<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 14 Apr 2026 11:58:48 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/pr-initiatives" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[അവയവം മാറ്റിവെക്കലിന് കോഴിക്കോട് പുതിയ കേന്ദ്രം; വമ്പൻ പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിടും, ശസ്ത്രക്രിയ ചെലവ് 70% വരെ കുറയുമെന്ന് പ്രതീക്ഷ]]></title>
            <link>https://www.asianetnews.com/pr-initiatives/kerala-institute-of-organ-and-tissue-transplant-kozhikode-kiifb-articleshow-0oodu9d</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/kerala-institute-of-organ-and-tissue-transplant-kozhikode-kiifb-articleshow-0oodu9d</guid>
            <pubDate>Fri, 06 Feb 2026 18:44:11 +0530</pubDate>
            <description><![CDATA[&lt;p&gt;കിഫ്ബിയുടെ സാമ്പത്തിക പിന്തുണയിലാണ് ഇന്ത്യയിലെ ആദ്യത്തെ അവയവം മാറ്റിവെക്കലിനായുള്ള പ്രത്യേക കേന്ദ്രം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന് തുടക്കമാകുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgshd5jhv7y41m8s1bh42wn5,imgname-kiifb-organ-1770383644241.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അവയവം മാറ്റിവെക്കലിന് പൂർണ്ണമായും ശ്രദ്ധ കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യസ്ഥാപനത്തിന് കേരളത്തിൽ തുടക്കം. കിഫ്ബി സാമ്പത്തിക പിന്തുണയോടെ ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന് (കെ.ഐ.ഒ.ടി.ടി) കോഴിക്കോട് തറക്കല്ലിടുന്നു. ഫെബ്രുവരി ഏഴിന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ചേവായൂരിൽ പദ്ധതിക്ക് തറക്കല്ലിടും. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അദ്ധ്യക്ഷയാകും.&lt;/p&gt;&lt;p&gt;ഇന്ത്യയിലെ ആരോഗ്യമേഖലയിൽതന്നെ നിർണായകമായ ചുവടുവെപ്പാണ് പദ്ധതി. അവയവം മാറ്റിവെക്കലിൽ ദേശീയതലത്തിൽ നിലനിൽക്കുന്ന വിടവ് നികത്താൻ സ്ഥാപനം സഹായിക്കും.&lt;/p&gt;&lt;p&gt;സർക്കാർ ഡെർമറ്റോളജി ആശുപത്രിക്കുള്ളിലെ 20 ഏക്കറിലാണ് പദ്ധതി വരുന്നത്. സ്വതന്ത്രഭരണാധികാരമുള്ള ഇൻസ്റ്റിറ്റ്യൂട്ട് അവയവംമാറ്റിവെക്കൽ ചെലവ് 70 ശതമാനംവരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ആരോഗ്യസേവനങ്ങളിലും ഗവേഷണത്തിലും പുതിയ ദിശ&lt;/strong&gt;&lt;/p&gt;&lt;p&gt;വിവിധ അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള ഒറ്റ സ്ഥാപനം എന്നതാകും കെ.ഐ.ഒ.ടി.ടിയുടെ സവിശേഷത. അഞ്ച് വർഷത്തിനുള്ളിൽ 1,100 കോർണിയ, 599 വൃക്ക, 320 കരൾ, 50 ഹൃദയം, 40 ശ്വാസകോശം, 120 ബോൺമാരോ, 300 സോഫ്റ്റ് ടിഷ്യൂ, 15 പാൻക്രിയാസ്, 15 കുടൽ ശസ്ത്രക്രിയകൾ വർഷംതോറും കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്ക് സ്ഥാപനം ഉയരും. കൂടാതെ സങ്കീർണമായ ഹൃദയശസ്ത്രക്രിയകൾ ഉൾപ്പെടെ കൈകാര്യം ചെയ്യാനുമാകും.&lt;/p&gt;&lt;p&gt;സർജറികൾക്ക് പുറമെ ഈ മേഖലയിലെ ഗവേഷണങ്ങൾക്കും കെ.ഐ.ഒ.ടി.ടി പിന്തുണ നൽകും. പുതിയ 31 അക്കാദമിക് കോഴ്സുകൾ തുടങ്ങാനാണ് നിലവിലെ പദ്ധതി. ഇതിൽ സൂപ്പർ സ്പെഷ്യാലിറ്റി ഡി.എം, ട്രാൻസ്പ്ലാന്റ് അനസ്തേഷ്യോളജിയിലും ഹെപ്പറ്റോളജിയിലും MCh പ്രോഗ്രാമുകളും ഉൾപ്പെടുന്നു. സ്റ്റെം സെൽ തെറാപ്പി, റീജെനറേറ്റീവ് മെഡിസിൻ, ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി എന്നിവയിലും ഗവേഷണങ്ങൾ നടക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;സാധാരണക്കാർക്ക് ഗുണമുള്ള ചികിത്സ&lt;/strong&gt;&lt;/p&gt;&lt;p&gt;ആഗോള ഗുണമേന്മയിൽ മികവിന്റെ കേന്ദ്രമായി പ്രവർത്തിക്കാൻ വിഭാവനം ചെയ്ത ഈ സ്ഥാപനം ഒരേ സമയം സാമുഹിക നീതി ഉറപ്പാക്കുന്നതിലും നിർണായകമാകും. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം നിലവിൽ സ്വകാര്യമേഖലയിൽ ചെയ്യുന്ന അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ മൂന്നിലൊന്ന് കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ സഹായിക്കും.&lt;/p&gt;&lt;p&gt;നിലവിൽ ഇന്ത്യയിലെ 90 ശതമാനം അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകളും സ്വകാര്യമേഖലയിലാണ് നടക്കുന്നത്. കരൾ, ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് 25 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ് ചെലവ്. വൃക്ക മാറ്റിവെക്കലിന് 5 മുതൽ 8 ലക്ഷം രൂപവരെയും ചെലവുണ്ട്. സ്വകാര്യമേഖലയിലെ നിരക്കുകളുടെ 25-35 ശതമാനംവരെ കുറഞ്ഞ നിരക്കിൽ ഇവിടെ ശസ്ത്രക്രിയകൾ സാധ്യമാകും.&lt;/p&gt;&lt;p&gt;&lt;strong&gt;ഭാവിക്ക് കരുതലാകുന്ന സുസ്ഥിര ക്യാംപസ്&lt;/strong&gt;&lt;/p&gt;&lt;p&gt;മൊത്തം ആറ് നിലകളിലാണ് ക്യാംപസ്. മൊത്തം 49,541.03 ചതുരശ്രമീറ്റർ ആണ് വിസ്തീർണം. ഇതോടൊപ്പം 1000 ചതുരശ്രമീറ്റർ അവശ്യസേവനങ്ങൾക്കുള്ള യൂട്ടിലിറ്റി, സർവീസ് ബ്ലോക്കും ഉണ്ട്. ഗൃഹ 3-സ്റ്റാർ റേറ്റിങ്ങോടെയുള്ള നിർമ്മാണം കൈകാര്യം ചെയ്യുന്നത് എച്ച്.എൽ.എൽ. ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡ് ആണ്.&lt;/p&gt;&lt;p&gt;&lt;strong&gt;വികസനം തുടരും&lt;/strong&gt;&lt;/p&gt;&lt;p&gt;മൊത്തം പദ്ധതിക്ക് പ്രതീക്ഷിക്കുന്നത് 602.12 കോടി രൂപയാണ്. രണ്ട് ഘട്ടമായാണ് ഇത് പൂർത്തിയാകുക. ആദ്യ ഘട്ടത്തിൽ 340 കോടി രൂപയാണ് കിഫ്ബി ലഭ്യമാക്കുക. ക്ലിനിക്കൽ കപ്പാസിറ്റി വർദ്ധിപ്പിക്കാനാണ് ഈ ഘട്ടത്തിലെ ശ്രമം. 350 കിടക്കകളുള്ള കേന്ദ്രമാണ് നിർമ്മിക്കുക. ഇതിൽ 10 അത്യാധുനിക ഓപ്പറേഷൻ തീയേറ്ററുകൾ, ഒരു ഐ.സി.യു, 36 കിടക്കകളുള്ള ഒരു ഡയാലിസിസ് സെന്റർ, 14 സ്പെഷ്യാലിറ്റി വകുപ്പുകൾ എന്നിവ ഉൾപ്പെടുന്നു. അധുനിക മെഡിക്കൽ ഉപകരണങ്ങൾക്ക് മാത്രമായി 99 കോടിരൂപ മാറ്റിവച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;രണ്ടാംഘട്ടത്തിൽ 185 കോടി രൂപയാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. 180 കിടക്കകൾ, 6 ഓപ്പറേഷൻ റൂമുകൾ എന്നിവ ഈ ഘട്ടത്തിൽ ചേരും. അതോടെ മൊത്തം 16 ഓപ്പറേഷൻ റൂമുകളും 489 കിടക്കകളും ഉറപ്പാനാകും.&lt;/p&gt;&lt;p&gt;ദക്ഷിണേന്ത്യയിലെ 8 കോടി ജനങ്ങൾക്ക് നേരിട്ട് ഈ പദ്ധതി ഉപകാരപ്പെടും. തറക്കല്ലിട്ട് 24 മാസത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/kerala-institute-of-organ-and-tissue-transplant-kozhikode-kiifb-articleshow-0oodu9d"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു നഴ്സുമാർക്ക് തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം]]></title>
            <link>https://www.asianetnews.com/pr-initiatives/amala-institute-of-medical-sciences-thrissur-invites-nurses-articleshow-19slm6m</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/amala-institute-of-medical-sciences-thrissur-invites-nurses-articleshow-19slm6m</guid>
            <pubDate>Wed, 01 Apr 2026 16:59:11 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രവൃത്തി പരിചയവും കഴിവും അനുസരിച്ച് 30,000 രൂപ മുതൽ 50,000 രൂപവരെ ശമ്പളം ലഭിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn4cvq1yavafz2rfckkess2v,imgname-amala-hospital---thumbnail.jpg-1775042944062.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്റ്റാഫ് നഴ്സുമാരെ ക്ഷണിച്ചു. അടിയന്തര ശസ്ത്രക്രിയ, അടിയന്തര ചികിത്സ വിഭാ​ഗങ്ങളിലെ രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനാണ് നഴ്സുമാരെ നിയമിക്കുന്നത്.&lt;/p&gt;&lt;p&gt;ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു നഴ്സുമാർക്കാണ് അവസരം. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയവും കഴിവും അനുസരിച്ച് 30,000 രൂപ മുതൽ 50,000 രൂപവരെ ശമ്പളം ലഭിക്കും.&lt;/p&gt;&lt;p&gt;എല്ലാ സ്പെഷ്യാലിറ്റികളും സൂപ്പർ സ്പെഷ്യാലിറ്റികളും ഉൾക്കൊള്ളുന്ന പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കൂടാതെ എൻ.എ.ബി.എച്ച് നഴ്സിങ് എക്സലൻസ് (NABH Nursing Excellence) അംഗീകാരവും ലഭിച്ചിട്ടുണ്ട്. മികച്ച തൊഴിൽ അന്തരീക്ഷവും വളർച്ചാ സാധ്യതകളും നഴ്സുമാർക്ക് ഉറപ്പാക്കുമെന്നും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചു.&lt;/p&gt;&lt;p&gt;കൂടുതൽ വിവരങ്ങൾ അറിയാം.&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/amala-institute-of-medical-sciences-thrissur-invites-nurses-articleshow-19slm6m"/>
        </item>
        <item>
            <title><![CDATA[ഗേറ്റ് (GATE), പൊതുമേഖലാ സ്ഥാപനങ്ങൾ (PSUs), ഐ.എസ്.ആർ.ഒ (ISRO) സയൻ്റിസ്റ്റ് പരീക്ഷകൾ എന്നിവയിൽ വിജയം നേടാനുള്ള ഒരു പ്രായോഗിക വഴികാട്ടി]]></title>
            <link>https://www.asianetnews.com/pr-initiatives/edzumo-cgp-career-avenues-engineering-coaching-for-isro-and-psu-exams-articleshow-2xleg2g</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/edzumo-cgp-career-avenues-engineering-coaching-for-isro-and-psu-exams-articleshow-2xleg2g</guid>
            <pubDate>Sat, 28 Mar 2026 17:27:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഐ.എസ്.ആർ.ഒ റിക്രൂട്ട്&zwnj;മെൻ്റ് പരീക്ഷാ സിലബസും ഗേറ്റുമായി വളരെ അടുത്തുനിൽക്കുന്നതാണ്, ഇത് തയ്യാറെടുപ്പുകൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmt4whz6hjztbbjddykmbn37,imgname-700x400-28-03-1774699038694.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എഞ്ചിനീയറിംഗ് എന്നത് അവസരങ്ങളുടെ ഒരു വലിയ കടലാണ്. എന്നിരുന്നാലും, പല വിദ്യാർത്ഥികൾക്കും അവർക്ക് ലഭ്യമായ വിശാലമായ സാധ്യതകളെക്കുറിച്ച് അറിവില്ല, മാത്രമല്ല അവരുടെ പഠനം ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിൽ അവർ പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നു. തന്ത്രപരമായ ആസൂത്രണത്തിന്റെ ഈ അഭാവം അവരുടെ തയ്യാറെടുപ്പിന്റെ നിലവാരത്തെയും ദീർഘകാല കരിയർ പാതയെയും നേരിട്ട് ബാധിക്കുന്നു.&lt;/p&gt;&lt;p&gt;ഏതൊരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കും, ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (GATE) ഒരു നിർണായക പരീക്ഷയാണ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ (PSUs) ഗേറ്റ് സ്കോറുകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു, ഇത് സുരക്ഷിതവും അഭിമാനകരവുമായ ഒരു കരിയറിലേക്കുള്ള പ്രധാന പ്രവേശന കവാടമാക്കി ഗേറ്റിനെ മാറ്റുന്നു. കൂടാതെ, ബാർക്ക് (BARC) പോലുള്ള സ്ഥാപനങ്ങൾ ഗേറ്റ് വഴിയും അവരുടെ സ്വന്തം വാർഷിക പരീക്ഷകൾ വഴിയും നിയമനം നടത്തുന്നു, ഇവ രണ്ടിന്റെയും സിലബസ് ഏറെക്കുറെ സമാനമാണ്.&lt;/p&gt;&lt;p&gt;ഒരു ഫാക്കൽറ്റി അംഗം, എഞ്ചിനീയറിംഗ് കരിയർ കോച്ച് എന്നീ നിലകളിലുള്ള എൻ്റെ യാത്രയിൽ, ഐ.എസ്.ആർ.