<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 02 Oct 2025 18:20:18 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/money-time" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[5.39 കോടി പിഴ; പേടിഎമ്മിന്റെ 'ചെവിക്ക് പിടിച്ച്' റിസര്‍വ് ബാങ്ക്]]></title>
            <link>https://www.asianetnews.com/money-time/rbi-imposes-5-39-crore-penalty-on-paytm-payments-bank-apk-s2grhu</link>
            <guid isPermaLink="true">https://www.asianetnews.com/money-time/rbi-imposes-5-39-crore-penalty-on-paytm-payments-bank-apk-s2grhu</guid>
            <pubDate>Fri, 13 Oct 2023 16:32:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഒന്നും രണ്ടുമല്ല അഞ്ചര കോടിയോളമാണ് പേടിഎം പിഴ അടയ്&zwnj;ക്കേണ്ടത്. പേടിഎമ്മിന് വീഴ്ച സംഭവിച്ചതെവിടെ&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hcm9vxhptne602wd6s1b6fxd,imgname-fotojet---2023-10-13t160822-288.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;കെ&lt;/strong&gt;&lt;/span&gt;വൈസി മാനദണ്ഡങ്ങള്&zwj; ലംഘിച്ചതിന് പേടിഎം പേയ്മെന്&zwj;റ് ബാങ്കിന് 5.39 കോടി രൂപയുടെ പിഴയേര്&zwj;പ്പെടുത്തി റിസര്&zwj;വ് ബാങ്ക്. ഉപയോക്താക്കളുടെ വിവരങ്ങള്&zwj; കൃത്യമായി ശേഖരിക്കുന്നതില്&zwj; പേടിഎമ്മിന് വീഴ്ച സംഭവിച്ചതോടെയാണ്&amp;nbsp; ബാങ്കിംഗ് റെഗുലേഷന്&zwj; നിയമ പ്രകാരമുള്ള നടപടി. സൈബര്&zwj; സുരക്ഷ ഏര്&zwj;പ്പെടുത്തുന്നതില്&zwj; പേടിഎം പേയ്മെന്&zwj;റ് ബാങ്കിന് വന്ന വീഴ്ചയും ശിക്ഷാ നടപടിക്ക് കാരണമായിട്ടുണ്ട്. റെഗുലേറ്ററി നിയമ പ്രകാരമുള്ള നടപടി ക്രമങ്ങള്&zwj; പാലിക്കുന്നതിലെ പോരായ്മ കാരണമാണ് നടപടിയെന്നും ബാങ്കിന്&zwj;റെ ഇടപാടുകളെയോ അവരുമായുള്ള കരാറുകളേയോ ബാധിക്കുന്നതല്ല നടപടിയെന്നും റിസര്&zwj;വ് ബാങ്ക് വ്യക്തമാക്കി.&lt;/p&gt; &lt;p&gt;&lt;strong&gt;ALSO READ:&amp;nbsp;എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; നാളെ ഈ സേവനങ്ങൾ മുടങ്ങും&lt;/strong&gt;&lt;/p&gt; &lt;p&gt;കെവൈസിയുമായി ബന്ധപ്പെട്ട പ്രത്യേക ഓഡിറ്റ് പേടിഎം പേയ്മെന്&zwj;റ് ബാങ്കില്&zwj; നടത്തിയെന്നും അതില്&zwj; കണ്ടെത്തിയ വീഴ്ചകളെ തുടര്&zwj;ന്നാണ് പിഴ ശിക്ഷ ഏര്&zwj;പ്പെടുത്തിയിരിക്കുന്നതെന്നും റിസര്&zwj;വ് ബാങ്ക് അറിയിച്ചു.സമഗ്രമായ ഓഡിറ്റാണ് റിസര്&zwj;വ് ബാങ്ക് ഏര്&zwj;പ്പെടുത്തിയ ഏജന്&zwj;സി പേടിഎം ബാങ്കില്&zwj; നടത്തിയത്. രാജ്യത്തിന് പുറത്തുനിന്നുള്ള ഐപി വിലാസങ്ങളില്&zwj; നിന്നുള്ള കണക്ഷനുകള്&zwj; തടയുന്നതില്&zwj; പേടിഎം പേയ്മെന്&zwj;റ് ബാങ്ക് പരാജയപ്പെട്ടെന്ന് ഓഡിറ്റില്&zwj; കണ്ടെത്തിയിട്ടുണ്ട്. പേടിഎമ്മിന്&zwj;റെ വീഡിയോ അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്&zwj; ഐഡന്&zwj;റിഫിക്കേഷന്&zwj; പ്രോസസിലാണ് ഇന്ത്യക്ക് പുറത്തുനിന്നുള്ള ഐപി കണക്ഷനുകള്&zwj; ഉണ്ടായത്.&lt;/p&gt; &lt;p&gt;&lt;strong&gt;ALSO READ:&amp;nbsp;മൂന്ന് സഹകരണ ബാങ്കുകൾക്ക് പണപ്പിഴ; കർശന നടപടിയുമായി ആർബിഐ&lt;/strong&gt;&lt;/p&gt; &lt;p&gt;അസാധാരണമായ സൈബര്&zwj; സുരക്ഷാ വീഴ്ചകള്&zwj; റിപ്പോര്&zwj;ട്ട് ചെയ്യുന്നതിലും ബാങ്കിന് വീഴ്ച സംഭവിച്ചു.എസ്എംഎസ് ഡെലിവറി റെസീപ്റ്റ് പരിശോധനയിലും നിബന്ധനകള്&zwj; പാലിച്ചില്ലെന്ന് ഓഡിറ്റ് വിഭാഗം റിപ്പോര്&zwj;ട്ട് ചെയ്തിട്ടുണ്ട്.&amp;nbsp; വീഴ്ചകളെ സംബന്ധിച്ച് പേടിഎം പേയ്മെന്&zwj;റ് ബാങ്ക്&amp;nbsp; നല്&zwj;കിയ വിശദീകരണം ഓഡിറ്റില്&zwj; കണ്ടെത്തിയ വീഴ്ചകളെ സാധൂകരിക്കുന്നതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാങ്കിന് റിസര്&zwj;വ് ബാങ്ക് പിഴ ചുമത്തിയത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/rbi-imposes-5-39-crore-penalty-on-paytm-payments-bank-apk-s2grhu"/>
        </item>
        <item>
            <title><![CDATA[ഇൻഷുറൻസ് എടുത്തവരാണോ? ഒരു പോളിസി എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ പരി​ഗണിക്കണം ]]></title>
            <link>https://www.asianetnews.com/money-time/consider-these-things-befor-taking-a-insurance-policy-svqjff</link>
            <guid isPermaLink="true">https://www.asianetnews.com/money-time/consider-these-things-befor-taking-a-insurance-policy-svqjff</guid>
            <pubDate>Sun, 04 May 2025 17:40:57 +0530</pubDate>
            <description><![CDATA[&lt;p&gt;ആദ്യമായോ അല്ലാതെയോ ഇൻഷുറൻസ് എടുക്കുന്ന വ്യക്തികൾ എന്തൊക്കെ ശ്രദ്ധിക്കണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hwpv88yxb22y748zptvwy51x,imgname-istockphoto-1327364098-612x612--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;ഇ&lt;/strong&gt;&lt;/span&gt;ൻഷുറൻസ് എടുക്കാത്തവർ ഇന്ന് വളരെ കുറവായിരിക്കും. കാരണം കൊവിഡ് കഴിഞ്ഞപ്പോൾ തന്നെ ഭൂരിഭാ​ഗം ആളുകൾക്കും ഇൻഷുറൻസിൻ്റെ പ്രാധാന്യം മനസ്സിലായിട്ടുണ്ട്. എന്നാൽ ഒരു പോളിസി എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഇന്ന് പലർക്കും വ്യക്തതയില്ല. ആദ്യമായോ അല്ലാതെയോ ഇൻഷുറൻസ് എടുക്കുന്ന വ്യക്തികൾക്ക് എന്തൊക്കെ ശ്രദ്ധിക്കാം &amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;1. ലൈഫ് ഇൻഷുറൻസ് പ്ലാൻ &amp;nbsp;&lt;/strong&gt; കുട്ടിയുടെ വിദ്യാഭ്യാസം, വിരമിക്കൽ പോലുള്ള &amp;nbsp;ലക്ഷ്യങ്ങൾ കൈവരിക്കാൻ &amp;nbsp;സഹായിക്കുന്ന നിരവധി ലൈഫ് ഇൻഷുറൻസ് പോളിസികളുണ്ട്. ഏതെങ്കിലും പോളിസി വാങ്ങുന്നതിനുമുമ്പ്, &amp;nbsp; ഭാവി ആവശ്യങ്ങളും ആഗ്രഹങ്ങളും വിലയിരുത്തണം. ഇതിനനുസരിച്ച് മാത്രം പോളിസിയെടുക്കുന്നുവെന്ന് ഉറപ്പാക്കുക&lt;/p&gt; &lt;p&gt;2. എല്ലാ ലക്ഷ്യങ്ങൾക്കും കൂടി ഒരൊറ്റ പോളിസിയോ? &amp;nbsp;ഒരു പോളിസി കൊണ്ട് ഒന്നിലധികം സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ &amp;nbsp; ശ്രമിക്കുന്നവരുണ്ട്. ഇത് നിങ്ങളെയും നിങ്ങളുടെ ആശ്രിതരെയും ബുദ്ധിമുട്ടിലാക്കും. കാരണം ഇതിലൂടെ ലക്ഷ്യങ്ങൾ ഭാഗികമായി മാത്രമേ നിറവേറ്റാൻ കഴിയൂ. &amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;3.ലൈഫ് കവർ എത്രമാത്രം ?&lt;/strong&gt; ലൈഫ് കവർ കണക്കാക്കുന്നത് ചില സമയങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട് .മിക്ക സാമ്പത്തിക വിദഗ്ധരും നിർദ്ദേശിക്കുന്ന ഒരു നിയമം, &amp;nbsp;ലൈഫ് കവർ നിങ്ങളുടെ വരുമാനത്തിന്റെ 10 ഇരട്ടി ആയിരിക്കണം എന്നതാണ്. &amp;nbsp;ഇതൊക്കെയാണെങ്കിലും, ഓരോ വ്യക്തിയും തന്റെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് ലൈഫ് കവർ വിലയിരുത്തണം.&lt;/p&gt; &lt;p&gt;&lt;strong&gt;4. &amp;nbsp;പ്രായത്തിനനുസരിച്ച് &amp;nbsp;ആവശ്യങ്ങൾ തീരുമാനിക്കുക&lt;/strong&gt; നിങ്ങളുടെ പ്രായത്തിനനുസരിച്ച്, നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ മാറുന്നു. ഉദാഹരണത്തിന്, 25 വയസ്സുള്ള അവിവാഹിതയായ സ്ത്രീയുടെ സാമ്പത്തിക ആവശ്യങ്ങൾ 40 വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ സാമ്പത്തിക പോർട്ട്&zwnj;ഫോളിയോ വാർഷിക അടിസ്ഥാനത്തിൽ അവലോകനം ചെയ്യണം. നിങ്ങൾ ജീവിക്കുന്ന ജീവിതത്തിന്റെ ഘട്ടം അനുസരിച്ച് കവറേജ് തീരുമാനിക്കുക.&lt;/p&gt; &lt;p&gt;&lt;strong&gt;5. പ്രധാനപ്പെട്ട വിവരങ്ങൾ പങ്കിടുക&lt;/strong&gt; ഒരു ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, ആവശ്യമായതും പ്രധാനപ്പെട്ടതുമായ എല്ലാ വിവരങ്ങളും ഇൻഷുറൻസ് കമ്പനിയുമായി പങ്കിടണം. &amp;nbsp;പോളിസി വാങ്ങുന്നതിന്റെ ഉദ്ദേശ്യം, നിങ്ങളുടെ മരണം സംഭവിച്ചാൽ നിങ്ങളുടെ ആശ്രിതർക്ക് ഭാവിയിൽ പിന്തുണ നൽകുക എന്നതാണ്. എല്ലാ വിവരങ്ങളും സത്യസന്ധമായി നൽകുന്നതിലൂടെ, ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ വളരെ എളുപ്പത്തിൽ പൂർത്തിയാകും. &amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;6. ഗവേഷണം&lt;/strong&gt; &amp;nbsp; നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന പോളിസി വാങ്ങുന്നത് പ്രധാനമാണ്. ഒരു പോളിസി വാങ്ങാൻ വേണ്ടി മാത്രം ഏതെങ്കിലും പ്ലാൻ വാങ്ങുന്നത് ശരിയല്ല. &amp;nbsp;സ്വന്തം ഗവേഷണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാം&lt;/p&gt; &lt;p&gt;&lt;strong&gt;7. കമ്പനിയുടെ തീരുമാനം&lt;/strong&gt;&lt;/p&gt; &lt;p&gt;ഇൻഷുറൻസ് &amp;nbsp;കമ്പനിയെക്കുറിച്ച് അറിയുന്ന ആളുകളോട് ചോദിച്ച് മനസിലാക്കുക. ഇതിനുപുറമെ,കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് അനുപാതം പോലുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.ഇതിലൂടെ ശരിയായ കമ്പനിയിൽ നിന്ന് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വാങ്ങാം.&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/money-time/consider-these-things-befor-taking-a-insurance-policy-svqjff"/>
        </item>
        <item>
            <title><![CDATA[ട്രംപിനോട് അടുക്കാൻ സക്കര്‍ബര്‍ഗ്; സത്യപ്രതിജ്ഞ ചടങ്ങിന് സംഭാവനയായി നൽകുന്നത് ഒരു കോടി രൂപ]]></title>
            <link>https://www.asianetnews.com/money-time/mark-zuckerberg-s-meta-donates-1-million-dollar-to-donald-trump-s-inaugural-fund-sofnm1</link>
            <guid isPermaLink="true">https://www.asianetnews.com/money-time/mark-zuckerberg-s-meta-donates-1-million-dollar-to-donald-trump-s-inaugural-fund-sofnm1</guid>
            <pubDate>Fri, 13 Dec 2024 18:46:16 +0530</pubDate>
