺ എടുത്ത് ഇറാനിൽ നിന്നുള്ള എണ്ണ ടാങ്കർ കപ്പൽ. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഇറാൻ അസംസ്കൃത എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പൽ ചൈനയിലേക്ക് വഴി തിരിച്ചുവിട്ടു. ഗുജറാത്തിലെ വാദിനാറിലേക്ക് പുറപ്പെട്ട എണ്ണക്കപ്പലാണ് നിലവിൽ ചൈനയിലെഡോങ്&zwnj;യിംഗിലേക്ക് തിരിച്ച് വിട്ടിട്ടുള്ളത്. ഷിപ് ട്രാക്കിംഗ് സ്ഥാപനമായി കെപ്ലർ നൽകുന്ന വിവരം അനുസരിച്ചാണ് കപ്പൽ തിരിച്ച് വിട്ടതായി മനസിലാക്കുന്നത്. കപ്പലിലെ ഓട്ടോമാറ്റിക് ഐഡൻറിഫിക്കേഷൻ സിസ്റ്റം ട്രാക്ക് ചെയ്തുള്ളതാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ട്. 2002ൽ നിർമ്മിതമായ പിംഗ് ഷുൻ എന്ന കപ്പലിന് 2025ലാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ആറ് ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്.&amp;nbsp;&lt;/p&gt;&lt;p&gt;ഗുജറാത്തിലെ വാദിനാർ തുറമുഖത്തേക്കായിരുന്നു ഈ കപ്പൽ ആദ്യം വരാനിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി കപ്പലിന്റെ സഞ്ചാരപഥം നിരീക്ഷിച്ച വിദഗ്ധർ, അത് ഇന്ത്യയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് ചൈനയിലെ ഡോങ്&zwnj;യിംഗ് തുറമുഖത്തേക്ക് നീങ്ങുന്നതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ റൂട്ട് മാറ്റത്തിന് പിന്നിൽ പ്രധാനമായും പേയ്&zwnj;മെന്റ് നിബന്ധനകളിലെ തർക്കങ്ങളാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് വിശദമാക്കുന്നത്. സാധാരണഗതിയിൽ എണ്ണ ഇടപാടുകൾക്ക് 30 മുതൽ 60 ദിവസം വരെ പണം നൽകാനുള്ള സമയം ലഭിക്കാറുണ്ട്. എന്നാൽ പണം മുൻകൂറായി ആവശ്യപ്പെട്ടതാകാം കപ്പലിന്റെ ദിശമാറ്റത്തിന് കാരണമായതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;ഇറാൻ ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ലോകവിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാൻ അമേരിക്കൻ ഭരണകൂടം കഴിഞ്ഞ മാസം ഒരു താൽക്കാലിക ഇളവ് പ്രഖ്യാപിച്ചിരുന്നു. കടലിൽ കെട്ടിക്കിടക്കുന്ന ഇറാനിയൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് അനുവാദം നൽകുന്ന ഈ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. 2019ൽ ട്രംപ് ഭരണകൂടം ഉപരോധം കർശനമാക്കിയത് മുതൽ ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങിയിട്ടില്ല. നിലവിൽ ഇന്ത്യ തങ്ങളുടെ ആവശ്യത്തിനുള്ള എണ്ണയുടെ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-sanctioned-tanker-carrying-iranian-crude-has-changed-its-declared-destination-mid-voyage-from-india-to-china-articleshow-bbnqn31"/>
        </item>
        <item>
            <title><![CDATA[വായ്പാ നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ 5.25 ശതമാനത്തില്‍ തുടരും; വിപണികളിൽ നേട്ടം]]></title>
            <link>https://www.asianetnews.com/news-money/repo-rate-unchanged-at-5-point-25-percent-markets-gain-as-loan-rates-stay-steady-articleshow-blgrsgo</link>
            <guid isPermaLink="true">https://www.asianetnews.com/news-money/repo-rate-unchanged-at-5-point-25-percent-markets-gain-as-loan-rates-stay-steady-articleshow-blgrsgo</guid>
            <pubDate>Wed, 08 Apr 2026 11:27:11 +0530</pubDate>
            <description><![CDATA[&lt;p&gt;റിസര്&zwj;വ് ബാങ്ക് പണനയ സമിതി റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്&zwj;ത്തി. യുദ്ധഭീതി ഒഴിഞ്ഞതും ആര്&zwj;ബിഐയുടെ പ്രഖ്യാപനവും വിപണിക്ക് ഉണര്&zwj;വേകിയപ്പോള്&zwj;, അടുത്ത സാമ്പത്തിക വര്&zwj;ഷം രാജ്യം 6.9% വളര്&zwj;ച്ച നേടുമെന്നും ആര്&zwj;ബിഐ പ്രവചിക്കുന്നു. ആര്&zwj;ബിഐ ഗവര്&zwj;ണര്&zwj; സഞ്ജയ് മല്&zwj;ഹോത്രയുടെ അധ്യക്ഷതയില്&zwj; ചേര്&zwj;ന്ന ആറംഗ സമിതി ഐക്യകണ്&zwnj;ഠേനയാണ് ഈ തീരുമാനമെടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dhntfqaf4sx932ad9bckvqm3,imgname-1-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പലിശ നിരക്കുകളില്&zwj; മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്&zwj;വ് ബാങ്ക് പണനയ സമിതി തീരുമാനിച്ചു. റിപ്പോ നിരക്ക് (ബാങ്കുകള്&zwj;ക്ക് ആര്&zwj;ബിഐ നല്&zwj;കുന്ന വായ്പയുടെ പലിശ) 5.25 ശതമാനമായി തന്നെ തുടരും. ആര്&zwj;ബിഐ ഗവര്&zwj;ണര്&zwj; സഞ്ജയ് മല്&zwj;ഹോത്രയുടെ അധ്യക്ഷതയില്&zwj; ചേര്&zwj;ന്ന ആറംഗ സമിതി ഐക്യകണ്&zwnj;ഠേനയാണ് ഈ തീരുമാനമെടുത്തത്. ഇതിനു മുന്&zwj;പ് 2025 ഓഗസ്റ്റ്, ഒക്ടോബര്&zwj; മാസങ്ങളിലും 2026 ഫെബ്രുവരിയിലും ചേര്&zwj;ന്ന യോഗങ്ങളിലും പലിശ നിരക്കില്&zwj; മാറ്റം വരുത്തിയിരുന്നില്ല.&lt;/p&gt;&lt;p&gt;വിപണിയില്&zwj; ഉണര്&zwj;വ്; വെടിനിര്&zwj;ത്തല്&zwj; പ്രഖ്യാപനം തുണയായി&lt;/p&gt;&lt;p&gt;ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്&zwj;ത്തല്&zwj; അമേരിക്കന്&zwj; പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആര്&zwj;ബിഐയുടെ പ്രഖ്യാപനം വന്നത്. യുദ്ധഭീതി ഒഴിഞ്ഞതോടെ ആഗോള വിപണിയിലുണ്ടായ മുന്നേറ്റം ഇന്ത്യന്&zwj; ഓഹരി വിപണിയിലും പ്രതിഫലിച്ചു. വിപണി ഇന്ന് മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.&lt;/p&gt;&lt;p&gt;ചെറുകിട-ഇടത്തരം സംരംഭകര്&zwj;ക്ക് ബിസിനസ് എളുപ്പമാക്കുന്നതിനായി സുപ്രധാന തീരുമാനവും ഗവര്&zwj;ണര്&zwj; പ്രഖ്യാപിച്ചു. വിവിധ വ്യാപാര പ്ലാറ്റ്ഫോമുകളില്&zwj; ഉള്&zwj;പ്പെടുന്നതിനായി എംഎസ്എംഇകള്&zwj;ക്ക് ഏര്&zwj;പ്പെടുത്തിയിരുന്ന കര്&zwj;ശന പരിശോധനകളില്&zwj; ഇളവ് നല്&zwj;കി. ഇത് രാജ്യത്തെ വ്യാപാര മേഖലയ്ക്ക് വലിയ കരുത്താകും.&lt;/p&gt;&lt;p&gt;വളര്&zwj;ച്ചാനിരക്ക് 6.9 ശതമാനം അടുത്ത സാമ്പത്തിക വര്&zwj;ഷത്തെ (2026-27) രാജ്യത്തിന്റെ സാമ്പത്തിക വളര്&zwj;ച്ചാ നിരക്ക് 6.9 ശതമാനമായിരിക്കുമെന്ന് ആര്&zwj;ബിഐ പ്രവചിക്കുന്നു. യുദ്ധം മൂലം ഇന്ധന വില വര്&zwj;ധിക്കുന്നത് ആഗോള വളര്&zwj;ച്ചയ്ക്ക് വെല്ലുവിളിയാണെങ്കിലും ഇന്ത്യയുടെ അടിസ്ഥാന സാമ്പത്തിക ഭദ്രത ശക്തമാണെന്ന് ഗവര്&zwj;ണര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;ത്രൈമാസ വളര്&zwj;ച്ചാ പ്രവചനം ഇങ്ങനെ:&lt;/p&gt;&lt;p&gt;ഒന്നാം പാദം: 6.8%&lt;/p&gt;&lt;p&gt;രണ്ടാം പാദം: 6.7%&lt;/p&gt;&lt;p&gt;മൂന്നാം പാദം: 7.0%&lt;/p&gt;&lt;p&gt;നാലാം പാദം: 7.2%&lt;/p&gt;&lt;p&gt;പ്രധാന നിരീക്ഷണങ്ങള്&zwj;&lt;/p&gt;&lt;p&gt;&lt;strong&gt;വിദേശനാണ്യ ശേഖരം: &lt;/strong&gt;ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 697.1 ബില്യണ്&zwj; ഡോളര്&zwj; എന്ന റെക്കോര്&zwj;ഡ് നിലയിലാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;വിലക്കയറ്റം: &lt;/strong&gt;നിലവില്&zwj; വിലക്കയറ്റം 4 ശതമാനത്തിന് താഴെയാണെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷണസാധനങ്ങളുടെ വില കൂടാന്&zwj; സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;അസംസ്&zwnj;കൃത എണ്ണ:&lt;/strong&gt; ആഗോള വിപണിയില്&zwj; അസംസ്&zwnj;കൃത എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്&zwj;ധിപ്പിച്ചേക്കാം.&lt;/p&gt;&lt;p&gt;ഇറാന്&zwj; യുദ്ധം മൂലം മാര്&zwj;ച്ചില്&zwj; രാജ്യം ചില സാമ്പത്തിക വെല്ലുവിളികള്&zwj; നേരിട്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണെന്ന് ഗവര്&zwj;ണര്&zwj; സഞ്ജയ് മല്&zwj;ഹോത്ര വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/repo-rate-unchanged-at-5-point-25-percent-markets-gain-as-loan-rates-stay-steady-articleshow-blgrsgo"/>
