<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 20 Jul 2026 06:21:25 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കള്ളൻ വിജയൻ‍ ലേഖനമില്ല; വിഎസിൻ്റെ ഓർമക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി]]></title>
            <link>https://www.asianetnews.com/kerala-news/deshabhimani-weekly-edition-featuring-vss-memoirs-released-articleshow-cwmmowz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/deshabhimani-weekly-edition-featuring-vss-memoirs-released-articleshow-cwmmowz</guid>
            <pubDate>Mon, 20 Jul 2026 06:21:21 +0530</pubDate>
            <description><![CDATA[&lt;p&gt;വിഎസിൻ്റെ ഓർമക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓർമ്മക്കുറിപ്പ്. കള്ളൻ വിജയൻ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxyfzxbswf0fthpj7q7trp4t,imgname-fotojet---2026-07-20t061916.300-1784508577145.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വിഎസിൻ്റെ ഓർമക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓർമ്മക്കുറിപ്പ്. കള്ളൻ വിജയൻ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന പേരിലാണ് ഓർമക്കുറിപ്പ്. കെവി സുധാകരൻ ഉൾപ്പെടെയുള്ളവർ എഴുതിയ ഓർമ്മക്കുറിപ്പുകൾ വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന പേജിലുമാണ് ഓർമ്മക്കുറിപ്പുകൾ ഉള്ളത്. ഇന്നലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വാരാന്ത പതിപ്പ് പുറത്തിറക്കിയിരുന്നില്ല.&lt;/p&gt;&lt;p&gt;കള്ളൻ വിജയൻ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം വാരാന്തപ്പതിപ്പിൽ ഉണ്ടായിരുന്നതാണ് പ്രശ്നത്തിന് കാരണം. എന്നാൽ ഇന്ന് ഇറങ്ങിയ വാരാന്തപ്പതിപ്പിൽ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം ഇല്ല. തന്നെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദേശാഭിമാനി ശേഖരിച്ചിരുന്നുവെന്ന് കള്ളൻ വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ വാരാന്തപ്പതിപ്പിൽ നിന്നും ലേഖനം ഒഴിവാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, ദേശാഭിമാനി ലേഖന വിവാദത്തില്&zwj; റസിഡന്&zwj;റ് എഡിറ്റർ എം സ്വരാജിന്&zwj;റെ വാദം തള്ളി നാടക പ്രവർത്തകൻ വിജയന്&zwj;. ലേഖനത്തിനായി ദേശാഭിമാനിക്കാർ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നൽകിയെന്നും വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും വിജയൻ പറയുന്നു. കള്ളൻ വിജയനെ കുറിച്ച് ലേഖനം ഇല്ലെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്.&lt;/p&gt;&lt;p&gt;വി എസ് അച്യുതാനന്ദനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുമായി ഇറങ്ങേണ്ട ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒഴിവാക്കിയതിലായിരുന്നു വിവാദം. 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെ പറ്റിയുള്ള ലേഖനത്തെ ചൊല്ലി എഡിറ്റോറിയൽ വിഭാഗത്തിലുണ്ടായ തർക്കമാണ് കാരണമെന്നാണ് വിവരം. എന്നാൽ കള്ളൻ വിജയനെ കുറിച്ച് ലേഖനം തയ്യാറാക്കിയിട്ടേ ഇല്ലെന്നാണ് ദേശാഭിമാനി റസിഡന്&zwj;റ് എഡിറ്റർ എം സ്വരാജ് വിശദീകരിച്ചത്. എന്നാൽ സ്വരാജിന്&zwj;റെ വിശദീകരണം പൂർണമായി നിഷേധിച്ച 'കള്ളൻ വിജയൻ' എന്ന് വിളിക്കുന്ന പുല്ലംപാറയിലെ നാടകപ്രവർത്തകൻ, ദേശാഭിമാനി ലേഖകൻ തന്നെ വന്ന് കണ്ടിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/deshabhimani-weekly-edition-featuring-vss-memoirs-released-articleshow-cwmmowz"/>
        </item>
        <item>
            <title><![CDATA[കോൺ​ഗ്രസിൽ മഞ്ഞുരുകുന്നു; ഒടുവിൽ അലോഷ്യസ് സേവ്യറെ കാണാൻ മുഖ്യമന്ത്രി, ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും]]></title>
            <link>https://www.asianetnews.com/kerala-news/government-pleader-controversy-ksu-state-president-aloysius-xavier-will-meet-chief-minister-today-or-tomorrow-articleshow-fgo90mf</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/government-pleader-controversy-ksu-state-president-aloysius-xavier-will-meet-chief-minister-today-or-tomorrow-articleshow-fgo90mf</guid>
            <pubDate>Mon, 20 Jul 2026 05:55:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqt90gw7ddn5670za75kq2g,imgname-fotojet---2026-07-17t160420.488-1784284480028.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നു. നേരത്തെ പരാതിപ്പെടാൻ എത്തിയിട്ടും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്നായിരുന്നു കെ.എസ്.യുവിന്റെ പ്രധാന പരാതി. കൊച്ചിയിലെ എസ്.എച്ച് കോളേജിൽ നടന്ന പരിപാടിക്കിടെ അലോഷ്യസ് സേവ്യറെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ പോയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/government-pleader-controversy-ksu-state-president-aloysius-xavier-will-meet-chief-minister-today-or-tomorrow-articleshow-fgo90mf"/>
        </item>
        <item>
            <title><![CDATA[എഫ്സിആര്‍എ അടക്കം 6 ബില്ലുകള്‍ അവതരിപ്പിക്കാൻ സർക്കാർ; പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം, സിജെപി മാർച്ച്]]></title>
            <link>https://www.asianetnews.com/india-news/government-to-introduce-6-bills-including-the-fcra-parliaments-monsoon-session-begins-today-articleshow-of9ihxn</link>
            <guid isPermaLink="true">https://www.asianetnews.com/india-news/government-to-introduce-6-bills-including-the-fcra-parliaments-monsoon-session-begins-today-articleshow-of9ihxn</guid>
            <pubDate>Mon, 20 Jul 2026 05:43:50 +0530</pubDate>
            <description><![CDATA[&lt;p&gt;പാര്&zwj;ലമെന്&zwj;റിന്&zwj;റെ വര്&zwj;ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്&zwj;എ നിയമഭേദഗതിയടക്കം 6 ബില്ലുകള്&zwj; ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpsdg1heeqnd602wa67kp3k,imgname-parliament-monsoon-session-1783176282161.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;പാര്&zwj;ലമെന്&zwj;റിന്&zwj;റെ വര്&zwj;ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്&zwj;എ നിയമഭേദഗതിയടക്കം 6 ബില്ലുകള്&zwj; ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്&zwj; തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയില്&zwj; അമിത് ഷാ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഭിന്നതക്കിടെ കോണ്&zwj;ഗ്രസ് വിളിച്ച ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ ചേരും. അയോധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില്&zwj; പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. മൂന്നില്&zwj; രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;അതേസമയം, കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നിന്നും പാർലമെന്റിലേക്കുള്ള മാർച്ച് ഇന്ന് നടക്കും. രാവിലെ 9 മണിയോടെ ജന്തർ മന്തറിൽ എത്താനാണ് സിജെപി ആഹ്വാനം. കേരളത്തിൽ നിന്നും പ്രമുഖരടക്കം സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജന്തർ മന്തറിൽ കണ്ട ജനപിന്തുണ മാർച്ചിലും ഉണ്ടാകുമോ എന്നതാണ് ആകാംഷ. എന്നാൽ മാർച്ചിന് പൊലീസ് അനുമതിയില്ല, തടയാൻ എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/government-to-introduce-6-bills-including-the-fcra-parliaments-monsoon-session-begins-today-articleshow-of9ihxn"/>
        </item>
        <item>
            <title><![CDATA[ഒരിടത്ത് ചര്‍ച്ച, ഒരിടത്ത് സംഘര്‍ഷം, നിർണായക ചർച്ചകൾക്ക് ഇറാൻ സംഘം നാളെ പാകിസ്ഥാനിൽ,  പ്രതീക്ഷയോടെ ലോകം; ഇറാഖിലും അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു]]></title>
            <link>https://www.asianetnews.com/international-news/discussions-in-one-place-clashes-in-another-an-iranian-delegation-arrives-in-pakistan-tomorrow-for-crucial-talks-articleshow-caanbrh</link>
            <guid isPermaLink="true">https://www.asianetnews.com/international-news/discussions-in-one-place-clashes-in-another-an-iranian-delegation-arrives-in-pakistan-tomorrow-for-crucial-talks-articleshow-caanbrh</guid>
            <pubDate>Mon, 20 Jul 2026 02:43:07 +0530</pubDate>
            <description><![CDATA[ജോർദാനിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ സംഘം പാകിസ്ഥാനുമായി ചർച്ച നടത്താനിരിക്കെയാണ് ഈ സൈനിക നീക്കം. സംഘർഷങ്ങൾക്കിടയിലും സമാധാന ശ്രമങ്ങളുടെ ഭാഗമായി ഒമാനും ഖത്തറും ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpa3178ppe6tvmpqzdzjntcv,imgname-----------------------2026-04-16t081753.929-1776307707158.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: മധ്യേഷ്യയിൽ സമാധാന ചർച്ചകളും സൈനിക സംഘർഷങ്ങളും ഒരേസമയം സജീവമാകുന്നു. ഇറാൻ സംഘം നാളെ പാകിസ്ഥാനിൽ എത്തി നിർണായക ചർച്ചകൾ നടത്താനിരിക്കെയാണ് മേഖലയിൽ പുതിയ സൈനിക നീക്കങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമാനും ഖത്തറും തമ്മിലും ഈ സാഹചര്യത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ യുഎസിന്റെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെയാണ് വീണ്ടും കനത്ത വ്യോമാക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരമാണ് ഈ നീക്കം. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ദുർബലപ്പെടുത്താനും, ജോർദാനിൽ ആക്രമണം നടത്തിയ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന് കടുത്ത ശിക്ഷ നൽകാനുമാണ് ആക്രമണമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഇറാന്റെ തെക്കൻ തുറമുഖ നഗരമായ സിരിക്കിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹാജിയാബാദിലും യുഎസ് ആക്രമണമുണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെ തുടർന്ന് കാണാതായ അമേരിക്കൻ സൈനികൻ ജോർദാനിൽ കൊല്ലപ്പെട്ടു എന്ന് സംശയിക്കുന്നു. ഇവിടെനിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം നിലവിൽ പരിശോധിച്ചുവരികയാണ്. പരിക്കേറ്റ നാല് സൈനികർ ജോർദാനിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി. സൈനികരുടെ മരണം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേതും സ്ഥിരീകരിച്ചു. അതേസമയം, ഇറാക്കിൽ ഇറാന്റെ ബോംബ് നിർവീര്യമാക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി വിശദീകരണമുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കുടുംബങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം തുടരുമ്പോഴും സമാധാനത്തിനായുള്ള ഒമാൻ - ഖത്തർ ചർച്ചകളും പൂർത്തിയായിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/international-news/discussions-in-one-place-clashes-in-another-an-iranian-delegation-arrives-in-pakistan-tomorrow-for-crucial-talks-articleshow-caanbrh"/>
        </item>
        <item>
            <title><![CDATA[ഭര്‍ത്താവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ ഭാര്യയുടെ ഞെട്ടിക്കുന്ന മൊഴി; തെല്ലും കുറ്റബോധമില്ലെന്നും, കാരണമുണ്ടെന്നും ദാമിനി]]></title>
            <link>https://www.asianetnews.com/india-news/shocking-statement-from-the-wife-in-the-case-where-her-husband-was-killed-by-a-snakebite-articleshow-mpmca7z</link>
            <guid isPermaLink="true">https://www.asianetnews.com/india-news/shocking-statement-from-the-wife-in-the-case-where-her-husband-was-killed-by-a-snakebite-articleshow-mpmca7z</guid>
            <pubDate>Mon, 20 Jul 2026 00:23:19 +0530</pubDate>
            <description><![CDATA[മീററ്റിൽ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ ദാമിനി അറസ്റ്റിലായി. ഭർത്താവിൻ്റെ പീഡനവും പരസ്ത്രീ ബന്ധവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഗൂഗിളിൽ തിരഞ്ഞാണ് ഇവർ മാരകവിഷമുള്ള പാമ്പിനെ കണ്ടെത്തിയതെന്നും പോലീസ് പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxvk2awcxw9w3ewrrhw0q9x,imgname-snake-bite-death-1784487184731.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മീററ്റ്: മീററ്റിൽ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരിയായ ഭാര്യ ദാമിനി അറസ്റ്റിലായ വാര്&zwj;ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. എന്നാൽ ക്രൂരമായ മർദ്ദനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഭർത്താവ് അതുലിന്റെ മരണത്തിൽ തനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞുവെന്ന നിര്&zwj;ണായക വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പഴയൊരു പാമ്പുകടി കൊലപാതകക്കേസിനെക്കുറിച്ച് വായിച്ചറിഞ്ഞാണ് ദാമിനി ഈ കൊലപാതകം ആസൂത്രണം ചെയ്തത്. ഏറ്റവും മാരകമായ വിഷമുള്ള പാമ്പിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞ ശേഷമാണ് പാമ്പുപിടുത്തക്കാരുടെ സഹായത്തോടെ ഇവർ കുറ്റകൃത്യം നടപ്പിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി ദാമിനിയെ ശനിയാഴ്ച ജയിലിലേക്ക് അയച്ചു.&lt;/p&gt;&lt;h2&gt;പ്രണയവും കൊലപാതക ആസൂത്രണവും&lt;/h2&gt;&lt;p&gt;7 വർഷം മുൻപ് അതുലുമായി ദാമിനിയുടെ പ്രണയവിവാഹമായിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം അതുൽ മർദ്ദിക്കാൻ തുടങ്ങിയെന്നും 2022 ൽ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതായും ദാമിനി പറയുന്നു. വിവാഹമോചനത്തിന് അപേക്ഷ നൽകിയെങ്കിലും വീട്ടുകാർ ഒത്തുതീർപ്പാക്കി. തുടർന്ന് ജ്യോത്സ്യൻ പറഞ്ഞെന്ന വ്യാജേന ഇവർ ഭർത്താവിനും മകൻ മണികിനുമൊപ്പം വാടകവീട്ടിലേക്ക് മാറി. ദാമിനി പ്രിൻസിപ്പലായ സ്കൂളിൽ വാൻ ഡ്രൈവറായി ജോലിക്ക് വന്ന തുഷാർ എന്നയാളുമായി ഇവർ ഒരു വർഷമായി പ്രണയത്തിലായിരുന്നു. അതുലിന്റെ കൊലപാതകത്തിന് ശേഷം തുഷാറും ഭാര്യയെ വിവാഹമോചനം ചെയ്ത് ഇരുവരും ഒന്നിച്ചു ജീവിക്കാനായിരുന്നു പ്ലാൻ. അതുലിന്റെ പേരിലുള്ള 36 സെന്റ് ഭൂമിയും 20 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസും സ്വന്തമാക്കുക എന്നതും ലക്ഷ്യമായിരുന്നു.&lt;/p&gt;&lt;h2&gt;കൊലപാതകം നടത്തിയത് ഇങ്ങനെ&lt;/h2&gt;&lt;p&gt;ജൂലൈ 7ന് തുഷാർ വഴി സോനു, ഉദയ് എന്നീ പാമ്പുപിടുത്തക്കാർക്ക് 15000 രൂപ അഡ്വാൻസ് നൽകി, ആകെ 5 ലക്ഷം രൂപയ്ക്കാണ് ഇടപാട് ഉറപ്പിച്ചത്. പാമ്പിനെ സ്കൂളിലെ പെട്ടിയിലാണ് ഒളിപ്പിച്ചത്. ജൂലൈ 16 ന് രാത്രി അതുലിന് ഭക്ഷണത്തിനൊപ്പം 12-15 ഉറക്കഗുളികകൾ നൽകി. ജൂലൈ 17 പുലർച്ചെ 5 മണിക്ക് തുഷാറും പാമ്പുപിടുത്തക്കാരും എത്തി ഉറങ്ങിക്കിടന്ന അതുലിന്റെ ബെഡിലെ ഷീറ്റിനടിയിലേക്ക് വിഷപ്പാമ്പിനെ തുറന്നുവിട്ടു. പാമ്പ് കടിച്ചതിന് ശേഷം അതുൽ ബോധരഹിതനായതോടെ ദാമിനി തനിയെ ബഹളം വെക്കുകയും പാമ്പ് കടിച്ചെന്ന് വീട്ടുകാരെ വിളിച്ചറിയിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;രവിതാ കേസിൽ പ്രതികൾ ശ്വാസം മുട്ടിച്ച ശേഷം വിഷമില്ലാത്ത പാമ്പിനെ വിട്ടതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്ന് മനസ്സിലാക്കിയാണ് ദാമിനി പോസ്റ്റ്&zwnj;മോർട്ടത്തിൽ പാമ്പുകടിയെന്ന് മാത്രം തെളിയാൻ വിഷപ്പാമ്പിനെ തിരഞ്ഞെടുത്തത്. കൊലപാതകത്തിന് ശേഷം തുഷാർ അവിടെയെത്തി കരയുകയും ശവസംസ്കാരം വേഗത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണവും പോസ്റ്റ്&zwnj;മോർട്ടവും വന്നതോടെ ഇയാൾ മുങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാറ്റുകൾ പൊലീസ് കണ്ടെടുത്തു. നിലവിൽ അതുലിന്റെ മാതാപിതാക്കളായ അജബ് സിംഗിനും സന്തോഷിനുമൊപ്പമാണ് ഇവരുടെ മകൻ മണിക് ഉള്ളത്. പൊലീസ് അന്വേഷണം തുടരുകയാണ്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/india-news/shocking-statement-from-the-wife-in-the-case-where-her-husband-was-killed-by-a-snakebite-articleshow-mpmca7z"/>
        </item>
        <item>
            <title><![CDATA[സ്പെയിനിലും അര്‍ജന്റീനയിലും സ്കൂളുകൾക്ക് അവധിയില്ല, കേരളത്തിലെ മാനദണ്ഡം എന്താണ്, അവധി നൽകിയതിൽ ചോദ്യങ്ങളുമായി എൻടിയു നേതാവ്]]></title>
            <link>https://www.asianetnews.com/kerala-news/teachers-union-leader-opposes-granting-school-holidays-to-watch-the-world-cup-articleshow-fpkf82o</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/teachers-union-leader-opposes-granting-school-holidays-to-watch-the-world-cup-articleshow-fpkf82o</guid>
            <pubDate>Mon, 20 Jul 2026 00:02:54 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിലെ മാനദണ്ഡങ്ങളെ ദേശീയ അധ്യാപക പരിഷത്ത് നേതാവായ അനൂപ് കുമാർ തെക്കേടത്ത് ചോദ്യം ചെയ്യുന്നു. ഇന്ത്യ പങ്കെടുക്കാത്ത മത്സരത്തിന് അവധി നൽകുമ്പോൾ, മറ്റ് ഗൗരവമായ വിഷയങ്ങളിൽ അവധി നിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kb7gvjf6the94zqegbqa2659,imgname-school-holiday-1764410378726.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ദേശീയ അധ്യാപക പരിഷത്ത് നേതാവും അധ്യാപകനുമായ അനൂപ് കുമാർ തെക്കേടത്ത്. ഫുട്ബോളിനോടുള്ള ജനങ്ങളുടെ ആവേശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ സർക്കാർ തീരുമാനങ്ങളിൽ ഒരേ മാനദണ്ഡം വേണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;മൂലം വള്ളംകളിക്ക് പ്രാദേശിക അവധി ചോദിക്കുന്നതും അതിനുള്ള മറുപടിയും, അതിനുശേഷം കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞ സ്വകാര്യം 'ചതിക്കാത്ത മൈക്കിലൂടെ' പുറത്തുവന്നതും കേട്ടവരാണ് കേരളത്തിലെ ജനങ്ങളെന്ന് അനൂപ് കുമാർ തെക്കേടത്ത് ഓർമ്മിപ്പിച്ചു. ലോകകപ്പ് ഫൈനൽ നടക്കുന്ന ദിവസം ലോകചാമ്പ്യന്മാരാകാൻ സാധ്യതയുള്ള സ്പെയിനിലോ അർജന്റീനയിലോ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;ഇന്ത്യ ക്രിക്കറ്റ് ഏകദിന ലോകകപ്പ് നേടിയപ്പോഴും 20:20 ലോകകപ്പ് നേടിയപ്പോഴും സംസ്ഥാനതലത്തിൽ പൊതുവിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല. രാജ്യത്തിന്റെ സ്വന്തം ടീമിന്റെ ചരിത്രവിജയത്തിന് പോലും ഉണ്ടാകാത്ത തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കനത്ത മഴ, അതിശക്തമായ ചൂട്, പരീക്ഷകൾ, കുട്ടികളുടെ സുരക്ഷ തുടങ്ങിയ ഗൗരവമേറിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി പലതവണ അവധി ആവശ്യപ്പെട്ടിട്ടും അനുവദിക്കാതിരുന്ന അനുഭവങ്ങളാണ് ഉള്ളത്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, ഇന്ത്യ പങ്കെടുക്കാത്ത ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനായി സംസ്ഥാനതലത്തിൽ അവധി പ്രഖ്യാപിക്കുന്നത് സ്വാഭാവികമായും ചോദ്യങ്ങൾക്ക് ഇടയാക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.&lt;/p&gt;&lt;p&gt;ഫുട്ബോൾ ആവേശം ഏറ്റവും ശക്തമായത് കോഴിക്കോട്, മലപ്പുറം തുടങ്ങിയ ചില ജില്ലകളിലാണെന്നത് യാഥാർഥ്യമാണെങ്കിലും, അതിന്റെ പേരിൽ സംസ്ഥാനമൊട്ടാകെ ഒരേ തീരുമാനം സ്വീകരിക്കുന്നതിന്റെ യുക്തിയും മാനദണ്ഡവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. പൊതുഭരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ഥിരതയും നീതിയുക്തമായ തീരുമാനങ്ങളുമാണ്. ഒരു വിഷയത്തിൽ ഒരു മാനദണ്ഡവും മറ്റൊരു വിഷയത്തിൽ മറ്റൊരു മാനദണ്ഡവും സ്വീകരിക്കരുത്. ഇത് ഫുട്ബോളിനെ എതിർക്കുന്ന നിലപാടല്ലെന്നും സർക്കാർ തീരുമാനങ്ങളിൽ ഒരേ മാനദണ്ഡം വേണമെന്ന ജനാധിപത്യപരമായ ആവശ്യമാണെന്നും അനൂപ് കുമാർ തെക്കേടത്ത് വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/teachers-union-leader-opposes-granting-school-holidays-to-watch-the-world-cup-articleshow-fpkf82o"/>
        </item>
        <item>
            <title><![CDATA['അബ്ദുറഹ്മാനെ പുറത്താക്കണം', പ്ലീഡർ നിയമനത്തിൽ ലോയേഴ്സ് കോൺഗ്രസിലും ഭിന്നത രൂക്ഷം; മുഖ്യമന്ത്രിയെ താറടിക്കാനുള്ള നീക്കമെന്ന് ചന്ദ്രശേഖരൻ]]></title>
            <link>https://www.asianetnews.com/kerala-news/kerala-pleader-appointment-controversy-clash-within-lawyers-congress-articleshow-zs3qctl</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-pleader-appointment-controversy-clash-within-lawyers-congress-articleshow-zs3qctl</guid>
            <pubDate>Sun, 19 Jul 2026 23:54:42 +0530</pubDate>
            <description><![CDATA[&lt;p&gt;മുഖ്യമന്ത്രി വി ഡി സതീശനെ താറടിക്കാനുള്ള സംഘടിത നീക്കമാണ് ഇപ്പോഴത്തെ വിവാദമെന്ന് മുൻ അധ്യക്ഷൻ അഡ്വ.ചന്ദ്രശേഖരൻ ആരോപിച്ചു. അനധികൃതമായി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന അബ്ദുറഹ്മാനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ചന്ദ്രശേഖരൻ, നിയമന ലിസ്റ്റിൽപ്പെട്ട ശരതും ജിയോണയും സംഘടനയുടെ സജീവ പ്രവർത്തകരാണെന്നും പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxsy9hkm28fksam3gdfdscd,imgname-vd-satheesan-1784485455411.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പ്ലീഡർ നിയമന വിവാദത്തിൽ ലോയേഴ്സ് കോൺഗ്രസിലും ഭിന്നത രൂക്ഷം. മുഖ്യമന്ത്രി വി ഡി സതീശനെ താറടിക്കാനുള്ള സംഘടിത നീക്കമാണ് ഇപ്പോഴത്തെ വിവാദമെന്ന് മുൻ അധ്യക്ഷൻ അഡ്വ.ചന്ദ്രശേഖരൻ ആരോപിച്ചു. അനധികൃതമായി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന അബ്ദുറഹ്മാനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ചന്ദ്രശേഖരൻ, നിയമന ലിസ്റ്റിൽപ്പെട്ട ശരതും ജിയോണയും സംഘടനയുടെ സജീവ പ്രവർത്തകരാണെന്നും പറഞ്ഞു. അതിനിടെ, പാർട്ടി വക്താക്കളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങൾ കെപിസിസി വിലക്കി.&lt;/p&gt;&lt;p&gt;പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ വെട്ടിലാക്കി ലോയേഴ്സ് കോൺഗ്രസ്. പട്ടികയിൽ ഉൾപ്പെട്ട ജിയോണ ജെയിംസ് സംഘടനയുടെ സജീവപ്രവർത്തകനല്ലെന്നും തെരഞ്ഞെടുത്തതിന്&zwj;റെ മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്&zwj;റ് ആവശ്യപ്പെട്ടു. ലോയേഴ്സ് കോൺഗ്രസ് നോമിനിയെന്ന് പറഞ്ഞായിരുന്നു ജിയോണ ജെയിംസിൻ്റെ നിയമനത്തിനെതിരായ കെഎസ്&zwj;യു പരാതി മുഖ്യമന്ത്രി തള്ളിയത്. ലോയേഴ്സ് കോൺഗ്രസ് മുന്നോട്ട് വെച്ച് പേരെന്ന മുഖ്യമന്ത്രിയുടെ വാദത്തെ സംഘടന തന്നെ ചോദ്യം ചെയ്യുകയാണിപ്പോള്&zwj;. പേര് നി&zwj;ർദ്ദേശിച്ചു, പക്ഷെ പട്ടികയിൽ വളരെ താഴെയായിരുന്നുവെന്നാണ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്&zwj;റിൻ്റെ വാദം. ലോയേഴ്സ് കോൺഗ്രസ്സിലെ തർക്കവും വിവാദത്തിന് കാരണമെന്ന് സൂചനയുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-pleader-appointment-controversy-clash-within-lawyers-congress-articleshow-zs3qctl"/>
        </item>
        <item>
            <title><![CDATA[തൃത്താലയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; രണ്ട് സ്കൂളുകളിൽ കൂട്ടത്തല്ല്, ഒരു വിദ്യാർത്ഥിയുടെ കൈക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/kerala-news/clash-between-students-at-two-schools-in-palakkad-thrithala-articleshow-7ayiuic</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/clash-between-students-at-two-schools-in-palakkad-thrithala-articleshow-7ayiuic</guid>
            <pubDate>Sun, 19 Jul 2026 23:25:56 +0530</pubDate>
            <description><![CDATA[&lt;p&gt;തൃത്താലയിലെ രണ്ട് സ്കൂളുകളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷങ്ങളുണ്ടായി. കുമരനല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxr8mcpgszmp4kagq0y9703,imgname-students-clash-1784483697046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;പാലക്കാട് തൃത്താലയിൽ രണ്ട് സ്&zwnj;കൂളുകളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. രണ്ട് സ്&zwnj;കൂളുകളിലെയും വെവ്വേറെ സംഭവങ്ങളാണ്. കുമരനല്ലൂർ ഹയർ സെക്കൻഡറി സ്&zwnj;കൂളിലാണ് ആദ്യ സംഭവം ഉണ്ടായത്. പ്ലസ് വൺ വിദ്യാര്&zwj;ത്ഥികളും ഒമ്പതാം ക്ലാസ് വിദ്യാര്&zwj;ത്ഥികളും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ വെച്ചും പുറത്തുവച്ചും പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചെന്ന് പരാതി. ഈ സംഭവത്തില്&zwj; ഒരു വിദ്യാർത്ഥിയുടെ കൈക്ക് പരിക്കേറ്റു. മർദനത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ തൃത്താല പൊലീസ് കേസെടുത്തു. കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്&zwnj;കൂളിലാണ് രണ്ടാമത്തെ സംഭവം ഉണ്ടായത്. നിലവിലെ പ്ലസ് ടു വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ വിദ്യാർത്ഥികളും തമ്മിലായിരുന്നു അടിപിടി. വെള്ളിയാഴ്ചയാണ് ഈ സംഭവങ്ങൾ ഉണ്ടായത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/clash-between-students-at-two-schools-in-palakkad-thrithala-articleshow-7ayiuic"/>
        </item>
        <item>
            <title><![CDATA[ലോകകപ്പ് ആവേശത്തിനിടെ വൈറൽ പ്രഖ്യാപനവുമായി ഒരു പച്ചക്കറി വ്യാപാരി; സ്പെയിൻ കപ്പടിച്ചാൽ നാട്ടുകാർക്ക് സൗജന്യ മന്തി]]></title>
            <link>https://www.asianetnews.com/kerala-news/fifa-world-cup-2026-vegetable-trader-makes-viral-announcement-free-mandi-for-locals-if-spain-articleshow-1czafwx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fifa-world-cup-2026-vegetable-trader-makes-viral-announcement-free-mandi-for-locals-if-spain-articleshow-1czafwx</guid>
            <pubDate>Sun, 19 Jul 2026 23:06:45 +0530</pubDate>
            <description><![CDATA[&lt;p&gt;വൈറൽ പ്രഖ്യാപനവുമായി അമ്പലവയലിലെ ഒരു പച്ചക്കറി വ്യാപാരി. തന്&zwj;റെ പ്രിയപ്പെട്ട ടീം സ്പെയിൻ കപ്പിൽ മുത്തമിട്ടാൽ, നാളെ അമ്പലവയലിലെ തന്&zwj;റെ നാട്ടുകാർക്ക് മന്തി വിരുന്നൊരുക്കുമെന്നാണ് പ്രഖ്യാപനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxq64q20cz8xfx7hhf1hmy4,imgname-world-cup-free-mandi-1784482566882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വയനാട്: &lt;/strong&gt;ഫുട്ബോൾ ലോകകപ്പ് ആവേശത്തിനിടെ വൈറൽ പ്രഖ്യാപനവുമായി അമ്പലവയലിലെ ഒരു പച്ചക്കറി വ്യാപാരി. തന്&zwj;റെ പ്രിയപ്പെട്ട ടീം സ്പെയിൻ കപ്പിൽ മുത്തമിട്ടാൽ, നാളെ അമ്പലവയലിലെ തന്&zwj;റെ നാട്ടുകാർക്ക് മന്തി വിരുന്നൊരുക്കുമെന്നാണ് പ്രഖ്യാപനം.&lt;/p&gt;&lt;p&gt;ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ അമ്പലവയൽ ടൗണിൽ ഇപ്പോൾ ചർച്ചാവിഷയം ഒരു പ്രത്യേക വാഗ്ദാനമാണ്. സ്പെയിൻ ടീമിന്റെ കടുത്ത ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ സീസൺ ആണ് വേറിട്ട പ്രഖ്യാപനം നടത്തിയത്. തന്റെ പ്രിയപ്പെട്ട ടീം സ്പെയിൻ ഈ ലോകകപ്പിൽ ചാമ്പ്യന്മാരായാൽ, ടൗണിലെ മുഴുവൻ ആളുകൾക്കും താൻ മന്തി വിളമ്പുമെന്നാണ് ഷജീറിന്&zwj;റെ ഉറപ്പ്.&lt;/p&gt;&lt;p&gt;സ്പെയിനിന്റെ ഓരോ വിജയത്തിലും തുടക്കം മുതൽ വലിയ ആവേശം പ്രകടിപ്പിച്ച ഷജീറിന്&zwj;റെ വാഗ്ദാനം വെറും വാഗ്ദാനമായല്ല നാട്ടുകാർ കാണുന്നത്. തന്റെ ടീം കിരീടം നേടുമെന്ന അടിയുറച്ച വിശ്വാസത്തിലാണ് അദ്ദേഹം. ഏതായാലും ഈ മന്തി വാഗ്ദാനം ഇപ്പോൾ അമ്പലവയലുകാരുടെ ഫുട്ബോൾ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. അമ്പലവയലുകാർക്ക് നാളെ ഫ്രീയായി മന്തി കഴിക്കാൻ സ്പെയിൻ കപ്പടിക്കുമോ? കാത്തിരിക്കാം ആവേശകരമായ ആ ഫൈനലിനായി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fifa-world-cup-2026-vegetable-trader-makes-viral-announcement-free-mandi-for-locals-if-spain-articleshow-1czafwx"/>
        </item>
        <item>
            <title><![CDATA[വിവാദങ്ങൾക്കൊടുവിൽ മഞ്ഞുരുകുന്നു; കെഎസ്‍യു സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി മുഖ്യമന്ത്രി]]></title>
            <link>https://www.asianetnews.com/kerala-news/chief-minister-vd-satheesan-to-meet-ksu-state-president-aloshious-xavier-articleshow-geym1es</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/chief-minister-vd-satheesan-to-meet-ksu-state-president-aloshious-xavier-articleshow-geym1es</guid>
            <pubDate>Sun, 19 Jul 2026 22:55:57 +0530</pubDate>
            <description><![CDATA[&lt;p&gt;നാളെയോ മറ്റന്നാളോ ആയിരിക്കും വി ഡി സതീശന്&zwj;-അലോഷ്യസ് സേവ്യർ കൂടിക്കാഴ്ച. നേരത്തെ, കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നിഷേധിച്ചെന്ന് അലോഷ്യസ് പരാതി ഉന്നയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxjq77etgkd30e17kj0qq7sy,imgname-aloysius-xavier-1784113503706.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വിവാദങ്ങൾക്കൊടുവിൽ കെഎസ്&zwj;യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർക്ക് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശന്&zwj; അനുമതി നൽകി. നാളെയോ മറ്റന്നാളോ ആയിരിക്കും കൂടിക്കാഴ്ച. നേരത്തെ, കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നിഷേധിച്ചെന്ന് അലോഷ്യസ് പരാതി ഉന്നയിരുന്നു. അതേസമയം, പരസ്യപ്രസ്താവനകൾക്ക് പാർട്ടിയിൽ വിലക്ക് ഏര്&zwj;പ്പെടുത്തി.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം, നേരിട്ട് കണ്ടിട്ടും അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി മുഖം കൊടുക്കാത്തതിരുന്നതും ചര്&zwj;ച്ചയായിരുന്നു. മുഖ്യമന്ത്രി-കെഎസ്&zwj;യു തർക്കം നിലനിൽക്കുന്നതിനിടെയാണ് വിഡി സതീശനും അലോഷ്യസ് സേവ്യറും ഒരേ ചടങ്ങിൽ എത്തുന്നത്. കൊച്ചി എസ്എച്ച് കോളേജിലെ പരിപാടിയിലാണ് മുഖ്യമന്തി വിഡി സതീശൻ എത്തിയത്. ഈ പരിപാടിയിൽ അലോഷ്യസ് സേവ്യറും പങ്കെടുത്തിരുന്നു. വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാൻ, അലോഷ്യസ് കാത്തുനിന്നെങ്കിലും സതീശൻ മുഖം കൊടുത്തില്ല. താൻ പഠിച്ച രാഷ്ട്രീയം സമുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നതാണെന്നും മുഖ്യമന്ത്രി തിരിച്ച് ചിരിക്കാത്തതിന് മറുപടിയില്ലെന്നുമായിരുന്നു സംഭവത്തെ കുറിച്ചുള്ള അലോഷ്യസിന്&zwj;റെ പ്രതികരണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/chief-minister-vd-satheesan-to-meet-ksu-state-president-aloshious-xavier-articleshow-geym1es"/>
        </item>
        <item>
            <title><![CDATA[വിദ്യാര്‍ത്ഥികള്‍ക്ക് ഹാപ്പി ന്യൂസ്; അവധി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഉത്തരവ്, പരീക്ഷകൾ മാറ്റി സർവകലാശാലകൾ]]></title>
            <link>https://www.asianetnews.com/kerala-news/holiday-for-schools-and-colleges-fifa-world-cup-university-exam-also-postponed-articleshow-gvv3dde</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/holiday-for-schools-and-colleges-fifa-world-cup-university-exam-also-postponed-articleshow-gvv3dde</guid>
            <pubDate>Sun, 19 Jul 2026 22:42:10 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (2026 ജൂലൈ 20) അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള-കാലിക്കറ്റ് സർവകലാശാലകള്&zwj; പരീക്ഷകളും മാറ്റിയത്. പുതുക്കിയ തീയതി പിന്നീടറിയിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxf4grcccjwsfr69dpddwzx,imgname-holiday-exam-1784474125068.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം/ കോഴിക്കോട്: &lt;/strong&gt;ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള-കാലിക്കറ്റ് സർവകലാശാലകള്&zwj; നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി. കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (2026 ജൂലൈ 20) അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈസ് ചാൻസിലര്&zwj;മാരുടെ നിർദേശപ്രകാരം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റിയത്. പുതുക്കിയ തീയതി പിന്നീടറിയിക്കും.&lt;/p&gt;&lt;h2&gt;സാങ്കേതിക സർവകലാശാല: പരീക്ഷകൾ ഉച്ചക്ക് ശേഷം&lt;/h2&gt;&lt;p&gt;സാങ്കേതിക സർവകലാശാല നാളെ രാവിലെ നടത്താനിരുന്ന തിയറി പരീക്ഷകൾ പുന. ക്രമീകരിച്ചു. ഈ പരീക്ഷകൾ ഉച്ചക്ക് ശേഷം 1.30 ന് നടക്കും. മുൻ നിശ്ചയിച്ച പ്രകാരം ഉച്ചക്ക് ശേഷം നടത്താനിരുന്ന പരീക്ഷകൾ യഥാസമയം നടക്കുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.&lt;/p&gt;&lt;h3&gt;അവധി പ്രഖ്യാപിച്ച് സർക്കാർ&lt;/h3&gt;&lt;p&gt;സോഷ്യല്&zwj; മീഡിയയിലടക്കം ശക്തമായ ആവശ്യം ഉയര്&zwj;ന്നതിന് പിന്നാലെയാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചത്. എന്നാല്&zwj;, മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന കുട്ടി ആരാധകർക്ക് തിങ്കളാഴ്ച സ്കൂളിലെത്താനും മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളില്&zwj; ഒരുക്കി സ്കൂളില്&zwj; വിടാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധി ആവശ്യങ്ങൾ ശക്തമായിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് സര്&zwj;ക്കാര്&zwj; ഉത്തരവിറക്കിയത്. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/holiday-for-schools-and-colleges-fifa-world-cup-university-exam-also-postponed-articleshow-gvv3dde"/>
        </item>
        <item>
            <title><![CDATA['ഏത് നിമിഷവും ബോംബിട്ട് തകർക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തിൽ നിങ്ങൾ ചർച്ചകൾ നടത്തിയിട്ടുണ്ടോ'? അമേരിക്കൻ പ്രതിനിധിയോട് ഇറാൻ വിദേശകാര്യമന്ത്രിയുടെ ചോദ്യം]]></title>
            <link>https://www.asianetnews.com/international-news/will-they-destroy-it-with-bombs-iran-reveals-fears-regarding-us-talks-articleshow-9zbrz54</link>
            <guid isPermaLink="true">https://www.asianetnews.com/international-news/will-they-destroy-it-with-bombs-iran-reveals-fears-regarding-us-talks-articleshow-9zbrz54</guid>
            <pubDate>Sun, 19 Jul 2026 22:36:44 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്&zwnj;കോഫുമായുള്ള ചർച്ചയിലെ ഭീതിജനകമായ സാഹചര്യങ്ങൾ വെളിപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxn5bfavskw2wny9r8tw0tq,imgname-iran--4--1784480443882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെഹ്&zwnj;റാൻ: &lt;/strong&gt;ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്&zwnj;കോഫുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ചർച്ച നടക്കുന്ന ഹാൾ ഏതുനിമിഷവും ബോംബിട്ട് തകർക്കപ്പെട്ടേക്കാം എന്ന് ഭയപ്പെടുന്ന ഒരു സാഹചര്യത്തിൽ എപ്പോഴെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ എന്ന് താൻ അമേരിക്കൻ നയതന്ത്രജ്ഞനോട് ചോദിച്ചതായി അരാഗ്ചി പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അരാഗ്ചി ചർച്ചയുടെ വിവരങ്ങൾ പങ്കുവെച്ചത്. കടുത്ത ശത്രുത നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ചർച്ച നടന്നതെന്നും, സൈനിക നടപടിയുടെ നിരന്തരമായ ഭീഷണിക്ക് കീഴിലാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ചർച്ചകളിൽ പങ്കെടുത്തതെന്നും അദ്ദേഹം വിവരിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;ഏതുനിമിഷവും യോഗം നടക്കുന്ന സ്ഥലം ബോംബിട്ട് തകർക്കപ്പെട്ടേക്കാമെന്ന ഭീതിയിൽ നിങ്ങൾ എപ്പോഴെങ്കിലും മീറ്റിംഗിൽ ഇരുന്നിട്ടുണ്ടോ? നിങ്ങൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, അവർ പറയുന്നതുപോലെ നിങ്ങൾ തകർക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങൾ ഫോണിലൂടെ അന്വേഷിക്കുമ്പോൾ &amp;nbsp;ഇത് അവരുമായുള്ള നിങ്ങളുടെ അവസാനത്തെ സംഭാഷണമായിരിക്കാം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?&rsquo; ഇത്തരം ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും, അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങാൻ ഇറാൻ തയ്യാറല്ലെന്ന് യുഎസ് പ്രതിനിധിയോട് വ്യക്തമാക്കിയതായും അരാഗ്ചി കൂട്ടിച്ചേർത്തു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/will-they-destroy-it-with-bombs-iran-reveals-fears-regarding-us-talks-articleshow-9zbrz54"/>
        </item>
        <item>
            <title><![CDATA[തലസ്ഥാനത്തെ ഹണിട്രാപ്പ് കേസിൽ വമ്പൻ ട്വിസ്റ്റ്; അഞ്ച് കോടിയുടെ പരാതിക്കാരൻ തന്റെ ഭർത്താവെന്ന് പ്രതി, ജാമ്യം അനുവദിച്ച് ജില്ലാ മജിസ്ട്രേറ്റ്]]></title>
            <link>https://www.asianetnews.com/kerala-news/honey-trap-in-thiruvananthapuram-police-take-case-against-young-woman-and-her-friends-articleshow-begrsis</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/honey-trap-in-thiruvananthapuram-police-take-case-against-young-woman-and-her-friends-articleshow-begrsis</guid>
            <pubDate>Sun, 19 Jul 2026 22:35:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഹണിട്രാപ്പ് കേസിൽ ഒന്നാംപ്രതി റോഷ്നി സുരേഷിന് ജാമ്യം. നടന്നത് തട്ടിപ്പല്ല, കുടുംബവഴക്കാണെന്നാണ് പ്രതിയുടെ വാദം. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;തിരുവനന്തപുരത്തെ ഹണിട്രാപ്പ് കേസിൽ പൊലീസിന് തിരിച്ചടി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭർത്താവാണെന്നും, കേസിന് കാരണം കുടുംബവഴക്കാണെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/honey-trap-in-thiruvananthapuram-police-take-case-against-young-woman-and-her-friends-articleshow-begrsis"/>
        </item>
        <item>
            <title><![CDATA[വാഹനപരിശോധനയ്ക്കിടെ കാർ തടഞ്ഞു, പൊലീസുകാരന് നേരെ ആക്രമണം, അസഭ്യം വിളിച്ച് ഇരുമ്പുവള ഉപയോഗിച്ച് കൈയ്യിൽ ഇടിച്ചു, 2പേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/police-officer-attacked-for-directing-to-step-down-during-vehicle-inspection-bone-injury-two-held-articleshow-hgfub83</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-officer-attacked-for-directing-to-step-down-during-vehicle-inspection-bone-injury-two-held-articleshow-hgfub83</guid>
            <pubDate>Sun, 19 Jul 2026 22:34:50 +0530</pubDate>
            <description><![CDATA[&lt;p&gt;വാഹനത്തിൽ നിന്നും ഇറങ്ങാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ പ്രതികൾ പൊലീസിനെ അസഭ്യം വിളിക്കുകയും ഇരുമ്പുവള ഉപയോഗിച്ച് നസിമൂദീന്&zwj;റെ വലതുകൈയിൽ ഇടിക്കുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxn9z6m8f3edt4ssnrtnfg3,imgname-police-attack-1784480595156.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഹയാത്ത് റോഷൻ (32), ഇയാളുടെ സുഹൃത്ത് പൂന്തുറ സ്വദേശി സമ്പത്ത് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം നടന്നത്. വാഴമുട്ടത്ത് നിന്നും പാച്ചല്ലൂരിലേക്ക് വന്ന വാഹനം പൊലീസ് പരിശോധിക്കുകയായിരുന്നു. ഇതിന്&zwj;റെ ഭാഗമായിപൊലീസ് ഇവർ സഞ്ചരിച്ച കാറും തടഞ്ഞു. എന്നാൽ, കാറിൽനിന്ന് പുറത്തിറങ്ങിയ യാത്രക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് സിപിഒ നസിമൂദീനെ ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ പ്രതികൾ പൊലീസിനെ അസഭ്യം വിളിക്കുകയും ഇരുമ്പുവള ഉപയോഗിച്ച് നസിമൂദീന്&zwj;റെ വലതുകൈയിൽ ഇടിക്കുകയും ചെയ്തു. മർദനത്തിൽ പൊലീസുകാരന്&zwj;റെ കൈവിരലുകൾക്ക് പൊട്ടലേൽക്കുകയും കൈയ്ക്ക് പരുക്കേൽക്കുകയുമുണ്ടായതോടെ മറ്റ് പൊലീസുകാർ ഇരുവരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമായി. ഔദ്യോഗിക കൃത്യനിർവഹണത്തിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് പ്രതികൾക്കെതിരെ തിരുവല്ലം പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-officer-attacked-for-directing-to-step-down-during-vehicle-inspection-bone-injury-two-held-articleshow-hgfub83"/>