            <description><![CDATA[&lt;p&gt;മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്, ഡൊണാൾഡ് ട്രംപുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് സംഭാവന.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jf0006k079j20q3de5g3f31z,imgname-mark-zuckerberg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;അ&lt;/strong&gt;&lt;/span&gt;മേരിക്കന്&zwj; പ്രസിഡന്&zwj;റ് ഡൊണാള്&zwj;ഡ് ട്രംപിന്&zwj;റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ഫേസ്ബുക്ക് ഉടമ മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗിന്&zwj;റെ നേതൃത്വത്തിലുള്ള മെറ്റ ഏതാണ്ട് ഒരു കോടിയോളം രൂപ സംഭാവന നല്&zwj;കും. ട്രംപുമായി കൂടുതല്&zwj; അടുക്കാനുള്ള ശ്രമമായാണ് സക്കര്&zwj;ബര്&zwj;ഗിന്&zwj;റെ ഈ നടപടി വിലയിരുത്തപ്പെടുന്നത്. സക്കര്&zwj;ബര്&zwj;ഗിനെ ജയിലിലേക്ക് അയക്കുമെന്ന് ഒരിക്കല്&zwj; &amp;nbsp;ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്&zwj; ട്രംപ് പരാജയപ്പെട്ടതിനെ തുടര്&zwj;ന്ന് വൈറ്റ് ഹൗസിലുണ്ടായ അക്രമത്തെ തുടര്&zwj;ന്ന് ട്രംപിന്&zwj;റെ ഫേസ്ബുക്ക്, ഇന്&zwj;സ്റ്റാഗ്രാം അക്കൗണ്ടുകള്&zwj; സക്കര്&zwj;ബര്&zwj;ഗ് നിരോധിച്ചിരുന്നു. ഇതോടെ ട്രംപും സക്കര്&zwj;ബര്&zwj;ഗും തമ്മിലുള്ള ബന്ധം വഷളായിരുന്നു. രണ്ട് വര്&zwj;ഷത്തിന് ശേഷം 2023ലാണ് ഈ വിലക്ക് നീക്കിയത്.&lt;/p&gt; &lt;p&gt;തെരഞ്ഞെടുപ്പിന് മുമ്പ് മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗ് ട്രംപിനെ പിന്തുണച്ചിരുന്നില്ല. എന്നിരുന്നാലും, ട്രംപിനെതിരായ പ്രചാരണങ്ങളില്&zwj; ട്രംപിന്&zwj;റെ പ്രതികരണത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു. ട്രംപിനോടുള്ള സുക്കര്&zwj;ബര്&zwj;ഗിന്&zwj;റെ മനോഭാവത്തിലെ മാറ്റത്തെയാണ് മെറ്റയുടെ നീക്കം സൂചിപ്പിക്കുന്നതെന്ന് അമേരിക്കന്&zwj; മാധ്യമങ്ങള്&zwj; പറഞ്ഞു. ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പില്&zwj; ട്രംപ് വിജയിച്ചതിന് ശേഷം സക്കര്&zwj;ബര്&zwj;ഗ് ട്രംപുമായി ഫോണില്&zwj; സംസാരിക്കുകയും പിന്നീട് ഒരു അഭിനന്ദന സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബുധനാഴ്ച, ഫ്ലോറിഡയിലെ മാര്&zwj;-എ-ലാഗോ എസ്റ്റേറ്റില്&zwj; മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗിനൊപ്പം ഡൊണാള്&zwj;ഡ് ട്രംപ് അത്താഴവിരുന്നിലും പങ്കെടുത്തു. സന്ദര്&zwj;ശന വേളയില്&zwj; ട്രംപും സംഘവുമായി സക്കര്&zwj;ബര്&zwj;ഗ് കൂടിക്കാഴ്ച നടത്തിയതായി മെറ്റാ പ്രതിനിധി പറഞ്ഞു. &amp;nbsp;ചര്&zwj;ച്ചയുടെ വിശദാംശങ്ങള്&zwj; വെളിപ്പെടുത്തിയിട്ടില്ല.  സക്കര്&zwj;ബര്&zwj;ഗ് ട്രംപിന്&zwj;റെ വരാനിരിക്കുന്ന സര്&zwj;ക്കാരില്&zwj; കൂടുതല്&zwj; സ്വാധീനം ചെലുത്താന്&zwj; ശ്രമിക്കുന്നതായി തോന്നുന്നുവെന്നും, ഒരുപക്ഷേ സാങ്കേതിക നയം രൂപീകരിക്കുന്നതിനുള്ള സംഭാവനകള്&zwj; നല്&zwj;കുന്നതില്&zwj; സക്കര്&zwj;ബര്&zwj;ഗിനെ ഉള്&zwj;പ്പെടുത്തിയേക്കാമെന്നും &amp;nbsp;സിഎന്&zwj;എന്&zwj; റിപ്പോര്&zwj;ട്ട് ചെയ്തു. റിപ്പബ്ലിക്കന്&zwj;മാര്&zwj; വൈറ്റ് ഹൗസിന്&zwj;റെയും കോണ്&zwj;ഗ്രസിന്&zwj;റെയും നിയന്ത്രണം ഏറ്റെടുക്കാന്&zwj; തയ്യാറെടുക്കുമ്പോള്&zwj;, ടെക് കമ്പനികളുടെ സിഇഒമാര്&zwj; കളം മാറ്റിച്ചവിട്ടിക്കൊണ്ടിരിക്കുകയാണ് . ട്രംപിനെ വിമര്&zwj;ശിച്ചിരുന്ന ആമസോണ്&zwj; സ്ഥാപകന്&zwj; ജെഫ് ബെസോസും അടുത്തിടെ ട്രംപിന്&zwj;റെ വിജയത്തില്&zwj; അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/mark-zuckerberg-s-meta-donates-1-million-dollar-to-donald-trump-s-inaugural-fund-sofnm1"/>
        </item>
        <item>
            <title><![CDATA[റിസർവ് ബാങ്കിന് ബോംബ് ഭീഷണി; സന്ദേശം റഷ്യൻ ഭാഷയിൽ]]></title>
            <link>https://www.asianetnews.com/money-time/reserve-bank-of-india-gets-bomb-threat-email-in-russian-says-will-blow-you-up--sof3ih</link>
            <guid isPermaLink="true">https://www.asianetnews.com/money-time/reserve-bank-of-india-gets-bomb-threat-email-in-russian-says-will-blow-you-up--sof3ih</guid>
            <pubDate>Fri, 13 Dec 2024 11:31:30 +0530</pubDate>
            <description><![CDATA[&lt;p&gt;ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hvkfam4anwygkk1fc8e2et73,imgname-RBI-pic-1713271820426.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ&lt;/strong&gt;: റിസർവ് ബാങ്കിന് ബോംബ് ഭീഷണി. മുംബൈയിലെ റിസർവ് ബാങ്കിൻ്റെ ആസ്ഥാനം സ്&zwnj;ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് ആര്ബിഐക്ക് ലഭിച്ച ഇമെയിൽ. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിൽ എഴുതിയ സന്ദേശത്തിൽ 'നിങ്ങൾ താമസിയാതെ പൊട്ടിത്തെറിക്കും' എന്ന് എഴുതിയിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;ഭീഷണി സന്ദേശം ലഭിച്ചപ്പോൾ തന്നെ &amp;nbsp;മുംബൈ പോലീസ് കേസ് ഫയൽ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിൽ അയയ്&zwnj;ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇമെയിൽ അയച്ചയാളുടെ ഐപി വിലാസം കണ്ടെത്താൻ കഴിഞ്ഞതായാണ് റിപ്പോർട്ട്.&lt;/p&gt; &lt;p&gt;ആറ് വർഷത്തിന് ശേഷം അധികാരമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമായി പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ചുമതലയേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീഷണി ഇമെയിൽ വന്നത്.&amp;nbsp;റിസർവ് ബാങ്കിൻ്റെ 26-ാമത് ഗവർണറാണ്&amp;nbsp;സഞ്ജയ് മൽഹോത്ര.&amp;nbsp;രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ&amp;nbsp;സഞ്ജയ്&amp;nbsp;മൽഹോത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് ആണ്&amp;nbsp;ആർബിഐയുടെ ഗവർണർ&amp;nbsp;സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.&lt;/p&gt; &lt;p&gt;കഴിഞ്ഞ മാസം ആദ്യം, മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെൻ്ററിലേക്കും സമാനമായ ഭീഷണി എത്തിയിരുന്നു.&amp;nbsp;പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്&zwnj;കർ-ഇ-തൊയ്ബയുടെ തലവൻ എന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്നാണ് ഫോണ്&zwj; കോൾ എത്തിയത്.&amp;nbsp;&quot;ലഷ്&zwnj;കർ-ഇ-തൊയ്ബയുടെ സിഇഒ&quot; &amp;nbsp;എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ആർബിഐ &amp;nbsp;കസ്റ്റമർ കെയർ സെൻ്ററിലേക്ക് വിളിക്കുകയും ഒരു ഇലക്ട്രിക് കാറിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയിക്കുകയും&amp;nbsp;പിന്നിലെ റോഡ് തടയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.&amp;nbsp;ചെയ്തു. സംഭവം ഉടൻ തന്നെ ആർബിഐ ഉദ്യോഗസ്ഥർ &amp;nbsp;മുംബൈ പോലീസിൽ റിപ്പോർട്ട് ചെയ്യുകയും അവർ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.എന്നാൽ, അന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. &amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/reserve-bank-of-india-gets-bomb-threat-email-in-russian-says-will-blow-you-up--sof3ih"/>
        </item>
        <item>
            <title><![CDATA[ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നം, നേട്ടമുണ്ടാക്കാന്‍ ഇന്ത്യയിലെ വസ്ത്രനിർമാണ മേഖല]]></title>
            <link>https://www.asianetnews.com/money-time/india-could-gain-200-250-million-in-readymade-garment-exports-amid-bangladesh-crisis-shyaj2</link>
            <guid isPermaLink="true">https://www.asianetnews.com/money-time/india-could-gain-200-250-million-in-readymade-garment-exports-amid-bangladesh-crisis-shyaj2</guid>
            <pubDate>Fri, 09 Aug 2024 17:59:17 +0530</pubDate>
            <description><![CDATA[&lt;p&gt;ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നങ്ങള്&zwj; ഇന്ത്യയിലെ ടെക്സ്റ്റൈല്&zwj; മേഖലയ്ക്ക് ഗുണം ചെയ്തേക്കുമെന്ന് വിലയിരുത്തല്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j4vhfd9fhcgh018g55gtjte0,imgname-fotojet---2024-08-09t175244-636.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;ഒ&lt;/strong&gt;&lt;/span&gt;ന്നു ചീഞ്ഞാല്&zwj; മറ്റൊന്നിന് വളം എന്ന് പറയുന്നത് പോലെ ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നങ്ങള്&zwj; ഇന്ത്യയിലെ ടെക്സ്റ്റൈല്&zwj; മേഖലയ്ക്ക് ഗുണം ചെയ്തേക്കുമെന്ന് വിലയിരുത്തല്&zwj;. ബംഗ്ലാദേശില്&zwj; ആഭ്യന്തര സംഘര്&zwj;ഷം കാരണം അവിടെയുള്ള വസ്ത്ര നിര്&zwj;മാണ മേഖലയാകെ സ്തംഭിച്ചിരുന്നു. 250 ദശലക്ഷം ഡോളര്&zwj; അധികം വരുന്ന കയറ്റുമതി ഓര്&zwj;ഡര്&zwj; ഇന്ത്യയിലെ വസ്ത്ര നിര്&zwj;മാണ കമ്പനികള്&zwj;ക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.&lt;/p&gt; &lt;p&gt;ബംഗ്ലാദേശില്&zwj; രാഷ്ട്രീയമായ സുസ്ഥിരത വരാത്തിടത്തോളം കാലം വസ്ത്രബ്രാന്&zwj;റുകളുടെ കൂടുതല്&zwj; ഓര്&zwj;ഡറുകള്&zwj; ഇന്ത്യക്ക് ലഭിക്കാന്&zwj; സാധ്യതയുണ്ട്. ഇത് ഹ്രസ്വ കാലത്തേക്കോ, കുറച്ചധികം കാലത്തേക്കോ ആയിരിക്കാം. ആഗോള ബ്രാന്&zwj;റുകളുടെ ആവശ്യം നിറവേറ്റാന്&zwj; സാധിക്കുന്ന തരത്തിലുള്ള വലിയ ഫാക്ടറികള്&zwj;ക്കായിരിക്കും ഇതിന്&zwj;റെ നേട്ടം കൂടുതലായി ലഭിക്കുക. ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് മുമ്പുതന്നെ രാജ്യത്തെ വസ്ത്ര നിര്&zwj;മാണ മേഖല പ്രതിസന്ധിയിലായിരുന്നു. നടപ്പ് സാമ്പത്തിക വര്&zwj;ഷത്തെ ആദ്യ പാദത്തില്&zwj; ബംഗ്ലാദേശിലെ വസ്ത്ര കയറ്റുമതി 17 ശതമാനമാണ് കുറഞ്ഞത്. അതേ സമയം ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 4 ശതമാനം ഉയരുകയും ചെയ്തു.&lt;/p&gt; &lt;p&gt;ഇന്ത്യയുടേയും ബംഗ്ലാദേശിന്&zwj;റെയും വസ്ത്ര കയറ്റുമതി വരുമാനത്തില്&zwj; വലിയ അന്തരമുണ്ട്. നടപ്പു സാമ്പത്തിക വര്&zwj;ഷം ആദ്യ പാദത്തില്&zwj; ബംഗ്ലാദേശ് 9.7 ബില്യണ്&zwj; ഡോളറിന്&zwj;റെ വസ്ത്രമാണ് കയറ്റി അയച്ചത്. ഇന്ത്യയുടെ വരുമാനമാകട്ടെ വെറും 3.9 ബില്യണ്&zwj; ഡോളറും. 2023ല്&zwj; ബംഗ്ലാദേശിന്&zwj;റെ ആകെ കയറ്റുമതി വരുമാനം 38.4 ബില്യണ്&zwj; ഡോളറാണ്. ഇതില്&zwj; 83 ശതമാനവും വസ്ത്ര കയറ്റുമതിയിലൂടെയാണ് ലഭിച്ചത്. ചൈനയ്ക്കും, യൂറോപ്യന്&zwj; യൂണിയനും പിന്നിലായി വസ്ത്ര കയറ്റുമതി രംഗത്ത് മൂന്നാം സ്ഥാനമാണ് ബംഗ്ലാദേശിനുള്ളത്. &amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/india-could-gain-200-250-million-in-readymade-garment-exports-amid-bangladesh-crisis-shyaj2"/>
