<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 27 May 2026 06:51:20 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/pravasam" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ, പ്രതീക്ഷയില്‍ കുടുംബം]]></title>
            <link>https://www.asianetnews.com/pravasam/abdul-rahim-returning-to-india-immigration-procedures-need-to-be-completed-articleshow-1pmw4fy</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/abdul-rahim-returning-to-india-immigration-procedures-need-to-be-completed-articleshow-1pmw4fy</guid>
            <pubDate>Wed, 27 May 2026 06:50:58 +0530</pubDate>
            <description><![CDATA[&lt;p&gt;സൗദി ജയിലായിരുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5pd0h1dj3ffnpvz9cfc10x8,imgname-w-1280-h-720-imgid-01jhpw4jmpfsgjbw39wwmcwjkv-imgname-fotojet---2025-01-16t113609.214-1758467212333.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;റിയാദ്: &lt;/strong&gt;സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ജയിലിൽ നിന്ന് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി അവിടെ വെച്ച് തിരികെ വരുന്നതിന് വിലക്കേർപ്പെടുത്തി നാട് കടത്തുകയാണ് ചെയ്യുക.&lt;/p&gt;&lt;p&gt;അബ്ദുൽ റഹീമിന്&zwj;റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്&zwj;റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്&zwj; (34 കോടിയിലേറെ ഇന്ത്യന്&zwj; രൂപ) ദിയാധനം (മോചനദ്രവ്യം) നല്&zwj;കിയതിന്റെ പശ്ചാത്തലത്തില്&zwj; കോടതി അബ്​​ദു​ൽ റ​ഹീമിന്&zwj;റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/pravasam/abdul-rahim-returning-to-india-immigration-procedures-need-to-be-completed-articleshow-1pmw4fy"/>
        </item>
        <item>
            <title><![CDATA[മോഡലിങ്ങിന്‍റെ മറവില്‍ യുവതികളെ എത്തിച്ച് കൂട്ടബലാത്സംഗം: കേസിൽ വെളിപ്പെടുത്തലുമായി ദുബായിലുള്ള പ്രതികൾ]]></title>
            <link>https://www.asianetnews.com/pravasam/gang-rape-of-young-women-under-the-guise-of-modeling-accused-in-dubai-make-revelations-in-the-case-articleshow-vf4ifyh</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/gang-rape-of-young-women-under-the-guise-of-modeling-accused-in-dubai-make-revelations-in-the-case-articleshow-vf4ifyh</guid>
            <pubDate>Wed, 27 May 2026 01:04:42 +0530</pubDate>
            <description><![CDATA[&lt;p&gt;മോഡലിങ്ങിന്&zwj;റെ മറവില്&zwj; വിദേശത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസില്&zwj; വെളിപ്പെടുത്തലുമായി ദുബായിലുള്ള പ്രതികള്&zwj;. പരാതിക്കാരിയുമായുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ദുബായില്&zwj; പരാതി നല്&zwj;കിയിരുന്നെങ്കില്&zwj; സത്യം തെളിയുമായിരുന്നു എന്നും പ്രതികളായ യുവതികള്&zwj; പറയുന്നു. അതേസമയം, കേസിലെ മറ്റ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjwcf51kv36sb1rdc2w0prw,imgname-dubai-rape-case-arrest-1779823951009.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: മോഡലിങ്ങിന്&zwj;റെ മറവില്&zwj; വിദേശത്ത് യുവതികളെ എത്തിച്ച് കൂട്ടബലാത്സംഗം നടത്തിയ കേസില്&zwj; വെളിപ്പെടുത്തലുമായി ദുബായിലുള്ള പ്രതികള്&zwj;. രണ്ടു മാസത്തോളം ഒരുമിച്ചായിരുന്നു താമസമെന്നും പരാതിക്കാരി ഉള്&zwj;പ്പെട്ടൊരു പ്രശ്നം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് നാട്ടിലെത്തി കേസ് കൊടുത്തതിന് പിന്നിലെന്നും രണ്ടും അഞ്ചും പ്രതികളായ യുവതികള്&zwj; ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ദുബായില്&zwj; കേസെടുത്തിരുന്നെങ്കില്&zwj; സത്യം തെളിഞ്ഞേനെ എന്നും യുവതികള്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;മോഡലിംഗ് രംഗത്ത് പ്രവര്&zwj;ത്തിക്കുന്ന യുവതികളെ ഫാഷന്&zwj; ഷോയില്&zwj; പങ്കെടുപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് മുറിയില്&zwj; പൂട്ടിയിട്ടു, ലഹരി നല്&zwj;കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് കൊച്ചി മരട് പൊലീസെടുത്ത&lt;/p&gt;&lt;p&gt;കേസിലെ എഫ് ഐ ആര്&zwj;. പ്രതിപട്ടികയില്&zwj; ദുബായിലുള്ള രണ്ട് യുവതികളാണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ കേസില്&zwj; ട്വിസ്റ്റുണ്ടെന്ന് അറിയിച്ചത്.