        </item>
        <item>
            <title><![CDATA[വീട്ടുകാരൻ ഭാര്യവീട്ടിൽ, വീടിനുള്ളിൽ മുളകുപൊടി വിതറി, സ്വർണവും പണവും കവർന്നു, വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട് കുത്തി തുറന്ന് മോഷണം]]></title>
            <link>https://www.asianetnews.com/local-news/fire-force-officers-house-stolen-gold-money-theft-spread-chilly-powder-in-home-articleshow-4s5zatr</link>
            <guid isPermaLink="true">https://www.asianetnews.com/local-news/fire-force-officers-house-stolen-gold-money-theft-spread-chilly-powder-in-home-articleshow-4s5zatr</guid>
            <pubDate>Sun, 19 Jul 2026 22:22:20 +0530</pubDate>
            <description><![CDATA[&lt;p&gt;അനീഷ് എല്ലാ ആഴ്ചകളിലും ഭാര്യ വീട്ടിലേക്ക് പോകാറുണ്ടെന്നും ഇത് അറിയാവുന്നയാളായിരിക്കാം മോഷ്ടാവെന്നാണ് സംശയം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxmg21p7a8bggpbgj9dkr47,imgname-fire-force-theft-1784479746102.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വർക്കല:തിരുവനന്തപുരം വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്&zwj;റെ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു. എറണാകുളം ഫയർ സ്റ്റേഷനിലെ അനീഷിന്&zwj;റെ വർക്കല ശ്രീനിവാസപുരത്തെ വാടക വീട്ടിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് പൊലീസിന് ലഭിച്ച പരാതി. ശിവഗിരി നഴ്സിങ് കോളേജിൽ അധ്യാപികയായ ഭാര്യയുടെ വീട്ടിൽ പോയി കുടുംബം തിരികെ വന്നപ്പോഴാണ് മോഷണ വിവരം മനസിലാകുന്നതെന്നും തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നും അനീഷ് പറഞ്ഞു. എല്ലാ ആഴ്ചകളിലും ഭാര്യ വീട്ടിലേക്ക് പോകാറുണ്ടെന്നും ഇത് അറിയാവുന്നയാളായിരിക്കാം മോഷ്ടാവെന്നുമാണ് സംശയം. വീടിന്&zwj;റെ വാതിൽ കുത്തിതുറന്നായിരുന്നു മോഷണം. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. മാല,വള, തള, കമ്മൽ എനനിവയാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. വീടിനുള്ളിൽ ആകെ മുളക്പൊടി വിതറിയ ശേഷമാണ് മോഷ്ടാവ് കടന്നത്. കേസെടുത്ത വർക്കല പൊലീസ് പ്രദേശത്തെ സിസിടിവി ഉൾപ്പടെ പരിശോധിച്ചുവരികയാണ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/fire-force-officers-house-stolen-gold-money-theft-spread-chilly-powder-in-home-articleshow-4s5zatr"/>
        </item>
        <item>
            <title><![CDATA[ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണം, ഭാര്യ ജീവിച്ചിരിക്കെ മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തിന് പുരുഷന്മാർക്ക് 5 വർഷം തടവുമായി മധ്യപ്രദേശ്]]></title>
            <link>https://www.asianetnews.com/india-news/not-declaring-live-in-relationship-could-land-couple-in-jail-5-year-jail-for-married-persons-in-live-in-relationships-articleshow-dgyo0zy</link>
            <guid isPermaLink="true">https://www.asianetnews.com/india-news/not-declaring-live-in-relationship-could-land-couple-in-jail-5-year-jail-for-married-persons-in-live-in-relationships-articleshow-dgyo0zy</guid>
            <pubDate>Sun, 19 Jul 2026 22:07:48 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാഹബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jj94qynb58eq46thnazwnymz,imgname-Live-in-relationship-1737621240491.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭോപ്പാൽ:വിവാഹിതരായവർ ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ടാൽ അഞ്ച് വർഷം തടവ് ശിക്ഷയുമായി മധ്യപ്രദേശ്. ഏകീകൃത സിവിൽ കോഡിന് കീഴിലാണ് നടപടി. റാമിനും റഹീമിനും റോബിനും ഒരേ നിയമം കൊണ്ടുവരികയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വിശദമാക്കിയത്. പുതിയ നിയമപ്രകാരം വിവാഹബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും. വിവാഹ നിയമങ്ങൾ പ്രകാരം, ഒരു പങ്കാളി ജീവിച്ചിരിക്കുമ്പോൾ ഒരു വിവാഹം മാത്രമേ അനുവദിക്കൂ. നിയമപരമായ നടപടിക്രമങ്ങളിലൂടെയും കോടതി തീരുമാനത്തിലൂടെയും മാത്രമേ വിവാഹമോചനം സാധ്യമാകൂ. വിവാഹപ്രായം പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സുമായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് മുതൽ മുനിസിപ്പൽ കോർപ്പറേഷൻ വരെയുള്ള എല്ലാ തലങ്ങളിലും വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;സ്വത്തവകാശത്തിലും പിന്തുടർച്ചാവകാശത്തിലും പെൺമക്കൾക്കും ആൺമക്കൾക്കും ഇനി മുതൽ തുല്യ അവകാശമുണ്ടാകും. സ്ത്രീകൾക്ക് പകുതി പങ്ക് മാത്രം ലഭിച്ചിരുന്ന പഴയ വ്യവസ്ഥകൾക്ക് പകരമാണിത്. ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന ദമ്പതികൾ ഒരു മാസത്തിനകം അത് നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഇതിനുള്ള പ്രായപരിധി വിവാഹത്തിന്റേതിന് സമാനമായിരിക്കും. ലിവ് ഇൻ ബന്ധം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ ഈ രജിസ്ട്രേഷൻ ചെയ്തിരിക്കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നത്. &amp;nbsp;മതസ്വാതന്ത്ര്യം പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആരുടെയും മേൽ ഇത് അടിച്ചേൽപ്പിക്കില്ലെന്നും ഒരു മതത്തെയും കുറച്ചു കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.80 ശതമാനം മുസ്ലീം സ്ത്രീകളും 40 ശതമാനം മുസ്ലീം പുരുഷന്മാരും ഈ ഏകീകൃത നിയമം നടപ്പാക്കുന്നതിനെ അനുകൂലിച്ച് അഭിപ്രായം രേഖപ്പെടുത്തിയതായുമാണ് മുഖ്യമന്ത്രി വിശദമാക്കിയത്. വിവാഹം, സ്വത്തവകാശം, ലിവ്-ഇൻ ബന്ധങ്ങൾ, മതസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;എന്നാൽ സംരക്ഷിത മേഖലകളിൽ താമസിക്കുന്ന പട്ടികവർഗ്ഗക്കാരെയും പ്രത്യേകം ദുർബലരായ ഗോത്രവിഭാഗങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജഗദീഷ്പൂരിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. നാളെ ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരം ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/not-declaring-live-in-relationship-could-land-couple-in-jail-5-year-jail-for-married-persons-in-live-in-relationships-articleshow-dgyo0zy"/>
        </item>
        <item>
            <title><![CDATA[അയോധ്യ ക്ഷേത്രക്കൊള്ള: സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി, നീക്കം നാളെ കേസ് പരിഗണിക്കാനിരിക്കെ; അന്തിമ റിപ്പോർട്ട് വൈകും]]></title>
            <link>https://www.asianetnews.com/india-news/ayodhya-temple-donation-scam-sit-submits-interim-report-to-supreme-court-articleshow-wgxcm8t</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ayodhya-temple-donation-scam-sit-submits-interim-report-to-supreme-court-articleshow-wgxcm8t</guid>
            <pubDate>Sun, 19 Jul 2026 21:38:03 +0530</pubDate>
            <description><![CDATA[&lt;p&gt;അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ എസ്ഐടി സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. നാളെ കേസ് പരിഗണിക്കാനിരിക്കെ മുദ്രവച്ച കവറിലാണ് റിപ്പോർട്ട് നൽകിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqfgzxbtyesgddw7mpy17qe4,imgname-supreme-court-1777563858298.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. കോടതി നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് മുദ്രവച്ച കവറിൽ എസ് ഐ ടി റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അതിനാൽ കേസിന്റെ അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറാൻ കൂടുതൽ കാലതാമസമെടുക്കുമെന്നും എസ് ഐ ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങൾ സംബന്ധിച്ചുള്ള സൂചനകൾ പുറത്തുവന്നിട്ടില്ല. ട്രസ്റ്റിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുമ്പോഴും, ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വി എച്ച് പി നേതാവുമായ ചമ്പത് റായിക്കെതിരെ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടോ എന്ന കാര്യത്തിലും സൂചനകൾ പുറത്തുവന്നിട്ടില്ല. നേരത്തെ സംസ്ഥാന സർക്കാരിന് എസ് ഐ ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചമ്പത് റായിയുടെ പേര് ഉണ്ടായിരുന്നില്ല.&lt;/p&gt;&lt;h2&gt;&lt;strong&gt;രാഹുൽ ഗാന്ധിയുടെ ആദ്യ നീക്കം&lt;/strong&gt;&lt;/h2&gt;&lt;p&gt;അയോധ്യ ക്ഷേത്രക്കൊള്ളയില്&zwj; മൗനം വെടിഞ്ഞ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആദ്യ നീക്കവുമായി ഇന്ന് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി കത്ത് നല്&zwj;കി. പാര്&zwj;ലമെന്&zwj;റിന്&zwj;റെ വര്&zwj;ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേയാണ് രാഹുൽ കത്ത് നൽകിയതെന്നത് ശ്രദ്ധേയമായി. അയോധ്യ ക്ഷേത്രക്കൊള്ളയില്&zwj; പാർലമെന്&zwj;റിൽ പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് രാഹുൽ ഇതിലൂടെ നൽകിയിരിക്കുന്നത്. രാഹുലിനൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്&zwj;ജുന്&zwj; ഖര്&zwj;ഗെയും പ്രധാനമന്ത്രിക്ക് കത്ത് നല്&zwj;കിയിട്ടുണ്ട്. സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്നും, അടുപ്പക്കാരനായ വിശ്വഹിന്ദു പരിഷത്ത് നേതാവായ ട്രസ്റ്റ് മുന്&zwj; ജനറല്&zwj;സെക്രട്ടറി ചമ്പത് റായി സംശയമുനയില്&zwj; നില്&zwj;ക്കുന്ന കൊള്ളയില്&zwj; പ്രധാനമന്ത്രിക്ക് മിണ്ടാതിരിക്കാനാവില്ലെന്നുമാണ് ഇരുവരും നൽകിയ കത്തിന്&zwj;റെ ഉള്ളടക്കം. അയോധ്യ ക്ഷേത്രകൊള്ളയില്&zwj; രാഹുല്&zwj; ഗാന്ധിയുടെ മൗനത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ കൂടി പ്രതിരോധത്തിലാക്കുന്ന ആദ്യ നീക്കവുമായി രാഹുൽ രംഗത്തെത്തിയത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/ayodhya-temple-donation-scam-sit-submits-interim-report-to-supreme-court-articleshow-wgxcm8t"/>
        </item>
        <item>
            <title><![CDATA[15 മണിക്കൂർ ജോലി, ശമ്പളവും ഭക്ഷണവുമില്ല, ഒമാനിൽ യുവതി നേരിട്ടത് ഗുരുതര ചൂഷണം, സഹായം തേടി വീട്ടുജോലിക്കെത്തിയ യുവതി]]></title>
            <link>https://www.asianetnews.com/india-news/worked-day-and-night-tortured-hyderabad-woman-trapped-in-oman-seeks-help-from-embassy-articleshow-s246hm5</link>
            <guid isPermaLink="true">https://www.asianetnews.com/india-news/worked-day-and-night-tortured-hyderabad-woman-trapped-in-oman-seeks-help-from-embassy-articleshow-s246hm5</guid>
            <pubDate>Sun, 19 Jul 2026 21:18:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു വീട്ടിലെ ജോലിക്കായി കൊണ്ടുപോയ യുവതിയെ ഒന്നിലധികം വീടുകളിലാണ് ജോലി ചെയ്യിച്ചത്. 15 മണിക്കൂർ വരെ തൊഴിലുടമ ഇവരെക്കൊണ്ട് ജോലി ചെയ്യിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxh3g9fampg9k182qkdrdya,imgname-oman-job-fraud-1784476188975.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്കറ്റ്: ദിവസവും 15 മണിക്കൂർ ജോലി, നാല് മാസം ശമ്പളമില്ല. വീട്ടുജോലിക്കായി ഒമാനിലെത്തിയ യുവതി ഒടുവിൽ സഹായം തേടി ഇന്ത്യൻ എംബസിയിൽ.ഹൈദരാബാദിലെ പഹാഡി ഷെരീഫ് സ്വദേശിനിയായ ഷബ്നം ബീഗം എന്ന യുവതിയാണ് ഒമാനിലെ തന്റെ തൊഴിലുടമയിൽ നിന്നും നേരിട്ട ക്രൂരമായ ചൂഷണങ്ങളെ തുടർന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. 200 ഒമാനി റിയാൽ ശമ്പളം വാഗ്ദാനം ചെയ്താണ് ഷബ്നം ബീഗത്തെ ഒരു ഏജൻസി മസ്കറ്റിലേക്ക് കൊണ്ടുപോയത്.&lt;/p&gt;&lt;p&gt;എന്നാൽ ഒമാനിൽ എത്തിയതോടെയാണ് വൻ ചതിയാണ് സംഭവിച്ചതെന്ന് യുവതിക്ക് വ്യക്തമാവുന്നത്. ഒരു വീട്ടിലെ ജോലിക്കായി കൊണ്ടുപോയ യുവതിയെ ഒന്നിലധികം വീടുകളിലാണ് ജോലി ചെയ്യിച്ചത്. 15 മണിക്കൂർ വരെ തൊഴിലുടമ ഇവരെക്കൊണ്ട് ജോലി ചെയ്യിച്ചു. ആവശ്യത്തിന് ഭക്ഷണവും താമസസൗകര്യവും നൽകിയിരുന്നില്ലെന്ന് മാത്രമല്ല, കഴിഞ്ഞ നാല് മാസമായി യാതൊരുവിധ ശമ്പളവും നൽകിയില്ലെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.&lt;/p&gt;&lt;p&gt;തൊഴിലുടമയുടെ ഭാഗത്തുനിന്നുമുണ്ടായ ക്രൂരമായ തൊഴിൽ ചൂഷണം താങ്ങാൻ കഴിയാതെ വന്നതോടെ ഷബ്നം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. നിലവിൽ മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയിരിക്കുന്ന ഇവർ നാട്ടിലേക്ക് തിരിച്ചെത്താനുള്ള സഹായത്തിനായി കാത്തിരിക്കുകയാണ്. ഷബ്നത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും എത്രയും വേഗം ഹൈദരാബാദിലേക്ക് മടങ്ങിയെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ച് കുടുംബം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അപേക്ഷ നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/worked-day-and-night-tortured-hyderabad-woman-trapped-in-oman-seeks-help-from-embassy-articleshow-s246hm5"/>
        </item>
        <item>
            <title><![CDATA[കാലാവസ്ഥയിൽ റെഡ് അലർട്ട്, അതിശക്ത മഴയിൽ രാജ്യത്ത് ഇന്ന് മാത്രം 27 ജീവൻ നഷ്ടം; കശ്മീരിലും നാഗാലാൻഡിലും സ്ഥിതി അതിരൂക്ഷം]]></title>
            <link>https://www.asianetnews.com/india-news/red-alert-heavy-rains-trigger-red-alert-in-india-27-dead-in-a-single-day-with-kashmir-and-nagaland-worst-hit-articleshow-pby6xu7</link>
            <guid isPermaLink="true">https://www.asianetnews.com/india-news/red-alert-heavy-rains-trigger-red-alert-in-india-27-dead-in-a-single-day-with-kashmir-and-nagaland-worst-hit-articleshow-pby6xu7</guid>
            <pubDate>Sun, 19 Jul 2026 21:14:24 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്ത് അതിശക്തമായ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇന്ന് മാത്രം 27 പേർ മരിച്ചു. ജമ്മു കശ്മീരിലും നാഗാലാൻഡിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. കശ്മീരിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീ തീരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxgr5xypgmv079e5yre2gmz,imgname-flood-1784475817918.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യത്തെ കണ്ണീരിലാഴ്ത്തി അതിശക്ത മഴ അപകടം വിതയ്ക്കുന്നു. ജമ്മു കശ്മീർ ഉൾപ്പെടെ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമായുള്ള മഴക്കെടുതിയിൽ ഇന്ന് മാത്രം 27 ജീവൻ നഷ്ടമായി. ജമ്മു കശ്മീരിലും നാഗാലാൻഡിലും സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. മഴക്കെടുതിയിൽ ജമ്മു കശ്മീരിൽ മാത്രം 14 പേർ മരിച്ചു. ജമ്മു കശ്മീരിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാൻഡിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോൺ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിൽ 8 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. ഇവിടെ കുടുങ്ങിക്കിടക്കുന്ന വരെ കണ്ടെത്താൻ ഊർജ്ജിത രക്ഷാപ്രവർത്തനം തുടരുകയാണ്. നാഗാലാൻഡിൽ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീ തീരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് ദിവസം കൂടി മഴതുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.&lt;/p&gt;&lt;h2&gt;&lt;strong&gt;കാലവസ്ഥയിൽ റെഡ് അലർട്ട്&lt;/strong&gt;&lt;/h2&gt;&lt;p&gt;ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാകുകയാണ്. ജമ്മു കാശ്മീരിലും നാഗാലാൻഡിലും ആണ് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. ജമ്മു കശ്മീരിൽ ജമ്മു മേഖലയിലാണ് കനത്ത നാശനഷ്ടം. നാലിടങ്ങളലായുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായതാണ് സ്ഥിതി രൂക്ഷമാക്കിയത്. മഴക്കെടുതിയിൽ ജമ്മു കശ്മീരിൽ മാത്രം 14 പേർ മരിച്ചു. നാഗാലാൻഡിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോൺ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിൽ 8 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. ഇവിടെ കുടുങ്ങിക്കിടക്കുന്ന വരെ കണ്ടെത്താൻ ഊർജ്ജിത രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റ 12 പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും പലരെയും കണ്ടെത്താനുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉത്തരാഖണ്ഡിലാകട്ടെ ഹരിദ്വാറിൽ മിന്നലേറ്റ് രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഉത്തരാഖണ്ഡിനൊപ്പം ദില്ലി, ഹിമാചൽ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീ തീരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് ദിവസം കൂടി മഴതുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/red-alert-heavy-rains-trigger-red-alert-in-india-27-dead-in-a-single-day-with-kashmir-and-nagaland-worst-hit-articleshow-pby6xu7"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രി വിജയ് നേരിട്ടിറങ്ങി, ജനങ്ങൾക്ക് ഏറ്റവും വേണ്ട പദ്ധതികളിലൊന്ന് ഉഷാർ; കുറഞ്ഞ നിരക്കിൽ ഭക്ഷണം, അമ്മ കാന്‍റീനുകളിൽ വൻ ജനത്തിരക്ക്]]></title>
            <link>https://www.asianetnews.com/india-news/chief-minister-vijay-promise-fullfilled-one-of-the-most-needed-schemes-for-the-people-now-on-correct-path-articleshow-sblv9ba</link>
            <guid isPermaLink="true">https://www.asianetnews.com/india-news/chief-minister-vijay-promise-fullfilled-one-of-the-most-needed-schemes-for-the-people-now-on-correct-path-articleshow-sblv9ba</guid>
            <pubDate>Sun, 19 Jul 2026 21:06:05 +0530</pubDate>
            <description><![CDATA[തമിഴ്&zwnj;നാട് സർക്കാരിന്&zwj;റെ പ്രത്യേക നവീകരണ പദ്ധതിയെ തുടർന്ന് ചെന്നൈയിലെ അമ്മ കാന്&zwj;റീനുകളിൽ സന്ദർശകരുടെ എണ്ണത്തിൽ 55% വർദ്ധനവുണ്ടായി. ഭക്ഷണത്തിന്&zwj;റെ ഗുണനിലവാരവും കാന്&zwj;റീനുകളുടെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയതോടെ, പ്രതിദിനം എത്തുന്നവരുടെ എണ്ണം ഏപ്രിലിലെ 67,164-ൽ നിന്ന് 1.04 ലക്ഷത്തിലധികമായി ഉയർന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx5hjzb2wjr5f52g924t7v12,imgname-mixcollage-10-jul-2026-01-46-pm-3242-1783671389538.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്&zwnj;നാട് സർക്കാരിന്&zwj;റെ പ്രത്യേക നവീകരണ പദ്ധതിക്ക് പിന്നാലെ ചെന്നൈയിലെ 'അമ്മ കാന്&zwj;റീനുകളിൽ' സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. സബ്&zwnj;സിഡി നിരക്കിൽ ഭക്ഷണം നൽകുന്ന ഈ പദ്ധതി പരിഷ്&zwnj;കരിക്കാനുള്ള സംസ്ഥാന സർക്കാരിന്&zwj;റെ തീരുമാനത്തിന് ശേഷമുള്ള മാസങ്ങളിൽ ദിനംപ്രതിയുള്ള ജനപങ്കാളിത്തത്തിൽ 55 ശതമാനത്തിന്&zwj;റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സാധാരണക്കാരായ തൊഴിലാളികൾ, നഗരത്തിലെ ജീവനക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2013-ൽ മുൻ മുഖ്യമന്ത്രി ജെ ജയലളിതയാണ് അമ്മ കാന്&zwj;റീനുകൾ ആരംഭിച്ചത്.&lt;/p&gt;&lt;p&gt;തമിഴ്&zwnj;നാടിന്&zwj;റെ ഏറ്റവും ജനപ്രിയമായ ഈ സാമൂഹിക ക്ഷേമ പദ്ധതിയിൽ, മുഖ്യമന്ത്രി വിജയ് കഴിഞ്ഞ മെയ് മാസത്തിൽ പ്രഖ്യാപിച്ച സമഗ്രമായ നവീകരണ ഉത്തരവുകൾക്ക് ശേഷമാണ് സന്ദർശകരുടെ എണ്ണം കുതിച്ചുയർന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ചെന്നൈ നഗരത്തിലെ 383 അമ്മ കാന്&zwj;റീനുകളെ ആശ്രയിക്കുന്നവരുടെ ശരാശരി എണ്ണം ഏപ്രിൽ മാസത്തിലെ 67,164-ൽ നിന്നും നിലവിൽ 1.04 ലക്ഷത്തിലധികമായി ഉയർന്നു കഴിഞ്ഞു. ഭക്ഷണത്തിന്&zwj;റെ ഗുണനിലവാരം, രുചി, കാന്&zwj;റീനുകളുടെ മോശം അവസ്ഥ എന്നിവ ചൂണ്ടിക്കാണിച്ചുള്ള നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് 'തമിഴക വെട്രി കഴകം' സർക്കാർ ഈ നവീകരണ നടപടികൾക്ക് തുടക്കമിട്ടത്.&lt;/p&gt;&lt;p&gt;കാന്&zwj;റീനുകളുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തിയ മുഖ്യമന്ത്രി, ആവശ്യമായ ഇടങ്ങളിലെല്ലാം അടിയന്തരമായി അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്താൻ തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു. മികച്ച സേവനം ഉറപ്പാക്കാൻ പല കേന്ദ്രങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി പരിഷ്&zwnj;കരിക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്&zwj;റെ ഭാഗമായി കേടുപാടുകൾ സംഭവിച്ച പാത്രങ്ങളും പഴകിയ അടുക്കള ഉപകരണങ്ങളും മാറ്റുന്നതിനും, പാചക സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനും, അറ്റകുറ്റപ്പണികളുടെ നിലവാരം വർദ്ധിപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഓരോ കേന്ദ്രത്തിന്&zwj;റെയും അടിയന്തര ആവശ്യങ്ങൾ വിലയിരുത്തി സാധനങ്ങൾ വാങ്ങുന്നതും പണികൾ തീർക്കുന്നതും വേഗത്തിലാക്കാൻ പ്രാദേശിക ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തിന്&zwj;റെ ഗുണനിലവാരവും ശുചിത്വവും കർശനമായി പാലിക്കാനും, കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്താനും, പൊതുജനങ്ങളുടെ പരാതികൾക്ക് ഉടനടി പരിഹാരം കാണാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അടുക്കളകളുടെയും ഡൈനിംഗ് ഏരിയകളുടെയും വൃത്തിക്കാണ് നവീകരണ പരിപാടിയിൽ മുൻഗണന നൽകുന്നത്.&lt;/p&gt;&lt;p&gt;നിലവിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 അമ്മ കാന്&zwj;റീനുകളും, സംസ്ഥാനത്തെ മറ്റ് കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി 237 കാന്&zwj;റീനുകളും പ്രവർത്തിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന നിലവാരവും മെച്ചപ്പെടുത്തിക്കൊണ്ട്, താങ്ങാനാവുന്ന വിലയിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം അർഹരായവരിലേക്ക് തടസമില്ലാതെ എത്തിക്കുക എന്നതാണ് ഈ ആധുനികവൽക്കരണ ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/chief-minister-vijay-promise-fullfilled-one-of-the-most-needed-schemes-for-the-people-now-on-correct-path-articleshow-sblv9ba"/>
        </item>
        <item>
            <title><![CDATA[ഭാര്യയുമായി പിരിഞ്ഞ് താമസം, 9കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് 55കാരനായ ചായക്കടക്കാരനെ നാട്ടുകാർ തല്ലിക്കൊന്നു]]></title>
            <link>https://www.asianetnews.com/crime-news/55-year-old-tea-seller-beaten-to-death-for-sexually-assaulting-minor-articleshow-ucyli87</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/55-year-old-tea-seller-beaten-to-death-for-sexually-assaulting-minor-articleshow-ucyli87</guid>
            <pubDate>Sun, 19 Jul 2026 20:23:38 +0530</pubDate>
            <description><![CDATA[&lt;p&gt;സ്കൂട്ടറിന് മുകളിൽ ഇരിക്കുന്ന 9കാരിയെ ഇയാൾ കടന്നുപിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരുമായാണ് തർക്കമുണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxdxpbrdz720w7vk7fvw0vd,imgname-pocso-case-lynching-1784472852856.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരബാദ്: രക്ഷിതാക്കൾ സ്കൂട്ടറിലിരുത്തിയ 9കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ചായക്കടക്കാരന് നാട്ടുകാരുടെ ക്രൂരമർദ്ദനത്തിൽ കൊല്ലപ്പെട്ടു.ഹൈദരബാദിലെ ജിയാഗുഡിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് 55കാരനായ അബ്ദുൾ അസീസ് 9വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമം സിസിടിവിയിൽ പതിഞ്ഞതോടെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ഇയാളെ ക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. സ്കൂട്ടറിന് മുകളിൽ ഇരിക്കുന്ന 9കാരിയെ ഇയാൾ കടന്നുപിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരുമായാണ് തർക്കമുണ്ടായത്.&lt;/p&gt;&lt;p&gt;തർക്കത്തിനൊടുവിൽ ഒരു കൂട്ടം ആളുകൾ ഇയാളെ വടികൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തു. മർദ്ദനത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാൾക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ പിതാവായ അസീസ്, ഭാര്യയുമായി പിരിഞ്ഞ് അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ കഴിഞ്ഞ രണ്ട് വർഷമായി ബഞ്ചാര ഹിൽസിലാണ് താമസം. സംഭവവുമായി ബന്ധപ്പെട്ട് കുൽസുംപുര പോലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105, 3(5) എന്നിവ പ്രകാരം കണ്ടാലറിയാവുന്ന പലർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മരിച്ച അസീസിനെതിരെ പോക്സോ നിയമപ്രകാരവും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/55-year-old-tea-seller-beaten-to-death-for-sexually-assaulting-minor-articleshow-ucyli87"/>
        </item>
        <item>
            <title><![CDATA[4369 മരങ്ങളുടെ 'വിധി' മാറി, ദേശീയപാത വികസനത്തിനായുള്ള മരം വെട്ട് മരവിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ; 'മുന്നോട്ട് പോക്ക് ആശങ്കകൾ പഠിച്ച ശേഷം']]></title>
            <link>https://www.asianetnews.com/india-news/uttarakhand-government-suspends-felling-of-4369-trees-for-highway-expansion-amid-public-outcry-articleshow-diixbcr</link>
            <guid isPermaLink="true">https://www.asianetnews.com/india-news/uttarakhand-government-suspends-felling-of-4369-trees-for-highway-expansion-amid-public-outcry-articleshow-diixbcr</guid>
            <pubDate>Sun, 19 Jul 2026 20:16:02 +0530</pubDate>
            <description><![CDATA[&lt;p&gt;ഭാനിയാവാല - ഋഷികേശ് ദേശീയപാത വികസനത്തിനായി 4369 മരങ്ങൾ മുറിക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡ് സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നടപടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxdd3gdxp4ap80vqd9vn3eq,imgname-felling-trees-1784472309261.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെറാഡൂൺ: ദേശീയപാത വികസനത്തിനായി 4369 മരങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനം വ്യാപകമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. ഭാനിയാവാല - ഋഷികേശ് ദേശീയ പാത വികസനത്തിനായാണ് സർക്കാർ വ്യാപകമായി മരം വെട്ടാൻ തീരുമാനിച്ചത്. പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും സാമൂഹിക സംഘടനകളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് മരം വെട്ടിന് താത്കാലിക കട്ട് പറഞ്ഞത്. മേഖലയിൽ നാലുവരി പാതയ്ക്കായി റാണിപോഖാരി - ഋഷികേശ് വനമേഖലയിലെ വൻതോതിലുള്ള മരംമുറി വലിയ പാരിസ്ഥിതിക ആഘാതത്തിനും വന്യജീവികളുടെ നാശത്തിനും കാരണമാകുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. വനമേഖലയെ സംരക്ഷിച്ചുകൊണ്ട് പദ്ധതിക്കായി ബദൽ പാത കണ്ടെത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെയാണ് പൊതുജനങ്ങൾ ഉന്നയിച്ച ആശങ്കകൾ പൂർണ്ണമായി അവലോകനം ചെയ്ത ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/uttarakhand-government-suspends-felling-of-4369-trees-for-highway-expansion-amid-public-outcry-articleshow-diixbcr"/>
        </item>
        <item>
            <title><![CDATA[ഇറാനിൽ ബോംബ് വർഷം, ഡാർകോവിൻ ആണവ നിലയമടക്കം ആക്രമിച്ച് അമേരിക്ക, ജോർദാൻ ആക്രമണത്തിന് തിരിച്ചടി; മിസൈൽ-ഡ്രോൺ-റഡാർ സംവിധാനങ്ങൾ തകർത്തെന്ന് അവകാശവാദം]]></title>
            <link>https://www.asianetnews.com/international-news/us-massive-attacks-on-iran-underground-nuclear-plant-in-iran-tehran-retaliates-amid-escalating-tensions-articleshow-biga0gl</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-massive-attacks-on-iran-underground-nuclear-plant-in-iran-tehran-retaliates-amid-escalating-tensions-articleshow-biga0gl</guid>
            <pubDate>Sun, 19 Jul 2026 19:52:12 +0530</pubDate>
            <description><![CDATA[&lt;p&gt;ജോർദാനിലെ സൈനിക താവളത്തിലെ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്ക ഇറാനിലെ ഡാർകോവിൻ ആണവ നിലയത്തിലടക്കം ആക്രമണം നടത്തി. മിസൈൽ, ഡ്രോൺ കേന്ദ്രങ്ങളും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxbnp9b9qxhxqc4yercvrx5v,imgname-iran-attack-1783877018985.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി യു എസ്. ഇറാനിൽ നിർമാണം നടക്കുന്ന ആണവ നിലയത്തിലടക്കം ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഡാർകോവിൻ ആണവ നിലയത്തിൽ ആണ് ആക്രമണം നടത്തിയത്. ഇറാനിൽ ഇന്നലെ രാത്രി മുതൽ നടത്തിയ വ്യാപക മിസൈൽ ബോംബിങ്ങിൽ തീര നിരീക്ഷണ സംവിധാനങ്ങൾ, റഡാറുകൾ, നാവിക സംവിധാനങ്ങൾ, മിസൈൽ - ഡ്രോൺ കേന്ദ്രങ്ങൾ എന്നിവ തകർത്തതായി വ്യക്തമാക്കുന്ന ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഇറാനിൽ അമേരിക്ക വ്യാപക ബോംബാക്രമണം നടത്തിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഐ എ ഇ എ മൗനം വെടിയണം&lt;/strong&gt;&lt;/h2&gt;&lt;p&gt;ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, വിഷയത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ എ ഇ എ) മൗനം വെടിയണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. യു എസ് ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നാല് കപ്പലുകളെ ഇറാൻ തടയുകയും രണ്ട് കപ്പലുകൾക്ക്u നേരെ ആക്രമണം നടത്തുകയും ചെയ്തതായാണ് വിവരം. മേഖലയിൽ സമാധാനത്തോടെ തുടരാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;അമേരിക്കയെ ഞെട്ടിച്ച 'ജോർദാൻ' ആക്രമണം&lt;/strong&gt;&lt;/h2&gt;&lt;p&gt;ജോർദാനിലെ അമേരിക്കൻ താവളത്തിൽ ഇന്നലെ ഇറാൻ നടത്തിയ ആക്രമണം അമേരിക്കയെ ഞെട്ടിക്കുന്നതായിരുന്നു. രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും നാലു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തത് അമേരിക്കക്ക് ക്ഷീണമായി. സമാധാന ധാരണയ്ക്ക് ശേഷവും, യുദ്ധത്തിലാകെയും അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായി ജോർദാനിലെ സൈനികരുടെ മരണം. സമാധാന ധാരണ ഇനി പാലിക്കേണ്ടതിലെന്ന് തീരുമാനിച്ച് കഴിഞ്ഞെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അമേരിക്കയ്ക്ക് മേഖലയിൽ സമാധാനത്തോടെ തുടരാൻ കഴിയില്ലെന്ന് ഇറാൻ പരമോന്നത നേതാവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ അന്ത്യശാസനം ഗൗരവത്തിലെടുക്കണമെന്ന് മേഖലയിലെ രാജ്യങ്ങളോട് ഇറാൻ സേനയും ഭീഷണി മുഴക്കി. അതിർത്തികൾ കടന്നുള്ള കടന്നാക്രമണമെന്ന മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണമെന്ന് ഗൾഫ് രാജ്യങ്ങളോട് ഇറാൻ ആവർത്തിച്ചതോടെ മേഖല കൂടുതൽ അശാന്തമായിട്ടുണ്ട്. കുവൈത്തിൽ പകലും ആക്രമണം തുടരുന്നു. എന്നാൽ മുൻ ദിവസങ്ങളെ അപേകിഷിച്ച് ഇറാന്&zwj;രെ ആക്രമണങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-massive-attacks-on-iran-underground-nuclear-plant-in-iran-tehran-retaliates-amid-escalating-tensions-articleshow-biga0gl"/>
        </item>
        <item>
            <title><![CDATA['പാവങ്ങളുടെ അന്നം മുടക്കുന്നതിൽ സർക്കാരിന് എന്ത് നേട്ടം? സംസ്ഥാനത്തെ നിലവിലെ ആരോഗ്യസ്ഥിതി ഗുരുതരം', വിമർശനവുമായി പിണറായി വിജയൻ]]></title>
            <link>https://www.asianetnews.com/kerala-news/what-does-the-government-gain-by-denying-food-to-the-poor-pinarayi-vijayan-criticizes-udf-government-articleshow-bexgfch</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/what-does-the-government-gain-by-denying-food-to-the-poor-pinarayi-vijayan-criticizes-udf-government-articleshow-bexgfch</guid>
            <pubDate>Sun, 19 Jul 2026 19:34:47 +0530</pubDate>
            <description><![CDATA[സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണം തടയാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ജനകീയ പദ്ധതിയെ തകർക്കുന്നത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്നും, ആരോഗ്യമേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxarxyywbt3aqjtsjp6wbdn,imgname-dyfi-pothichor-1784469551070.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന പൊതിച്ചോർ വിതരണം മുടക്കാനുള്ള യുഡിഎഫ് സർക്കാരിന്&zwj;റെയും ആരോഗ്യവകുപ്പിന്&zwj;റെയും നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടവർ, നിലവിലുള്ള ആശ്വാസങ്ങൾ കൂടി ഇല്ലാതാക്കുന്നത് അങ്ങേയറ്റം വിചിത്രവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കക്ഷിരാഷ്ട്രീയ ഭേദമന്യേ, സാധാരണക്കാരായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമേകുന്ന ഒരു മാതൃകാപരമായ സന്നദ്ധ പ്രവർത്തനമാണ് ഇതെന്നും, അതിൽ സങ്കുചിത രാഷ്ട്രീയത്തിന്റെ വിഷം കലർത്താൻ മനുഷ്യത്വമില്ലാത്തവർക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതിച്ചോർ വിതരണത്തിന് കൃത്യമായ ബദൽ സംവിധാനങ്ങൾ നടപ്പാക്കുന്നതിന് മുൻപ്, ഇത്രയും തിരക്കുപിടിച്ച് ഇത് നിരോധിക്കുന്നത് വഴി എന്ത് നേട്ടമാണ് യുഡിഎഫ് സർക്കാരും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയൻ ചോദിച്ചു.&lt;/p&gt;&lt;p&gt;ജാതിമത ചിന്തകൾക്കും രാഷ്ട്രീയ വ്യത്യാസങ്ങൾക്കും അതീതമായി സർവ്വരെയും പങ്കാളികളാക്കിക്കൊണ്ട് ജനങ്ങൾ നെഞ്ചിലേറ്റിയ ഒരു ജനകീയ പദ്ധതിയെ തകർക്കാനാണ് തിടുക്കം കൂട്ടുന്നത്. വിശക്കുന്നവന് ആഹാരം നൽകുക എന്നത് അടിസ്ഥാനപരമായ മനുഷ്യത്വമാണെന്നും, അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഒരു ജനാധിപത്യ സർക്കാരിനുണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖല ഈ അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള കടുത്ത കെടുകാര്യസ്ഥതയിലൂടെയും പ്രതിസന്ധിയിലൂടെയുമാണ് കടന്നുപോകുന്നത്.&lt;/p&gt;&lt;p&gt;ഈ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ കണ്ണടച്ചുകൊണ്ടാണ് മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്ന തീരുമാനത്തിന് സർക്കാർ മുൻഗണന നൽകുന്നത്. സംസ്ഥാനത്തെ നിലവിലെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന കണക്കുകളും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ഈ ഘട്ടത്തിലും ഡോക്ടർമാരുടെ നിയമനം അനന്തമായി നീട്ടിക്കൊണ്ടുപോകുകയും, സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുകയും ചെയ്യുകയാണ്.&lt;/p&gt;&lt;h2&gt;സർക്കാരിന്&zwj;റെ പ്രതിബദ്ധത ആരോടാണ്?&lt;/h2&gt;&lt;p&gt;ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ നിലവാരവും മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ട ആരോഗ്യവകുപ്പ്, ഇത്തരം ജനോപകാരപ്രദമായ പ്രവർത്തനങ്ങളെ തടയാൻ തിടുക്കം കൂട്ടുന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പിണറായി വിജയൻ വിമർശിച്ചു. രാഷ്ട്രീയ വൈരമല്ല, മറിച്ച് ജനങ്ങളുടെ ക്ഷേമമാണ് ഒരു സർക്കാരിനെ നയിക്കേണ്ടത്. ജനങ്ങളോടും അവരുടെ ആവശ്യങ്ങളോടും പ്രതിബദ്ധത പുലർത്തുന്നതിന് പകരം, ഇത്തരം സങ്കുചിത നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായ ജനവികാരം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/what-does-the-government-gain-by-denying-food-to-the-poor-pinarayi-vijayan-criticizes-udf-government-articleshow-bexgfch"/>
        </item>
        <item>
            <title><![CDATA[സ്വരാജിന്‍റെ വാദം തള്ളി  'കള്ളൻ വിജയൻ'; 'ദേശാഭിമാനി ലേഖനം തയ്യാറാക്കിയിരുന്നു, ഫോട്ടോ അടക്കം വാങ്ങി']]></title>
            <link>https://www.asianetnews.com/kerala-news/kallan-vijayan-dismisses-m-swaraj-over-deshabhimani-weekly-magazine-articleshow-mhvgsaz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kallan-vijayan-dismisses-m-swaraj-over-deshabhimani-weekly-magazine-articleshow-mhvgsaz</guid>
            <pubDate>Sun, 19 Jul 2026 19:13:34 +0530</pubDate>
            <description><![CDATA[&lt;p&gt;'കള്ളൻ വിജയൻ' എന്ന ലേഖനം തയ്യാറാക്കിയിട്ടില്ലെന്ന റസിഡന്&zwj;റ് എഡിറ്റർ എം സ്വരാജിന്&zwj;റെ വാദം തള്ളി നാടകപ്രവർത്തകൻ വിജയൻ രംഗത്ത്. ലേഖനത്തിനായി ദേശാഭിമാനിക്കാർ വിളിച്ചിരുന്നുവെന്നും ഫോട്ടോ നൽകിയെന്നും വിജയൻ സ്ഥിരീകരിച്ചു. കള്ളൻ വിജയനെ കുറിച്ച് ലേഖനം ഇല്ലെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxx9rkscxx2fs3j7q6g8tb2r,imgname-kallan-vijayan-m-swaraj-1784468492076.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ദേശാഭിമാനി ലേഖന വിവാദത്തില്&zwj; റസിഡന്&zwj;റ് എഡിറ്റർ എം സ്വരാജിന്&zwj;റെ വാദം തള്ളി നാടക പ്രവർത്തകൻ വിജയന്&zwj;. ലേഖനത്തിനായി ദേശാഭിമാനിക്കാർ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നൽകിയെന്നും വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും വിജയൻ പരയുന്നു. കള്ളൻ വിജയനെ കുറിച്ച് ലേഖനം ഇല്ലെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്.&lt;/p&gt;&lt;p&gt;വി എസ് അച്യുതാനന്ദനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുമായി ഇന്നിറങ്ങേണ്ട ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒഴിവാക്കിയതിൽ വിവാദം. 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെ പറ്റിയുള്ള ലേഖനത്തെ ചൊല്ലി എഡിറ്റോറിയൽ വിഭാഗത്തിലുണ്ടായ തർക്കമാണ് കാരണമെന്നാണ് വിവരം. എന്നാൽ കള്ളൻ വിജയനെ കുറിച്ച് ലേഖനം തയ്യാറാക്കിയിട്ടേ ഇല്ലെന്നാണ് ദേശാഭിമാനി റസിഡന്&zwj;റ് എഡിറ്റർ എം സ്വരാജ് വിശദീകരിക്കുന്നത്. എന്നാൽ സ്വരാജിന്&zwj;റെ വിശദീകരണം പൂർണമായി നിഷേധിച്ച 'കള്ളൻ വിജയൻ' എന്ന് വിളിക്കുന്ന പുല്ലംപാറയിലെ നാടകപ്രവർത്തകൻ, ദേശാഭിമാനി ലേഖകൻ തന്നെ വന്ന് കണ്ടിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം എന്ന പേരിൽ വിഎസിൻ്റെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകനായിരുന്നു കവർസ്റ്റോറി എഴുതിയത്. വിഎസിൻ്റെ ഒന്നാം ഓർമദിനത്തോടനുബന്ധിച്ച് പാർട്ടി പത്രത്തിന്&zwj;റെ സൺഡേ സപ്ളിമെൻ്റിലെ ഒന്നാം പേജ് സ്റ്റോറി. എന്നാൽ ഇന്ന് പത്രം ഇറങ്ങിയത് സപ്ളിമെൻ്റില്ലാതെയാണ്. സാങ്കേതിക കാരണം മൂലം സപ്ളിമെൻ്റ് ഇല്ലെന്നാണ് ഒന്നാം പേജിൽ അറിയിപ്പായി കൊടുത്തത്. വിഎസിനെ പാർട്ടി പത്രം തമസ്കരിച്ചെന്ന രീതിയിൽ വിവാദം മുറുകി. പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. സപ്ളിമെൻ്റിൻ്റെ അവസാന പേജിലെ മറ്റൊരു ലേഖനത്തിൻ്റെ തലക്കെട്ടാണ് യഥാർത്ഥ പ്രശ്നമായത്. പുല്ലംപാറയിൽ 'കള്ളൻ വിജയൻ' എന്ന് അറിയപ്പെടുന്ന ഒരു നാടകപ്രവർത്തകനുണ്ട്. അയാളെ കുറിച്ചുള്ള കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഫ്രണ്ട് പേജിൽ വിഎസ് ഓർമ്മയും. ലാസ്റ്റ് പേജിൽ 'കള്ളൻ വിജയൻ' എന്ന ലേഖനവും വരുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ചിലർ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. തർക്കവുമുണ്ടായി. ഒടുവിൽ അനാവശ്യ തെറ്റിദ്ധാരണ ഒഴിവാക്കാൻ സപ്ളിമെൻ്റ് തന്നെ വേണ്ടെന്ന് വെച്ചു. എന്നാൽ നാടകക്കഥ കള്ളമാണെന്നും പിഴവ് സാങ്കേതികമാണെന്നും റസിഡൻ്റ് എഡിറ്റർ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kallan-vijayan-dismisses-m-swaraj-over-deshabhimani-weekly-magazine-articleshow-mhvgsaz"/>