        </item>
        <item>
            <title><![CDATA['മൈലാഞ്ചി മൊഞ്ചു' കെടുന്നു; യുദ്ധക്കെടുതിയില്‍ വാടി രാജസ്ഥാനിലെ മൈലാഞ്ചി വിപണി, ഉണ്ടായത് കോടികളുടെ നഷ്ടം]]></title>
            <link>https://www.asianetnews.com/news-money/middle-east-war-hits-rajasthan-henna-industry-market-crisis-says-exports-articleshow-bpdcbgf</link>
            <guid isPermaLink="true">https://www.asianetnews.com/news-money/middle-east-war-hits-rajasthan-henna-industry-market-crisis-says-exports-articleshow-bpdcbgf</guid>
            <pubDate>Mon, 06 Apr 2026 16:43:02 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം രാജസ്ഥാനിലെ ലോകപ്രശസ്തമായ സോജത്ത് മൈലാഞ്ചി വ്യവസായത്തെ ഗുരുതരമായി ബാധിക്കുന്നു. കയറ്റുമതി നിലച്ചതോടെ കോടിക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയും ഉത്പാദനം 80% വരെ കുറയുകയും ചെയ്തു. ദുബായ് വഴിയുള്ള പ്രധാന ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് ഈ അഭൂതപൂർവമായ പ്രതിസന്ധിക്ക് കാരണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkzx6sbac55y3px09s7qkk1p,imgname-mehndi-5-1773818570090.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യയില്&zwj; യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ അതിന്റെ കയ്പ്പ് നീരനുഭവിക്കുകയാണ് രാജസ്ഥാനിലെ ലോകപ്രശസ്തമായ മൈലാഞ്ചി വ്യവസായം. യുഎസ്, ഇസ്രായേല്&zwj;, ഇറാന്&zwj; രാജ്യങ്ങള്&zwj; തമ്മിലുള്ള സംഘര്&zwj;ഷം പാലി ജില്ലയിലെ സോജത്തിലുള്ള മൈലാഞ്ചി വിപണിയെ തളര്&zwj;ത്തിക്കഴിഞ്ഞു. കോടിക്കണക്കിന് രൂപയുടെ ഉല്&zwj;പ്പന്നങ്ങളാണ് തുറമുഖങ്ങളില്&zwj; കെട്ടിക്കിടക്കുന്നത്.&lt;/p&gt;&lt;h2&gt;വാടിത്തളര്&zwj;ന്ന് വിപണി&lt;/h2&gt;&lt;p&gt;ലോകമെമ്പാടുമുള്ള സിനിമ താരങ്ങള്&zwj;ക്കും , വിവാഹാവസരങ്ങളില്&zwj; സ്ത്രീകള്&zwj;ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് സോജത്തിലെ മൈലാഞ്ചി. എന്നാല്&zwj; യുദ്ധം തുടങ്ങിയതോടെ കയറ്റുമതി നിലച്ചു, ഉല്&zwj;പ്പാദനം കുത്തനെ കുറഞ്ഞു. കോവിഡ് ലോക്ക്ഡൗണ്&zwj; സമയത്ത് പോലും നേരിടാത്ത അത്ര വലിയ പ്രതിസന്ധിയാണ് ഇപ്പോള്&zwj; നിലവിലുള്ളതെന്ന് വ്യാപാരികള്&zwj; പറയുന്നു.&lt;/p&gt;&lt;h3&gt;പ്രധാന കണക്കുകള്&zwj; ഒറ്റനോട്ടത്തില്&zwj;:&lt;/h3&gt;&lt;p&gt;വ്യവസായ മൂല്യം: വര്&zwj;ഷം 4,000 - 5,000 കോടി രൂപ.&lt;/p&gt;&lt;p&gt;തുറമുഖങ്ങളില്&zwj; കുടുങ്ങിയത്: 250 കോടി രൂപയുടെ ഉല്&zwj;പ്പന്നങ്ങള്&zwj;.&lt;/p&gt;&lt;p&gt;ഉല്&zwj;പ്പാദനത്തിലെ കുറവ്: മൊത്തം ഉല്&zwj;പ്പാദനത്തില്&zwj; 80% വരെ ഇടിവ്.&lt;/p&gt;&lt;p&gt;ഫാക്ടറികള്&zwj;: സോജത്തിലെ 150-ഓളം ഫാക്ടറികളില്&zwj; ഭൂരിഭാഗവും പൂട്ടി അല്ലെങ്കില്&zwj; പ്രവര്&zwj;ത്തനം പകുതിയാക്കി.&lt;/p&gt;&lt;p&gt;&lt;strong&gt;ദുബായ് തുറമുഖം അടഞ്ഞു; പ്രതിസന്ധി രൂക്ഷം&lt;/strong&gt;&lt;/p&gt;&lt;p&gt;സോജത്തില്&zwj; നിന്നുള്ള മൈലാഞ്ചി പ്രധാനമായും വിദേശത്തേക്ക് പോകുന്നത് ദുബായിലെ ജെബല്&zwj; അലി തുറമുഖം വഴിയാണ്. യുദ്ധം കാരണം കപ്പല്&zwj; ഗതാഗതം തടസ്സപ്പെട്ടതോടെ കണ്ടെയ്നറുകള്&zwj; എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് വ്യാപാരികള്&zwj;. മറ്റ് വഴികളിലൂടെ ചരക്ക് നീക്കം നടത്തുന്നത് അമിത ചെലവായതിനാല്&zwj; അത് പ്രായോഗികമല്ലെന്നും വ്യാപാരികള്&zwj; പറയുന്നു. ഗള്&zwj;ഫ് രാജ്യങ്ങള്&zwj;, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചു. ആഭ്യന്തര വിപണിയില്&zwj; ചെറിയ തോതില്&zwj; വില്&zwj;പന നടക്കുന്നുണ്ടെങ്കിലും ഡോളറിലുള്ള വരുമാനം നിലച്ചത് വലിയ തിരിച്ചടിയാണ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/middle-east-war-hits-rajasthan-henna-industry-market-crisis-says-exports-articleshow-bpdcbgf"/>
        </item>
        <item>
            <title><![CDATA[ചൂട് കാലത്ത് ദാഹമകറ്റാൻ ബിയർ അടിച്ചാൽ കീശ കീറും, കുപ്പിക്കും മൂടിക്കും പൊന്നും വില! മദ്യത്തിനും ശീതളപാനീയങ്ങള്‍ക്കും വില കൂടാന്‍ സാധ്യത]]></title>
            <link>https://www.asianetnews.com/news-money/shocking-news-prices-of-alcohol-and-soft-drinks-are-likely-to-increase-articleshow-cdafu54</link>
            <guid isPermaLink="true">https://www.asianetnews.com/news-money/shocking-news-prices-of-alcohol-and-soft-drinks-are-likely-to-increase-articleshow-cdafu54</guid>
            <pubDate>Wed, 08 Apr 2026 10:03:43 +0530</pubDate>
            <description><![CDATA[&lt;p&gt;മദ്യം, ബിയര്&zwj;, ശീതളപാനീയങ്ങള്&zwj; എന്നിവയുടെ പാക്കേജിംഗ് ചെലവ് കുത്തനെ ഉയര്&zwj;ന്നതിനാല്&zwj; വേനല്&zwj;ക്കാലത്ത് ഇവയ്ക്ക് വില കൂടാന്&zwj; സാധ്യതയുണ്ട്. കുപ്പികളുടെയും കാനുകളുടെയും നിര്&zwj;മ്മാണച്ചെലവില്&zwj; 30 മുതല്&zwj; 40 ശതമാനം വരെ വര്&zwj;ധനവുണ്ടായതാണ് കമ്പനികളെ വില വര്&zwj;ധിപ്പിക്കാന്&zwj; പ്രേരിപ്പിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjg1agz04pgam9w98fcgmmvx,imgname----------------------39--1772212274144.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വേനല്&zwj;ച്ചൂട് കടുക്കുന്ന സമയത്ത് മദ്യത്തിനും ശീതളപാനീയങ്ങള്&zwj;ക്കും വില കൂടാന്&zwj; സാധ്യത. മദ്യം, ബിയര്&zwj;, ശീതളപാനീയങ്ങള്&zwj; എന്നിവയുടെ പാക്കേജിംഗ് ചെലവ് കുത്തനെ ഉയര്&zwj;ന്നതാണ് ഉപഭോക്താക്കള്&zwj;ക്ക് തിരിച്ചടിയാകുന്നത്. കുപ്പിയുടെയും ടിന്നിന്&zwj;റെയും വിലയിലുണ്ടായ വര്&zwj;ധനവ് മൂലം വരും ദിവസങ്ങളില്&zwj; പാനീയങ്ങള്&zwj;ക്ക് ആറ് മുതല്&zwj; ഏഴ് ശതമാനം വരെ വില വര്&zwj;ധിച്ചേക്കുമെന്നാണ് വിപണി വൃത്തങ്ങള്&zwj; നല്&zwj;കുന്ന സൂചന.&lt;/p&gt;&lt;p&gt;&lt;strong&gt;കുപ്പിക്കും മൂടിക്കും പൊന്നും വില!&lt;/strong&gt;&lt;/p&gt;&lt;p&gt;പാനീയങ്ങള്&zwj; നിറയ്ക്കുന്ന കുപ്പികളുടെയും കാനുകളുടെയും നിര്&zwj;മ്മാണച്ചെലവില്&zwj; 30 മുതല്&zwj; 40 ശതമാനം വരെയാണ് വര്&zwj;ധനവുണ്ടായിരിക്കുന്നത്. ഇതാണ് വില വര്&zwj;ധിപ്പിക്കാന്&zwj; കമ്പനികളെ പ്രേരിപ്പിക്കുന്നത്. പ്രധാന കാരണങ്ങള്&zwj; താഴെ പറയുന്നവയാണ്:&lt;/p&gt;&lt;p&gt;ഗ്ലാസ് കുപ്പികള്&zwj;: മദ്യക്കുപ്പികളുടെ നിര്&zwj;മ്മാണത്തിന് 80 ശതമാനവും ഗ്ലാസാണ് ഉപയോഗിക്കുന്നത്. ഇതിന്&zwj;റെ വിലയില്&zwj; 8 മുതല്&zwj; 12 ശതമാനം വരെ വര്&zwj;ധനവുണ്ടായി.&lt;/p&gt;&lt;p&gt;ബിയര്&zwj; കാനുകള്&zwj;: ബിയര്&zwj; പാക്കേജിംഗില്&zwj; ഉപയോഗിക്കുന്ന അലുമിനിയം അലോയ് കാനുകള്&zwj;ക്ക് മാര്&zwj;ച്ച് മാസത്തില്&zwj; മാത്രം എട്ട് ശതമാനം വില കൂടി.