        </item>
        <item>
            <title><![CDATA[ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചാൽ ഭയക്കേണ്ട; പരിഹാരമുണ്ട്, നികുതിദായകർ അറിയേണ്ടതെല്ലാം ]]></title>
            <link>https://www.asianetnews.com/money-time/income-tax-notice-dont-panic-if-you-receive-one-here-s-how-to-resolve-it-sgtknr</link>
            <guid isPermaLink="true">https://www.asianetnews.com/money-time/income-tax-notice-dont-panic-if-you-receive-one-here-s-how-to-resolve-it-sgtknr</guid>
            <pubDate>Thu, 18 Jul 2024 18:18:02 +0530</pubDate>
            <description><![CDATA[&lt;p&gt;ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകള്&zwj; റിട്ടേണ്&zwj; ഫയല്&zwj; ചെയ്യുന്നതില്&zwj; കണ്ടെത്തുമ്പോഴാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നത്. തെറ്റുകള്&zwj; തിരുത്തുന്നതിനുള്ള ഉചിതമായ നടപടി &amp;nbsp;സ്വീകരിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കുകയും ചെയ്യാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j1pzp5nphn3qmezn53ercx6q,imgname-finance-concepttext-tax-refund-writing-color-board-with-calculatordollar-money-pen-406607-3494--1----copy.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;ആ&lt;/strong&gt;&lt;/span&gt;ദായനികുതി വകുപ്പില്&zwj; നിന്ന് നോട്ടീസ് ലഭിച്ചാല്&zwj; പരിഭ്രാന്തരാകണോ..? ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകള്&zwj; റിട്ടേണ്&zwj; ഫയല്&zwj; ചെയ്യുന്നതില്&zwj; കണ്ടെത്തുമ്പോഴാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നത്. തെറ്റുകള്&zwj; തിരുത്തുന്നതിനുള്ള ഉചിതമായ നടപടി &amp;nbsp;സ്വീകരിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കുകയും ചെയ്യാം. നികുതി റിട്ടേണിൽ പൊരുത്തക്കേടുകളോ പിശകുകളോ ഉണ്ടാകുമ്പോൾ സാധാരണയായി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകും. റീഫണ്ടിനായി തെറ്റായ വിവരങ്ങൾ നൽകൽ, തെറ്റായ ഫോം തിരഞ്ഞെടുക്കൽ, തെറ്റായ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകൽ, കൃത്യമല്ലാത്ത വരുമാനം അല്ലെങ്കിൽ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ എന്നിവ നോട്ടീസ് ലഭിക്കുന്നതിനുള്ള &amp;nbsp;കാരണങ്ങളാണ്. ഈ പൊരുത്തക്കേടുകൾ വിശദീകരിക്കാനും എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ &amp;nbsp;അത് തിരുത്താനുമുള്ള അവസരമാണ് നോട്ടീസിലൂടെ ലഭിക്കുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ആദായ നികുതി വകുപ്പ് എങ്ങനെയാണ് നോട്ടീസ് നൽകുന്നത്?&lt;/strong&gt;  ആദായ നികുതി റിട്ടേൺ &amp;nbsp;പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, &amp;nbsp;ഫോം 16, ഫോം 26 എഎസ്, എഐഎസ്, ടിഐഎസ് എന്നിവയുൾപ്പെടെയുള്ള ഐടിആർ രേഖകളുമായി സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് പരിശോധന നടത്തും. പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ, സെക്ഷൻ 143 (1) പ്രകാരം ഒരു നോട്ടീസ് അയക്കും. പൊരുത്തക്കേടിന്റെ സ്വഭാവമനുസരിച്ച് &amp;nbsp;നികുതി കുടിശ്ശികയുണ്ടെന്നോ റീഫണ്ട് നൽകേണ്ടതുണ്ടെന്നോ എന്ന് നോട്ടീസിലൂടെ അറിയാം.&lt;/p&gt; &lt;p&gt;&lt;strong&gt;അറിയിപ്പ് ലഭിച്ചാൽ എന്ത് ചെയ്യണം?&lt;/strong&gt;  &amp;nbsp;അറിയിപ്പിന്റെ കൃത്യത പരിശോധിക്കുന്നതിനും പൊരുത്തക്കേട് &amp;nbsp;&amp;nbsp;മനസ്സിലാക്കുന്നതിനും ചാർട്ടേഡ് അക്കൗണ്ടന്റിനെ ബന്ധപ്പെടുക. പിശക് നിങ്ങളുടെ ഭാഗത്താണ് എങ്കിൽ, അധിക നികുതിയോ &amp;nbsp;പിഴയോ ഉണ്ടെങ്കിൽ അത് അടയ്ക്കുക. ആദായനികുതി വകുപ്പിന്റെ ഭാഗത്താണ് പിശക് എങ്കിൽ, അതിനുള്ള രേഖകൾ തയാറാക്കുക . സെക്ഷൻ 154(1) പ്രകാരം തിരുത്തലിനായി &amp;nbsp;അഭ്യർത്ഥിക്കാം. നോട്ടീസിനോട് പ്രതികരിക്കുമ്പോൾ,ആദായ നികുതി വകുപ്പിന്റെ വിലയിരുത്തലിനോട് പൂർണ്ണമായോ ചില ഭാഗങ്ങളോടോ വിയോജിച്ച് മറുപടി തയാറാക്കാം.&lt;/p&gt; &lt;p&gt;പൊരുത്തക്കേടിന്റെ സ്വഭാവം മനസ്സിലാക്കുക, ഒരു പ്രൊഫഷണലുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുക. ഇതിലൂടെ ഏതെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ അത് കാര്യക്ഷമമായും കൃത്യമായും പരിഹരിക്കാം&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/income-tax-notice-dont-panic-if-you-receive-one-here-s-how-to-resolve-it-sgtknr"/>
        </item>
        <item>
            <title><![CDATA[30,000 കോടിയിലധികം ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീ; ആരാണ് ലീന തിവാരി?]]></title>
            <link>https://www.asianetnews.com/money-time/second-richest-woman-of-india-leena-tewari-apk-rrqac6</link>
            <guid isPermaLink="true">https://www.asianetnews.com/money-time/second-richest-woman-of-india-leena-tewari-apk-rrqac6</guid>
            <pubDate>Mon, 20 Mar 2023 11:53:14 +0530</pubDate>
            <description><![CDATA[&lt;p&gt;ബയോകോണിന്റെ കിരൺ മജുംദാർ-ഷോ, നൈകയുടെ ഫാൽഗുനി നായർ, സോഹോ കോർപ്പറേഷന്റെ രാധ വെമ്പു എന്നിവരെ പിന്നിലാക്കി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gvytyt0sqbqxmw226ja5vfe8,imgname-fotojet---2023-03-20t115217-791.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;രാ&lt;/strong&gt;&lt;/span&gt;ഷ്ട്രീയപ്രവർത്തകയും &amp;nbsp;വ്യവസായിയുമായ സാവിത്രി ജിൻഡാലിന് പിന്നിൽ, ഇന്ത്യയിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീയാണ് ലീന തിവാരി. സ്വകാര്യ കമ്പനിയായ യു എസ് വി ഇന്ത്യയുടെ ചെയർപേഴ്സനായ ലീന തിവാരിയുടെ ആസ്തി 3.7 ബില്യൺ ഡോളറാണ്. അതായത് 30,000 കോടിയിലധികം രൂപ&lt;/p&gt; &lt;p&gt;ബയോകോണിന്റെ കിരൺ മജുംദാർ-ഷോ, നൈകയുടെ ഫാൽഗുനി നായർ, സോഹോ കോർപ്പറേഷന്റെ രാധ വെമ്പു എന്നിവരെ പിന്നിലാക്കിയാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളുടെ പട്ടികയിൽ &amp;nbsp;ലീന തിവാരി രണ്ടാം സ്ഥാനത്ത് എത്തിയത്.&lt;/p&gt; &lt;p&gt;കാർഡിയോ വാസ്കുലർ, ഡയബറ്റിക് മരുന്നുകളുടെ വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യ അഞ്ച് കമ്പനികളിൽ ഒന്നാണ് യു എസ് വി കമ്പനി. ഇത് എപിഐകൾ, കുത്തിവയ്പ്പുകൾ, ബയോസിമിലാർ മരുന്നുകൾ എന്നിവയും നിർമ്മിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;വ്യവസായി എന്ന നിലയിൽ അല്ലാതെ മനുഷ്യസ്&zwnj;നേഹി എന്ന നിലയിലും ലീന തിവാരി അറിയപ്പെടുന്നു. ഡോ. സുശീലാ ഗാന്ധി സെന്റർ ഫോർ അണ്ടർപ്രിവിലേജ്ഡ് വിമൻസിനെ ലീന പിന്തുണയ്ക്കുന്നു. പെൺകുട്ടികളുടെ അക്കാദമിക്, ഡാൻസ്, കംപ്യൂട്ടർ പരിശീലനമാണ് കേന്ദ്രം നൽകുന്നത്. പ്രശസ്ത ബോളിവുഡ് നടിയും വ്യവസായിയുമായ ജൂഹി ചൗള തിവാരിയുടെ സുഹൃത്താണ്.&amp;nbsp;&lt;/p&gt; &lt;p&gt;65 കാരിയായ ലീന തിവാരി &amp;nbsp;യാത്ര ഇഷ്ട്ടപ്പെടുന്ന വ്യക്തി കൂടിയാണ്, കൂടാതെ അവർ വായനയും ഇഷ്ടപ്പെടുന്നു. ഒരു എഴുത്തുകാരി കൂടിയാണ്. ലീന തിവാരി. യു.എസ്.വി.യുടെ സ്ഥാപകനായ തന്റെ മുത്തച്ഛനെക്കുറിച്ച് 'ബിയോണ്ട് പൈപ്പ്&zwnj;സ് ആൻഡ് ഡ്രീംസ്' എന്ന പേരിൽ ലീന തിവാരി ഒരു ജീവചരിത്രം എഴുതി. ലീന തിവാരി മുംബൈ സർവകലാശാലയിൽ നിന്ന് ബികോം ബിരുദവും ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.&lt;/p&gt; &lt;p&gt;യു എസ് വി യുടെ എംഡിയായ പ്രശാന്ത് തിവാരിയെയാണ് അവർ വിവാഹം കഴിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്&zwnj;നോളജി (ഐഐടി), യുഎസിലെ കോർണൽ യൂണിവേഴ്&zwnj;സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് പ്രശാന്ത് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത്. ഇവർക്ക് അനീഷ ഗാന്ധി തിവാരി എന്നൊരു മകളുണ്ട്.&amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/second-richest-woman-of-india-leena-tewari-apk-rrqac6"/>
        </item>
        <item>
            <title><![CDATA[കുതിച്ച് സ്റ്റാർട്ടപ്പുകള്‍, പ്രകൃതി രമണീയമായ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നതിന് വര്‍ക്ക് പോഡുകളും]]></title>
            <link>https://www.asianetnews.com/money-time/kerala-budget-2024-startup-enterprises-will-also-be-explored--s8dmhe</link>
            <guid isPermaLink="true">https://www.asianetnews.com/money-time/kerala-budget-2024-startup-enterprises-will-also-be-explored--s8dmhe</guid>
            <pubDate>Mon, 05 Feb 2024 15:03:51 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രത്യേക സ്ഥലത്ത് താമസിച്ച് തൊഴില്&zwj; ചെയ്യുന്നവർക്ക് വേണ്ടി കേരള സ്റ്റാര്&zwj;ട്ടപ്പ് മിഷന്&zwj; വര്&zwj;ക്ക് പോഡുകള്&zwj; സ്ഥാപിക്കുമെന്ന് ധനമന്ത്രി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hnw97pyzxymg57fk8b878052,imgname-fotojet---2024-02-05t145154-852.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;സം&lt;/strong&gt;&lt;/span&gt;സ്ഥാനത്ത് രജിസ്റ്റര്&zwj; ചെയ്ത സ്റ്റാര്&zwj;ട്ടപ്പുകളുടെ എണ്ണം 5000 കടന്നതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രത്യേക സ്ഥലത്ത് താമസിച്ച് തൊഴില്&zwj; ചെയ്യുന്നവർക്ക് വേണ്ടി കേരള സ്റ്റാര്&zwj;ട്ടപ്പ് മിഷന്&zwj; വര്&zwj;ക്ക് പോഡുകള്&zwj; സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സ്റ്റാര്&zwj;ട്ടപ്പ് മിഷന്&zwj; വഴി വെഞ്ച്വര്&zwj; ക്യാപിറ്റല്&zwj; ഫണ്ടിംഗിലൂടെ 5500 കോടി രൂപ സ്റ്റാര്&zwj;ട്ടപ്പുകള്&zwj;ക്ക് ലഭിച്ചെന്നും ഇതിലൂടെ 50,000 തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കപ്പെട്ടതായും ധനമന്ത്രി വ്യക്തമാക്കി.സ്റ്റാര്&zwj;ട്ടപ്പ് മിഷന് 90.52 കോടി നീക്കി വച്ചു. കിന്&zwj;ഫ്ര ഹൈടെക് പാര്&zwj;ക്കില്&zwj; ടെക്നോളജി ഇന്നവേഷന്&zwj; സോൺ സ്ഥാപിക്കും &amp;nbsp;ഇതിനായി 70.52 കോടി &amp;nbsp;നല്&zwj;കും. സ്റ്റാര്&zwj;ട്ടപ്പ് നിക്ഷേപങ്ങളെ ത്വരിതപ്പെടുന്നതിന് സര്&zwj;ക്കാര്&zwj; സ്ഥാപിച്ച ഫണ്ട് ഓഫ് ഫണ്ട്സ് വഴി 46.10 കോടി രൂപ നിക്ഷേപിച്ചു. ഇതിന്&zwj;റെ വിപണി മൂല്യം 3.9 മടങ്ങ് വര്&zwj;ധിച്ചു. നിക്ഷേപ സാധ്യതകള്&zwj; കണക്കിലെടുത്ത് ഫണ്ട് ഓഫ് ഫണ്ട്സ് ഇനത്തില്&zwj; 20 കോടി രൂപ കൂടി വകയിരുത്തി.