        </item>
        <item>
            <title><![CDATA[അയോധ്യ കൊള്ളയിൽ കേന്ദ്രത്തിനെതിരെ രാഹുലിന്‍റെ ആദ്യ നീക്കം, അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി; പാർലമെന്‍റിൽ മറുപടി പറയേണ്ടിവരും]]></title>
            <link>https://www.asianetnews.com/india-news/ayodhya-temple-scam-breaking-silence-rahul-gandhi-and-kharge-write-to-pm-modi-demanding-probe-articleshow-h2ythts</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ayodhya-temple-scam-breaking-silence-rahul-gandhi-and-kharge-write-to-pm-modi-demanding-probe-articleshow-h2ythts</guid>
            <pubDate>Sun, 19 Jul 2026 18:41:02 +0530</pubDate>
            <description><![CDATA[&lt;p&gt;അയോധ്യ ക്ഷേത്രക്കൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രിക്ക് കത്ത് നൽകി. പാർലമെൻ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ഈ നീക്കം. മോദിക്ക് പാർലമെന്&zwj;റിൽ ഇക്കാര്യത്തിൽ മറുപടി പറയേണ്ടി വരുമെന്നതാണ് സാഹചര്യം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxx80k3827dy7vjz2zwt8xqr,imgname-rahul-modi--1--1784466656360.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയില്&zwj; മൗനം വെടിഞ്ഞ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ നീക്കം. വിഷയത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി കത്ത് നല്&zwj;കി. പാര്&zwj;ലമെന്&zwj;റിന്&zwj;റെ വര്&zwj;ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേയാണ് രാഹുൽ കത്ത് നൽകിയതെന്നത് ശ്രദ്ധേയമായി. അയോധ്യ ക്ഷേത്രക്കൊള്ളയില്&zwj; പാർലമെന്&zwj;റിൽ പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് രാഹുൽ ഇതിലൂടെ നൽകിയിരിക്കുന്നത്. രാഹുലിനൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്&zwj;ജുന്&zwj; ഖര്&zwj;ഗെയും പ്രധാനമന്ത്രിക്ക് കത്ത് നല്&zwj;കിയിട്ടുണ്ട്. സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്നും, അടുപ്പക്കാരനായ വിശ്വഹിന്ദു പരിഷത്ത് നേതാവായ ട്രസ്റ്റ് മുന്&zwj; ജനറല്&zwj;സെക്രട്ടറി ചമ്പത് റായി സംശയമുനയില്&zwj; നില്&zwj;ക്കുന്ന കൊള്ളയില്&zwj; പ്രധാനമന്ത്രിക്ക് മിണ്ടാതിരിക്കാനാവില്ലെന്നുമാണ് ഇരുവരും നൽകിയ കത്തിന്&zwj;റെ ഉള്ളടക്കം. അയോധ്യ ക്ഷേത്രകൊള്ളയില്&zwj; രാഹുല്&zwj; ഗാന്ധിയുടെ മൗനത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ കൂടി പ്രതിരോധത്തിലാക്കുന്ന ആദ്യ നീക്കവുമായി രാഹുൽ രംഗത്തെത്തിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;സർവകക്ഷി യോഗത്തിൽ ഇറങ്ങിപ്പോക്ക്&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം വര്&zwj;ഷകാല സമ്മേളനത്തിന് മുന്നോടിയായി സര്&zwj;ക്കാര്&zwj; വിളിച്ച സര്&zwj;വകക്ഷി യോഗത്തില്&zwj; നിന്ന് പ്രതിപക്ഷ പാര്&zwj;&zwj;ട്ടികള്&zwj; ഇറങ്ങി പോയി. തൃണമൂല്&zwj; വിമതരെ യോഗത്തിലേക്ക് ക്ഷണിച്ചതില്&zwj; പ്രതിഷേധിച്ചായിരുന്നു നടപടി. ഇതോടെ മഴക്കാല സമ്മേളനത്തില്&zwj; പ്രതിഷേധ കാറ്റ് ശക്തമായി വീശുമെന്നുറപ്പായി. സര്&zwj;വകക്ഷി യോഗത്തില്&zwj; നിന്നുള്ള പ്രതിപക്ഷ പാര്&zwj;ട്ടികളുടെ ഇറങ്ങിപ്പോക്ക് ആദ്യ സൂചനയായി. കോണ്&zwj;ഗ്രസുമായി ഇടഞ്ഞ് പ്രത്യക ബ്ലോക്കായിരിക്കാന്&zwj; നിശ്ചയിച്ച ഡി എം കെ അടക്കം പാര്&zwj;ട്ടികള്&zwj; ഇറങ്ങിപോക്കില്&zwj; ഒപ്പം ചേര്&zwj;ന്നു. തൃണമൂല്&zwj; വിമതരെ യോഗത്തിലേക്ക് ക്ഷണിച്ച നടപടിയെ എം പിമാർ ശക്തമായി ചോദ്യം ചെയ്തു. നാഷണല്&zwj; സിറ്റിസണ്&zwj; പാര്&zwj;ട്ടിയുമായുള്ള വിമതരുടെ ലയനം സ്പീക്കര്&zwj; ഇനിയും അംഗീകരിച്ചിട്ടില്ലെന്നടക്കം പ്രതിപക്ഷ എം പിമാർ ചൂണ്ടിക്കാട്ടി. പ്രതിഷേധം പ്രതീകാത്മകമെന്നറിയിച്ച് പിന്നീട് എം പിമാര്&zwj; യോഗത്തിലേക്ക് തിരിച്ച് കയറി. വളരെ പ്രധാനപ്പെട്ട ബില്ലുകള്&zwj; ഇത്തവണത്തെ സമ്മേളനത്തില്&zwj; വരുമെന്നും പ്രതിഷേധിച്ച് വെറുതെ സമയം കളയരുതെന്നും പാര്&zwj;ലമെന്&zwj;ററി കാര്യമന്ത്രി കിരണ്&zwj; റിജിജു പറഞ്ഞ് നിമിഷങ്ങള്&zwj;ക്കകമാണ് പ്രതിപക്ഷം വോക്കൗട്ട് നടത്തിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;വന്ദേമാതരം ബില്ല് നാളെ ഷാ അവതരിപ്പിക്കും&lt;/strong&gt;&lt;/h2&gt;&lt;p&gt;എഫ് സി ആർ എ ഭേദഗതിയടക്കം 6 പ്രധാന ബില്ലുകളാണ് ഈ സമ്മേളനകാലയളവില്&zwj; സര്&zwj;ക്കാര്&zwj; കൊണ്ടുവരിക. ഇതില്&zwj; വന്ദേമാതരത്തെ അധിക്ഷേപിച്ചാല്&zwj; മൂന്ന് വര്&zwj;ഷം വരെ തടവ് ശിക്ഷ കിട്ടുന്ന ബില്ല് നാളെ ആഭ്യന്തരമന്ത്രി അമിത് ഷായാകും രാജ്യസഭയില്&zwj; അവതരിപ്പിക്കുക. ഭരണഘടന ഭേദഗതി ബില്ലുകള്&zwj; പാസാക്കാനായി ഇന്ത്യ സഖ്യം പാര്&zwj;ട്ടികളെ പിളര്&zwj;ത്താനുള്ള സര്&zwj;ക്കാര്&zwj; നീക്കത്തെ പ്രതിപക്ഷം ശക്തമായി അപലപിച്ചിട്ടുണ്ട്. 360 പേരുടെ പിന്തുണ വേണമെന്നിരിക്കേ നിലവില്&zwj; അംഗബലം 330 വരെ എത്തിയിട്ടുണ്ടെന്നാണ് ഭരണപക്ഷത്തിന്&zwj;റെ അവകാശവാദം. പ്രത്യേക ബ്ലോക്കായിരിക്കുന്ന 22 ഡി എം കെ എം പിമാര്&zwj; ബി ജെ പിയെ പിന്തുണക്കുന്നതിന്&zwj;റെ സൂചന ഇതുവരെയില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/ayodhya-temple-scam-breaking-silence-rahul-gandhi-and-kharge-write-to-pm-modi-demanding-probe-articleshow-h2ythts"/>
        </item>
        <item>
            <title><![CDATA[പൊതിച്ചോർ വിവാദം; മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി, 'ആഹാരത്തിന് രാഷ്ട്രീയമില്ല, രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് എതിരല്ല']]></title>
            <link>https://www.asianetnews.com/kerala-news/k-muraleedharan-u-turn-stance-over-food-distribution-conducted-by-dyfi-in-hospitals-articleshow-o9eqt75</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/k-muraleedharan-u-turn-stance-over-food-distribution-conducted-by-dyfi-in-hospitals-articleshow-o9eqt75</guid>
            <pubDate>Sun, 19 Jul 2026 18:15:51 +0530</pubDate>
            <description><![CDATA[&lt;p&gt;ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്ന് മന്ത്രിയുടെ മലക്കം മറിച്ചിൽ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും കെ മുരളീധരൻ വിശദീകരിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwcfb5w9vke2v1rnskt1v0z,imgname-fotojet---2026-07-19t103917.742-1784437779644.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പൊതിച്ചോർ വിവാദത്തില്&zwj; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും കെ മുരളീധരൻ വിശദീകരിക്കുന്നു. ആലപ്പുഴയിൽ സ്ഥലം കയ്യെറി സംഘടനകൾ ഭക്ഷണം കൊടുക്കുന്നു എന്നാണ് മന്ത്രിയുടെ പത്രക്കുറിപ്പില്&zwj; പറയുന്നത്. ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും മലക്കം മറിച്ചിൽ. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് തിരുത്തൽ.&lt;/p&gt;&lt;h2&gt;ആരോഗ്യമന്ത്രിയുടെ വാര്&zwj;ത്താക്കുറിപ്പ് ഇങ്ങനെ:&lt;/h2&gt;&lt;p&gt;ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്&zwnj;ഥലം കൈയേറി.&lt;/p&gt;&lt;p&gt;ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയു&zwnj;ടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്. ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/k-muraleedharan-u-turn-stance-over-food-distribution-conducted-by-dyfi-in-hospitals-articleshow-o9eqt75"/>
        </item>
        <item>
            <title><![CDATA[വി ഡി സതീശനെ മാതൃകയാക്കി വമ്പൻ പ്രഖ്യാപനവുമായി അടുത്ത മുഖ്യമന്ത്രി, ലോകകപ്പ് ഫൈനൽ കാണാൻ അവധി പ്രഖ്യാപിച്ച് മേഘാലയയും]]></title>
            <link>https://www.asianetnews.com/india-news/after-vd-satheesan-next-chief-minister-makes-big-announcement-meghalaya-declares-holiday-to-watch-the-world-cup-final-articleshow-967g0yh</link>
            <guid isPermaLink="true">https://www.asianetnews.com/india-news/after-vd-satheesan-next-chief-minister-makes-big-announcement-meghalaya-declares-holiday-to-watch-the-world-cup-final-articleshow-967g0yh</guid>
            <pubDate>Sun, 19 Jul 2026 18:00:08 +0530</pubDate>
            <description><![CDATA[ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി മേഘാലയ സർക്കാർ. ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkznrgah6kew78hvb87jfg6y,imgname-eid-2026-school-holiday-1773810762065.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഷില്ലോങ്: കേരളത്തിന് പിന്നാലെ ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി മേഘാലയ സർക്കാരും. ഫൈനൽ ആവേശം കണക്കിലെടുത്ത് തിങ്കളാഴ്ച (ജൂലൈ 20) സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അസാധാരണ തീരുമാനം അറിയിച്ചത്.&lt;/p&gt;&lt;p&gt;ഫുട്ബോളിനോടുള്ള സംസ്ഥാനത്തെ ജനങ്ങളുടെ അദമ്യമായ അഭിനിവേശം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. &quot;മേഘാലയയിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഫൈനൽ മത്സരം പരമാവധി ആസ്വദിക്കൂ... നിങ്ങൾ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നത്?&quot; - കോൺറാഡ് സാങ്മ വീഡിയോയിലൂടെ ചോദിച്ചു.&lt;/p&gt;&lt;p&gt;ഇന്ത്യൻ സമയം അനുസരിച്ച് അർദ്ധരാത്രിക്ക് ശേഷമാണ് ലോകകപ്പ് കിരീടപ്പോരാട്ടം നടക്കുന്നത്. ഫൈനൽ മത്സരം കണ്ട് വൈകി ഉറങ്ങുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച രാവിലെ ക്ലാസുകളിൽ ഹാജരാകുക ബുദ്ധിമുട്ടാകും എന്നതിനാലാണ് ഭരണകൂടത്തിന്&zwj;റെ ഈ ഇടപെടൽ. ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മേഘാലയയിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസവും ആവേശവും പകരുന്നതാണ് സർക്കാരിന്റെ ഈ പ്രഖ്യാപനം.&lt;/p&gt;&lt;h2&gt;കേരളത്തിലും അവധി&lt;/h2&gt;&lt;p&gt;ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്.&lt;/p&gt;&lt;p&gt;സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.&lt;/p&gt;&lt;p&gt;കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നൽകുന്ന കാര്യം ആലോചിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരിച്ചിരുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/after-vd-satheesan-next-chief-minister-makes-big-announcement-meghalaya-declares-holiday-to-watch-the-world-cup-final-articleshow-967g0yh"/>
        </item>
        <item>
            <title><![CDATA[സംരക്ഷണം തേടി കുംഭമേള വൈറല്‍ പെൺകുട്ടി പൊലീസിന് മുന്നിൽ; സ്റ്റേഷനില്‍ നേരിട്ടെത്തി, പാസ്പോർട്ടും പണവും പിതാവ് അപഹരിച്ചെന്ന് പരാതി]]></title>
            <link>https://www.asianetnews.com/kerala-news/kumbh-mela-viral-girl-approaches-police-station-seeking-protection-articleshow-gqovlb2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kumbh-mela-viral-girl-approaches-police-station-seeking-protection-articleshow-gqovlb2</guid>
            <pubDate>Sun, 19 Jul 2026 17:58:20 +0530</pubDate>
            <description><![CDATA[&lt;p&gt;എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് സംരക്ഷണം തേടി പെണ്&zwj;കുട്ടി എത്തിയത്. പെൺകുട്ടി എവിടെയെന്ന് അറിയാതെ എങ്ങനെ സംരക്ഷണം കൊടുക്കും എന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഒളിവിൽ കഴിഞ്ഞ പെൺകുട്ടി സുരക്ഷ തേടി പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knvgape4zcpfdddrkrbg60y6,imgname-fotojet--54--1775818332612.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി പൊലീസിന് മുന്നിലെത്തി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് സംരക്ഷണം തേടി പെണ്&zwj;കുട്ടി എത്തിയത്. പെൺകുട്ടി എവിടെയെന്ന് അറിയാതെ എങ്ങനെ സംരക്ഷണം കൊടുക്കും എന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഒളിവിൽ കഴിഞ്ഞ പെൺകുട്ടി സുരക്ഷ തേടി പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തിയത്. തൻ്റെ പാസ്പോർട്ടും പണവും അടക്കം പിതാവും സംഘവും അപഹരിച്ചെന്നും പെൺകുട്ടി പരാതി പറയുന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്&zwj; പെണ്&zwj;കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്&zwj;ഗ കമ്മീഷന്&zwj;റെ അന്വേഷണത്തില്&zwj; കണ്ടെത്തിയത്. മഹേശ്വര്&zwj; സര്&zwj;ക്കാര്&zwj; ആശുപത്രിയിലെ ജനന സര്&zwj;ട്ടിഫിക്കറ്റില്&zwj; 2009 ഡിസംബര്&zwj; 30 ന് വൈകിട്ട് 5.50 ന് പെണ്&zwj;കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്&zwj; തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്&zwj;കുട്ടി ഹാജരാക്കിയ രേഖകളില്&zwj; 2008 ജനുവരി ഒന്നാണ് ജനന തീയതി. പെണ്&zwj;കുട്ടി സമര്&zwj;പ്പിച്ച ജനന സര്&zwj;ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്&zwj; പറയുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kumbh-mela-viral-girl-approaches-police-station-seeking-protection-articleshow-gqovlb2"/>
        </item>
        <item>
            <title><![CDATA[തപാൽ വഴിയെത്തിയ പാർസലിൽ 'ഈന്തപ്പഴം'; വിശദമായ പരിശോധന, കൈപ്പറ്റാനെത്തിയയാളെ കയ്യോടെ പിടികൂടി അധികൃതർ, വൻ മയക്കുമരുന്ന് വേട്ട]]></title>
            <link>https://www.asianetnews.com/international-news/major-drug-bust-suspect-caught-red-handed-accepting-dates-parcel-sent-via-post-articleshow-zyoasix</link>
            <guid isPermaLink="true">https://www.asianetnews.com/international-news/major-drug-bust-suspect-caught-red-handed-accepting-dates-parcel-sent-via-post-articleshow-zyoasix</guid>
            <pubDate>Sun, 19 Jul 2026 17:51:57 +0530</pubDate>
            <description><![CDATA[തായ്&zwnj;ലൻഡിൽ നിന്ന് തപാൽ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം കസ്റ്റംസ് പിടികൂടി. ഈന്തപ്പഴത്തിനുള്ളിലെ കുരു നീക്കം ചെയ്ത് അതിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പാർസൽ കൈപ്പറ്റാനെത്തിയ ശ്രീലങ്കൻ സ്വദേശിയെ അധികൃതർ അറസ്റ്റ് ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxx4pv5y8394snrhpp4z210s,imgname-drugs-seized--5--1784463191230.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: തായ്&zwnj;ലൻഡിൽ നിന്ന് തപാൽ പാർസൽ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. എയർ കാർഗോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തികച്ചും വ്യത്യസ്തമായ രീതിയിൽ ഒളിപ്പിച്ചുകടത്തിയ മയക്കുമരുന്ന് പിടികൂടിയത്.&lt;/p&gt;&lt;p&gt;ഔദ്യോഗിക രേഖകളിൽ 'ഈന്തപ്പഴം' അടങ്ങിയ പാർസൽ എന്ന് രേഖപ്പെടുത്തിയിരുന്ന പാക്കറ്റിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. ഈന്തപ്പഴങ്ങൾക്കുള്ളിലെ കുരു കളഞ്ഞ് അതിനുള്ളിൽ പ്രത്യേകമായി തിരുകിക്കയറ്റിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ തയാറാക്കിയ 104 ഈന്തപ്പഴ കഷണങ്ങളാണ് കസ്റ്റംസ് കണ്ടെടുത്തത്.&amp;nbsp;&lt;/p&gt;&lt;p&gt;പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 549 ഗ്രാം തൂക്കമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ മയക്കുമരുന്ന് വിരുദ്ധ വകുപ്പുമായി ബന്ധപ്പെടുകയും പാർസൽ കൈപ്പറ്റാൻ എത്തിയ ശ്രീലങ്കൻ സ്വദേശിയായ പ്രതിയെ വലയിലാക്കുകയും ചെയ്തു. സംഭവത്തിൽ കസ്റ്റംസ് റിപ്പോർട്ട് തയാറാക്കി വരികയാണെന്നും, തുടർനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/major-drug-bust-suspect-caught-red-handed-accepting-dates-parcel-sent-via-post-articleshow-zyoasix"/>
        </item>
        <item>
            <title><![CDATA[കശ്മീരിൽ പ്രളയതാണ്ഡവം, മേഘവിസ്ഫോടനത്തിന്റെ ഭീകരത, 10 ജീവൻ നഷ്ടം, വാഹനങ്ങളും റോഡുകളും ഒലിച്ചുപോയി; രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങി]]></title>
            <link>https://www.asianetnews.com/india-news/kashmir-flood-terrific-cloudburst-and-flash-floots-wreak-havoc-in-10-dead-confirmed-army-deployed-for-rescue-operations-articleshow-xfdsh5t</link>
            <guid isPermaLink="true">https://www.asianetnews.com/india-news/kashmir-flood-terrific-cloudburst-and-flash-floots-wreak-havoc-in-10-dead-confirmed-army-deployed-for-rescue-operations-articleshow-xfdsh5t</guid>
            <pubDate>Sun, 19 Jul 2026 17:48:38 +0530</pubDate>
            <description><![CDATA[&lt;p&gt;ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെയും മിന്നൽ പ്രളയത്തെയും തുടർന്നുണ്ടായ കനത്ത മഴക്കെടുതിയിൽ പത്ത് പേർ മരിച്ചു. രജൗരിയിലും സുരാൻകോട്ടിലും ഉൾപ്പെടെ പലയിടത്തും റോഡുകളും വാഹനങ്ങളും ഒലിച്ചുപോയി, രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxx4zspw1z4hq0cmx492brz5,imgname-kashmir-flood-1784463484636.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശ്രീനഗർ: ജമ്മു കശ്മീരിനെ കണ്ണീരിലാഴ്ത്തി കനത്ത മഴയും മിന്നൽ പ്രളയവും മേഘവിസ്ഫോടനവും. അതിരൂക്ഷമായ മഴക്കെടുതിയിൽ പത്ത് മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിൽ പലയിടങ്ങളിലും ജന ജീവിതം ദുരിതത്തിലാണ്. രജൗരിയിലും സുരാന്കോ&zwj;ട്ടിലും മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. രജൗരിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് റോഡുകൾ ഒലിച്ചുപോയി. ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. രക്ഷാപ്രവർത്തനത്തിന് സൈന്യമടക്കം രംഗത്തെത്തിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;അതീവ ജാഗ്രത&lt;/strong&gt;&lt;/h2&gt;&lt;p&gt;നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീ തീരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സുരൻകോട്ടിലും കിഷ്ത്വാറിലും മേഘവിസ്ഫോടനം ഉണ്ടായി. ജമ്മു ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തെക്കൻ കശ്മീരിലും മഴക്കെടുതി രൂക്ഷമാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. ജമ്മുവിൽ എത്തിയ മുഖ്യമന്ത്രി ഉന്നതതലയോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ലഫ് ഗവർണർ മനോജ് സിൻഹയും സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇരുവരും നിർദ്ദേശിച്ചു. ഇതിനിടെ മിന്നൽപ്രളയത്തിൽ കുടുങ്ങിയവർക്ക് കരസേന രക്ഷകരായി. തവി നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് കുട്ടികൾ അടക്കം കുടുങ്ങിയത്. സാഹസികമായിട്ടാണ് സേന രക്ഷാപ്രവർത്തനം നടത്തിയത്. അഞ്ച് ദിവസം കൂടി മഴതുടരുമെന്നാണ് മുന്നറിയിപ്പ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/kashmir-flood-terrific-cloudburst-and-flash-floots-wreak-havoc-in-10-dead-confirmed-army-deployed-for-rescue-operations-articleshow-xfdsh5t"/>
        </item>
        <item>
            <title><![CDATA[വന്ദേമാതരത്തെ അധിക്ഷേപിച്ചാൽ ഇനി പണി കിട്ടും! തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്ല് കേന്ദ്ര സര്‍ക്കാര്‍ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും]]></title>
            <link>https://www.asianetnews.com/india-news/amit-shah-to-introduce-vande-mataram-bill-in-rajya-sabha-tomorrow-articleshow-sqbzdwx</link>
            <guid isPermaLink="true">https://www.asianetnews.com/india-news/amit-shah-to-introduce-vande-mataram-bill-in-rajya-sabha-tomorrow-articleshow-sqbzdwx</guid>
            <pubDate>Sun, 19 Jul 2026 17:29:52 +0530</pubDate>
            <description><![CDATA[&lt;p&gt;കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാകും ബില്ല് അവതരിപ്പിക്കുക. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താല്&zwj; മൂന്ന് വര്&zwj;ഷം തടവോ പിഴയോ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതാകും ബില്ല്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k1am0q0c5w5q7yrbr7mnn0n7,imgname-amit-shah-speech-in-lok-sabha-1753776937996.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;വന്ദേമാതരത്തെ അധിക്ഷേപിച്ചാൽ തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്ല് നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാകും ബില്ല് അവതരിപ്പിക്കുക. പ്രിവന്&zwj;ഷന്&zwj; ഓഫ് ഇന്&zwj;സള്&zwj;ട്സ് ടു നാഷണല്&zwj; ഓണര്&zwj; അമെന്&zwj;റ്മെന്&zwj;റ് ബില്ല് 2026 എന്ന പേരിലാകും വന്ദേ മാതരത്തെ അപമാനിച്ചാല്&zwj; ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താല്&zwj; മൂന്ന് വര്&zwj;ഷം തടവോ പിഴയോ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതാകും ബില്ല്. ദേശീയ ഗാനത്തെ അപമാനിച്ചാലുള്ള ശിക്ഷ എന്താണോ അതിന് സമാനം. നിലവില്&zwj; ശിക്ഷയൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്&zwj; ചേര്&zwj;ന്ന മന്ത്രിസഭ യോഗം ക്ലിയറന്&zwj;സ് നല്&zwj;കിയതോടെയാണ് ബില്ല് പാര്&zwj;ലമെന്&zwj;റിലേക്ക് എത്തുന്നത്.&lt;/p&gt;&lt;h2&gt;പാര്&zwj;ലമെന്&zwj;റിന്&zwj;റെ വര്&zwj;ഷകാല സമ്മേളനത്തിന് നാളെ തുടക്കം&lt;/h2&gt;&lt;p&gt;തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണത്തേത്. സമ്മേളനത്തിന് മുന്നോടിയായി സര്&zwj;ക്കാര്&zwj; വിളിച്ച സര്&zwj;വകക്ഷി യോഗം ഇന്ന് നടക്കും. എഫ്സിആര്&zwj;എ ഭേദഗതി ബില്&zwj;, വന്ദേമാതരത്തെ അപമാനിച്ചാല്&zwj; ജയില്&zwj; ശിക്ഷ ഉറപ്പാക്കുന്ന ബില്ലടക്കം അ&zwj;ഞ്ചിലധികം സുപ്രധാന ബില്ലുകള്&zwj; ഇത്തവണത്തെ സമ്മേളനത്തില്&zwj; അവതരിപ്പിക്കും. എന്നാല്&zwj; മണ്ഡല പുനര്&zwj; നിര്&zwj;ണ്ണയം, 130ാം ഭേദഗതിയടക്കം സുപ്രധാന ഭരണഘടന ഭേദഗതി ബില്ലുകള്&zwj; തല്&zwj;ക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. പ്രതിപക്ഷ നീക്കം ചര്&zwj;ച്ച ചെയ്യാന്&zwj; കോണ്&zwj;ഗ്രസ് തിങ്കളാഴ്ച വിളിച്ച ഇന്ത്യ സഖ്യം യോഗത്തില്&zwj; എത്ര പാര്&zwj;ട്ടികള്&zwj; പങ്കെടുക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/amit-shah-to-introduce-vande-mataram-bill-in-rajya-sabha-tomorrow-articleshow-sqbzdwx"/>
        </item>
        <item>
            <title><![CDATA[രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്‍റെ ആക്രമണം; കുവൈത്ത് പവർ പ്ലാന്‍റിൽ വീണ്ടും തീപിടിത്തം]]></title>
            <link>https://www.asianetnews.com/international-news/kuwait-water-power-plant-on-fire-after-second-hit-in-days-articleshow-pt9roq1</link>
            <guid isPermaLink="true">https://www.asianetnews.com/international-news/kuwait-water-power-plant-on-fire-after-second-hit-in-days-articleshow-pt9roq1</guid>
            <pubDate>Sun, 19 Jul 2026 17:23:10 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്&zwj;റെ ആക്രമണം. ഈ ആക്രമണം പ്ലാന്റിൽ വലിയ തീപിടിത്തത്തിന് കാരണമാവുകയും നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ച് ഗ്രിഡിന്റെ സ്ഥിരത നിലനിർത്താനും തകരാറുകൾ പരിഹരിക്കാനും ശ്രമിച്ചുവരികയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxt053fh4n4ev7fasyzxg2k3,imgname-power--water-desalination-plant-1784357752305.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്&zwj;റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്&zwj;റെ ആക്രമണം. ആക്രമണത്തെത്തുടർന്ന് പ്ലാന്&zwj;റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.&lt;/p&gt;&lt;p&gt;തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അടിയന്തര കർമ്മപദ്ധതികൾ സജീവമാക്കുകയും രാജ്യത്തെ മൊത്തം വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്താനുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്തു. അപകടമുണ്ടായ ഉടൻ തന്നെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗം പ്ലാന്&zwj;റിന്&zwj;റെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.&lt;/p&gt;&lt;p&gt;രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തിന്&zwj;റെ സ്ഥിരത ഉറപ്പാക്കാനും തടസ്സമില്ലാതെ സേവനം നൽകാനും സാങ്കേതിക വിദഗ്ധർ ഇരുപത്തിനാല് മണിക്കൂറും സജീവമായി രംഗത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഗ്രിഡ് സൂചകങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, പവർ നെറ്റ്&zwnj;വർക്കിന് ഉണ്ടാകാൻ സാധ്യതയുള്ള ആഘാതം പരമാവധി കുറയ്ക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/kuwait-water-power-plant-on-fire-after-second-hit-in-days-articleshow-pt9roq1"/>
        </item>
        <item>
            <title><![CDATA[വാങ്ചുകിന്റെ ആശുപത്രിമാറ്റം, ഭാര്യയുടെ അടിയന്തര ഹർജിയിൽ ഇടക്കാല ഉത്തരവില്ല, സഫ്ദർജംഗ് ആശുപത്രിലെ ചികിത്സയുമായി സഹകരിക്കണമെന്ന് കോടതി]]></title>
            <link>https://www.asianetnews.com/india-news/sonam-wangchuk-to-remain-in-government-hospital-articleshow-h8ursu1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/sonam-wangchuk-to-remain-in-government-hospital-articleshow-h8ursu1</guid>
            <pubDate>Sun, 19 Jul 2026 17:10:49 +0530</pubDate>
            <description><![CDATA[&lt;p&gt;സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഭാര്യയുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി അടിയന്തര ഉത്തരവ് നൽകിയില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwyrkv2dt8tc72azdt8z3jp,imgname-sonam-wangchuk-1784456957793.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &amp;nbsp;&lt;/strong&gt;സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്&zwnj;മോ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അടിയന്തര ഇടപെടലില്ല. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നൽകി. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കുടുംബത്തിന് കാണാൻ അനുവാദമുണ്ട്. സോനം ഡോക്ടർമാരുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.&lt;/p&gt;&lt;p&gt;വാങ്ചുകിനെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സഫ്ദർജംഗ് സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ വിശ്വാസമില്ലെന്നും, അദ്ദേഹത്തെ തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അടിയന്തര ഹർജി നൽകിയത്.&lt;/p&gt;&lt;p&gt;അതേസമയം, വിഎംഎംസി , സഫ്ദർജംഗ് ആശുപത്രികളിൽ വാങ്ചുകിന് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ടെന്നാണ് ഇന്ന് രാവിലെ 8:30 ന് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ അധികൃതർ വ്യക്തമാക്കിയത്. ഭാര്യയിലൂടെ സോനം വാങ്ചുക് സമരക്കാർക്ക് ഒരു സന്ദേശം കൈമാറിയിട്ടുണ്ട്. ജൂലൈ 20 തിങ്കളാഴ്ച പാർലമെന്റിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ച് ഇന്ത്യയുടെ 'രണ്ടാം സ്വാതന്ത്ര്യ സമരമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് വൻ വിജയമാക്കാൻ പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;ഇന്നലെയാണ് ജന്തർ മന്തറിൽ നിരഹാര സമരം നടത്തി വന്ന സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രയിലേക്ക് മാറ്റിയത്. പിന്നാലെയാണ് ഭർത്താവ് നിയമവിരുദ്ധ തടങ്കലിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനനുവദിക്കണം എന്നാവശ്യപ്പെട്ട് സോനം വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആഗ്മോ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതർ നൽകുന്നത് തെറ്റായ പരിശോധന വിവരങ്ങളാണെന്നും സ്വകാര്യ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ അക്കാര്യം വ്യക്തമായെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;അതിനിടെ ഇന്നലെ അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് സോനം വാങ്ചുക്കിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന വിവരം പുറത്ത് വന്നു. പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സുരക്ഷാ ഡ്രിൽ എന്ന പേരിൽ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പുലർച്ചെ മൂന്ന് മണിക്ക് മന്ദിർമാർഗ് പോലീസ് സ്&zwnj;റ്റേഷനിലെത്താൻ എസ്എച്ചഒമാർക്ക് നിർദ്ദേശം നൽകി. സ്റ്റേഷനിൽ വെച്ചാണ് ഓപ്പറേഷനെക്കുറിച്ചുള്ള വിരങ്ങൾ കൈമാറിയത്. പിന്നാലെ രാവിലെ വൈദ്യ സംഘം എന്ന പേരിൽ മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ജന്തർ മന്തറിൽ എത്തുകയും സോനം വാങ്ചുക്കിനെ ബലമായി ആശുപത്രിയിലേക്ക് നീക്കുകയുമായിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സോനം വാങ്ചുക്ക് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്. ആരോഗ്യ നില നിലവിൽ തൃപ്തികരമാണെങ്കിലും ഐവി ഫ്ലൂയിഡോ, മരുന്നുകളോ സ്വീകരിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/sonam-wangchuk-to-remain-in-government-hospital-articleshow-h8ursu1"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; ഉത്തരവിറക്കി സർക്കാര്‍, പിഎസ്‍സി-യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല]]></title>
            <link>https://www.asianetnews.com/kerala-news/holiday-for-all-educational-institutions-in-kerala-world-final-cup-football-tomorrow-july-20-order-out-articleshow-gv2vi8r</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/holiday-for-all-educational-institutions-in-kerala-world-final-cup-football-tomorrow-july-20-order-out-articleshow-gv2vi8r</guid>
            <pubDate>Sun, 19 Jul 2026 16:59:21 +0530</pubDate>
            <description><![CDATA[&lt;p&gt;കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന 2026 ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxx1x9baz9s19ypz60x2j9pf,imgname-school-holiday-1784460256618.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന 2026 ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി / യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ഉത്തരവിലുണ്ട്.&lt;/p&gt;&lt;p&gt;ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. തിങ്കളാഴ്ച അവധി വേണമെന്ന ആവശ്യം ശക്തമായി ഉയരുകയും നിരവധി മന്ത്രിമാർ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന കുട്ടി ആരാധകർക്ക് തിങ്കളാഴ്ച സ്കൂളിലെത്താനും മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളില്&zwj; ഒരുക്കി സ്കൂളില്&zwj; വിടാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ശക്തമായിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് സര്&zwj;ക്കാര്&zwj; ഉത്തരവിറക്കിയത്. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/holiday-for-all-educational-institutions-in-kerala-world-final-cup-football-tomorrow-july-20-order-out-articleshow-gv2vi8r"/>
        </item>
        <item>
            <title><![CDATA['ആശുപത്രിയിൽ വിശ്വാസമില്ല, കസ്റ്റഡിയിൽ വെക്കേണ്ട കാര്യം എന്ത്? വാങ്ചുക്കിന്റെ പൊട്ടാസ്യം അളവിൽ കൃത്രിമം വരുത്തിയെന്ന് ഭാര്യ കോടതിയിൽ]]></title>
            <link>https://www.asianetnews.com/india-news/sonam-wangchuk-health-update-wife-allegation-articleshow-2h5ccp6</link>
            <guid isPermaLink="true">https://www.asianetnews.com/india-news/sonam-wangchuk-health-update-wife-allegation-articleshow-2h5ccp6</guid>
            <pubDate>Sun, 19 Jul 2026 16:37:05 +0530</pubDate>
            <description><![CDATA[&lt;p&gt;സോനം വാങ്ചുക്കിനെ പ്രവേശിപ്പിച്ച സഫ്ദർജംഗ് ആശുപത്രിയിൽ വിശ്വാസമില്ലെന്ന് ഭാര്യ ഗീതാഞ്ജലി ആങ്&zwnj;മോ കോടതിയെ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwarsb0sk10cgywpw879kvs,imgname-sonam-wangchuk-health-1784435991903.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി &lt;/strong&gt;: സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ. വാങ്ചുക്കിനെ പ്രവേശിപ്പിച്ചിരിക്കുന്ന സഫ്ദർജംഗ് ആശുപത്രിയിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതായി അവർ കോടതിയെ അറിയിച്ചു. പൊട്ടാസ്യം അളവിൽ കൃത്രിമത്വം വരുത്തിയെന്ന് ഭാര്യ ചൂണ്ടിക്കാട്ടി. വാങ്ചുകിന്റെ പൊട്ടാസ്യം അളവ് 2.9 ആയി കുറഞ്ഞുവെന്ന് നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നിട്ടും, ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ നിന്ന് ഈ വിവരം ഒളിപ്പുവെച്ചതായി അവർ ആരോപിച്ചു. എന്നാൽ, ഒരു പ്രൈവറ്റ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വാങ്ചുകിന്റെ പൊട്ടാസ്യം നില 3.5 ആണെന്ന് വ്യക്തമായതായും അവർ അവകാശപ്പെട്ടു.&lt;/p&gt;&lt;p&gt;ലഡാക്കിൽ 35 ദിവസം നിരാഹാര സമരം കിടന്നു. അന്ന് സർക്കാർ തിരിഞ്ഞു നോക്കിയില്ല. ഇപ്പോൾ കസ്റ്റഡിയിൽ വെക്കേണ്ട കാര്യം എന്താണെന്ന് വാങ്ചുക്കിന്റെ ഭാര്യ ചോദിച്ചു. ആശുപത്രി മുറിയ്ക്ക് അകത്ത് വരെ പൊലീസുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടി. ഇതിന്, എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്വം പറയുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. എംയിസിലെ ഡോക്ടറെ കേന്ദ്രം കോടതിയില്&zwj; ഹാജരാക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;ഹൈക്കോടതിയുടെ അടിയന്തര ഇടപെടലില്ല&lt;/strong&gt;&lt;/h2&gt;&lt;p&gt;ലഡാക്കിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്&zwnj;മോ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അടിയന്തര ഇടപെടലില്ല. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നൽകി. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കുടുംബത്തിന് കാണാൻ അനുവാദമുണ്ട്. സോനം ഡോക്ടർമാരുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/sonam-wangchuk-health-update-wife-allegation-articleshow-2h5ccp6"/>
        </item>
        <item>
            <title><![CDATA[ലോകകപ്പ് ഫൈനലിന് അവധി എന്തുകൊണ്ട്? പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി; 'നിരവധി കുട്ടികൾ അവധി വിളിച്ച് ചോദിച്ചിരുന്നു, ഒന്നിച്ചെടുത്ത തീരുമാനം']]></title>
            <link>https://www.asianetnews.com/kerala-news/kerala-holiday-world-cup-final-minister-n-shamsudheen-says-why-declares-holiday-for-educational-institutions-articleshow-qdvhgw8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-holiday-world-cup-final-minister-n-shamsudheen-says-why-declares-holiday-for-educational-institutions-articleshow-qdvhgw8</guid>
            <pubDate>Sun, 19 Jul 2026 16:36:20 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. നിരവധി വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചും, മുഖ്യമന്ത്രിയുമായി ആലോചിച്ചുമാണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ വ്യക്തമാക്കി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxx0trtkcae3wy1aav0qy5gd,imgname-holiday-1784459125587.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ. ഫൈനൽ മത്സരം പ്രമാണിച്ച് നിരവധി വിദ്യാർത്ഥികൾ അവധി വേണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രിയോടും വിഷയം ഗൗരവമായി ആലോചിച്ച ശേഷമാണ് ഈ പൊതുഅവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനാണ് നാളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി നിർദ്ദേശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) അവധി ആയിരിക്കുമെന്നാണ് ഉത്തരവ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാമെന്ന് മന്ത്രി റോജി എം ജോൺ&lt;/strong&gt;&lt;/h2&gt;&lt;p&gt;തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതോടെ ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രതികരിച്ചത്. ഇന്ത്യൻ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരം പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപിച്ചതെന്നും റോജി എം ജോൺ വിവരിച്ചു. നിലവിലെ ലോക ജേതാക്കളായ അർജന്&zwj;റീനയും സ്പെയിനും തമ്മിലാണ് കലാശപ്പോരാട്ടം. ലിയോണൽ മെസിയും ലാമിൻ യമാലും നേർക്കുനേർ പോരടാനിറങ്ങുമ്പോൾ കേരളം ഒന്നാകെ വിശ്വപോരാട്ടത്തിനായി കാത്തിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-holiday-world-cup-final-minister-n-shamsudheen-says-why-declares-holiday-for-educational-institutions-articleshow-qdvhgw8"/>
        </item>
        <item>
            <title><![CDATA['കുട്ടനാട് എംഎൽഎ ഇതെങ്ങനെ സഹിക്കുവോ', മുഖ്യമന്ത്രിയുടെ 'ഒരുകാരണവശാലും കൊടുക്കില്ല' പരാമർശം വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ]]></title>
            <link>https://www.asianetnews.com/kerala-news/how-will-kuttanad-mla-tolerate-this-cm-v-d-satheesan-questioned-in-social-media-on-kuttanad-holiday-controversy-articleshow-w8mbqph</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/how-will-kuttanad-mla-tolerate-this-cm-v-d-satheesan-questioned-in-social-media-on-kuttanad-holiday-controversy-articleshow-w8mbqph</guid>
            <pubDate>Sun, 19 Jul 2026 16:24:55 +0530</pubDate>
            <description><![CDATA[ലോകകപ്പ് ഫുട്ബോൾ ഫൈനലിന് സംസ്ഥാനത്ത് സർക്കാർ അവധി പ്രഖ്യാപിച്ചത് പഴയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി നൽകാൻ മുഖ്യമന്ത്രി വിസമ്മതിച്ച സംഭവം സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാക്കുന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvz5es1hw5bc14p59jtyfqvk,imgname-fotojet---2026-06-25t160026.790-1782383600689.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദം. ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ഔദ്യോഗിക മറുപടി നൽകിയ മുഖ്യമന്ത്രി സീറ്റിലിരുന്ന ശേഷം ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. മൈക്ക് ഓഫാണെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ അടക്കം പറച്ചിൽ. മുഖ്യമന്ത്രി പറഞ്ഞ രഹസ്യം വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധമാണ് അന്ന് ഉയർന്നത്.&lt;/p&gt;&lt;p&gt;ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വിവാദം വീണ്ടും ചർച്ചയായത്. ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാട് നിയോജക മണ്ഡലത്തിൽ പ്രാദേശിക അവധി കൊടുക്കണം എന്ന് നിയമസഭയിൽ ആവശ്യപ്പെട്ട എംഎൽഎയെ പരിപാവനമായ നിയമനിർമ്മാണ സഭയിൽ വെച്ച് തന്നെ ആക്ഷേപിച്ച മുഖ്യൻ ഭരിക്കുന്ന നാട്ടിൽ ഫുട്ബോൾ കളി കാണാൻ കേരളമോട്ടാകെ അവധി എന്നാണ് ഒരാൾ കുറിച്ചത്. കുട്ടനാടിന്&zwj;റെ വള്ളംകളിക്ക് ഇല്ലാത്ത പരിഗണനയാണ് വേൾഡ് കപ്പിനെന്നും ഒരുപാട് പേര്&zwj; സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/how-will-kuttanad-mla-tolerate-this-cm-v-d-satheesan-questioned-in-social-media-on-kuttanad-holiday-controversy-articleshow-w8mbqph"/>