&lt;/p&gt;&lt;p&gt;പ്ലാസ്റ്റിക് കുപ്പികള്&zwj;: ശീതളപാനീയങ്ങള്&zwj;ക്കായി ഉപയോഗിക്കുന്ന പെറ്റ് കുപ്പികളുടെ വിലയില്&zwj; കഴിഞ്ഞ മാസം മാത്രം 40 ശതമാനത്തിന്റെ വന്&zwj; വര്&zwj;ധനവാണുണ്ടായത്.&lt;/p&gt;&lt;p&gt;മൂടികള്&zwj; : കുപ്പികളുടെ മൂടി നിര്&zwj;മ്മിക്കാനുപയോഗിക്കുന്ന പോളിപ്രൊപ്പിലീന്&zwj; നിരക്കിലും 30 ശതമാനത്തിലധികം വര്&zwj;ധന രേഖപ്പെടുത്തി.&lt;/p&gt;&lt;p&gt;കൂടാതെ, സാധനങ്ങള്&zwj; എത്തിക്കുന്നതിനുള്ള ചരക്കുനീക്ക കൂലിയില്&zwj; 10 ശതമാനം വര്&zwj;ധനവുണ്ടായതും കമ്പനികള്&zwj;ക്ക് കനത്ത ബാധ്യതയാകുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;കമ്പനികള്&zwj; നിരീക്ഷണത്തില്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;വിലക്കയറ്റ ഭീഷണി നിലനില്&zwj;ക്കുന്ന സാഹചര്യത്തില്&zwj; പ്രമുഖ കമ്പനികളായ യുണൈറ്റഡ് സ്പിരിറ്റ്&zwnj;സ് , യുണൈറ്റഡ് ബ്രൂവറീസ് , അലൈഡ് ബ്ലെന്&zwj;ഡേഴ്&zwnj;സ്, വരുണ്&zwj; ബിവറേജസ് , റാഡിക്കോ ഖൈത്താന്&zwj; തുടങ്ങിയവരുടെ ഓഹരികളെ വിപണി ഉറ്റുനോക്കുകയാണ്.&lt;/p&gt;&lt;h2&gt;വില കൂടുന്നത് എങ്ങനെ?&lt;/h2&gt;&lt;p&gt;ശീതളപാനീയങ്ങള്&zwj; നിര്&zwj;മ്മിക്കുന്ന കമ്പനികള്&zwj;ക്ക് വിപണിയിലെ സാഹചര്യങ്ങള്&zwj;ക്കനുസരിച്ച് നേരിട്ട് വില വര്&zwj;ധിപ്പിക്കാനാകും. എന്നാല്&zwj; മദ്യക്കമ്പനികള്&zwj;ക്ക് വില കൂട്ടണമെങ്കില്&zwj; സംസ്ഥാന സര്&zwj;ക്കാരുകളുടെ അനുമതി ആവശ്യമാണ്. പാക്കേജിംഗ് ചെലവ് താങ്ങാനാവത്ത സാഹചര്യത്തില്&zwj; പല ബിവറേജ് അസോസിയേഷനുകളും വില വര്&zwj;ധിപ്പിക്കാനുള്ള ആലോചനയിലാണ്. വേനല്&zwj;ക്കാലത്ത് ബിയറിനും സോഡയ്ക്കുമൊക്കെ ഡിമാന്&zwj;ഡ് ഏറുന്ന സമയത്തെ ഈ വിലവര്&zwj;ധന സാധാരണക്കാരുടെ പോക്കറ്റ് ചോര്&zwj;ത്തുമെന്നുറപ്പാണ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/news-money/shocking-news-prices-of-alcohol-and-soft-drinks-are-likely-to-increase-articleshow-cdafu54"/>
        </item>
        <item>
            <title><![CDATA[കരകേറ്റാനായില്ല, ഒപ്പം രാജ്യത്തെ നടുക്കിയ അപകടവും എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ രാജിവെച്ചതായി റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/india-news/air-india-ceo-campbell-wilson-resigns-articleshow-fbh4vu3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/air-india-ceo-campbell-wilson-resigns-articleshow-fbh4vu3</guid>
            <pubDate>Tue, 07 Apr 2026 09:57:17 +0530</pubDate>
            <description><![CDATA[എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ രാജിവെച്ചതായി റിപ്പോർട്ട്. വർധിച്ചുവരുന്ന സാമ്പത്തിക നഷ്ടവും കഴിഞ്ഞ വർഷമുണ്ടായ വിമാനാപകടത്തെ തുടർന്നുള്ള സമ്മർദ്ദവുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01g2y79sq26nq3gb3frafwjxr6,imgname-air-india-1652354903474-1652354908049-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ രാജിവച്ചതായി ചൊവ്വാഴ്ച റിപ്പോർട്ട്. രാജി സന്നദ്ധത പ്രകടിപ്പിച്ചതായും തന്റെ തീരുമാനം എയർലൈൻ ബോർഡിനെ ഔദ്യോഗികമായി അറിയിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു. എയർലൈൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. 2022 ജൂലൈയിൽ നിയമിതനായ വിൽസൺ, 2027 വരെ അഞ്ച് വർഷത്തെ കാലാവധിക്കാണ് നിയമിതനായത്. റോയിട്ടേഴ്&zwnj;സ് റിപ്പോർട്ട് പ്രകാരം, വിൽസൺ നിലവിൽ ആറ് മാസത്തെ നോട്ടീസ് പിരീഡിലാണ്. പിൻഗാമിയെ നിയമിക്കുന്നത് വരെ അദ്ദേഹം തന്റെ റോളിൽ തുടരുമെന്നും സൂചനയുണ്ട്. വിൽസന്റെ രാജിയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, കഴിഞ്ഞ വർഷം ജൂൺ 12 ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനുശേഷം അദ്ദേഹം വർദ്ധിച്ചുവരുന്ന സമ്മർദ്ദം നേരിടുന്നുണ്ടെന്ന് പറയുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;വർധിച്ച് വരുന്ന നഷ്ടവും റെ​ഗുലേറ്ററി മാനദണ്ഡങ്ങളും രാജിക്ക് കാരണമാണെന്ന് പറയുന്നു. എയർ ഇന്ത്യ നിലവിൽ വിപുലീകരണത്തിന്റെ ഭാഗമായി 500 ലധികം വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകിയിട്ടുണ്ട്. പാകിസ്ഥാൻ ഇന്ത്യൻ വിമാനക്കമ്പനികളെ തങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് വിലക്കിയതിനുശേഷം സാമ്പത്തിക സ്ഥിതി വഷളായെന്നും റോയിട്ടേഴ്&zwnj;സ് റിപ്പോർട്ട് ചെയ്തു. 2024-2025 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യക്കും എയർ ഇന്ത്യ എക്സ്പ്രസിനും 98.08 ബില്യൺ രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/air-india-ceo-campbell-wilson-resigns-articleshow-fbh4vu3"/>
        </item>
        <item>
            <title><![CDATA[സ്വർണവിലയിൽ വീണ്ടും ഇടിവ്, തുടർച്ചയായ രണ്ടാം ദിവസവും താഴോട്ട്, ഇന്നത്തെ നിരക്കറിയാം]]></title>
            <link>https://www.asianetnews.com/money/gold-price-drops-again-in-kerala-75-fall-rate-at-109880-per-pavan-articleshow-fuhie04</link>
            <guid isPermaLink="true">https://www.asianetnews.com/money/gold-price-drops-again-in-kerala-75-fall-rate-at-109880-per-pavan-articleshow-fuhie04</guid>
            <pubDate>Tue, 07 Apr 2026 10:31:03 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 75 രൂപ കുറഞ്ഞ് വില 1,09,880 രൂപയായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knk518p3n4q2txf37b17v085,imgname-fotojet---2026-04-07t103040.798-1775538053826.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 75 രൂപ കുറഞ്ഞ് വില 1,09,880 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13, 735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.&lt;/p&gt;&lt;p&gt;സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവൻ വെള്ളിക്ക് 2500 രൂപയുമാണ് വില വരുന്നത്.&lt;/p&gt;&lt;h2&gt;ഈ മാസത്തെ സ്വ&zwnj;&zwj;&zwnj;ർണ വില ഒറ്റ നോട്ടത്തിൽ&lt;/h2&gt;&lt;p&gt;ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 3- രാവിലെ 1,10,680 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 5- 1,10, 680 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 6- 1,09,360 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 7- 1,09,880 രൂപ&lt;/p&gt;&lt;h3&gt;സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?&lt;/h3&gt;&lt;p&gt;സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/money/gold-price-drops-again-in-kerala-75-fall-rate-at-109880-per-pavan-articleshow-fuhie04"/>
        </item>
        <item>
            <title><![CDATA[ചരിത്ര നേട്ടവുമായി ഇന്ത്യ! 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവ്, പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം]]></title>
            <link>https://www.asianetnews.com/news-money/india-achieves-record-growth-in-defence-exports-with-62-percent-surge-articleshow-gcxitnn</link>