ഒ-യിൽ (ISRO) ഒരു സയൻ്റിസ്റ്റ് ആകുക എന്നത് പലരുടെയും വലിയ സ്വപ്നമാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഭാഗ്യവശാൽ, ഐ.എസ്.ആർ.ഒ റിക്രൂട്ട്&zwnj;മെൻ്റ് പരീക്ഷാ സിലബസും ഗേറ്റുമായി വളരെ അടുത്തുനിൽക്കുന്നതാണ്, ഇത് തയ്യാറെടുപ്പുകൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;നേരത്തെ തന്നെ ശക്തമായ അടിത്തറ പാകുക&lt;/strong&gt;&lt;/p&gt;&lt;p&gt;എഞ്ചിനീയറിംഗ് കോഴ്&zwnj;സിൽ വിദ്യാർത്ഥികൾ പഠിക്കേണ്ട 8 മുതൽ 10 വരെ പ്രധാന വിഷയങ്ങൾ തിരിച്ചറിയുക എന്നതാണ് തയ്യാറെടുപ്പ് തുടങ്ങാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന്. ഈ വിഷയങ്ങളിൽ ഭൂരിഭാഗവും എഞ്ചിനീയറിംഗിന്റെ ഒന്നും മൂന്നും വർഷങ്ങൾക്കിടയിലാണ് പഠിപ്പിക്കുന്നത് എന്നതിനാൽ, എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും കൂടുതൽ സമയം അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് ലഭിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;ഗേറ്റ് തയ്യാറെടുപ്പും യൂണിവേഴ്സിറ്റി പഠനവും ഒരുമിച്ച് കൊണ്ടുപോകൽ&lt;/strong&gt;&lt;/p&gt;&lt;p&gt;മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത് തങ്ങളുടെ അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നത് വിദ്യാർത്ഥികൾക്കിടയിലുള്ള ഒരു സാധാരണ ഭയമാണ്. യഥാർത്ഥത്തിൽ, ഇതിന് വിപരീതമാണ് സത്യം. നിലവിലെ സെമസ്റ്ററിലെ വിഷയങ്ങൾക്കായി ഗേറ്റ് നിലവാരത്തിലുള്ള ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് വിഷയങ്ങളിൽ ആഴത്തിലുള്ള ധാരണ ലഭിക്കുകയും അത് യൂണിവേഴ്സിറ്റി പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;പ്രതിമാസ സ്റ്റൈപ്പൻഡോടെ എം.ടെക്കിന് (M.Tech) പ്രവേശനം നേടാനുള്ള ഒരു പരീക്ഷ എന്നതിലുപരി, ഉയർന്ന ഗേറ്റ് സ്കോർ ഐ.ഐ.ടി (IIT), ഐ.ഐ.എസ്.സി (IISc), എൻ.ഐ.ടി (NIT) തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നു. കൂടാതെ ഉന്നത പഠനത്തിനായി വിദേശത്തെ പല പ്രശസ്ത സർവ്വകലാശാലകളും ഗേറ്റ് സ്കോർ അംഗീകരിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;നേരത്തെ തയ്യാറെടുക്കുന്നതിൻ്റെ ഗുണങ്ങൾ:&lt;/strong&gt;&lt;/p&gt;&lt;p&gt;കാമ്പസ് പ്ലേസ്&zwnj;മെൻ്റുകൾ സാധാരണയായി ഏഴാമത്തെ സെമസ്റ്ററിലാണ് ആരംഭിക്കുന്നത് - വിദ്യാർത്ഥികൾ അവരുടെ പ്രൊജക്റ്റ് വർക്കുകളുടെ തിരക്കിലായിരിക്കുന്ന സമയം കൂടിയാണിത്. പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ പ്ലേസ്&zwnj;മെൻ്റുകൾക്കും ഗേറ്റിനും പ്രോജക്റ്റുകൾക്കും ഒന്നിച്ച് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾക്ക് പലപ്പോഴും സമയം ലഭിക്കാറില്ല. ഇവിടെയാണ് നേരത്തെയുള്ള തയ്യാറെടുപ്പ് അവരെ സഹായിക്കാൻ പോകുന്നത്. ഒന്നാം വർഷം തന്നെ തുടങ്ങുന്നതാണ് ഏറ്റവും അനുയോജ്യമായ സമയം എന്ന് ഞാൻ വിശ്വസിക്കുന്നു.&lt;/p&gt;&lt;p&gt;ശ്രദ്ധേയമായ ഒരു കാര്യം, ഗേറ്റ് പരീക്ഷയിൽ ആപ്റ്റിറ്റ്യൂഡ് (Aptitude) വിഭാഗത്തിൽ നിന്ന് ഏകദേശം 15 മാർക്കിൻ്റെ ചോദ്യങ്ങൾ ഉണ്ടാകും എന്നതാണ്. മിക്ക ക്യാമ്പസ് റിക്രൂട്ട്&zwnj;മെൻ്റ് പ്രക്രിയകളിലെയും ആദ്യ റൗണ്ട് സാധാരണയായി ആപ്റ്റിറ്റ്യൂഡ് ആയതിനാൽ, ഗേറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ പ്ലേസ്&zwnj;മെൻ്റുകളിൽ സ്വാഭാവികമായും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പ്രീ-ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് ഇപ്പോൾ പരീക്ഷ എഴുതാൻ അർഹതയുള്ളതിനാൽ, കോളേജിൽ പഠിക്കുമ്പോൾ തന്നെ നല്ല സ്കോർ നേടാൻ അവർക്ക് വിലപ്പെട്ട രണ്ട് അവസരങ്ങൾ ലഭിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ടയർ-3 കോളേജുകളെയും അക്കാദമിക് റെക്കോർഡുകളെയും കുറിച്ചുള്ള മിഥ്യാധാരണകൾ തിരുത്തുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;മികച്ച സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കോ അല്ലെങ്കിൽ മികച്ച അക്കാദമിക് റെക്കോർഡ് ഉള്ളവർക്കോ മാത്രമേ ഐ.എസ്.ആർ.ഒ-യിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി നേടാനാകൂ എന്നത് ഒരു തെറ്റിദ്ധാരണയാണ്. വളരെ മികച്ച ഗേറ്റ് റാങ്കുകൾ നേടിയ ടയർ-3 കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഞാൻ മെൻ്റർ ചെയ്തിട്ടുണ്ട്. ബി.ടെക്കിൽ 60 ശതമാനത്തിൽ താഴെ മാർക്കുള്ള വിദ്യാർത്ഥികൾ തങ്ങളുടെ ലക്ഷ്യത്തിനായി പൂർണ്ണമായും സമർപ്പിക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത നിരവധി ഉദാഹരണങ്ങളുണ്ട്. അടിസ്ഥാന കാര്യങ്ങളിൽ നിന്ന് തുടങ്ങി ആശയപരമായ വ്യക്തത വരുത്തുക, നിരന്തരമായ പരിശീലനം നടത്തുക എന്നിവയിലാണ് ഇതിൻ്റെ താക്കോൽ ഇരിക്കുന്നത്.&lt;/p&gt;&lt;p&gt;ഞങ്ങളുടെ സിജിപി കരിയർ അവന്യൂസിൽ (എഡ്&zwnj;സുമോ) നിന്നുള്ള നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്, ഓരോ വിദ്യാർത്ഥിക്കും വ്യക്തിപരമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിലൂടെയും അവരുടെ സാങ്കേതികപരമായ ബുദ്ധിമുട്ടുകൾ കൃത്യമായി പരിഹരിക്കുന്നതിലൂടെയുമാണ് ഏറ്റവും മികച്ച വിജയങ്ങൾ ഉണ്ടാകുന്നത് എന്നാണ്.&lt;/p&gt;&lt;p&gt;വിദ്യാർത്ഥികളുടെ ആത്യന്തിക ലക്ഷ്യം ഒരു പി.എസ്.യു (PSU) അല്ലെങ്കിൽ ഐ.ഐ.ടി (IIT) ആണെങ്കിൽ കൂടിയും, പ്ലേസ്&zwnj;മെൻ്റ് തയ്യാറെടുപ്പുകളെ ഗൗരവമായി കാണാൻ ഞങ്ങൾ ഉപദേശിക്കുന്നു. നേരത്തെ തന്നെ കാമ്പസ് പ്ലേസ്&zwnj;മെൻ്റ് നേടുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും മത്സര പരീക്ഷകളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഞങ്ങൾ അതിനെ ഒരു &quot;സൈക്കോളജിക്കൽ സേഫ്റ്റി നെറ്റ്&quot; (മാനസിക സുരക്ഷാ വലയം) എന്ന് വിളിക്കുന്നു. പരീക്ഷാ ദിവസം മികച്ച പ്രകടനം കാഴ്ചവെക്കാൻ ശാന്തവും ആത്മവിശ്വാസവുമുള്ള ഒരു മാനസികാവസ്ഥ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/edzumo-cgp-career-avenues-engineering-coaching-for-isro-and-psu-exams-articleshow-2xleg2g"/>
        </item>
        <item>
            <title><![CDATA[ഐ ഡി ബി ഐ ബാങ്ക് തിരൂരങ്ങാടി ശാഖാ ഉദ്ഘാടനം ചെയ്തു]]></title>
            <link>https://www.asianetnews.com/pr-initiatives/idbi-bank-tirurangadi-branch-opening-articleshow-3n5y8g3</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/idbi-bank-tirurangadi-branch-opening-articleshow-3n5y8g3</guid>
            <pubDate>Tue, 24 Mar 2026 15:43:43 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിലെ എഴുപത്തിയേഴാമത്തെ ശാഖയാണ് തിരൂരങ്ങാടിയിലേത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmfnbgg21rkrj7c2yf10bkes,imgname-idbi-bank-photos-267.jpg-1774347207169.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഐ ഡി ബി ഐ ബാങ്കിന്റെ തിരൂരങ്ങാടി ശാഖയുടെ ഉദ്ഘാടനം ഐ ഡി ബി ഐ കേരള സോണൽ ഹെഡ് ശ്രീ. രാജേഷ് മോഹൻ ഝാ നിർവഹിച്ചു. കോഴിക്കോട് മേഖലാ സീനിയർ റീജിയണൽ ഹെഡ് ശ്രീ. എം. സി. സുനിൽ കുമാർ, ശാഖാ മാനേജർ ശ്രീ. ശ്യാം ഭാസ്ക്കർ എൻ. സി എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ ഒൻപതാമത്തെയും കേരളത്തിലെ എഴുപത്തിഏഴാമത്തെയും ശാഖയാണ് തിരൂരങ്ങാടി ഐ ഡി ബി ഐ ബാങ്ക്. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും ഐ ഡി ബി ഐ ബാങ്കിൽ ലഭ്യമാണ്.&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/idbi-bank-tirurangadi-branch-opening-articleshow-3n5y8g3"/>
        </item>
        <item>
            <title><![CDATA[ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച ടീച്ചേഴ്സ്; നീറ്റ് - ജെ.ഇ.ഇ കോച്ചിംഗിന് ഇനി “ഫ്യൂച്ചർ”]]></title>
            <link>https://www.asianetnews.com/pr-initiatives/neet-jee-coaching-future-powered-by-gokulam-articleshow-3v6gn3h</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/neet-jee-coaching-future-powered-by-gokulam-articleshow-3v6gn3h</guid>
            <pubDate>Sat, 28 Mar 2026 20:41:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഭാവി ഡോക്ടർമാരെയും എഞ്ചിനീയർമാരെയും വാർത്തെടുക്കാൻ വേണ്ടി &lsquo;ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം&rsquo; എന്ന പേരിൽ നീറ്റ്, ജെ.ഇ.ഇ കോച്ചിംഗിനു വേണ്ടി ഒരു അക്കാദമി ആരംഭിക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmtg0p4vprwrc6ks083630re,imgname-img-6298.jpg-1774710708379.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലെ പ്രമുഖ വ്യവസായിയും മെഡിക്കൽ കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ഗോകുലം ഗോപാലനും, എൻട്രൻസ് കോച്ചിംഗ് വിദഗ്ദരായ മുഹമ്മദ് ജാബിർ, ലിനീഷ് കോടിയാട്ട് , അഷിമ ജോഷി തുടങ്ങിയവരും ചേർന്ന് ഭാവി ഡോക്ടർമാരെയും എഞ്ചിനീയർമാരെയും വാർത്തെടുക്കാൻ വേണ്ടി &lsquo;ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം&rsquo; എന്ന പേരിൽ നീറ്റ്, ജെ.ഇ.ഇ കോച്ചിംഗിനു വേണ്ടി ഒരു അക്കാദമി ആരംഭിക്കുകയാണ്.&lt;/p&gt;&lt;p&gt;കേരളത്തിലെ ഏറ്റവും മികച്ച എൻട്രൻസ് കോച്ചിംഗ് അധ്യാപകരിലൊരാളായ ഗീതപ്രസാദ് ആണ് ഫ്യൂച്ചറിന്റെ അക്കാദമിക് ഡയറക്ടർ. നീറ്റ്, ജെ.ഇ.ഇ, ഓൺലൈൻ കോച്ചിംഗ് വിഭാഗങ്ങൾക്കായി വിവിധ അക്കാദമിക് ഹെഡുമാരുൾപ്പെടെ വലിയ അധ്യാപകരുടെ ഒരു നിര തന്നെ ഫ്യൂച്ചറിൻ്റെ ഭാഗമായുണ്ട്. മുൻനിര കെമിസ്ട്രി അധ്യാപകനായ റിജു ശങ്കറാണ് ഫ്യൂച്ചർ നീറ്റിന്റെ അക്കാദമിക് ഹെഡ്. ഫിസിക്സ് കോച്ചിംഗ് രംഗത്തെ വിദഗ്ദനായ ഫമീൽ മുഹമ്മദാണ് ഓൺലൈൻ വിഭാഗങ്ങളുടെ അക്കാദമിക് ഹെഡ്.&lt;/p&gt;&lt;p&gt;ഡോക്ടറാവണം, എഞ്ചിനീയറാവണം എന്നൊക്കെ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു മാർക്ക് മാനദണ്ഡങ്ങളുമില്ലാതെ വന്നു പഠിക്കാൻ കഴിയുന്ന സ്ഥാപനമായിരിക്കും ഫ്യൂച്ചർ. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസിൽ ഏറ്റവും മികച്ച ടീച്ചേഴ്സിനെ കുട്ടികൾക്ക് ക്ലാസ്റൂമിലും ഓൺലൈനിലും ലഭ്യമാക്കുന്ന ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയാണ് ഫ്യൂച്ചർ ലക്ഷ്യം വെക്കുന്നത്. ഇതിനു പുറമേ വലിയ സ്കോളർഷിപ്പുകളും നടപ്പിലാക്കുന്നുണ്ട്. ഒരു വിവേചനങ്ങളുമില്ലാതെ എല്ലാവർക്കും പരിഗണനയും ആത്മവിശ്വാസവും കൊടുക്കുന്ന കുട്ടികളുടെ സ്വന്തം പ്ലാറ്റ്ഫോം എന്നതാണ് ഫ്യൂച്ചറിന്റെ ലക്ഷ്യം.&lt;/p&gt;&lt;p&gt;കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി അഞ്ച് ഹൈബ്രിഡ് ക്യാമ്പസുകൾ, കേരളത്തിലും തമിഴ്നാട്ടിലുമായി +1, +2 വിനൊപ്പം എൻട്രൻസ് കോച്ചിംഗും ലഭ്യമാകുന്ന സ്കൂളുകൾ, എട്ടാം ക്ലാസുമുതൽ +2 വരെയുള്ള കുട്ടികൾക്ക് ട്യൂഷൻ പ്രോഗ്രാം, ചെറിയ ക്ലാസുകാർക്ക് മുതൽ നീറ്റ് - ജെ.ഇ.ഇ റിപ്പീറ്റേഴ്സിനുൾപ്പെടെ ഓൺലൈൻ കോച്ചിംഗ് തുടങ്ങി വലിയ പദ്ധതികളുമായാണ് ഫ്യൂച്ചർ ലോഞ്ച് ചെയ്യപ്പെടുന്നത്.&lt;/p&gt;&lt;p&gt;വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഫ്യൂച്ചറിൽ ആരംഭിക്കുകയാണ്. ബന്ധപ്പെടേണ്ട നമ്പർ - 9995 200 700&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/neet-jee-coaching-future-powered-by-gokulam-articleshow-3v6gn3h"/>