&lt;/p&gt; &lt;p&gt;ആഗോള തലത്തില്&zwj; സംരംഭക ആശയങ്ങള്&zwj; ഉള്ളവര്&zwj;ത്ത് കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളില്&zwj; വന്ന് താമസിച്ച് തൊഴില്&zwj; ചെയ്യുന്നതിന് കേരള സ്റ്റാര്&zwj;ട്ടപ്പ് മിഷന്&zwj; വര്&zwj;ക്ക് പോഡുകള്&zwj; സ്ഥാപിക്കും. സ്റ്റാര്&zwj;ട്ടപ്പ് അപ്പ് സപ്പോര്&zwj;ട്ട് പദ്ധതികള്&zwj;ക്കുള്ള ഇന്നൊവേന്&zwj; ആക്സിലറേഷന്&zwj; സ്കീമിന് 6 കോടി രൂപ ബജറ്റില്&zwj; പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിലൂടെ സ്റ്റാര്&zwj;ട്ടപ്പുകള്&zwj;ക്ക് 5 ശതമാനം പലിശ നിരക്കില്&zwj; ഒരു കോടി രൂപ മുതല്&zwj; 5 കോടി രൂപ വരെ സാമ്പത്തിക സഹായം നല്&zwj;കുന്ന പദ്ധതിയ്ക്ക് പലിശയിളവ് നല്&zwj;കുന്നതിന് 9 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.&lt;/p&gt; &lt;p&gt;പട്ടിക വര്&zwj;ഗത്തിലെ വിദ്യാ സമ്പന്നര്&zwj;ക്ക് സ്റ്റാര്&zwj;ട്ടപ്പുകള്&zwj; തുടങ്ങുന്നതിനുള്ള പ്രോല്&zwj;സാഹനം നല്&zwj;കുന്ന ഉന്നതി പദ്ധതിക്ക് കീഴില്&zwj; സ്റ്റാര്&zwj;ട്ടപ്പുകള്&zwj;ക്ക് 10 ലക്ഷം രൂപ പ്രാരംഭഘട്ട സഹായവും പ്രഖ്യാപിച്ചു.&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/kerala-budget-2024-startup-enterprises-will-also-be-explored--s8dmhe"/>
        </item>
        <item>
            <title><![CDATA[Gold Rate Today : വിശ്രമിച്ച് സ്വർണവില ഒപ്പം വെള്ളിയും; വിപണി നിരക്കുകൾ അറിയാം ]]></title>
            <link>https://www.asianetnews.com/gold-jewellery/gold-rate-today-28-10-2022-rkg69j</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/gold-rate-today-28-10-2022-rkg69j</guid>
            <pubDate>Fri, 28 Oct 2022 10:38:06 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വർണം വെള്ളി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം വില ഉയർന്നിരുന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01g3tvppb88hbrb5b2jd1tetg4,imgname-jewellery-shop.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt; തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഉയർന്നിരുന്നു. 200 രൂപയുടെ വർധനവാണ് രണ്ട് ദിനംകൊണ്ട് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37680 രൂപയാണ്.&lt;/p&gt; &lt;p&gt; &amp;nbsp;ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്&zwj;റെ ഇന്നത്തെ വിപണി വില 4710 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്&zwj;റെ വില 3895 &amp;nbsp;രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.&amp;nbsp;&lt;/p&gt; &lt;p&gt; ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ&amp;nbsp;&lt;/p&gt; &lt;p&gt;ഒക്ടോബർ 01 &amp;nbsp; &amp;nbsp;- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 37200 രൂപ ഒക്ടോബർ 02 &amp;nbsp; &amp;nbsp;- സ്വർണവില മാറ്റമില്ലാതെ തുടർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 37200 രൂപ ഒക്ടോബർ 03 &amp;nbsp; &amp;nbsp;- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 37480 രൂപ ഒക്ടോബർ 04 &amp;nbsp; &amp;nbsp;- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 37880 രൂപ ഒക്ടോബർ 05 &amp;nbsp; &amp;nbsp;- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 38200 രൂപ ഒക്ടോബർ 06 &amp;nbsp; &amp;nbsp;- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 38280 രൂപ ഒക്ടോബർ 07 &amp;nbsp; &amp;nbsp;- &amp;nbsp;സ്വർണവില മാറ്റമില്ലാതെ തുടർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 38280 രൂപ ഒക്ടോബർ 08 &amp;nbsp; &amp;nbsp;- &amp;nbsp;സ്വർണവില മാറ്റമില്ലാതെ തുടർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 38280 രൂപ ഒക്ടോബർ 09 &amp;nbsp; &amp;nbsp;- &amp;nbsp;സ്വർണവില മാറ്റമില്ലാതെ തുടർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 38280 രൂപ ഒക്ടോബർ 10 &amp;nbsp; &amp;nbsp;- &amp;nbsp;ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 38080 രൂപ ഒക്ടോബർ 11 &amp;nbsp; &amp;nbsp;- &amp;nbsp;ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 37520 രൂപ ഒക്ടോബർ 12 &amp;nbsp; &amp;nbsp;- &amp;nbsp;ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 37320 രൂപ ഒക്ടോബർ 13 &amp;nbsp; &amp;nbsp;- &amp;nbsp;ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 37400 രൂപ ഒക്ടോബർ 14 &amp;nbsp; &amp;nbsp;- &amp;nbsp;സ്വർണവില മാറ്റമില്ലാതെ തുടർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 37400 രൂപ ഒക്ടോബർ 15 &amp;nbsp; &amp;nbsp; - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 36960 രൂപ ഒക്ടോബർ 15 &amp;nbsp; &amp;nbsp; - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 37160 രൂപ ഒക്ടോബർ 17 &amp;nbsp; &amp;nbsp; - &amp;nbsp;സ്വർണവില മാറ്റമില്ലാതെ തുടർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 37160 രൂപ ഒക്ടോബർ 18 &amp;nbsp; &amp;nbsp; - &amp;nbsp;സ്വർണവില മാറ്റമില്ലാതെ തുടർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 37160 രൂപ ഒക്ടോബർ 19 &amp;nbsp; &amp;nbsp; - &amp;nbsp;ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 37240 രൂപ ഒക്ടോബർ 20 &amp;nbsp; &amp;nbsp; - &amp;nbsp;ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 37080 രൂപ ഒക്ടോബർ 21 &amp;nbsp; &amp;nbsp; - &amp;nbsp;ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 37000 രൂപ ഒക്ടോബർ 22 &amp;nbsp; &amp;nbsp; - &amp;nbsp;ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 37600 രൂപ ഒക്ടോബർ 23 &amp;nbsp; &amp;nbsp; - &amp;nbsp; &amp;nbsp;സ്വർണവില മാറ്റമില്ലാതെ തുടർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിപണി വില - 37600 രൂപ ഒക്ടോബർ 24 &amp;nbsp; &amp;nbsp; - &amp;nbsp; &amp;nbsp;സ്വർണവില മാറ്റമില്ലാതെ തുടർന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 37600 രൂപ ഒക്ടോബർ 25 &amp;nbsp; &amp;nbsp; - &amp;nbsp;ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 37480 രൂപ ഒക്ടോബർ 26 &amp;nbsp; &amp;nbsp; - &amp;nbsp;ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിപണി വില - 37600 രൂപ&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/gold-rate-today-28-10-2022-rkg69j"/>
        </item>
        <item>
            <title><![CDATA[ഉള്ളിപ്പേടിയില്‍ അമേരിക്കയിലെ ഫാസ്റ്റ്ഫുഡ് ബ്രാന്‍റുകള്‍; ചുവടുമാറ്റി കെഎഫ്സിയും ബർഗർകിങ്ങും ]]></title>
            <link>https://www.asianetnews.com/money-time/from-kfc-to-pizza-hut-burger-king-us-chains-pull-onions-on-e-coli-risk-slwnxs</link>
            <guid isPermaLink="true">https://www.asianetnews.com/money-time/from-kfc-to-pizza-hut-burger-king-us-chains-pull-onions-on-e-coli-risk-slwnxs</guid>
            <pubDate>Fri, 25 Oct 2024 15:05:31 +0530</pubDate>
            <description><![CDATA[&lt;p&gt;ഉള്ളിയിലൂടെയാണ് ഇ കോളി കലര്&zwj;ന്നതെന്ന റിപ്പോര്&zwj;ട്ടിനെത്തുടര്&zwj;ന്ന് നിരവധി യുഎസ് ഫാസ്റ്റ്ഫുഡ് ശൃംഖലകള്&zwj; അവരുടെ മെനുവില്&zwj; നിന്ന് &amp;nbsp;ഉള്ളി പിന്&zwj;വലിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jb1fvx15n6scassx5je977pz,imgname-fotojet---2024-10-25t133947.237.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;ഇ&lt;/strong&gt;&lt;/span&gt; കോളി ബാക്ടീരിയ കലര്&zwj;ന്ന മക്ഡൊണാള്&zwj;ഡ്സിന്&zwj;റെ ബര്&zwj;ഗറുകള്&zwj; കഴിച്ചതിലൂടെ &amp;nbsp;10 സംസ്ഥാനങ്ങളിലായി 49 പേര്&zwj; രോഗബാധിതരാവുകയും അവരില്&zwj; ഒരാള്&zwj; മരിക്കുകയും ചെയ്തതായി യുഎസ് സെന്&zwj;റര്&zwj; ഫോര്&zwj; ഡിസീസ് കണ്&zwj;ട്രോള്&zwj; ആന്&zwj;ഡ് പ്രിവന്&zwj;ഷന്&zwj; അറിയിച്ചതിനെ തുടര്&zwj;ന്ന് അടിയന്തര നടപടികളുമായി ഫാസ്റ്റ്ഫുഡ് ബ്രാന്&zwj;റുകള്&zwj;. ഉള്ളിയിലൂടെയാണ് ഇ കോളി കലര്&zwj;ന്നതെന്ന റിപ്പോര്&zwj;ട്ടിനെത്തുടര്&zwj;ന്ന് നിരവധി യുഎസ് ഫാസ്റ്റ്ഫുഡ് ശൃംഖലകള്&zwj; അവരുടെ മെനുവില്&zwj; നിന്ന് &amp;nbsp;ഉള്ളി പിന്&zwj;വലിച്ചു. ബര്&zwj;ഗര്&zwj; കിംഗിന്&zwj;റെ മാതൃ കമ്പനിയായ റെസ്റ്റോറന്&zwj;റ് ബ്രാന്&zwj;ഡ് ഇന്&zwj;റര്&zwj;നാഷണലും, കെഎഫ്സി, പിസ്സ ഹട്ട്, ടാക്കോ ബെല്&zwj; എന്നിവയും മുന്&zwj;കരുതല്&zwj; നടപടിയായി ഉള്ളി ഒഴിവാക്കി.&lt;/p&gt; &lt;p&gt;മക്ഡൊണാള്&zwj;ഡിന് ഉള്ളി വിതരണം ചെയ്യുന്ന കമ്പനിയായ ടെയ്ലര്&zwj; ഫാംസിലെ അരിഞ്ഞ ഉള്ളിയിലൂടെയാണ് ഇ കോളി പടര്&zwj;ന്നത്. ബര്&zwj;ഗര്&zwj; കിംഗിന് ആവശ്യമുള്ള ഉള്ളി നല്&zwj;കുന്നതും ടെയ്ലര്&zwj; ഫാം ആണെങ്കിലും ഇവിടെ ഇ കോളി റിപ്പോര്&zwj;ട്ട് ചെയ്ടിട്ടില്ല. ഏറ്റവും പുതിയതായി വിതരണം ചെയ്ത ഉള്ളിയിലൂടെയാണ് ഇ കോളി ബാധിച്ചതെന്ന് യുഎസ് കൃഷി വകുപ്പ് സ്ഥിരീകരിച്ചു. കൃത്യമായി പാകം ചെയ്യുമ്പോള്&zwj; ഇ.കോളി സാധാരണയായി നശിച്ചുപോകാറുണ്ട്. മക്ഡൊണാള്&zwj;ഡിന്&zwj;റെ ബീഫ് പാറ്റികളിലെ ഉള്ളിയിലൂടെയാണ് അണുബാധയെന്നാണ് സംശയം. സാധാരണ മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്&zwj; വസിക്കുന്ന ബാക്ടീരിയ ആണ് ഇ.കോളി. പലതും നിരുപദ്രവകാരികളാണെങ്കിലും, ചിലത് വയറിളക്കം, വയറുവേദന, ഛര്&zwj;ദ്ദി, പനി എന്നിവയ്ക്ക് കാരണമാകാം. ചില അണുബാധകള്&zwj; വൃക്ക തകരാര്&zwj; ഉള്&zwj;പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങള്&zwj;ക്ക് വഴിവയ്ക്കും. ഇ കോളി കലര്&zwj;ന്ന ഭക്ഷണം കഴിച്ച് മൂന്ന് മുതല്&zwj; ഒമ്പത് ദിവസങ്ങള്&zwj;ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്&zwj; കണ്ടുതുടങ്ങുന്നത്.&lt;/p&gt; &lt;p&gt;ഇ കോളി സംഭവം റിപ്പോര്&zwj;ട്ട് ചെയ്തതിനെത്തുടര്&zwj;ന്ന് മക്ഡൊണാള്&zwj;ഡിന്&zwj;റെ ഓഹരികള്&zwj; കഴിഞ്ഞ ദിവസം 7% ഇടിഞ്ഞിരുന്നു. അതേ സമയം തങ്ങളുടെ വില്&zwj;പനയെ ഇ കോളി സംഭവം ബാധിച്ചിട്ടില്ലെന്ന് മക്ഡൊണാള്&zwj;ഡ്സ് അവകാശപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/from-kfc-to-pizza-hut-burger-king-us-chains-pull-onions-on-e-coli-risk-slwnxs"/>