&lt;/p&gt;&lt;p&gt;പരാതിക്കാരി മൊഴിയില്&zwj; പറയുന്നതെല്ലാം കള്ളമാണ്. രണ്ട് മാസത്തോളം ദുബായില്&zwj; ഒരുമിച്ചാണ് താമസിച്ചത്. അതിനിടെ പരാതിക്കാരി ഉള്&zwj;പ്പെട്ടൊരു പ്രശ്നം ചോദ്യം ചെയ്തതിനെ തുടര്&zwj;ന്നുള്ള വൈരാഗ്യമാണ് പൊലീസ് കേസിന് പിന്നില്&zwj; എന്നും ദുബായില്&zwj; പരാതി കൊടുത്തിരുന്നെങ്കില്&zwj; എല്ലാം വ്യക്തമായേനെ എന്നും യുവതികൾ പറയുന്നു. രണ്ടാം പ്രതിയായ യുവതി ബിലാലെന്ന ശ്രീകുമാറിന്&zwj;റെ സുഹൃത്ത് വഴിയുള്ള പരിചയത്തിലാണ് ദുബായിലെത്തിയത്. അഞ്ചാം പ്രതിയായ യുവതി സ്വന്തം നിലക്കും.&lt;/p&gt;&lt;p&gt;രണ്ടും അഞ്ചും പ്രതികളായ യുവതികളെ നാട്ടിലെത്തിച്ച് അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ദുബായില്&zwj; നിന്നുള്ള പുതിയ വെളിപ്പെടുത്തല്&zwj;. അതിനിടെ കേസിലെ പ്രതികളായ മഞ്ജിമ, അലീന എന്നിവരെ പൊലീസ് കസ്റ്റഡിയില്&zwj; വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റ&zwj;ഡി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/gang-rape-of-young-women-under-the-guise-of-modeling-accused-in-dubai-make-revelations-in-the-case-articleshow-vf4ifyh"/>
        </item>
        <item>
            <title><![CDATA[അബ്ദുൽ റഹീം നാട്ടിലേക്ക്, മോചന ഉത്തരവിൽ ഒപ്പുവെച്ചു, ഇനി പൂർത്തിയാകേണ്ടത് എമി​ഗ്രേഷൻ നടപടികൾ]]></title>
            <link>https://www.asianetnews.com/pravasam/abdul-rahim-returns-home-signs-release-order-now-immigration-procedures-need-to-be-completed-articleshow-7ptb3od</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/abdul-rahim-returns-home-signs-release-order-now-immigration-procedures-need-to-be-completed-articleshow-7ptb3od</guid>
            <pubDate>Tue, 26 May 2026 18:10:09 +0530</pubDate>
            <description><![CDATA[&lt;p&gt;ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്റേഷൻ നടപടികളാണ്. എക്&zwnj;സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5pd0h1dj3ffnpvz9cfc10x8,imgname-w-1280-h-720-imgid-01jhpw4jmpfsgjbw39wwmcwjkv-imgname-fotojet---2025-01-16t113609.214-1758467212333.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം. ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു. ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്രേഷൻ നടപടികളാണ്. എക്&zwnj;സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി. അബ്ദുൽ റഹീമിന്&zwj;റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. &amp;nbsp;മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്&zwj;റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്&zwj; (34 കോടിയിലേറെ ഇന്ത്യന്&zwj; രൂപ) ദിയാധനം (മോചനദ്രവ്യം) നല്&zwj;കിയതിന്റെ പശ്ചാത്തലത്തില്&zwj; കോടതി അ​ബ്​​ദു​ൽ റ​ഹീമിന്&zwj;റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/pravasam/abdul-rahim-returns-home-signs-release-order-now-immigration-procedures-need-to-be-completed-articleshow-7ptb3od"/>
        </item>
        <item>
            <title><![CDATA[സൂപ്പർ മാർക്കറ്റിന് സമീപം വെടിവയ്പ്, സാധനം വാങ്ങാനെത്തിയ യുവതിക്ക് ഗുരുതര പരിക്ക്, പ്രതി വളർത്തുനായ]]></title>
            <link>https://www.asianetnews.com/international-news/dog-shoots-woman-with-shotgun-unusual-culprit-articleshow-zq781z7</link>
            <guid isPermaLink="true">https://www.asianetnews.com/international-news/dog-shoots-woman-with-shotgun-unusual-culprit-articleshow-zq781z7</guid>
            <pubDate>Tue, 26 May 2026 22:06:17 +0530</pubDate>
            <description><![CDATA[&lt;p&gt;കടയുടെ പരിസരത്ത് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ഷോട്ട്ഗണിൽ ചവിട്ടി നിൽക്കുന്ന നായയെയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcmxja4k3pg6drmgazzfh38h,imgname-dehradun-pet-dog-bite-fir-owner-liability-dog-licensing-bylaws-2025-1765933656211.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നെബ്രാസ്ക: സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ യുവതിക്ക് നേരെ വെടിയുതിർത്ത് നായ. വളർത്തുനായ അബദ്ധത്തിൽ വെടിയുതിർത്തതോടെ യുവതിക്ക് ഗുരുതര പരിക്കേറ്റു. അമേരിക്കയിലെ നെബ്രാസ്കയിലാണ് വളർത്തുനായ ഷോട്ട് ഗൺ ഉപയോഗിച്ച് ഉടമയെ വെടിവച്ചത്. നെബ്രാസ്കയിലെ സ്കോട്ട്സ്ബ്ലഫ് എന്ന നഗരത്തിലെ ഒരു കടയ്ക്ക് സമീപമാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഒരു കടയുടെ പരിസരത്ത് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ഷോട്ട്ഗണിൽ ചവിട്ടി നിൽക്കുന്ന നായയെയായിരുന്നു.