        </item>
        <item>
            <title><![CDATA[രാജ്യസഭാ എംപിമാരുടെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി 2 വർഷത്തിനിടെ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 262 കോടിയിലധികം രൂപ; രേഖകൾ പുറത്ത്]]></title>
            <link>https://www.asianetnews.com/india-news/over-262-crore-spent-on-rajya-sabha-mps-salary-allowances-rti-reveals-articleshow-vs9pwk2</link>
            <guid isPermaLink="true">https://www.asianetnews.com/india-news/over-262-crore-spent-on-rajya-sabha-mps-salary-allowances-rti-reveals-articleshow-vs9pwk2</guid>
            <pubDate>Sun, 19 Jul 2026 16:24:49 +0530</pubDate>
            <description><![CDATA[കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭാ എംപിമാർക്കായി കേന്ദ്ര ഖജനാവിൽ നിന്ന് 262 കോടിയിലധികം രൂപ ചിലവഴിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ശമ്പളം, അലവൻസുകൾ, യാത്രകൾ എന്നിവയ്ക്കായി ചിലവിട്ട തുകയിൽ 2024-25 വർഷത്തെ അപേക്ഷിച്ച് 2025-26ൽ 65 കോടിയുടെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km4r3qbn2et1f9e8ee26fryv,imgname-rajya-sabha-mps-analysis-adr-report-billionaire-mps-criminal-cases-india-politics-assets-election-watch-data-1773980999029.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്തെ സിറ്റിംഗ് രാജ്യസഭാ എംപിമാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി (2024-25, 2025-26) കേന്ദ്ര ഖജനാവിൽ നിന്ന് ചിലവഴിച്ചത് 262 കോടിയിലധികം രൂപയെന്ന് രേഖകൾ. ഇതിൽ 151 കോടിയിലധികം രൂപയും എംപിമാരുടെ യാത്രകൾക്കും അലവൻസുകൾക്കുമായി മാത്രമാണ് ചിലവിട്ടതെന്ന് വിവരാവകാശ നിയമപ്രകാരം (RTI) ലഭിച്ച മറുപടി വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകനായ ചന്ദർ ശേഖർ ഗൗർ സമർപ്പിച്ച അപേക്ഷയ്ക്ക് രാജ്യസഭാ സെക്രട്ടേറിയറ്റ് നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്.&lt;/p&gt;&lt;h2&gt;ചെലവുകൾ കുത്തനെ കൂടി&lt;/h2&gt;&lt;p&gt;2024-25 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് തൊട്ടടുത്ത വർഷം എംപിമാർക്കായുള്ള ചിലവുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യസഭാ അംഗങ്ങൾക്കായി ചിലവഴിച്ചത് 98 കോടിയിലധികം രൂപയായിരുന്നു. എന്നാൽ, 2025-26 സാമ്പത്തിക വർഷത്തിൽ ഇത് കുത്തനെ ഉയർന്ന് 163 കോടിയിലധികം രൂപയായി മാറി. 65 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എംപിമാരുടെ ശമ്പളം, ആഭ്യന്തര- അന്തർദ്ദേശീയ യാത്രകൾ, മെഡിക്കൽ ബില്ലുകൾ, ഓഫീസ് ചെലവുകൾ എന്നിവയുൾപ്പെടെയുള്ള കണക്കുകളാണിത്.&lt;/p&gt;&lt;h2&gt;2024-25 സാമ്പത്തിക വർഷത്തെ ചിലവുകൾ&lt;/h2&gt;&lt;p&gt;കഴിഞ്ഞ സാമ്പത്തിക വ&zwj;ർഷത്തിൽ രാജ്യസഭാ അംഗങ്ങളുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി മൊത്തം 98 കോടിയിലധികം രൂപയാണ് ചിലവഴിച്ചത്. &zwnj;&lt;/p&gt;&lt;p&gt;&lt;strong&gt;ശമ്പളം:&lt;/strong&gt; എംപിമാരുടെ ശമ്പള ഇനത്തിൽ മാത്രം 25.71 കോടിയിലധികം രൂപ ചിലവഴിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;അലവൻസുകൾ (ആനുകൂല്യങ്ങൾ): &lt;/strong&gt;വിവിധ തരത്തിലുള്ള അലവൻസുകൾക്കായി 33.33 കോടിയിലധികം രൂപ നൽകി.&lt;/p&gt;&lt;p&gt;&lt;strong&gt;യാത്രാ ചെലവുകൾ: &lt;/strong&gt;എംപിമാരുടെ ഔദ്യോഗിക യാത്രകൾക്കായി (Tour Expenses) 24.99 കോടി രൂപയാണ് ഖജനാവിൽ നിന്ന് ചിലവിട്ടത്.&lt;/p&gt;&lt;p&gt;&lt;strong&gt;മെഡിക്കൽ ബില്ലുകൾ:&lt;/strong&gt; അംഗങ്ങളുടെ ചികിത്സാ ചിലവുകൾക്കായി 8.2 കോടി രൂപ ചിലവഴിച്ചു.&lt;/p&gt;&lt;h2&gt;2025-26 സാമ്പത്തിക വർഷത്തെ ചിലവുകൾ&lt;/h2&gt;&lt;p&gt;തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 2025-26ൽ ചിലവുകളിൽ 65 കോടി രൂപയുടെ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷം മൊത്തം ചിലവ് 163 കോടിയിലധികം രൂപയായി ഉയർന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ശമ്പളം: &lt;/strong&gt;എംപിമാരുടെ ശമ്പള ഇനത്തിലുള്ള ചിലവ് 44.6 കോടിയിലധികം രൂപയായി വർദ്ധിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;അലവൻസുകൾ (ആനുകൂല്യങ്ങൾ): &lt;/strong&gt;അലവൻസുകൾക്കായി മാത്രം ഈ വർഷം 58.78 കോടിയിലധികം രൂപ ചിലവഴിക്കേണ്ടി വന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;യാത്രാ ചെലവുകൾ: &lt;/strong&gt;യാത്രാ ഇനത്തിലെ ചിലവുകൾ കുത്തനെ ഉയർന്ന് 36 കോടി രൂപയിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;മെഡിക്കൽ ബില്ലുകൾ: &lt;/strong&gt;മെഡിക്കൽ ആനുകൂല്യങ്ങൾക്കായി ഈ വർഷം 9.6 കോടി രൂപ ചിലവഴിച്ചു.&lt;/p&gt;&lt;p&gt;ഈ പ്രധാന ചെലവുകൾ കൂടാതെ ഡിജിറ്റൽ ഉപകരണങ്ങൾ, ഇന്ധനം, പ്രിന്റിംഗ്, ഓഫീസ് അറ്റകുറ്റപ്പണികൾ, സബ്&zwnj;സിഡികൾ തുടങ്ങിയ മറ്റ് 21 ഇനം ആനുകൂല്യങ്ങളുടെ ചിലവുകളും ഈ ആകെ തുകയിൽ ഉൾപ്പെടുന്നു. രണ്ട് വർഷത്തെയും കൂട്ടി ആകെ ചിലവ് 262 കോടിയിലധികം രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്ന് ആ&zwj;ർടിഐ കണക്കുകൾ.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/india-news/over-262-crore-spent-on-rajya-sabha-mps-salary-allowances-rti-reveals-articleshow-vs9pwk2"/>
        </item>
        <item>
            <title><![CDATA[അവധി കൊണ്ട് മാത്രം കാര്യമില്ല, സണ്ണിച്ചായൻ കനിയണമെന്ന ട്രോളുമായി എം എം മണി; കറന്‍റിനും വേണം ഗ്യാരന്‍റി എന്ന് മുൻ വൈദ്യുതി മന്ത്രി]]></title>
            <link>https://www.asianetnews.com/kerala-news/mm-mani-trolls-electricity-minister-sunny-jospeh-need-electricity-for-watching-world-cup-final-articleshow-6or7yo0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mm-mani-trolls-electricity-minister-sunny-jospeh-need-electricity-for-watching-world-cup-final-articleshow-6or7yo0</guid>
            <pubDate>Sun, 19 Jul 2026 16:11:10 +0530</pubDate>
            <description><![CDATA[ലോകകപ്പ് ഫൈനൽ പ്രമാണിച്ച് വൈദ്യുതി മുടങ്ങരുതെന്ന് മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം എം മണി. കറന്റിനും ഗ്യാരന്റി വേണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, ആശങ്ക വേണ്ടെന്നും കൂടുതൽ വില നൽകി വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqpmmpqxrpm7txwn4jjzz21n,imgname-mixcollage-03-may-2026-03-32-pm-2857-1777802566397.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം എം മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. കറന്&zwj;റിനും വേണം ഗ്യാരന്&zwj;റി എന്നും എം എം മണി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അതേസമയം, കകപ്പ് ഫുട്ബോൾ ഫൈനല്&zwj; കാണുന്നതില്&zwj; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എത്ര വില കൊടുത്താലും വൈദ്യുതി വാങ്ങുമെന്നാണ് കെഎസ്ഇബി പറഞ്ഞിരിക്കുന്നത്. ലോകകപ്പ് ഫൈനലിൽ അർജന്&zwj;റീനയും സ്പെയിനുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഫൈനൽ ആവേശം ചോരാതിരിക്കാൻ കൂടുതല്&zwj; വിലനൽകി വൈദ്യുതി വാങ്ങിയിരിക്കുതയാണ് കെഎസ്ഇബി.&lt;/p&gt;&lt;p&gt;വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.&lt;/p&gt;&lt;h2&gt;സ്വാഗതം ചെയ്ത് ദിയ&lt;/h2&gt;&lt;p&gt;ലോകകപ്പ് ഫൈനലിന്&zwj;റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്&zwj;റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഈ തീരുമാനം യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടിയാണെന്ന് അവർ പറഞ്ഞു.&lt;/p&gt;&lt;p&gt;ലോകകപ്പ് ഫൈനലിന്&zwj;റെ പിറ്റേദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ താൽപര്യത്തിന് പ്രാധാന്യം നൽകി സമയോചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നന്ദി രേഖപ്പെടുത്തി. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്തുന്നതിനും ഈ തീരുമാനം വലിയ പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mm-mani-trolls-electricity-minister-sunny-jospeh-need-electricity-for-watching-world-cup-final-articleshow-6or7yo0"/>
        </item>
        <item>
            <title><![CDATA['330' ലക്ഷ്യമിട്ട് കേന്ദ്ര നീക്കം, സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി, ഡിഎംകെയും ഒപ്പം; മഴക്കാല സമ്മേളനത്തില്‍ പ്രതിഷേധ കാറ്റ് ശക്തമാകും]]></title>
            <link>https://www.asianetnews.com/india-news/opposition-walks-out-of-all-party-meet-over-tmc-rebels-ahead-of-parliament-monsoon-session-articleshow-xxdew6f</link>
            <guid isPermaLink="true">https://www.asianetnews.com/india-news/opposition-walks-out-of-all-party-meet-over-tmc-rebels-ahead-of-parliament-monsoon-session-articleshow-xxdew6f</guid>
            <pubDate>Sun, 19 Jul 2026 16:04:39 +0530</pubDate>
            <description><![CDATA[&lt;p&gt;മഴക്കാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി. തൃണമൂൽ വിമതരെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ഭരണഘടനാ ഭേദഗതികൾക്കായി സഖ്യകക്ഷികളെ പിളർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwyvh46k18ks8jxt6fwx0tq,imgname-opposition-1784457053318.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പാര്&zwj;ലമെന്&zwj;റിന്&zwj;റെ വര്&zwj;ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേ സര്&zwj;ക്കാര്&zwj; വിളിച്ച സര്&zwj;വകക്ഷി യോഗത്തില്&zwj; നിന്ന് പ്രതിപക്ഷ പാര്&zwj;&zwj;ട്ടികള്&zwj; ഇറങ്ങി പോയി. തൃണമൂല്&zwj; വിമതരെ യോഗത്തിലേക്ക് ക്ഷണിച്ചതില്&zwj; പ്രതിഷേധിച്ചായിരുന്നു നടപടി. ഇതോടെ മഴക്കാല സമ്മേളനത്തില്&zwj; പ്രതിഷേധ കാറ്റ് ശക്തമായി വീശുമെന്നുറപ്പായി. സര്&zwj;വകക്ഷി യോഗത്തില്&zwj; നിന്നുള്ള പ്രതിപക്ഷ പാര്&zwj;ട്ടികളുടെ ഇറങ്ങിപ്പോക്ക് ആദ്യ സൂചനയായി. കോണ്&zwj;ഗ്രസുമായി ഇടഞ്ഞ് പ്രത്യക ബ്ലോക്കായിരിക്കാന്&zwj; നിശ്ചയിച്ച ഡി എം കെ അടക്കം പാര്&zwj;ട്ടികള്&zwj; ഇറങ്ങിപോക്കില്&zwj; ഒപ്പം ചേര്&zwj;ന്നു. തൃണമൂല്&zwj; വിമതരെ യോഗത്തിലേക്ക് ക്ഷണിച്ച നടപടിയെ എം പിമാർ ശക്തമായി ചോദ്യം ചെയ്തു. നാഷണല്&zwj; സിറ്റിസണ്&zwj; പാര്&zwj;ട്ടിയുമായുള്ള വിമതരുടെ ലയനം സ്പീക്കര്&zwj; ഇനിയും അംഗീകരിച്ചിട്ടില്ലെന്നടക്കം പ്രതിപക്ഷ എം പിമാർ ചൂണ്ടിക്കാട്ടി. പ്രതിഷേധം പ്രതീകാത്മകമെന്നറിയിച്ച് പിന്നീട് എം പിമാര്&zwj; യോഗത്തിലേക്ക് തിരിച്ച് കയറി. വളരെ പ്രധാനപ്പെട്ട ബില്ലുകള്&zwj; ഇത്തവണത്തെ സമ്മേളനത്തില്&zwj; വരുമെന്നും പ്രതിഷേധിച്ച് വെറുതെ സമയം കളയരുതെന്നും പാര്&zwj;ലമെന്&zwj;ററി കാര്യമന്ത്രി കിരണ്&zwj; റിജിജു പറഞ്ഞ് നിമിഷങ്ങള്&zwj;ക്കകമാണ് പ്രതിപക്ഷം വോക്കൗട്ട് നടത്തിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;330 വരെ അവകാശവാദം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഭരണഘടന ഭേദഗതി ബില്ലുകള്&zwj; പാസാക്കാനായി ഇന്ത്യ സഖ്യം പാര്&zwj;ട്ടികളെ പിളര്&zwj;ത്താനുള്ള സര്&zwj;ക്കാര്&zwj; നീക്കത്തെ പ്രതിപക്ഷം ശക്തമായി അപലപിച്ചു. 360 പേരുടെ പിന്തുണ വേണമെന്നിരിക്കേ നിലവില്&zwj; അംഗബലം 330 വരെ എത്തിയിട്ടുണ്ടെന്നാണ് ഭരണപക്ഷത്തിന്&zwj;റെ അവകാശവാദം. പ്രത്യേക ബ്ലോക്കായിരിക്കുന്ന 22 ഡി എം കെ എം പിമാര്&zwj; ബി ജെ പിയെ പിന്തുണക്കുന്നതിന്&zwj;റെ സൂചന ഇതുവരെയില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/opposition-walks-out-of-all-party-meet-over-tmc-rebels-ahead-of-parliament-monsoon-session-articleshow-xxdew6f"/>
        </item>
        <item>
            <title><![CDATA[പ്രസവാവധി കഴിഞ്ഞെത്തി; ആ നിമിഷം എല്ലാം മാറിമറിഞ്ഞു, ജോലിയിൽ തിരികെയെത്തിയതിന് പിന്നാലെ പിരിച്ചുവിട്ടു, വീഡിയോ പങ്കുവെച്ച് യുവതി]]></title>
            <link>https://www.asianetnews.com/india-news/woman-got-laid-off-when-returned-to-job-after-maternity-leave-articleshow-y5gfhoe</link>
            <guid isPermaLink="true">https://www.asianetnews.com/india-news/woman-got-laid-off-when-returned-to-job-after-maternity-leave-articleshow-y5gfhoe</guid>
            <pubDate>Sun, 19 Jul 2026 15:56:00 +0530</pubDate>
            <description><![CDATA[പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച താരിണി എന്ന യുവതിയെ കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടു. ഈ തിരിച്ചടിയിൽ തളരാതെ, സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ അവർ തീരുമാനിച്ചു. തൻ്റെ പുതിയ യാത്രയുടെ ഓരോ ഘട്ടവും താരിണി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും വലിയ പിന്തുണ നേടുകയും ചെയ്യുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwy6816dna16sdya1188ywd,imgname-tarini-1784456355878.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജീവിതത്തിൽ ചില നിമിഷങ്ങൾ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവരികയും എല്ലാം മാറ്റിമറിക്കുകയും ചെയ്യും. താരിണി എന്ന യുവതിയുടെ ജീവിതത്തിലും അത്തരമൊരു നിമിഷമുണ്ടായി. ഗർഭകാലത്തെ ബുദ്ധിമുട്ടുകളും പ്രസവാനന്തരമുള്ള കടുത്ത ക്ഷീണവുമെല്ലാം അതിജീവിച്ച്, പ്രസവാവധിയും കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക് തിരികെ എത്തി. താൻ സുരക്ഷിതമായ ഇടത്താണെന്ന് കരുതിയ ആ നിമിഷത്തിലാണ് കമ്പനി അവളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പ്രസവാവധിക്ക് മുൻപോ അതിനിടയിലോ ആയിരുന്നില്ല ഇത്, മറിച്ച് അവധി കഴിഞ്ഞ് തിരികെ എത്തിയ തൊട്ടടുത്ത നിമിഷമായിരുന്നു. തനിക്കുണ്ടായ ഈ അനുഭവം താരിണി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lsquo;നന്നായി കഠിനാധ്വാനം ചെയ്താൽ ജോലി സുരക്ഷിതമായിരിക്കുമെന്നാണ് ഞാൻ എപ്പോഴും കരുതിയിരുന്നത്. എന്നാൽ എന്റെ കരിയറിലെ ഏറ്റവും സംരക്ഷിതമെന്ന് ഞാൻ വിശ്വസിച്ച ഘട്ടത്തിലാണ് എനിക്ക് ജോലി നഷ്ടപ്പെട്ടത്&rsquo;- താരിണി പറയുന്നു. താരിണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.&lt;/p&gt;&lt;p&gt;ഒരു കുഞ്ഞ് ജനിച്ച് തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ ലോകം തങ്ങളെ ചേർത്തുപിടിക്കുമെന്നും ആ സമയത്ത് തങ്ങൾക്ക് സംരക്ഷണം ലഭിക്കുമെന്നും വിശ്വസിക്കുന്ന ഭൂരിഭാഗം ജോലിക്കാരായ സ്ത്രീകൾക്കും വലിയൊരു പ്രഹരമാണ് ഈ അനുഭവമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.&lt;/p&gt;&lt;p&gt;എന്നാൽ തനിക്ക് നേരിട്ട തിരിച്ചടിയിൽ തളർന്നിരിക്കാൻ താരിണി തയ്യാറായില്ല. അയച്ച അപേക്ഷകൾക്കൊന്നും മറുപടിയില്ലാത്ത അവസ്ഥ, നിരസിക്കപ്പെടുന്ന ഇമെയിലുകൾ, ഇതിനിടയിൽ പരിചരിക്കേണ്ട കൊച്ചുകുഞ്ഞ്... എന്നാൽ ഇതിനിടയിലാണ് പുതിയൊരു ചിന്ത താരിണിക്കുണ്ടായത്.&lt;/p&gt;&lt;p&gt;&lsquo;ജോലിയിൽ യാതൊരു സുരക്ഷിതത്വവുമില്ലെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെയെങ്കിൽ എന്തുകൊണ്ട് എനിക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങിക്കൂടാ? മറ്റൊരാളുടെ ബിസിനസ്സിനായി എന്റെ സർഗ്ഗാത്മകതയും കഠിനാധ്വാനവും ഒഴുക്കുന്നതിന് പകരം സ്വന്തം കാലിൽ നിൽക്കുന്നതാണ് നല്ലത്&rsquo;- താരിണി വീഡിയോയിൽ പറയുന്നു.&lt;/p&gt;&lt;p&gt;തന്&zwj;റെ പുതിയ യാത്രയെക്കുറിച്ചും താരിണി വീഡിയോയിൽ പറയുന്നു. എവിടേക്കാണ് എത്തിച്ചേരുക എന്ന് പൂർണമായി ഉറപ്പില്ലെങ്കിലും, ആ യാത്ര ആരംഭിക്കാൻ തീരുമാനിച്ചെന്നും കണ്ടന്&zwj;റ് ക്രിയേഷൻ, ഫ്രീലാൻസിങ്, അല്ലെങ്കിൽ മറ്റൊരു പുതിയ ബിസിനസ് സംരംഭം എന്നിവയിലൂടെ സ്വന്തമായൊരു ബ്രാൻഡ് സൃഷ്ടിക്കാനാണ് താരിണിയുടെ ലക്ഷ്യം.. തന്&zwj;റെ ഈ പുതിയ യാത്രയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാനും താരിണി തീരുമാനിച്ചു. താരിണിയുടെ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. &lsquo;നീ വിചാരിക്കുന്നതെന്തും സാക്ഷാത്കരിക്കാൻ നിനക്ക് കഴിയും മോളേ, മുന്നോട്ട് പോകൂ&rsquo; , &lsquo;താരിണി ഒരു ജീനിയസ് ആണ്, കൂടുതൽ കരുത്ത് പകരട്ടെ&rsquo; എന്നിങ്ങനെ പോസിറ്റീവ് കമന്&zwj;റുകളും ആശംസകളുമാണ് താരിണിയുടെ പോസ്റ്റിന് ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Taarini&rsquo;sdayoff (@taarinisdayoff)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/india-news/woman-got-laid-off-when-returned-to-job-after-maternity-leave-articleshow-y5gfhoe"/>
        </item>
        <item>
            <title><![CDATA[നാളെ അവധി, ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം എന്ന് മന്ത്രി റോജി എം ജോൺ; ആഘോഷത്തോടെ പ്രഖ്യാപനം വരവേറ്റ് വിദ്യാർത്ഥികൾ]]></title>
            <link>https://www.asianetnews.com/kerala-news/minister-roji-m-john-says-tomorrow-is-a-holiday-lets-celebrate-the-world-cup-final-articleshow-zh8961v</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-roji-m-john-says-tomorrow-is-a-holiday-lets-celebrate-the-world-cup-final-articleshow-zh8961v</guid>
            <pubDate>Sun, 19 Jul 2026 15:53:45 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി മന്ത്രി റോജി എം ജോൺ അറിയിച്ചു. വിദ്യാർത്ഥികൾക്ക് മത്സരം പൂർണ്ണമായി ആസ്വദിക്കാനും യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv3fer5ha1eacprkj48hpj90,imgname-mixcollage-14-jun-2026-09-58-pm-3611-1781454561457.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതോടെ ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരം പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് റോജി എം ജോൺ പറഞ്ഞു.&lt;/p&gt;&lt;h2&gt;സ്വാഗതം ചെയ്ത് ദിയ&lt;/h2&gt;&lt;p&gt;ലോകകപ്പ് ഫൈനലിന്&zwj;റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്&zwj;റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഈ തീരുമാനം യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടിയാണെന്ന് അവർ പറഞ്ഞു.&lt;/p&gt;&lt;p&gt;ലോകകപ്പ് ഫൈനലിന്&zwj;റെ പിറ്റേദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ താൽപര്യത്തിന് പ്രാധാന്യം നൽകി സമയോചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നന്ദി രേഖപ്പെടുത്തി. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്തുന്നതിനും ഈ തീരുമാനം വലിയ പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-roji-m-john-says-tomorrow-is-a-holiday-lets-celebrate-the-world-cup-final-articleshow-zh8961v"/>
        </item>
        <item>
            <title><![CDATA[ആദ്യം നിർദേശം മുന്നോട്ടുവച്ചു, സർക്കാർ തീരുമാനത്തിന് കയ്യടിച്ച് ദിയ ബിനു പുളിക്കക്കണ്ടം; 'നാളത്തെ അവധി യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടി']]></title>
            <link>https://www.asianetnews.com/kerala-news/diya-binu-pulikakandam-applauded-the-government-decision-she-first-demanded-holiday-on-monday-articleshow-5gy174t</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/diya-binu-pulikakandam-applauded-the-government-decision-she-first-demanded-holiday-on-monday-articleshow-5gy174t</guid>
            <pubDate>Sun, 19 Jul 2026 15:32:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും, വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിച്ച സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx2x6h5skaw6wx8z0fx6qpfz,imgname-diya-binu-1783582901432.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലാ: ഫിഫ ലോകകപ്പ് ഫൈനലിന്&zwj;റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്&zwj;റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഈ തീരുമാനം യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടിയാണെന്ന് അവർ പറഞ്ഞു.&lt;/p&gt;&lt;p&gt;ലോകകപ്പ് ഫൈനലിന്&zwj;റെ പിറ്റേദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ താൽപര്യത്തിന് പ്രാധാന്യം നൽകി സമയോചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നന്ദി രേഖപ്പെടുത്തി. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്തുന്നതിനും ഈ തീരുമാനം വലിയ പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്.&lt;/p&gt;&lt;p&gt;സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.&lt;/p&gt;&lt;p&gt;കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നൽകുന്ന കാര്യം ആലോചിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരിച്ചിരുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/diya-binu-pulikakandam-applauded-the-government-decision-she-first-demanded-holiday-on-monday-articleshow-5gy174t"/>
        </item>
        <item>
            <title><![CDATA[റിമാൻ്റ് പ്രതി ടോയ്ലറ്റ് ക്ലീനർ കുടിച്ചു; ആശുപത്രിയിലേക്ക് മാറ്റി, സംഭവം തൊടുപുഴ മുട്ടം സബ് ജയിലിൽ]]></title>
            <link>https://www.asianetnews.com/kerala-news/remand-prisoner-attempted-suicide-in-jail-hospitalized-idukki-articleshow-vi4tci6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/remand-prisoner-attempted-suicide-in-jail-hospitalized-idukki-articleshow-vi4tci6</guid>
            <pubDate>Sun, 19 Jul 2026 15:28:29 +0530</pubDate>
            <description><![CDATA[&lt;p&gt;എൻഡിപിഎസ് കേസിൽ അറസ്&zwnj;റ്റിലായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ മുട്ടം സബ് ജയിലിലാണ് സംഭവം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khwbrv9972y2c289v081qtz0,imgname-singapore-indian-origin-woman-taxi-driver-slap-73-year-old-arrest-jail-sgd24-payment-dispute-1771552140585.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇടുക്കി:&lt;/strong&gt; റിമാൻഡ് പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. എൻഡിപിഎസ് കേസിൽ അറസ്&zwnj;റ്റിലായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ മുട്ടം സബ് ജയിലിലാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ടോയ്ലറ്റ് ക്ലീനർ കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. സംഭവത്തെ തുടർന്ന് യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പ്രതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. ടോള്&zwj; ഫ്രീ നമ്പര്&zwj;: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/remand-prisoner-attempted-suicide-in-jail-hospitalized-idukki-articleshow-vi4tci6"/>
        </item>
        <item>
            <title><![CDATA[5 മാസം പ്രായമായ കുഞ്ഞിനടക്കം കടിയേറ്റു, സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം; വിവിധയിടങ്ങളിലായി 3 കുഞ്ഞുങ്ങൾക്കടക്കം പരിക്കേറ്റു; ആശങ്ക ശക്തം]]></title>
            <link>https://www.asianetnews.com/kerala-news/stray-dog-menace-escalates-in-kerala-infants-inside-house-and-courtyard-brutally-attacked-articleshow-o1t41tp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/stray-dog-menace-escalates-in-kerala-infants-inside-house-and-courtyard-brutally-attacked-articleshow-o1t41tp</guid>
            <pubDate>Sun, 19 Jul 2026 15:22:43 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. മലപ്പുറത്ത് അഞ്ച് മാസം പ്രായമായ കുഞ്ഞടക്കം പത്തനംതിട്ട, കാസർകോട് എന്നിവിടങ്ങളിലായി മൂന്ന് കുഞ്ഞുങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായി. വീടിനകത്തും മുറ്റത്തും വെച്ച് നടന്ന സംഭവങ്ങൾ ജനങ്ങളിൽ ആശങ്കയേറ്റിയിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxv6fnsr7cv91w1xy9hbjm1w,imgname--stray-dog-1784397944632.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കുട്ടികൾക്ക് നേരെ ഉൾപ്പെടെയുണ്ടായ ക്രൂരമായ ആക്രമണങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മലപ്പുറം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ നിന്നായി മൂന്ന് പിഞ്ചുകുഞ്ഞുങ്ങളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ആക്രമണങ്ങളിൽ പരിക്കേറ്റ കുട്ടികളെല്ലാം നിലവിൽ ചികിത്സയിലാണ്. മലപ്പുറം ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവുനായ കടിച്ചത്. ഒതുക്കുങ്ങൽ സ്വദേശികളായ മുഹമ്മദ് റാഫി - ജൗഹറ ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥയുണ്ടായത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ആശങ്ക ശക്തമാകുന്നു&lt;/strong&gt;&lt;/h2&gt;&lt;p&gt;പത്തനംതിട്ട അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ മുഹമ്മദ് റംസാനെ മൂന്നിലധികം നായ്ക്കൾ ചേർന്നാണ് ആക്രമിച്ചത്. കാസർകോട് പൈവളിഗെയിലും സമാനമായ രീതിയിൽ ഒന്നര വയസ്സുകാരന് തെരുവുനായുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഗുരുപ്രസാദ് - തുളസി ദമ്പതികളുടെ മകൻ റിതുരാജിനാണ് മുഖത്തടക്കം കടിയേറ്റ് പരിക്കേറ്റത്. സംസ്ഥാനത്ത് തെരുവുനായ ശല്യം വീണ്ടും വർദ്ധിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/stray-dog-menace-escalates-in-kerala-infants-inside-house-and-courtyard-brutally-attacked-articleshow-o1t41tp"/>
        </item>
        <item>
            <title><![CDATA[ഒമാനിൽ ദാരുണ അപകടം, ട്രെയിലറുമായി കൂട്ടിയിടിച്ച് കാർ മറിഞ്ഞു; അധ്യാപികയും മൂന്ന് മക്കളും മരിച്ചു, രണ്ടുപേർക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/international-news/four-people-died-in-vehicle-crash-articleshow-l8mpuyk</link>
            <guid isPermaLink="true">https://www.asianetnews.com/international-news/four-people-died-in-vehicle-crash-articleshow-l8mpuyk</guid>
            <pubDate>Sun, 19 Jul 2026 15:14:53 +0530</pubDate>
            <description><![CDATA[ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തിൽ ഒരു അധ്യാപികയും അവരുടെ മൂന്ന് മക്കളും മരിച്ചു. ഇവർ സഞ്ചരിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ റോയൽ ഒമാൻ പൊലീസ് ഡ്രൈവർമാർക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങൾ നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwvyecax0qr4njvd8p0pkgn,imgname-oman--3--1784454003082.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്കറ്റ്: ഒമാനിലെ സലാലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അധ്യാപികയും മൂന്ന് മക്കളുമടക്കം നാല് ഒമാനി പൗരന്മാർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു വലിയ ട്രെയിലറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു.&lt;/p&gt;&lt;p&gt;അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചോ അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.&lt;/p&gt;&lt;p&gt;അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ റോയൽ ഒമാൻ പൊലീസിന്റെ എയർ വിംഗ് ഹെലികോപ്റ്റർ മാർഗ്ഗം ഷാലിം-ഹല്ലാനിയാത്ത് ദ്വീപുകളുടെ വിലായത്തിൽ നിന്നും ഇവരുടെ സ്വന്തം നാടായ ജലാൻ ബാനി ബു അലി വിലായത്തിലേക്ക് എത്തിച്ചു. തുടർച്ചയായുണ്ടാകുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ റോയൽ ഒമാൻ പൊലീസ് ഡ്രൈവർമാർക്കായി കർശനമായ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.&lt;/p&gt;&lt;p&gt;യാത്ര പുറപ്പെടുന്നതിന് മുൻപ് ഡ്രൈവർമാർ കൃത്യമായി വിശ്രമിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. വാഹനമോടിക്കുമ്പോൾ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുത്. റോഡിലെ വേഗപരിധികൾ കർശനമായി പാലിക്കുകയും ഗതാഗത നിയമങ്ങൾ അനുസരിക്കുകയും ചെയ്യുക എന്നിവയാണ് നിർദ്ദേശങ്ങൾ.&lt;/p&gt;&lt;p&gt;ശനിയാഴ്ചത്തെ ദാരുണമായ അപകടം നടക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം, സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലൂടെ ദോഫാർ ഗവർണറേറ്റിലേക്ക് മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ പായുകയായിരുന്ന രണ്ട് ഡ്രൈവർമാരെ ട്രാഫിക് വിഭാഗം പിടികൂടിയിരുന്നു. മൊബൈൽ സ്പീഡ് ഡിറ്റക്ഷൻ ക്യാമറകളിലാണ് ഇവരുടെ അമിതവേഗത പതിഞ്ഞത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.&lt;/p&gt;&lt;p&gt;അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഹൈവേകളിൽ പട്രോളിംഗും അത്യാധുനിക വേഗപരിശോധനാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമായി തുടരുമെന്നും നിയമലംഘകരെ ഉടനടി പിടികൂടുമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/four-people-died-in-vehicle-crash-articleshow-l8mpuyk"/>
        </item>
        <item>
            <title><![CDATA[കുഞ്ഞാലിക്കുട്ടി പുറത്തുവിട്ട ചിത്രത്തിൽ വിവാദം കത്തുന്നു, തിരുത്തുമായി രാജീവ്, 'ടാറ്റ'യിൽ വാക്പ്പോര് മുറുകുന്നു; മുഖ്യമന്ത്രിയുടെ മറുപടി എന്താകും?]]></title>
            <link>https://www.asianetnews.com/kerala-news/tata-shipyard-controversy-p-rajeev-counters-pk-kunhalikutty-as-war-of-words-escalates-between-govt-and-opposition-articleshow-rm4kect</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/tata-shipyard-controversy-p-rajeev-counters-pk-kunhalikutty-as-war-of-words-escalates-between-govt-and-opposition-articleshow-rm4kect</guid>
            <pubDate>Sun, 19 Jul 2026 15:06:30 +0530</pubDate>
            <description><![CDATA[&lt;p&gt;ടാറ്റയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര്. സർക്കാർ ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നതിന് തെളിവായി മന്ത്രി കുഞ്ഞാലിക്കുട്ടി ചിത്രങ്ങൾ പുറത്തുവിട്ടപ്പോൾ, എൽഡിഎഫ് സർക്കാരാണ് പദ്ധതി തുടങ്ങിയതെന്ന് മുൻ മന്ത്രി പി രാജീവ് തിരുത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwvpg2yr0p8456nw3fvn55m,imgname-pk-kunhalikutty--1--1784453742686.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ടാറ്റ കപ്പല്&zwj; നിര്&zwj;മാണ ശാലയുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ വാക്പ്പോര് തുടരുന്നു. ടാറ്റാ പ്രതിനിധികളുമായി സര്&zwj;ക്കാര്&zwj; ചര്&zwj;ച്ച നടത്തിയതിന്&zwj;റെ ചിത്രങ്ങള്&zwj; പുറത്തുവിട്ട മന്ത്രി കു&zwj;ഞ്ഞാലിക്കുട്ടിയെ മുന്&zwj; വ്യവസായ മന്ത്രി പി രാജീവ് തിരുത്തി. ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് കുഞ്ഞാലിക്കുട്ടി ഇന്നലെയാണ് മാധ്യമങ്ങള്&zwj;ക്ക് മുന്നില്&zwj; പറഞ്ഞത്. തെളിവായി ജൂണ് 29 നടന്ന ചര്&zwj;ച്ചയുടെ ചിത്രങ്ങളും ഉയര്&zwj;ത്തിക്കാട്ടിയിരുന്നു. എന്നാല്&zwj; അതേ ചിത്രങ്ങള്&zwj; വീണ്ടും ഉയര്&zwj;ത്തിക്കാട്ടി കുഞ്ഞാലിക്കുട്ടിയെ തിരുത്തുകയായിരുന്നു മുന്&zwj; വ്യവസായ മന്ത്രി രാജീവ്. എല്&zwj;ഡിഎഫ് സര്&zwj;ക്കാല്&zwj; ധാരണാ പത്രത്തില്&zwj; ഒപ്പിടുകമാത്രമാണ് ചെയ്തതെന്നെ കുഞ്ഞാലിക്കുട്ടിയുടെ വാദത്തിന്, എല്&zwj; ഡി എഫ് സര്&zwj;ക്കാര്&zwj; ധാരണാ പത്രത്തില്&zwj; ഒപ്പിടുക മാത്രമല്ലെന്നും ജോലികള്&zwj; നേരത്തെ തന്നെ തുടങ്ങിയെന്നും രാജീവ് മറുപടി നൽകി.&lt;/p&gt;&lt;h2&gt;&lt;strong&gt;മുഖ്യമന്ത്രിയുടെ മറുപടി എന്താകും&lt;/strong&gt;&lt;/h2&gt;&lt;p&gt;ടാറ്റാ സന്ദർശനവുമായി ബന്ധപ്പെട്ട കോടികളുടെ കണക്ക് കള്ളമല്ലെന്നും ആകെ നിക്ഷേപത്തുകയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ വാദത്തിന് മുഖ്യമന്ത്രി അങ്ങനെ പറയാന്&zwj; പാടില്ലെന്നും രാജീവ് ആവര്&zwj;ത്തിച്ചു. എൽ ഡി എഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കുന്നതിന്&zwj;റെ ഭാഗമായാണ് തുടര്&zwj;ച്ചായുള്ള വാക്ക് പോര്. മുഖ്യമന്ത്രി ഇതില്&zwj; ഇനി എന്ത് മറുപടി പറയുമെന്നതാണ് ആകാംഷ.&lt;/p&gt;&lt;h2&gt;&lt;strong&gt;കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞത്&lt;/strong&gt;&lt;/h2&gt;&lt;p&gt;ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ രംഗത്തെത്തിയത്. ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂൺ 29 നാണ് ചർച്ച നടന്നതെന്നും അതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റാ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും ആകെ നിക്ഷേപത്തുകയെ കുറിച്ചാണ് മുഖ്യമന്ത്രി പറ&zwj;ഞ്ഞതെന്നുമാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്. ടാറ്റ പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച വിവാദത്തിലാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/tata-shipyard-controversy-p-rajeev-counters-pk-kunhalikutty-as-war-of-words-escalates-between-govt-and-opposition-articleshow-rm4kect"/>
        </item>
        <item>
            <title><![CDATA[ദേശാഭിമാനി വാരാന്തപ്പതിപ്പ് തടഞ്ഞെന്ന വാർത്ത നിഷേധിച്ച് എം സ്വരാജ്; 'കള്ളൻ വിജയൻ' എന്ന ലേഖനമില്ല; പ്രശ്നം സാങ്കേതികം മാത്രം, പതിപ്പ് നാളെ ഇറങ്ങും]]></title>
            <link>https://www.asianetnews.com/kerala-news/deshabhimani-sunday-suppliment-not-issued-vs-article-articleshow-0vb66uo</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/deshabhimani-sunday-suppliment-not-issued-vs-article-articleshow-0vb66uo</guid>
            <pubDate>Sun, 19 Jul 2026 14:25:50 +0530</pubDate>
            <description><![CDATA[&lt;p&gt;വി എസിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എഴുതിയ ഓർമ്മക്കുറിപ്പ് ഉൾപ്പെടുന്ന വാരാന്തപ്പതിപ്പ് &amp;nbsp;എന്ത് കൊണ്ട് പ്രസിദ്ധീകരിച്ചില്ല. നാടകപ്രവർത്തകനെ കുറിച്ചുള്ള ലേഖനത്തിൻ്റെ തലക്കെട്ടായിരുന്നു &amp;nbsp;കാരണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwnnnqk7r3npcbyn40tc62h,imgname-whatsapp-image-2026-07-19-at-09.16.55-1784447424243.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ജൂലൈ 21-ന് നടക്കുന്ന വി.എസിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ചാണ് ഇന്നത്തെ വാരാന്തപ്പതിപ്പിന്റെ പ്രധാന പേജിൽ വി.എസ് ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തിയിരുന്നത്. വി.എസിന്റെ മുൻ സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ 'മുഴങ്ങിന്നിപ്പോഴും ആ കടലിരമ്പം' എന്ന പേരിലുള്ള ഓർമ്മക്കുറിപ്പായിരുന്നു ഈ പതിപ്പിന്റെ പ്രധാന ആകർഷണം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇന്ന് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നില്ലെന്ന് പത്രാധിപർ വിശദീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ, പതിപ്പിന്റെ അവസാന പേജിൽ ടി.സി. രാജേഷ് എഴുതിയ 'കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ടിലുള്ള ലേഖനത്തെച്ചൊല്ലി തർക്കമുണ്ടായതായി റിപ്പോര്&zwj;ട്ടുകൾ പുറത്തുവന്നു. പുല്ലാംപാറയിൽ കള്ളനായിരുന്ന വിജയൻ എന്ന നാടകപ്രവർത്തകനെക്കുറിച്ചുള്ളതായിരുന്നു ഈ ലേഖനം. വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയൻ ഈ തലക്കെട്ടിനെ പിന്തുണയ്ക്കുകയും പതിപ്പ് അച്ചടിക്കുകയും ചെയ്തു. എന്നാൽ, ആദ്യ പേജിൽ വി.എസ് അനുസ്മരണവും അവസാന പേജിൽ 'കള്ളൻ വിജയൻ' എന്ന തലക്കെട്ടും വരുന്നത് അനാവശ്യ തെറ്റിദ്ധാരണകൾക്ക് ഇടയാക്കുമെന്ന് ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിലെ ചിലർ ചൂണ്ടിക്കാണിച്ചതായും, തുടർന്ന് വിതരണം തടഞ്ഞതായും ഉള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്.&lt;/p&gt;&lt;h2&gt;സ്വരാജിൻ്റെ വിശദീകരണം&lt;/h2&gt;&lt;p&gt;വി എസ് അച്യുതാനന്ദൻ്റെ അനുസ്മരണക്കുറിപ്പുള്ള ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി ദേശാഭിമാനി റെസിഡൻ്റ് എഡിറ്റർ എം സ്വരാജ്. വി എസിന്റെ അനുസ്മരണക്കുറിപ്പ് ഒഴിവാക്കിയതല്ലെന്നും വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തത് സാങ്കേതിക കാരണം കൊണ്ടാണെന്നും എം സ്വരാജ് പറഞ്ഞു. വി എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വാരാന്തപ്പതിപ്പ് നാളെ പ്രസിദ്ധീകരിക്കുമെന്നും എം സ്വരാജ് വ്യക്തമാക്കി. 'കള്ളൻ വിജയൻ' എന്ന ലേഖനം വാരാന്തപ്പതിപ്പിൽ ഇല്ലെന്നും പ്രചരിക്കുന്നതെല്ലാം അവാസ്തമായ കാര്യങ്ങളാണെന്നും സ്വരാജ് പറഞ്ഞു.നാലുപേജുള്ള ഞായറാഴ്ച പതിപ്പിൻ്റെ ആദ്യ പേജിലാണ് വി എസിനെ അനുസ്മരിക്കുന്ന കെ വി സുധാകരൻ്റെ ലേഖനമുള്ളത്. അവസാന പേജും വിഎസിനെക്കുറിച്ചാണ്. വാരാന്തപ്പതിപ്പ് അച്ചടിച്ച് ഇന്നത്തെ പത്രത്തോടൊപ്പം വിതരണം ചെയ്തിട്ടില്ല എന്നത് വസ്തുതയാണ്. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് അച്ചടിച്ചിട്ടില്ലെന്ന് ഇന്നത്തെ പത്രത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിൻ്റെ അർത്ഥം വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്നല്ല. നാളത്തെ പത്രത്തോടൊപ്പം വാരാന്തപതിപ്പ് ഉണ്ടാകും. ഇന്ന് അച്ചടിക്കാൻ കഴിയാത്തത് സാങ്കേതിക കാരണങ്ങളാലാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളുമാണെന്നും എം സ്വരാജ് പറഞ്ഞു. വി എസിനെ ഒരടിസ്ഥാനമില്ലാത്ത വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. കേട്ടുകേൾവിയെ തുടർന്ന് ഇത്തരം വാർത്തകൾ കൊടുക്കുന്നത് ഉചിതമായില്ല. വാർത്ത പൂർണമായും തെറ്റാണ്. ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ സ്വകാര്യ പ്രസ്സിലാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്ന് രണ്ടുദിവസമായി തൊട്ടടുത്തുള്ള ജില്ലയിലെ യൂണിറ്റിലാണ് അച്ചടി നടക്കുന്നത്. സമയബന്ധിതമായി പത്രം അച്ചടിക്കുന്നതിൽ പ്രശ്നം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം കൊടുക്കാൻ തീരുമാനിച്ചത്. അച്ചടിയുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും എം സ്വരാജ് പറഞ്ഞു.&lt;/p&gt;&lt;h2&gt;മുഴങ്ങിന്നിപ്പോഴും ആ കടലിരമ്പം&lt;/h2&gt;&lt;p&gt;മറ്റന്നാൾ(ജൂലൈ 21) വി എസിൻ്റെ ഓർമ്മദിനമാണ്. ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഇന്നത്തെ വാരാന്തപതിപ്പൻ്റെ പ്രധാനലേഖനയമായി വി എസ് ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തയത്. വി എസിൻ്റെ മുൻ സെക്രട്ടറിയും ജീവചരിത്രകാരനുമായി കെ വി സുധാകരൻ എഴുതിയ ലേഖനമായിരുന്നു ഹൈലൈറ്റ്. മുഴങ്ങിന്നിപ്പോഴും ആ കടലിരമ്പം എന്ന പേരിൽ എഴുതിയ ഓർമ്മക്കുറിപ്പ് അച്ചടിച്ചിട്ടും വിതരണം ചെയ്തില്ലെന്നായിരുന്നു റിപ്പോര്&zwj;ട്ട്. സാങ്കേതിക കാരണങ്ങളാൽ ഇന്ന് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നില്ലെന്നായിരുന്നു പത്രിധിപർ വിശദീകരിച്ചത്.&lt;/p&gt;&lt;h2&gt;'കള്ളൻ വിജയൻ' സാങ്കേതികപ്രശ്നം&lt;/h2&gt;&lt;p&gt;കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ എന്ന തലക്കെട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണ് തയ്യാറാക്കിയ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതെന്നായിരുന്ന വിവരം. പുല്ലാംപാറയിൽ കള്ളനായിരുന്ന വിജയൻ എന്നയാൾ നാടക പ്രവർത്തകനെക്കുറിച്ച് ടി സി രാജേഷ് എഴുതിയ ലേഖനമാണ് അവസാന പേജിൽ ഉൾപ്പെടുത്തിയത്. ഈ തലക്കെട്ട് വാരാന്തപതിപ്പിൻ്റെ എഡിറ്റർ കെ ആർ അജയൻ പിന്തുണച്ചു. വാരാന്തപ്പതിപ്പ് അച്ചടിച്ചു. എന്നാൽ അച്ചടിച്ച് കിട്ടിയ പതിപ്പിലെ ഈ തലക്കെട്ട് ദേശാഭിമാനിയുടെ എഡിറ്റോറിയൽ ബോർഡ് എതിർത്തു. മുൻ പേജിൽ വി എസ് ഓർമയും അവസാനപേജിൽ കള്ളൻ വിജയൻ എന്ന ലേഖനവും വരുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ചിലർ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. തലക്കെട്ട് മാറ്റണമെന്ന് ബോർഡ് ആവശ്യപ്പെട്ടേങ്കിലും വാന്തരപ്പതിപ്പ് എഡറ്റർ തലക്കെട്ടിന് വേണ്ടി ഉറച്ച് നിന്നു. അനാവശ്യതെറ്റിധാരണ വേണ്ടെന്ന് തീരുമാനിച്ച് തയ്യാറാക്കിയ വാരാന്തപ്പതിപ്പ് പതിവിന് വിരുദ്ധമായി വിതരണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു വാര്&zwj;ത്ത.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>S Ajith Kumar</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/deshabhimani-sunday-suppliment-not-issued-vs-article-articleshow-0vb66uo"/>