        </item>
        <item>
            <title><![CDATA[ ചൈനയെ വെല്ലുവിളിച്ച് അദാനി; ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള ഇന്ത്യയുടെ തന്ത്രമോ?]]></title>
            <link>https://www.asianetnews.com/money-time/gautam-adani-capitalising-on-a-decline-in-china-s-global-ambitions-s3wdzo</link>
            <guid isPermaLink="true">https://www.asianetnews.com/money-time/gautam-adani-capitalising-on-a-decline-in-china-s-global-ambitions-s3wdzo</guid>
            <pubDate>Fri, 10 Nov 2023 13:25:57 +0530</pubDate>
            <description><![CDATA[&lt;p&gt;വിഴിഞ്ഞത്തെ അദാനിയുടെ പുതിയ തുറമുഖവും വ്യാപാരത്തിലും ഉൽപ്പാദനത്തിലും ചൈനയുമായി മത്സരിക്കാൻ ഇന്ത്യയെ സഹായിക്കും. &amp;nbsp;നിലവിൽ ചൈന ആധിപത്യം പുലർത്തുന്ന അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ ഇന്ത്യയെ ഈ തുറമുഖം സഹായിക്കുമെന്നാണ് പ്രതീക്ഷ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gqvmj31p93wjzh12wam5qt87,imgname-adani-6.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;അ&lt;/strong&gt;&lt;/span&gt;ടിസ്ഥാന സൗകര്യ വികസന രംഗത്ത് ആഗോള തലത്തില്&zwj; വെന്നിക്കൊടി പാറിക്കാന്&zwj; ശ്രമിക്കുന്ന ചൈനയെ വെല്ലുവിളിക്കുകയാണ് അദാനി ഗ്രൂപ്പ്. ചൈനയുടെ സ്വാധീനം കുറയ്ക്കുന്ന രീതിയിൽ പലരാജ്യങ്ങളിലും തുറമുഖങ്ങൾ നിർമിച്ചാണ് അദാനിയുടെ ചൈനീസ് വിരുദ്ധ നീക്കം. പല രാജ്യങ്ങളിലും റോഡുകളും തുറമുഖങ്ങളും നിര്&zwj;മിക്കുകയും പിന്നീട് സാമ്പത്തിക സഹായത്തിന്&zwj;റെ പേരില്&zwj; ആ പദ്ധതി തന്നെ സ്വന്തമാക്കുന്ന ചൈനീസ് ചതിയുടെ പ്രത്യക്ഷ ഉദാഹരണമാണ് ശ്രീലങ്കയിലെ ഹമ്പന്&zwj;തോട്ട തുറമുഖം. അതേ ശ്രീലങ്കയിൽ തന്നെ യുഎസ് പിന്തുണയോടെ ടെർമിനൽ നിർമിക്കുകയാണ് അദാനി.കൊളംബോ തുറമുഖത്താണ് അദാനിയുടെ &amp;nbsp;ടെർമിനൽ . അവിടെ ചൈന ഇതിനകം ഒരു ടെർമിനൽ പ്രവർത്തിപ്പിക്കുന്നുണ്ട്. വർഷങ്ങളായി കടക്കെണിയിലൂടെ ശ്രീലങ്കയുടെ മേൽ ചൈന നേടിയെടുത്ത &amp;nbsp;അധിനിവേശത്തിനെതിരായ തിരിച്ചടിയായാണ് അദാനിയുടെ നിക്ഷേപത്തെ കാണുന്നത്.ടെർമിനലിൽ യുഎസ് അര ബില്യൺ ഡോളറിലധികമാണ് നിക്ഷേപം നടത്തുന്നത്. അമേരിക്കൻ ഗവൺമെന്റിന്റെ ഇന്റർനാഷണൽ ഡെവലപ്&zwnj;മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ ധനസഹായം, ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിന് ശ്രീലങ്കയിലെ ഇന്ത്യൻ താൽപ്പര്യങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണ്. ഡിഎഫ്&zwnj;സിയുടെ ഇതുവരെയുള്ള ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിത്.&lt;/p&gt; &lt;p&gt;&lt;strong&gt;&amp;nbsp;ALSO READ:&amp;nbsp;ചൈനീസ് എൽഇഡി വേണ്ട; ദീപാവലി വിപണിയിൽ ഡിമാൻഡ് കൂടുതൽ ഈ ലൈറ്റുകൾക്ക്&lt;/strong&gt;  ശ്രീലങ്കയുടെ സാമ്പത്തിക തകർച്ചയ്ക്ക് വളരെ മുമ്പുതന്നെ അദാനിയുടെ ശ്രീലങ്കയിലെ പദ്ധതി ആരംഭിച്ചിരുന്നു. തന്ത്രപ്രധാനമായ കൊളംബോ തുറമുഖത്തിന്റെ വെസ്റ്റേൺ കണ്ടെയ്&zwnj;നർ ടെർമിനൽ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി 2021-ൽ അദാനി സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീലങ്കൻ തുറമുഖ അതോറിറ്റിയുമായി കരാർ ഒപ്പിട്ടു. 700 മില്യൺ ഡോളറിന്റെ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ ഇടപാട് ദ്വീപ് രാഷ്ട്രത്തിന്റെ തുറമുഖ മേഖലയിൽ എക്കാലത്തെയും വലിയ വിദേശ നിക്ഷേപമായിരുന്നു. &amp;nbsp;. 2022-ന്റെ തുടക്കത്തിൽ, പൂണേരിൻ, മാന്നാർ, മറ്റ് വടക്കൻ ജില്ലകളിലെ 500 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതികൾ നിർമ്മിക്കുന്നതിനുള്ള ധാരണാപത്രങ്ങളിലും അദാനി ഒപ്പുവച്ചു. &amp;nbsp; കൊളംബോയുടെ പുതിയ തുറമുഖത്ത് കാലുറപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. &amp;nbsp;  ഈ വർഷം ജനുവരിയിൽ 1.03 ബില്യൺ ഡോളർ മുടക്കി &amp;nbsp;വാങ്ങിയ വടക്കൻ ഇസ്രായേലിലെ ഹൈഫ തുറമുഖവും അദാനിയുടെ ഉടമസ്ഥതയിലുണ്ട്. ഇസ്രായേലിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് ഹൈഫ. ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള നീക്കമായാണ് ഇതും വിലയിരുത്തപ്പെടുന്നത്. ചൈനയുടെ ഷാങ്ഹായ് ഇന്റർനാഷണൽ പോർട്ട് ഗ്രൂപ്പ് &amp;nbsp;ഹൈഫയിൽ ഒരു തുറമുഖം പ്രവർത്തിപ്പിക്കുന്നുണ്ട്.യൂറോപ്യൻ വിപണികളിലേക്ക് പ്രവേശനം നൽകുന്ന മെഡിറ്ററേനിയനിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമാണ് ഹൈഫ. &amp;nbsp; &amp;nbsp; ഹൈഫ ഇപ്പോൾ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (IMEEC) ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന &amp;nbsp;രാജ്യങ്ങൾ പ്രഖ്യാപിച്ച ഐഎംഇഇസിയിൽ രണ്ട് വ്യത്യസ്ത ഇടനാഴികൾ ഉൾപ്പെടുന്നു, ഇന്ത്യയെ &amp;nbsp; ഗൾഫുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും &amp;nbsp; ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും. നിലവിലുള്ള സമുദ്രസഞ്ചാരത്തിന് അനുബന്ധമായി &amp;nbsp;ചെലവ് കുറഞ്ഞ ക്രോസ്-ബോർഡർ ഷിപ്പ്-ടു-റെയിൽ ട്രാൻസിറ്റ് നെറ്റ്&zwnj;വർക്ക് നൽകുന്ന ഒരു റെയിൽവേ ഇതിൽ ഉൾപ്പെടും.&lt;/p&gt; &lt;p&gt;&lt;strong&gt;&amp;nbsp;ALSO READ:&amp;nbsp;&lt;/strong&gt;ഇന്ത്യയിൽ വേട്ട തുടങ്ങാൻ മസ്&zwnj;ക്; ഏറ്റുമുട്ടുക അംബാനിയോടും മിത്തലിനോടും&lt;/p&gt; &lt;p&gt;&amp;nbsp;വിഴിഞ്ഞത്തെ അദാനിയുടെ പുതിയ തുറമുഖവും വ്യാപാരത്തിലും ഉൽപ്പാദനത്തിലും ചൈനയുമായി മത്സരിക്കാൻ ഇന്ത്യയെ സഹായിക്കും. &amp;nbsp;നിലവിൽ ചൈന ആധിപത്യം പുലർത്തുന്ന അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ ഇന്ത്യയെ ഈ തുറമുഖം സഹായിക്കുമെന്നാണ് പ്രതീക്ഷ.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/gautam-adani-capitalising-on-a-decline-in-china-s-global-ambitions-s3wdzo"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയില്‍ നിന്ന് മൂന്ന് പേർ, അതിലൊന്നാമത് നിർമ്മല സീതാരാമൻ; ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയുമായി ഫോബ്‌സ്]]></title>
            <link>https://www.asianetnews.com/money-time/3-indians-shine-on-forbes-2024-world-s-most-powerful-women-list-sofja4</link>
            <guid isPermaLink="true">https://www.asianetnews.com/money-time/3-indians-shine-on-forbes-2024-world-s-most-powerful-women-list-sofja4</guid>
            <pubDate>Fri, 13 Dec 2024 16:47:46 +0530</pubDate>
            <description><![CDATA[&lt;p&gt;ബിസിനസ്സ്, വിനോദം, രാഷ്ട്രീയം, ജീവകാരുണ്യപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയവരെ ഉൾപ്പെടുത്തിയാണ് ഫോബ്&zwnj;സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hgyzgeg0bea0kkb35chvx60n,imgname-fotojet---2023-12-06t124149-436.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;ലോ&lt;/strong&gt;&lt;/span&gt;കത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. ബിസിനസ്സ്, വിനോദം, രാഷ്ട്രീയം, ജീവകാരുണ്യപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയവരെ ഉൾപ്പെടുത്തിയാണ് ഫോബ്&zwnj;സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഫോബ്&zwnj;സിന്റെ 21-ാമത് വാർഷിക പട്ടികയിൽ ഇന്ത്യയിൽ നിന്നും &amp;nbsp;നിർമ്മലാ സീതാരാമൻ കൂടാതെ രാജ്യത്ത് നിന്ന് രണ്ട് വനിതകളും കൂടി ഉൾപ്പെടുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;നിർമല സീതാരാമൻ&lt;/strong&gt;&lt;/p&gt; &lt;p&gt;ഫോബ്&zwnj;സിന്റെ പട്ടികയിൽ 28 -ാം സ്ഥാനത്താണ് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ. &amp;nbsp;2019 മെയിലാണ് നിർമല സീതാരാമൻ ധനമന്ത്രിയായി ചുമതലയേൽക്കുന്നത്. 2024 ജൂണിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും നിയമിതയായി. ഇന്ത്യയുടെ ഏകദേശം 4 ട്രില്യൺ ഡോളർ സമ്പദ്&zwnj;വ്യവസ്ഥ കൈകാര്യം ചെയ്യാനുള്ള ചുമതല വഹിക്കുന്ന നിർമല സീതാരാമൻ, നിലവിൽ ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ ജിഡിപിയുള്ള ഇന്ത്യ, 2027 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ലോകത്തിലെ &amp;nbsp;മൂന്നാമത്തെ വലിയ സമ്പദ്&zwnj;വ്യവസ്ഥയായി മാറുമെന്ന് നിർമല സീതാരാമൻ പ്രവചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, നിർമല സീതാരാമൻ യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്&zwnj;സ് അസോസിയേഷനിലും ബിബിസി വേൾഡ് സർവീസിലും പ്രവർത്തിച്ചിരുന്നു. കൂടാതെ മുൻപ് ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;റോഷ്&zwnj;നി നാടാർ മൽഹോത്ര&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;ഫോബ്&zwnj;സിന്റെ പട്ടികയിൽ &amp;nbsp;81-ാം സ്ഥാനത്താണ് റോഷ്&zwnj;നി നാടാർ മൽഹോത്ര, ഇന്ത്യയിലെ പ്രമുഖ ഐടി സേവന സ്ഥാപനങ്ങളിലൊന്നായ എച്ച്&zwnj;സിഎൽ ടെക്&zwnj;നോളജീസിൻ്റെ ചെയർപേഴ്&zwnj;സണും എച്ച്സിഎൽ കോർപ്പറേഷൻ്റെ സിഇഒയുമാണ് റോഷ്&zwnj;നി.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;കിരൺ മജുംദാർ-ഷാ&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;ഫോബ്&zwnj;സിൻ്റെ പട്ടികയിൽ റോഷ്&zwnj;നി നാടാർക്ക് തൊട്ടുപിന്നിലാണ് കിരൺ മജുംദാർ-ഷാ. &amp;nbsp;ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ &amp;nbsp;91-ആം സ്ഥാനത്തുള്ള കിരൺ മജുംദാർ, 1978-ൽ സ്ഥാപിതമായ ബയോകോൺ എന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകയും ചെയർപേഴ്&zwnj;സണുമാണ്. യുഎസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിയ ബയോകോൺ താമസിയാതെ, ഏഷ്യയിലെ ഏറ്റവും വലിയ ഇൻസുലിൻ നിർമ്മാണ കേന്ദ്രങ്ങളിലൊന്ന് മലേഷ്യയിൽ ആരംഭിച്ചു.&amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/3-indians-shine-on-forbes-2024-world-s-most-powerful-women-list-sofja4"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയിൽ നിന്നുള്ളതാണോ ഈ 500 വജ്രങ്ങൾ?, പതിനെട്ടാം നൂറ്റാണ്ടിലെ നെക്ലേസ് ലേലത്തിന്]]></title>