&lt;/p&gt;&lt;p&gt;സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് വെടിയേറ്റ് വാതിലിന് കേടുപാടുകൾ സംഭവിച്ച ഒരു ട്രക്കും, കയ്യിൽ പെല്ലറ്റ് തറച്ച് പരിക്കേറ്റ നിലയിൽ ഒരു സ്ത്രീയേയുമാണ്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ വെടിവെയ്പ്പിന് പിന്നിൽ ഒരു നായയാണെന്ന് വ്യക്തമായത്. ഒരു ട്രക്കിൽ ഉടമയ്ക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്ന നായ, വണ്ടി ഈ കടയ്ക്ക് മുന്നിൽ നിർത്തിയ സമയത്ത് കാറിന്റെ പിൻസീറ്റിലെ ഒരു വശത്തുനിന്ന് മറ്റേ വശത്തേക്ക് മാറാൻ ശ്രമിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഈ ഓട്ടത്തിനിടയിൽ ട്രക്കിൽ സൂക്ഷിച്ചിരുന്നതും ലോഡ് ചെയ്ത നിലയിലായിരുന്നതുമായ ഒരു ഷോട്ട്ഗണിന്മേൽ നായയുടെ കാൽ അബദ്ധത്തിൽ തട്ടുകയും തോക്ക് തനിയെ പ്രവർത്തിക്കുകയുമായിരുന്നു. തോക്കിൽ നിന്ന് പുറപ്പെട്ട വെടിയുണ്ട ട്രക്കിന്റെ വാതിൽ തുളച്ച് പുറത്തുപോവുകയും അപ്പോൾ ആ വഴി കടന്നുപോയ ഒരു സ്ത്രീയുടെ കയ്യിൽ കൊള്ളുകയുമായിരുന്നു. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളിൽ വെടിയുണ്ടകൾ നിറച്ച തോക്കുകളുമായി യാത്ര ചെയ്യുന്നത് നെബ്രാസ്കയിലെ നിയമപ്രകാരം കടുത്ത നിയമ ലംഘനമാണ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/dog-shoots-woman-with-shotgun-unusual-culprit-articleshow-zq781z7"/>
        </item>
        <item>
            <title><![CDATA[കാത്തിരിപ്പ് കഴിഞ്ഞു; സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹിം നാട്ടിലേക്ക് | Abdul Rahim | UAE]]></title>
            <link>https://www.asianetnews.com/pravasam/freed-from-saudi-abdul-rahim-begins-his-journey-home-videoshow-533y68e</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/freed-from-saudi-abdul-rahim-begins-his-journey-home-videoshow-533y68e</guid>
            <pubDate>Tue, 26 May 2026 21:02:43 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xaba8he" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹിം നാട്ടിലേക്ക്, മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചു&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/freed-from-saudi-abdul-rahim-begins-his-journey-home-videoshow-533y68e"/>
        </item>
        <item>
            <title><![CDATA[അമേരിക്കയുടെ അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ, തകർന്നത് 280 കോടിയുടെ എംക്യു 9 റീപ്പർ ഡ്രോൺ]]></title>
            <link>https://www.asianetnews.com/international-news/iran-claimed-downed-mq9-reaper-drone-entered-irans-airspace-in-the-gulf-region-articleshow-dz2bgp5</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-claimed-downed-mq9-reaper-drone-entered-irans-airspace-in-the-gulf-region-articleshow-dz2bgp5</guid>
            <pubDate>Tue, 26 May 2026 19:12:04 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെയും തിരിച്ചടിക്കാൻ തങ്ങൾക്ക് നിയമപരവും വ്യക്തവുമായ അവകാശമുണ്ടെന്ന് ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksj7z09p2w9y7j31w00mxh94,imgname-mq9-reaper-drone--1779802538294.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തുന്നതിനിടയിലും അമേരിക്ക പ്രകോപനം തുടരുന്നതായി ഇറാൻ. ഇറാന്റെ വ്യോമാതിർത്തിയിൽ കടന്ന അമേരിക്കയുടെ അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ. അമേരിക്കയുടെ എംക്യു 9 റീപ്പർ ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ വിശദമാക്കുന്നത്. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റേതാണ് അവകാശവാദം. ചൊവ്വാഴ്ചയാണ് ഈ അവകാശവാദം പുറത്തുവന്നത്. കൂടാതെ തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച അമേരിക്കയുടെ അത്യാധുനിക എഫ് 5 യുദ്ധവിമാനത്തിന് നേരെയും ആർക്യു 4 എന്ന രഹസ്യാന്വേഷണ ഡ്രോണിന് നേരെയും വെടിവെച്ചതായും ഇതേത്തുടർന്ന് അവയ്ക്ക് പിന്തിരിയേണ്ടി വന്നതായുമാണ് ഐആർജിസി അവകാശവാദം. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെയും തിരിച്ചടിക്കാൻ തങ്ങൾക്ക് നിയമപരവും വ്യക്തവുമായ അവകാശമുണ്ടെന്ന് ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.