        </item>
        <item>
            <title><![CDATA['റാമിനും റഹീമിനും രവീന്ദറിനും റോബിനും തുല്യ അവകാശം'; ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ മധ്യപ്രദേശ് സർക്കാർ, കരട് ബില്ലിന് അംഗീകാരം]]></title>
            <link>https://www.asianetnews.com/india-news/madhya-pradesh-cabinet-approves-uniform-civil-code-bill-articleshow-d5ytopd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/madhya-pradesh-cabinet-approves-uniform-civil-code-bill-articleshow-d5ytopd</guid>
            <pubDate>Sun, 19 Jul 2026 14:47:31 +0530</pubDate>
            <description><![CDATA[&lt;p&gt;മധ്യപ്രദേശ് മന്ത്രിസഭ ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരടിന് അംഗീകാരം നൽകി. മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 93 ശതമാനത്തിലധികം പേർ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx2mnpdbqn68jfhwysp89152,imgname-99663fa8-ff0c-4037-94ed-552234d080a8-1783573961131.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജഗദീഷ്പൂർ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരടിന് അംഗീകാരം നൽകി. ജഗദീഷ്പൂരിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. നാളെ ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരം ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.&lt;/p&gt;&lt;p&gt;സർക്കാരിന്റെ നീക്കം ഭരണഘടനാപരമായ തുല്യത ഉറപ്പാക്കാനാണെന്നും ഇന്ത്യൻ മൂല്യങ്ങളുമായി ചേർന്നാണ് ബിൽ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ തയ്യാറാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം, തുല്യത എന്നത് ഇന്ത്യൻ സംസ്കാരത്തിൻ്റെയും മൂല്യങ്ങളുടെയും ഒരു പ്രധാന ഭാഗമാണ്. ഏകീകൃത സിവിൽ കോഡിന് വലിയ ജനപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;സംസ്ഥാനത്തെ 93 ശതമാനത്തിലധികം ആളുകളും നിയമത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കണക്കുകൾ പ്രകാരം, 80 ശതമാനം മുസ്ലീം സ്ത്രീകളും 40 ശതമാനം മുസ്ലീം പുരുഷന്മാരും ഏകീകൃത നിയമം വേണമെന്ന് ആഗ്രഹിക്കുന്നു. മൂന്നു കോടി എസ്എംഎസ് സന്ദേശങ്ങൾ ലഭിച്ചു. അച്ചടി, സോഷ്യൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയും പൊതുജനാഭിപ്രായം ശേഖരിച്ചു. വിവിധ റാലികളിലും സമ്മേളനങ്ങളിലും ജനങ്ങളോട് അഭിപ്രായം തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ഏപ്രിൽ 27ന് ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. എല്ലാവരിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചു. ഏകീകൃത സിവിൽ കോഡ് ഇതിനകം നടപ്പിലാക്കിയ സംസ്ഥാനങ്ങളെക്കുറിച്ചും പഠനം നടത്തി. ആകെ 9.58 ലക്ഷം നിർദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 93.54 ശതമാനം ആളുകളും ഈ നിയമത്തെ പിന്തുണച്ചു. ഒരു വിവേചനവുമില്ലാതെ സമൂഹത്തിലെ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കാനാണ് ഈ നിയമം. അത് റാം ആയാലും റഹീം ആയാലും രവീന്ദർ ആയാലും റോബിൻ ആയാലും എല്ലാവർക്കും തുല്യ അവകാശങ്ങൾ ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/madhya-pradesh-cabinet-approves-uniform-civil-code-bill-articleshow-d5ytopd"/>
        </item>
        <item>
            <title><![CDATA[‌മലപ്പുറത്ത് വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു; കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ]]></title>
            <link>https://www.asianetnews.com/kerala-news/stray-dog-bites-five-month-old-baby-sleeping-inside-home-in-malappuram-articleshow-qfnndhv</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/stray-dog-bites-five-month-old-baby-sleeping-inside-home-in-malappuram-articleshow-qfnndhv</guid>
            <pubDate>Sun, 19 Jul 2026 14:39:41 +0530</pubDate>
            <description><![CDATA[&lt;p&gt;വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. മലപ്പുറം ഒതുക്കുങ്ങലിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-2c9059c0-5ab8-4d20-8b97-ebe990a8c7fd,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. മലപ്പുറം ഒതുക്കുങ്ങലിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുഹമ്മദ് റാഫി - ജൗഹറ എന്നിവരുടെ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. മുഖത്തും ചെവിയിലും തലക്കും കടിയേറ്റ കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇതേ നായ പലരെയും കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. നായക്കായി തെരച്ചിൽ തുടരുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/stray-dog-bites-five-month-old-baby-sleeping-inside-home-in-malappuram-articleshow-qfnndhv"/>
        </item>
        <item>
            <title><![CDATA[വൈദ്യപരിശോധനയ്ക്കിടെ മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, രക്ഷപ്പെട്ടത് ഇരു കൈകളിലും വിലങ്ങോടെ]]></title>
            <link>https://www.asianetnews.com/kerala-news/theft-accused-escapes-from-police-custody-during-medical-examination-in-aluva-articleshow-t30rqhf</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/theft-accused-escapes-from-police-custody-during-medical-examination-in-aluva-articleshow-t30rqhf</guid>
            <pubDate>Sun, 19 Jul 2026 14:23:51 +0530</pubDate>
            <description><![CDATA[&lt;p&gt;കളമശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxws9sfw97m6b1gpaa87d2re,imgname-fotojet---2026-07-19t142335.387-1784451229180.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലുവ: കളമശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുൽ അലി (24) ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോൾ ഇരു കൈകളിലും വിലങ്ങുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പച്ച ടി-ഷർട്ടും നീല ജീൻസുമാണ് ഇയാൾ ധരിച്ചിരുന്നത്. കളമശേരി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് ചെമ്പ് കമ്പി മോഷ്ടിക്കുന്നതിനിടെയാണ് അബ്ദുൽ അലിയെ പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/theft-accused-escapes-from-police-custody-during-medical-examination-in-aluva-articleshow-t30rqhf"/>
        </item>
        <item>
            <title><![CDATA[പാർലമെന്റ് സമ്മേളനം: സർവകക്ഷി യോ​ഗത്തിൽ തൃണമൂൽ വിമതരും, ചോദ്യംചെയ്ത് പ്രതിപക്ഷ എംപിമാർ; യോ​ഗത്തിൽനിന്ന് ഇറങ്ങിപ്പോയി പ്രതിഷേധം]]></title>
            <link>https://www.asianetnews.com/india-news/parliament-monsoon-session-2026-trinamool-rebels-invited-for-all-party-meeting-opposition-walked-out-articleshow-zgrrt71</link>
            <guid isPermaLink="true">https://www.asianetnews.com/india-news/parliament-monsoon-session-2026-trinamool-rebels-invited-for-all-party-meeting-opposition-walked-out-articleshow-zgrrt71</guid>
            <pubDate>Sun, 19 Jul 2026 14:11:31 +0530</pubDate>
            <description><![CDATA[&lt;p&gt;തൃണമൂൽ വിമതരെ സർവകക്ഷി യോ​ഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുകൂട്ടിയ സർവകക്ഷിയോ​ഗത്തിൽനിന്നാണ് പ്രതിപക്ഷകക്ഷികൾ ഇറങ്ങിപ്പോയത്. പ്രതീകാത്മകമായ പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷ അം​ഗങ്ങൾ പിന്നീട് തിരിച്ചെത്തി യോ​ഗത്തിൽ പങ്കെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwrrdbhcts6awc471cczsan,imgname-all-party-meeting-tmc-opposition-walkout-1784450659697.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: തൃണമൂൽ വിമതരെ സർവകക്ഷി യോ​ഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുകൂട്ടിയ സർവകക്ഷിയോ​ഗത്തിൽനിന്നാണ് പ്രതിപക്ഷകക്ഷികൾ ഇറങ്ങിപ്പോയത്. പ്രതീകാത്മകമായ പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷ അം​ഗങ്ങൾ പിന്നീട് തിരിച്ചെത്തി യോ​ഗത്തിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് സർവകക്ഷി യോ​ഗം വിളിച്ചത്. തൃണമൂൽ വിട്ടുപോയ വിമതരെയും യോ​ഗത്തിലേക്ക് ക്ഷണിച്ചിരുന്നു. തൃണമൂൽ വിട്ട വിമതർ നാഷണിലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ(എൻസിപിഐ) എന്ന പാർട്ടിയിലാണ് അടുത്തിടെ ലയിച്ചത്. ഈ പാർട്ടിയുടെ പ്രതിനിധികളായാണ് വിമതരെയും യോ​ഗത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ, തൃണമൂൽ എംപിമാരായ മഹുവ മൊയ്ത്ര, സൗ​ഗത റോയ് ഉൾപ്പെടെയുള്ളവർ ഇത് ചോദ്യംചെയ്തു.&lt;/p&gt;&lt;p&gt;തൃണമൂൽ വിട്ടവർ പുതിയ പാർട്ടിയിൽ ലയിച്ചതിന് ഇതുവരെ അം​ഗീകാരം ലഭിച്ചിട്ടില്ലെന്നും എൻസിപിഐ അം​ഗീകാരമില്ലാത്ത പാർട്ടിയാണെന്നുമാണ് സൗ​ഗത റോയ് ഉൾപ്പെടെയുള്ളവർ വാദിച്ചത്. എൻസിപിഐയിൽ ലയിച്ച 20 എംപിമാർ ഇപ്പോഴും തൃണമൂൽ അം​ഗങ്ങളാണെന്നാണ് പാർലമെന്റ് വെബ്സൈറ്റിലുള്ളതെന്നും സൗ​ഗത റോയ് പറഞ്ഞു. തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം യോ​ഗത്തിൽനിന്നും ഇറങ്ങിപ്പോയത്.&lt;/p&gt;&lt;p&gt;20 തൃണമൂൽ വിമതരുടെ പാർട്ടിമാറ്റം സ്പീക്കറുടെ പരി​ഗണനയിലിരിക്കെ ഇവരെ സർവകക്ഷി യോ​ഗത്തിലേക്ക് വിളിച്ചത് പ്രതിഷേധാർഹമാണെന്ന് കോൺ​ഗ്രസ് പറഞ്ഞു. അതേസമയം, പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോ​ഗത്തിലേക്ക് ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നായിരുന്നു എൻസിപിഐ നേതാവും എംപിയുമായ കാഘോലി ഘോഷ് ദസ്തിദാറിന്റെ പ്രതികരണം. തൃണമൂൽ വിട്ടവരുടെ ലയനനടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സ്പീക്കർക്ക് സമർപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/parliament-monsoon-session-2026-trinamool-rebels-invited-for-all-party-meeting-opposition-walked-out-articleshow-zgrrt71"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രിയെ വെട്ടിലാക്കി ലോയേഴ്സ് കോൺഗ്രസ്, പ്ലീഡർ നിയമനത്തിൽ മാനദണ്ഡം വ്യക്തമാക്കണമെന്ന് ആവശ്യം, ജിയോണ സജീവ പ്രവർത്തകയല്ലെന്ന് പ്രതികരണം]]></title>
            <link>https://www.asianetnews.com/kerala-news/lawyers-congress-differs-with-the-chief-minister-demands-clarity-on-criteria-for-pleader-appointments-articleshow-2wit69c</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/lawyers-congress-differs-with-the-chief-minister-demands-clarity-on-criteria-for-pleader-appointments-articleshow-2wit69c</guid>
            <pubDate>Sun, 19 Jul 2026 14:05:34 +0530</pubDate>
            <description><![CDATA[&lt;p&gt;ജിയോണ ജെയിംസിൻ്റെ പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ വാദം തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്. ജിയോണ സംഘടനയുടെ സജീവ പ്രവർത്തകയല്ലെന്നും നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxj45rgv74pyxjx1zd2vyb52,imgname-mixcollage-15-jul-2026-11-01-am-7915-1784093532699.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ വെട്ടിലാക്കി ലോയേഴ്സ് കോൺഗ്രസ്. ജിയോണ ജെയിംസ് സംഘടനയുടെ സജീവ പ്രവർത്തകയല്ലെന്നും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആവശ്യപ്പെട്ടു. നിയമനത്തിൽ പരാതി അറിയിക്കാൻ മുഖ്യമന്ത്രിയെ കാണാൻ വീണ്ടും കെഎസ് യു സംസ്ഥാന പ്രസിഡണ്ട് അനുമതി തേടും. അതിനിടെ പാർട്ടി വക്താക്കളുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ കെപിസിസി വിലക്കിയിരുന്നു.&lt;/p&gt;&lt;p&gt;ജിയോണ ജെയിംസിൻറെ നിയമനത്തിനെതിരായ കെഎസ് യു പരാതി മുഖ്യമന്ത്രി തള്ളിയത് ലോയേഴ്സ് കോൺഗ്രസ് നോമിനിയെന്ന് പറഞ്ഞായിരുന്നു. ലോയേഴ്സ് കോൺഗ്രസ് മുന്നോടട് വെച്ച് പേരെന്ന മുഖ്യമന്ത്രിയുടെ വാദത്തെ സംഘടന തന്നെ ചോദ്യം ചെയ്യുന്നു. പേര് നി&zwj;ർദ്ദേശിച്ചു. പക്ഷെ പട്ടികയിൽ വളരെ താഴെയായിരുന്നുവെന്നാണ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടിൻറെ വാദം. ലോയേഴ്സ് കോൺഗ്രസ്സിലെ തർക്കവും വിവാദത്തിന് കാരണമാണ് എന്ന് സൂചനയുണ്ട്. സംഘടനാ നേതാവും സ്റ്റേറ്റ് അറ്റോർണിയുമായി അനൂപ് നായരാണ് ജിയോണയുടെ പേര് മുന്നോട്ട് വെച്ചതെന്നാണ് വിവരം.&lt;/p&gt;&lt;p&gt;അതേ സമയം സംഘടനയുടെ നേതാക്കളെ ഒഴിവാക്കിയതിലാണ് നേതൃത്വത്തിനുള്ള അമർഷമെന്നാണ് സൂചന. ഡീൻ കൂര്യാക്കോസ് എംപിയും ജിയോണയുടെ പേര് നി&zwj;ർദ്ദേശിച്ചിരുന്നു. ലോയേഴ്സ് കോൺഗ്രസ് തന്നെ നിയമനം ചോദ്യം ചെയ്തത് കെഎസ് യുവിൻറെ വാദങ്ങൾക്ക് ബലം പകരുന്നു. നേരത്തെ കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചെന്ന പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യര്&zwj; വീണ്ടും മുഖ്യന്ത്രിയെ കാണാനൊരുങ്ങുകയാണ്. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് നൽകാനാണ് തീരുമാനം.&lt;/p&gt;&lt;p&gt;കെഎസ് യുവിനെതരായ മുഖ്യമന്ത്രിയെ സമീപനത്തെ വിമർശിക്കുന്നവർക്കും കെഎസ് യു പരസ്യപ്രതികരണം നടത്തരുതായിരുന്നുവെന്ന അഭിപ്രായമുണ്ട്. എല്ലാതലത്തിലുള്ള പരസ്പരം പോര് പാടില്ലെന്നാാണ് പാർട്ടി നിലപാട്. ഇതിനിടെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങൾക്ക് വക്താക്കളെ കെപിസിസി വിലക്കി. പാർട്ടി നയം മാത്രമേ മാധ്യമങ്ങിലും സമൂഹ്യമാധ്യമങ്ങളിലും പറയാവൂ. വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ പാർട്ടി ഫോറത്തിൽ മാത്രമേ പറയാവൂ എന്നാണ് വക്താക്കൾക്ക് മീഡിയാ ചുമതലയുള്ള ദീപ്തി മേരി വ&zwj;ർഗ്ഗീസ് അയച്ച സർക്കുലറിൽ പറയുന്നത്. അടിയന്തിരമായി രാഷ്ട്രീയകാര്യസമിതി വിളിക്കണമെന്ന അഭിപ്രായവും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/lawyers-congress-differs-with-the-chief-minister-demands-clarity-on-criteria-for-pleader-appointments-articleshow-2wit69c"/>
        </item>
        <item>
            <title><![CDATA['തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ല', പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സനോജ്, ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം തുടരും]]></title>
            <link>https://www.asianetnews.com/kerala-news/dyfi-says-free-meal-distribution-in-hospitals-will-continue-despite-ministers-remarks-articleshow-i8endk3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dyfi-says-free-meal-distribution-in-hospitals-will-continue-despite-ministers-remarks-articleshow-i8endk3</guid>
            <pubDate>Sun, 19 Jul 2026 14:04:28 +0530</pubDate>
            <description><![CDATA[&lt;p&gt;പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtektdvdhmq158bhc6kah2p,imgname-fotojet---2026-07-18t163317.500-1784372914619.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്നും പൊതിച്ചോറിൽ മന്ത്രി മണ്ണ് വാരിയിടുന്നു, മന്ത്രിക്ക് ധിക്കാരത്തിന്&zwj;റെ ഭാഷയാണ്. പൊതിച്ചോറിൽ ഡിവൈഎഫ്ഐ രാഷ്&zwnj;ട്രീയം കാണിച്ചിട്ടില്ല എന്നും വികെ സനോജ് പറഞ്ഞു. എന്നാല്&zwj;, സർക്കാർ ആശുപത്രികളിൽ വിവിധ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണത്തെ ചൊല്ലി പോര് മുറുകുകയാണ്. ആശുപതികളിൽ സംഘടനകളുടെ കൊടി കെട്ടിയുള്ള ഭക്ഷണവിതരണം ഇനി വേണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. തുടർന്ന് ആര് തടഞ്ഞാലും പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കഴിഞ്ഞ 19 വർഷമായി സേവാഭാരതിയും 10 വർഷമായി ഡിവൈഎഫ്ഐയും സംസ്ഥാനത്തെ ആശുപത്രികളിൽ സൗജന്യ പൊതിച്ചോർ വിതരണം നടത്തുന്നുണ്ട് . ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കുന്ന പദ്ധതി രാഷ്ട്രീയ ഭേദമില്ലാതെ ഏറെ കയ്യടി നേടിയിരുന്നു. എന്നാൽ ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും കൊടികെട്ടിയുള്ള ഭക്ഷണവിതരണം എന്തുവിലകൊടുത്തും തടയുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ നിലപാട് .ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്&zwj;റെയോ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ല. പകരം ആശുപതികളിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനാണ് സർക്കാരിന്&zwj;റെ നീക്കം. കമ്മ്യൂണിറ്റി കിച്ചൻ എങ്ങനെ വേണം എന്നതിൽ തുടർ ചർച്ചക്ക് ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണ്.&amp;nbsp;&lt;/p&gt;&lt;p&gt;പൊതിച്ചോറിന്&zwj;റെ കാര്യത്തിൽ എന്തിനാണ് ശത്രുത മനോഭാവമെന്നാണ് മുൻമന്ത്രി മുഹമ്മദ് റിയാസിന്&zwj;റെ ചോദ്യം. ഡിവൈഎഫ്ഐ ഉൾപെടെയുള്ള സംഘടനയുമായി ചർച്ച ചെയ്യണമെന്നും ആരോഗ്യമന്ത്രി ഈഗോ ഒഴിവാക്കണമെന്നും റിയാസ് പറഞ്ഞു. കൊടിയും ബാനറും വെക്കുന്നതിൽ എന്താണ് പ്രശ്നമെന്നാണ് ഡിവൈഎഫ്ഐയുടെ ചോദ്യം.അതുപോലെ, ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ലെന്നാണ് ബിജെപിയുടെ നിലപാട് . പൊതിച്ചോറ്&zwnj; കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്ന് കെ. സുരേന്ദ്രൻ പരിഹസിച്ചു. കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ലെന്നും ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലതെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dyfi-says-free-meal-distribution-in-hospitals-will-continue-despite-ministers-remarks-articleshow-i8endk3"/>
        </item>
        <item>
            <title><![CDATA[ആ കടലിരമ്പം മുഴങ്ങിയില്ല, വിഎസിനെ മറന്ന് ദേശാഭിമാനി; അച്ചടിച്ച ശേഷം ഓർ‌മ്മക്കുറിപ്പ് ഒഴിവാക്കി, സാങ്കേതിക പിഴവെന്ന് വിശദീകരണം]]></title>
            <link>https://www.asianetnews.com/kerala-news/vs-achuthanandan-memorial-weekend-edition-printed-but-withheld-from-distribution-by-cpm-newspaper-deshabhimani-articleshow-lq0m9s0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vs-achuthanandan-memorial-weekend-edition-printed-but-withheld-from-distribution-by-cpm-newspaper-deshabhimani-articleshow-lq0m9s0</guid>
            <pubDate>Sun, 19 Jul 2026 13:57:13 +0530</pubDate>
            <description><![CDATA[&lt;p&gt;വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. ഒന്നാം ചരമ വാർഷിക ദിനത്തിന് മുന്നോടിയായി ഞായറാഴ്ചകളിൽ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം ഇറങ്ങിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxw9318r35wqfrzg9nkkhz38,imgname-fotojet---2026-07-19t094008.090-1784434230552.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വിഎസിനെ കുറിച്ചുള്ള അനുസ്മരണക്കുറിപ്പുള്ള ഇന്നിറങ്ങേണ്ട ദേശാഭിമാനി വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി. എന്നാൽ കള്ളൻ വിജയൻ എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെ പറ്റിയുള്ള മറ്റൊരു ലേഖനം കാരമാണ് സപ്ളിമെൻ്റിൻ്റെ അച്ചടി മാറ്റിവെച്ചതെന്നാണ് ദേശാഭിമാനി വൃത്തങ്ങളുടെ വിശദീകരണം. കള്ളൻ വിജയൻ എന്ന തലക്കെട്ടിനെ ചൊല്ലി എഡിറ്റോറിയൽ ബോർഡിൽ തർക്കമുണ്ടായെന്നും വിവരമുണ്ട്.&lt;/p&gt;&lt;p&gt;മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം എന്ന പേരിൽ വിഎസിൻറെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകനായിരുന്നു കവർസ്റ്റോറി എഴുതിയത്. വിഎസിൻറെ ഒന്നാം ഓർമദിനത്തോടനുബന്ധിച്ച് പാർട്ടി പത്രത്തിറെ സൺഡേ സപ്ളിമെൻറിലെ കവർസ്റ്റോറി. എന്നാൽ ഇന്ന് പത്രം ഇറങ്ങിയത് സപ്ളിമെൻറില്ലാതെയായിരുന്നു. ഒന്നാം പേജിൽ അറിയിപ്പായി കൊടുത്തത് സാങ്കേതിക കാരണം മൂലം സപ്ളിമെൻറ് ഇല്ലെന്നായിരുന്നു. ഇതോടെ വിഎസിനെ പാർട്ടി പത്രം തമസ്കരിച്ചെന്ന രീതിയിൽ വിവാദം മുറുകി. പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. സപ്ളിമെൻറിൻറെ അവസാന പേജിലെ മറ്റൊരു ലേഖനത്തിൻറെ തലക്കെട്ടാണ് യഥാർത്ഥ പ്രശ്നമായത്.&lt;/p&gt;&lt;p&gt;പുല്ലംപാറയിൽ കള്ളൻ വിജയൻ എന്ന് അറിയപ്പെടുന്ന ഒരു നാടകപ്രവർത്തകനുണ്ട്. അയാളെ കുറിച്ചുള്ള കള്ളൻ വിജയൻധന്യ നാടക ഗ്രാമം മുത്തിപ്പാറ പിഒ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഫ്രണ്ട് പേജിൽ വിഎസ് ഓർമ്മയും. ലാസ്റ്റ് പേജിൽ കള്ളൻ വിജയൻ എന്ന ലേഖനവും വരുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ചിലർ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. ഇത് തർക്കത്തിനും ഇടയാക്കി. ഒടുവിൽ അനാവശ്യ തെറ്റിദ്ധാരണ ഒഴിവാക്കാൻ സപ്ളിമെൻറ് തന്നെ വേണ്ടെന്ന് വെച്ചു. പാർട്ടി പത്രം വായിച്ചില്ലെന്ന് വരെ പറഞ്ഞായിരുന്നു നേതാക്കളുടെ ഒിഞ്ഞുമാറൽ. വാർത്ത പുറത്തായതോടെ വിഎസിനെയും പിണറായിയെയും ചേർത്തും ദേശാഭിമാനിയെ കുറ്റപ്പെടുത്തിയും പരിഹസിച്ചുമൊക്കെ രാഷ്ട്രീയ എതിരാളികൾ സമൂഹമധ്യമങ്ങളിൽ വിവാദം സജീവചർച്ചയാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vs-achuthanandan-memorial-weekend-edition-printed-but-withheld-from-distribution-by-cpm-newspaper-deshabhimani-articleshow-lq0m9s0"/>
        </item>
        <item>
            <title><![CDATA['മേഖലയെ കൂടുതൽ അസ്ഥിരതയിലേക്ക് തള്ളിവിടരുത്'; കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ, അടിയന്തര ഇടപെടൽ അനിവാര്യം]]></title>
            <link>https://www.asianetnews.com/international-news/uae-expresses-deep-concern-over-regional-conflicts-articleshow-6n7abmh</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-expresses-deep-concern-over-regional-conflicts-articleshow-6n7abmh</guid>
            <pubDate>Sun, 19 Jul 2026 13:47:15 +0530</pubDate>
            <description><![CDATA[പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ യുഎഇ, എല്ലാ വിഭാഗങ്ങളും ആത്മസംയമനം പാലിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. സിവിലിയൻ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച രാജ്യം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ തേടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jygatttqbvsw07f32wnec4t9,imgname-fotojet---2025-06-24t121252.223-1750747409239.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ. മേഖലയിലെ സംഘർഷങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും കൂടുതൽ അസ്ഥിരതയിലേക്കും യുദ്ധാവസ്ഥയിലേക്കും നയിക്കുന്ന നീക്കങ്ങളിൽ നിന്ന് എല്ലാ വിഭാഗങ്ങളും പിന്മാറണമെന്നും യുഎഇ ഔദ്യോഗികമായി ആഹ്വാനം ചെയ്തു.&lt;/p&gt;&lt;p&gt;അപകടകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും പശ്ചിമേഷ്യ വീണ്ടുമൊരു അക്രമ പരമ്പരയിലേക്ക് വീണുപോകാതിരിക്കാനും എല്ലാ കക്ഷികളും പരമാവധി ആത്മസംയമനം പാലിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മേഖലയിലെ ശത്രുതാപരമായ നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിച്ച് എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങിവരണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ആഗോള സമ്പദ്&zwnj;വ്യവസ്ഥയുടെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യാതൊരുവിധ തടസ്സങ്ങളുമില്ലാതെ സുരക്ഷിതമായി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും രാജ്യം ആവർത്തിച്ചു. അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുന്ന സമുദ്രപാതകളിലെ അക്രമങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;സ്കൂളുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ, കുടിവെള്ള വിതരണ പ്ലാന്റുകൾ, ഊർജ്ജ നിലയങ്ങൾ, ഗതാഗത സംവിധാനങ്ങൾ, ജനവാസ മേഖലകൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും നഗ്നവും ഗുരുതരവുമായ ലംഘനമാണ്. യാതൊരു സാഹചര്യത്തിലും ഇത്തരം നടപടികളെ അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് രാജ്യം ആവർത്തിച്ചു. മേഖലയിൽ ദീർഘകാല സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും യുഎഇ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-expresses-deep-concern-over-regional-conflicts-articleshow-6n7abmh"/>
        </item>
        <item>
            <title><![CDATA[വീടിനകത്ത് പോലും സുരക്ഷയില്ല, കടിച്ചുകീറിയത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ; മറ്റു മൂന്ന് പേര്‍ക്കും തെരുവുനായയുടെ കടിയേറ്റു]]></title>
            <link>https://www.asianetnews.com/kerala-news/five-month-old-baby-injured-in-stray-dog-attack-inside-home-in-malappuram-articleshow-szebtqz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/five-month-old-baby-injured-in-stray-dog-attack-inside-home-in-malappuram-articleshow-szebtqz</guid>
            <pubDate>Sun, 19 Jul 2026 13:44:12 +0530</pubDate>
            <description><![CDATA[&lt;p&gt;ഒതുക്കുങ്ങലില്&zwj; മുറിക്കുള്ളില്&zwj; ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwq133xq29m0pxt775mq8qc,imgname-fotojet---2026-07-19t134354.576-1784448846973.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: ഒതുക്കുങ്ങലില്&zwj; മുറിക്കുള്ളില്&zwj; ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി. ഒതുക്കുങ്ങല്&zwj; തൊടുവത്തുപറമ്പില്&zwj; ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ഉടന്&zwj; തന്നെ മഞ്ചേരി മെഡിക്കല്&zwj; കോളേജ് ആശുപത്രിയില്&zwj; പ്രവേശിപ്പിച്ചു. വീടിന്&zwj;റെ വാതില്&zwj; തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ തെരുവ് നായ, മുറിയില്&zwj; ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്&zwj; കേട്ട് വീട്ടുകാര്&zwj; ഓടിയെത്തിയപ്പോഴാണ് ചോരയൊലിക്കുന്ന നിലയില്&zwj; കുഞ്ഞിനെ കണ്ടത്. വീട്ടുകാര്&zwj; നായയെ ഓടിച്ചു വിട്ടു.&lt;/p&gt;&lt;p&gt;കുഞ്ഞിന് പുറമെ പ്രദേശത്തെ മറ്റ് മൂന്നുപേര്&zwj;ക്കും ഇതേ തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. മദ്&zwnj;റസയില്&zwj; പോവുകയായിരുന്ന മറ്റുരത്തങ്ങാടി പുളിക്കല്&zwj; റിഷാദ് അലി, മുസ്ലിയാരങ്ങാടിലുള്ള നാരായണന്&zwj;, മുനമ്പത്ത് സൈനബ എന്നിവര്&zwj;ക്കാണ് പരിക്കേറ്റത്.ഇവര്&zwj;ക്കും പ്രാഥമിക ചികിത്സ നല്&zwj;കി. പ്രദേശത്ത് തെരുവ് നായ ശല്യം കടുത്ത രീതിയില്&zwj; നിലനില്&zwj;ക്കുന്നുണ്ടെന്ന് നാട്ടുകാര്&zwj; ആരോപിക്കുന്നു. വീടിനകത്ത് പോലും കുട്ടികള്&zwj;ക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും, അധികൃതര്&zwj; അടിയന്തരമായി ഇടപെട്ട് അക്രമകാരികളായ നായകളെ പിടികൂടാന്&zwj; നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്&zwj; രംഗത്തെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/five-month-old-baby-injured-in-stray-dog-attack-inside-home-in-malappuram-articleshow-szebtqz"/>
        </item>
        <item>
            <title><![CDATA[പൊതിച്ചോറിൽ നിലപാട് വ്യക്തമാക്കി ബിജെപി, ഇതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല, കമ്യൂണിറ്റി കിച്ചൻ കേരളത്തിൽ നടപ്പില്ലെന്നും കെ സുരേന്ദ്രൻ]]></title>
            <link>https://www.asianetnews.com/kerala-news/bjp-clarifies-its-stance-on-pothichoru-k-surendran-states-there-is-no-need-to-view-this-through-a-political-lens-articleshow-kugpl68</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bjp-clarifies-its-stance-on-pothichoru-k-surendran-states-there-is-no-need-to-view-this-through-a-political-lens-articleshow-kugpl68</guid>
            <pubDate>Sun, 19 Jul 2026 13:24:47 +0530</pubDate>
            <description><![CDATA[സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടഞ്ഞ സർക്കാർ നടപടിയെ കെ. സുരേന്ദ്രൻ വിമർശിച്ചു. എന്നാൽ, ഡിവൈഎഫ്ഐ ഉൾപ്പെടെ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനം ആശുപത്രികളിൽ അനുവദിക്കില്ലെന്നും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം നൽകുമെന്നും ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxc90cewrr0ggbeyjhakvq18,imgname-k-surendran-1749537534428.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ലെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. പൊതിച്ചോറ് കഴിച്ചവരെല്ലാം അത് നൽകിയവർക്കാണ് വോട്ട് ചെയ്തിരുന്നതെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെയുള്ള പല നേതാക്കളും സഭ കാണുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് എപ്പോഴും നല്ലതാണ്. കാരണം നൽകുന്ന ഭക്ഷണം വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്താനും അത് കഴിക്കുന്നത് മൂലം യാതൊരുവിധ അപകടങ്ങളും ഉണ്ടാകാതിരിക്കാനും കൊടുക്കുന്നവർക്ക് കൃത്യമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന്റെ പേരിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനങ്ങൾ കൊണ്ടുവരാൻ നോക്കിയാൽ അത് കേരളത്തിൽ നടപ്പാകില്ലെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. കോവിഡ് കാലത്ത് തന്നെ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനങ്ങളെല്ലാം പൊളിഞ്ഞ് പാളീസായതാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് തങ്ങളുടെ ദുരഭിമാനം വെടിയുന്നതായിരിക്കും ഏറ്റവും നല്ലതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;ആരോഗ്യമന്ത്രി&lt;/h2&gt;&lt;p&gt;ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകാവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;ഡിവൈഎഫ്ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. വകുപ്പിന് അത്തരം ഒരു അംഗത്വം ആവശ്യമില്ല. അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bjp-clarifies-its-stance-on-pothichoru-k-surendran-states-there-is-no-need-to-view-this-through-a-political-lens-articleshow-kugpl68"/>
        </item>
        <item>
            <title><![CDATA[വൈദ്യുതി മുടങ്ങി, മെഴുകുതിരി കത്തിക്കുന്നതിനിടെ പൊള്ളലേറ്റു, വയോധികയ്ക്ക് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/kerala-news/elderly-woman-dies-after-suffering-burns-while-lighting-candle-during-power-outage-in-kochi-articleshow-59iqu1l</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/elderly-woman-dies-after-suffering-burns-while-lighting-candle-during-power-outage-in-kochi-articleshow-59iqu1l</guid>
            <pubDate>Sun, 19 Jul 2026 13:19:49 +0530</pubDate>
            <description><![CDATA[&lt;p&gt;വൈദ്യുതി മുടങ്ങിയ സമയത്ത് മെഴുകുതിരി കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwnmf5pz6j335n514x3e35q,imgname-fotojet---2026-07-19t131926.786-1784447384758.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: വൈദ്യുതി മുടങ്ങിയ സമയത്ത് മെഴുകുതിരി കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. എളമക്കര പൊറ്റക്കുഴി മാക്കാപറമ്പിൽ മറിയം പൈലി (71) ആണ് മരിച്ചത്. സംസ്കാരം ഇന്ന് നടക്കും. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മെഴുകുതിരി കത്തിക്കാൻ ശ്രമിക്കുന്നതിനിടെ കത്തിയ മെഴുകുതിരി ഇവരുടെ വസ്ത്രത്തിലേക്ക് വീണ് തീപിടിക്കുകയായിരുന്നു. വലത് കൈയ്യും ഒരു കാലും തളർന്ന മറിയം, തീപ്പെട്ടി ഉപയോഗിച്ച് മെഴുകുതിരി കത്തിക്കുന്നതിനിടെ മടിയിലേക്ക് മെഴുകുതിരി വീഴുകയായിരുന്നു. നൈറ്റിയിൽ തീ വീണ് നിമിഷങ്ങൾക്കകം ആളി പടർന്നു. വർഷങ്ങളായി മറിയം ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. ശാരീരിക അസ്വസ്തകൾ കൂടുമ്പോൾ കൂനമ്മാവിൽ നിന്നും മൂത്ത സഹോദരിയെത്തിയാണ് ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നത്.&lt;/p&gt;&lt;p&gt;ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ 40 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ എളമക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/elderly-woman-dies-after-suffering-burns-while-lighting-candle-during-power-outage-in-kochi-articleshow-59iqu1l"/>
        </item>
        <item>
            <title><![CDATA[സംഭവ ദിവസം കുടുംബം അസ്വസ്ഥരായിരുന്നുവെന്ന് നാട്ടുകാർ, സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ തേടി പൊലീസ്]]></title>
            <link>https://www.asianetnews.com/local-news/police-probe-on-reasons-behind-financial-crisis-of-family-at-kooroppada-of-kottayam-articleshow-08p1wsy</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-probe-on-reasons-behind-financial-crisis-of-family-at-kooroppada-of-kottayam-articleshow-08p1wsy</guid>
            <pubDate>Sun, 19 Jul 2026 13:12:30 +0530</pubDate>
            <description><![CDATA[&lt;p&gt;കോട്ടയം കൂരോപ്പടയിലെ കൂട്ട ആത്മഹത്യാ ശ്രമത്തിൽ പൊലീസ് അന്വേഷണം. പൊലീസ് കുടുംബത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിക്കുന്നു. കൂരോപ്പട മറ്റപ്പള്ളിയിലെ നാലംഗ കുടുംബമാണ് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwn12eaj4vj9a5yr15mec2h,imgname-kottayam-family-suicide-1784446749130.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോട്ടയം: കോട്ടയം കൂരോപ്പാടയിലെ കൂട്ട ആത്മഹത്യാ ശ്രമത്തിൽ പൊലീസ് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിക്കുന്നു. മരിച്ച ജോസ്&zwnj;നയുടെ കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ മറ്റപ്പള്ളി ശാഖയിലെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. മറ്റു സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കും. കുടുംബത്തിന് ഏറെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവ ദിവസം കുടുംബം അസ്വസ്ഥരായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.&lt;/p&gt;&lt;p&gt;സാമ്പത്തിക ബാധ്യതയെ തുടർന്നായിരുന്നു നാലംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യാ ശ്രമം. വിഷം കഴിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് വീട്ടിൽ ജോസ്&zwnj;ന (42), മകൾ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലടക്കം ചികിത്സയിലിരിക്കെ ആണ് രണ്ടുപേരും മരണപ്പെട്ടത്. ജോസ്&zwnj;നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ തിങ്കളാഴ്ച ആണ് നാലുപേരെയും വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കീടനാശിനി ആണ് ഇവർ കഴിച്ചതെന്ന് കണ്ടെത്തിയത്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് പൊലീസും ഇവരോട് അടുപ്പമുള്ളവരും പറയുന്നത്. തോമസിന് ചിട്ടി സ്ഥാപനം ഉണ്ടായിരുന്നുവെന്നും പലർക്കും പണം തിരിച്ചു കൊടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നതായും പറയപ്പെടുന്നു. സഹകരണ ബാങ്കിലും ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് വിവരം.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ജോസ്&zwnj;നയുടെയും മരിയ തെരേസയുടെയും മരണത്തിൽ സ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ്, ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. ടോള്&zwj; ഫ്രീ നമ്പര്&zwj;: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-probe-on-reasons-behind-financial-crisis-of-family-at-kooroppada-of-kottayam-articleshow-08p1wsy"/>
        </item>
        <item>
            <title><![CDATA['അതിനപ്പുറത്തേക്ക് പോകാതിരുന്നതാൽ മതി; സിപിഎം പോലെയല്ല കോൺ​ഗ്രസ്, എൽഡിഎഫ് മുഖ്യമന്ത്രി വന്നാൽ ഡിവൈഎഫ്ഐ അപ്പോൾ തന്നെ എല്ലാം അവസാനിപ്പിക്കും']]></title>
            <link>https://www.asianetnews.com/kerala-news/ksu-vd-satheesan-issue-congress-minister-ap-anilkumar-response-articleshow-7dwggiz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ksu-vd-satheesan-issue-congress-minister-ap-anilkumar-response-articleshow-7dwggiz</guid>
            <pubDate>Sun, 19 Jul 2026 12:56:56 +0530</pubDate>
            <description><![CDATA[&lt;p&gt;മുഖ്യമന്ത്രി വി ഡി സതീശനും കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നതകളും തുടർന്നുണ്ടായ ചേരിപ്പോരിലും പ്രതികരണവുമായി മന്ത്രി എ പി അനിൽകുമാർ. പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ടെന്നും അതിനപ്പുറത്തേക്ക് നേതാക്കൾ പറയുന്നത് പോകാതിരുന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwmg44t9bzvkz7w87ah1z4w,imgname-ap-anilkumar-1784446193818.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നതകളും തുടർന്നുണ്ടായ ചേരിപ്പോരിലും പ്രതികരണവുമായി മന്ത്രി എ പി അനിൽകുമാർ. പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ടെന്നും അതിനപ്പുറത്തേക്ക് നേതാക്കൾ പറയുന്നത് പോകാതിരുന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. ഉദ്ദേശം സദുദ്ദേശപരമെങ്കിൽ സർക്കാർ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;സിപിഎം പോലെയല്ല കോൺഗ്രസ്. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി അധികാരം ഏറ്റാൽ ഡിവൈഎഫ്ഐ അതുവരെ പറഞ്ഞതൊക്കെ അപ്പോൾ തന്നെ അവസാനിപ്പിക്കും. പിന്നീട് സർക്കാരിൻ്റെ വാഴ്ത്തുപാട്ടുകാരാവും. കോൺഗ്രസ് അതിൽ നിന്ന് വ്യത്യസ്തമാണെന്നും മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ksu-vd-satheesan-issue-congress-minister-ap-anilkumar-response-articleshow-7dwggiz"/>
        </item>
        <item>
            <title><![CDATA[അങ്ങനെ മാപ്പിലൊന്നും തീരില്ല, നടപടി കടുക്കും, സെൻട്രൽ ദുബായിൽ സ്ഫോടനം നടന്നതായി വാർത്ത, വ്യാജ പ്രചാരണത്തിനെതിരെ അരയും തലയും മുറുക്കി യുഎഇ]]></title>