        </item>
        <item>
            <title><![CDATA[Evisaglobal.co - ഇന്ത്യയിലും GCCയിലും നിന്നുള്ള മലയാളികൾക്ക് വിദ്യാഭ്യാസം, ജോലി, വിസയിൽ യാത്ര ചെയ്യാൻ പിന്തുണ]]></title>
            <link>https://www.asianetnews.com/pr-initiatives/evisaglobal-work-visa-for-kerala-candidates-from-india-and-gcc-articleshow-4epwvhm</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/evisaglobal-work-visa-for-kerala-candidates-from-india-and-gcc-articleshow-4epwvhm</guid>
            <pubDate>Tue, 10 Feb 2026 15:37:33 +0530</pubDate>
            <description><![CDATA[&lt;p&gt;വിദേശത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി Evisaglobal.co വിദ്യാർത്ഥി വിസ, അഡ്മിഷൻ പ്രക്രിയ, രേഖകൾ എന്നിവയിൽ മാർഗ്ഗനിർദ്ദേശം നൽകുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kh3g8c2tts3wyq7ygm59gy39,imgname-visa-global-1770717982810.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;UAE ആസ്ഥാനമായ Evisaglobal.co ഇന്ത്യയിലും GCC രാജ്യങ്ങളിലുമുള്ള മലയാളികൾക്ക് വിദേശ അവസരങ്ങൾ തേടുന്നതിൽ വിശ്വസനീയമായ പിന്തുണ നൽകുന്നു. വ്യക്തികളും കുടുംബങ്ങളും വിദ്യാഭ്യാസം, ജോലി, ഷോർട്ട്-ടേം വിസ എന്നിവയ്ക്കായി സഹായം ലഭിക്കുന്നു.&lt;/p&gt;&lt;p&gt;വിദേശത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി Evisaglobal.co വിദ്യാർത്ഥി വിസ, അഡ്മിഷൻ പ്രക്രിയ, രേഖകൾ എന്നിവയിൽ മാർഗ്ഗനിർദ്ദേശം നൽകുന്നു. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് ജോലി വിസ, എംപ്ലോയ്&zwnj;മെന്റ് പെർമിറ്റ്, റസിഡൻസി പ്രോസസുകൾ എന്നിവയിൽ സഹായം ലഭിക്കുന്നു. കുടുംബങ്ങൾക്കും ബിസിനസ് യാത്രക്കാർക്കും വിസ ലഭിക്കുന്ന കാര്യത്തിൽ എളുപ്പവും കാര്യക്ഷമവുമായ പിന്തുണ ലഭിക്കുന്നു.&lt;/p&gt;&lt;p&gt;Evisaglobal.co UAE ആധാരമാക്കി ഇൻവെസ്റ്റർ വിസ, ബിസിനസ് വിസ, ഗോൾഡൻ വിസ എന്നിവയ്ക്കും സഹായം നൽകുന്നു. അനുഭവ സമ്പന്നമായ ടീം എല്ലാ അപേക്ഷകളും UAE നിയമങ്ങൾ പാലിച്ച്, കാര്യക്ഷമവും കൃത്യവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നു.&lt;/p&gt;&lt;p&gt;Evisaglobal.co-യുടെ പ്രത്യേകത, വ്യക്തിഗത മാർഗ്ഗനിർദ്ദേശമാണ്. ഓരോ ഉപഭോക്താവിനും തക്ക പിന്തുണ നൽകുകയും പ്രക്രിയ എളുപ്പത്തിൽ നയിക്കുകയും ചെയ്യുന്നു. നിലവാരം, സുതാര്യത, സമയബന്ധിത പിന്തുണ എന്നിവയിൽ പ്രതിബദ്ധത മൂലം, ഇന്ത്യയിലും GCCയിലും നിന്നുള്ള മലയാളികൾക്ക് Evisaglobal.co മുൻനിര ഓപ്ഷനായി മാറിയിരിക്കുന്നു.&lt;/p&gt;&lt;p&gt;വിദ്യാഭ്യാസം, കരിയർ വളർച്ച, സുരക്ഷിത യാത്ര എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, Evisaglobal.co ഇന്ത്യയിലും GCCയിലും നിന്നുള്ള മലയാളികൾക്ക് അന്താരാഷ്ട്ര അവസരങ്ങൾ നേടാൻ സഹായിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/evisaglobal-work-visa-for-kerala-candidates-from-india-and-gcc-articleshow-4epwvhm"/>
        </item>
        <item>
            <title><![CDATA[ഐ.സി.എൽ ഫിൻകോർപ്പിന്റെ പുതിയ എൻ.സി.ഡി ഇഷ്യു 2026 ഏപ്രിൽ 10-ന് ആരംഭിക്കുന്നു; 12.25% വരെ യഥാർത്ഥ ആദായം]]></title>
            <link>https://www.asianetnews.com/pr-initiatives/icl-fincorp-ncd-issue-april-2026-articleshow-bunebs8</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/icl-fincorp-ncd-issue-april-2026-articleshow-bunebs8</guid>
            <pubDate>Wed, 08 Apr 2026 12:32:04 +0530</pubDate>
            <description><![CDATA[&lt;p&gt;12.25% വരെ യഥാർത്ഥ ആദായം വാഗ്ദാനം ചെയ്യുന്ന ഈ എൻ.സി.ഡി ഇഷ്യു ഫ്ലെക്സിബിൾ കാലാവധികൾ തേടുന്നവർക്ക് ആകർഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knnyc5wn3eqbxz2pf7yjv8md,imgname-image-1775631734677.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഐ.സി.എൽ ഫിൻകോർപ്പിന്റെ ഏറ്റവും പുതിയ സെക്യൂർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യു 2026 ഏപ്രിൽ 10-ന് ആരംഭിക്കുന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു. 12.25% വരെ യഥാർത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ എൻ.സി.ഡി ഇഷ്യു ഫ്ലെക്സിബിൾ കാലാവധികൾ തേടുന്നവർക്ക് ആകർഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണ്.&lt;/p&gt;&lt;p&gt;ഞങ്ങളുടെ മുൻ എൻ.സി.ഡി ഇഷ്യുകൾക്ക് ലഭിച്ച ഉജ്ജ്വലമായ പ്രതികരണത്തിലും പ്രിയപ്പെട്ട നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിലും ഞങ്ങൾ സന്തുഷ്ടരാണ്. ഈ തുടർച്ചയായ പിന്തുണ, ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ നൽകാനും ഞങ്ങൾക്ക് പ്രചോദനമാകുന്നു.&lt;/p&gt;&lt;p&gt;ഈ എൻ.സി.ഡി ഇഷ്യു 2026 ഏപ്രിൽ 24 വരെ തുറന്നിരിക്കും. ഇതിന് ACUIT&Eacute; BBB-/STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എൻ.സി.ഡി-യുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യുമുലേറ്റീവ് (Cumulative) പലിശ ഓപ്&zwnj;ഷനുകളുള്ള 10 ഓപ്&zwnj;ഷനുകൾ (10 ISINs) ഈ ഇഷ്യു വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകൾ 10.00% മുതൽ 12.25% വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയതിനാൽ വലിയൊരു വിഭാഗം നിക്ഷേപകർക്ക് ഇത് എളുപ്പത്തിൽ പ്രയോജനപ്പെടുത്താനാകും.&lt;/p&gt;&lt;p&gt;ഈ ഇഷ്യു വഴി സമാഹരിക്കുന്ന തുക ഐ.സി.എൽ ഫിൻകോർപ്പിന്റെ വളർച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായി വിനിയോഗിക്കും. വിശ്വസനീയവും നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു.&lt;/p&gt;&lt;p&gt;35 വർഷത്തെ പാരമ്പര്യമുള്ള ഐ.സി.എൽ ഫിൻകോർപ്പ്, ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാറിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ വിശ്വസ്ത സാമ്പത്തിക പങ്കാളിയായി സേവനം തുടരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഗോവ, ഡൽഹി, രാജസ്ഥാൻ എന്നിങ്ങനെ 12 സംസ്ഥാനങ്ങളിലേക്ക് ഞങ്ങളുടെ സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു. ഒരു അഖിലേന്ത്യാ സാന്നിധ്യം സ്ഥാപിക്കുന്നതിലേക്ക് ഞങ്ങൾ അതിവേഗം മുന്നേറുകയാണ്. ICL ഗ്രൂപ്പിന്റെ കീഴിലുള്ള, ബി.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്ത എൻ.ബി.എഫ്.സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്&zwnj;മെന്റ്&zwnj;സ് (Salem Erode Investments) ധനകാര്യ മേഖലയിലെ ഞങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും ഞങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു.&lt;/p&gt;&lt;p&gt;ഗോൾഡ് ലോണുകൾ, ഹയർ പർച്ചേസ് ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവന പോർട്ട്ഫോളിയോ ഐ.സി.എൽ ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവൽ, ഫാഷൻ, ഡയഗ്നോസ്റ്റിക്സ്, എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐ.സി.എൽ ഗ്രൂപ്പ് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാറിന്റെയും ഹോൾ-ടൈം ഡയറക്ടറും സി.ഇ .ഒ-യുമായ ശ്രീമതി ഉമാദേവി അനിൽകുമാറിന്റെയും സംയുക്ത നേതൃത്വത്തിൽ, ഒരു എൻ. ബി. എഫ്. സി ആയ ഐ സി എൽ ഫിൻകോർപ്പ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുകയും ഉപഭോക്താക്കളുടെ ശാശ്വതമായ വിശ്വാസം നേടിയെടുക്കുകയും ചെയ്തിരിക്കുന്നു.&lt;/p&gt;&lt;p&gt;ഈ പുതിയ എൻ.സി.ഡി ഇഷ്യു അവതരിപ്പിക്കുമ്പോൾ, സാമ്പത്തിക വളർച്ച, സുരക്ഷ, ദീർഘകാല മൂല്യം എന്നിവയിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ഭാഗമാകുവാൻ നിങ്ങളെ ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ഐ.സി.എൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കൂ. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനായി സന്ദർശിക്കൂ: www.iclfincorp.com അന്വേഷണങ്ങൾക്കായി വിളിക്കൂ: +91 85890 20137, +91 85890 20186&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/icl-fincorp-ncd-issue-april-2026-articleshow-bunebs8"/>
        </item>
        <item>
            <title><![CDATA[ഒറ്റ വർഷംകൊണ്ട് 29 റാങ്ക് ജേതാക്കൾ; പരിമിതിയെ തോൽപ്പിച്ച ജസീല – പുതുചരിത്രം കുറിച്ച് Xylem IAS]]></title>
            <link>https://www.asianetnews.com/pr-initiatives/29-xylem-ias-students-secure-ranks-in-upsc-examination-articleshow-cxr0ldd</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/29-xylem-ias-students-secure-ranks-in-upsc-examination-articleshow-cxr0ldd</guid>
            <pubDate>Mon, 09 Mar 2026 17:27:27 +0530</pubDate>
            <description><![CDATA[&lt;p&gt;കാഴ്ച്ച പരിമിതിയെ അതിജീവിച്ച് യു.പി.എസ്.സി പരീക്ഷയിൽ 397-ാം റാങ്ക് നേടിയ ജസീല ജന്നത്ത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk9796a16m00fr1zgfbjb0k3,imgname-700x40-09-03-1773057382721.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിവിൽ സർവീസ് പരീക്ഷാ പരിശീലനം തുടങ്ങി ഒറ്റ വർഷത്തിനുള്ളിൽ 29 ഉദ്യോഗാർത്ഥികളെ റാങ്ക് പട്ടികയിൽ എത്തിച്ച് സൈലം ഐ.എ.എസ് (Xylem IAS).&lt;/p&gt;&lt;p&gt;കാഴ്ച്ച പരിമിതിയെ അതിജീവിച്ച് യു.പി.എസ്.സി പരീക്ഷയിൽ 397-ാം റാങ്ക് നേടിയ ജസീല ജന്നത്ത് ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികളാണ് സൈലം ഐ.എ.എസിലൂടെ തിളക്കമാർന്ന വിജയം നേടിയത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഇന്ത്യയിലെ പ്രമുഖ എഡ്&zwnj;ടെക് സ്ഥാപനമായ Pw OnlyIAS-മായി ചേർന്നാണ് സൈലം ഐ.എ.എസ് സിവിൽ സർവീസ് പരിശീലനം നൽകുന്നത്.&lt;/p&gt;&lt;p&gt;ജസീല ജന്നത്ത് പ്രീലിംസ്, മെയിൻസ്, ഇന്റർവ്യൂ പ്രോഗ്രാമുകളിൽ സൈലം ഐ.എ.എസിന്റെ ഭാഗമായിരുന്നു. ജസീലയുടെ മിന്നും വിജയത്തോടെ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദ്യ വർഷം തന്നെ സിവിൽ സർവീസ് റാങ്ക് എന്ന തിളക്കമാർന്ന നേട്ടവും തങ്ങൾ സ്വന്തമാക്കിയെന്ന് സൈലം ഐ.എ.എസ് പറഞ്ഞു.&lt;/p&gt;&lt;p&gt;കാഴ്ചയുടെ പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ടാണ് കോഴിക്കോട് വടകര സ്വദേശി പി. ജസീല ജന്നത്ത് തോൽപ്പിച്ചത്. ജസീല മൂന്നു തവണയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഓരോ തവണയും നേരിട്ട തിരിച്ചടികളിൽ തളരാതെ, തന്റെ കുറവുകളെ കരുത്താക്കി ജസീല മാറ്റി. സോഷ്യോളജി ആയിരുന്നു ഐച്ഛിക വിഷയം.&lt;/p&gt;&lt;p&gt;സ്ത്രീ കേന്ദ്രീകൃത വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജസീല തന്നെപ്പോലെ പരിമിതികൾ നേരിടുന്നവർക്ക് വേണ്ടി പ്രവർത്തിക്കുക, ക്രിയാത്മകമായി ഇടപെടുക എന്ന വലിയ ലക്ഷ്യവുമായാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് നടന്നുകയറുന്നത്.