&lt;/p&gt;&lt;p&gt;ഇറാൻ്റെ ഈ അവകാശവാദങ്ങൾക്ക് തൊട്ടുമുമ്പ് തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ തങ്ങൾ സ്വയം പ്രതിരോധത്തിൻ്റെ ഭാഗമായി വ്യോമാക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം വ്യക്തമാക്കിയിരുന്നു. കടലിൽ ലാൻഡ് മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം എന്നായിരുന്നു അമേരിക്ക അവകാശപ്പെട്ടത്. അമേരിക്കൻ സൈന്യത്തിന് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന ഭീഷണികളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനാണ് തെക്കൻ ഇറാനിൽ ഈ സ്വയം പ്രതിരോധ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വിശദമാക്കിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-claimed-downed-mq9-reaper-drone-entered-irans-airspace-in-the-gulf-region-articleshow-dz2bgp5"/>
        </item>
        <item>
            <title><![CDATA[ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങി കുവൈത്ത്; ആശംസകൾ നേർന്ന് അമീര്‍]]></title>
            <link>https://www.asianetnews.com/pravasam/kuwait-amir-extends-eid-al-adha-greetings-articleshow-c8t1xwk</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kuwait-amir-extends-eid-al-adha-greetings-articleshow-c8t1xwk</guid>
            <pubDate>Tue, 26 May 2026 17:48:22 +0530</pubDate>
            <description><![CDATA[&lt;p&gt;ബലിപെരുന്നാൾ ആശംസകൾ നേർന്ന് കുവൈത്ത് അമീര്&zwj;. എല്ലാവര്&zwj;ക്കും സ്നേഹവും സുരക്ഷയും സമാധാനവും നിറഞ്ഞ ഈദാകട്ടെയെന്ന് അമീര്&zwj; ആശംസിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksj2jvgcz8bh8qxa4mnfem2j,imgname-fotojet---2026-05-26t172846.779-1779796897292.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്ത് അമീര്&zwj; ശൈഖ് മിശാല്&zwj; അല്&zwj; അഹ്മദ് അല്&zwj; ജാബിര്&zwj; അല്&zwj; സബാഹ് രാജ്യത്തെ പൗരന്മാര്&zwj;ക്കും പ്രവാസികള്&zwj;ക്കും ഹൃദയം നിറഞ്ഞ ആശംസകള്&zwj; നേര്&zwj;ന്നു. എല്ലാവര്&zwj;ക്കും സ്നേഹവും സുരക്ഷയും സമാധാനവും നിറഞ്ഞ ഈദാകട്ടെയെന്ന് അമീര്&zwj; ആശംസിച്ചു. കുവൈത്തിനെയും ജനങ്ങളെയും എല്ലാ അപകടങ്ങളില്&zwj;നി ന്നും ദൈവം കാത്തുസൂക്ഷിക്കട്ടെയെന്നും രാജ്യത്തിന് വളര്&zwj;ച്ചയും സമൃദ്ധിയും തുടര്&zwj;ന്നുനല്&zwj;കട്ടെയെന്നും അമീര്&zwj; പ്രാര്&zwj;ഥിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;ലോകമെമ്പാടുമുള്ള അറബ്-ഇസ്ലാമിക സമൂഹങ്ങള്&zwj;ക്കെല്ലാം സമാധാനവും സുരക്ഷയും നിറഞ്ഞ അനുഗ്രഹീതമായ ഈദായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അമീരി ദിവാനും ഈ അവസരത്തില്&zwj; കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്&zwj; ഹമദ് അല്&zwj; സബാഹിനും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അല്&zwj; അഹ്മദ് അല്&zwj; സബാഹിനും ആശംസകള്&zwj; നേര്&zwj;ന്നു.&lt;/p&gt;&lt;h2&gt;യുഎഇ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം&lt;/h2&gt;&lt;p&gt;അബുദാബി സിറ്റി: രാവിലെ 5:51&lt;/p&gt;&lt;p&gt;അൽ ഐൻ: രാവിലെ 5:45&lt;/p&gt;&lt;p&gt;സായിദ് സിറ്റി: രാവിലെ 5:56&lt;/p&gt;&lt;p&gt;ദുബായ്: രാവിലെ 5:47&lt;/p&gt;&lt;p&gt;ഷാർജ: ഷാർജ സിറ്റി, അൽ ഹംരിയ: രാവിലെ 5:45&lt;/p&gt;&lt;p&gt;സെൻട്രൽ റീജിയൻ (അൽ ദൈദ്, അൽ ബതായ, മ്ലെയ്ഹ, അൽ മദാം): രാവിലെ 5:44&lt;/p&gt;&lt;p&gt;ഈസ്റ്റേൺ റീജിയൻ (ഖോർഫക്കാൻ, കൽബ, ദിബ്ബ അൽ ഹിസ്ൻ): രാവിലെ 5:42&lt;/p&gt;&lt;p&gt;അജ്മാൻ : രാവിലെ 5:45&lt;/p&gt;&lt;p&gt;ഉം അൽ ഖുവൈൻ: രാവിലെ 5:44&lt;/p&gt;&lt;p&gt;റാസൽഖൈമ: രാവിലെ 5:43&lt;/p&gt;&lt;p&gt;ഫുജൈറ: രാവിലെ 5:43&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kuwait-amir-extends-eid-al-adha-greetings-articleshow-c8t1xwk"/>
        </item>
        <item>
            <title><![CDATA[ഏത് പ്രതിസന്ധിയെയും മറികടക്കാൻ യുഎഇക്ക് കരുത്തുണ്ട്; രാജ്യത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് ഡോ. അൻവർ ഗർഗാഷ്]]></title>
            <link>https://www.asianetnews.com/international-news/uae-built-on-strong-foundations-and-capable-to-overcome-difficulties-says-anwar-gargash-articleshow-5x0lgh7</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-built-on-strong-foundations-and-capable-to-overcome-difficulties-says-anwar-gargash-articleshow-5x0lgh7</guid>
            <pubDate>Tue, 26 May 2026 17:21:15 +0530</pubDate>