            <link>https://www.asianetnews.com/international-news/uae-begins-investigation-into-publication-of-false-report-claiming-explosions-in-central-dubai-articleshow-gosdsr8</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-begins-investigation-into-publication-of-false-report-claiming-explosions-in-central-dubai-articleshow-gosdsr8</guid>
            <pubDate>Sun, 19 Jul 2026 12:37:23 +0530</pubDate>
            <description><![CDATA[ദുബായിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ യുഎഇ പബ്ലിക് പ്രൊസിക്യൂഷൻ അന്വേഷണം ശക്തമാക്കി. വാർത്ത പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്&zwnj;തെങ്കിലും, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvw9tm29jjbchht6cbggyv6z,imgname-dubai-1782287519817.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: സെൻട്രൽ ദുബായിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വ്യാജവാർത്ത ചമയ്ക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുഎഇ പബ്ലിക് പ്രൊസിക്യൂഷൻ അന്വേഷണം ശക്തമാക്കി. തീർത്തും തെറ്റായതും വസ്തുതാവിരുദ്ധവുമായ വിവരങ്ങളാണ് വാർത്തയിലുണ്ടായിരുന്നതെന്ന് യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;മേഖലയിൽ നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന ഇത്തരം വാർത്തകൾ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്. വ്യാജവാർത്ത നൽകിയ റിപ്പോർട്ടറുടെ മൊഴി പബ്ലിക് പ്രോസിക്യൂഷൻ രേഖപ്പെടുത്തി. കൂടാതെ, ഈ വാർത്ത തയ്യാറാക്കാനും അത് അംഗീകരിക്കാനും, തുടർന്ന് പ്രസിദ്ധീകരിക്കാനും നേതൃത്വം നൽകിയ വാർത്താ ഏജൻസിയിലെ ഉത്തരവാദികളായ മുഴുവൻ പേരെയും പ്രോസിക്യൂഷൻ വിളിപ്പിച്ചു.&lt;/p&gt;&lt;p&gt;വാർത്ത നൽകുന്നതിന് മുൻപ് പാലിക്കേണ്ട നിയമപരവും പ്രൊഫഷണലുമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും, വിവരങ്ങൾ കൃത്യമായി പരിശോധിച്ചിട്ടാണോ വാർത്ത പുറത്തുവിട്ടത് എന്നും അധികൃതർ പരിശോധിച്ചുവരികയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.&lt;/p&gt;&lt;p&gt;&lsquo;വാർത്താ ഏജൻസി പിന്നീട് ആ വാർത്ത പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വാർത്ത പിൻവലിച്ചതുകൊണ്ടോ മാപ്പ് ചോദിച്ചതുകൊണ്ടോ മാത്രം അന്വേഷണം അവസാനിക്കില്ല&rsquo;-ഡോ. ഹമദ് സെയ്ഫ് അൽ ഷംസി (യുഎഇ അറ്റോർണി ജനറൽ) പറഞ്ഞു. അന്വേഷണത്തിനൊടുവിൽ നിയമലംഘനം വ്യക്തമായാൽ രാജ്യത്തെ സൈബർ-മാധ്യമ നിയമങ്ങൾ അനുസരിച്ച് ബന്ധപ്പെട്ടവർക്കെതിരെ കൃത്യമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള വ്യാജവാർത്തകൾക്കെതിരെ യുഎഇ മുൻപും കർശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-begins-investigation-into-publication-of-false-report-claiming-explosions-in-central-dubai-articleshow-gosdsr8"/>
        </item>
        <item>
            <title><![CDATA[ലോകകപ്പ് ഫൈനൽ; വമ്പൻപ്രഖ്യാപനം നടത്തി മുഖ്യമന്ത്രി; നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/fifa-world-cup-final-chief-minister-announces-holidays-for-schools-and-colleges-articleshow-sy6171z</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fifa-world-cup-final-chief-minister-announces-holidays-for-schools-and-colleges-articleshow-sy6171z</guid>
            <pubDate>Sun, 19 Jul 2026 12:28:58 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwjm15rkb3zw0vfw16skwd8,imgname-fotojet---2026-07-19t122633.673-1784444224696.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നൽകുന്ന കാര്യം ആലോചിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരിച്ചിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fifa-world-cup-final-chief-minister-announces-holidays-for-schools-and-colleges-articleshow-sy6171z"/>
        </item>
        <item>
            <title><![CDATA[സോഡാ കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ പറ്റൂ എന്ന് പണ്ട് പറയും, സുകുമാരൻ നായര്‍ക്കെതിരെ രൂക്ഷവിമർശനവുമായി കെബി ഗണേഷ് കുമാർ]]></title>
            <link>https://www.asianetnews.com/kerala-news/dictators-will-fall-wherever-they-may-be-kb-ganesh-kumar-levels-sharp-criticism-against-the-nss-leadership-articleshow-44bxwhx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dictators-will-fall-wherever-they-may-be-kb-ganesh-kumar-levels-sharp-criticism-against-the-nss-leadership-articleshow-44bxwhx</guid>
            <pubDate>Sun, 19 Jul 2026 12:32:46 +0530</pubDate>
            <description><![CDATA[&lt;p&gt;നായർ സർവീസ് സൊസൈറ്റി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെബി ഗണേഷ് കുമാർ രംഗത്ത്. എൻഎസ്എസിൽ ഏകാധിപത്യ പ്രവണതയാണുള്ളതെന്നും ഏകാധിപതികൾ തകരുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knrnpwf3w13zg1m7vftc6283,imgname-fotojet--30--1775723311587.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി നേതൃത്വത്തിനെതിരെയും എൻഎസ്എസിനുള്ളിലെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും കടുത്ത വിമർശനങ്ങളുമായി കെബി ഗണേഷ് കുമാർ. എൻഎസ്എസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്നും എവിടെയായാലും ഏകാധിപതികൾ തകരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എൻഎസ്എസ് നേതൃത്വത്തിൽ ഉടച്ചുവാർക്കൽ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നും ഏകാധിപത്യം തകരുമെന്നുമായിരുന്നു ഗണേഷിന്റെ മറുപടി. &quot;സോഡാ കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ പറ്റൂ എന്ന് പണ്ട് പറയും&quot; എന്ന് അദ്ദേഹം ഈ വിഷയത്തെ ഉപമിച്ച് വ്യക്തമാക്കി. എൻഎസ്എസ് ഭരണഘടന താൻ അന്വേഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ലെന്നും അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് പറയുന്നതെന്നും ഗണേഷ് കുമാർ ആരോപിച്ചു.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രി വിഡി സതീശൻ എൻഎസ്എസിനെ ആക്ഷേപിച്ചതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം പണ്ട് മുതലേ പരിചയമുള്ളയാളാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഏതെങ്കിലും ഒരു സമുദായത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചതായി അറിയില്ല. എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയതിൽ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. മര്യാദയുള്ളവർ നീതി പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണൽ പറ്റിയവരാണ് തനിക്കെതിരെ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. വിരട്ടലൊന്നും വേണ്ടെന്നും കുറച്ചുകൂടി സ്നേഹവും ബഹുമാനവും ആകാമെന്നും അദ്ദേഹം നേതൃത്വത്തെ ഓർമ്മിപ്പിച്ചു. മന്നത്ത് ആചാര്യന്റെ സമാധി മന്ദിരം എല്ലാവർക്കുമായി തുറന്നു നൽകണം. എന്നാൽ അത് ക്ഷേത്രമാണെന്നാണ് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുള്ളത്. ഇത് കലിയുഗമാണെന്നും ഇവിടെ സത്യത്തിന് വിലയില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dictators-will-fall-wherever-they-may-be-kb-ganesh-kumar-levels-sharp-criticism-against-the-nss-leadership-articleshow-44bxwhx"/>
        </item>
        <item>
            <title><![CDATA[ബിജുവിൻ്റെ മരണം കൊലപാതകം തന്നെ; ശരീരമാസകലം വെട്ടേറ്റ പാടുകൾ, കഴുത്തിൽ ആഴത്തിൽ മുറിവ്; പിന്നിൽ ലഹരി സംഘമെന്ന് കുടുംബം]]></title>
            <link>https://www.asianetnews.com/local-news/police-confirms-kozhikode-palayam-native-man-death-is-murder-articleshow-f7rzn3y</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-confirms-kozhikode-palayam-native-man-death-is-murder-articleshow-f7rzn3y</guid>
            <pubDate>Sun, 19 Jul 2026 12:25:43 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.പാളയം പച്ചക്കറി മാർക്കറ്റിന് സമീപം താമസിക്കുന്ന ബിജു ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwjevm48s3s3c0txefhygxt,imgname-palayam-biju-murder-1784444055172.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കോഴിക്കോട്ടെ പാളയത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജുവിൻ്റെ മരണമാണ് പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ബിജുവിൻ്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കി ക്രൂരമായാണ് കൊലപ്പെടുത്തിയത്. ആയുധം ഉപയോഗിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ചില സൂചനകൾ ലഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലി പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.&lt;/p&gt;&lt;p&gt;ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ നഗരമധ്യത്തിലെ പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മൂന്നുമണിയോടെ പശുവിനെ കറക്കാനായി ബിജുവിനെ വിളിക്കാനെത്തിയ അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളുണ്ട്. കഴുത്തിനാണ് ആഴത്തിൽ മുറിവേറ്റത്. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു.&lt;/p&gt;&lt;p&gt;വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പരസ്യ മദ്യപാനത്തിനായി എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നതായാണ് കുടുംബം പറയുന്നത്. ഇതേ തുടർന്നുള്ള വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിൻ്റെ സംശയം. കൊലപാതകം സംബന്ധിച്ച് പൊലീസിന് ചില സൂചനകൾ ലഭിച്ചതായും കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലി പറഞ്ഞു.&lt;/p&gt;&lt;p&gt;സ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പാളയം പച്ചക്കറി മാർക്കറ്റിലെ ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-confirms-kozhikode-palayam-native-man-death-is-murder-articleshow-f7rzn3y"/>
        </item>
        <item>
            <title><![CDATA[രണ്ട് ജില്ലാ കോടതി ജഡ്ജിമാരെ സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി; ന​ഗരം വിട്ട് പോകരുതെന്നും നിർദേശം]]></title>
            <link>https://www.asianetnews.com/india-news/judge-veena-rani-judge-vinay-singhal-suspended-by-delhi-highcourt-articleshow-ubd04rp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/judge-veena-rani-judge-vinay-singhal-suspended-by-delhi-highcourt-articleshow-ubd04rp</guid>
            <pubDate>Sun, 19 Jul 2026 12:05:18 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ടാഴ്ചയ്ക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണി, തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിം​ഗാൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ ഇരുവരും ന​ഗരംവിട്ട് പോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwhhp3kd4v6y1yvrq1cfys1,imgname-judge-veena-rani-delhi-court-1784443099251.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണി, തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിം​ഗാൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ ഇരുവരും ന​ഗരംവിട്ട് പോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;അച്ചടക്ക നടപടികളുടെ ഭാ​ഗമായാണ് രണ്ട് ജഡ്ജിമാരെയും സസ്പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. അതേസമയം, നടപടിക്ക് പിന്നിലെ കാരണം എന്താണെന്ന് വിശദീകരിച്ചിട്ടില്ല. എന്നാൽ, സസ്പെൻഷനിലായ രണ്ടുപേരും കൊമേഴ്സ്യൽ കോടതിയിലെ ജഡ്ജിമാരാണ്.&lt;/p&gt;&lt;p&gt;ജൂലായ് പത്തിന് ചേർന്ന ഹൈക്കോടതിയുടെ ഫുൾകോർട്ട് യോ​ഗത്തിലാണ് രണ്ട് ജഡ്ജിമാർക്കെതിരേയും നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് ആദ്യം വിനയ് സിം​ഗാളിനെയും പിന്നീട് വീണാ റാണിയെയും സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/judge-veena-rani-judge-vinay-singhal-suspended-by-delhi-highcourt-articleshow-ubd04rp"/>
        </item>
        <item>
            <title><![CDATA[ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍]]></title>
            <link>https://www.asianetnews.com/news/viral-news/man-swims-for-3-hours-through-floodwaters-to-check-on-his-parents-articleshow-t7cbpws</link>
            <guid isPermaLink="true">https://www.asianetnews.com/news/viral-news/man-swims-for-3-hours-through-floodwaters-to-check-on-his-parents-articleshow-t7cbpws</guid>
            <pubDate>Sun, 19 Jul 2026 12:01:11 +0530</pubDate>
            <description><![CDATA[&lt;p&gt;ചൈനയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ മാതാപിതാക്കളെ കണ്ടെത്താൻ ഒരു യുവാവ് ട്രക്കിന്റെ ടയറിൽ മൂന്ന് മണിക്കൂറോളം പ്രളയവെള്ളത്തിലൂടെ നീന്തി. ക്വിൻഷോ നഗരത്തിന് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കളോടുള്ള സ്നേഹം കാരണം ജീവൻ പണയം വെച്ചുള്ള ഈ യാത്രയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwgxrsebr387gy011cjqna8,imgname-man-swims-for-3-hours-through-floodwaters-to-check-on-his-parents--1784442446638.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചൈനയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ മാതാപിതാക്കളെ കണ്ടെത്താൻ യുവാവ് നടത്തിയത് അവിശ്വസനീയമായ ഒരു സാഹസിക യാത്ര. ഷീ എന്ന് പേരുള്ള യുവാവ് ഒരു ട്രക്കിന്റെ ടയറിൽ മൂന്ന് മണിക്കൂറോളം കുത്തിയൊഴുകുന്ന പ്രളയവെള്ളത്തിലൂടെ നീന്തിയാണ് മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. ഈ വാർത്തയുടെ കാരണം അറിഞ്ഞതോടെ നിരവധി പേരാണ് ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ജൂലൈ ആറിനായിരുന്നു സംഭവം. തെക്കൻ ചൈനയിലെ ക്വിൻഷോ നഗരത്തിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന മാതാപിതാക്കളുമായി ഷീക്ക് ബന്ധം നഷ്ടപ്പെട്ടു. കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് ആശയവിനിമയ മാർഗങ്ങളെല്ലാം നിലച്ചതോടെയാണ് മകന്റെ നെഞ്ചിൽ തീയെരിഞ്ഞത്.&lt;/p&gt;&lt;h2&gt;മാതാപിതാക്കളെ തേടി, ജീവൻ പണയം വെച്ച്&lt;/h2&gt;&lt;p&gt;മാതാപിതാക്കളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്ക തോന്നിയതോടെയാണ് ഷീ ഈ കടുംകൈക്ക് മുതിർന്നത്. ഗ്രാമത്തിലേക്ക് എത്താൻ മറ്റ് വഴികളൊന്നും മുന്നിലില്ലാതിരുന്നതിനാൽ ഒരു ട്രക്ക് ടയര്&zwj; ട്യൂബിനെ ആശ്രയിച്ച് പ്രളയജലത്തിലൂടെ നീന്താൻ തീരുമാനിക്കുകയായിരുന്നു. ഇതല്ലാതെ തനിക്ക് മറ്റ് മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഷീ പറയുന്നത്. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് ഷീക്ക് ഗ്രാമത്തിൽ എത്താനായത്. മാതാപിതാക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള മകന്റെ ഈ സ്നേഹമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അക്ഷരാർത്ഥത്തിൽ ജീവൻ പണയം വെച്ചായിരുന്നു ഈ യാത്ര. ഷീയുടെ ഈ പ്രവൃത്തിയുടെ കാരണം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. മാതാപിതാക്കളോടുള്ള സ്നേഹത്തിന് മുന്നിൽ ഒരു പ്രളയത്തിനും തടസ്സമാകാൻ കഴിയില്ലെന്ന് തെളിയിച്ച ഈ മകന്റെ കഥ ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/news/viral-news/man-swims-for-3-hours-through-floodwaters-to-check-on-his-parents-articleshow-t7cbpws"/>
        </item>
        <item>
            <title><![CDATA[സ്കൂളുകൾക്ക് അവധി കൊടുക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെന്ന് മന്ത്രി എപി അനിൽകുമാർ; 'എല്ലാ വശങ്ങളും പരിശോധിക്കണം']]></title>
            <link>https://www.asianetnews.com/kerala-news/minister-ap-anil-kumar-says-government-wishes-to-declare-holiday-for-schools-articleshow-ghq73o4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-ap-anil-kumar-says-government-wishes-to-declare-holiday-for-schools-articleshow-ghq73o4</guid>
            <pubDate>Sun, 19 Jul 2026 11:59:53 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് പ്രമാണിച്ച് അവധി വേണമെന്ന് കുട്ടികൾ നേരിട്ട് തന്നെ പറയുന്നുണ്ടെന്ന് മന്ത്രി എപി അനിൽകുമാർ. അവധി കൊടുക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെന്ന് മന്ത്രി പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw10mcpd8vt5hcpftmsnswt1,imgname-vlcsnap-2026-06-26-09h15m49s581-1782445650637.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; ലോകകപ്പ് പ്രമാണിച്ച് അവധി വേണമെന്ന് കുട്ടികൾ നേരിട്ട് തന്നെ പറയുന്നുണ്ടെന്ന് മന്ത്രി എപി അനിൽകുമാർ. അവധി കൊടുക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവധി നൽകുന്നതിൽ എല്ലാ വശങ്ങളും പരിശോധിക്കണം. അവധിയുടെ കാര്യത്തിൽ മുൻമന്ത്രി ശിവൻകുട്ടി പറഞ്ഞതും പരിഗണനയിലുണ്ടെന്നും മന്ത്രി എപി അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;വഖഫ് വിഷയത്തിൽ മുസ്ലിം സംഘടനകൾക്കുണ്ടായ തെറ്റിദ്ധാരണകൾ സംസാരിച്ചാൽ മാറുന്നതാണെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയാണ്. എൽഡിഎഫ് സർക്കാർ അനാവശ്യ ധൃതി കാണിച്ചു. അത് ആരെ സംരക്ഷിക്കാൻ ആയിരുന്നു?. വഖഫുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിലപാട് കൊണ്ടുവന്നപ്പോൾ അതിൽ അമുസ്ലീങ്ങളെ കൊണ്ടുവരുന്നത് അംഗീകരിക്കാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നും മന്ത്രി അനിൽകുമാർ പറഞ്ഞു. ടാറ്റ കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയുമായും വ്യവസായ മന്ത്രിയുമായും ചർച്ച നടത്തി എന്നത് യാഥാർത്ഥ്യമാണ്. ചിത്രങ്ങൾ മന്ത്രി തന്നെ പുറത്തു വിട്ടിട്ടുണ്ട്. ഇൻവെസ്റ്റ്മെന്റ് ചെറുതോ വലുതോ എന്ന് പിന്നീടാലോചിക്കേണ്ട കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-ap-anil-kumar-says-government-wishes-to-declare-holiday-for-schools-articleshow-ghq73o4"/>
        </item>
        <item>
            <title><![CDATA[ജമ്മു കശ്മീരിലെ രജൗരിയിൽ മിന്നൽ പ്രളയം; നദികൾ കരകവിഞ്ഞു, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി; നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു]]></title>
            <link>https://www.asianetnews.com/india-news/flash-floods-in-rajouri-town-of-jammu-and-kashmir-articleshow-c5b7gdf</link>
            <guid isPermaLink="true">https://www.asianetnews.com/india-news/flash-floods-in-rajouri-town-of-jammu-and-kashmir-articleshow-c5b7gdf</guid>
            <pubDate>Sun, 19 Jul 2026 11:54:16 +0530</pubDate>
            <description><![CDATA[&lt;p&gt;ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം. രജൗരി ടൗണിൻ്റെ മിക്കയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചു. മഴക്കെടുതിയിൽ ഇതുവരെ നാലുപേർ മരണപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwgms649t0cpxe9w58gmed3,imgname-rajouri-flash-floods-1784442152132.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശം. രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ നദികൾ കരകവിയുകയും ടൗണിൻ്റെ മിക്കയിടങ്ങളും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. മഴക്കെടുതിയിൽ ഇതുവരെ നാലുപേർ മരണപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പുതിയ ബസ് സ്റ്റാൻഡ് അടക്കം ടൗണിൻ്റെ മിക്കയിടങ്ങളിലും വെള്ളം കയറിയെന്നും നിരവധി വാഹനങ്ങൾ ഒലിച്ചുപോകുകയോ മുങ്ങിപ്പോകുകയോ ചെയ്തതായും അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;പ്രളയത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ ജില്ലാ ഭരണകൂടത്തിൻ്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിവരികയാണ്. മഴക്കെടുതിയെ തുടർന്നുള്ള നാശവും അധികൃതർ വിലയിരുത്തി വരികയാണ്. മിന്നൽ പ്രളയത്തെ തുടർന്ന് പൊതു, സ്വകാര്യ അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപക നാശം സംഭവിച്ചതായി കോൺഗ്രസ് എംഎൽഎയായ ഇഫ്ത്ക്കാർ അഹമ്മദ് അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;#WATCH | J&amp;amp;K | Continuous heavy rainfall has triggered a flood-like situation across Rajouri district. Water has inundated several low-lying areas, causing disruption to normal life and raising concerns among residents.&amp;nbsp;The District Administration has urged people to avoid&hellip; pic.twitter.com/iMvFYtvNqk&lt;/p&gt;&lt;p&gt;&mdash; ANI (@ANI) July 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പ്രളയത്തിൽ സർവതും നഷ്ടമായെന്നും ഒരു സ്ത്രീയെ കാണാതായെന്നും നാട്ടുകാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വിവിധ നദികളിൽ ജലനിരപ്പ് അപകടനിലയേക്കാൾ മുകളിലാണെന്ന് അധികൃതർ അറിയിച്ചു. അബ്ദുള്ള പാലത്തിന് സമീപമുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 50ലധികം കുടുംബങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർബന്ധിതരായി. താരിഖ് പാലത്തിനു സമീപമുള്ള പ്രദേശത്തും വെള്ളം കയറിയതിനെ തുടർന്ന് പൊലീസ് ഇടപെട്ട് നാട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രളയസാധ്യതാ മേഖലകളിൽ സന്ദർശനം നടത്തിയ പൊലീസ് നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. മഴക്കെടുതി കണക്കിലെടുത്ത് ദില്ലിയിലെ പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രി ജമ്മുവിലേക്ക് തിരിച്ചു. ശനിയാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച ശക്തമായ മഴയെ തുടർന്നാണ് മേഖലയിൽ മിന്നൽ പ്രളയം ഉണ്ടായത്. ജമ്മു കശ്മീരിൽ ജൂലൈ 23 വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/flash-floods-in-rajouri-town-of-jammu-and-kashmir-articleshow-c5b7gdf"/>
        </item>
        <item>
            <title><![CDATA[ഇത് കെഎസ്ഇബി കരുതൽ, ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ട, വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല]]></title>
            <link>https://www.asianetnews.com/kerala-news/kseb-assures-no-power-cuts-during-fifa-world-cup-final-in-kerala-articleshow-beqryo5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kseb-assures-no-power-cuts-during-fifa-world-cup-final-in-kerala-articleshow-beqryo5</guid>
            <pubDate>Sun, 19 Jul 2026 11:19:24 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് ഫുട്ബോൾ ഫൈനല്&zwj; കാണുന്നതില്&zwj; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwepm6wyryar2qc26eeyz0e,imgname-fotojet---2026-07-19t111818.169-1784440115420.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനല്&zwj; കാണുന്നതില്&zwj; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എത്ര വില കൊടുത്താലും വൈദ്യുതി വാങ്ങുമെന്നാണ് കെഎസ്ഇബി പറഞ്ഞിരിക്കുന്നത്. ലോകകപ്പ് ഫൈനലിൽ അർജന്&zwj;റീനയും സ്പെയിനുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഫൈനൽ ആവേശം ചോരാതിരിക്കാൻ കൂടുതല്&zwj; വിലനൽകി വൈദ്യുതി വാങ്ങിയിരിക്കുതയാണ് കെഎസ്ഇബി.&lt;/p&gt;&lt;p&gt;വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kseb-assures-no-power-cuts-during-fifa-world-cup-final-in-kerala-articleshow-beqryo5"/>
        </item>
        <item>
            <title><![CDATA[പൊതിച്ചോറിൽ മന്ത്രി ഈ​ഗോ ഒഴിവാക്കണമെന്ന് റിയാസ്; സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് പി രാജീവ്, കമ്മ്യൂണിറ്റി കിച്ചൻ നടക്കില്ലെന്ന് കെ സുരേന്ദ്രൻ]]></title>
            <link>https://www.asianetnews.com/kerala-news/former-minister-riyas-p-rajeev-bjp-leader-k-surendran-against-k-muraleedharan-over-pothichor-controversy-articleshow-02il5hw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/former-minister-riyas-p-rajeev-bjp-leader-k-surendran-against-k-muraleedharan-over-pothichor-controversy-articleshow-02il5hw</guid>
            <pubDate>Sun, 19 Jul 2026 11:05:17 +0530</pubDate>
            <description><![CDATA[&lt;p&gt;ആശുപത്രികളിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രിയുടെ നിലപാടിനെതിരെ സിപിഎം നേതാക്കളായ മുഹമ്മദ് റിയാസും പി രാജീവും രംഗത്തെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwdsyr675pqyada73ba8qa6,imgname-fotojet---2026-07-19t110215.534-1784439175942.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;കൊച്ചി: ആശുപത്രി പരിസരങ്ങളിൽ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഭക്ഷണ വിതരണം പാടില്ലെന്ന് ആരോ​ഗ്യ മന്ത്രി ആവർത്തിക്കുമ്പോൾ പ്രതികരണവുമായി സിപിഎം നേതാക്കളും രം​ഗത്തെത്തി. പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ അഡ്വ പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. പൊതിച്ചോർ വിതരണത്തിൽ ഈഗോ കാണരുതെന്നും അവരെ കൂടി ചേർത്ത് പിടിക്കണമെന്നും റിയാസ് പറഞ്ഞു.&lt;/p&gt;&lt;p&gt;അത്തരം കാര്യങ്ങളിൽ വൈരനിരാകര ബുദ്ധി വേണോ. ഇത്തരം കാര്യങ്ങളിൽ ചർച്ച നടത്തണ്ടേ?. എല്ലാ മാനദണ്ഡങ്ങളും പാലിച്ചല്ലേ പൊതിച്ചോർ വിതരണം നടത്തുന്നത്. അതിനെ ശത്രുതയോടെ കാണുന്നത് എന്തിനാണ്. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളുമായി ചർച്ച നടത്തണമെന്നും കൂട്ടായ ഉത്തരവാദിത്തമുള്ള സർക്കാരായി പ്രവർത്തിക്കാനാകുന്നില്ലെന്നും റിയാസ് പറഞ്ഞു.&lt;/p&gt;&lt;p&gt;രാഷ്ട്രീയത്തിന്റെ പേരിൽ സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരിക്കരുതെന്ന് മുൻ മന്ത്രി പി രാജീവും പ്രതികരിച്ചു. എല്ലാ ആശുപത്രികളിലും സർക്കാർ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങട്ടെ. എൽഡിഎഫ് സർക്കാർ എറണാകുളം ജനറൽ ആശുപത്രിയിൽ തുടങ്ങി വിജയിച്ചതാണ്. സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും പി രാജീവ് പറഞ്ഞു. ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിൽ കെ മുരളീധരൻ്റെ നിലപാടിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചു. സംഘടനകളുടെ പൊതിച്ചോർ വിതരണത്തെ എതിർക്കേണ്ടെന്നും സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചൻ നടക്കില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരൻ രം​ഗത്തെത്തി. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകാവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;ഡിവൈഎഫ്ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. വകുപ്പിന് അത്തരം ഒരു അംഗത്വം ആവശ്യമില്ല. അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/former-minister-riyas-p-rajeev-bjp-leader-k-surendran-against-k-muraleedharan-over-pothichor-controversy-articleshow-02il5hw"/>
        </item>
        <item>
            <title><![CDATA[അയോധ്യ സംഭാവനക്കൊള്ളയിൽ രാഹുൽ ഗാന്ധിയുടെ ആദ്യനീക്കം; മോദിക്ക് കത്ത്, മൗനം അംഗീകരിക്കാനാവില്ലെന്ന് വിമർശനം]]></title>
            <link>https://www.asianetnews.com/india-news/rahul-gandhi-and-mallikarjun-kharge-wrote-letter-to-pm-narendra-modi-on-ayodhya-donation-theft-articleshow-1if8w3o</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rahul-gandhi-and-mallikarjun-kharge-wrote-letter-to-pm-narendra-modi-on-ayodhya-donation-theft-articleshow-1if8w3o</guid>
            <pubDate>Sun, 19 Jul 2026 10:56:12 +0530</pubDate>
            <description><![CDATA[&lt;p&gt;അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ആദ്യനീക്കവുമായി രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചേർന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി. സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്ന് ഇരുവരും കത്തിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwdbbmfqgcsddgnwv7jcz7c,imgname-rahul-gandhi-on-ayodhya-theft-1784438697615.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും. സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്ന് ഇരുവരും ചേർന്നെഴുതിയ കത്തിൽ പറഞ്ഞു. സംഭാവനക്കൊള്ളയിൽ സംശയനിഴലിൽ നിൽക്കുന്ന ക്ഷേത്രം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി പ്രധാനമന്ത്രിയുടെ അടുത്ത ആളായിരുന്നുവെന്നും കത്തിലുണ്ട്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&quot;ഇത്തരമൊരു കുറ്റകൃത്യത്തിൽ നിങ്ങൾ മൗനം തുടരുന്നത് അംഗീകരിക്കാനാവാത്തതാണ്. വിഷയത്തിൽ സുതാര്യത ഉറപ്പാക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഇതിന്റെ അപമാനിതനായ മുൻ ജനറൽ സെക്രട്ടറി നിങ്ങളുടെ അടുത്ത അനുയായി കൂടിയായിരുന്നു. ഓരോ ഭക്തനും തങ്ങളുടെ വഴിപാടുകൾ എങ്ങനെയാണ് വിനിയോഗിച്ചതെന്ന് അറിയാൻ അന്വേഷണ വിവരങ്ങളും ട്രസ്റ്റിന്റെ അക്കൗണ്ടുകളും പരസ്യപ്പെടുത്തണം&quot;- കത്തിൽ പറഞ്ഞു. ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഉടൻതന്നെ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ നീക്കമാണിത്. തിങ്കളാഴ്ച പാർലമെൻ്റ് സമ്മേളനം തുടങ്ങാനിരിക്കെ ആണ് രാഹുലും ഖാർഗെയും ചേർന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. അയോധ്യയിലെ സംഭാവനക്കൊള്ള ഉയർത്തി പാർലമെൻ്റിൽ വലിയ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;പാർലമെൻ്റ് സമ്മേളനം നടക്കുമ്പോൾ കണക്ക് ചോദിച്ചിരിക്കുമെന്നും കട്ടവന്മാർ തന്നെ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ എന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചിരുന്നു. സംഭാവനക്കൊള്ളയിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. അതേസമയം കോൺഗ്രസിനൊപ്പം പ്രതിപക്ഷ നിരയിലെ ഏതൊക്കെ പാർട്ടികൾ ഉണ്ടാകുമെന്നത് നിർണായകമാണ്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/rahul-gandhi-and-mallikarjun-kharge-wrote-letter-to-pm-narendra-modi-on-ayodhya-donation-theft-articleshow-1if8w3o"/>
        </item>
        <item>
            <title><![CDATA['വിഎസിനെ പാർട്ടിക്ക് മറക്കാൻ കഴിയുമോ?' വിഎസിന്‍റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് വിതരണം ചെയ്യാത്തതിൽ പ്രതികരിച്ച് പി രാജീവ്]]></title>
            <link>https://www.asianetnews.com/kerala-news/p-rajeev-responds-to-deshabhimani-weekly-supplement-controversy-articleshow-3grgmm6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/p-rajeev-responds-to-deshabhimani-weekly-supplement-controversy-articleshow-3grgmm6</guid>
            <pubDate>Sun, 19 Jul 2026 10:54:19 +0530</pubDate>
            <description><![CDATA[&lt;p&gt;വിഎസ് അച്യുതാനന്ദന്&zwj;റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന ദേശാഭിമാനിയുടെ നടപടിയിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwda11mnx9bzcd6yxenwvtp,imgname-fotojet---2026-07-19t105359.806-1784438654003.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്&zwj;റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന ദേശാഭിമാനിയുടെ നടപടിയിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. ഇക്കാര്യം തന്&zwj;റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിഎസിനെ പാർട്ടിക്ക് മറക്കാൻ കഴിയുമോ? സപ്ലിമെന്&zwj;റില്ലാതെ ദേശാഭിമാനി പുറത്തിറങ്ങിയ കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.&lt;/p&gt;&lt;p&gt;ഞായറാഴ്ചകളിൽ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം ഇറങ്ങിയത്. വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെവി സുധാകരൻ എഴുതിയ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ച വാരാന്ത പതിപ്പാണ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചത്. എല്ലാ ഞായറാഴ്ച്ചകളിലും വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാൽ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല. കൂടാതെ സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തിൽ അറിയിപ്പ് നൽകുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/p-rajeev-responds-to-deshabhimani-weekly-supplement-controversy-articleshow-3grgmm6"/>
        </item>
        <item>
            <title><![CDATA[എംബിബിഎസ് പ്രവേശനത്തിൽ മുതിർന്ന പൗരന്മാർക്ക് സംവരണം അനുവദിക്കണം; കോടതിയെ സമീപിച്ച് 71-കാരനായ നീറ്റ് പരീക്ഷാർഥി]]></title>
            <link>https://www.asianetnews.com/india-news/71-year-old-neet-aspirant-approaches-court-reservation-for-senior-citizen-in-mbbs-admissions-articleshow-w2rrxxo</link>
            <guid isPermaLink="true">https://www.asianetnews.com/india-news/71-year-old-neet-aspirant-approaches-court-reservation-for-senior-citizen-in-mbbs-admissions-articleshow-w2rrxxo</guid>
            <pubDate>Sun, 19 Jul 2026 10:47:45 +0530</pubDate>
            <description><![CDATA[&lt;p&gt;എംബിബിഎസ് പ്രവേശനത്തിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ആവശ്യപ്പെട്ട് 71-കാരനായ നീറ്റ് പരീക്ഷാർഥി കോടതിയെ സമീപിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അശോക് ബാഹറാണ് സംവരണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിൽ ഹർജി നൽകിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwd3prr5vfw33dycyrf40hp,imgname-71-year-old-neet-aspirant-mbbs-senior-citizen-reservation-1784438446872.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്നൗ: എംബിബിഎസ് പ്രവേശനത്തിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ആവശ്യപ്പെട്ട് 71-കാരനായ നീറ്റ് പരീക്ഷാർഥി കോടതിയെ സമീപിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അശോക് ബാഹറാണ് സംവരണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിൽ ഹർജി നൽകിയത്. യോ​ഗ്യരായ മുതിർന്ന പൗരന്മാർക്ക് എംബിബിഎസ് പ്രവേശനത്തിൽ ഒരു ശതമാനം സംവരണം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി ഹൈക്കോടതി ജൂലായ് 21-ന് പരി​ഗണിക്കും.&lt;/p&gt;&lt;p&gt;എംബിബിഎസ് പ്രവേശനത്തിൽ മറ്റുള്ള പല വിഭാ​ഗങ്ങൾക്കും സംവരണം നൽകുമ്പോൾ എന്തുകൊണ്ടാണ് മുതിർന്ന പൗരന്മാർക്ക് സംവരണം അനുവദിക്കാത്തതെന്നാണ് അശോക് ബാഹറിന്റെ ചോദ്യം. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ എഴുതാൻ പ്രായപരിധി ഇല്ല എന്നിരിക്കെ ഈ ആവശ്യം ന്യായമാണെന്നും അദ്ദേഹം വാദിക്കുന്നു. സുപ്രീംകോടതിയാണ് നീറ്റ് പരീക്ഷയ്ക്കുള്ള ഉയർന്ന പ്രായപരിധി നേരത്തേ നീക്കംചെയ്തത്. ഈ സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്കും പരീക്ഷ എഴുതാൻ അവസരമുണ്ടായിരിക്കെ അവരുടെ മെഡിക്കൽ പ്രവേശനം ഉറപ്പുവരുത്താൻ സർക്കാർ നയപരമായ പിന്തുണയും നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.&lt;/p&gt;&lt;p&gt;71-കാരനായ അശോക് ബാഹർ ഇത്തവണ നീറ്റ് യുജി പരീക്ഷ എഴുതിയിരുന്നു. ഡോക്ടറാവുകയെന്ന അഞ്ചുപതിറ്റാണ്ട് പഴക്കമുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഇപ്പോൾ നീറ്റ് എഴുതിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1974-ൽ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയിരുന്നെങ്കിലും യോ​ഗ്യത നേടാനായില്ല. പിന്നീട് 2023-ലും മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചു. പക്ഷേ, പരീക്ഷാകേന്ദ്രത്തിൽ എത്താൻ വൈകിയതിനാൽ പരീക്ഷ എഴുതാനായില്ല.&lt;/p&gt;&lt;p&gt;താൻ ഡോക്ടറാവുകയെന്നത് അമ്മ സാവിത്രി ദേവിയുടെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നുവെന്നാണ് അശോക് ബാഹർ പറയുന്നത്. 1990-ൽ അമ്മ മരിച്ചു. പക്ഷേ, ഡോക്ടറായ ഭാര്യ മഞ്ജു ബാഹർ മെഡിക്കൽ പ്രവേശനം നേടാൻ തന്നെ പ്രോത്സാഹിപ്പിച്ചതായും കുടുംബത്തിൽ ഇരുപതോളം ഡോക്ടർമാരുണ്ടെന്നും ഇവരിൽ മിക്കവരും വിദേശത്താണ് ജോലിചെയ്യുന്നതെന്നും അശോക് ബാഹർ പറഞ്ഞു.&lt;/p&gt;&lt;p&gt;പഠിക്കാൻ പ്രായപരിധിയില്ലെന്നാണ് അശോക് ബാഹർ പറയുന്നത്. വിദ്യാഭ്യാസമേഖലയിലെ പഴയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആ​ഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കായി സർക്കാർ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ലഖ്നൗ സർവകലാശാലയിൽനിന്ന് ബി.എസ്.സി. ബിരുദം നേടിയ അശോക് ബാഹർ, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമയും നിയമബിരുദവും എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഡ്ര​ഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽക്ക് ലിമിറ്റഡിന്റെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളുടെ മാർക്കറ്റിം​ഗ് മേധാവിയായിരുന്നു. പിന്നീട് ജോലിയിൽനിന്ന് സ്വയം വിരമിച്ചു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിൽ കൺസൾട്ടന്റായി പ്രവർത്തിച്ചു. ഹൈക്കോടതിയിൽ അഭിഭാഷകനായും പ്രാക്ടീസ് ചെയ്യുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/71-year-old-neet-aspirant-approaches-court-reservation-for-senior-citizen-in-mbbs-admissions-articleshow-w2rrxxo"/>
        </item>
        <item>
            <title><![CDATA[പുരുഷന്മാരുടെ ശബ്ദം, ഹിന്ദു സംരഭക; ജന്തര്‍ മന്തറിൽ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗിച്ച ആളെ തിരിച്ചറിഞ്ഞു, പുരുഷാവകാശ പ്രവർത്തകയെന്ന് പൊലീസ്]]></title>
            <link>https://www.asianetnews.com/india-news/person-who-threw-ink-at-abhijit-dipke-has-been-identified-police-say-the-individual-is-a-men-s-rights-activist-articleshow-zuxqdx7</link>
            <guid isPermaLink="true">https://www.asianetnews.com/india-news/person-who-threw-ink-at-abhijit-dipke-has-been-identified-police-say-the-individual-is-a-men-s-rights-activist-articleshow-zuxqdx7</guid>
            <pubDate>Sun, 19 Jul 2026 10:41:02 +0530</pubDate>