            <link>https://www.asianetnews.com/money-time/18th-century-necklace-with-500-diamonds-set-for-november-auction-skdeby</link>
            <guid isPermaLink="true">https://www.asianetnews.com/money-time/18th-century-necklace-with-500-diamonds-set-for-november-auction-skdeby</guid>
            <pubDate>Wed, 25 Sep 2024 18:51:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ ഗോൽക്കൊണ്ട ഖനികളിൽ നിന്നുള്ള വജ്രങ്ങൾ ആയിരിക്കാം ഇതെന്ന് സോത്ത്ബൈസ് പറയുന്നു. കാരണം, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ശുദ്ധവും മിന്നുന്നതുമായ വജ്രങ്ങൾ ഗോൽക്കൊണ്ടയിൽ നിന്നും ഖനനം ചെയ്തവയാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j8mmj6nvzcte37phzdrcx1gf,imgname-fotojet---2024-09-25t183417.373.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;വ&lt;/strong&gt;&lt;/span&gt;ജ്രങ്ങൾ ലേലത്തിന് എത്തുന്നത് പുതിയൊരു കാര്യമല്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള വജ്രങ്ങൾ വലിയ വിലയ്ക്കാണ് പല ലേലത്തിലും വിറ്റുപോകാറുള്ളത്. ഇപ്പോഴിതാ, ന്യൂയോര്&zwj;ക്കിലെ സോത്ത്ബൈസ് ലേല കേന്ദ്രത്തില്&zwj; പതിനെട്ടാം നൂറ്റാണ്ടിലെ ഒരു നെക്ലേസ് ലേലത്തിന് എത്തിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, 500 വജ്രങ്ങൾ പതിച്ചതാണ് ഈ നെക്ലേസ്. നവംബറിൽ ആയിരിക്കും നെക്ലേസ് ലേലത്തിൽ വെക്കുകയെന്ന് ലേല സ്ഥാപനമായ സോത്ത്ബൈസ് അറിയിച്ചിട്ടുണ്ട്. അതേസമയം ഓൺലൈൻ ലേലം ഒക്&zwnj;ടോബർ 25 മുതൽ സോത്ത്&zwnj;ബിയുടെ വെബ്&zwnj;സൈറ്റിൽ ആരംഭിക്കും&lt;/p&gt; &lt;p&gt;മൂന്ന് വരികളായുള്ള വജ്ര മാലയുടെ രണ്ട് അറ്റത്തും തൂവലുകൾ പോലെ വജ്രം പതിപ്പിച്ചിട്ടുണ്ട്. &amp;nbsp;50 വർഷത്തിന് ശേഷം ആണ് ഇത് ആദ്യമായി പരസ്യപ്പെടുത്തുന്നത്. ഇത് 1.8 മുതൽ 2.8 മില്യൺ ഡോളറിന് വരെയായിരിക്കും വിൽക്കുക. അതായത് 150 ലക്ഷം രൂപ മുതൽ 234 ലക്ഷം രൂപ വരെ വരും.&amp;nbsp;&lt;/p&gt; &lt;p&gt;മൂന്ന് നിരകളുള്ള ഈ നെക്ലേസ് ഒരു രാജകുടുംബത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരുന്നതാണെന്നും ആരാണ് ഇത് രൂപകൽപ്പന ചെയ്&zwnj;തത്, ആർക്കുവേണ്ടിയാണ് എന്നതൊക്കെയുൾപ്പടെ നെക്ലേസിനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ, &amp;nbsp;എന്നാൽ ഇത്രയും ഗംഭീരമായ ഒരു ആഭരണം &amp;nbsp;രാജകുടുംബത്തിന് മാത്രമേ നിമ്മിക്കാൻ കഴിയൂ എന്നും സോത്ത്ബൈസ് അഭിപ്രായപ്പെടുന്നു. ഫ്രഞ്ച് വിപ്ലവത്തിന് തൊട്ടുമുമ്പുള്ള പതിറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നതായി സോത്ത്ബൈസ് വ്യക്തമാക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;സോത്ത്ബൈസ് അഭിപ്രായപ്പെടുന്നത് അനുസരിച്ച്, ഈ നെക്ലേസിന് ഒരു ഇന്ത്യൻ ബന്ധവും ഉണ്ടായേക്കാം എന്നാണ്. ഇന്ത്യയിലെ ഗോൽക്കൊണ്ട ഖനികളിൽ നിന്നുള്ള വജ്രങ്ങൾ ആയിരിക്കാം ഇതെന്ന് സോത്ത്ബൈസ് പറയുന്നു. കാരണം, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ശുദ്ധവും മിന്നുന്നതുമായ വജ്രങ്ങൾ ഗോൽക്കൊണ്ടയിൽ നിന്നും ഖനനം ചെയ്തവയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;    &amp;nbsp;  &amp;nbsp; &amp;nbsp;   &amp;nbsp;   View this post on Instagram  &amp;nbsp;   &amp;nbsp; &amp;nbsp; &amp;nbsp;   &amp;nbsp; &amp;nbsp;   &amp;nbsp; &amp;nbsp; &amp;nbsp;    &amp;nbsp; &amp;nbsp;  &lt;p&gt;A post shared by Sotheby's (@sothebys)&lt;/p&gt;    &lt;p&gt;ഹോങ്കോംഗ്, ന്യൂയോർക്ക്, തായ്&zwnj;വാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെ, നെക്ലേസ് ലണ്ടനിൽ പൊതു പ്രദർശനത്തിനായി വെക്കും.&amp;nbsp;&lt;/p&gt; &lt;p&gt;ആഡംബരത്തിന്റെ അടയാളം മാത്രമല്ല ഈ നെക്ലേസ്, അന്നത്തെ കരകൗശല വിദഗ്ധർ എത്ര വിദഗ്ധമായാണ് നിർമ്മിതികൾ നടത്തിയെന്നതിനു ഉദാഹരണം കൂടിയാണെന്നും . ഇത്രയും വർഷങ്ങൾക്ക് ശേഷവും മാല കേടുകൂടാതെയിരിക്കുന്നത് അതിൻ്റെ സവിശേഷതയാണെന്നും സോത്ത്ബൈസ് ചെയർമാൻ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/18th-century-necklace-with-500-diamonds-set-for-november-auction-skdeby"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയിൽ ഏറ്റവും 'പാവപ്പെട്ട' മുഖ്യമന്ത്രി മമതാ ബാനർജി, പിണറായി വിജയന്റെ സ്ഥാനമെത്ര]]></title>
            <link>https://www.asianetnews.com/money-time/mamata-banerjee-poorest-chief-minister-of-india-pinarayi-vijayan-position-articleshow-my9srdu</link>
            <guid isPermaLink="true">https://www.asianetnews.com/money-time/mamata-banerjee-poorest-chief-minister-of-india-pinarayi-vijayan-position-articleshow-my9srdu</guid>
            <pubDate>Fri, 22 Aug 2025 18:13:12 +0530</pubDate>
            <description><![CDATA[&lt;p&gt;എഡിആറിന്റെ റിപ്പോർട്ട് പ്രകാരം മമതയുടെ ആസ്തി 15.4 ലക്ഷം രൂപയാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് 55 ലക്ഷം രൂപയുടെ ആസ്തിയും കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയും ഉണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k38wtsfe519tygfh2k2zz3cq,imgname-pinarayi-vijayan-1755866555886.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരിൽ ഏറ്റവും ആസ്തി കുറവ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. എഡിആർ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള മുഖ്യമന്ത്രിയായി ബാനർജി തുടരുന്നു. എഡിആറിന്റെ റിപ്പോർട്ട് പ്രകാരം മമതയുടെ ആസ്തി 15.4 ലക്ഷം രൂപയാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് 55 ലക്ഷം രൂപയുടെ ആസ്തിയും കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയും ഉണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിമാർ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഡാറ്റയാണ് എഡിആർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് പട്ടികയിൽ മുന്നിൽ. 931 കോടി രൂപയിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി. തൊട്ടുപിന്നിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള പേമ ഖണ്ഡു (332 കോടി രൂപ). പട്ടികയിലുള്ള ശതകോടീശ്വരന്മാരാണ് ഇരുവരും. 2021 സെപ്റ്റംബർ 30 ന് നടന്ന ഭവാനിപൂർ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുമ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മമത ബാനർജിയുടെ സ്വത്തുക്കളുടെ വിവരങ്ങൾ വിശകലനം ചെയ്തത്.&amp;nbsp;&lt;/p&gt;&lt;p&gt;2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ ആസ്തി 30.4 ലക്ഷം രൂപയായിരുന്നു. തന്റെ കൈവശം പണമായി 69,255 രൂപയുണ്ടെന്നും അതേസമയം 13.5 ലക്ഷം രൂപ ബാങ്ക് ബാലൻസ് ഉണ്ടെന്നും തെരഞ്ഞെടുപ്പ് ചെലവ് അക്കൗണ്ടിൽ 1.5 ലക്ഷം രൂപയുണ്ടെന്നും അവർ സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് 51 കോടിയുടെ ആസ്തിയുണ്ട്.&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/money-time/mamata-banerjee-poorest-chief-minister-of-india-pinarayi-vijayan-position-articleshow-my9srdu"/>
        </item>
        <item>
            <title><![CDATA[അംബാനിയും അദാനിയും മാത്രമല്ല, ഇനി ഷാരൂഖ് ഖാനും! 12490 കോടിയുമായി ശതകോടീശ്വര പട്ടികയിലേക്ക് കുതിച്ചെത്തി കിംഗ് ഖാൻ, നേട്ടമായത് 'റെഡ് ചില്ലീസ്']]></title>
            <link>https://www.asianetnews.com/entertainment-news/shah-rukh-khan-joins-with-ambani-and-adani-billionaires-club-first-indian-actor-articleshow-ngc3ord</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/shah-rukh-khan-joins-with-ambani-and-adani-billionaires-club-first-indian-actor-articleshow-ngc3ord</guid>
            <pubDate>Thu, 02 Oct 2025 17:35:24 +0530</pubDate>
            <description><![CDATA[&lt;p&gt;59 വയസ്സുള്ള സൂപ്പർ താരത്തിന്&zwj;റെ ആസ്തി 12490 കോടി രൂപയാണ്. വൻകിട വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, സെലിബ്രിറ്റി പട്ടികയിൽ കിംഗ് ഖാൻ തന്നെയാണ് മുന്നിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6jcmrqtq5md6snpgr28d63c,imgname-shah-rukh-khan-1759406351098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ബോളിവുഡ് സൂപ്പര്&zwj; സ്റ്റാര്&zwj; ഷാരുഖ് ഖാന്&zwj; ആദ്യമായി ശത കോടിശ്വരന്&zwj;മാരുടെ പട്ടികയില്&zwj; ഇടം പിടിച്ചു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ വാർഷിക റാങ്കിംഗായ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ലാണ് ആരാധകരുടെ എസ് ആർ കെ ഇടം പിടിച്ചത്. 59 വയസ്സുള്ള സൂപ്പർ താരത്തിന്&zwj;റെ ആസ്തി 12490 കോടി രൂപയാണ്. വൻകിട വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, സെലിബ്രിറ്റി പട്ടികയിൽ കിംഗ് ഖാൻ തന്നെയാണ് മുന്നിൽ. ഇതോടെ ഫോർബ്സ് മാഗസിൻ 1.6 ബില്യൺ ഡോളർ ആസ്തി കണക്കാക്കുന്ന അർനോൾഡ് ഷ്വാസ്&zwnj;നെഗർ, പോപ്പ് താരം റിഹാന, ഗോൾഫ് താരം ടൈഗർ വുഡ്&zwnj;സ്, ഗായിക ടെയ്&zwnj;ലർ സ്വിഫ്റ്റ് എന്നിവരുടെ പട്ടികയിലും കിംഗ് ഖാൻ ഇടം നേടും. ബോളിവുഡ് നടി ജൂഹി ചൗള, നടന്മാരായ ഹൃത്വിക് റോഷൻ, അമിതാഭ് ബച്ചൻ, ചലച്ചിത്ര സംവിധായകൻ കരൺ ജോഹർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ബോളിവുഡ് സെലിബ്രിറ്റികൾ.