            <description><![CDATA[&lt;p&gt;ഏത് പ്രതിസന്ധിയെയും മറികടക്കാൻ യുഎഇക്ക് കരുത്തുണ്ടെന്ന് യുഎഇ പ്രസിഡന്&zwj;റിന്&zwj;റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. യുഎഇ കൈവരിച്ച ഇന്നത്തെ വൻ വിജയം ഒരിക്കലും ഒരു യാദൃശ്ചികതയല്ല മറിച്ച്, ദീർഘവീക്ഷണത്തോടെയുള്ള ശക്തമായ കാഴ്ചപ്പാടിന്&zwj;റെ ഫലമാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmc9xw6z1cxtax5f1fggzvqx,imgname-anwar-mohammed-gargash-1774234562783.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: യുദ്ധങ്ങളും പ്രാദേശിക സംഘർഷങ്ങളും താൽക്കാലിക വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെങ്കിലും ഏത് പ്രതിസന്ധിയെയും അതിജീവിക്കാനും ശക്തമായി മുന്നോട്ടുപോകാനുമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് യുഎഇ പ്രസിഡന്&zwj;റിന്&zwj;റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. ഔദ്യോഗിക എക്&zwnj;സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. &lsquo;രാജ്യത്തിന്&zwj;റെ കരുത്ത് വേരൂന്നിയിരിക്കുന്നത് ജ്ഞാനികളായ നേതൃത്വം, ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾ, മത്സരശേഷിയുള്ളതും അത്യാധുനികവുമായ സമ്പദ്&zwnj;വ്യവസ്ഥ, ഒപ്പം ഐക്യദാർഢ്യം, സഹിഷ്ണുത, നീതി എന്നിവയിലധിഷ്ഠിതമായ യഥാർത്ഥ മൂല്യങ്ങൾ എന്നിവയിലാണ്&rsquo;- അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;യുഎഇ കൈവരിച്ച ഇന്നത്തെ വൻ വിജയം ഒരിക്കലും ഒരു യാദൃശ്ചികതയല്ല മറിച്ച്, ദീർഘവീക്ഷണത്തോടെയുള്ള ശക്തമായ കാഴ്ചപ്പാടിന്&zwj;റെയും, വർഷങ്ങളായുള്ള ആത്മാർത്ഥവും നിരന്തരവുമായ കഠിനാധ്വാനത്തിന്&zwj;റെയും ഫലമാണെന്നും ഡോ. അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഏത് വെല്ലുവിളികളെയും തികഞ്ഞ ആത്മവിശ്വാസത്തോടും സ്ഥിരതയോടും കൂടി മറികടക്കാൻ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. യുദ്ധഭീതി നിലനിൽക്കുന്ന നിലവിലെ പ്രാദേശിക സാഹചര്യത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.&lt;/p&gt;&lt;p&gt;അതേസമയം ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള 'നിയന്ത്രിത സമുദ്രമേഖല' പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും 'പകൽക്കിനാവ്' മാത്രമാണെന്ന് ഡോ. അൻവർ ഗർഗാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ നേരിട്ട വ്യക്തമായ സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും മേഖലയിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്ന് അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-built-on-strong-foundations-and-capable-to-overcome-difficulties-says-anwar-gargash-articleshow-5x0lgh7"/>
        </item>
        <item>
            <title><![CDATA[സ്റ്റേഷനെത്തും മുൻപുള്ള ലെവൽ ക്രോസിൽ ട്രെയിൻ ഇടിച്ച് കയറിയത് സ്പെഷ്യൽ സ്കൂൾ ബസിലേക്ക്,ബെൽജിയത്തിൽ കുട്ടികൾ അടക്കം നാല് പേർ കൊല്ലപ്പെട്ടു]]></title>
            <link>https://www.asianetnews.com/international-news/train-crashed-into-school-bus-in-belgium-4-killed-van-carrying-students-to-special-school-articleshow-91agxsv</link>
            <guid isPermaLink="true">https://www.asianetnews.com/international-news/train-crashed-into-school-bus-in-belgium-4-killed-van-carrying-students-to-special-school-articleshow-91agxsv</guid>
            <pubDate>Tue, 26 May 2026 17:09:05 +0530</pubDate>
            <description><![CDATA[&lt;p&gt;തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിർത്തേണ്ടിയിരുന്ന ട്രെയിൻ, സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയുള്ള ലെവൽ ക്രോസിങ്ങിൽ വെച്ച് സ്കൂൾ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksj175yhtmgsrvpfmyaxmw2j,imgname--train-crashed-into-a-school-bus-1779795466193.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബ്രസൽസ്: ബെൽജിയത്തിൽ സ്കൂൾ ബസ്സും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.വടക്കൻ ബെൽജിയത്തിലെ ഫ്ലാൻഡേഴ്സ് മേഖലയിലുള്ള ബുഗൻഹൗട്ട് എന്ന സ്ഥലത്തെ ലെവൽ ക്രോസിങ്ങിൽ വെച്ചാണ് അപകടം നടന്നത്.അപകടത്തിൽപ്പെട്ട സ്കൂൾ മിനിബസ്സിൽ ഏഴ് കുട്ടികളും ഒരു സൂപ്പർവൈസറും ഡ്രൈവറും അടക്കം ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. മരണപ്പെട്ടവരിൽ രണ്ട് കുട്ടികളെ കൂടാതെ ബസ്സ് ഡ്രൈവറും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന ഒരു മുതിർന്ന ആളും ഉൾപ്പെടുന്നു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.