&lt;/p&gt;&lt;p&gt;തന്റെ വിജയത്തിന്റെ വലിയൊരു പങ്ക് സൈലം ഐ.എ.എസിലെ ഒരു വർഷത്തെ പ്രിലിംസ്&zwnj;, മെയിൻസ്, ഇന്റർവ്യൂ ഗൈഡൻസ്&zwnj; പഠനത്തിനാണെന്ന് ജസീല പറയുന്നു.&lt;/p&gt;&lt;p&gt;സൈലം ഐ.എ.എസിന്റെ 2025 മാർച്ചിൽ ആരംഭിച്ച സിവിൽ സർവീസ് ബാച്ചിലായിരുന്നു ജസീല ചേർന്നത്.&lt;/p&gt;&lt;p&gt;&ldquo;സിലബസ് പഠിച്ചെടുക്കുന്നതിനായി ഓഡിയോ അധിഷ്ഠിത പഠന രീതികൾ, വോയിസ്-ടു-ടെക്സ്റ്റ് ടൂളുകൾ, സഹപാഠികളുമായി ചേർന്നുള്ള ചർച്ചകൾ എന്നിവ പ്രയോജനപ്പെടുത്തി.&rdquo; ജസീല വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വില്ല്യാപ്പള്ളി സ്കൂളിൽ നിന്നും മികച്ച വിജയത്തോടെ ജസീല പത്താം ക്ലാസും ഹയർ സെക്കണ്ടറിയും പൂർത്തിയാക്കി. തുടർന്ന് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും മുംബൈയിലെ പ്രശസ്തമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;കലാരംഗത്തും ജസീല തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ മിമിക്രി, വഞ്ചിപ്പാട്ട്, നാടൻപാട്ട്, മലയാളം പദ്യപാരായണം എന്നിവയിൽ എ ഗ്രേഡ് നേടിയ ജസീല, പൊതുവേദികളിലെ മികച്ച പ്രാസംഗിക കൂടിയാണ്.&lt;/p&gt;&lt;p&gt;കാഴ്ചയിലല്ല, കാഴ്ചപ്പാടിലാണ് കാര്യം എന്ന് തെളിയിക്കുന്ന ഈ വിജയം കേരളത്തിലെ ഒട്ടേറെ ഭിന്നശേഷിക്കാർക്ക് വലിയ പ്രചോദനമാകുമെന്നാണ് ജസീല കരുതുന്നത്.&lt;/p&gt;&lt;p&gt;ജസീല മൻസിലിലെ പരേതനായ കുഞ്ഞബ്ദുള്ളയുടെയും സൈനബയുടെയും മകളാണ് ജസീല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/29-xylem-ias-students-secure-ranks-in-upsc-examination-articleshow-cxr0ldd"/>
        </item>
        <item>
            <title><![CDATA[കുട്ടികൾക്കായുള്ള കെ ടി ഡി സി യുടെ അവധിക്കാല പാക്കേജ്]]></title>
            <link>https://www.asianetnews.com/pr-initiatives/ktdc-students-package-2026-at-selected-ktdc-hotels-in-kerala-articleshow-d0usa1o</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/ktdc-students-package-2026-at-selected-ktdc-hotels-in-kerala-articleshow-d0usa1o</guid>
            <pubDate>Fri, 27 Mar 2026 11:05:45 +0530</pubDate>
            <description><![CDATA[&lt;p&gt;കോവളം, തേക്കടി, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fx5ks34rvs66qyjfd7ez3syj,imgname-pjimage--77-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു .&lt;/p&gt;&lt;p&gt;പ്രശാന്ത സുന്ദരമായ കോവളം , വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാറും കായൽപ്പരപ്പിന്റെ പ്രശാന്തതയുള്ള കുമരകവും ആലപ്പുഴയും കൊല്ലവും, കൂടാതെ തിരുവനന്തപുരത്തെയും മലമ്പുഴയിലെയും കെ ടി ഡി സി റിസോർട്ടുകളിലും മണ്ണാർക്കാട്, നിലമ്പൂർ , തുടങ്ങിയ ടാമറിൻഡ് ഈസി ഹോട്ടലുകളിലുമാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;പ്രസ്തുത പാക്കേജുകൾ വളർന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാൻ അവസരം ഒരുക്കുന്നതിനായാണ് തയ്യാറാക്കിയിട്ടുള്ളത്. രക്ഷിതാക്കൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 2 രാത്രി / 3 പകലുകൾക്കുമുള്ള മുറി വാടക , പ്രാതൽ , നികുതി എന്നിവ ഉൾപ്പെടെ 4,555/- രൂപ മുതൽ 39,999/- രൂപ വരെയുള്ള പാക്കേജുകൾ 2026 ഏപ്രിൽ മെയ് മാസങ്ങളിൽ ലഭ്യമാണ്.&lt;/p&gt;&lt;p&gt;ഇതിനുപുറമെ &lsquo;കെ ടി ഡി സി മൊമെൻറ്സ്&rsquo;, &lsquo;കെ ടി ഡി സി മാർവെൽ&rsquo;, &lsquo;കെ ടി ഡി സി മാജിക്&rsquo;, എൽ. ടി. സി തുടങ്ങിയ പാക്കേജുകൾ ഗതാഗത സൗകര്യങ്ങളുൾപ്പെടെ നൽകിവരുന്നു.&lt;/p&gt;&lt;p&gt;കൂടുതൽ വിവരങ്ങൾക്ക് കെ ടി ഡി സി വെബ്സൈറ്റ് www.ktdc.com /packages ലോ 9400008585 / 18004250123/ 0471 -2316736 , 2725213, എന്ന നമ്പരിലോ centralreservations@ktdc.com ലോ നേരിട്ട് അതാത് റിസോർട്ടുകളിലോ ബന്ധപ്പെടാവുന്നതാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/ktdc-students-package-2026-at-selected-ktdc-hotels-in-kerala-articleshow-d0usa1o"/>
        </item>
        <item>
            <title><![CDATA[Kimchi Kulture - പാൻ ഏഷ്യൻ ഫെസ്റ്റ് കൊച്ചിയിൽ ഏപ്രിൽ 10 മുതൽ 12 വരെ]]></title>
            <link>https://www.asianetnews.com/pr-initiatives/kimchi-kulture-pan-asian-fest-in-kochi-april-2026-articleshow-f55df5v</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/kimchi-kulture-pan-asian-fest-in-kochi-april-2026-articleshow-f55df5v</guid>
            <pubDate>Wed, 08 Apr 2026 12:37:02 +0530</pubDate>
            <description><![CDATA[&lt;p&gt;Asianet Newsയും Pacayafog-യും ചേർന്നാണ് ഈ ഭംഗിയാർന്ന ആഘോഷം അവതരിപ്പിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knnynacb2nee8etafq95xk8c,imgname-kimchi-title-700x400-1775632034187.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേരളത്തിലെ പ്രേക്ഷകർക്ക് പാൻ ഏഷ്യൻ ഫുഡ്, സംസ്കാരം, ലൈഫ്&zwnj;സ്റ്റൈൽ, എന്റർടെയിൻമെന്റ് എന്നിവയെ ഒരുമിച്ച് അനുഭവിക്കാൻ അവസരം ഒരുക്കുന്ന അതുല്യമായൊരു ആഘോഷമായി Kimchi Kulture ആദ്യമായി അരങ്ങേറുന്നു. കൊച്ചിയിലെ ജവഹർലാൽ നെഹ്&zwnj;റു സ്റ്റേഡിയം (JLN Stadium) ൽ ഏപ്രിൽ 10, 11, 12 തീയതികളിൽ ഉച്ചയ്ക്ക് 12 മണിമുതൽ അർധരാത്രി 12 വരെ നടക്കുന്ന ഈ പാൻ ഏഷ്യൻ ഫെസ്റ്റ്, വ്യത്യസ്ത രാജ്യങ്ങളുടെ രുചിയും കലയും ജീവിതശൈലിയും ഒരേ വേദിയിൽ അനുഭവിക്കാനുള്ള അപൂർവ അവസരമാണ്.&lt;/p&gt;&lt;p&gt;Asianet Newsയും Pacayafog-യും ചേർന്നാണ് ഈ ഭംഗിയാർന്ന ആഘോഷം അവതരിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക ഭക്ഷണ സ്റ്റാളുകൾ ഈ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അസൽ ഏഷ്യൻ ഫ്ലേവറുകളുമായി എത്തുന്ന ഈ സ്റ്റാളുകൾ, ഫുഡ് പ്രേമികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കും. കൊറിയൻ സ്റ്റ്രീറ്റ് ഫുഡിൽ നിന്ന് ജപ്പാൻ സുഷിവരെ, തായ് വിഭവങ്ങളിൽ നിന്ന് ചൈനീസ് ക്ലാസിക്കുകൾ വരെ&mdash;വ്യത്യസ്ത രാജ്യങ്ങളുടെ രുചികൾ ഇവിടെ ഒരുമിക്കുന്നു.&lt;/p&gt;&lt;p&gt;ഭക്ഷണത്തിന് പുറമെ, സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്ന വിവിധ വർക്ക്&zwnj;ഷോപ്പുകളും ഫെസ്റ്റിന്റെ ഭാഗമാകും. പൊട്ടറി, റെസിൻ ആർട്ട് തുടങ്ങി നിരവധി കൈത്തൊഴിൽ-കലാ വർക്ക്&zwnj;ഷോപ്പുകൾ ദിവസേന നടക്കും. സന്ദർശകർക്ക് ഇവയിൽ പങ്കെടുത്തു സ്വന്തം സൃഷ്ടികൾ ഉണ്ടാക്കാനും അവസരം ലഭിക്കും.&lt;/p&gt;&lt;p&gt;എന്റർടെയിൻമെന്റിന്റെ കാര്യത്തിൽ, Kimchi Kulture ഒരു സമ്പൂർണ അനുഭവമാണ്. ചൈനീസ് ഡ്രാഗൺ ഡാൻസ്, തായ് ലയൺ ഡാൻസ്, ജപ്പനീസ് ഫാൻ ഡാൻസ് തുടങ്ങിയ പരമ്പരാഗത പ്രകടനങ്ങൾ ദിവസേന അരങ്ങേറും. കൂടാതെ, കെ-പോപ്പ് പ്രചോദനമായ ഡാൻസ് പ്രകടനങ്ങൾ യുവാക്കളെ ആവേശത്തിലാഴ്ത്തും.&lt;/p&gt;&lt;p&gt;ഗെയിംസ് സോണും ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകതയാണ്. &lsquo;സ്ക്വിഡ് ഗെയിം&rsquo; പ്രചോദനമായ ഗെയിമുകൾക്കൊപ്പം വിവിധ പാൻ ഏഷ്യൻ പരമ്പരാഗത കളികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം എത്തുന്നവർക്ക് ആഘോഷിക്കാൻ അനുയോജ്യമായ വിനോദങ്ങൾ ഇവിടെ ലഭ്യമാണ്.&lt;/p&gt;&lt;p&gt;ഈ ഫെസ്റ്റിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് നൈറ്റ് ഷോപ്പിംഗ് സ്ട്രീറ്റ്. ഉച്ച മുതൽ അർധരാത്രിവരെ സജീവമായി നിലകൊള്ളുന്ന ഈ ഭാഗം, കൊച്ചിയിലെ നൈറ്റ് ലൈഫിനെ കൂടുതൽ സജീവമാക്കുന്ന പുതിയ അനുഭവമായി മാറും. ലൈറ്റുകൾ, സംഗീതം, ഭക്ഷണം, ഷോപ്പിംഗ്&mdash;all ചേർന്നൊരു രാത്രിആഘോഷം ഇവിടെ കാത്തിരിക്കുന്നു.&lt;/p&gt;&lt;p&gt;ഈ ഭംഗിയാർന്ന ഫെസ്റ്റിന്റെ ടൈറ്റിൽ പാർട്ണറായി Skei കൈകോർക്കുന്നു. Powered by Host &ndash; The Hospitality Store, Co-powered by Fortune Tours &amp;amp; Devon Foods, ഇന്തോനേഷ്യൻ നൂഡിൽസ് ബ്രാൻഡായ Indomie, Kerala Paints, Rooma Cosmetology, Njuze, Liso Chocolates, PVR INOX, Popular Hyundai എന്നിവരാണ്. റേഡിയോ പാർട്ണറായി Red FMയും, പ്രൊഡക്ഷൻ പാർട്ണറായി Round Eventsയും കൈകോർക്കുന്നു.&lt;/p&gt;&lt;p&gt;ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്: BookMyShow⁠, Swiggy Scenes⁠, Quick Kerala⁠, India Eve⁠ എന്നീ പ്ലാറ്റ്ഫോമുകളിൽ.&lt;/p&gt;&lt;p&gt;പാൻ ഏഷ്യൻ സംസ്കാരത്തിന്റെ വൈവിധ്യം, രുചി, കല, വിനോദം &mdash; അനുഭവിക്കാൻ Kimchi Kulture ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു അനുഭവമാണ്. ഏപ്രിൽ 10 മുതൽ 12 വരെ, കൊച്ചി JLN സ്റ്റേഡിയത്തിൽ, ഏഷ്യയുടെ ഹൃദയത്തിലേക്ക് നിങ്ങളെ കൊണ്ടുപോകുന്ന ഈ ആഘോഷം ഒരുങ്ങുകയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/kimchi-kulture-pan-asian-fest-in-kochi-april-2026-articleshow-f55df5v"/>
        </item>
        <item>
            <title><![CDATA[മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം]]></title>
            <link>https://www.asianetnews.com/pr-initiatives/madism-digital-e-literature-festival-2026-opens-articleshow-fu5zgcv</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/madism-digital-e-literature-festival-2026-opens-articleshow-fu5zgcv</guid>
            <pubDate>Thu, 26 Feb 2026 12:17:28 +0530</pubDate>