            <guid isPermaLink="true">https://www.asianetnews.com/news-money/india-achieves-record-growth-in-defence-exports-with-62-percent-surge-articleshow-gcxitnn</guid>
            <pubDate>Thu, 02 Apr 2026 17:54:23 +0530</pubDate>
            <description><![CDATA[&lt;p&gt;2025-26 സാമ്പത്തിക വര്&zwj;ഷത്തില്&zwj; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപ എന്ന സര്&zwj;വകാല റെക്കോര്&zwj;ഡിലെത്തി. ഇത് മുന്&zwj;വര്&zwj;ഷത്തെ അപേക്ഷിച്ച് 62.66% വര്&zwj;ധനവാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വന്&zwj; മുന്നേറ്റവും സര്&zwj;ക്കാര്&zwj; നടപ്പിലാക്കിയ ലളിതമായ നടപടിക്രമങ്ങളുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നില്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmqmzdfjsp2f65z5ty1vjnyc,imgname-india-clears-record-rs-2-38-lakh-crore-defence-purchases-boosts-army-air-force-and-coast-guard-image---2026-03-27t180953.828-1774615246322.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗോള പ്രതിരോധ വിപണിയില്&zwj; കരുത്തുറ്റ സാന്നിധ്യമായി ഇന്ത്യ മാറുന്നു. 2025-26 സാമ്പത്തിക വര്&zwj;ഷത്തില്&zwj; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി സര്&zwj;വകാല റെക്കോര്&zwj;ഡിലെത്തി. 38,424 കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് കഴിഞ്ഞ സാമ്പത്തിക വര്&zwj;ഷം ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. മുന്&zwj;വര്&zwj;ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്&zwj; 62.66 ശതമാനത്തിന്റെ വന്&zwj; വര്&zwj;ധനവാണുണ്ടായത്. 2024-25 കാലയളവില്&zwj; ഇത് 23,622 കോടി രൂപയായിരുന്നു. പ്രതിരോധ മേഖലയില്&zwj; സ്വയംപര്യാപ്തത കൈവരിക്കാനും ഇന്ത്യയെ ഒരു ആഗോള പ്രതിരോധ ഉല്&zwj;പ്പന്ന നിര്&zwj;മ്മാണ കേന്ദ്രമാക്കി മാറ്റാനുമുള്ള ശ്രമങ്ങള്&zwj;ക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.&lt;/p&gt;&lt;h2&gt;പൊതുമേഖലാ സ്ഥാപനങ്ങളുടെ കുതിച്ചുചാട്ടം&lt;/h2&gt;&lt;p&gt;കയറ്റുമതിയിലെ ഈ വന്&zwj; മുന്നേറ്റത്തിന് പ്രധാനമായും ചുക്കാന്&zwj; പിടിച്ചത് സര്&zwj;ക്കാര്&zwj; ഉടമസ്ഥതയിലുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇവരുടെ കയറ്റുമതിയില്&zwj; 151 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വളര്&zwj;ച്ചയാണുണ്ടായത്. കഴിഞ്ഞ വര്&zwj;ഷം 8,389 കോടി രൂപയായിരുന്ന പൊതുമേഖലാ കയറ്റുമതി ഇത്തവണ 21,071 കോടി രൂപയായി ഉയര്&zwj;ന്നു.സ്വകാര്യ മേഖലയും ഒട്ടും പിന്നിലല്ല. ഏകദേശം 14 ശതമാനം വളര്&zwj;ച്ചയോടെ 17,353 കോടി രൂപയുടെ കയറ്റുമതി സ്വകാര്യ കമ്പനികള്&zwj; നടത്തി. മൊത്തം കയറ്റുമതിയുടെ 54.84 ശതമാനം സര്&zwj;ക്കാര്&zwj; സ്ഥാപനങ്ങളും 45.16 ശതമാനം സ്വകാര്യ മേഖലയുമാണ് സംഭാവന ചെയ്തത്.&lt;/p&gt;&lt;h3&gt;80 രാജ്യങ്ങളിലേക്ക് ഇന്ത്യന്&zwj; കരുത്ത്&lt;/h3&gt;&lt;p&gt;നിലവില്&zwj; ലോകത്തെ എണ്&zwj;പതിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉപകരണങ്ങള്&zwj; കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതി നടത്തുന്ന ഇന്ത്യന്&zwj; കമ്പനികളുടെ എണ്ണത്തിലും വലിയ വര്&zwj;ധനവുണ്ടായി. മുന്&zwj;പ് 128 കമ്പനികളായിരുന്നത് ഇപ്പോള്&zwj; 145 ആയി ഉയര്&zwj;ന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;മാറ്റം വരുത്തിയത് സര്&zwj;ക്കാര്&zwj; പരിഷ്&zwnj;കാരങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രതിരോധ നിര്&zwj;മ്മാണ മേഖലയില്&zwj; സര്&zwj;ക്കാര്&zwj; കൊണ്ടുവന്ന ലളിതമായ നടപടിക്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കയറ്റുമതി അനുമതികള്&zwj;ക്കായി ഏകജാലക സംവിധാനവും ഓണ്&zwj;ലൈന്&zwj; പോര്&zwj;ട്ടലും ഏര്&zwj;പ്പെടുത്തിയത് കമ്പനികള്&zwj;ക്ക് വലിയ സഹായമായി. വിദേശ രാജ്യങ്ങളില്&zwj; നിന്നുള്ള വര്&zwj;ധിച്ച ആവശ്യകതയും ആഭ്യന്തര നിര്&zwj;മ്മാണത്തിന് സര്&zwj;ക്കാര്&zwj; നല്&zwj;കുന്ന പ്രോത്സാഹനവുമാണ് ഇന്ത്യയെ ഈ നേട്ടത്തിലേക്ക് നയിച്ചത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/india-achieves-record-growth-in-defence-exports-with-62-percent-surge-articleshow-gcxitnn"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്; പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്]]></title>
            <link>https://www.asianetnews.com/money-economy/india-defence-export-reaches-new-high-articleshow-gdiiagd</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/india-defence-export-reaches-new-high-articleshow-gdiiagd</guid>
            <pubDate>Thu, 02 Apr 2026 17:42:39 +0530</pubDate>
            <description><![CDATA[ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38424 കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തി. കയറ്റുമതിയിൽ സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ മുന്നിലെത്തി, നിലവിൽ 80-ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jtw0mtbswxfkvbmwka9bjr9q,imgname-akash-missile-1746844412281.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഉയരത്തിൽ. 2025-26 സാമ്പത്തിക വർഷത്തിൽ 38424 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 23622 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിൻ്റെ വർധനവാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. ഇസ്രായേലും അമേരിക്കയും അടക്കം 80 ഓളം രാജ്യങ്ങളിലേക്ക് നടത്തിയ കയറ്റുമതിയിലൂടെയാണ് 14802 കോടി രൂപയുടെ അധിക വരുമാനം നേടാനായത്.&lt;/p&gt;&lt;p&gt;പശ്ചിമേഷ്യയിൽ ഇറാനുമായി അമേരിക്ക-ഇസ്രായേൽ സഖ്യം യുദ്ധം തുടങ്ങിയത് ഫെബ്രുവരി 28 നായിരുന്നു. ഒരു മാസത്തിലേറെയായി ഏറ്റുമുട്ടൽ തുടരുകയാണ്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളാണ് 151 ശതമാനം വളർച്ച നേടിയത്. 2025 സാമ്പത്തിക വർഷത്തെ 8389 കോടി രൂപയിൽ നിന്ന് 21071 കോടി രൂപയായി കയറ്റുമതി വളർന്നു. സ്വകാര്യ കമ്പനികളും വളർച്ച നേടി. 15233 കോടിയായിരുന്ന മുൻവർഷത്തെ കയറ്റുമതി ഇക്കുറി 17353 കോടി രൂപയായി ഉയർന്നു. കയറ്റുമതിയിൽ മുന്നിലായിരുന്ന സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ കമ്പനികൾ മുന്നിലെത്തിയതും സവിശേഷതയാണ്. നിലവിൽ വിപണി വിഹിതത്തിൻ്റെ 54.84 ശതമാനം പൊതുമേഖലാ കമ്പനികൾക്കാണ്.&lt;/p&gt;&lt;p&gt;അതേസമയം പ്രതിരോധ കയറ്റുമതിക്കാരുടെ എണ്ണം 128 ൽ നിന്ന് 145 ആയി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വളർച്ചയാണ് രജിസ്റ്റർ ചെയ്ത കയറ്റുമതിക്കാരുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച വൻ സ്വീകാര്യതയായാണ് ഈ കണക്കുകളെ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിൽ 80 രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന രാജ്യമായി മാറിയെന്ന നേട്ടവും കേന്ദ്ര പ്രതിരോധ മന്ത്രി ഉയർത്തിക്കാട്ടി.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/india-defence-export-reaches-new-high-articleshow-gdiiagd"/>