&lt;/p&gt;&lt;p&gt;രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിർത്തേണ്ടിയിരുന്ന ട്രെയിൻ, സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയുള്ള ലെവൽ ക്രോസിങ്ങിൽ വെച്ച് സ്കൂൾ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മിനിബസ്സ് പൂർണ്ണമായും തകർന്ന് റെയിൽവേ ട്രാക്കിന് സമീപമുള്ള റോഡിൽ തലകീഴായി മറിഞ്ഞ അവസ്ഥയിലാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം അപകടസമയത്ത് ലെവൽ ക്രോസിങ്ങിലെ സുരക്ഷാ ബാരിയറുകൾ താഴ്ന്ന നിലയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.&lt;/p&gt;&lt;p&gt;ദുരന്തത്തിൽ ബെൽജിയം ആഭ്യന്തര മന്ത്രി ബെർണാഡ് ക്വിന്റിൻ ദുഖം രേഖപ്പെടുത്തി. ബുഗൻഹൗട്ടിൽ സംഭവിച്ച ദാരുണമായ അപകടത്തെക്കുറിച്ച് വലിയ ഞെട്ടലോടെയാണ് അറിഞ്ഞതെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം തന്റെ സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിലൂടെ പ്രതികരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രൊസിക്യൂട്ടർമാരും ഫോറൻസിക്, ഗതാഗത വിദഗ്ധരും അടങ്ങുന്ന സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/train-crashed-into-school-bus-in-belgium-4-killed-van-carrying-students-to-special-school-articleshow-91agxsv"/>
        </item>
        <item>
            <title><![CDATA[ബലിപെരുന്നാളിനെ വരവേൽക്കാൻ ഒമാൻ; ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സോഹാറിൽ നമസ്കാരം നിർവഹിക്കും]]></title>
            <link>https://www.asianetnews.com/pravasam/oman-prepares-to-celebrate-eid-al-adha-articleshow-unlw7g0</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/oman-prepares-to-celebrate-eid-al-adha-articleshow-unlw7g0</guid>
            <pubDate>Tue, 26 May 2026 16:59:19 +0530</pubDate>
            <description><![CDATA[&lt;p&gt;ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖ് സോഹാറിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ആഘോഷങ്ങളുടെ ഭാഗമായി, വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട സ്വദേശികളും വിദേശികളുമടക്കം 382 തടവുകാർക്ക് സുൽത്താൻ പ്രത്യേക മാപ്പ് നൽകി മോചിപ്പിക്കാൻ ഉത്തരവിട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jx298p2sd02j5bsghb801tac,imgname-fotojet---2025-06-06t150005.653-1749202262105.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്&zwnj;കറ്റ്: ബലിപെരുന്നാളിനെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഒമാൻ. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് വടക്കൻ അൽ ബത്തിന ഗവർണറേറ്റിലെ സോഹാർ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ ഈദ് അൽ അദ്ഹാ നമസ്&zwnj;കാരം നിർവഹിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രാർത്ഥനയിൽ രാജകുടുംബാംഗങ്ങൾ, അൽ ബുസൈദ് കുടുംബത്തിലെ പ്രമുഖർ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സുൽത്താന്റെ സായുധസേനാ മേധാവികൾ, സൈനിക-സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, സ്റ്റേറ്റ് കൗൺസിൽ-ഷൂറ കൗൺസിൽ അംഗങ്ങൾ, വാലിമാർ , വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ ഷെയ്ഖുമാർ, പൗരന്മാർ എന്നിവർ പങ്കെടുക്കും.&lt;/p&gt;&lt;p&gt;പുണ്യ ദിനമായ ബലിപെരുന്നാൾ ലോക മുസ്ലിം സമൂഹത്തിന് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരട്ടെയെന്നും, രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും അനുഗ്രഹവും ലഭിക്കട്ടെയെന്നും ദിവാൻ ഓഫ് റോയൽ കോർട്ട് ആശംസ അറിയിച്ചു. സുൽത്താന്&zwj;റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥനകൾ നേർന്നുകൊണ്ട്, ഒമാനും ലോക മുസ്ലിം സമൂഹവും സമൃദ്ധിയുടെയും സമാധാനത്തിന്റെയും വഴിയിൽ മുന്നേറട്ടെയെന്നും പ്രസ്താവനയിൽ പറയുന്നു.&lt;/p&gt;&lt;p&gt;ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് പ്രഖ്യാപിച്ചിരുന്നു. വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ ആകെ 382 തടവുകാരെയാണ് സുൽത്താന്&zwj;റെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്. റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്&zwj;റെ പരമോന്നത സേനാധിപനായ സുൽത്താൻ ഹൈതം ബിൻ താരിഖിന്&zwj;റെ കരുണാപൂർണമായ തീരുമാനമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യങ്ങൾ പരിഗണിച്ചാണ് പ്രത്യേക മാപ്പ് അനുവദിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സുൽത്താന്&zwj;റെ ഈ മാനുഷിക ഇടപെടൽ തടവുകാരുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസവും സന്തോഷവും പകരുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/oman-prepares-to-celebrate-eid-al-adha-articleshow-unlw7g0"/>