&lt;/p&gt;&lt;h2&gt;&lt;strong&gt;ഷാരൂഖിന് നേട്ടമായത് 'റെഡ് ചില്ലീസ്'&lt;/strong&gt;&lt;/h2&gt;&lt;p&gt;ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്ന് 2002 ൽ സ്ഥാപിച്ച ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്&zwj;റാണ് സ്വപ്ന നേട്ടത്തിലേക്കുള്ള വഴി തുറന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്&zwj;റിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് ഷാരൂഖ് ഖാന്റെ സമ്പത്ത് വൻതോതിൽ ഉയർന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ജവാനിലൂടെ സ്വന്തമാക്കിയ താരത്തിന് മറ്റൊരു നേട്ടം കൂടിയായി ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ൽ ഇടം പിടിച്ചത്.&lt;/p&gt;&lt;h3&gt;&lt;strong&gt;രണ്ടാം സ്ഥാനത്ത് ജൂഹി ചൗള&lt;/strong&gt;&lt;/h3&gt;&lt;p&gt;ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ലെ പട്ടികയിൽ ഷാരൂഖ് ഖാന് പിന്നിലായി ബോളിവുഡിലെ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ജൂഹി ചൗളയാണ്. 7,790 കോടി രൂപയുടെ ആസ്തിയാണ് ജൂഹി ചൗളക്കുള്ളത്. ഐ പി എൽ ടീമായ നൈറ്റ് റൈഡേഴ്&zwnj;സ് സ്&zwnj;പോർട്&zwnj;സിലെ ഓഹരി പങ്കാളിത്തമാണ് ജൂഹി ചൗളയുടെ ആസ്തിയുടെ പ്രധാന കാരണം. 2,160 കോടി രൂപയുമായി ഹൃത്വിക് റോഷനാണ് മൂന്നാം സ്ഥാനത്തുള്ളത്. ഫിറ്റ്&zwnj;നസ്, ലൈഫ്&zwnj;സ്റ്റൈൽ ബ്രാൻഡായ എച്ച് ആർ എക്&zwnj;സിന്റെ പങ്കാളിത്തമാണ് ഹൃത്വിക് റോഷന് ഗുണം ചെയ്യുന്നത്. 1,880 കോടി രൂപയുമായി കരൺ ജോഹറാണ് തൊട്ടുപിന്നിലുള്ളത്. 1,630 കോടി രൂപയുമായി അമിതാഭ് ബച്ചനും കുടുംബവും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/shah-rukh-khan-joins-with-ambani-and-adani-billionaires-club-first-indian-actor-articleshow-ngc3ord"/>
        </item>
        <item>
            <title><![CDATA[എണ്ണാമെങ്കില്‍ എണ്ണിക്കോ, 1,764,000,000,000 രൂപ! ഇത്രയും വരും ഒറ്റ ദിവസം കൊണ്ട് ഇലോണ്‍ മസ്ക് നേടിയത്]]></title>
            <link>https://www.asianetnews.com/money-time/elon-musk-21-billion-richer-in-one-day-as-tesla-stock-gains-19--slwho8</link>
            <guid isPermaLink="true">https://www.asianetnews.com/money-time/elon-musk-21-billion-richer-in-one-day-as-tesla-stock-gains-19--slwho8</guid>
            <pubDate>Fri, 25 Oct 2024 15:07:14 +0530</pubDate>
            <description><![CDATA[&lt;p&gt;ടെസ്&zwnj;ല സാമ്പത്തിക വര്&zwj;ഷത്തിന്&zwj;റെ മൂന്നാം പാദത്തില്&zwj; 2.2 ബില്യണ്&zwj; ഡോളര്&zwj; ലാഭം കൈവരിച്ചതാണ് ഓഹരി വില കുതിക്കാന്&zwj; കാരണം. മുന്&zwj; വര്&zwj;ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്&zwj;ധനയാണിത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hrhn3szg2yntamrmqw58p7k2,imgname-elon-musk-0--1709989554160.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;1.76 ലക്ഷം കോടി രൂപ! ഒരു കമ്പനിയുടേയോ, ഒരു വ്യക്തിയുടേയോ ആസ്തി അല്ല ഈ തുക..ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഇലോണ്&zwj; മസ്കിന്&zwj;റെ ആസ്തിയില്&zwj; ഒറ്റ ദിവസം കൊണ്ട് ഉണ്ടായ വര്&zwj;ധനയാണിത്. മസ്കിന്&zwj;റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്&zwj;മാണ കമ്പനിയായ ടെസ്&zwnj;ലയുടെ ഓഹരികള്&zwj; വാള്&zwj;സ്ട്രീറ്റില്&zwj; 19 ശതമാനം നേട്ടം കൈവരിച്ചപ്പോഴാണ് 1.76 ലക്ഷം കോടി രൂപ അദ്ദേഹത്തിന്&zwj;റെ പോക്കറ്റിലെത്തിയത്. ഇതോടെ 50 ബില്യണ്&zwj; ഡോളറുമായി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ വ്യക്തിയാണ് ഇലോണ്&zwj; മസ്ക്.&lt;/p&gt; &lt;p&gt;ടെസ്&zwnj;ല സാമ്പത്തിക വര്&zwj;ഷത്തിന്&zwj;റെ മൂന്നാം പാദത്തില്&zwj; 2.2 ബില്യണ്&zwj; ഡോളര്&zwj; ലാഭം കൈവരിച്ചതാണ് ഓഹരി വില കുതിക്കാന്&zwj; കാരണം. മുന്&zwj; വര്&zwj;ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്&zwj;ധനയാണിത്. കമ്പനിയുടെ വരുമാനം എട്ട് ശതമാനം വരുമാനം വര്&zwj;ധിച്ച് 25.2 ബില്യണ്&zwj; ഡോളറായി. അടുത്ത വര്&zwj;ഷം കാലിഫോര്&zwj;ണിയയിലും ടെക്സസിലും പൊതുജനങ്ങള്&zwj;ക്കായി ഡ്രൈവറില്ലാ കാറുകള്&zwj; അവതരിപ്പിക്കുമെന്ന് മസ്ക് പറഞ്ഞതും ഓഹരിവില ഉയരാന്&zwj; സഹായകമായി. വരാനിരിക്കുന്ന വര്&zwj;ഷം 20%-30% വില്&zwj;പ്പന വളര്&zwj;ച്ച പ്രവചിച്ച മസ്ക് 2025 ന്&zwj;റെ ആദ്യ പകുതിയില്&zwj; വില കുറഞ്ഞ വാഹനം പുറത്തിറക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 2021 മാര്&zwj;ച്ചിന് ശേഷം ഓഹരി വിപണിയില്&zwj; ടെസ്ലയുടെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം കാഴ്ചവച്ചത്. ഇതോടെ ടെസ്ലയുടെ വിപണി മൂല്യം 68 ലക്ഷം കോടി രൂപയായി ഉയര്&zwj;ന്നു.&lt;/p&gt; &lt;p&gt;ടെസ്&zwnj;ലയില്&zwj; മസ്കിന് 13 ശതമാനം ഓഹരിയുണ്ട്. മസ്കിന്&zwj;റെ &amp;nbsp;ആകെ ആസ്തിയില്&zwj; ടെസ്ലയുടെ വിഹിതം ഏകദേശം നാലില്&zwj; മൂന്ന് ഭാഗമാണ്. ടെസ്ലയെ കൂടാതെ,സ്പേസ് എക്സ്, സോഷ്യല്&zwj; മീഡിയ പ്ലാറ്റ്ഫോം ആയ എക്സ്, എന്നിവയും മസ്കിന്&zwj;റെ ഉടമസ്ഥതയിലുള്ളവയാണ്. ഈ വര്&zwj;ഷം മാത്രം മസ്കിന്&zwj;റെ ആസ്തി 41.2 ബില്യണ്&zwj; ഡോളര്&zwj; ആണ് വര്&zwj;ദ്ധിച്ചത്&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/elon-musk-21-billion-richer-in-one-day-as-tesla-stock-gains-19--slwho8"/>
        </item>
        <item>
            <title><![CDATA[ റെക്കോർഡിട്ട് ഇന്ത്യയിലെ വിമാനക്കമ്പനികൾ; കണക്കുകൾ പുറത്തുവിട്ട് ഡിജിസിഎ ]]></title>
            <link>https://www.asianetnews.com/money-time/airlines-in-india-carry-record-passengers-in-2023-s7cqzb</link>
            <guid isPermaLink="true">https://www.asianetnews.com/money-time/airlines-in-india-carry-record-passengers-in-2023-s7cqzb</guid>
            <pubDate>Tue, 16 Jan 2024 17:09:40 +0530</pubDate>
            <description><![CDATA[&lt;p&gt;2023-ൽ രാജ്യത്തെ എയർലൈനുകൾക്ക് &amp;nbsp;152 ദശലക്ഷം യാത്രക്കാരെ ലഭിച്ചതായി &amp;nbsp;ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h7j21dke7z2cbdgmkhzzsy5z,imgname-asianet-news---2023-08-11t154648-773.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;ആ&lt;/strong&gt;&lt;/span&gt;ഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് മുന്നേറ്റവുമായി രാജ്യത്തെ വ്യോമയാന മേഖല. 2023-ൽ രാജ്യത്തെ എയർലൈനുകൾക്ക് &amp;nbsp;152 ദശലക്ഷം യാത്രക്കാരെ ലഭിച്ചതായി &amp;nbsp;ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2022 ലെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്താൽ &amp;nbsp;23 ശതമാനമാണ് വർധന. കോവിഡിന് മുമ്പുള്ള പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ &amp;nbsp;5% വളർച്ചയും യാത്രക്കാരുടെ എണ്ണത്തിലുണ്ടായി. 2013 മുതൽ &amp;nbsp;കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ വ്യോമയാന മേഖലയുടെ വളർച്ച 147 ശതമാനമാണ്. 2023 ഡിസംബറിൽ വ്യോമയാന മേഖല പുതിയ ഉയരങ്ങളിലെത്തി, 13.8 ദശലക്ഷം യാത്രക്കാരാണ് ഡിസംബർ മാസത്തിൽ രാജ്യത്തെ വിമാനങ്ങളിൽ യാത്ര ചെയ്തത്. 2019 ഡിസംബറിനെ അപേക്ഷിച്ച് &amp;nbsp;6% &amp;nbsp;ആണ് കുതിപ്പ്. 2023 മെയ് മാസത്തിലെ 13.2 ദശലക്ഷം യാത്രക്കാർ എന്ന മുൻ റെക്കോർഡും ഡിസംബറിൽ തകർക്കപ്പെട്ടു. എയർ ഇന്ത്യയുടെയും സിംഗപ്പൂർ എയർലൈനുകളുടെയും സംയുക്ത സംരംഭമായ വിസ്താരയ്ക്ക് 2023ൽ 1.38 കോടി യാത്രക്കാരുമായിരുന്നു. സ്&zwnj;പൈസ്&zwnj;ജെറ്റ് 2023 ലെ മൊത്തം ആഭ്യന്തര യാത്രക്കാരുടെ വിഹിതം 5.5 ശതമാനമാണ്, ആകാശ എയർ 62.32 ലക്ഷം യാത്രക്കാർ ഉപയോഗിച്ചു  ഡിസംബറിലെ പാസഞ്ചർ ലോഡ് ഫാക്&zwnj;ടർ അല്ലെങ്കിൽ ആകെ യാത്രക്കാരെ വഹിക്കുന്നതിനുള്ള ശേഷിയുടെ വിനിയോഗത്തിൽ, നവംബറിലെ 89.2% ൽ നിന്ന് 93.9% ആയി ആകാശ എയർ &amp;nbsp;ആണ് ഏറ്റവുമധികം മികച്ച പ്രകടനം കാഴ്ചവച്ചത്. തൊട്ടുമുമ്പത്തെ മാസത്തെ 90.8 ശതമാനത്തിൽ നിന്ന് 93.5 ശതമാനത്തിലേക്കെത്തുന്നതിന് സ്&zwnj;പൈസ് ജെറ്റിന് കഴിഞ്ഞു. നവംബറിലെ 85.6 ശതമാനത്തിൽ നിന്ന് ഇൻഡിഗോ 90.7 ശതമാനവും എയർ ഇന്ത്യ ഡിസംബറിൽ 88.2 ശതമാനവും ശേഷി ഡിസംബറിൽ &amp;nbsp;വിനിയോഗിക്കുന്നതിന് സാധിച്ചു.&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/airlines-in-india-carry-record-passengers-in-2023-s7cqzb"/>
        </item>
        <item>
            <title><![CDATA[റിയല്‍ എസ്റ്റേറ്റില്‍ പണം വീശി ബച്ചന്‍ കുടുംബം; ബോളിവുഡ് താരങ്ങളുടെ നിക്ഷേപ വിവരങ്ങള്‍ ഇങ്ങനെ...]]></title>
            <link>https://www.asianetnews.com/money-time/amitabh-bachchan-and-son-abhishek-bachchan-on-a-real-estate-shopping-spree-buy-10-flats-for-24-95-crore-in-mumbai-slv1cy</link>
            <guid isPermaLink="true">https://www.asianetnews.com/money-time/amitabh-bachchan-and-son-abhishek-bachchan-on-a-real-estate-shopping-spree-buy-10-flats-for-24-95-crore-in-mumbai-slv1cy</guid>
            <pubDate>Thu, 24 Oct 2024 19:01:31 +0530</pubDate>