        </item>
        <item>
            <title><![CDATA[സ്വർണ വിലയിൽ വീണ്ടും വർധനവ്, പവന് 1440 രൂപയുടെ വർധനവ്; ഇന്നത്തെ നിരക്കറിയാം]]></title>
            <link>https://www.asianetnews.com/gold-jewellery/gold-price-surges-again-rises-by-rs-1440-per-pavan-know-todays-rate-details-articleshow-h5zapr2</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/gold-price-surges-again-rises-by-rs-1440-per-pavan-know-todays-rate-details-articleshow-h5zapr2</guid>
            <pubDate>Fri, 03 Apr 2026 10:15:30 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്നലത്തെ വിലയിൽ നിന്ന് 1440 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,10, 680 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത, യുദ്ധസാഹചര്യങ്ങൾ, ഡോളറിന്റെ കരുത്ത് എന്നിവയാണ് വിലയിലെ ചാഞ്ചാട്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3mttnm547xysw3y1t5yv1m,imgname-gold-rate-today-india-mcx-gold-price-rise-middle-east-tension-us-iran-dollar-impact-silver-fall-2-1775017749172.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 13, 835 രൂപയാണ് വിപണി വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,10, 680 രൂപയുമാണ്. ഇന്നലെ വൈകീട്ട് സ്വർണ വില കുറഞ്ഞ് 1,09,240 എന്ന നിരക്കിലെത്തിയിരുന്നു. ഇന്നലത്തെ വിലയിൽ നിന്ന് 1440 രൂപയുടെ വർധനവാണ് ഇന്നേക്ക് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.&lt;/p&gt;&lt;p&gt;സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 25 രൂപയും 10 പവൻ വെള്ളിക്ക് 250 രൂപയുമാണ് വില വരുന്നത്.&lt;/p&gt;&lt;h2&gt;ഈ മാസത്തെ സ്വ&zwnj;&zwj;&zwnj;ർണ വില ഒറ്റ നോട്ടത്തിൽ&lt;/h2&gt;&lt;p&gt;ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 3- രാവിലെ 1,10,680 രൂപ&amp;nbsp;&lt;/p&gt;&lt;h2&gt;സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?&lt;/h2&gt;&lt;p&gt;സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/gold-price-surges-again-rises-by-rs-1440-per-pavan-know-todays-rate-details-articleshow-h5zapr2"/>
        </item>
        <item>
            <title><![CDATA[ഒറ്റദിവസം കൊണ്ട് പവന് കൂടിയത് 3000 രൂപക്കടുത്ത്; കേരളത്തിലെ 1 പവൻ സ്വർണത്തിന്റെ വിലയറിയാം]]></title>
            <link>https://www.asianetnews.com/gold-jewellery/gold-price-kerala-surges-nearly-3000-per-pavan-in-a-single-day-know-todays-rate-8-april-2026-articleshow-kdiif4u</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/gold-price-kerala-surges-nearly-3000-per-pavan-in-a-single-day-know-todays-rate-8-april-2026-articleshow-kdiif4u</guid>
            <pubDate>Wed, 08 Apr 2026 10:10:13 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 1,12,800 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും യുദ്ധസാഹചര്യങ്ങളുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ആഗോള സാമ്പത്തിക സാഹചര്യങ്ങളും പലിശ നിരക്കുകളിലെ മാറ്റങ്ങളും സ്വർണ്ണവിലയുടെ ഭാവി ഗതിയെ നിർണ്ണയിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmvpvgm9he535er7ep7gj88y,imgname-gold-price-today-29-march-2026-india-24k-22k-rate-delhi-mumbai-chennai-bangalore-hyderabad-gold-price-update-2---copy-1774751433353.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 365 രൂപ വർധിച്ച് 14,100 രൂപയായി. ഒരു പവന് 1,12,800 രൂപയാണ് രാവിലത്തെ വില. 24 മണിക്കൂറിനിടെ 22 കാരറ്റ് സ്വർണത്തിന് ഒരു പവന് വർധിച്ചത് 2920 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,09, 880 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.&lt;/p&gt;&lt;p&gt;സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവൻ വെള്ളിക്ക് 2500 രൂപയുമാണ് വില വരുന്നത്.&lt;/p&gt;&lt;p&gt;ഈ മാസത്തെ സ്വ&zwnj;&zwj;&zwnj;ർണ വില ഒറ്റ നോട്ടത്തിൽ&lt;/p&gt;&lt;p&gt;ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 3- രാവിലെ 1,10,680 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 5- 1,10, 680 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 6- 1,09,360 രൂപ&lt;/p&gt;&lt;p&gt;സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?&lt;/p&gt;&lt;p&gt;സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/gold-price-kerala-surges-nearly-3000-per-pavan-in-a-single-day-know-todays-rate-8-april-2026-articleshow-kdiif4u"/>
        </item>
        <item>
            <title><![CDATA[ഇറാന്‍ ഭീഷണിക്കെതിരെ യുഎഇക്ക് സഹായവാഗ്ദാനവുമായി ട്രംപിന്റെ മക്കള്‍; ഡ്രോണുകളെ തകര്‍ക്കാന്‍ വന്‍ ആയുധ കരാറിന് നീക്കം]]></title>
            <link>https://www.asianetnews.com/news-money/west-asia-tensions-rise-as-trump-sons-backed-drone-firm-seeks-uae-defence-deal-articleshow-kuq22rg</link>
            <guid isPermaLink="true">https://www.asianetnews.com/news-money/west-asia-tensions-rise-as-trump-sons-backed-drone-firm-seeks-uae-defence-deal-articleshow-kuq22rg</guid>
            <pubDate>Sat, 04 Apr 2026 11:55:00 +0530</pubDate>
            <description><![CDATA[&lt;p&gt;യുഎഇക്ക് അത്യാധുനിക ആയുധങ്ങള്&zwj; എത്തിക്കാന്&zwj; ട്രംപിന്റെ മക്കൾക്ക് നിക്ഷേപമുള്ള 'പവർഅസ്' എന്ന കമ്പനി. ഇറാൻ നിർമ്മിത ഡ്രോണുകളിൽ നിന്ന് എണ്ണ സംഭരണ ശാലകളെയും ഡാറ്റാ സെന്ററുകളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം. ഈ ആയുധക്കച്ചവടം അമേരിക്കയിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn11ejpzsbncwaaqc4cjvnj6,imgname-donald-trump--2--1774930315999.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യയില്&zwj; ഇറാനും ഗള്&zwj;ഫ് രാജ്യങ്ങളും തമ്മിലുള്ള ഡ്രോണ്&zwj; യുദ്ധം മുറുകുന്നതിനിടെ, യുഎഇക്ക് അത്യാധുനിക ആയുധങ്ങള്&zwj; എത്തിക്കാന്&zwj; ഡോണള്&zwj;ഡ് ട്രംപിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനി രംഗത്ത്. ട്രംപിന്റെ മക്കളായ ഡൊണാള്&zwj;ഡ് ട്രംപ് ജൂനിയര്&zwj;, എറിക് ട്രംപ് എന്നിവര്&zwj;ക്ക് നിക്ഷേപമുള്ള 'പവര്&zwj;അസ്' എന്ന ഡ്രോണ്&zwj; കമ്പനിയാണ് യുഎഇയുമായി ചര്&zwj;ച്ചകള്&zwj; നടത്തുന്നത്. ഇറാന്&zwj; നിര്&zwj;മിത ഡ്രോണുകളെ ആകാശത്തു വെച്ച് തന്നെ തകര്&zwj;ക്കാന്&zwj; ശേഷിയുള്ള പ്രതിരോധ സംവിധാനങ്ങള്&zwj; യുഎഇക്ക് കൈമാറാനാണ് കമ്പനിയുടെ നീക്കം.