        </item>
        <item>
            <title><![CDATA[ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബായ്; 937 പള്ളികൾ പെരുന്നാൾ നമസ്‌കാരത്തിന് സജ്ജം]]></title>
            <link>https://www.asianetnews.com/pravasam/dubai-to-hold-eid-al-adha-prayers-in-937-mosques-articleshow-g7bsx47</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/dubai-to-hold-eid-al-adha-prayers-in-937-mosques-articleshow-g7bsx47</guid>
            <pubDate>Tue, 26 May 2026 16:23:03 +0530</pubDate>
            <description><![CDATA[ബലിപെരുന്നാൾ നമസ്&zwnj;കാരത്തിനായി ദുബായിലെ 937 പള്ളികളും ഈദ്ഗാഹുകളും പൂർണ്ണമായി സജ്ജമായി. പുലർച്ചെ 5:45-ന് നടക്കുന്ന നമസ്കാരത്തിൽ 'മുഅദ്ദിൻ അൽ ഫ്രീജ്' പദ്ധതിയിലെ കുട്ടികളും പങ്കെടുക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിശ്വാസികൾ നേരത്തെ എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshyfr2h99b6e2h9k9y9pksr,imgname-fotojet---2026-05-26t161939.088-1779792601168.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: ബലിപെരുന്നാൾ നമസ്&zwnj;കാരത്തിനായി ദുബായ് എമിറേറ്റിലെ 937 പള്ളികളും ഈദ്ഗാഹുകളും പൂർണ്ണമായും സജ്ജമായതായി ഇസ്&zwnj;ലാമിക് അഫയേഴ്&zwnj;സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്&zwnj;മെന്&zwj;റ് അറിയിച്ചു. നാളെ ബുധനാഴ്ച പുലർച്ചെ 5:45-നാണ് ദുബായിൽ പെരുന്നാൾ നമസ്&zwnj;കാരം നടക്കുക. വിശ്വാസികൾക്ക് പൂർണ്ണ സമാധാനത്തോടും സുരക്ഷിതത്വത്തോടും കൂടി ആരാധനകൾ നിർവ്വഹിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയ സമഗ്രമായ പ്രവർത്തന പദ്ധതിയാണ് മന്ത്രാലയം പൂർത്തിയാക്കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഇത്തവണത്തെ പെരുന്നാൾ നമസ്&zwnj;കാരത്തിൽ ദുബായിലെ പള്ളികളിൽ പെരുന്നാൾ തക്ബീറുകൾ മുഴക്കാനും ബാങ്ക് വിളിക്കാനും 'മുഅദ്ദിൻ അൽ ഫ്രീജ്' പദ്ധതിയിലെ സ്വദേശികളായ കുട്ടികളും പങ്കാളികളാകും എന്നതാണ് പ്രത്യേകത. കുട്ടികൾക്ക് മതപരമായ ആചാരങ്ങളോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനും എമിറാത്തി സ്വത്വവും ഇസ്&zwnj;ലാമിക മൂല്യങ്ങളും അവരിൽ വളർത്തിയെടുക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പെരുന്നാൾ നമസ്&zwnj;കാരങ്ങളിൽ പങ്കെടുക്കാനും തക്ബീർ ധ്വനികൾ മുഴക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് അധികൃതർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.&lt;/p&gt;&lt;h2&gt;നിർദ്ദേശങ്ങളുമായി അധികൃതർ&lt;/h2&gt;&lt;p&gt;പെരുന്നാൾ പ്രമാണിച്ച് പള്ളികളിലെയും ഈദ്ഗാഹുകളിലെയും സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉയർന്ന നിലവാരത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. പള്ളികളിലേക്കുള്ള പ്രവേശനവും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പ്രാർത്ഥനാ സ്ഥലങ്ങളിൽ എത്തിച്ചേരണമെന്നും ക്രമീകരണങ്ങളുമായി സഹകരിക്കണമെന്നും ഐഎസിഎഡി&lt;/p&gt;&lt;p&gt;നിർദ്ദേശിച്ചു. പെരുന്നാൾ നമസ്&zwnj;കാരം നടക്കുന്ന പള്ളികളുടെ പുതുക്കിയ പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്&zwnj;ഫോമുകളിൽ ലഭ്യമാണ്. യുഎഇ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഐഎസിഎഡി ഡയറക്ടർ ജനറൽ അഹമ്മദ് ദർവിഷ് അൽ മുഹൈരി പെരുന്നാൾ ആശംസകൾ നേർന്നു. ബലിപെരുന്നാൾ അനുസരണത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമാണെന്നും യുഎഇ സമൂഹത്തിന്റെ സഹിഷ്ണുതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/dubai-to-hold-eid-al-adha-prayers-in-937-mosques-articleshow-g7bsx47"/>
        </item>
        <item>
            <title><![CDATA[വീണ്ടും ഹാന്റാ വൈറസ് സ്ഥിരീകരിച്ചു; കപ്പലില്‍നിന്നൊഴിപ്പിച്ച് ക്വാറന്റീനിലുള്ള യാത്രക്കാരന്‍ പോസിറ്റീവ്!]]></title>
            <link>https://www.asianetnews.com/pravasam/spanish-citizen-evacuated-from-hantavirus-hit-ship-tests-positive-articleshow-ga3oybo</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/spanish-citizen-evacuated-from-hantavirus-hit-ship-tests-positive-articleshow-ga3oybo</guid>