            <description><![CDATA[&lt;p&gt;ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗമുണ്ടായി. സോനം വാങ്ചുക്കിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwch579q831n46fa6zp61xm,imgname-identified-police-say-the-individual-is-a-men-s-rights-activist-1784437839080.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: ശനിയാഴ്ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗിച്ച ആളെ തിരിച്ചറിഞ്ഞു. പരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെ സ്റ്റേജിന് സമീപത്തെത്തിയ സ്ത്രീ അദ്ദേഹത്തിന്റെ മുഖത്തേക്ക് മഷി ഒഴിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20 ഓടെ ജന്തർ മന്തറിൽ ആയിരുന്നു സംഭവം നടന്നത്. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് അവിടെനിന്നും നീക്കിയതിനെതിരെ സംസാരിക്കുകയായിരുന്നു സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പൊലീസ് നടപടിയെ പരസ്യമായി ചോദ്യം ചെയ്ത് ദിപ്കെ സംസാരിക്കുന്നതിനിടയിലാണ് സ്റ്റേജിന് തൊട്ടടുത്തെത്തിയ സ്ത്രീ പെട്ടെന്ന് അദ്ദേഹത്തിന് നേരെ മഷി എറിഞ്ഞത്. തുടർന്ന് സിജെപി പ്രവർത്തകർ ഇവരെ സ്റ്റേജിൽ നിന്നും പിടിച്ചുമാറ്റുകയും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;ബർഖ ത്രെഹാൻ എന്ന സ്ത്രീയാണ് മഷി എറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വയം പുരുഷാവകാശ പ്രവർത്തകയെന്ന് വിശേഷിപ്പിക്കുന്ന ഇവർ, പ്രതിഷേധ സ്ഥലത്തുനിന്നും മാറ്റുന്ന സമയത്ത് ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. വേദിക്കരികിൽ നിന്നും മാറുന്നതിനിടെ സിജെപി പ്രവർത്തകർ തന്നെ മർദ്ദിച്ചതായി ഇവർ ആരോപിച്ചു. സ്വന്തം എക്സ് അക്കൗണ്ടിലൂടെ സിജെപിയെ നിരന്തരമായി വിമർശിക്കുന്ന വ്യക്തിയാണ് ഇവർ. എക്സ് ബയോയിൽ സ്വയം ഹിന്ദു സംരംഭക എന്നും പുരുഷന്മാരുടെ ശബ്ദം എന്നുമാണ് ഇവർ പരിചയപ്പെടുത്തുന്നത്.&lt;/p&gt;&lt;p&gt;ഉത്തർപ്രദേശിലെ ഉണ്ണാവോയിൽ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനെ പിന്തുണച്ചുകൊണ്ട് തന്റെ എൻജിഒ ആയ പുരുഷ ആയോഗ് ജന്തർ മന്തറിൽ 2025 ഡിസംബർ 25-ന് സംഘടിപ്പിച്ച പ്രതിഷേധത്തിലും ബർഖ ത്രെഹാൻ പങ്കെടുത്തിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർ സ്ഥിരമായി ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കാറുള്ളതും മാധ്യമങ്ങളിൽ എഴുതാറുള്ളതുമായ വ്യക്തിയാണ്. ജയ്പൂരിൽ നടന്ന മറ്റൊരു പ്രതിഷേധത്തിനിടെ തനിക്ക് നേരെ മുഖത്തടിയേറ്റ സംഭവം ഓർമ്മിപ്പിച്ചുകൊണ്ട്, ഇത്തരത്തിലുള്ള ആക്രമണങ്ങൾ കണ്ട് താൻ ഒളിച്ചോടില്ലെന്ന് അഭിജീത് ദിപ്കെയും പ്രതികരിച്ചു.&lt;/p&gt;&lt;p&gt;ആക്രമണത്തിന് തൊട്ടുപിന്നാലെ, എറിഞ്ഞ മഷിയുടെ നിറത്തെ സൂചിപ്പിച്ചുകൊണ്ട് നീല എന്റെ നിറമാണ് എന്ന് ദിപ്കെ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. അതേസമയം, ബർഖ ത്രെഹാനെ പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും അവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഇവരെ കേസ് ഒന്നും രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/india-news/person-who-threw-ink-at-abhijit-dipke-has-been-identified-police-say-the-individual-is-a-men-s-rights-activist-articleshow-zuxqdx7"/>
        </item>
        <item>
            <title><![CDATA[പൊതിച്ചോറിൽ പോര്; വിട്ടുവീഴ്ച്ചയില്ലെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ; ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല, എന്തുവിലകൊടുത്തും തടയും]]></title>
            <link>https://www.asianetnews.com/kerala-news/health-minister-k-muraleedharan-once-again-speaks-out-against-dyfi-distributing-packed-meals-on-hospital-articleshow-vbf7e0f</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/health-minister-k-muraleedharan-once-again-speaks-out-against-dyfi-distributing-packed-meals-on-hospital-articleshow-vbf7e0f</guid>
            <pubDate>Sun, 19 Jul 2026 10:40:19 +0530</pubDate>
            <description><![CDATA[&lt;p&gt;ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwcfb5w9vke2v1rnskt1v0z,imgname-fotojet---2026-07-19t103917.742-1784437779644.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട:&lt;/strong&gt; ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകാവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;ഡിവൈഎഫ്ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. വകുപ്പിന് അത്തരം ഒരു അംഗത്വം ആവശ്യമില്ല. അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/health-minister-k-muraleedharan-once-again-speaks-out-against-dyfi-distributing-packed-meals-on-hospital-articleshow-vbf7e0f"/>
        </item>
        <item>
            <title><![CDATA[കേരളത്തിന് തിരിച്ചടി; അഞ്ച് ശതമാനത്തിൽ നിന്ന് എട്ടിലേക്ക്, ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/kerala-news/from-five-percent-to-eight-report-indicates-a-rise-in-keralas-infant-mortality-rate-articleshow-3tx2oxe</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/from-five-percent-to-eight-report-indicates-a-rise-in-keralas-infant-mortality-rate-articleshow-3tx2oxe</guid>
            <pubDate>Sun, 19 Jul 2026 10:23:06 +0530</pubDate>
            <description><![CDATA[2024-ലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ശിശുമരണനിരക്ക് ആയിരം ജനനങ്ങളിൽ അഞ്ചിൽ നിന്ന് എട്ടായി ഉയർന്നു. വാക്സിനേഷൻ വിമുഖത, അശാസ്ത്രീയ ചികിത്സാരീതികൾ തുടങ്ങിയവ ഈ വർദ്ധനവിന് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwbgxzgb85nydfeygt8fmmz,imgname-fotojet---2026-07-19t102225.561-1784436783087.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കേരളത്തിലെ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024ൽ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചിൽ നിന്ന് എട്ടിലേക്ക് ഉയർന്നു. നവജാതശിശുക്കളുടെ മരണകണക്കിലെ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വാക്സിനേഷനോടുള്ള വിമുഖതയും അശാസ്ത്രീയരീതികൾ പിന്തുടരുന്നതും സൂചിക ഉയരാൻ കാരണമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;ശിശുമരണനിരക്ക് അമേരിക്കയിലേതിനേക്കാൾ കുറവ്- കഴിഞ്ഞ കുറെക്കാലങ്ങളിലായി സംസ്ഥാനം ഉയർത്തിക്കാട്ടുന്ന ഏറ്റവും പ്രധാന ആരോഗ്യ നേട്ടമായിരുന്നു അത്. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന സാംപിൽ റജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024ൽ കേരളത്തിന്റെ ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ്, അഥവ ശിശുമരണ നിരക്ക് അഞ്ചിൽ നിന്ന് എട്ടിലേക്ക് ഉയർന്നു. ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എട്ട് കുഞ്ഞുങ്ങൾ മരിക്കുന്നു. ഒരു വയസ്സാകുന്നതിന് മുന്നേയുള്ള കണക്കാണ് പരിഗണിക്കുന്നത്. ദീർഘകാലത്തെ അതിതീവ്ര പരിശ്രമങ്ങൾക്ക് സംസ്ഥാനത്തെ ശിശുമരണ നിരക്ക് രണ്ടക്കത്തിൽ നിന്ന് ഒരക്കത്തിലേക്ക് താഴ്ത്തിയത്. 1970കളിൽ 58 ആയിരുന്നു സൂചിക. 2010 മുതലുള്ള കാലയളവിൽ ദീർഘനാൾ 12ൽ തന്നെ തുടർന്നു. എന്ത് കൊണ്ടാണ് ശിശുമരണക്ക് നിരക്ക് കുറയാത്തത് എന്ന് പഠനം നടത്തി, പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആരോഗ്യകേരളം ഒന്നിച്ച് പ്രയത്നിച്ചു. പോഷകക്കുറവ് പരിഹരിക്കാനുള്ള ശ്രമം നടത്തി. ഹൃദ്യം പോലെയുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ഒടുവിൽ 2018ൽ ശിശുമരണനിരക്ക് അഞ്ചിൽ എത്തി. എക്കാലത്തെയും കുറഞ്ഞ നിരക്ക്.&lt;/p&gt;&lt;p&gt;ആ കണക്കാണ് വീണ്ടും ഉയരുന്നത്. &zwnj;ദേശീയ തലത്തിൽ ശിശുമരണക്ക് 24 ആണ്. പട്ടികയിൽ കേരളത്തിന് തൊട്ടുതാഴെയുള്ള തമിഴ്നാട്ടിലും ദില്ലിയിലും ഇത് 11ആണ്. ദേശീയ ശരാശരിയേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളം ഇപ്പോഴും. എന്നാൽ മരണനിരക്ക് ഉയർന്നതിനെ ഗൗരവത്തോടെ തന്നെ വിലയിരുത്തണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജനിക്കുമ്പോൾ തന്നെ തൂക്കക്കുറവും, ആരോഗ്യപ്രശ്നങ്ങളുമുള്ള കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെ പരിചരിച്ചാണ് ആശുപത്രിയിൽ നിന്ന് വിടുന്നത്. പ്രസവസമയത്തെ മരണം ഏറെക്കുറെ ഒഴിവാകുന്നു. ആശുപത്രി വിട്ടതിന് ശേഷം പലപ്പോഴും ഈ അതീവശ്രദ്ധ പാളുന്നു. പ്രതിരോധമരുന്ന് വിതരണത്തിൽ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിപ്രായമുണ്ട്. വാക്സിനേഷനോടുള്ള വിമുഖതയും വിരുദ്ധതയും ഒക്കെ തിരിച്ചടിയാകാം എന്നാണ് സംശയങ്ങൾ. വീട്ടിലെ പ്രസവം, അക്യുപങ്ചർ പ്രസവം പോലെയുള്ള അശാസ്ത്രീയ പ്രവണതകളും തടയേണ്ടതുണ്ട്. 12ൽ നിന്ന് ശിശുമരണനിരക്ക് അഞ്ചായതിന്റെ യഥാർത്ഥ വശങ്ങൾ കൂടി കണക്കാക്കേണ്ടുണ്ടെന്നാണ് പുതിയ പശ്ചാതലത്തിൽ ചില വിദഗ്ധരെങ്കിലും ചൂണ്ടിക്കാട്ടുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/from-five-percent-to-eight-report-indicates-a-rise-in-keralas-infant-mortality-rate-articleshow-3tx2oxe"/>
        </item>
        <item>
            <title><![CDATA['ആരോഗ്യനില തൃപ്തികരം, തുടർചികിത്സ ആവശ്യം'; സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്]]></title>
            <link>https://www.asianetnews.com/india-news/hospital-authorities-releases-medical-bulletin-on-sonam-wangchuk-health-condition-articleshow-33knnrv</link>
            <guid isPermaLink="true">https://www.asianetnews.com/india-news/hospital-authorities-releases-medical-bulletin-on-sonam-wangchuk-health-condition-articleshow-33knnrv</guid>
            <pubDate>Sun, 19 Jul 2026 10:10:46 +0530</pubDate>
            <description><![CDATA[&lt;p&gt;സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി. വാങ്ചുക്കിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർചികിത്സ ആവശ്യമാണെന്നും സഫ്ദർജങ് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwarsb0sk10cgywpw879kvs,imgname-sonam-wangchuk-health-1784435991903.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ജന്തർ മന്തറിലെ നിരാഹാര സമരവേദിയിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി അധികൃതർ. വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തുടർചികിത്സ ആവശ്യമുണ്ടെന്നും സഫ്ദർജങ് ആശുപത്രി അധികൃതർ ഞായറാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. അതേസമയം സോനം വാങ്ചുക്ക് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്. ഐവി ഫ്ലൂയിഡ്സും മരുന്നുകളും സ്വീകരിക്കുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;സോനം വാങ്ചുക്കിന് ആവശ്യമായ വൈദ്യസഹായം നൽകിവരുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും, രക്തത്തിലെ അളവുകളിൽ ചെറിയ വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ട്. ദീർഘനാളത്തെ ഉപവാസം മൂലമുള്ള ശാരീരിക തളർച്ചയും മറ്റ് പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ അദ്ദേഹത്തിന് തുടർചികിത്സ ആവശ്യമാണെന്നും മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;നിലവിൽ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താനും പരിഹരിക്കാനുമായി തുടർച്ചയായ ചികിത്സയും 24 മണിക്കൂറും നീളുന്ന ക്ലിനിക്കൽ നിരീക്ഷണവും അത്യാവശ്യമാണെന്ന് സഫ്ദർജംഗ് ആശുപത്രിയിലെയും എയിംസിലെയും ഡോക്ടർമാർ സംയുക്തമായി വിലയിരുത്തുന്നു. ഇതനുസരിച്ച്, ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ടെന്നും രക്തത്തിലെ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കൽ ബുള്ളറ്റിൽ അറിയിച്ചു.&lt;/p&gt;&lt;p&gt;ഇന്നലെ ദില്ലി പൊലീസ് മഫ്തിയലടക്കം എത്തി സമരവേദി തുണികൊണ്ട് മറച്ച ശേഷമാണ് 20 ദിവസമായി നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആംബുലൻസിൽ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയത്. വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി പരിശോധിക്കാനുള്ള മെഡിക്കൽ സംഘമാണെന്ന വ്യാജേനയാണ് പൊലീസുകാർ എത്തിയത്. അതീവ രഹസ്യമായായിരുന്നു പൊലിന്റെ നടപടി. ഇതേ തുടർന്ന് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ വലിയ തോതിലുള്ള പ്രതിഷേധ ഉയർത്തുകയും നിരവധി പ്രമുഖർ നേരിട്ടും അല്ലാതെയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ആരംഭിച്ച നിരാഹര സമരം തുടരുകയാണ്. തിങ്കളാഴ്ച പാർലമെൻ്റ് സമ്മേളനം ആരംഭിക്കുമ്പോൾ പാർലമെൻ്റിലേക്ക് മാർച്ച് നടത്താനും സിജെപി തീരുമാനിച്ചിട്ടുണ്ട്. മാർച്ചിന് പൊലീസ് അനുമതി നൽകിയേക്കില്ല.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/hospital-authorities-releases-medical-bulletin-on-sonam-wangchuk-health-condition-articleshow-33knnrv"/>
        </item>
        <item>
            <title><![CDATA[കടുപ്പിച്ച് മേയര്‍ മംദാനി, ന്യൂയോർക്കിലെത്തിയാൽ നെതന്യാഹുവിന്റെ അറസ്റ്റ്, സാധ്യത തേടി സിറ്റി അധികൃതരുമായി ചർച്ച നടത്തി]]></title>
            <link>https://www.asianetnews.com/international-news/new-york-mayor-mamdani-takes-a-firm-stance-vowing-to-attempt-netanyahu-s-arrest-upon-his-arrival-in-new-york-articleshow-d1dowqu</link>
            <guid isPermaLink="true">https://www.asianetnews.com/international-news/new-york-mayor-mamdani-takes-a-firm-stance-vowing-to-attempt-netanyahu-s-arrest-upon-his-arrival-in-new-york-articleshow-d1dowqu</guid>
            <pubDate>Sun, 19 Jul 2026 10:08:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഐസിസി അറസ്റ്റ് വാറണ്ട് നേരിടുന്ന നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തിന്റെ സ്ഥാനം ഹേഗിലെ കോടതിയിലാണെന്നും മംദാനി പറഞ്ഞു. ഈ നീക്കം ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ ഇസ്രയേലിനോടുള്ള മാറുന്ന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbw2fymcnqh7kt89mxs7k9f,imgname-gettyimages-2265143908-1773146292180.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: ന്യൂയോർക്ക് സന്ദർശനത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് നഗരത്തിലെ അധികൃതരുമായി ആലോചിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സോഹ്&zwnj;റാൻ മംദാനി. വരാനിരിക്കുന്ന സെപ്റ്റംബറിൽ യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി സമ്മേളനത്തിനായി നെതന്യാഹു നഗരത്തിൽ എത്തിയാൽ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നിയമവകുപ്പുമായി ചർച്ചകൾ നടക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലാണ് ഉണ്ടാകേണ്ടതെന്നാണ് തന്റെ വിശ്വാസമെന്ന് ന്യൂയോർക്ക് ടൈംസിന് നിയാഴ്ച നൽകിയ അഭിമുഖത്തിൽ മേയർ സോഹ്&zwnj;റാൻ മംദാനി ആവർത്തിച്ചു. ഗാസയിലെ സൈനിക നടപടികളിൽ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയാണെന്നും, കഴിഞ്ഞ വർഷങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പലരും ഇതേ അഭിപ്രായം തന്നെയാണ് പുലർത്തുന്നതെന്നും മംദാനി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;തന്റെ മേയർ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ, നെതന്യാഹു ന്യൂയോർക്കിൽ എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പലസ്തീൻ അനുകൂലിയായ സോഹ്&zwnj;റാൻ മംദാനി പ്രതിജ്ഞയെടുത്തിരുന്നു. ഇതിന്റെ സാധുതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്, നെതന്യാഹു നഗരത്തിൽ എത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തനിക്ക് അധികാരമുണ്ടോ എന്നതിനെക്കുറിച്ച് നഗരത്തിലെ നിയമവകുപ്പുമായി സജീവമായ ചർച്ചയിലാണെന്ന് മേയർ വെളിപ്പെടുത്തിയത്. ന്യൂയോർക്ക് സിറ്റിയിലെ നിയമങ്ങൾ അനുവദിക്കുന്ന എന്തും തങ്ങൾ ചെയ്യുമെന്നും എന്നാൽ അതിനായി സ്വന്തം നിലയ്ക്ക് നിയമങ്ങൾ നിർമ്മിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;ഇസ്രയേലിന്റെ പ്രതികരണം&lt;/h2&gt;&lt;p&gt;അറസ്റ്റ് ചെയ്യാനുള്ള മംദാനിയുടെ ആഹ്വാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മംദാനി രഹസ്യമായി അമേരിക്കയെ വെറുക്കുന്നു എന്നാണ് കരുതുന്നതെന്ന് റേഡിയോ അവതാരകനായ സിഡ് റോസൻബെർഗ്ഗോട് നെതന്യാഹു പ്രതികരിച്ചു. അറസ്റ്റ് ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഈ സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന യുഎൻജിഎ സമ്മേളനത്തിൽ നെതന്യാഹു പങ്കെടുക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേൽ അംബാസഡർ ഡാനി ഡാനോനും വ്യക്തമാക്കി. പ്രചാരണ വേളയിൽ മംദാനി കടുത്ത ഇസ്ലാമോഫോബിക് ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയായിരുന്നു. റോസൻബെർഗ്ഗ് അദ്ദേഹത്തെ പാറ്റ എന്ന് വിളിച്ചെങ്കിലും പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.&lt;/p&gt;&lt;p&gt;മംദാനിയുടെ മേയർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പും നെതന്യാഹുവിനെതിരെയുള്ള കടുത്ത നിലപാടുകളും ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ ഇസ്രയേലിനോടുള്ള സമീപനത്തിൽ വന്ന വലിയ മാറ്റത്തെയാണ് കാണിക്കുന്നത്. മെയ് മാസത്തിൽ നടന്ന ഒരു സർവേ പ്രകാരം മുക്കാൽ ഭാഗത്തോളം ഡെമോക്രാറ്റിക് വോട്ടർമാരും ഇസ്രയേലിനുള്ള യുഎസ് സഹായത്തെ എതിർക്കുന്നു. ഇസ്രയേലിന്റെ ഗാസയിലെ യുദ്ധത്തെ വംശഹത്യ എന്ന് മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര ഉദ്യോഗസ്ഥരും വിശേഷിപ്പിക്കുമ്പോൾ, തങ്ങളുടെ പാർട്ടി ഇസ്രയേലിനെ അമിതമായി പിന്തുണയ്ക്കുന്നുണ്ടെന്നാണ് പകുതിയോളം വോട്ടർമാരുടെ അഭിപ്രായം. ഇതിന്റെ പ്രതിഫലനമെന്നോണം, ഈ ആഴ്ച ആദ്യം നടന്ന വോട്ടെടുപ്പിൽ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ പകുതിയോളം ഡെമോക്രാറ്റിക് അംഗങ്ങൾ ഇസ്രയേലിനുള്ള സഹായം നിർത്തലാക്കാൻ വോട്ട് രേഖപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/international-news/new-york-mayor-mamdani-takes-a-firm-stance-vowing-to-attempt-netanyahu-s-arrest-upon-his-arrival-in-new-york-articleshow-d1dowqu"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രിയെ വിമർശിച്ചു, വ്യക്തിപരമായ അഭിപ്രായ പ്രകടനം പാടില്ലെന്ന് മുന്നറിയിപ്പ്; പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി]]></title>
            <link>https://www.asianetnews.com/kerala-news/kpcc-imposes-restrictions-on-party-spokespersons-regarding-dispute-within-congress-articleshow-bgh1pus</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kpcc-imposes-restrictions-on-party-spokespersons-regarding-dispute-within-congress-articleshow-bgh1pus</guid>
            <pubDate>Sun, 19 Jul 2026 10:02:49 +0530</pubDate>
            <description><![CDATA[&lt;p&gt;കോൺഗ്രസിലെ തർക്കത്തിൽ പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി. വ്യക്തിപരമായ അഭിപ്രായ പ്രകടനം പാടില്ലെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പറയേണ്ടത് പാർട്ടി വേദിയിൽ മാത്രമാണെന്നും കെപിസിസി ഇറക്കിയ കുറിപ്പിൽ പറയുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwabqy5kc045jz6stnbq5jq,imgname-fotojet---2026-07-19t100223.105-1784435564485.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കോൺഗ്രസിലെ തർക്കത്തിൽ പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി. വ്യക്തിപരമായ അഭിപ്രായ പ്രകടനം പാടില്ലെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പറയേണ്ടത് പാർട്ടി വേദിയിൽ മാത്രമാണെന്നും കെപിസിസി ഇറക്കിയ കുറിപ്പിൽ പറയുന്നു. വക്താക്കൾ ചേരി തിരിഞ്ഞു ഏറ്റുമുട്ടുന്ന സ്ഥിതി രൂക്ഷമായതോടെയാണ് നിർദേശം വന്നത്. ചില വക്താക്കൾ മുഖ്യമന്ത്രിയെ വിമർച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി നിർദേശം പുറപ്പെടുവിച്ചത്.&lt;/p&gt;&lt;p&gt;അതേസമയം, മുഖ്യമന്ത്രിയും കെഎസ്&zwj;യു നേതാവ് അലോഷ്യസ് സേവ്യറും തമ്മിലുള്ള തർക്കം തുടരുകയാണ്. ഗവണ്&zwj;മെന്&zwj;റ് പ്ലീഡർ നിയമന വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനുമായി വീണ്ടും കൂടിക്കാഴ്ച്ചക്ക് കെഎസ്&zwnj;യു പ്രസിഡന്&zwj;റ് സമയം ആവശ്യപ്പെട്ട് കത്ത് നൽകും. പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വം നിർദേശം നൽകിയിരുന്നു. വിഷയത്തിൽ, കെഎസ്&zwnj;യു നേതാക്കളോട് പ്രതികരണം നടത്താൻ പാടില്ലെന്ന് അലോഷ്യസ് സേവ്യർ നിർദേശം നൽകിയിട്ടുണ്ട്. ചേരി തിരിഞ്ഞുള്ള പോരിനെതിരെ വിമർശനം ശക്തമാണ്. വിവാദങ്ങളിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരണമെന്നാണ് ഒരു വിഭാഗത്തിന്&zwj;റെ ആവശ്യം.&lt;/p&gt;&lt;p&gt;വിഷയത്തില്&zwj; മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും, ജിന്&zwj;റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം എന്ന് സതീശൻ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായർ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പരാതി നൽകി. മുഖ്യമന്ത്രിയെ വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് പരാതിയിൽ രാജു പി നായരുടെ വിമർശനം. ആർഎസ്എസ് പ്രവർത്തകനായ ഡിഎസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.&lt;/p&gt;&lt;p&gt;വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണ്, പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് എന്നാണ് കെപിസിസി വക്താവ് ജിന്റോ ജോൺ പ്രതികരിച്ചിരുന്നത്. പറഞ്ഞതെല്ലാം മറക്കാനുള്ളത് മാത്രമാണെന്ന് സാരം. രാഷ്ട്രീയ അൽഷിമേഴ്&zwnj;സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ ന്യായീകരിച്ച് കാലം പോക്കാം. അനീതി പർവ്വങ്ങളുടെ ഇരുണ്ടകാലം താണ്ടി ആഗ്രഹങ്ങളുടെ കടലായി ആർത്തലച്ച് കാത്തിരിക്കുന്ന മനുഷ്യർക്ക് നീതി വേണമെന്നും, അത് കഴിവതും നേരത്തെ വേണമെന്നും തോന്നാം. പക്ഷേ തീരുമാനങ്ങൾ എടുക്കപ്പെടുന്ന ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നതാണ് രാജശാസനം- ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kpcc-imposes-restrictions-on-party-spokespersons-regarding-dispute-within-congress-articleshow-bgh1pus"/>
        </item>
        <item>
            <title><![CDATA[വാക്ക് പാലിക്കാൻ 130 കിലോ ഏത്തപ്പഴം റെഡി, കടയിലെത്തുന്നവർക്ക് ഒരു കിലോ ഏത്തപ്പഴം ഫ്രീ; വാക്ക് പാലിച്ച് സാബു]]></title>
            <link>https://www.asianetnews.com/kerala-news/argentina-fan-in-kochi-to-give-free-bananas-after-team-reaches-world-cup-final-articleshow-t9ygla6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/argentina-fan-in-kochi-to-give-free-bananas-after-team-reaches-world-cup-final-articleshow-t9ygla6</guid>
            <pubDate>Sun, 19 Jul 2026 09:49:10 +0530</pubDate>
            <description><![CDATA[&lt;p&gt;അർജന്&zwj;റീന ലോകകപ്പ് ഫൈനലിലെത്തിയതോടെ നേരത്തെ നൽകിയ വാഗ്ദാനം പാലിക്കാനൊരുങ്ങി പെരുമ്പാവൂർ ഒക്കൽ കല്ലറയ്ക്കാമല സ്വദേശി വി കെ സാബു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxw9jprbsaj7m8n04p0177hw,imgname-fotojet---2026-07-19t094849.669-1784434744075.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: അർജന്&zwj;റീന ലോകകപ്പ് ഫൈനലിലെത്തിയതോടെ നേരത്തെ നൽകിയ വാഗ്ദാനം പാലിക്കാനൊരുങ്ങി പെരുമ്പാവൂർ ഒക്കൽ കല്ലറയ്ക്കാമല സ്വദേശി വി കെ സാബു. അർജന്&zwj;റീന ഫൈനലിലെത്തിയാൽ തന്&zwj;റെ പലചരക്ക് കടയിലെത്തുന്നവർക്ക് ഒരു കിലോഗ്രാം വീതം ഏത്തപ്പഴം സൗജന്യമായി നൽകുമെന്നായിരുന്നു സാബുവിന്&zwj;റെ പ്രഖ്യാപനം. വാഗ്ദാനം നിറവേറ്റുന്നതിനായി 130 കിലോഗ്രാം ഏത്തപ്പഴമാണ് ഇന്ന് കടയിലെത്തിച്ചത്. അർജന്&zwj;റീനയുടെ കടുത്ത ആരാധകനായ സാബുവും സുഹൃത്ത് ഡിൻസ് ഡേവിസും ചേർന്നാണ് ഈ വ്യത്യസ്ത പ്രഖ്യാപനം നടത്തിയത്.&lt;/p&gt;&lt;p&gt;10 വര്&zwj;ഷമായി പ്രവര്&zwj;ത്തിക്കുന്ന ഈ കടയ്ക്ക് ഇപ്പോള്&zwj; നല്&zwj;കിയിരിക്കുന്ന പെയിന്&zwj;റ് പോലും അര്&zwj;ജന്&zwj;റീനയുടെ ദേശീയ പതാകയുമായും ഫുട്&zwnj;ബോള്&zwj; ജേഴ്&zwnj;സിയുമായും സാമ്യമുള്ള നീലയും വെള്ളയും നിറമാണ്. ടീമിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് കടയും അർജന്&zwj;റീനയുടെ കളർ തീമിൽ ഒരുക്കിയിരിക്കുന്നത്. ഫൈനൽ ആവേശത്തിനിടെ സാബുവിന്&zwj;റെ പ്രഖ്യാപനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/argentina-fan-in-kochi-to-give-free-bananas-after-team-reaches-world-cup-final-articleshow-t9ygla6"/>
        </item>
        <item>
            <title><![CDATA[കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു; അച്ഛനും മകനും ചികിത്സയിൽ തുടരുന്നു]]></title>
            <link>https://www.asianetnews.com/kerala-news/mother-and-daughter-poison-death-in-kottayam-father-and-son-remain-under-treatment-articleshow-92fgkd8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mother-and-daughter-poison-death-in-kottayam-father-and-son-remain-under-treatment-articleshow-92fgkd8</guid>
            <pubDate>Sun, 19 Jul 2026 09:48:26 +0530</pubDate>
            <description><![CDATA[&lt;p&gt;കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്ന, മകൾ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxw9fmwgtca79bz7x6wxz0cq,imgname-fotojet---2026-07-19t094702.549-1784434643856.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോട്ടയം: &lt;/strong&gt;കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്ന, മകൾ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോ​ഗ്യനിലയിൽ മാറ്റമില്ല. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം കൂട്ടത്തോടെ ആത്മഹത്യാശ്രമം നടത്തിയത്. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു നാല് പേരും. ഇന്ന് രാവിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർ&zwnj;ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. &amp;nbsp;ടോള്&zwj; ഫ്രീ നമ്പര്&zwj;: &amp;nbsp;Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mother-and-daughter-poison-death-in-kottayam-father-and-son-remain-under-treatment-articleshow-92fgkd8"/>
        </item>
        <item>
            <title><![CDATA[വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി; മൃതദേഹം കണ്ടെത്തി, വി​ഗ്രഹത്തിനായി തിരച്ചിൽ]]></title>
            <link>https://www.asianetnews.com/india-news/hyderabad-techie-woman-enters-temple-naked-and-jumps-into-the-pond-with-the-idol-articleshow-d9uyapf</link>
            <guid isPermaLink="true">https://www.asianetnews.com/india-news/hyderabad-techie-woman-enters-temple-naked-and-jumps-into-the-pond-with-the-idol-articleshow-d9uyapf</guid>
            <pubDate>Sun, 19 Jul 2026 09:33:22 +0530</pubDate>
            <description><![CDATA[&lt;p&gt;ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറായ തേജസ്വിനിയാണ് കുളത്തിൽ ചാടി മരിച്ചത്. കഴിഞ്ഞ​ദിവസം രാത്രിയായിരുന്നു സംഭവം. വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന വി​ഗ്രഹം കൈയിലെടുത്തു. തുടർന്നാണ് സമീപത്തെ കുളത്തിനരികിലേക്ക് നടന്നുപോയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxw8t3rj9eqsy7bv2r14hdnn,imgname-hyderabad-techie-woman-temple-death-1784433938194.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വി​ഗ്രഹം കണ്ടെടുക്കാനായില്ലെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു.&lt;/p&gt;&lt;p&gt;​ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറായ തേജസ്വിനിയാണ് കുളത്തിൽ ചാടി മരിച്ചത്. കഴിഞ്ഞ​ദിവസം രാത്രിയായിരുന്നു സംഭവം. വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന വി​ഗ്രഹം കൈയിലെടുത്തു. തുടർന്നാണ് സമീപത്തെ കുളത്തിനരികിലേക്ക് നടന്നുപോയത്. പിന്നാലെ യുവതി കുളത്തിൽ ചാടുകയുംചെയ്തു.&lt;/p&gt;&lt;p&gt;കുളത്തിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേ​ഹം കണ്ടെടുത്തെങ്കിലും വി​ഗ്രഹം കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. വി​ഗ്രഹത്തിനായി തിരച്ചിൽ തുടരുകയാണെന്നും ഇതിനായി പ്രത്യേകസംഘങ്ങളെ നിയോ​ഗിച്ചതായും പൊലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, യുവതിയുടെ മരണത്തിന് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടോ എന്നതിലും വ്യക്തതയില്ല. അന്വേഷണത്തിന്റെ ഭാ​ഗമായി തേജസ്വിനിയുടെ അമ്മയെ പൊലീസ് ചോദ്യംചെയ്തിരുന്നു. യുവതിയുടെ ബാങ്ക് ഇടപാടുകളും സമീപദിവസങ്ങളിലെ യാത്രകളും ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;അതിനിടെ, ദിവസം 3500 രൂപയോളം വാടകയുള്ള ഒരു ഫ്ളാറ്റിലാണ് യുവതി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാസവാടക മാത്രം ഒരുലക്ഷത്തോളം രൂപ വരും. ഈ കെട്ടിടത്തിന്റെ മുകളിലുള്ള രണ്ടുനിലകൾ ലോ&zwj;ഡ്ജുകളായാണ് പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടത്തെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണംനടത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/hyderabad-techie-woman-enters-temple-naked-and-jumps-into-the-pond-with-the-idol-articleshow-d9uyapf"/>
        </item>
        <item>
            <title><![CDATA[ഉറക്കഗുളിക നൽകി മയക്കി, ഭർത്താവിനെ കൊലപ്പെടുത്തിയത് വെള്ളിക്കെട്ടനെ കൊണ്ട് കടിപ്പിച്ച്; ക്രൂരത ഇൻഷൂറൻസ് തുക തട്ടിയെടുത്ത് കാമുകനൊപ്പം ജീവിക്കാൻ]]></title>
            <link>https://www.asianetnews.com/kerala-news/meerut-woman-arrested-for-allegedly-killing-husband-using-snake-bite-articleshow-t6s8koi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/meerut-woman-arrested-for-allegedly-killing-husband-using-snake-bite-articleshow-t6s8koi</guid>
            <pubDate>Sun, 19 Jul 2026 09:25:10 +0530</pubDate>
            <description><![CDATA[&lt;p&gt;മീററ്റിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. ഹസ്തിനാപൂർ സ്വദേശിയായ അതുൽ കുമാർ പൻവാർ (32) ആണ് കൊല്ലപ്പെട്ടത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxw86nhcq6h85m95p9mkdc8m,imgname-police-said-the-investigation-also-revealed-that-atul-held-a-life-insurance-policy-worth-approximately-rs-20-lakh-1784433301036.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മീററ്റ്: മീററ്റിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. ഹസ്തിനാപൂർ സ്വദേശിയായ അതുൽ കുമാർ പൻവാർ (32) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ സ്കൂൾ അഡ്മിനിസ്ട്രേറ്ററായിരുന്നു. ഉറക്കഗുളിക നൽകി മയക്കി വെള്ളിക്കെട്ടൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചായിരുന്നു കൊലപാതകം. ഭാര്യ ദാമിനിയും കാമുകൻ തുഷാറും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ 4 പേരെ അറസ്റ്റു ചെയ്തു. സ്വഭാവിക പാമ്പുകടിയേറ്റുള്ള മരണമെന്ന് വരുത്തിത്തീർത്ത് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും, ഒപ്പം ജീവിക്കാൻ തടസ്സമായി നിന്ന ഭർത്താവിനെ ഒഴിവാക്കാനും വേണ്ടിയാണ് ഭാര്യയും കാമുകനും ചേർന്ന് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്.&amp;nbsp;&lt;/p&gt;&lt;p&gt;കൊല്ലപ്പെട്ട അതുൽ കുമാർ പൻവാർ, ഹസ്തിനാപൂരില്&zwj; ഒരു പ്ലേ സ്കൂൾ നടത്തിവരികയായിരുന്നു.അതുലിന്റെ ഭാര്യ ദാമിനി (30), ഇവരുടെ സ്കൂളിലെ ബസ് ഡ്രൈവറും ദാമിനിയുടെ കാമുകനുമായ തുഷാർ കുമാർ (34). പാമ്പുപിടുത്തക്കാരായ സോനു, ഉദയ് കുമാർ എന്നിവരുമാണ് കേസിലെ പ്രതികൾ. പാമ്പിനെ എത്തിച്ചു നൽകിയതിന് സോനു, ഉദയ് കുമാർ എന്നിവർക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ദാമിനിയും അതുലും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. എന്നാൽ സ്കൂൾ തുടങ്ങിയതിനു ശേഷം ഡ്രൈവറായ തുഷാറുമായി ദാമിനി പ്രണയത്തിലായി. തുടർന്ന് ഇരുവരും ചേർന്ന് അതുലിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. രാത്രി ദാമിനി ഭർത്താവ് അതുലിന് കുടിക്കാൻ നൽകിയ പാലിൽ ഉറക്കഗുളികകൾ കലർത്തി നൽകി. പാൽ കുടിച്ച അതുൽ ബോധരഹിതനായി. അതുൽ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ദാമിനി കാമുകൻ തുഷാറിനെ വിവരമറിയിച്ചു. തുഷാർ പാമ്പുപിടുത്തക്കാരായ സോനു, ഉദയ് എന്നിവർക്കൊപ്പം അതിമാരക വിഷമുള്ള വെള്ളിക്കട്ടൻ പാമ്പുമായി അതുലിന്റെ വാടകവീട്ടിലെത്തി.&lt;/p&gt;&lt;p&gt;പ്രതികൾ ഉറങ്ങിക്കിടന്ന അതുലിന്റെ പുതപ്പിനുള്ളിലേക്ക് പാമ്പിനെ തുറന്നുവിട്ടു. പാമ്പ് അതുലിന്റെ കയ്യിലും കാലിലും കടിച്ചതോടെ വിഷം ഉള്ളിൽച്ചെന്ന് അതുൽ മരണപ്പെട്ടു. തുടർന്ന് ദാമിനി ആറ് വയസ്സുകാരനായ മകനെയും കൂട്ടി മറ്റൊരു മുറിയിലേക്ക് മാറി കിടന്നു. രാവിലെ ചായ കൊടുക്കാൻ മുറിയിൽ ചെന്നപ്പോൾ അതുൽ അബോധാവസ്ഥയിലാണെന്നും കട്ടിലിൽ പാമ്പുണ്ടെന്നും ദാമിനി നാട്ടുകാരെ വിളിച്ച് പറഞ്ഞു. നാട്ടുകാർ ഓടിക്കൂടി കട്ടിലിലുണ്ടായിരുന്ന പാമ്പിനെ തല്ലിക്കൊല്ലുകയും അതുലിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.&lt;/p&gt;&lt;h2&gt;കേസ് തെളിഞ്ഞത് എങ്ങനെ?&lt;/h2&gt;&lt;p&gt;അതുലിന്റെ മരണത്തിൽ സംശയം തോന്നിയ പിതാവ് അജാബ് സിംഗ് പോലീസിൽ പരാതി നൽകുകയും പോസ്റ്റ്&zwnj;മോർട്ടം വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. മീററ്റ് എസ്.എസ്.പി അവിനാഷ് പാണ്ഡെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ദാമിനിയുടെയും തുഷാറിന്റെയും ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഇരുവരും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.കാമുകൻ തുഷാറിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, പെട്ടിയിൽ അടച്ചുവെച്ച പാമ്പിന്റെ ചിത്രങ്ങൾ പോലീസിന് ലഭിച്ചു. ഇതോടെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. 20 ദിവസം മുൻപ് തുഷാർ കാറിടിച്ച് അതുലിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തി. അന്ന് ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് അതുൽ രക്ഷപ്പെട്ടത്. അന്ന് പോലീസിൽ പരാതിപ്പെടരുതെന്ന് അതുലിനെ നിർബന്ധിച്ചതും ദാമിനിയായിരുന്നു.&lt;/p&gt;&lt;p&gt;അതുലിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുത്ത്, ഭാര്യയെ തുഷാർ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ പദ്ധതി. പാമ്പിനെ എത്തിച്ചു നൽകിയ കൂട്ടാളികൾക്ക് 15,000 രൂപ മുൻകൂറായി നൽകുകയും, ഇൻഷുറൻസ് തുക കിട്ടുമ്പോൾ 5 ലക്ഷം രൂപ വീതം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/meerut-woman-arrested-for-allegedly-killing-husband-using-snake-bite-articleshow-t6s8koi"/>
        </item>
        <item>
            <title><![CDATA[ലോകകപ്പ് ഫൈനൽ, നാളെ അവധിയുണ്ടാകുമോ?, ഒടുവിൽ നിലപാട് വ്യക്തമാക്കി കായികമന്ത്രി ഒ.ജെ. ജനീഷ്]]></title>
            <link>https://www.asianetnews.com/kerala-news/will-kerala-declare-a-holiday-tomorrow-for-the-world-cup-final-sports-minister-oj-janeesh-breaks-silence-articleshow-6vzk1rt</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/will-kerala-declare-a-holiday-tomorrow-for-the-world-cup-final-sports-minister-oj-janeesh-breaks-silence-articleshow-6vzk1rt</guid>
            <pubDate>Sun, 19 Jul 2026 09:24:15 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്&zwj;റെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7g3hykx07y5v2bwvpgj396y,imgname-dd-vlc-snap--00685-1760403454589.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ലോകകപ്പ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിന്&zwj;റെ ആവേശത്തിലാണ് കായികപ്രേമികൾ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രിയിലാണ് അർജന്&zwj;റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. മത്സരം കണ്ട് പുലർച്ചെ ഉറങ്ങുന്നവർക്കായി നാളെ (തിങ്കളാഴ്ച) സർക്കാർ അവധി പ്രഖ്യാപിക്കുമോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനിടെ വിഷയത്തിൽ പ്രതികരണവുമായി കായികമന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി.&lt;/p&gt;&lt;p&gt;ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്&zwj;റെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളും തടസ്സങ്ങളുമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്ത് അവധി കൊടുക്കാൻ കഴിയുമെങ്കിൽ നല്ലത് എന്നാണ് കായിക വകുപ്പിന്&zwj;റെ അഭിപ്രായം. എന്നാൽ അതിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. പെട്ടെന്നൊരു ദിവസം അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില ഭരണപരമായ തടസ്സങ്ങളുണ്ടെന്നും ജനീഷ് പറഞ്ഞു.&lt;/p&gt;&lt;p&gt;കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു.കായിക വകുപ്പിന് ഇതിനോട് അനുകൂല നിലപാടാണെങ്കിലും പെട്ടെന്നൊരു ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നത് ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ എന്നിവയെ ബാധിക്കുമെന്നതിനാലാണ് സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചന. അതിനിടെ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കിക്കൊണ്ട് എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനോടകം തന്നെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം പുലർച്ചെ വരെ നീളുന്നതിനാൽ ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ കടുത്ത ക്ഷീണത്തോടെ സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് സ്കൂൾ അധികൃതരുടെ ഈ തീരുമാനം.വിദ്യാർത്ഥികളുടെ കായിക ആവേശത്തെ പ്രോത്സാഹിപ്പിക്കാനും അവരുടെ മാനസിക-ശാരീരിക ക്ഷേമം ഉറപ്പാക്കാനുമാണ് അവധിയെന്ന് അധികൃതർ അറിയിച്ചു. ഈ തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പതിവുപോലെ തുടരും. മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/will-kerala-declare-a-holiday-tomorrow-for-the-world-cup-final-sports-minister-oj-janeesh-breaks-silence-articleshow-6vzk1rt"/>
        </item>
        <item>
            <title><![CDATA[നിലപാടുകൾ പിന്തിരിപ്പൻ, സർക്കാർ നയവും കോടതി ഇടപെടലും ആർബിട്രേഷന് തിരിച്ചടി, രൂക്ഷവിമർശനവുമായി സുപ്രീം കോടതി ജഡ്ജി]]></title>
            <link>https://www.asianetnews.com/india-news/justice-ujjal-bhuyan-criticizes-government-policy-and-judicial-intervention-in-arbitration-articleshow-rxss9g3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/justice-ujjal-bhuyan-criticizes-government-policy-and-judicial-intervention-in-arbitration-articleshow-rxss9g3</guid>
            <pubDate>Sun, 19 Jul 2026 09:03:00 +0530</pubDate>