            <description><![CDATA[&lt;p&gt;മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ (MDLF) ഒന്നാം പതിപ്പിന് തുടക്കമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjcb66war2e71x28881d9tc3,imgname-thumbnail.jpg-1772088400778.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ (MDLF) ഒന്നാം പതിപ്പിന് തുടക്കമായി. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ വാർത്താ പ്ലാറ്റ്&zwnj;ഫോമായ മാഡിസം ഡിജിറ്റലാണ് ഈ മേള സംഘടിപ്പിക്കുന്നത്. വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF-നു വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 26, 27, 28, മാർച്ച് 01 എന്നീ തിയതികളിൽ, മാഡിസം ഡിജിറ്റലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഫെസ്റ്റിവൽ നടക്കുക. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ, പ്രമുഖർ വേദി അലങ്കരിക്കും.&lt;/p&gt;&lt;p&gt;സമകാലിക ചിന്തയെയും സാംസ്കാരിക ആവിഷ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരായ, ബെന്യാമിൻ, കൽപ്പറ്റ നാരായണൻ, ഷീല ടോമി, വി ജെ ജെയിംസ്, ടി&zwj; ഡി രാമകൃഷ്ണൻ, എ കെ അബ്ദുൾ ഹക്കീം, ഫ്രാൻസിസ് നൊറോണ, സന്തോഷ് എച്ചിക്കാനം, മുരുകൻ കാട്ടാക്കട, യു കെ കുമാരൻ, അഖിൽ പി. ധർമ്മജൻ, ഷാഹിന കെ റഫീക്ക്, മീര നായർ, എന്നീ പ്രമുഖർ MDLF-ൽ അണിനിരക്കും. ഇവർ മാത്രമല്ല, സിനിമയും, സംഗീതവും, രാഷ്ട്രീയവും സംസാരിക്കാൻ എം ജയചന്ദ്രൻ, മധുപാൽ, ഉണ്ണികൃഷ്ണൻ ആവള, അൻവർ അലി, എസ് ഹരീഷ്, വിനോയ് തോമസ്, ആമിർ പള്ളിക്കൽ, തുടങ്ങിയ കാലാകാരൻമാരുടെ രസകരമായ സംഭാഷണങ്ങളും MDLF-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;കൂടാതെ, പരിസ്ഥിതിവാദം, ശാസ്ത്രം, സുസ്ഥിരത, സ്ത്രീ, മനുഷ്യാവകാശ ലംഘനം, തുടങ്ങിയ ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും MDLF- സംഘടിപ്പിച്ചിട്ടുണ്ട്. അതിനായി, എം സ്വരാജ്, ഹരീഷ് വാസുദേവൻ, സുനിൽ പി ഇളയിടം, കെ അജിത, ഉണ്ണി ബാലകൃഷ്ണൻ, എതിരൻ കതിരവൻ, പി.കെ. രാജശേഖരൻ, എൻ പ്രശാന്ത് IAS, തുടങ്ങിയ ഒട്ടനേകം പ്രമുഖരാണ് എത്തുന്നത്. ഷിജു ആർ, വി കെ ജോബിഷ്, ദൃശ്യ പത്മനാഭൻ, ആദിൽ മഠത്തിൽ, അശ്വതി ശ്രീകാന്ത്, അഭിജിത്ത്, ഡോ. ബിനീത രഞ്ജിത്ത് തുടങ്ങിയവരാണ് സംവാദങ്ങളും ചർച്ചകളും മൊഡറേറ്റ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഫെബ്രുവരി 14 പ്രണയദിനത്തിലാണ് MDLF-ന്റെ ലോഗോ പ്രകാശനം നടന്നത്. മൺമറഞ്ഞു പോയ പ്രിയ എഴുത്തുകാരും സാഹിത്യകാരൻമാരും പ്രണയത്തെ വർണ്ണിച്ചെഴുതിയ വരികൾ കടമെടുത്തായിരുന്നു ലോഗോ പ്രകാശനം. വരും വർഷങ്ങളിൽ നടത്താനിരിക്കുന്ന MDLF-ന്റെ മറ്റു പതിപ്പുകളിൽ, അന്താരാഷ്ട്ര എഴുത്തുകാരുടെയും പ്രമുഖരുടേയും സാനിധ്യമുണ്ടാകുമെന്നും, കൂടുതൽ സെഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിപുലമായി മേള സംഘടിപ്പിക്കുമെന്നും മാഡിസം ഡിജിറ്റൽ അറിയിച്ചു.&lt;/p&gt;&lt;p&gt;മലയാളത്തിലെ ന്യൂ ഏജ് മീഡിയ പ്ലാറ്റ്ഫോമാണ് മാഡിസം ഡിജിറ്റൽ. 2026 ജനുവരിയിൽ madismdigital.com വായനക്കാരിലേക്കെത്തിച്ചു. കേരളം ആസ്ഥാനമാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/madism-digital-e-literature-festival-2026-opens-articleshow-fu5zgcv"/>
        </item>
        <item>
            <title><![CDATA[സ്കോളർഷിപ്പോടെ IAS പരിശീലനത്തിന് അവസരം നൽകി ഏഷ്യാനെറ്റ് ന്യൂസ്, ലീഡ് IAS]]></title>
            <link>https://www.asianetnews.com/pr-initiatives/lead-ias-academy-asianet-news-ias-coaching-articleshow-g913an2</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/lead-ias-academy-asianet-news-ias-coaching-articleshow-g913an2</guid>
            <pubDate>Mon, 06 Apr 2026 16:32:32 +0530</pubDate>
            <description><![CDATA[&lt;p&gt;മുൻ ഡിജിപി ഋഷിരാജ് സിംഗ് നയിക്കുന്ന ഈ പ്രോഗ്രാം വഴി സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചും, പരിശീലന രീതികളെ കുറിച്ചും വ്യക്തമായി അറിയുവാനും സ്കോളർഷിപ്പോടെ പഠിച്ചു IAS നേടുവാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knh74sjsaes1yzspbqwmt9r3,imgname-article-image.jpg-1775473157721.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;IAS ആഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഏഷ്യാനെറ്റ് ന്യൂസ് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം ഒരുക്കുന്നു.&lt;/p&gt;&lt;p&gt;IAS/IPS പോലെ സിവിൽ സർവീസിൻ്റെ ഉയർന്ന തലങ്ങളിൽ എത്തുവാൻ ആഗ്രഹിക്കുന്ന കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തുവാൻ ഏഷ്യാനെറ്റ് ന്യൂസും , കേരളത്തിലെ No.1 IAS അക്കാദമിയായ Lead IAS അക്കാദമിയും ചേർന്ന് ഒരുക്കുന്ന &ldquo;Asianet News - Lead IAS Scholarship Test and Civil Service summit -ൽ പങ്കെടുക്കുവാനുള്ള രജിസ്&zwnj;ട്രേഷൻ ആരംഭിച്ചു .&lt;/p&gt;&lt;p&gt;മുൻ ഡിജിപി ഋഷിരാജ് സിംഗ് നയിക്കുന്ന ഈ പ്രോഗ്രാം വഴി സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചും, പരിശീലന രീതികളെ കുറിച്ചും വ്യക്തമായി അറിയുവാനും സ്കോളർഷിപ്പോടെ പഠിച്ചു IAS നേടുവാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്&lt;/p&gt;&lt;p&gt;ഏപ്രിൽ 26 ന് തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് എന്നി ജില്ലകളിൽ നടക്കുന്ന ഈ സ്കോളർഷിപ്പ് എക്സാമിലും , കോഴിക്കോട് നടക്കുന്ന സിവിൽ സർവീസ് സമ്മിറ്റിലും, ഡിഗ്രി കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കും , കോളേജ് വിദ്യാർത്ഥികൾക്കും, ഈ വർഷത്തെ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്..&lt;/p&gt;&lt;p&gt;ഇന്ത്യൻ ബ്യൂറോക്രസിയുടെ ലീഡ് റോളിൽ എത്താൻ കഴിയുന്ന പരമോന്നത പദവികളിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് സിവിൽ സർവീസ് പരീക്ഷ. പൊതുഭരണം, നിയമ പരിപാലനം, നയതന്ത്രം, റവന്യൂ തുടങ്ങിയ വിവിധ മേഖലകളിൽ ഉയർന്ന പദവികൾ നേടാനുള്ള മികച്ച അവസരമാണ് സിവിൽ സർവീസ് പ്രദാനം ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ബിരുദതലത്തിൽ ഏതു വിഷയം പഠിച്ചുവെന്നതിനോ എത്ര മാർക്കു നേടിയെന്നതിനോ ഈ പരീക്ഷയിൽ പ്രസക്തിയില്ല. ഏതൊരു സാധാരണ വിദ്യാർഥിക്കും നേടിയെടുക്കാവുന്ന ഒന്നാണ് സിവിൽ സർവീസ്.&lt;/p&gt;&lt;p&gt;IAS ആണ് ലക്ഷ്യമെങ്കിൽ, കേരളത്തിൽ ഏറ്റവു മികച്ച അക്കാദമിയായ ലീഡ് IAS -ൽ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരമാണ് ഈ സ്കോളർഷിപ്പ് ടെസ്റ്റ് വഴി കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് .&lt;/p&gt;&lt;p&gt;2024-ലെ എജ്യുക്കേഷണൽ ചേഞ്ച് മേക്കേഴ്&zwnj;സ് അവാർഡും, 2025-ലെ കേരള ബെസ്ററ് ഐഎഎസ് അക്കാദമി അവാർഡും ലഭിച്ച കേരളത്തിലെ ഏക സിവിൽ സർവീസ് അക്കാദമിയാണ് ലീഡ് ഐഎഎസ്. കൂടാതെ കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന IAS അക്കാദമിയും ലീഡ്&zwnj; IAS ആണ് . മുൻ വർഷങ്ങളിൽ എല്ലാം തന്നെ കേരളത്തിൽ ഏറ്റവും മികച്ച റിസൾട്ട് Lead IAS അക്കാദമിക്ക് ആയിരുന്നു. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും IAS ,IPS ,IFS ഓഫീസർമാരുമായും, ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാക്കളുമായും സംവേദിക്കുവാനുള്ള അവസരവും ഉണ്ടാകും.&lt;/p&gt;&lt;p&gt;ഏപ്രിൽ 26-ന് 11.30 മുതൽ ഒരു മണിവരെയാണ് സ്കോളർഷിപ് ടെസ്റ്റ്. ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ തിരുവനന്തപുരം, ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, നടക്കാവ്, കോഴിക്കോട്, സെൻ്റ് തെരേസാസ് കോളേജ് കൊച്ചി എന്നീ സ്ഥലങ്ങളിൽ വെച്ചാണ് സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്.&lt;/p&gt;&lt;p&gt;ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, നടക്കാവ്, കോഴിക്കോട് വെച്ച് ഏപ്രിൽ 26-ന് രാവിലെ 10 മുതൽ 11 വരെ IAS ,IPS ഓഫീസേഴ്&zwnj;സും ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാക്കളും പങ്കെടുക്കുന്ന സിവിൽ സർവീസ് സമ്മിറ്റും ഉണ്ടായിരിക്കുന്നതാണ് .&lt;/p&gt;&lt;p&gt;മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം പ്രവേശനം. കൂടുതൽ വിവരങ്ങൾക്കായി leadiasacademy.com/scholarship എന്ന പേജ് സന്ദർശിക്കുക.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/lead-ias-academy-asianet-news-ias-coaching-articleshow-g913an2"/>
        </item>
        <item>
            <title><![CDATA[ICL Fincorp: പുതിയ എൻ.സി.ഡി ഇഷ്യൂ ഫെബ്രുവരി 5 മുതൽ; 12.25% വരെ യഥാർത്ഥ ആദായം]]></title>
            <link>https://www.asianetnews.com/pr-initiatives/icl-fincorp-ncd-issue-from-5-february-2026-articleshow-gpup75q</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/icl-fincorp-ncd-issue-from-5-february-2026-articleshow-gpup75q</guid>
            <pubDate>Thu, 05 Feb 2026 10:38:05 +0530</pubDate>
            <description><![CDATA[&lt;p&gt;&quot;12.25% വരെ യഥാർത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ എൻ.സി.ഡി ഇഷ്യൂ, ഫ്ലെക്സിബിൾ കാലാവധികൾ തേടുന്നവർക്ക് ആകർഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണ്.&quot;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgp36q0am8q7292cy2j1wf6g,imgname-chennai-press-meet-1770268089354.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഐസിഎൽ ഫിൻകോർപ്പിന്റെ ഏറ്റവും പുതിയ സെക്യുവേർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യൂ 2026 ഫെബ്രുവരി 5-ന് ആരംഭിക്കുന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു. 12.25% വരെ യഥാർത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ എൻ.സി.ഡി ഇഷ്യൂ, ഫ്ലെക്സിബിൾ കാലാവധികൾ തേടുന്നവർക്ക് ആകർഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണ്.&lt;/p&gt;&lt;p&gt;ഞങ്ങളുടെ മുൻ എൻ.സി.ഡി ഇഷ്യൂകൾക്ക് ലഭിച്ച ഉജ്ജ്വലമായ പ്രതികരണത്തിലും പ്രിയപ്പെട്ട നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിലും ഞങ്ങൾ സന്തുഷ്ടരാണ്. ഈ തുടർച്ചയായ പിന്തുണ, ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ നൽകാനും ഞങ്ങൾക്ക് പ്രചോദനമാകുന്നു.&lt;/p&gt;&lt;p&gt;ഈ എൻ.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 18 വരെ തുറന്നിരിക്കും. ഇതിന് CRISIL BBB- /STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എൻ.സി.ഡി-യുടെയും മുഖവില ₹1,000 ആണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യൂമുലേറ്റിവ് പലിശ ഓപ്ഷനുകളും ഈ ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകൾ 10.00% മുതൽ 12.25% വരെയാണ്. കുറഞ്ഞ അപേക്ഷാ തുക ₹10,000 ആയതിനാൽ വലിയൊരു വിഭാഗം നിക്ഷേപകർക്ക് ഇത് എളുപ്പത്തിൽ പ്രയോജനപ്പെടുത്താനാകും.&lt;/p&gt;&lt;p&gt;ഈ ഇഷ്യൂ വഴി സമാഹരിക്കുന്ന തുക, ഐസിഎൽ ഫിൻകോർപ്പിന്റെ വളർച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായി വിനിയോഗിക്കും. വിശ്വസനീയവും നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു.&lt;/p&gt;&lt;p&gt;34 വർഷത്തെ പാരമ്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പ്, സി.എം.ഡി അഡ്വ. കെ.ജി. അനിൽകുമാറിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ വിശ്വസ്ത സാമ്പത്തിക പങ്കാളിയായി സേവനം തുടരുന്നു. കേരളം, തമിഴ്&zwnj;നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഗോവ, ഡൽഹി എന്നിങ്ങനെ 11 സംസ്ഥാനങ്ങളിലേക്ക് ഞങ്ങളുടെ സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു. ഒരു അഖിലേന്ത്യാ സാന്നിധ്യം സ്ഥാപിക്കുന്നതിലേക്ക് ഞങ്ങൾ അതിവേഗം മുന്നേറുകയാണ്. ICL ഗ്രൂപ്പിന്റെ കീഴിലുള്ള, ബി.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്ത എൻ.ബി.എഫ്.സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്&zwnj;മെൻറ്സ് (Salem Erode Investments) ധനകാര്യ മേഖലയിലെ ഞങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയും ഞങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു.&lt;/p&gt;&lt;p&gt;ഗോൾഡ് ലോണുകൾ, ഹയർ പർച്ചേസ് ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവന പോർട്ട്ഫോളിയോ ഐസിഎൽ ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവൽ, ഫാഷൻ, ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിൾ സംരംഭങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐസിഎൽ ഗ്രൂപ്പ് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;സി.എം.ഡി അഡ്വ. കെ.ജി. അനിൽകുമാറിന്റെയും ഹോൾ-ടൈം ഡയറക്ടറും സി.ഇ.ഒ-യുമായ ശ്രീമതി ഉമാദേവി അനിൽകുമാറിന്റെയും സംയുക്ത നേതൃത്വത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിച്ച് ഐസിഎൽ ഫിൻകോർപ്പ് പ്രവർത്തിക്കുകയും ഉപഭോക്താക്കളുടെ ശാശ്വതമായ വിശ്വാസം നേടിയെടുക്കുകയും ചെയ്തിരിക്കുന്നു.&lt;/p&gt;&lt;p&gt;ഈ പുതിയ എൻ.സി.ഡി ഇഷ്യൂ അവതരിപ്പിക്കുമ്പോൾ, സാമ്പത്തിക വളർച്ച, സുരക്ഷ, ദീർഘകാല മൂല്യം എന്നിവയിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ഭാഗമാകുവാൻ നിങ്ങളെ ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി: അടുത്തുള്ള ഐസിഎൽ ബ്രാഞ്ച് സന്ദർശിക്കൂ. അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിനായി: സന്ദർശിക്കൂ www.iclfincorp.com. അന്വേഷണങ്ങൾക്കായി: വിളിക്കൂ +91 85890 20137, +91 85890 20186&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/icl-fincorp-ncd-issue-from-5-february-2026-articleshow-gpup75q"/>