&lt;/p&gt;&lt;p&gt;ഫ്&zwnj;ലോറിഡ ആസ്ഥാനമായി പ്രവര്&zwj;ത്തിക്കുന്ന പവര്&zwj;അസ് എന്ന കമ്പനിയില്&zwj; ട്രംപിന്റെ മക്കള്&zwj;ക്ക് വലിയ നിക്ഷേപമുണ്ട്. കുറഞ്ഞ ചിലവില്&zwj; നിര്&zwj;മ്മിക്കുന്ന ഇറാന്റെ 'ഷഹീദ്' ഡ്രോണുകളെ ലക്ഷ്യമിട്ട് തകര്&zwj;ക്കാന്&zwj; വേണ്ടി മാത്രം ഇവര്&zwj; 'ഗാര്&zwj;ഡിയന്&zwj;-1' എന്ന പേരില്&zwj; ഒരു പ്രത്യേക പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചൈനീസ് ഡ്രോണുകള്&zwj;ക്ക് അമേരിക്ക വിലക്കേര്&zwj;പ്പെടുത്തിയ സാഹചര്യത്തില്&zwj;, തങ്ങളുടെ കമ്പനിയെ അമേരിക്കന്&zwj; സൈന്യത്തിന്റെ പ്രധാന വിതരണക്കാരാക്കി മാറ്റാനും ട്രംപ് കുടുംബം ശ്രമിക്കുന്നുണ്ട്.&lt;/p&gt;&lt;h2&gt;യുഎഇ എന്തിനാണ് പുതിയ ആയുധം വാങ്ങുന്നത്?&lt;/h2&gt;&lt;p&gt;സമീപകാലത്തായി യുഎഇയിലെ എണ്ണ സംഭരണ ശാലകള്&zwj;ക്കും വന്&zwj;കിട ഡാറ്റാ സെന്ററുകള്&zwj;ക്കും നേരെ ഇറാന്റെ ഡ്രോണ്&zwj; ആക്രമണങ്ങള്&zwj; വര്&zwj;ധിച്ചിട്ടുണ്ട്. ഫുജൈറയിലെ എണ്ണ കയറ്റുമതി കേന്ദ്രത്തിനും ആമസോണിന്റെ ഡാറ്റാ സെന്ററുകള്&zwj;ക്കും നേരെ ഇത്തരത്തില്&zwj; ആക്രമണമുണ്ടായി. നിലവില്&zwj; യുഎഇയുടെ പക്കല്&zwj; അമേരിക്കന്&zwj; നിര്&zwj;മിത 'പാട്രിയറ്റ്', 'താഡ്' തുടങ്ങിയ വമ്പന്&zwj; മിസൈല്&zwj; പ്രതിരോധ സംവിധാനങ്ങളുണ്ടെങ്കിലും, കൂട്ടമായി എത്തുന്ന ചെറിയ ഡ്രോണുകളെ തടയാന്&zwj; ഇവയ്ക്ക് പരിമിതികളുണ്ട്. കുറഞ്ഞ ചിലവില്&zwj; നിര്&zwj;മ്മിക്കുന്ന ഇറാന്റെ കൊലയാളി ഡ്രോണുകളെ പ്രതിരോധിക്കാന്&zwj; പവര്&zwj;അസ് കമ്പനിയുടെ ലളിതമായ സാങ്കേതികവിദ്യ ഫലപ്രദമാകുമെന്നാണ് യുഎഇയുടെ കണക്കുകൂട്ടല്&zwj;.&lt;/p&gt;&lt;h3&gt;വിവാദമായി ആയുധക്കച്ചവടം&lt;/h3&gt;&lt;p&gt;അമേരിക്കന്&zwj; പ്രസിഡന്റായിരുന്ന വ്യക്തിയുടെ കുടുംബം നേരിട്ട് വിദേശരാജ്യങ്ങളുമായി ആയുധക്കച്ചവടം നടത്തുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഔദ്യോഗിക പദവികള്&zwj; ദുരുപയോഗം ചെയ്താണോ ഇത്തരം കരാറുകള്&zwj; ഉറപ്പിക്കുന്നതെന്ന ചോദ്യവുമായി ഡെമോക്രാറ്റിക് പാര്&zwj;ട്ടി അംഗങ്ങള്&zwj; രംഗത്തെത്തി. സെനറ്റര്&zwj; എലിസബത്ത് വാറന്&zwj; ഉള്&zwj;പ്പെടെയുള്ളവര്&zwj; ഈ ഇടപാടില്&zwj; അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.&lt;/p&gt;&lt;p&gt;എന്നാല്&zwj;, രാഷ്ട്രീയ വിവാദങ്ങളേക്കാള്&zwj; രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് യുഎഇ മുന്&zwj;ഗണന നല്&zwj;കുന്നത്. തങ്ങളുടെ എണ്ണ സമ്പത്തിനെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാന്&zwj; ആരുടെ പക്കല്&zwj; നിന്നും ആയുധം വാങ്ങാന്&zwj; യുഎഇ തയ്യാറാണെന്നതാണ് നിലവിലെ സാഹചര്യം. പശ്ചിമേഷ്യയിലെ യുദ്ധമുഖത്ത് സ്വകാര്യ കമ്പനികള്&zwj;ക്കും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികള്&zwj;ക്കും എത്രത്തോളം പ്രാധാന്യമുണ്ടെന്നാണ് ഈ നീക്കം വ്യക്തമാക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/west-asia-tensions-rise-as-trump-sons-backed-drone-firm-seeks-uae-defence-deal-articleshow-kuq22rg"/>
        </item>
        <item>
            <title><![CDATA[താര്‍ മരുഭൂമിയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ അസംസ്‌കൃത എണ്ണ വേര്‍തിരിച്ചെടുത്തു, നിര്‍ണ്ണായക നാഴികക്കല്ല്]]></title>
            <link>https://www.asianetnews.com/india-news/record-crude-output-from-thar-desert-rajasthan-articleshow-ni4zc72</link>
            <guid isPermaLink="true">https://www.asianetnews.com/india-news/record-crude-output-from-thar-desert-rajasthan-articleshow-ni4zc72</guid>
            <pubDate>Thu, 02 Apr 2026 18:35:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഗള്&zwj;ഫ് മേഖലയിലെ സംഘര്&zwj;ഷങ്ങള്&zwj;ക്കിടെ, രാജസ്ഥാനിലെ താര്&zwj; മരുഭൂമിയില്&zwj; നിന്ന് ഓയില്&zwj; ഇന്ത്യ ലിമിറ്റഡ് റെക്കോര്&zwj;ഡ് അളവില്&zwj; അസംസ്&zwnj;കൃത എണ്ണ ഉല്&zwj;പ്പാദിപ്പിച്ച് ഇന്ത്യ നിര്&zwj;ണ്ണായക നേട്ടം കൈവരിച്ചു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn74qxc0mjz00w92bfj9fedd,imgname-rajastan-thar-1775135094144.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഗ&lt;/strong&gt;ള്&zwj;ഫ് മേഖലയില്&zwj; അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്&zwj;ഷങ്ങള്&zwj; എണ്ണവിപണിയെ ബാധിക്കുന്നതിനിടെ ആഭ്യന്തര എണ്ണ ഉല്&zwj;പ്പാദനത്തില്&zwj; നിര്&zwj;ണ്ണായക നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. രാജസ്ഥാനിലെ താര്&zwj; മരുഭൂമിയില്&zwj; നിന്ന് റെക്കോര്&zwj;ഡ് അളവില്&zwj; അസംസ്&zwnj;കൃത എണ്ണ വേര്&zwj;തിരിച്ചെടുക്കുന്നതില്&zwj; പൊതുമേഖലാ സ്ഥാപനമായ ഓയില്&zwj; ഇന്ത്യ ലിമിറ്റഡ് വിജയം കൈവരിച്ചു. ജയ്&zwnj;സാല്&zwj;മീറിലെ ജോധ്പൂര്&zwj; സാന്&zwj;ഡ്സ്റ്റോണ്&zwj; മേഖലയില്&zwj; നിന്ന് പ്രതിദിനം 1,202 ബാരല്&zwj; എണ്ണയാണ് ഇപ്പോള്&zwj; ഉല്&zwj;പ്പാദിപ്പിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്&zwj;ന്ന ഉല്&zwj;പ്പാദന നിരക്കാണിത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഉല്&zwj;പ്പാദനത്തില്&zwj; 70 ശതമാനം വര്&zwj;ധന&lt;/strong&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ വര്&zwj;ഷത്തെ അപേക്ഷിച്ച് ഉല്&zwj;പ്പാദനത്തില്&zwj; വന്&zwj; കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്&zwj;ഷം 705 ബാരലായിരുന്നത് ഇത്തവണ 1,202 ബാരലായി ഉയര്&zwj;ന്നു (70% വര്&zwj;ധന). 2025-26 സാമ്പത്തിക വര്&zwj;ഷത്തില്&zwj; ആകെ ഉല്&zwj;പ്പാദനം 43,773 മെട്രിക് ടണ്ണിലെത്തി. കഴിഞ്ഞ വര്&zwj;ഷം ഇത് 32,787 മെട്രിക് ടണ്ണായിരുന്നു. മരുഭൂമിയില്&zwj; നിന്ന് ടാങ്കറുകള്&zwj; വഴി ഗുജറാത്തിലെ മെഹ്&zwnj;സാനയിലുള്ള ഒഎന്&zwj;ജിസി പ്ലാന്റുകളിലാണ് എണ്ണ എത്തിക്കുന്നത്. അവിടെ നിന്ന് പൈപ്പ് ലൈനുകള്&zwj; വഴി ഇന്ത്യന്&zwj; ഓയില്&zwj; കോര്&zwj;പ്പറേഷന്റെ കൊയാലി റിഫൈനറിയിലേക്ക് ശുദ്ധീകരണത്തിനായി അയക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;വെല്ലുവിളികളെ അതിജീവിച്ച സാങ്കേതിക വിദ്യ&lt;/strong&gt;&lt;/p&gt;&lt;p&gt;രാജസ്ഥാനിലെ ബഗേവാല എണ്ണപ്പാടം ഇന്ത്യയിലെ തന്നെ അപൂര്&zwj;വ്വമായ എണ്ണ നിക്ഷേപമുള്ള ഇടമാണ്. ഇവിടുത്തെ എണ്ണയ്ക്ക് കൊഴുപ്പ് കൂടുതലായതിനാല്&zwj; സാധാരണ രീതിയില്&zwj; വേര്&zwj;തിരിച്ചെടുക്കുക അസാധ്യമായിരുന്നു. എന്നാല്&zwj; 'സൈക്ലിക് സ്റ്റീം സ്റ്റിമുലേഷന്&zwj;' എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഭൂമിക്കടിയിലെ പാറക്കെട്ടുകളിലേക്ക് നീരാവി കടത്തിവിട്ട് എണ്ണയുടെ കട്ടി കുറച്ച് പുറത്തെടുക്കുന്ന രീതിയാണിത്. 1991-ല്&zwj; കണ്ടെത്തിയ നിക്ഷേപമാണെങ്കിലും 30 വര്&zwj;ഷത്തിന് ശേഷമാണ് ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്&zwj;ഷം 9 കിണറുകളായിരുന്നത് ഇത്തവണ 13 ആയി വര്&zwj;ധിപ്പിച്ചു. 'ഫിഷ്&zwnj;ബോണ്&zwj; ഡ്രില്ലിംഗ്' തുടങ്ങിയ ആധുനിക രീതികളും ഇവിടെ പരീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് ഹീറ്ററുകള്&zwj;, വാക്വം ഇന്&zwj;സുലേറ്റഡ് ട്യൂബുകള്&zwj; എന്നിവ ഉപയോഗിച്ച് കൊടും ചൂടുള്ള മരുഭൂമിയിലും സുഗമമായി എണ്ണ ഖനനം നടത്തുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/record-crude-output-from-thar-desert-rajasthan-articleshow-ni4zc72"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യയിലെ വെടിനിർത്തലിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് ആഗോള വിപണിയിലെ എണ്ണവില; മണിക്കൂറുകൾക്കിടെ ബാരലിന് 14 ഡോളർ കുറഞ്ഞു]]></title>