            <description><![CDATA[&lt;p&gt;അമിതാഭ് ബച്ചനും മകന്&zwj; അഭിഷേക് ബച്ചനും. ഈ വര്&zwj;ഷം മാത്രം റിയല്&zwj; എസ്റ്റേറ്റ് രംഗത്ത് ഇരുവരും 100 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01e2qgkz00hwg3029wgctwsng1,imgname-abhishek-amitabh-matching-dress-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;ബോ&lt;/strong&gt;&lt;/span&gt;ളിവുഡില്&zwj; ഹിറ്റുകള്&zwj; സൃഷ്ടിക്കുന്നതില്&zwj; മാത്രമല്ല, കളമറിഞ്ഞ് പണം നിക്ഷേപിക്കാനും നേട്ടമുണ്ടാക്കാനുമുള്ള അമിതാഭ് ബച്ചന്&zwj;റെ കഴിവ് പ്രശസ്തമാണ്. ഓഹരി വിപണിയ്ക്ക് പുറമേ റിയല്&zwj; എസ്റ്റേറ്റ് ബിസിനസിലും സജീവമാണ് അമിതാഭ് ബച്ചനും മകന്&zwj; അഭിഷേക് ബച്ചനും. ഈ വര്&zwj;ഷം മാത്രം റിയല്&zwj; എസ്റ്റേറ്റ് രംഗത്ത് ഇരുവരും 100 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഏറ്റവുമൊടുവിലായി &amp;nbsp;മുംബൈയിലെ മുളുന്ദില്&zwj; 24.95 കോടി രൂപ മുടക്കിയാണ് ഇരുവരും ആഡംബര വീടുകള്&zwj; സ്വന്തമാക്കിയിരിക്കുന്നത്. ഒബ്റോയ് റിയല്&zwj;റ്റിയുടെ പ്രീമിയം റെസിഡന്&zwj;ഷ്യല്&zwj; പ്രോജക്റ്റിലാണ് ഈ വീടുകള്&zwj; സ്ഥിതി ചെയ്യുന്നത്. &amp;nbsp;2020നും 2024-നും ഇടയില്&zwj; ബച്ചന്&zwj; കുടുംബം റിയല്&zwj; എസ്റ്റേറ്റില്&zwj; മാത്രം 200 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്. സ്ക്വയര്&zwj;യാര്&zwj;ഡ്സിന്&zwj;റെ കണക്കനുസരിച്ച്, അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും റിയല്&zwj; എസ്റ്റേറ്റില്&zwj; 194 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഏറ്റവും പുതിയ നിക്ഷേപത്തോടെ ആകെ നിക്ഷേപം 200 കോടി കവിഞ്ഞു.&lt;/p&gt; &lt;p&gt;10,216 ചതുരശ്ര അടി വിസ്തീര്&zwj;ണ്ണമുള്ള 10 അപ്പാര്&zwj;ട്ട്മെന്&zwj;റുകള്&zwj; ആണ് ഇവര്&zwj; പുതിയതായി വാങ്ങിയിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്&zwj; മാത്രം 1.50 കോടി രൂപ അടയ്ക്കുകയും ചെയ്തു. ഇതില്&zwj; ആറ് അപ്പാര്&zwj;ട്ട്മെന്&zwj;റുകള്&zwj; അഭിഷേക് ബച്ചന്&zwj; 14.77 കോടി രൂപയ്ക്ക് സ്വന്തമാക്കിയപ്പോള്&zwj; ബാക്കിയുള്ള നാല് അപ്പാര്&zwj;ട്ട്മെന്&zwj;റുകള്&zwj; അമിതാഭ് ബച്ചന്&zwj; വാങ്ങി. ഇതോടെ 2024ല്&zwj; മാത്രം 100 കോടി രൂപ ഇരുവരും റിയല്&zwj; എസ്റ്റേറ്റില്&zwj; നിക്ഷേപിച്ചതായി സ്ക്വയര്&zwj; യാര്&zwj;ഡ്സ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. 2020 മുതല്&zwj;, മുംബൈ മെട്രോപൊളിറ്റന്&zwj; റീജിയണിലെ (എംഎംആര്&zwj;) സെലിബ്രിറ്റി റിയല്&zwj; എസ്റ്റേറ്റ് ഇടപാടുകളുടെ നാലിലൊന്ന് ഭാഗവും ബച്ചന്&zwj; കുടുംബത്തിന്&zwj;റെ സംഭാവനയാണ്.&lt;/p&gt; &lt;p&gt;മറ്റ് ചില ബോളിവുഡ് താരങ്ങളുടെ റിയല്&zwj; എസ്റ്റേറ്റ് നിക്ഷേപ വിവരങ്ങളും സ്ക്വയര്&zwj; യാര്&zwj;ഡ്സ് പുറത്തുവിട്ടിട്ടുണ്ട്. ജാന്&zwj;വി കപൂര്&zwj; 169 കോടി രൂപയാണ് റിയല്&zwj; എസ്റ്റ്റ്റേില്&zwj; നിക്ഷേപിച്ചിരിക്കുന്നത്. രണ്&zwj;വീര്&zwj; സിങ്ങും ദീപിക പദുകോണും &amp;nbsp;റിയല്&zwj; എസ്റ്റേറ്റില്&zwj; 156 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.അജയ് ദേവ്ഗണ്&zwj;, കജോള്&zwj; എന്നിവര്&zwj; 110 കോടി രൂപയും ഷാഹിദ് കപൂര്&zwj; 59 കോടി രൂപയും നിക്ഷേപിച്ചതായി സ്ക്വയര്&zwj;യാര്&zwj;ഡ്സ് പുറത്തുവിട്ട കണക്കുകള്&zwj; വ്യക്തമാക്കുന്നു.&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/amitabh-bachchan-and-son-abhishek-bachchan-on-a-real-estate-shopping-spree-buy-10-flats-for-24-95-crore-in-mumbai-slv1cy"/>
        </item>
        <item>
            <title><![CDATA[അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം 20,000 കോടി; എഫ്പിഒയുടെ വിലയിലും ഷെഡ്യൂളിലും മാറ്റമില്ല ]]></title>
            <link>https://www.asianetnews.com/money-time/no-change-in-issue-price-and-schedule-of-fpo-adani-ent-rp761t</link>
            <guid isPermaLink="true">https://www.asianetnews.com/money-time/no-change-in-issue-price-and-schedule-of-fpo-adani-ent-rp761t</guid>
            <pubDate>Mon, 30 Jan 2023 13:41:14 +0530</pubDate>
            <description><![CDATA[&lt;p&gt;ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ ധനസമാഹരണം നടത്തുന്ന അദാനി ഗ്രൂപ്പിന്റെ എഫ്പിഒ തുടരും ഇഷ്യു വിലയിലോ ഷെഡ്യുളിലോ മാറ്റമില്ലെന്ന് അദാനി എന്റർപ്രൈസസ്. 20000 &amp;nbsp;കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gqvmj31p93wjzh12wam5qt87,imgname-adani-6.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് കനത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും &amp;nbsp;ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ നടത്തുന്ന ധനസമാഹരണം തുടരുമെന്ന് അദാനി എന്റർപ്രൈസസ്. പ്രഖ്യാപിച്ച തുകയിൽ ഷെഡ്യൂൾ അനുസരിച്ച് തന്നെ എഫ്പിഒ തുടരും.&amp;nbsp;&lt;/p&gt; &lt;p&gt;ബാങ്കർമാരും നിക്ഷേപകരും ഉൾപ്പെടെ ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും എഫ്&zwnj;പി&zwnj;ഒയിൽ പൂർണ്ണ വിശ്വാസമുണ്ട്. എഫ്പിഒയുടെ വിജയത്തെ കുറിച്ച് &amp;nbsp;അങ്ങേയറ്റം ആത്മവിശ്വാസമുണ്ട് എന്ന് കമ്പനി അറിയിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഓഹരികൾ ഇടിഞ്ഞതിനാൽ ബാങ്കർമാർ &amp;nbsp;ഇഷ്യു വിലയിൽ മാറ്റം വരുത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.&amp;nbsp;&lt;/p&gt; &lt;p&gt;ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിറകെ ഓഹരി വിപണിയിൽ കനത്ത ഇടിവാണ് അദാനി&amp;nbsp;ഗ്രൂപ്പ് ഓഹരികൾ നേരിട്ടത്. &amp;nbsp;ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ് എന്നും 85 ശതമാനത്തോളം ഉയര്&zwj;ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 88 &amp;nbsp;ചോദ്യങ്ങളാണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലുള്ളത്. &amp;nbsp;ഇതു വരെ ഈ ചോദ്യങ്ങളോട് അദാനി ഗ്രൂപ് പ്രതികരിച്ചിട്ടില്ല.&amp;nbsp;&lt;/p&gt; &lt;p&gt;മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ ഓഫ്&zwnj;ഷോർ നികുതി സങ്കേതങ്ങളിൽ അദാനി ഗ്രൂപ്പ് എങ്ങനെയാണ് എന്റിറ്റികളെ ഉപയോഗിച്ചതെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ചോദ്യം ചെയ്തു. അദാനി ഗ്രൂപ്പിന്റെ കടബാധ്യതയും ചോദ്യ ചിഹ്നത്തിലായി. ചൊവ്വാഴ്ച ഹിൻഡൻബർഗ് റിസർച്ച് പുറത്തുവന്നതിനുശേഷം, കമ്പനിയുടെ ഏഴ് ലിസ്റ്റഡ് കമ്പനികൾക്ക് മൊത്തം 48 ബില്യൺ ഡോളർ വിപണി മൂല്യം നഷ്ടപ്പെട്ടു.&lt;/p&gt; &lt;p&gt;റിപ്പോർട്ട് പുറത്ത് വന്നതോടെ&amp;nbsp;അദാനി ഓഹരികൾ ഇടിഞ്ഞു. അദാനി ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ ഗൗതം അദാനി ലോക സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഗൗതം അദാനിയുടെ ആസ്തി 98.5 ബില്യൺ ഡോളറാണ് ഇപ്പോൾ.&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/no-change-in-issue-price-and-schedule-of-fpo-adani-ent-rp761t"/>
        </item>
        <item>
            <title><![CDATA[ഉപയോഗിക്കാത്ത സ്വർണമുണ്ടോ? പണമുണ്ടാക്കാനുള്ള വഴി ഇതാ ]]></title>
            <link>https://www.asianetnews.com/money-time/how-to-apply-gold-monetisation-scheme-benefits-eligibility--s6479o</link>
            <guid isPermaLink="true">https://www.asianetnews.com/money-time/how-to-apply-gold-monetisation-scheme-benefits-eligibility--s6479o</guid>
            <pubDate>Sat, 23 Dec 2023 15:49:20 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വർണം നിക്ഷേപിച്ചുകഴിഞ്ഞാൽ, നിക്ഷേപ കാലാവധിയും ബാധകമായ പലിശനിരക്കും ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകി ബാങ്ക് സ്വർണ്ണ നിക്ഷേപ സർട്ടിഫിക്കറ്റ് നൽകും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hj44n39n5zzvdqbv7pydfv7t,imgname-asianet-news--21-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;സ്വ&lt;/strong&gt;&lt;/span&gt;ർണം വാങ്ങി സൂക്ഷിക്കുന്ന ശീലം ഇന്ത്യയിലുള്ളവർക്ക് പൊതുവായുള്ളതാണ്.തലമുറകളായി സ്വർണ്ണം ഒരു പ്രിയപ്പെട്ട സ്വത്താണ്. എന്നാൽ നിക്ഷ്ക്രിയമായി വീടുകളിലോ ലോക്കറുകളിലോ ഇരിക്കുന്ന ഈ സ്വർണം ഉൽപ്പാദനപരമായി ഉപയോഗിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, സർക്കാർ 2015-ൽ ഗോൾഡ് മോണിറ്റൈസേഷൻ &amp;nbsp;പദ്ധതി അവതരിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന വലിയ അളവിലുള്ള സ്വർണം സമാഹരിച്ച് ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത് &amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;സ്കീമിൽ നിക്ഷേപിക്കാൻ ചെയ്യേണ്ടത്&lt;/strong&gt;&lt;/p&gt; &lt;p&gt;സ്കീമിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ള വ്യക്തികൾ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നൽകുന്ന ഏതെങ്കിലും അംഗീകൃത ബാങ്കുകൾ സന്ദർശിക്കണം. നിക്ഷേപിക്കേണ്ട സ്വർണത്തിന്റെ ഫോം (ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ മുതലായവ), ഭാരം, പരിശുദ്ധി, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക. ബാങ്ക് സ്വർണ്ണത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് അതിന്റെ കൃത്യമായ മൂല്യം നിർണ്ണയിക്കാൻ പരിശുദ്ധി പരിശോധന നടത്തും. ഇഷ്ടപ്പെട്ട ഡെപ്പോസിറ്റ് കാലാവധിയെ അടിസ്ഥാനമാക്കി ആവശ്യമുള്ള ഡെപ്പോസിറ്റ് ഓപ്ഷൻ - STBD അല്ലെങ്കിൽ MLTGD തിരഞ്ഞെടുക്കുക.&amp;nbsp;&lt;/p&gt; &lt;p&gt;സ്വർണം നിക്ഷേപിച്ചുകഴിഞ്ഞാൽ, നിക്ഷേപ കാലാവധിയും ബാധകമായ പലിശനിരക്കും ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകി ബാങ്ക് സ്വർണ്ണ നിക്ഷേപ സർട്ടിഫിക്കറ്റ് നൽകും. ഡെപ്പോസിറ്റ് കാലാവധിയിലുടനീളം, നിക്ഷേപകർക്ക് &amp;nbsp;പലിശ ലഭിക്കും.ഡെപ്പോസിറ്റ് കാലാവധി അവസാനിക്കുമ്പോൾ, നിക്ഷേപകർക്ക് അവരുടെ സ്വർണ്ണം &amp;nbsp;ബാറുകളോ നാണയങ്ങളോ ആയി, &amp;nbsp;പലിശ സഹിതം &amp;nbsp;ലഭിക്കും &amp;nbsp;&lt;/p&gt; &lt;p&gt;ഗോൾഡ് മോണിറ്റൈസേഷൻ സ്കീം ആർക്കൊക്കെ ഉപയോഗിക്കാം ?&lt;/p&gt; &lt;p&gt;-എല്ലാ &amp;nbsp;ഇന്ത്യക്കാർക്കും ഈ പുതിയ ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ നിക്ഷേപിക്കാം. &amp;nbsp;&lt;/p&gt; &lt;p&gt;-ഹിന്ദു അവിഭക്ത കുടുംബം (HUF)&lt;/p&gt; &lt;p&gt;-കമ്പനികൾ&lt;/p&gt; &lt;p&gt;- ചാരിറ്റബിൾ സ്ഥാപനങ്ങൾ&lt;/p&gt; &lt;p&gt;- പ്രൊപ്രൈറ്റർഷിപ്പ്, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ&lt;/p&gt; &lt;p&gt;-സെബി (മ്യൂച്വൽ ഫണ്ട്) റെഗുലേഷനുകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്ത മ്യൂച്വൽ ഫണ്ടുകൾ/എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ഉൾപ്പെടെയുള്ള ട്രസ്റ്റുകൾ,&lt;/p&gt; &lt;p&gt;-കേന്ദ്ര സർക്കാർ&lt;/p&gt; &lt;p&gt;-സംസ്ഥാന സർക്കാർ&lt;/p&gt; &lt;p&gt;-കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങൾ&lt;/p&gt;]]></content:encoded>
            <category>money-time</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/money-time/how-to-apply-gold-monetisation-scheme-benefits-eligibility--s6479o"/>
        </item>
    </channel>
</rss>