        </item>
        <item>
            <title><![CDATA[സെന്റ് ഫ്രാൻസിസ് ഡി സേൽസ് കോളേജ് (ഓട്ടോണമസ്), ബാംഗ്ലൂർ: അക്കാദമിക മികവിന്റെയും നവീനതയുടെയും സംഗമവേദി]]></title>
            <link>https://www.asianetnews.com/pr-initiatives/st-francis-de-sales-college-autonomous-bengaluru-sfs-college-admissions-2026-articleshow-nrgv4ze</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/st-francis-de-sales-college-autonomous-bengaluru-sfs-college-admissions-2026-articleshow-nrgv4ze</guid>
            <pubDate>Tue, 14 Apr 2026 11:15:44 +0530</pubDate>
            <description><![CDATA[&lt;p&gt;സെന്റ് ഫ്രാൻസിസ് ഡി സേൽസ് കോളേജ് (SFS College), ഉന്നത വിദ്യാഭ്യാസ രംഗത്ത് തനതായ മുദ്ര പതിപ്പിച്ച സ്ഥാപനമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp38nb5kfnkk7jh7p0jn3wmq,imgname-whatsapp-image-2026-04-13-at-1.25.07-pm-1776078728371.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന സെന്റ് ഫ്രാൻസിസ് ഡി സേൽസ് കോളേജ് (SFS College), ഉന്നത വിദ്യാഭ്യാസ രംഗത്ത് തനതായ മുദ്ര പതിപ്പിച്ച സ്ഥാപനമാണ്. സ്വയംഭരണ പദവിയുള്ള (Autonomous) ഈ കലാലയം, ഉയർന്ന അക്കാദമിക നിലവാരം കൊണ്ടും മൂല്യാധിഷ്ഠിതമായ പാഠ്യപദ്ധതി കൊണ്ടും ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ചരിത്രവും ദർശനവും&lt;/strong&gt;&lt;/p&gt;&lt;p&gt;2004-ൽ വെറും ഒൻപത് വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം, ഇന്ന് 2,600-ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന ബൃഹത്തായ ക്യാംപസായി വളർന്നിരിക്കുന്നു. ആഗോളതലത്തിൽ വിദ്യാഭ്യാസ മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന 'മിഷണറീസ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സേൽസ്' (MSFS) ആണ് ഈ കോളേജ് നയിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&ldquo;വിദ്യാഭ്യാസത്തിന്റെ ഹൃദയം എന്നത് ഹൃദയത്തിന്റെ വിദ്യാഭ്യാസമാണ്&rdquo; എന്ന സ്ഥാപകനായ ഫാ. പീറ്റർ മരീ മെർമിയറുടെ വചനങ്ങളാണ് കോളേജിന്റെ ഓരോ പ്രവർത്തനത്തിനും വഴികാട്ടുന്നത്. വെറുമൊരു ബുദ്ധിപരമായ വളർച്ചയ്ക്കപ്പുറം, ഉത്തമരായ പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാലയം പ്രവർത്തിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;അംഗീകാരങ്ങളും സവിശേഷതകളും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;അക്കാദമികമായ കൃത്യതയും മികവും തെളിയിക്കുന്ന ഒട്ടനവധി അംഗീകാരങ്ങൾ കോളേജിനുണ്ട്:&lt;/p&gt;&lt;ul&gt; &lt;li&gt;&lt;strong&gt;NAAC &lsquo;A&rsquo; ഗ്രേഡ്:&lt;/strong&gt; നാഷണൽ അസസ്&zwnj;മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ മികച്ച ഗ്രേഡ്.&lt;/li&gt; &lt;li&gt;&lt;strong&gt;ഓട്ടോണമസ് പദവി:&lt;/strong&gt; 2024-ൽ ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് ലഭിച്ച സ്വയംഭരണ പദവി വഴി, നൂതനമായ കോഴ്സുകളും കരിക്കുലവും നടപ്പിലാക്കാൻ കോളേജിന് സാധിക്കുന്നു.&lt;/li&gt; &lt;li&gt;&lt;strong&gt;AICTE &amp;amp; ISO അംഗീകാരം:&lt;/strong&gt; സാങ്കേതികമായ ഗുണനിലവാരവും കാര്യക്ഷമമായ ഭരണനിർവഹണവും ഉറപ്പാക്കുന്നു.&lt;/li&gt; &lt;li&gt;&lt;strong&gt;ഗവേഷണ സൗകര്യം:&lt;/strong&gt; UGC ആക്ട് പ്രകാരം സെക്ഷൻ 2(f), 12(b) അംഗീകാരമുള്ളതിനാൽ ദേശീയ ഏജൻസികളിൽ നിന്ന് ഗവേഷണ ഫണ്ടിന് അർഹതയുണ്ട്.&lt;/li&gt;&lt;/ul&gt;&lt;p&gt;&lt;strong&gt;വൈവിധ്യമാർന്ന കോഴ്സുകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാൻ നിരവധി ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഇവിടെ ലഭ്യമാണ്:&lt;/p&gt;&lt;ul&gt; &lt;li&gt;&lt;strong&gt;UG കോഴ്സുകൾ:&lt;/strong&gt; B.Com, BBA, BCA, B.Sc, BA.&lt;/li&gt; &lt;li&gt;&lt;strong&gt;PG കോഴ്സുകൾ:&lt;/strong&gt; MBA, M.Com, M.A. (Economics), M.Sc (Mathematics, Psychology), MCA and MSW.&lt;/li&gt; &lt;li&gt;&lt;strong&gt;ഗവേഷണം:&lt;/strong&gt; കൊമേഴ്സ് വിഭാഗത്തിൽ പി.എച്ച്.ഡി (Ph.D) ചെയ്യാനുള്ള സൗകര്യവുമുണ്ട്.&lt;/li&gt;&lt;/ul&gt;&lt;p&gt;&lt;strong&gt;തൊഴിൽ സാധ്യതകളും പ്ലേസ്മെന്റും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയിൽ ക്യാംപസ് സ്ഥിതി ചെയ്യുന്നത് വിദ്യാർത്ഥികൾക്ക് വലിയ തൊഴിൽ സാധ്യതകളാണ് തുറന്നു നൽകുന്നത്. പ്രമുഖ ആഗോള കമ്പനികളായ ടെക് മഹീന്ദ്ര, വിപ്രോ, ആമസോൺ, ഡെൽ, ടിസിഎസ്, ഇൻഫോസിസ്, അക്സെഞ്ച്വർ തുടങ്ങിയ സ്ഥാപനങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ലഭിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ&lt;/strong&gt;&lt;/p&gt;&lt;ol&gt; &lt;li&gt;&lt;strong&gt;മികച്ച കണക്റ്റിവിറ്റി:&lt;/strong&gt; മെട്രോ സ്റ്റേഷനും ബസ് സ്റ്റോപ്പും ക്യാംപസിനോട് തൊട്ടടുത്ത് (200 മീറ്റർ) സ്ഥിതി ചെയ്യുന്നു.&lt;/li&gt; &lt;li&gt;&lt;strong&gt;നൈപുണ്യ വികസനം:&lt;/strong&gt; ഇന്റേൺഷിപ്പുകൾ, വ്യവസായ പ്രമുഖരുമായുള്ള സംവാദങ്ങൾ, സോഫ്റ്റ് സ്കിൽ പരിശീലനം എന്നിവയ്ക്ക് മുൻഗണന.&lt;/li&gt; &lt;li&gt;&lt;strong&gt;സമഗ്ര വികാസം:&lt;/strong&gt; സ്പോർട്സ്, ആർട്സ്, കമ്മ്യൂണിറ്റി സർവീസ് എന്നിവയിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ഉറപ്പാക്കുന്നു.&lt;/li&gt;&lt;/ol&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;അഡ്മിഷൻ വിവരങ്ങൾക്ക്:&lt;/strong&gt; ആഗോള വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ Jaybee Edufly Academy വഴി ഇപ്പോൾ അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ അറിയാവുന്നതാണ്.&lt;/p&gt;&lt;p&gt;ഫോൺ: +91 6282 90 1116&lt;/p&gt;&lt;p&gt;കൂടുതൽ വിവരങ്ങൾക്ക് ഫോം പൂരിപ്പിക്കൂ:&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/st-francis-de-sales-college-autonomous-bengaluru-sfs-college-admissions-2026-articleshow-nrgv4ze"/>
        </item>
        <item>
            <title><![CDATA[മാർക്കിൽ അല്ല, മനസ്സിലിലാണ് ഭാവി; കരിയർ തിരഞ്ഞെടുപ്പിനെ കുറിച്ച് ഡോ. ദീപേഷ് ദിവാകരൻ]]></title>
            <link>https://www.asianetnews.com/pr-initiatives/deepesh-divaakaran-careernest-articleshow-o6l938y</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/deepesh-divaakaran-careernest-articleshow-o6l938y</guid>
            <pubDate>Thu, 12 Feb 2026 11:58:26 +0530</pubDate>
            <description><![CDATA[&lt;p&gt;നല്ല ഡിഗ്രികൾ നേടിയിട്ടും പലരും ഇഷ്ടമില്ലാത്ത ജോലികളിൽ കുടുങ്ങി. ഇത് തൊഴിലില്ലായ്മയേക്കാൾ അപകടകരമായ ഒരു അവസ്ഥയാണെന്ന് ഡോ. ദീപേഷ് പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kh88hds2y44h693z3vtft4bb,imgname-career-nest-1770877663010.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലെ തൊഴിൽ വിപണിയിൽ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മയല്ല, അത് തെറ്റായ ദിശയാണ്.&lt;/p&gt;&lt;p&gt;അടുത്ത രണ്ട് ദശകങ്ങളിൽ കോടിക്കണക്കിന് പുതിയ ജോലികൾ ഇന്ത്യയിൽ രൂപപ്പെടുമെന്ന് ആഗോള പഠനങ്ങൾ പറയുന്നു. എന്നാൽ അതേ സമയം, പല മേഖലകളിലും കമ്പനികൾ പറയുന്ന ഒരു വാക്ക് മാത്രം മാറുന്നില്ല.&lt;/p&gt;&lt;p&gt;&ldquo;ശരിയായ ആളുകളെ കിട്ടുന്നില്ല.&rdquo;&lt;/p&gt;&lt;p&gt;ഇതിനിടയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കരിയർ തീരുമാനങ്ങൾ എടുക്കുന്നത് മാർക്ക്&zwnj;സിനെ ആശ്രയിച്ചും സാമൂഹിക സമ്മർദ്ദങ്ങൾക്കടിപ്പെട്ടുമാണ്. പഴയ കാലത്തെ &lsquo;വിജയം&rsquo; എന്ന ധാരണ ഇന്നും പല വീടുകളിലും മാറിയിട്ടില്ല. ഈ രണ്ട് ലോകങ്ങൾ തമ്മിലുള്ള വലിയ വിടവിലാണ് ഡോ. ദീപേഷ് ദിവാകരൻ &lsquo;CareerNest&rsquo; എന്ന ആശയം രൂപപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;ഡോ. ദീപേഷ് ഒരു പരമ്പരാഗത കരിയർ കൗൺസിലറല്ല. അദ്ദേഹം ആദ്യം ഒരു ടെക്&zwnj;നോളജിസ്റ്റാണ്. മുംബൈയിൽ ആരംഭിച്ച അദ്ദേഹത്തിന്റെ പ്രൊഫഷണൽ യാത്ര, വിദ്യാഭ്യാസവും കോംപ്ലക്സായ ഫിനാൻഷ്യൽ എന്റർപ്രൈസ് സിസ്റ്റങ്ങളും കൈകാര്യം ചെയ്യുന്ന ടെക്&zwnj;നോളജി കമ്പനികളിലൂടെയാണ് രൂപം കൊണ്ടത്, അവിടെ പ്രോഡക്ട് മാനേജ്മെന്റും ടെക്&zwnj;നോളജി വിഭാഗങ്ങളും നയിച്ച അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ചിന്താഗതിയെ അടിസ്ഥാനപരമായി രൂപപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;പ്രോഡക്ട് മാനേജ്മെന്റും ടെക്&zwnj;നോളജി ഡിവിഷനുകളും നയിച്ചുകൊണ്ട് സിസ്റ്റങ്ങൾ നിർമ്മിക്കുകയും സ്കെയിൽ ചെയ്യുകയും ചെയ്ത അനുഭവങ്ങൾ അദ്ദേഹത്തിന്റെ ചിന്താഗതിയെ ആഴത്തിൽ രൂപപ്പെടുത്തി. 2021ൽ കേരളത്തിൽ അദ്ദേഹം സഹസ്ഥാപിച്ച ഒരു കമ്പനി ഗൂഗിള്&zwj; ഇൻക്യൂബേറ്റർ പിന്തുണയുള്ള സ്ഥാപനത്തിന് കൈമാറപ്പെട്ടു. അതിന് മുമ്പും ശേഷവും നടത്തിയ അക്കാദമിക്-എന്റർപ്രണർഷിപ്പ് പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിലുടനീളം മൂന്ന് ലക്ഷംത്തിലധികം വിദ്യാർത്ഥികളെയും അധ്യാപകരെയും അദ്ദേഹത്തിന്റെ പ്രവർത്തനം നേരിട്ട് സ്വാധീനിച്ചു.&lt;/p&gt;&lt;p&gt;Outcome-Based Education വിഷയത്തിൽ അദ്ദേഹം എഴുതിയ പുസ്തകം ഇന്ന് ആയിരത്തിലധികം ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വീകരിച്ചിരിക്കുന്ന ഒരു റഫറൻസ് ഫ്രെയിംവർക്കാണ്. ഇതിന് പുറമേ, അമ്പതിലധികം സർവകലാശാലകളുമായി അക്കാദമിക് തന്ത്രങ്ങൾ, ഓപ്പറേഷണൽ മാറ്റങ്ങൾ, പ്രോസസ് റീഡിസൈൻ തുടങ്ങിയ മേഖലകളിൽ അദ്ദേഹം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;എന്നാൽ ഈ എല്ലാ നേട്ടങ്ങളിലേക്കും അദ്ദേഹത്തെ നയിച്ചത് വിജയം ആയിരുന്നില്ല. അത് ഒരു അസ്വസ്ഥതയായിരുന്നു. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് പ്രവർത്തിക്കുമ്പോൾ, ഒരേ പ്രശ്നം അദ്ദേഹം വീണ്ടും വീണ്ടും കണ്ടു. വിദ്യാർത്ഥികൾ തങ്ങളെ മനസ്സിലാക്കാതെ കോഴ്സുകൾ തിരഞ്ഞെടുത്തു. രക്ഷിതാക്കൾ അപൂർണ്ണമായ വിവരങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുത്തു. പലർക്കും പഠനത്തിലോ ജോലിയിലോ യഥാർത്ഥ ആവേശം ഉണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;ഇതിന്റെ ഫലമായി, നല്ല ഡിഗ്രികൾ നേടിയിട്ടും പലരും ഇഷ്ടമില്ലാത്ത ജോലികളിൽ കുടുങ്ങി. ഇത് തൊഴിലില്ലായ്മയേക്കാൾ അപകടകരമായ ഒരു അവസ്ഥയാണെന്ന് ഡോ. ദീപേഷ് പറയുന്നു. ദീർഘകാല അസന്തോഷവും മാനസിക ക്ഷീണവും ഇതിന്റെ ഫലമാണ്.&lt;/p&gt;&lt;p&gt;അതേസമയം, തൊഴിൽ വിപണി നൽകുന്ന സൂചനകൾ വളരെ വ്യക്തമാണ്. World Economic Forum പുറത്തിറക്കിയ Future of Jobs Report 2024 പ്രകാരം, 2040ഓടെ ഇന്ത്യയിൽ 90 ദശലക്ഷത്തിലധികം പുതിയ ജോലികൾ ഉണ്ടാകും.&lt;/p&gt;&lt;p&gt;എന്നാൽ India Skills Report 2024 പറയുന്നത്, ഇന്ത്യൻ ബിരുദധാരികളിൽ 51.25 ശതമാനം മാത്രമാണ് ഇപ്പോൾ തൊഴിൽയോഗ്യർ എന്നതാണ്.&lt;/p&gt;&lt;p&gt;ആഗോള പഠനങ്ങൾ സൂചിപ്പിക്കുന്നത്, 85 മുതൽ 90 ശതമാനം വരെ വിദ്യാർത്ഥികൾ അവരുടെ സ്വാഭാവിക കഴിവുകളുമായി പൊരുത്തപ്പെടാത്ത കരിയറുകളിലാണ് കുടുങ്ങിയിരിക്കുന്നത്. കമ്പനികൾ ഇതിനോടകം തന്നെ ദിശ മാറ്റിയിട്ടുണ്ട്. ഗൂഗിൾ തുറന്നുപറഞ്ഞിട്ടുണ്ട്, ഡിഗ്രികൾ ഇനി ജോലിയ്ക്കുള്ള വിശ്വസനീയമായ മാനദണ്ഡമല്ലെന്ന്. മെറ്റാ, ടെസ്ല പോലുള്ള കമ്പനികൾ ഔപചാരിക യോഗ്യതകളേക്കാൾ കഴിവുകളും പ്രശ്നപരിഹാര ശേഷിയും മുൻഗണന നൽകുന്നു. LinkedIn റിപ്പോർട്ടുകൾ പ്രകാരം, 75 ശതമാനത്തിലധികം റിക്രൂട്ടർമാർ ഇന്ന് പഠിക്കാൻ കഴിയുന്ന ശേഷിയെയും സ്കിൽസിനെയും ആണ് മുൻ&zwnj;തൂക്കം നൽകുന്നത്.&lt;/p&gt;&lt;p&gt;ഈ മാറ്റം മനസ്സിലാക്കിയതാണ് ഡോ. ദീപേഷിനെ CareerNest ലേക്ക് നയിച്ചത്. വിദ്യാർത്ഥികൾ പരാജയപ്പെടുന്നത് കഴിവില്ലാത്തതിനാലല്ല. തങ്ങളുടെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അവരെ ആരും പഠിപ്പിക്കാത്തതിനാലാണ്. സാമൂഹിക സമ്മർദ്ദങ്ങളും FOMOയും &lsquo;പ്രസ്റ്റീജ്&rsquo; ചിന്തകളും ചേർന്ന്, പലരെയും അവരുടെ തലച്ചോർ യോജിക്കാത്ത മേഖലകളിലേക്ക് തള്ളിവിടുന്നു. ഇതാണ് തെറ്റായ കരിയറുകളിലേക്കും തെറ്റായ ജീവിതങ്ങളിലേക്കും നയിക്കുന്നത്. ഇതിന്റെ പരിഹാരം, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ട്രെൻഡുകൾ പിന്തുടരുന്നതല്ല. മനുഷ്യനെ മനസ്സിലാക്കുന്നതാണ്. അതിനായി അദ്ദേഹം ഒരുമിച്ച് ഉപയോഗിച്ചത് സൈക്കോളജി, സൈക്കോമെട്രിക്&zwnj;സ്, ന്യൂറോസയൻസ്, ബിഹേവിയറൽ സയൻസ് എന്നിവയാണ്.&lt;/p&gt;&lt;p&gt;സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത മാനസിക മൂല്യനിർണ്ണയങ്ങൾ വ്യക്തിയുടെ പ്രേരണകളും മൂല്യങ്ങളും പഠനശൈലിയും വികാരബുദ്ധിയും വെളിപ്പെടുത്തുന്നു. ജനനത്തിന് മുമ്പ് രൂപപ്പെടുകയും ജീവിതം മുഴുവൻ മാറാതെ തുടരുകയും ചെയ്യുന്ന വിരലടയാളങ്ങൾ, തലച്ചോറിന്റെ വികസനവുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നു. ഇവയെല്ലാം ചേർത്ത് CareerNest ഇന്ന് 7000ലധികം കരിയർ വഴികളോട് ഓരോ വ്യക്തിയെയും മാപ്പ് ചെയ്യുന്നു. ഫലം ഒരു പൊതുവായ നിർദ്ദേശമല്ല. വിഷയ തെരഞ്ഞെടുപ്പ് മുതൽ സ്കിൽ ഡെവലപ്മെന്റ് വരെ ഉൾപ്പെടുന്ന വ്യക്തിഗത ആക്ഷൻ പ്ലാനാണ്. ഇത് വിദ്യാർത്ഥികൾക്ക് മാത്രമല്ല. മിഡ്-കരിയറിൽ കുടുങ്ങിയ പ്രൊഫഷണലുകൾക്കും ഇത് വഴികാട്ടിയാണ്.&lt;/p&gt;&lt;p&gt;കേരളത്തിൽ ആസ്ഥാനമാക്കി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന CareerNest ഒരു ലളിതമായ തത്വത്തിലാണ് പ്രവർത്തിക്കുന്നത്. ആദ്യം മനുഷ്യനെ മനസ്സിലാക്കുക. ശേഷം കരിയർ തീരുമാനിക്കുക. 2026 ജനുവരിയിൽ CBSE പുറത്തിറക്കിയ സർക്കുലർ, സ്കൂളുകളിൽ ശാസ്ത്രീയമായ കരിയർ ഗൈഡൻസ് ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശിച്ചത്, ഈ സമീപനത്തിന്റെ പ്രസക്തി ഔദ്യോഗികമായി അംഗീകരിക്കുന്നതായിരുന്നു.&lt;/p&gt;&lt;p&gt;ഡോ. ദീപേഷിന്റെ അഭിപ്രായത്തിൽ, ഭാവി വിജയത്തിന്റെ അളവുകോൽ പദവിയല്ല. അലൈന്മെന്റാണ്. ഓട്ടോമേഷൻയും AIയും നിറഞ്ഞ ലോകത്ത്, തങ്ങളെ തന്നെ മനസ്സിലാക്കുന്നവരാണ് ദീർഘകാലം മുന്നോട്ട് പോകുക. CareerNest നൽകുന്ന ഓരോ കൗൺസിലിംഗിന്റെയും അവസാനം, വർഷങ്ങളോളം ഉപയോഗിക്കാവുന്ന ഒരു വിശദമായ വ്യക്തിഗത റിപ്പോർട്ടാണ്. കൂടുതൽ വിവരങ്ങൾക്കായി ഡോ. ദീപേഷ് ദിവാകരനുമായി CareerNest മുഖേന ബന്ധപ്പെടാം: +91 8086 01 5111&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/deepesh-divaakaran-careernest-articleshow-o6l938y"/>
        </item>
        <item>
            <title><![CDATA[കംപ്യൂട്ട് വെല്ലുവിളികൾ: കാർണെഗി ഇന്ത്യ ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് ഇന്നോവേഷൻ ഡയലോഗ് 2025-ലെ അറിവുകൾ]]></title>
            <link>https://www.asianetnews.com/pr-initiatives/compute-and-its-discontents-carnegie-india-gts-innovation-dialogue-2025-articleshow-ozbur2m</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/compute-and-its-discontents-carnegie-india-gts-innovation-dialogue-2025-articleshow-ozbur2m</guid>
            <pubDate>Thu, 05 Feb 2026 13:06:13 +0530</pubDate>
            <description><![CDATA[&lt;p&gt;ഭാവി എ.ഐ വികാസത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളികൾ ചർച്ചയായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgpbnvx3cf4gdrnggseqryq9,imgname-g75dp-bbkaa99ed-1770276974499.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;എഴുതിയത്&lt;/strong&gt;&lt;strong&gt; ശ്രുതി മിത്തൽ&lt;/strong&gt;&lt;/p&gt;&lt;p&gt;കാർണെഗി ഇന്ത്യ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവുമായി ചേർന്നു സംഘടിപ്പിച്ച ഗ്ലോബൽ ടെക്നോളജി സമ്മിറ്റി ഇന്നോവേഷൻ ഡയലോഗ്, ഇന്ത്യ എ.ഐ ഇംപാക്റ്റ് സമ്മിറ്റ് 2026-ന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടി എന്നിവ ഭാവിയിലെ എ.ഐ വികാസത്തെക്കുറിച്ചുള്ള നിരവധി സംഭാഷണങ്ങൾക്ക് വേദിയായി. ഈ ചർച്ചകളിൽ ശ്രദ്ധേയമായ ഒന്ന് &ldquo;ദി സ്പൈൻ ദാറ്റ് പവേഴ്സ് യൂസ് കേസസ് &ndash; കംപ്യൂട്ട് ആൻഡ് ഇറ്റ്സ് ഡിസ്കണ്ടൻസ്&rdquo; (The Spine that Powers Use-Cases: Compute and its Discontents) ആയിരുന്നു. ഇത് ഭാവി എ.ഐ വികാസത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളികളാണ് ചർച്ച ചെയ്തത്. പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആഫ്രിക്കയിലെ ഡാറ്റ സെന്ററുകളും ഇതിൽ ചർച്ചയായി. കൂടാതെ ഡിജിറ്റൽ പരിവർത്തനത്തിന് എങ്ങനെ സർക്കാരുകൾ തയാറാകണം എന്നതിലെ മാർഗരേഖയും എ.ഐ, ഡിജിറ്റൽ പബ്ലിക് ഗുഡ്സ് എന്നിവയുടെ വികാസവും വിഷയമായി.&lt;/p&gt;&lt;p&gt;&lt;strong&gt;പരമാധികാരവും ആശ്രയത്വത്തിലെ ബുദ്ധിമുട്ടുകളും&lt;/strong&gt;&lt;/p&gt;&lt;p&gt;കംപ്യൂട്ട് ഇപ്പോൾ ഒരു ദേശീയ പ്രാധാന്യമുള്ള വിഷയമാണ്. പ്രാദേശികമായ വളർച്ചയില്ലാതെ രാജ്യങ്ങൾ എപ്പോഴും പുറത്തുള്ള ആളുകളെ ആശ്രയിക്കണം. ഇത് ഔട്ടേജുകൾക്കും നിയന്ത്രണങ്ങൾക്കും കാരണമാകും. ഉദാഹരണത്തിന് ആഫ്രിക്കയിൽ പരീക്ഷാ സമയത്ത് പല പ്ലാറ്റ്ഫോമുകളും തടസ്സപ്പെട്ടു. സ്റ്റാർട്ടപ്പുകൾക്ക് എപ്പോഴും വലിയ കമ്പനികളുടെ നിയമങ്ങളെ ആശ്രയിച്ചു പ്രവർത്തിക്കേണ്ടതായും വരുന്നു.&lt;/p&gt;&lt;p&gt;സർക്കാരുകളെ സംബന്ധിച്ച് ക്ലൗഡ് ഉപയോഗിക്കണോ, സ്വന്തം അടിസ്ഥാന സൗകര്യങ്ങൾ എത്രമാത്രം ബാലൻസ് ചെയ്യണം എന്നിവ പ്രധാനമാണ്. പ്രതിരോധം, ഇന്റലിജൻസ്, ആരോഗ്യം തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തു കൈമാറുന്നത് അപകടവുമാണ്. അതേ സമയം ഇവ പലപ്പോഴും കൈമാറാതിരിക്കുന്നതും ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കാൻ പല ലെയറുകളായുള്ള ഒരു പദ്ധതിയാണ് ആവശ്യം. ഇതിൽ പരമാധികാരം, എഡ്ജ് സൊല്യൂഷൻ, ക്ലൗഡുകളെ ആവശ്യങ്ങൾക്ക് മാത്രം ആശ്രയിക്കൽ എന്നിവയാണ് പ്രധാനം.&lt;/p&gt;&lt;p&gt;&lt;strong&gt;സ്മാർട്ട് എൻജിനീയറിങ് പ്രധാനം&lt;/strong&gt;&lt;/p&gt;&lt;p&gt;കൂടുതൽ ബുദ്ധിപരമായ വിഭവങ്ങളുടെ ഉപയോഗമാണ് നല്ലത്. വിഭവങ്ങൾ ഒരുപാട് ഉപയോഗിക്കാൻ എ.ഐ മോഡലുകൾ ശ്രമിക്കും. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരേതരം സൊല്യൂഷൻ അല്ല ആവശ്യം. ഉദാഹരണത്തിന് ആരോഗ്യം എടുക്കാം. ഇവിടെ പൊതുവായ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ചെലവു കുറഞ്ഞ എന്നാൽ വലിയതോതിൽ ആളുകളിലേക്ക് എത്താവുന്ന മോഡലുകൾ ഉപയോഗിക്കാം.&lt;/p&gt;&lt;p&gt;ഡിസൈനും പ്രധാനമാണ്. ചെറിയ വികാസങ്ങൾക്കുവേണ്ടി വലിയ ബജറ്റ് ഉപയോഗിക്കേണ്ടതില്ല. മതിയായ അളവിലുള്ള കംപ്യൂട്ട് ഉപയോഗിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള സാഹചര്യമാണ് നല്ലത്. കംപ്യൂട്ട് തന്നെയാകണം എന്നില്ല ഒരു കാര്യത്തിന്റെ ആദ്യാവസാന സൊല്യൂഷൻ.&lt;/p&gt;&lt;p&gt;&lt;strong&gt;സാംസ്കാരികമായ വൈവിധ്യം&lt;/strong&gt;&lt;/p&gt;&lt;p&gt;എല്ലാ മോഡലുകളും ഒരുപോലെയാകണം എന്നില്ല. അവ നിർമ്മിക്കപ്പെടുന്ന സമൂഹത്തിന്റെ സ്വാഭാവങ്ങൾ അവയ്ക്കും ഉണ്ടാകാം. ഉദാഹരണത്തിന് മുതിർന്നവരെ ബഹുമാനിക്കുക എന്നത് ആഫ്രിക്കയിൽ വളരെ സ്വാഭാവികമായ ഒന്നാണ്. ഇത് മറ്റൊരു മേഖലയിൽ അതുപോലെ ട്രെയിൻ ചെയ്യപ്പെടാൻ ഇടയില്ല. പുറമെ നിന്നുള്ള മോഡലുകൾ അതുകൊണ്ട് തന്നെ പാടെ ഇത്തരം സാംസ്കാരിക വൈവിധ്യങ്ങളെ അവഗണിച്ചേക്കാം.&lt;/p&gt;&lt;p&gt;ഇത് ഉയർത്തുന്ന ഒരു ചോദ്യമുണ്ട് &ndash; ആരുടെ മൂല്യങ്ങളാകും നാളെയുടെ ഡിജിറ്റൽ ഭാവിയെ രൂപപ്പെടുത്തുക? കുറച്ചു പ്രദേശങ്ങളിൽ മാത്രം കംപ്യൂട്ട് ഒതുങ്ങിയാൽ, സ്വാഭാവികമായും ആ പ്രദേശത്തിന്റെ സ്വാഭാവം മാത്രമേ അത് പ്രതിഫലിപ്പിക്കൂ. സാങ്കേതികമായ അധീശത്വം മാത്രമല്ല പ്രാദേശികമായ ഭാഷ, ആചാരം, സാഹചര്യം എന്നിവയും മോഡലുകളെ പഠിപ്പിക്കണം.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രായോഗികമായ അജണ്ട&lt;/strong&gt;&lt;/p&gt;&lt;p&gt;ജി.ടി.എസ് ഇന്നോവേഷൻ ഡയലോഗ് ചർച്ച നമുക്ക് മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് ഒരു ധാരണ നൽകി. പരമാധികാരം, ഡിസൈൻ, സാംസ്കാരികമായ വൈവിധ്യങ്ങൾ എന്നിവ പ്രധാനമാണ്. ഇവ പ്രായോഗിക പ്രശ്നങ്ങളുമാണ്. യഥാർത്ഥ ആവശ്യങ്ങളിലേക്ക് വരുമ്പോൾ മോഡലുകൾ ചിലപ്പോൾ നിരാശപ്പെടുത്തിയേക്കാം. നയങ്ങൾ രൂപപ്പെടുത്തുന്നവർക്ക് ലെയറുകളായുള്ള ഒരു നിർമ്മിതിയാണ് ഈ കാര്യത്തിൽ ഉപയോഗിക്കാൻ നല്ലത്. നിർമ്മാതാക്കൾക്ക് ആകട്ടെ ഈ പരിമിതികൾ മനസ്സിൽ കണ്ട് കുറഞ്ഞ ചെലവിൽ മോഡലുകൾ നിർമ്മിക്കാനും കഴിയണം. ഉപയോഗിക്കുന്നവർക്കാകട്ടെ, കംപ്യൂട്ട് എന്നത് പവർ എന്നതിനെ മാത്രം ആശ്രയിച്ചില്ല മറിച്ച് നമ്മൾ നിർമ്മിക്കുന്ന സംവിധാനങ്ങളുടെ മൂല്യങ്ങളെക്കൂടെ ആശ്രയിച്ചിരിക്കും എന്നും തിരിച്ചറിയാനാകണം.&lt;/p&gt;&lt;p&gt;ശ്രുതി മിത്തൽ കാർണെഗി ഇന്ത്യയിൽ റിസർച്ച് അനലിസ്റ്റാണ്. എ.ഐ, സെമികണ്ടക്ടർ, കംപ്യൂട്ട്, ഡാറ്റ ഗവേണൻസ് എന്നിവയിലാണ് അവരുടെ താൽപര്യം. സാങ്കേതികവിദ്യകൾ ആഗോള സൗത്തിൽ സൃഷ്ടിക്കാൻ ഇടയുള്ള സാങ്കേതികമാറ്റങ്ങലും സാമൂഹിക-സാമ്പത്തിക മൂല്യങ്ങളും അവർ പഠിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/compute-and-its-discontents-carnegie-india-gts-innovation-dialogue-2025-articleshow-ozbur2m"/>