            <link>https://www.asianetnews.com/money/market/crude-oil-price-fall-as-west-asia-ceasefire-iran-and-us-articleshow-nvscahz</link>
            <guid isPermaLink="true">https://www.asianetnews.com/money/market/crude-oil-price-fall-as-west-asia-ceasefire-iran-and-us-articleshow-nvscahz</guid>
            <pubDate>Wed, 08 Apr 2026 08:14:03 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. പാകിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന ചർച്ചയെ തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കാൻ തീരുമാനമായതാണ് വിലയിടിവിന് കാരണം. ഇത് ആഗോള സമ്പദ്&zwnj;വ്യവസ്ഥയിൽ പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knayz3sgbxcbnwqk70djtws6,imgname----------------------45--1775263256368.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്&zwnj;ചത്തേക്ക് തുറക്കാൻ ഇറാൻ ധാരണയിലെത്തിയ റിപ്പോർട്ടുകളാണ് എണ്ണ വില താഴാൻ കാരണം. യുദ്ധഭീതിയൊഴിഞ്ഞത് വിതരണ ശൃംഖലയിലെ ആശങ്കകൾ കുറച്ചതാണ് ആശ്വാസമായത്. 109 ഡോളറിന് മുകളിൽ ബാരലിന് വിലയുണ്ടായിരുന്ന എണ്ണ വില 95 ലേക്ക് താഴ്ന്നു. മണിക്കൂറുകൾക്കിടെ 14 ഡോളറോളം ഇടിവാണ് രേഖപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ ഇറാൻ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. ഇത് ആഗോള എണ്ണ വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.&lt;/p&gt;&lt;p&gt;യുഎസ് ബോണ്ടുകളും യുഎസ് കമ്പനികളുടെ ഓഹരികളും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലെ നിർദേശങ്ങൾ ട്രംപ് അംഗീകരിച്ചതോടെയാണ് താൽക്കാലിക വെടിനിർത്തൽ സാധ്യമായത്. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ വെച്ച് സമാധാന ചർച്ചകൾ തുടരും. ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുദ്ധത്തിന് താൽക്കാലിക ശമനമുണ്ടായതോടെ ആഗോള സമ്പദ്&zwnj;വ്യവസ്ഥയിൽ പോസിറ്റീവ് ആയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. എണ്ണവില കുറയുന്നത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വലിയ ഗുണകരമാകും.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money/market/crude-oil-price-fall-as-west-asia-ceasefire-iran-and-us-articleshow-nvscahz"/>
        </item>
        <item>
            <title><![CDATA[ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ മഞ്ഞ ലോഹം; കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയറിയാം]]></title>
            <link>https://www.asianetnews.com/kerala-news/gold-rate-steady-after-days-of-fluctuation-check-today-price-per-pavan-in-kerala-articleshow-tqtnvte</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/gold-rate-steady-after-days-of-fluctuation-check-today-price-per-pavan-in-kerala-articleshow-tqtnvte</guid>
            <pubDate>Sat, 04 Apr 2026 09:49:28 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഏപ്രിൽ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,10,680 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകളും യുഎസ് ഫെഡറൽ റിസർവ് തീരുമാനങ്ങളുമാണ് സ്വർണ്ണവിലയിലെ മാറ്റങ്ങൾ നിർണ്ണയിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3npq6b2z63tysdhm29mes8,imgname-gold-rate-today-india-mcx-gold-price-rise-middle-east-tension-us-iran-dollar-impact-silver-fall-0202-1775018663115.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഇന്ന് സ്വ&zwj;&zwj;&zwnj;ർണ വിലയിൽ മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 13, 835 രൂപയാണ് വിപണി വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,10, 680 രൂപയുമാണ്. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 25 രൂപയും 10 പവൻ വെള്ളിക്ക് 250 രൂപയുമാണ് വില വരുന്നത്.&lt;/p&gt;&lt;h2&gt;ഈ മാസത്തെ സ്വ&zwnj;&zwj;&zwnj;ർണ വില ഒറ്റ നോട്ടത്തിൽ&lt;/h2&gt;&lt;p&gt;ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 3- രാവിലെ 1,10,680 രൂപ&lt;/p&gt;&lt;p&gt;ഏപ്രിൽ 4- രാവിലെ 1,10,680 രൂപ&lt;/p&gt;&lt;h3&gt;സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?&lt;/h3&gt;&lt;p&gt;സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/gold-rate-steady-after-days-of-fluctuation-check-today-price-per-pavan-in-kerala-articleshow-tqtnvte"/>
        </item>
        <item>
            <title><![CDATA[ട്രംപിനെ പൂട്ടാനുള്ള വജ്രായുധം, ഇതുവരെ ഉപയോഗിക്കാത്ത ആ നിയമം; അമേരിക്കന്‍ പ്രവചന വിപണിയില്‍ ചൂടേറിയ ചര്‍ച്ചകള്‍]]></title>
            <link>https://www.asianetnews.com/international-news/diamond-weapon-to-lock-up-trump-that-law-that-has-not-yet-been-used-heated-discussions-articleshow-wpo63uy</link>
            <guid isPermaLink="true">https://www.asianetnews.com/international-news/diamond-weapon-to-lock-up-trump-that-law-that-has-not-yet-been-used-heated-discussions-articleshow-wpo63uy</guid>
            <pubDate>Mon, 06 Apr 2026 18:26:42 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഭരണഘടനയിലെ 25-ാം ഭേദഗതി പ്രയോഗിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ യുഎസിൽ ശക്തമാകുന്നു. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, 'കൽഷി' പോലുള്ള പ്രവചന വിപണികളിൽ ഇതിനുള്ള സാധ്യത വർധിച്ചതായി കണക്കുകൾ കാണിക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkv2gkn2yr5znd0pg4c0e1tg,imgname-donald-trump--1--1773656362658.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: അമേരിക്കന്&zwj; പ്രസിഡന്&zwj;റ് ഡോണള്&zwj;ഡ് ട്രംപിനെ പദവിയില്&zwj; നിന്ന് നീക്കാന്&zwj; ഭരണഘടനയിലെ 'ഇരുപത്തിയഞ്ചാം ഭേദഗതി' പ്രയോഗിച്ചേക്കുമെന്ന ചര്&zwj;ച്ചകള്&zwj; യുഎസില്&zwj; വീണ്ടും സജീവമാകുന്നു. സാധാരണ രാഷ്ട്രീയ ചര്&zwj;ച്ചകള്&zwj;ക്കപ്പുറം, പണം വെച്ചുള്ള പ്രവചനങ്ങള്&zwj; നടക്കുന്ന പ്രവചന വിപണികളിലും ഇതിനുള്ള സാധ്യത വര്&zwj;ധിച്ചതായാണ് കണക്കുകള്&zwj; വ്യക്തമാക്കുന്നത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതും ട്രംപിന്&zwj;റെ വിവാദപരമായ ചില പ്രതികരണങ്ങളുമാണ് ഇതിലേക്ക് നയിച്ചത്.&lt;/p&gt;&lt;p&gt;&lt;strong&gt;കല്&zwj;ഷി പ്രവചന വിപണിയിലെ മുന്നേറ്റം&lt;/strong&gt;&lt;/p&gt;&lt;p&gt;വിവിധ വിഷയങ്ങളില്&zwj; ആളുകള്&zwj; പണം വെച്ച് പ്രവചനം നടത്തുന്ന 'കല്&zwj;ഷി' എന്ന ഓണ്&zwj;ലൈന്&zwj; പ്ലാറ്റ്ഫോമില്&zwj; ട്രംപിനെതിരെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് വലിയ രീതിയിലാണ് ആളുകള്&zwj; ബെറ്റ് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതിനുള്ള സാധ്യത 28.6 ശതമാനത്തില്&zwj; നിന്ന് 35.1 ശതമാനമായി ഉയര്&zwj;ന്നു. ട്രംപിന്റെ രണ്ടാം ഭരണകാലയളവ് തുടങ്ങിയ ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്&zwj;ന്ന രണ്ടാമത്തെ നിരക്കാണിത്. 