            <description><![CDATA[&lt;p&gt;ആർബിട്രേഷൻ രംഗത്ത് ഇന്ത്യയുടെ വളർച്ചയ്ക്ക് തടസ്സമാകുന്ന രണ്ട് 'പിന്തിരിപ്പൻ' നടപടികളെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ രൂക്ഷമായി വിമർശിച്ചു. അമിതമായ കോടതി ഇടപെടലുകളും കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഒരു നയവുമാണ് അദ്ദേഹത്തിന്റെ വിമർശനത്തിന് ഇടയാക്കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxsxqnsnvwehcj6ecpspnq8v,imgname-----------------------2026-07-18t114311.772-1784355215157.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ആർബിട്രേഷൻ രംഗത്ത് ഇന്ത്യയെ പിന്നോട്ട് വലിക്കുന്ന പിന്തിരിപ്പൻ നടപടികളാണ് അമിതമായ കോടതി ഇടപെടലുകളും കേന്ദ്ര സർക്കാർ നയങ്ങളുമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ. ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ സംഘടിപ്പിച്ച മൂന്നാമത് വാർഷിക പ്രഭാഷണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കടുത്ത വിമർശനം ഉന്നയിച്ചത്. രാജ്യത്തെ ഒരു ആഗോള ആർബിട്രേഷൻ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഈ രണ്ടു കാര്യങ്ങളും തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;h2&gt;കോടതിയുടെ അമിത ഇടപെടൽ&lt;/h2&gt;&lt;p&gt;മുദ്രപത്രം പതിക്കാത്തതോ, മതിയായ സ്റ്റാമ്പ് ഇല്ലാത്തതോ ആയ കരാറുകളിലെ ആർബിട്രേഷൻ വ്യവസ്ഥകൾക്ക് നിയമസാധുതയില്ലെന്ന സുപ്രീം കോടതിയുടെ 2023 ഏപ്രിലിലെ വിധി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. എൻ എൻ ഗ്ലോബൽ മർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡ് വേഴ്സസ് ഇൻഡോ യുണീക് ഫ്ലേം ലിമിറ്റഡ്' കേസിലെ ഈ വിധി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് ജസ്റ്റിസ് ഭൂയാൻ പറഞ്ഞു. എന്നാൽ, പിന്നീട് 2023 ഡിസംബറിൽ ജസ്റ്റിസ് ഭൂയാൻ കൂടി ഉൾപ്പെട്ട ഏഴംഗ ബെഞ്ച് ഈ വിധി തിരുത്തിയിരുന്നു. സ്റ്റാമ്പിങ്ങിലെ കുറവുകൾ പരിഹരിക്കാവുന്ന പിഴവുകൾ മാത്രമാണെന്നും, അത് ആർബിട്രേഷൻ വ്യവസ്ഥയെ അസാധുവാക്കുന്നില്ലെന്നും പുതിയ വിധി വ്യക്തമാക്കി. ഒരു കരാറും അതിലെ ആർബിട്രേഷൻ വ്യവസ്ഥയും രണ്ടായി കാണണമെന്ന തത്വത്തിനും ഈ വിധി ഊന്നൽ നൽകി.&lt;/p&gt;&lt;h2&gt;സർക്കാർ നയത്തിനെതിരെ വിമർശനം&lt;/h2&gt;&lt;p&gt;കേന്ദ്ര ധനമന്ത്രാലയം 2023 മേയ് 29-ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടമാണ് ജസ്റ്റിസ് ഭൂയാന്റെ വിമർശനത്തിന് ഇടയാക്കിയ രണ്ടാമത്തെ വിഷയം. സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉൾപ്പെടുന്ന കരാറുകളിൽ, തർക്കപരിഹാരത്തിനുള്ള ആർബിട്രേഷൻ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴി മാത്രമേ നടത്താവൂ എന്ന് ഈ മെമ്മോറാണ്ടം നിർദേശിച്ചിരുന്നു. ഇതിനായി ഐഐഎസി-യുടെ പേര് പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ഇതൊരു പിന്തിരിപ്പൻ നടപടിയാണെന്ന് ജസ്റ്റിസ് ഭൂയാൻ തുറന്നടിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;ആർബിട്രേഷന്റെ അടിസ്ഥാന ശിലയായ &lsquo;കക്ഷികളുടെ സ്വയം നിർണ്ണയാവകാശം&rsquo; ഇല്ലാതാക്കുന്നതാണ് ഈ നയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിരോധാഭാസമെന്നു പറയട്ടെ, സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ഐഐഎസിയുടെ വേദിയിൽ വെച്ചു തന്നെയായിരുന്നു ജസ്റ്റിസ് ഭൂയാന്റെ ഈ വിമർശനം. ഒരു കക്ഷിയായ സർക്കാർ തന്നെ ആർബിട്രേഷൻ എവിടെ നടത്തണമെന്ന് നിർബന്ധിക്കുന്നത് പക്ഷപാതപരമാണെന്ന തോന്നലുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു മികച്ച ആർബിട്രേഷൻ കേന്ദ്രമാകണമെങ്കിൽ ഇത്തരം ഇടപെടലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ആര്&zwj;ബിസ്ട്രേഷൻ&lt;/p&gt;&lt;p&gt;കോടതികളിൽ പോകാതെ, തർക്കങ്ങൾ പരിഹരിക്കാൻ ഇരുവിഭാഗവും സമ്മതിക്കുന്ന നിഷ്പക്ഷനായ ഒരു വ്യക്തിയെയോ (Arbitrator) സ്ഥാപനത്തെയോ ചുമതലപ്പെടുത്തുന്ന നിയമപരമായ നടപടിക്രമമാണ് ആർബിട്രേഷൻ (Arbitration). തർക്കപരിഹാര നിയമമായ Arbitration and Conciliation Act 1996 പ്രകാരമാണ് ഇന്ത്യയിൽ ഇത് നടപ്പിലാക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/india-news/justice-ujjal-bhuyan-criticizes-government-policy-and-judicial-intervention-in-arbitration-articleshow-rxss9g3"/>
        </item>
        <item>
            <title><![CDATA[മൺസൂണിൽ മഴ കുറവ്; ഇന്ദ്രനെ പ്രീതിപ്പെടുത്താൻ കഴുതയ്ക്ക് ഗുലാബ് ജാമുൻ നൽകി നാട്ടുകാർ]]></title>
            <link>https://www.asianetnews.com/india-news/locals-feeds-gulab-jamun-for-donkey-to-get-good-rain-in-bhopal-articleshow-nltrgtf</link>
            <guid isPermaLink="true">https://www.asianetnews.com/india-news/locals-feeds-gulab-jamun-for-donkey-to-get-good-rain-in-bhopal-articleshow-nltrgtf</guid>
            <pubDate>Sun, 19 Jul 2026 08:55:25 +0530</pubDate>
            <description><![CDATA[&lt;p&gt;മികച്ച തോതിൽ മഴ ലഭിക്കാൻ വ്യത്യസ്തമായ ആചാരവുമായി നാട്ടുകാർ. മധ്യപ്രദേശിലെ ഭോപ്പാലിൽ നാട്ടുകാർ കഴുതയ്ക്ക് ഗുലാബ് ജാമുൻ നൽകുകയും മഴ ലഭിക്കാൻ പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. ഹൈന്ദവ വിശ്വാസപ്രകാരം മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്രനെ പ്രീതിപ്പെടുത്താനായാണ് ചടങ്ങ് നടത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk0qah34bvnc7kft13m4vx36,imgname-donkey-1772772213860.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭോപ്പാൽ: മധ്യപ്രദേശിൽ മികച്ച തോതിൽ മഴ ലഭിക്കാൻ വ്യത്യസ്തമായ ആചാരം നടത്തി നാട്ടുകാർ. ഹൈന്ദവ വിശ്വാസപ്രകാരം മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്രനെ പ്രീതിപ്പെടുത്താനായി കഴുതയ്ക്ക് ഗുലാബ് ജാമുൻ കഴിക്കാൻ നൽകുന്ന ആചാരമാണ് ഇക്കഴിഞ്ഞ ദിവസം അരങ്ങേറിയത്. മൺസൂൺ സീസണിൽ ഇതുവരെ സംസ്ഥാനത്തെ 35 ജില്ലകളിൽ സാധാരണയേക്കാൾ കുറഞ്ഞ തോതിലാണ് മഴ ലഭിച്ചത്. ഇതോടെ ആണ് നല്ല മഴ ലഭിക്കാനായി ആചാരാനുഷ്ഠാനങ്ങളിലേക്ക് നാട്ടുകാർ കടന്നത്.&lt;/p&gt;&lt;p&gt;ഭോപ്പാലിലെ കോലാർ റോഡിൽ ശനിയാഴ്ച രാവിലെ 11 മണിക്കാണ് കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകുന്ന ആചാരം നടന്നത്. ഇതിന് പുറമേ, നല്ല മഴ ലഭിക്കാനുള്ള പ്രാർത്ഥനകളും നടന്നതായി ചടങ്ങിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Bhopal, Madhya Pradesh: Amid a delayed monsoon, residents performed an unusual ritual by feeding gulab jamuns to donkeys in an attempt to appease the rain gods and pray for rainfall. pic.twitter.com/HvfH1EdIaL&lt;/p&gt;&lt;p&gt;&mdash; IANS (@ians_india) July 18, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം ഭോപ്പാലിൽ മികച്ച മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതരുടെ വിശദീകരണം. മൺസൂണിൻ്റെ തുടക്കം മുതൽ ഇതുവരെ ഭോപ്പാലിൽ 400.3 മില്ലിമീറ്റർ മഴ ലഭിച്ചതായും ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണയേക്കാൾ 44 ശതമാനത്തിലധികം കൂടുതലാണെന്നും കാലാവസ്ഥ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഞായറാഴ്ച മുതൽ മധ്യപ്രദേശിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക രേഖകൾ പ്രകാരം, 35 ജില്ലകളിൽ ഇതുവരെ സാധാരണയേക്കാൾ കുറവ് മഴയാണ് ലഭിച്ചത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/locals-feeds-gulab-jamun-for-donkey-to-get-good-rain-in-bhopal-articleshow-nltrgtf"/>
        </item>
        <item>
            <title><![CDATA[അലോഷ്യസിന് മുഖ്യമന്ത്രി അവസരം നൽകുമോ? കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെടും, പ്ലീഡർ നിയമനത്തിൽ പരസ്യ പ്രതിഷേധത്തിന് വിലക്ക്]]></title>
            <link>https://www.asianetnews.com/kerala-news/aloshious-xavier-to-seek-meeting-with-vd-satheesan-amid-government-pleader-row-articleshow-6mav5l0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/aloshious-xavier-to-seek-meeting-with-vd-satheesan-amid-government-pleader-row-articleshow-6mav5l0</guid>
            <pubDate>Sun, 19 Jul 2026 08:27:39 +0530</pubDate>
            <description><![CDATA[&lt;p&gt;ഗവണ്&zwj;മെന്&zwj;റ് പ്ലീഡർ നിയമന വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനുമായി വീണ്ടും കൂടിക്കാഴ്ച്ചക്ക് കെഎസ്&zwnj;യു പ്രസിഡന്&zwj;റ് സമയം ആവശ്യപ്പെട്ട് കത്ത് നൽകും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx5vkgsc4psex5ftkz4kxd76,imgname-aloshious-xavier--1783681893164.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഗവണ്&zwj;മെന്&zwj;റ് പ്ലീഡർ നിയമന വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനുമായി വീണ്ടും കൂടിക്കാഴ്ച്ചക്ക് കെഎസ്&zwnj;യു പ്രസിഡന്&zwj;റ് സമയം ആവശ്യപ്പെട്ട് കത്ത് നൽകും. പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വം നിർദേശം നൽകിയിരുന്നു. വിഷയത്തിൽ, കെഎസ്&zwnj;യു നേതാക്കളോട് പ്രതികരണം നടത്താൻ പാടില്ലെന്ന് അലോഷ്യസ് സേവ്യർ നിർദേശം നൽകിയിട്ടുണ്ട്. ചേരി തിരിഞ്ഞുള്ള പോരിനെതിരെ വിമർശനം ശക്തമാണ്. വിവാദങ്ങളിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരണമെന്നാണ് ഒരു വിഭാഗത്തിന്&zwj;റെ ആവശ്യം.&lt;/p&gt;&lt;p&gt;വിഷയത്തില്&zwj; മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും, ജിന്&zwj;റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം എന്ന് സതീശൻ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായർ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പരാതി നൽകി. മുഖ്യമന്ത്രിയെ വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് പരാതിയിൽ രാജു പി നായരുടെ വിമർശനം. ആർഎസ്എസ് പ്രവർത്തകനായ ഡിഎസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.&lt;/p&gt;&lt;p&gt;വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണ്, പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് എന്നാണ് കെപിസിസി വക്താവ് ജിന്റോ ജോൺ പ്രതികരിച്ചിരുന്നത്. പറഞ്ഞതെല്ലാം മറക്കാനുള്ളത് മാത്രമാണെന്ന് സാരം. രാഷ്ട്രീയ അൽഷിമേഴ്&zwnj;സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ ന്യായീകരിച്ച് കാലം പോക്കാം. അനീതി പർവ്വങ്ങളുടെ ഇരുണ്ടകാലം താണ്ടി ആഗ്രഹങ്ങളുടെ കടലായി ആർത്തലച്ച് കാത്തിരിക്കുന്ന മനുഷ്യർക്ക് നീതി വേണമെന്നും, അത് കഴിവതും നേരത്തെ വേണമെന്നും തോന്നാം. പക്ഷേ തീരുമാനങ്ങൾ എടുക്കപ്പെടുന്ന ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നതാണ് രാജശാസനം- ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/aloshious-xavier-to-seek-meeting-with-vd-satheesan-amid-government-pleader-row-articleshow-6mav5l0"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ നിവേദനം, ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണം, എറണാകുളത്തെ വിവിധ സ്കൂളുകൾക്ക് അവധി]]></title>
            <link>https://www.asianetnews.com/kerala-news/youth-congress-submits-memorandum-to-the-cm-requesting-a-holiday-for-schools-on-monday-due-to-the-world-cup-final-articleshow-78vqgev</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/youth-congress-submits-memorandum-to-the-cm-requesting-a-holiday-for-schools-on-monday-due-to-the-world-cup-final-articleshow-78vqgev</guid>
            <pubDate>Sun, 19 Jul 2026 08:17:28 +0530</pubDate>
            <description><![CDATA[ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം കാരണം വിദ്യാർത്ഥികൾക്ക് ഉറക്കമൊഴിക്കേണ്ടി വരുന്നതിനാൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇതിനിടെ, എറണാകുളം ജില്ലയിലെ പല സ്കൂളുകളും വിദ്യാർത്ഥികളുടെ സൗകര്യം പരിഗണിച്ച് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hjv6rhs3mxs599pnvpkwn1q2,imgname-kerala-schools.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ലോകകപ്പ് ഫൈനൽ മത്സരം ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുകയും പുലർച്ചെ വരെ നീളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോഴിക്കോട് പരപ്പിൽ മണ്ഡലം കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ലോകകപ്പ് ഫൈനൽ മത്സരം കാരണം വിദ്യാർത്ഥികൾക്ക് രാത്രി വൈകിയും ഉറക്കമൊഴിഞ്ഞ് ഉണർന്നിരിക്കേണ്ട സാഹചര്യം ഉണ്ട്. ഈ അവസ്ഥയിൽ തിങ്കളാഴ്ച സ്കൂളിൽ പോയാൽ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യവും പഠനത്തിലെ ശ്രദ്ധയും പൂർണ്ണമായി പരിഗണിച്ചുകൊണ്ട് തിങ്കളാഴ്ച അവധി അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;അതേസമയം, ലോകകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കിക്കൊണ്ട് എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനോടകം തന്നെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം പുലർച്ചെ വരെ നീളുന്നതിനാൽ ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ കടുത്ത ക്ഷീണത്തോടെ സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് സ്കൂൾ അധികൃതരുടെ ഈ തീരുമാനം. വിദ്യാർത്ഥികളുടെ കായിക ആവേശത്തെ പ്രോത്സാഹിപ്പിക്കാനും അവരുടെ മാനസിക-ശാരീരിക ക്ഷേമം ഉറപ്പാക്കാനുമാണ് അവധിയെന്ന് അധികൃതർ അറിയിച്ചു. ഈ തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പതിവുപോലെ തുടരും. മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/youth-congress-submits-memorandum-to-the-cm-requesting-a-holiday-for-schools-on-monday-due-to-the-world-cup-final-articleshow-78vqgev"/>
        </item>
        <item>
            <title><![CDATA[കൊല്ലപ്പെട്ടത് രണ്ട് യുഎസ് സൈനികർ; ജോർദാനിലെ ആക്രമണത്തിന് കനത്ത തിരിച്ചടിയുമായി അമേരിക്ക; പുലർച്ചെ മുതൽ ഇറാനിൽ ശക്തമായ വ്യോമാക്രമണം]]></title>
            <link>https://www.asianetnews.com/international-news/iran-us-war-usa-retaliation-for-the-attack-in-jordan-articleshow-733o3zh</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-us-war-usa-retaliation-for-the-attack-in-jordan-articleshow-733o3zh</guid>
            <pubDate>Sun, 19 Jul 2026 08:07:23 +0530</pubDate>
            <description><![CDATA[&lt;p&gt;ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരേ യുഎസിന്റെ ശക്തമായ ആക്രമണം. ഞായറാഴ്ച പുലർച്ചെയാണ് ഇറാന് നേരേ വീണ്ടും കനത്ത വ്യോമാക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ്(സെന്റ്കോം) അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരമാണ് ആക്രമണമെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxw3y0j1x8w6pw6xytgkm9n2,imgname-us-attacked-iran-after-jordan-attack-1784428823105.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ/ അമ്മാൻ: ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരേ യുഎസിന്റെ ശക്തമായ ആക്രമണം. ഞായറാഴ്ച പുലർച്ചെയാണ് ഇറാന് നേരേ വീണ്ടും കനത്ത വ്യോമാക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ്(സെന്റ്കോം) അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരമാണ് ആക്രമണമെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ദുർബലപ്പെടുത്താനാണ് പുതിയ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. ജോർദാനിൽ അമേരിക്കൻ സൈനികർക്കെതിരേ ആക്രമണം നടത്തിയ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ​ഗാർഡ് കോറിന്(ഐആർജിസി) കടുത്ത ശിക്ഷ നൽകാൻ കൂടിയാണ് ഈ ആക്രമണമെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;തെക്കൻ തുറമുഖ ന​ഗരമായ സിരിക്കിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാജിയാബാദിലും യുഎസ് ആക്രമണമുണ്ടായെങ്കിലും അത്യാഹിതങ്ങളില്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;നേരത്തേ ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരേ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഒരു യുഎസ് സൈനികനെ കാണാതായതായും സെന്റ്കോം സ്ഥിരീകരിച്ചിരുന്നു. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ നാല് സൈനികർ ജോർദാനിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയെന്നും സെന്റ്കോം അറിയിച്ചു.&lt;/p&gt;&lt;p&gt;ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടത് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ​ഹെ​ഗ്സേതും സ്ഥിരീകരിച്ചു. സൈനികരുടെ ത്യാ​ഗം അമേരിക്കയുടെ നിശ്ചയദാർ&zwj;ഢ്യത്തെ കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങൾ അമേരിക്ക പുറത്തുവിട്ടിട്ടില്ല. എന്നാൽ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വിവരമറിയിച്ചതായി സെന്റ്കോം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-us-war-usa-retaliation-for-the-attack-in-jordan-articleshow-733o3zh"/>
        </item>
        <item>
            <title><![CDATA[സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 കാരിയെ വീട്ടിലെത്തിച്ച് ലൈംഗിക ചൂഷണം നടത്തി; യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു]]></title>
            <link>https://www.asianetnews.com/kerala-news/kozhikode-man-arrested-under-pocso-in-alleged-minor-sexual-assault-case-articleshow-uls7y1s</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kozhikode-man-arrested-under-pocso-in-alleged-minor-sexual-assault-case-articleshow-uls7y1s</guid>
            <pubDate>Sun, 19 Jul 2026 07:46:07 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രായപൂര്&zwj;ത്തിയാവാത്ത പെണ്&zwj;കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxw2h9yecneykna5xbn9d57b,imgname-fotojet---2026-07-19t074539.073-1784427358158.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: പ്രായപൂര്&zwj;ത്തിയാവാത്ത പെണ്&zwj;കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂര്&zwj; സ്വദേശി അഭിജിത്ത്(24) ആണ് പന്തീരാങ്കാവ് പോലീസിന്&zwj;റെ പിടിയിലായത്. ദിവസങ്ങള്&zwj;ക്ക് മുന്&zwj;പായിരുന്നു സംഭവം. ഇയാള്&zwj; സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്&zwj;കുട്ടിയെയാണ് ചൂഷണം ചെയ്തത്. വീട്ടില്&zwj; ആരുമില്ലാതിരുന്ന സമയത്ത് ഇയാള്&zwj; പെണ്&zwj;കുട്ടിയെ തന്ത്രപൂര്&zwj;വം വീട്ടില്&zwj; എത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പോലീസിന് നല്&zwj;കിയ പരാതിയില്&zwj; പറയുന്നത്. പെണ്&zwj;കുട്ടി തന്നെയാണ് ഇതുസംബന്ധിച്ച് പന്നിയങ്കര പോലീസില്&zwj; പരാതി നല്&zwj;കിയത്. കേസ് രജിസ്റ്റര്&zwj; ചെയ്ത പോലീസ് മാവൂരില്&zwj; വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്&zwj; ഹാജരാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kozhikode-man-arrested-under-pocso-in-alleged-minor-sexual-assault-case-articleshow-uls7y1s"/>
        </item>
        <item>
            <title><![CDATA[മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥ: അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി, പൊതു മാർഗനിർദേശം പുറപ്പെടുവിക്കും]]></title>
            <link>https://www.asianetnews.com/kerala-news/plight-of-mental-health-centers-high-court-to-issue-general-guidelines-for-immediate-intervention-articleshow-rq3gw13</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/plight-of-mental-health-centers-high-court-to-issue-general-guidelines-for-immediate-intervention-articleshow-rq3gw13</guid>
            <pubDate>Sun, 19 Jul 2026 06:23:19 +0530</pubDate>
            <description><![CDATA[&lt;p&gt;ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പേരൂർക്കടയിലെ ആശുപത്രിയിൽ നേരിട്ടെത്തി പരിശോധന നടത്തി. മതിയായ സൗകര്യങ്ങളില്ലാതെ ആശുപത്രികൾ പ്രവർത്തിക്കുന്നതിൽ സംഘം കടുത്ത അതൃപ്തി രേഖപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxvxppq7a33jqswgxmhy70fa,imgname-mental-health-centre-visit-1784422292199.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ശോചനീയാവസ്ഥയിലും കടുത്ത പ്രതിസന്ധികളിലും അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് കോടതി ഉടൻ തന്നെ പൊതു മാർഗനിർദേശം പുറപ്പെടുവിക്കും. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നേരിട്ട് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കോടതിയുടെ കർശന നീക്കം.&lt;/p&gt;&lt;p&gt;ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് പേരൂർക്കടയിലെ ആശുപത്രിയിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജഡ്ജിമാർക്കൊപ്പമുണ്ടായിരുന്നു. ആശുപത്രിയിലെ മോശം സാഹചര്യങ്ങളും രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകളും സംഘം നേരിട്ട് കണ്ട് വിലയിരുത്തി.&lt;/p&gt;&lt;p&gt;പേരൂർക്കട ഉൾപ്പെടെയുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിലവിലുള്ള ഏറ്റവും വലിയ പ്രതിസന്ധി ജീവനക്കാരുടെ കടുത്ത കുറവാണെന്ന് വിദഗ്ധസംഘം വിലയിരുത്തി. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കുകയാണ്. മതിയായ സൗകര്യങ്ങളില്ലാതെ ആശുപത്രികൾ പ്രവർത്തിക്കുന്നതിൽ സംഘം കടുത്ത അതൃപ്തി രേഖപ്പെടുത്തി.&lt;/p&gt;&lt;h2&gt;&lt;strong&gt;താളംതെറ്റി ഭരണസംവിധാനം; സർക്കാരിൻ്റെ അവഗണന&lt;/strong&gt;&lt;/h2&gt;&lt;p&gt;രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കാരണം ആശുപത്രികളുടെ ദൈനംദിന നടത്തിപ്പ് തന്നെ നിലവിൽ താളംതെറ്റിയ അവസ്ഥയിലാണ്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷാഭീഷണി, രോഗികളെ പാർപ്പിക്കാൻ ആവശ്യത്തിന് സെല്ലുകളില്ലാത്ത അവസ്ഥ, കാലപ്പഴക്കം ചെന്ന ചികിത്സാ ഉപകരണങ്ങൾ എന്നിവയെല്ലാം പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ഈ ഗുരുതരമായ അവസ്ഥ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഹൈക്കോടതിയുടെ കർശനമായ ഇടപെടലുണ്ടാകുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/plight-of-mental-health-centers-high-court-to-issue-general-guidelines-for-immediate-intervention-articleshow-rq3gw13"/>
        </item>
        <item>
            <title><![CDATA[ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി; 19 യാത്രക്കാർക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/kerala-news/ksrtc-super-deluxe-bus-crashes-into-jcb-in-cherthala-19-passengers-injured-articleshow-eta9in3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ksrtc-super-deluxe-bus-crashes-into-jcb-in-cherthala-19-passengers-injured-articleshow-eta9in3</guid>
            <pubDate>Sun, 19 Jul 2026 06:03:14 +0530</pubDate>
            <description><![CDATA[&lt;p&gt;നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxvwmdt0wapp9cv93wmx183w,imgname-cherthala-accident-1784421168960.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചേർത്തല:&lt;/strong&gt; ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന ജെ.സി.ബിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി അപകടം. ബസ്സിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു. ചേർത്തല ദേശീയപാതയിൽ ഇന്നലെ രാത്രി 11:15 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു.&lt;/p&gt;&lt;p&gt;പരിക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. അപകടം നടന്നയുടൻ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനത്തിനായി എത്തിച്ച ജെ.സി.ബിയിലാണ് ബസിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ksrtc-super-deluxe-bus-crashes-into-jcb-in-cherthala-19-passengers-injured-articleshow-eta9in3"/>
        </item>
        <item>
            <title><![CDATA[പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള ഒരുങ്ങി, വള്ളസദ്യക്ക് ഇന്ന് തുടക്കം; ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്യും]]></title>
            <link>https://www.asianetnews.com/news/aranmula-is-ready-to-welcome-the-pilgrims-the-boat-festival-begins-today-the-devaswom-minister-will-inaugurate-it-articleshow-ri7an0g</link>
            <guid isPermaLink="true">https://www.asianetnews.com/news/aranmula-is-ready-to-welcome-the-pilgrims-the-boat-festival-begins-today-the-devaswom-minister-will-inaugurate-it-articleshow-ri7an0g</guid>
            <pubDate>Sun, 19 Jul 2026 05:26:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ ബുക്ക് ചെയ്തിട്ടുള്ളത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gav0hzgjppvb1c1xzt9970zt,imgname-gettyimages-481688597-594x594.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആറന്മുള:&lt;/strong&gt; ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.&lt;/p&gt;&lt;p&gt;ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ ബുക്ക് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ, ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും.&lt;/p&gt;&lt;p&gt;വഴിപാട് കഴിക്കുന്നവർക്ക് പുറമെ സാധാരണക്കാർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ വഴിയും അല്ലാതെയും ലഭ്യമാകുന്ന സ്പെഷ്യൽ പാസുകൾ മുഖേന വഴിപാടുകാരല്ലാത്ത ഭക്തർക്കും വള്ളസദ്യയിൽ പങ്കുചേരാവുന്നതാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;കെ.എസ്.ആർ.ടി.സി.യുടെ 500 ബജറ്റ് ടൂറിസം സർവീസുകൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;വള്ളസദ്യക്കെത്തുന്ന ഭക്തർക്കായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നായി ആറന്മുള ക്ഷേത്രത്തിലേക്ക് 500 സ്പെഷ്യൽ സർവീസുകളാണ് കെ.എസ്.ആർ.ടി.സി. ക്രമീകരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/news/aranmula-is-ready-to-welcome-the-pilgrims-the-boat-festival-begins-today-the-devaswom-minister-will-inaugurate-it-articleshow-ri7an0g"/>
        </item>
        <item>
            <title><![CDATA[കടുത്ത പ്രതിസന്ധി: അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ; സംസ്ഥാനത്തെ വരൾച്ച സാഹചര്യം ചർച്ചയാകും]]></title>
            <link>https://www.asianetnews.com/india-news/drought-lead-crisis-karnataka-cm-dk-shivakumar-calls-urgent-cabinet-meeting-articleshow-98gwggo</link>
            <guid isPermaLink="true">https://www.asianetnews.com/india-news/drought-lead-crisis-karnataka-cm-dk-shivakumar-calls-urgent-cabinet-meeting-articleshow-98gwggo</guid>
            <pubDate>Sun, 19 Jul 2026 00:25:46 +0530</pubDate>
            <description><![CDATA[കർണാടകയിൽ വരൾച്ച രൂക്ഷമായതിനെ തുടർന്ന് സർക്കാർ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രം ജലം മാറ്റിവെച്ച സർക്കാർ, കാർഷികാവശ്യങ്ങൾക്ക് വെള്ളം നൽകില്ലെന്ന് അറിയിച്ചു. കാവേരി ജലത്തിനായി തമിഴ്&zwnj;നാട്ടിൽ നിന്നുള്ള സമ്മർദ്ദം നേരിടാൻ കേന്ദ്രത്തെ സമീപിക്കാനും സർക്കാർ തീരുമാനിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxjhbbc4n19mjqk19hbzy63z,imgname-dk-shivakumar--9--1784107347332.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: കർണാടകയിൽ വരൾച്ചാ സാഹചര്യം കടുത്തതിനെ തുടർന്ന് ജൂലൈ 20-ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തെ വരുംദിവസങ്ങളിലെ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും, ദുരിതം കാരണം ആളുകൾ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യവും യോഗത്തിൽ വിലയിരുത്തും. തിങ്കളാഴ്ച രാവിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക.&lt;/p&gt;&lt;p&gt;നിലവിൽ സംസ്ഥാനത്തെ ജലാശയങ്ങളിലുള്ള വെള്ളം പൂർണ്ണമായും കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രമായി മാറ്റിവെച്ചിരിക്കുകയാണെന്ന് ശിവകുമാർ വ്യക്തമാക്കി. ഡാമുകളിൽ ആവശ്യത്തിന് വെള്ളം എത്തുന്നതുവരെ കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടില്ല. കൃഷിക്ക് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിത്തുപാകരുതെന്നും, വെള്ളത്തിനായി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ മാത്രമേ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം നൽകുന്ന കാര്യം ആലോചിക്കൂ.&lt;/p&gt;&lt;p&gt;കാവേരി നദീജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അയൽസംസ്ഥാനമായ തമിഴ്&zwnj;നാട്ടിൽ നിന്നും, തുംഗഭദ്ര ജലത്തിനായി മറ്റ് ഭാഗങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ട്. പാർലമെന്റ് സമ്മേളനത്തിൽ തമിഴ്&zwnj;നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ കാവേരി വിഷയം ഉന്നയിക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ, ദില്ലി സന്ദർശിച്ച് കർണാടകയിൽ നിന്നുള്ള എംപിമാരോട് സംസ്ഥാനത്തിന്റെ യഥാർത്ഥ സാഹചര്യം സഭയിൽ ഉന്നയിക്കാൻ ആവശ്യപ്പെടുമെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഈ വിഷയം സെൻട്രൽ വാട്ടർ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;സംസ്ഥാനത്ത് നിലവിൽ 30 ശതമാനത്തോളം മഴയുടെ കുറവുണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ശിവകുമാർ ചൂണ്ടിക്കാണിച്ചിരുന്നു. വരൾച്ചാ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കേന്ദ്രത്തിൽ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും, കൂടുതൽ കൃത്യമായ വിവരങ്ങളും കണക്കുകളും കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/drought-lead-crisis-karnataka-cm-dk-shivakumar-calls-urgent-cabinet-meeting-articleshow-98gwggo"/>
        </item>
        <item>
            <title><![CDATA[എഐ വീഡിയോ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തു; വടകര സ്വദേശിയായ വയോധികന് നഷ്ടമായത് 1.37 കോടി രൂപ]]></title>
            <link>https://www.asianetnews.com/kerala-news/elderly-man-lost-137-lakh-rupee-in-vadakara-over-cyber-fraud-police-registers-fir-articleshow-79ecpug</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/elderly-man-lost-137-lakh-rupee-in-vadakara-over-cyber-fraud-police-registers-fir-articleshow-79ecpug</guid>
            <pubDate>Sun, 19 Jul 2026 00:11:41 +0530</pubDate>
            <description><![CDATA[കോഴിക്കോട് വടകരയിൽ വയോധികൻ എ.ഐ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പിനിരയായി 1.37 കോടി രൂപ നഷ്ടപ്പെട്ടു. സോഷ്യൽ മീഡിയയിലെ വ്യാജ വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് വ്യാജ ട്രേഡിങ് ആപ്പിലൂടെയാണ് ഇദ്ദേഹത്തിന് പണം നഷ്ടമായത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxv8ghc2b2var1a9zewm28pr,imgname-cyber-fraud-1784400070017.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വടകരയിൽ വയോധികൻ അതിനൂതന സൈബര്&zwj; തട്ടിപ്പിനിരയായി, 1.37 കോടി രൂപ നഷ്ടപ്പെട്ടു. എ.ഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോയും ഓൺലൈൻ ട്രേഡിങ് ആപ്പും വഴിയാണ് തട്ടിപ്പുകാർ വൻ തുക തട്ടിയെടുത്തത്. സംഭവത്തിൽ ഇരയായ വയോധികൻ സൈബര്&zwj; പൊലീസില്&zwj; പരാതി നല്&zwj;കി.&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയയിൽ കണ്ട എഐ വീഡിയോയുടെ താഴെ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ലിങ്കിൽ തൊട്ടതോടെ വയോധികന്റെ മൊബൈൽ ഫോൺ ഹാക്കർമാരുടെ നിയന്ത്രണത്തിലാവുകയായിരുന്നു. പിന്നീട് ഫോൺ ഹാക്ക് ചെയ്ത തട്ടിപ്പുകാര്&zwj; നൽകിയ നിർദ്ദേശിച്ചതനുസരിച്ച് ഇദ്ദേഹം ഒരു വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്ലിക്കേഷനും ഫോണിൽ ഇന്&zwj;സ്റ്റാള്&zwj; ചെയ്തു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത വ്യാജ ആപ്പിലൂടെ പല തവണകളായി ഇദ്ദേഹം നിക്ഷേപിച്ച 1.37 കോടി രൂപയാണ് തട്ടിപ്പുകാർ പൂർണ്ണമായും കവർന്നത്. പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് വയോധികൻ പൊലീസിനെ സമീപിച്ചത്. എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഇത്തരം ലിങ്കുകളിലും ആപ്പുകളിലും ജനങ്ങൾ വീഴരുതെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/elderly-man-lost-137-lakh-rupee-in-vadakara-over-cyber-fraud-police-registers-fir-articleshow-79ecpug"/>
        </item>
        <item>
            <title><![CDATA[ഗുജറാത്തിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം, എട്ട് മരണം, 9 പേർക്ക് പരിക്ക്; ആഴമേറിയ ദുഃഖമെന്ന് പ്രധാനമന്ത്രി, 2 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/india-news/pm-modi-announced-2-lakh-eight-killed-in-blast-at-illegal-firecracker-factory-in-gujarat-ahmedabad-articleshow-94p0exn</link>
            <guid isPermaLink="true">https://www.asianetnews.com/india-news/pm-modi-announced-2-lakh-eight-killed-in-blast-at-illegal-firecracker-factory-in-gujarat-ahmedabad-articleshow-94p0exn</guid>
            <pubDate>Sun, 19 Jul 2026 00:06:11 +0530</pubDate>
            <description><![CDATA[&lt;p&gt;അഹമ്മദാബാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxv6v5trdcet1nns63xvf0x2,imgname-firecracker-factory-1784398321496.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള അനധികൃത പടക്ക നിർമ്മാണ ശാലയിലുണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ എട്ട് പേർ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെ അഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലാണ് വൻ ദുരന്തമുണ്ടായത്. ലൈസൻസ് റദ്ദാക്കിയതിനെ തുടർന്ന് ഒരു ഫാമിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 'ടാലന്റ് ഫയർവർക്സ്' എന്ന പടക്ക നിർമ്മാണ ശാലയിലാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് പതിനെട്ടോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘവും ആർ എ എഫും (റാപ്പിഡ് ആക്ഷൻ ഫോഴ്സ്) ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പൊട്ടിത്തെറിയിൽ പരിക്കേറ്റ ഒൻപത് പേരെയും ഉടനടി ചികിത്സയ്ക്കായി സിവിൽ ആശുപത്രിയിലേക്കും മണിനഗറിലെ എൽ ജി ആശുപത്രിയിലേക്കും മാറ്റി.&lt;/p&gt;&lt;h2&gt;&lt;strong&gt;ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി&lt;/strong&gt;&lt;/h2&gt;&lt;p&gt;അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴമേറിയ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലൂടെ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/pm-modi-announced-2-lakh-eight-killed-in-blast-at-illegal-firecracker-factory-in-gujarat-ahmedabad-articleshow-94p0exn"/>
        </item>
        <item>
            <title><![CDATA[രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല; ഇറാൻ്റെ അതിരൂക്ഷ ആക്രമണത്തിൽ ജോർദാനിലെ യുഎസ് സൈനിക ക്യാംപിൽ വൻ നാശം]]></title>
            <link>https://www.asianetnews.com/international-news/2-us-service-members-killed-another-missing-as-iran-launches-missile-drone-attack-on-jordan-articleshow-47qhdzx</link>
            <guid isPermaLink="true">https://www.asianetnews.com/international-news/2-us-service-members-killed-another-missing-as-iran-launches-missile-drone-attack-on-jordan-articleshow-47qhdzx</guid>
            <pubDate>Sat, 18 Jul 2026 23:36:33 +0530</pubDate>
            <description><![CDATA[ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും യു.എസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqrf3vtd2f411vaqt97ame1,imgname-iran-attack-us-base-in-jordan-1784282582906.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. മേഖലയിൽ യു.എസും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായതെന്നാണ് വിവരം.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച രാത്രിയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ നാല് യു.എസ് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. നിസ്സാര പരിക്കേറ്റ മറ്റ് ചില സൈനികർക്കും സൈനിക താവളത്തിൽ വെച്ച് തന്നെ ചികിത്സ നൽകി. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ഔദ്യോഗികമായി ബന്ധുക്കളെ അറിയിച്ചതിന് ശേഷമേ പുറത്തുവിടുകയുള്ളൂ എന്ന് യു.എസ് സൈന്യം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 16 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂൺ 27 മുതൽ ജൂലൈ 18 വരെയുള്ള ദിവസങ്ങളിൽ അമേരിക്ക നടത്തിയ തിരിച്ചടിയിൽ തങ്ങളുടെ 50 പൗരന്മാർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ജോർദാനിലെ താവളത്തിന് നേരെ നടത്തിയ ആഖ്രമണത്തിലൂടെ യു.എസ് യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നുണ്ടെങ്കിലും യു.എസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/international-news/2-us-service-members-killed-another-missing-as-iran-launches-missile-drone-attack-on-jordan-articleshow-47qhdzx"/>
        </item>
        <item>
            <title><![CDATA[ഏറ്റവും നല്ല ജോലി അധ്യാപകരുടേത്, കാലത്തിനനുസരിച്ചുള്ള പുതിയ പരിശീലനം നൽകുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി; വിദ്യാരത്‌ന അവാർഡുകൾ വിതരണം ചെയ്തു]]></title>
            <link>https://www.asianetnews.com/kerala-news/teaching-is-the-best-profession-updating-knowledge-is-a-major-challenge-cm-v-d-satheesan-articleshow-5uqxf1y</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/teaching-is-the-best-profession-updating-knowledge-is-a-major-challenge-cm-v-d-satheesan-articleshow-5uqxf1y</guid>
            <pubDate>Sat, 18 Jul 2026 21:16:17 +0530</pubDate>
            <description><![CDATA[&lt;p&gt;വിദ്യാരത്&zwnj;ന അവാർഡ് വിതരണ ചടങ്ങിൽ, അധ്യാപക ജോലി ഏറ്റവും ഉദാത്തമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ അധ്യാപകർക്ക് പുതിയ പരിശീലനം നൽകുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtyfkw9v9h4jf0p1egsykfv,imgname-v-d-satheesan-1784389554057.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: വിദ്യാരത്&zwnj;ന അവാർഡ് വിതരണ ചടങ്ങിൽ സ്വന്തം അധ്യാപകരെ സ്മരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ നാട്ടിലെ ഏറ്റവും ഉദാത്തമായ ജോലി അധ്യാപകരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, അറിവുകൾ നിരന്തരം അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ അധ്യാപക ജോലി ഇക്കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും പുതിയ കാലത്തിനനുസരിച്ച് കുട്ടികളെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;മാറ്റങ്ങൾ അനിവാര്യം&lt;/strong&gt;&lt;/h2&gt;&lt;p&gt;ലഹരി മാഫിയകൾ സമൂഹത്തിൽ പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് പുനരധിവിന്യാസവും പുതിയ പരിശീലനങ്ങളും നൽകേണ്ടതുണ്ട്. ഇക്കാര്യം സർക്കാർ വളരെ ഗൗരവമായിത്തന്നെ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാരത്&zwnj;ന അവാർഡുകൾ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ഹൈബി ഈഡൻ എം പി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപന രംഗത്ത് മികവ് തെളിയിച്ചവർക്ക് ആദരമർപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്, അമൃത വിശ്വ വിദ്യാപീഠവുമായി ചേര്&zwj;ന്നാണ് വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് പരിപാടി സംഘടിപ്പിച്ചത്. 10 കാറ്റഗറികളിൽ ആയി 21 അവാർഡുകൾ ആണ് വിതരണം ചെയ്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/teaching-is-the-best-profession-updating-knowledge-is-a-major-challenge-cm-v-d-satheesan-articleshow-5uqxf1y"/>
        </item>
    </channel>
</rss>