        </item>
        <item>
            <title><![CDATA[അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ ശ്രദ്ധേയ നേട്ടവുമായി മലയാളിയായ വേദ അനിൽകുമാർ]]></title>
            <link>https://www.asianetnews.com/pr-initiatives/miss-teenager-petite-universe-2026-veda-anilkumar-articleshow-q7xc91e</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/miss-teenager-petite-universe-2026-veda-anilkumar-articleshow-q7xc91e</guid>
            <pubDate>Tue, 14 Apr 2026 11:58:44 +0530</pubDate>
            <description><![CDATA[&lt;p&gt;ബാലിയിൽ നടന്ന പരിപാടിയിൽ മിസ് ടീനേജർ ഏഷ്യാ പസിഫിക് പദവിയും വേദ നേടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp5asqh0texq9jvnwrp2fqhw,imgname-img-6802.jpg-1776148078112.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്തോനേഷ്യയിൽ നടന്ന മിസ് ടീനേജർ പെറ്റീറ്റ് യൂണിവേഴ്സ് 2026 (Miss Teenager Petite Universe) മത്സരത്തിൽ മൂന്നാം റണ്ണർ അപ് (3rd Runner-Up) കിരീടം നേടി മലയാളിയായ വേദ അനിൽകുമാർ.&lt;/p&gt;&lt;p&gt;ബാലിയിൽ നടന്ന പരിപാടിയിൽ മിസ് ടീനേജർ ഏഷ്യാ പസിഫിക് (Miss Teenager Asia Pacific 2026) പദവിയും വേദ നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. യുവജന നയതന്ത്ര പ്രവർത്തനങ്ങളും ഹൈ-ഫാഷൻ ഇവന്റുകളും ഉൾപ്പെട്ടതായിരുന്നു മത്സരം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് വേദ അനിൽകുമാർ. തിരുവനന്തപുരം കലിം​ഗ ട്രേഡേഴ്സ് മാനേജിംഗ് ഡയറക്ടർ അനിൽകുമാറിന്റെയും കാനറ ബാങ്ക് തോപ്പുംപടി ശാഖയിലെ ഓഫീസറായ സൗമ്യയുടെയും മകളാണ്. അഞ്ചു വയസ്സുകാരിയായ അമേയ അനിൽകുമാർ എന്ന ഇളയ സഹോദരിയും വേദയ്ക്കുണ്ട്.&lt;/p&gt;&lt;p&gt;ഭാരതനാട്യം നർത്തകി കൂടെയാണ് വേദ. വെസ്റ്റേൺ ഡാൻസിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കാൻസർ&zwnj; അതിജീവിതയായ വേദ, ബുദ്ധിമുട്ടുകൾക്കിടയിലും സ്വപ്നങ്ങളെ പിന്തുടരണമെന്നതിനുള്ള ഉദാഹരണമാണ്. കാൻസർബാധിതർക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്നാണ് കരുതുന്നതെന്നും വേദ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/miss-teenager-petite-universe-2026-veda-anilkumar-articleshow-q7xc91e"/>
        </item>
        <item>
            <title><![CDATA[വനിതാ ദിനം ഓഫർ - കെ ടി ഡി സി റിസോർട്ടുകളിൽ 50 ശതമാനം കിഴിവ്]]></title>
            <link>https://www.asianetnews.com/pr-initiatives/ktdc-resorts-discount-offers-international-womens-day-2026-articleshow-r49s8me</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/ktdc-resorts-discount-offers-international-womens-day-2026-articleshow-r49s8me</guid>
            <pubDate>Tue, 17 Feb 2026 10:16:32 +0530</pubDate>
            <description><![CDATA[&lt;p&gt;2026 മാർച്ച് 5 മുതൽ 10 വരെ, തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ വനിതകൾ ഉൾപ്പെടുന്ന എല്ലാ റിസർവേഷനുകൾക്കും 50% കിഴിവ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fx5ks34rvs66qyjfd7ez3syj,imgname-pjimage--77-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വനിതാ ദിനം ആഘോഷമാക്കാൻ കേരളാ ടൂറിസം ഡെവലപ്മെന്&zwj;റ് കോർപ്പറേഷൻ (കെ ടി ഡി സി). 2026 മാർച്ച് 5 മുതൽ 10 വരെ കെ ടി ഡി സിയുടെ തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ വനിതകൾ ഉൾപ്പെടുന്ന എല്ലാ റിസർവേഷനുകൾക്കും റൂം വാടകയിൽ 50% കിഴിവ് ലഭിക്കും.&lt;/p&gt;&lt;p&gt;ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ കെ.ടി.ഡി.സി സെൻട്രൽ റിസർവേഷൻ സെന്റർ മുഖേനയോ അതത് പ്രോപ്പർട്ടികളിലോ സ്ത്രീകൾ നേരിട്ട് നടത്തുന്ന റിസർവേഷനുകൾക്കാണ് ഈ ഓഫർ ലഭ്യമാകുക.&lt;/p&gt;&lt;p&gt;പ്രീമിയം റിസ്സോർട്ടുകളായ മാസ്ക്കറ്റ് ഹോട്ടൽ (തിരുവനന്തപുരം) , സമുദ്ര (കോവളം), വാട്ടർ സ്കേപ്സ് (കുമരകം), ടീ കൗണ്ടി (മൂന്നാർ), ആരണ്യ നിവാസ് (തേക്കടി) യിലും ബജറ്റ് ഹോട്ടലുകളായ പെരിയാർ ഹൗസ് (തേക്കടി), കുമരകം ഗെയ്റ്റ് വേ (തണ്ണീർമുക്കം), റിപ്പിൾ ലാൻഡ് (ആലപ്പുഴ), ഗാർഡൻ ഹൗസ് (മലമ്പുഴ) എന്നിവിടങ്ങളിലുമാണ് ഈ ഓഫർ ലഭ്യമാകുക.&lt;/p&gt;&lt;p&gt;ബുക്കിങ്ങിനായി 9400008585/1800 425 0123 എന്ന സെൻട്രൽ റിസർവേഷൻ സെന്&zwj;റർ നമ്പറിലോ അതാത് റിസ്സോർട്ടുകളിലോ ബന്ധപ്പെടാമെന്ന് മാർക്കറ്റിങ് മാനേജർ അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/ktdc-resorts-discount-offers-international-womens-day-2026-articleshow-r49s8me"/>
        </item>
        <item>
            <title><![CDATA[യു.എ.ഇയിൽ കുടുങ്ങിയ മലയാളികൾക്ക് ചാർട്ടർ വിമാനങ്ങൾ ഒരുക്കി അക്ബർ ട്രാവൽസ്]]></title>
            <link>https://www.asianetnews.com/pr-initiatives/akbar-travels-charter-flights-from-dubai-to-india-amid-middle-east-turmoil-articleshow-uqz1729</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/akbar-travels-charter-flights-from-dubai-to-india-amid-middle-east-turmoil-articleshow-uqz1729</guid>
            <pubDate>Thu, 05 Mar 2026 16:39:29 +0530</pubDate>
            <description><![CDATA[&lt;p&gt;186 യാത്രക്കാരുമായി കൊച്ചിയിലേക്കും മുംബൈയിലേക്കുമാണ് വിമാനങ്ങൾ പറന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjyv0ac56k1wt730xtcwhv9z,imgname-whatsapp-image-2026-03-04-at-10.03.29-am--1--1772708964741.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് ആശ്വാസവുമായി അക്ബർ ട്രാവൽസ്.&lt;/p&gt;&lt;p&gt;യു.എ.ഇയിൽ ഉള്ള മലയാളികൾക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ അക്ബർ ട്രാവൽസ് ഏർപ്പാടാക്കി. ഇത് നിരവധി പേർക്ക് നാട്ടിലെത്താൻ സഹായകമായി. 186 യാത്രക്കാരുമായി കൊച്ചിയിലേക്കും മുംബൈയിലേക്കുമാണ് വിമാനങ്ങൾ പറന്നത്.&lt;/p&gt;&lt;p&gt;യാത്രക്കാരുടെ സുരക്ഷിതവും സമയബന്ധിതവുമായ മടക്കയാത്ര ഉറപ്പാക്കുന്നതിൽ അക്ബർ ട്രാവൽസ് പ്രതിജ്ഞാബദ്ധമെന്ന് അക്ബർ ഗ്രൂപ്പ് സി എം ഡി ഡോ. കെ.വി. അബ്ദുൽ നാസർ അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ യാത്രക്കാർക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പാടാക്കിയത് വിദേശത്ത് കുടുങ്ങിയ തന്നെപ്പോലുള്ള നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമായെന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ നടി സ്വാസിക പറഞ്ഞു. അബുദാബിയിൽ ഒരു ദിവസത്തെ പരിപാടിക്കായി പോയ നടി അവിടെ കുടുങ്ങുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/akbar-travels-charter-flights-from-dubai-to-india-amid-middle-east-turmoil-articleshow-uqz1729"/>
        </item>
        <item>
            <title><![CDATA[ഏഷ്യാനെറ്റ് ന്യൂസ് റിയാലിറ്റി ഉത്സവ്‌ കൊച്ചിയിൽ ഫെബ്. 28, മാർച്ച് 1 തീയതികളിൽ]]></title>
            <link>https://www.asianetnews.com/pr-initiatives/asianet-news-realty-utsav-2026-kochi-articleshow-ut4t64z</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/asianet-news-realty-utsav-2026-kochi-articleshow-ut4t64z</guid>
            <pubDate>Fri, 27 Feb 2026 10:57:55 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന റിയാലിറ്റി ഉത്സവ്&zwnj; ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjes2j51r6zx1h6fdrd0va6g,imgname-for-web.jpg-1772170070176.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അതിവേഗം വളരുന്ന കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ അടുത്തറിയാനായി, ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന റിയാലിറ്റി ഉത്സവ്&zwnj; ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്നു. കൊച്ചിയിലെ തന്നെ ഏറ്റവും മികച്ച ഇരുപതിലധികം മേജർ ബിൽഡേഴ്സും, അവരുടെ നൂറിലധികം പ്രോപ്പർട്ടികളും, ലീഡിങ്ങ് ബാങ്കിംഗ് പാർട്ട്ണേഴ്&zwnj;സും ഒന്നിച്ച് പങ്കെടുക്കുന്ന ഈ ഇവന്റ് നിങ്ങൾ അറിയാതെ പോകരുത്!&lt;/p&gt;&lt;p&gt;സ്മാർട്ട് ആയ കൊച്ചിയിൽ സ്മാർട്ടായൊരു ഹോം ഇൻവെസ്റ്റ്മെന്റ് ചെയ്യാനാഗ്രഹിക്കുന്നവർക്കും, ബഡ്ജറ്റിനൊത്ത വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനി കൂടുതൽ കാത്തിരിക്കേണ്ടതില്ല. 50 ലക്ഷം രൂപ മുതൽ 8 കോടിയിലധികം രൂപ വരെയുള്ള വീടുകളിൽ നിന്ന്, ഇഷ്ടത്തിനൊത്ത വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണിത്. കൊച്ചിയിലെ മേജർ ബിൽഡേഴ്സും, ബാങ്കിംഗ് പാർട്ട്ണേഴ്&zwnj;സും പങ്കെടുക്കുന്ന റിയാലിറ്റി ഉത്സവിൽ 100+ RERA Registered പ്രൊജെക്ടുകളെക്കുറിച്ചും പുതിയ ലോ&zwj;ഞ്ചുകളെക്കുറിച്ചുമുള്ള വിവരങ്ങൾ നേരിട്ട് ബിൽ&zwj;ഡർമാരോട് ചോദിച്ചറിയാം. കൂടാതെ സ്പെഷ്യൽ സ്പോട്ട് ബുക്കിംഗ് ഓഫറുകളും മറ്റനേകം ഡിസ്&zwnj;കൗണ്ടുകൾക്കുമൊപ്പം നിങ്ങൾ തിരഞ്ഞെടുക്കുന്ന വീട് സ്പോട്ടിൽ തന്നെ ബുക്ക് ചെയ്യാം.&lt;/p&gt;&lt;p&gt;അതിവേഗം വളരുന്ന കൊച്ചിയുടെ സാമ്പത്തിക വളർച്ചയും, നിക്ഷേപ സാധ്യതകളും വളരെ ശ്രദ്ധേയമാണ്. IT, വ്യവസായ മേഘലകളിലെ വളർച്ചയെയും, നിക്ഷേപ സാധ്യതകളെയും പരിഗണിച്ചുകൊണ്ട് കൊച്ചി പോലെ ഫാസ്റ്റ് ഡെവലപ്പിംഗ് ആൻഡ് ഹൈ ഫ്യൂച്ചർ പൊട്ടെൻഷ്യൽ ഉള്ളൊരു സിറ്റിയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമെന്ന നിലയിൽ ഇപ്പോഴത്തെ പർച്ചേസുകൾ ഭാവിയിലേക്ക് ഗുണം ചെയ്യും. നിങ്ങളുടെ എല്ലാ സംശയങ്ങളും സ്പോട്ട് ആയി ക്ലിയർ ചെയ്യാനും, ബഡ്ജറ്റിനും മനസ്സിനും അനുയോജ്യമായ വീട് തിരഞ്ഞെടുക്കാനുമുള്ള മികച്ച അവസരം തന്നെയാണ് റിയാലിറ്റി ഉത്സവ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് Realty Utsav-ൽ ഫ്രീ ആയി രജിസ്റ്റർ ചെയ്യാൻ, സ്&zwnj;ക്രീനിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://asianetnews-realty-utsav-kochi.vercel.app/&lt;/p&gt;]]></content:encoded>
            <category>pr-initiatives</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/asianet-news-realty-utsav-2026-kochi-articleshow-ut4t64z"/>
        </item>
    </channel>
</rss>