2025 ജനുവരിയില്&zwj; ഇത് വെറും 15 ശതമാനം മാത്രമായിരുന്നു. ഇറാനെതിരെയുള്ള ട്രംപിന്റെ സോഷ്യല്&zwj; മീഡിയ പോസ്റ്റുകളും, ആഗോള എണ്ണക്കടത്ത് പാതയായ ഹോര്&zwj;മുസ് കടലിടുക്കിലെ തടസ്സങ്ങളും, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്&zwj;ക്ക് നേരെയുള്ള ഭീഷണികളുമാണ് ആളുകളെ ഇത്തരമൊരു പ്രവചനത്തിലേക്ക് നയിക്കുന്നത്.&lt;/p&gt;&lt;h2&gt;എന്താണ് ഈ 25-ാം ഭേദഗതി?&lt;/h2&gt;&lt;p&gt;1963-ല്&zwj; ജോണ്&zwj; എഫ് കെന്നഡിയുടെ വധത്തിന് ശേഷമാണ് അധികാര കൈമാറ്റത്തിലെ അവ്യക്തതകള്&zwj; ഒഴിവാക്കാന്&zwj; 1967-ല്&zwj; അമേരിക്കന്&zwj; ഭരണഘടനയില്&zwj; 25-ാം ഭേദഗതി ഉള്&zwj;പ്പെടുത്തിയത്. ഒരു പ്രസിഡന്&zwj;റിനെ പദവിയില്&zwj; നിന്ന് നീക്കാന്&zwj; ഇതുവരെ ഈ നിയമം ഉപയോഗിച്ചിട്ടില്ല. പ്രസിഡന്&zwj;റുമാര്&zwj;ക്ക് ശസ്ത്രക്രിയയോ മറ്റ് ചികിത്സകളോ വേണ്ടി വരുമ്പോള്&zwj; താല്&zwj;ക്കാലികമായി അധികാരം കൈമാറാന്&zwj; മാത്രമാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാല്&zwj; ട്രംപിനെതിരെ ഇത് പ്രയോഗിക്കുക അത്ര എളുപ്പമല്ല. വൈസ് പ്രസിഡന്&zwj;റും മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും ചേര്&zwj;ന്ന് പ്രസിഡന്&zwj;റിന് ചുമതലകള്&zwj; നിര്&zwj;വഹിക്കാന്&zwj; കഴിയില്ലെന്ന് രേഖാമൂലം അറിയിക്കണം.&lt;/p&gt;&lt;p&gt;ഇതിനെതിരെ കോണ്&zwj;ഗ്രസിന് കത്ത് നല്&zwj;കാന്&zwj; പ്രസിഡന്&zwj;റിന് അധികാരമുണ്ട്. എന്നാല്&zwj; വൈസ് പ്രസിഡന്&zwj;റും മന്ത്രിസഭയും തങ്ങളുടെ നിലപാടില്&zwj; ഉറച്ചുനിന്നാല്&zwj; നാല് ദിവസത്തിനകം വിഷയം കോണ്&zwj;ഗ്രസിന്റെ വോട്ടെടുപ്പിന് വിടും. പ്രസിഡന്&zwj;റിനെ മാറ്റിനിര്&zwj;ത്താന്&zwj; ഇരു സഭകളിലും മൂന്നില്&zwj; രണ്ട് ഭൂരിപക്ഷം വേണം. ഇറാന്&zwj; യുദ്ധം അമേരിക്കന്&zwj; വിദേശനയങ്ങളെ തന്നെ മാറ്റിമറിക്കുമ്പോള്&zwj;, ട്രംപിന്റെ നേതൃത്വത്തെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയരുന്നത്.&lt;/p&gt;&lt;p&gt;ഇറാന്&zwj; ഹോര്&zwj;മുസ് കടലിടുക്ക് അടച്ചതോടെയാണ് സ്ഥിതി വഷളായത്. ഇതിന് മറുപടിയായി ട്രംപ് ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്&zwj; തകര്&zwj;ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുവരെ 20 ലക്ഷത്തിലധികം ഡോളറിന്റെ (ഏകദേശം 16 കോടിയിലധികം രൂപ) ഇടപാടുകളാണ് ഈ പ്രവചനങ്ങളുമായി ബന്ധപ്പെട്ട് കല്&zwj;ഷി പ്ലാറ്റ്ഫോമില്&zwj; മാത്രം നടന്നിട്ടുള്ളത്. ഇത്തരം പ്രവചനങ്ങള്&zwj; ഫലം കൃത്യമായി ഉറപ്പുനല്&zwj;കുന്നില്ലെങ്കിലും, ജനങ്ങളുടെ ചിന്താഗതി എങ്ങനെ മാറുന്നു എന്നതിന്റെ കൃത്യമായ സൂചനയാണിത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/international-news/diamond-weapon-to-lock-up-trump-that-law-that-has-not-yet-been-used-heated-discussions-articleshow-wpo63uy"/>
        </item>
        <item>
            <title><![CDATA[അമേരിക്കയില്‍ ആവശ്യത്തിലധികം സ്റ്റോക്കുണ്ടായിട്ടും വില താഴുന്നില്ല, ആഗോളവിപണിയിൽ കുതിച്ചുയർന്ന് എണ്ണവില; വില്ലനായി ഹോര്‍മുസ് കടലിടുക്ക്]]></title>
            <link>https://www.asianetnews.com/money/market/global-crude-oil-price-hike-while-america-has-enough-stock-articleshow-x98wmg7</link>
            <guid isPermaLink="true">https://www.asianetnews.com/money/market/global-crude-oil-price-hike-while-america-has-enough-stock-articleshow-x98wmg7</guid>
            <pubDate>Tue, 07 Apr 2026 18:10:05 +0530</pubDate>
            <description><![CDATA[പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചത് ആഗോള എണ്ണവില കുതിച്ചുയരാൻ കാരണമായി. അമേരിക്കയിൽ റെക്കോർഡ് ഉത്പാദനം നടന്നിട്ടും, എണ്ണക്കപ്പലുകൾക്കുള്ള അധികച്ചെലവ് കാരണം വില വർധിക്കുകയാണ്. ഇറാന്റെയും അമേരിക്കയുടെയും അടുത്ത നീക്കങ്ങൾ ലോകമെമ്പാടുമുള്ള ഇന്ധനവിലയെ നിർണ്ണയിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kknrgvgm8380jq5eaejtzd7s,imgname-crude-oil-2-1773478112788.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയും രാഷ്ട്രീയ തര്&zwj;ക്കങ്ങളും ലോകമെങ്ങുമുള്ള എണ്ണ വിപണിയെ ചൂട് പിടിപ്പിക്കുകയാണ്. അമേരിക്കയില്&zwj; എണ്ണ ഉല്&zwj;പ്പാദനം റെക്കോര്&zwj;ഡ് നിലയിലേക്ക് ഉയർത്തി. എന്നാൽ വിപണിയിലെ ആശങ്കകള്&zwj; മൂലം വില കുറയാത്ത സ്ഥിതിയാണ്. ചരിത്രത്തിലാദ്യമായി അമേരിക്കന്&zwj; എണ്ണയായ ഡബ്ല്യു.ടി.ഐ ലണ്ടന്&zwj; വിപണിയിലെ ബ്രെന്റ് ക്രൂഡിനേക്കാള്&zwj; ഉയര്&zwj;ന്ന വിലയ്ക്ക് വ്യാപാരം ചെയ്യപ്പെടുന്ന അസാധാരണ സാഹചര്യമാണ്. 2009-ന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു മാറ്റം.&lt;/p&gt;&lt;p&gt;പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകര്&zwj;ന്നതാണ് എണ്ണവില കുതിച്ചുയരാന്&zwj; പ്രധാന കാരണം. ലോകത്തെ എണ്ണക്കപ്പലുകള്&zwj; കടന്നുപോകുന്ന ഏറ്റവും പ്രധാന പാതയായ ഹോര്&zwj;മുസ് കടലിടുക്കിന് മേല്&zwj; നിയന്ത്രണം കടുപ്പിക്കാനുള്ള നീക്കങ്ങള്&zwj; വിപണിയെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. എണ്ണക്കപ്പലുകള്&zwj; സുരക്ഷിതമായി കടന്നുപോകാന്&zwj; ഏകദേശം 20 ലക്ഷം ഡോളര്&zwj; (ഏകദേശം 16 കോടിയിലധികം രൂപ) ഇറാന്&zwj; ഈടാക്കി തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ അധികച്ചെലവ് സ്വാഭാവികമായും എണ്ണവിലയില്&zwj; പ്രതിഫലിക്കും. മറ്റ് രാജ്യങ്ങളും സമാനമായ രീതിയില്&zwj; നീങ്ങിയാല്&zwj; ആഗോളതലത്തില്&zwj; ഇന്ധനവില ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മാര്&zwj;ച്ച് മാസത്തില്&zwj; മാത്രം അമേരിക്കന്&zwj; എണ്ണവിലയില്&zwj; 51 ശതമാനത്തിന്റെ ഞെട്ടിപ്പിക്കുന്ന വര്&zwj;ദ്ധനവാണുണ്ടായത്. ഇത് അമേരിക്കയിലെ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. അവിടെ പെട്രോള്&zwj; വില 37 ശതമാനവും ഡീസല്&zwj; വില 50 ശതമാനവും വര്&zwj;ദ്ധിച്ചത് പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;സമാനമായ സാഹചര്യം തുടര്&zwj;ന്നാല്&zwj; സുരക്ഷിത നിക്ഷേപം എന്ന നിലയില്&zwj; ആളുകള്&zwj; സ്വര്&zwj;ണ്ണത്തിലേക്ക് തിരിയുന്നത് വില വര്&zwj;ദ്ധനവിന് കാരണമാകുമെന്ന് മാര്&zwj;ക്കറ്റ് വിദഗ്ദ്ധന്&zwj; ദിനേശ് സോമാനി നിരീക്ഷിക്കുന്നു. ചുരുക്കത്തില്&zwj;, അമേരിക്കയില്&zwj; ആവശ്യത്തിന് എണ്ണയുണ്ടെങ്കിലും ലോകത്തിന്റെ മറ്റൊരു ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകള്&zwj; സാധാരണക്കാരന്റെ പോക്കറ്റ് ചോര്&zwj;ത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇറാന്റെ അടുത്ത നീക്കങ്ങളും അമേരിക്കയുടെ പ്രതികരണവുമാകും വരും ദിവസങ്ങളില്&zwj; എണ്ണവില നിശ്ചയിക്കുക.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money/market/global-crude-oil-price-hike-while-america-has-enough-stock-articleshow-x98wmg7"/>
        </item>
    </channel>
</rss>