            <pubDate>Tue, 26 May 2026 16:03:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഹാന്റ വൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലില്&zwj;നിന്ന് രക്ഷപ്പെടുത്തി മാഡ്രിഡിലെ ഒരു ആശുപത്രിയില്&zwj; ഐസൊലേഷനില്&zwj; കഴിയുകയായിരുന്നു ഇയാള്&zwj;. പരിശോധനയില്&zwj; ഇയാള്&zwj; പോസിറ്റീവ് ആയതായി സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshxdxn80r4md9krbx8aaqtg,imgname-gettyimages-2276868720-1779791492776.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാന്റ വൈറസ് ബാധയുണ്ടായ കപ്പലില്&zwj; നിന്ന് ഒഴിപ്പിച്ച് ആശുപത്രിയില്&zwj; ക്വാറന്റീനില്&zwj; കഴിയുന്ന സ്പാനിഷ് പൗരന് രോഗബാധ സ്ഥിരീകരിച്ചു. ഹാന്റ വൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലില്&zwj;നിന്ന് രക്ഷപ്പെടുത്തി മാഡ്രിഡിലെ ഒരു ആശുപത്രിയില്&zwj; ഐസൊലേഷനില്&zwj; കഴിയുകയായിരുന്നു ഇയാള്&zwj;. ഇയാള്&zwj; പരിശോധനയില്&zwj; പോസിറ്റീവ് ആയതായി സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.&lt;/p&gt;&lt;p&gt;കപ്പലിലുണ്ടായിരുന്ന 14 സ്&zwnj;പെയിന്&zwj; സ്വദേശികളില്&zwj; ഒരാളാണ് ഈ രോഗി. ഇവര്&zwj; മെയ് 10 മുതല്&zwj; മാഡ്രിഡിലെ ഗോമസ് ഉല്ല സെന്&zwj;ട്രല്&zwj; ഡിഫന്&zwj;സ് ഹോസ്പിറ്റലില്&zwj; ക്വാറന്റൈനില്&zwj; കഴിയുകയായിരുന്നു.&lt;/p&gt;&lt;p&gt;രോഗബാധിതരുമായി അടുത്ത സമ്പര്&zwj;ക്കം പുലര്&zwj;ത്തിയ ആളാണ് ഈ രോഗിയെന്നാണ് കരുതുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്&zwj;ന്ന്, ഈ രോഗിയെ ആശുപത്രിയിലെ ഹൈ-ലെവല്&zwj; ഐസൊലേഷന്&zwj; യൂണിറ്റിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്നവരില്&zwj; രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സ്&zwnj;പെയിന്&zwj; സ്വദേശിയാണ് ഈ രോഗി.&lt;/p&gt;&lt;p&gt;ഏപ്രിലില്&zwj; അര്&zwj;ജന്റീനയില്&zwj; നിന്ന് പുറപ്പെട്ടതാണ് എംവി ഹോണ്ടിയസ് എന്ന വിനോദ സഞ്ചാര കപ്പല്&zwj;. യാത്ര പുറപ്പെട്ടതിന് പിന്നാലെ മൂന്ന് യാത്രക്കാര്&zwj; ഹാന്റാ വൈറസ് ബാധയെ തുടര്&zwj;ന്ന് മരിച്ചു. തുടര്&zwj;ന്ന്, വൈറസ് ബാധ നിയന്ത്രിക്കാനുമുള്ള തീവ്രശ്രമത്തിലാണ് വിവിധ രാജ്യങ്ങളിലെ ആരോഗ്യ പ്രവര്&zwj;ത്തകര്&zwj;.&lt;/p&gt;&lt;p&gt;ഏപ്രില്&zwj; അവസാനത്തോടെ കപ്പലില്&zwj;നിന്നും നിരവധി യാത്രക്കാര്&zwj; തെക്കന്&zwj; അറ്റ്&zwnj;ലാന്റിക്കിലെ ദ്വീപായ സെന്റ് ഹെലീനയില്&zwj; ഇറങ്ങിയിരുന്നു. ബാക്കിയുള്ള യാത്രക്കാര്&zwj; മെയ് മാസത്തില്&zwj; സ്&zwnj;പെയിനിലെ കാനറി ദ്വീപുകളില്&zwj; കപ്പല്&zwj; ഇറങ്ങുകയും, വിമാനമാര്&zwj;ഗ്ഗം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും നെതര്&zwj;ലന്&zwj;ഡ്&zwnj;സില്&zwj; കപ്പല്&zwj; ഇറങ്ങി.&lt;/p&gt;&lt;p&gt;യാത്രക്കാരില്&zwj; രോഗലക്ഷണങ്ങള്&zwj; പ്രകടമാകാന്&zwj; ഏറ്റവും കൂടുതല്&zwj; സാധ്യതയുള്ള സമയപരിധാണ് ഇതെന്ന് പകര്&zwj;ച്ചവ്യാധി വിദഗ്ദ്ധര്&zwj; പറയുന്നു. വരുന്ന ആഴ്ചയില്&zwj; കൂടുതല്&zwj; ആളുകള്&zwj;ക്ക് രോഗം സ്ഥിരീകരിച്ചാല്&zwj; അതില്&zwj; അത്ഭുതപ്പെടാനില്ലെന്നും അവര്&zwj; വ്യക്തമാക്കി. വൈറസിന്റെ ശരാശരി ഇന്&zwj;കുബേഷന്&zwj; കാലയളവ് (രോഗബാധയുണ്ടായതു മുതല്&zwj; ലക്ഷണങ്ങള്&zwj; പ്രകടമാകുന്നതുവരെയുള്ള സമയം) ഏകദേശം മൂന്നാഴ്ചയാണ്. രോഗലക്ഷണങ്ങള്&zwj; പ്രത്യക്ഷപ്പെടാന്&zwj; ആറാഴ്ച വരെ സമയമെടുത്തേക്കാം. അതുകൊണ്ടാണ് കപ്പലില്&zwj; നിന്ന് ഇറങ്ങിയ ദിവസം മുതല്&zwj; കുറഞ്ഞത് 42 ദിവസത്തേക്ക് യാത്രക്കാരെ നിരീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;ഈ വൈറസ് സാധാരണയായി എലികളുമായി ബന്ധപ്പെട്ടാണ് കാണപ്പെടാറുള്ളതെങ്കിലും, കപ്പലില്&zwj; ഇത് മനുഷ്യരില്&zwj; നിന്ന് മനുഷ്യരിലേക്ക് പകര്&zwj;ന്നിരിക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ക്ഷീണം, പനി, വിറയല്&zwj;, ശരീരവേദന എന്നിവ ഉണ്ടാക്കുന്ന, ഇന്&zwj;ഫ്&zwnj;ലുവന്&zwj;സ പോലെ തോന്നിക്കാവുന്ന അപൂര്&zwj;വ്വമായ ഒരു രോഗമാണിത്. കാലക്രമേണ, ഈ വൈറസ് ഹൃദയം, ശ്വാസകോശം അല്ലെങ്കില്&zwj; വൃക്കകള്&zwj; എന്നിവയെ തകരാറിലാക്കാം. രോഗികള്&zwj;ക്ക് കടുത്ത ശ്വാസംമുട്ടല്&zwj;, അവയവങ്ങളുടെ പ്രവര്&zwj;ത്തനം നിലയ്ക്കല്&zwj; എന്നിവ അനുഭവപ്പെടാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/spanish-citizen-evacuated-from-hantavirus-hit-ship-tests-positive-articleshow-ga3oybo"/>
        </item>
        <item>
            <title><![CDATA[ബലിപെരുന്നാൾ; 382 തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് ഒമാൻ ഭരണാധികാരി]]></title>
            <link>https://www.asianetnews.com/pravasam/oman-ruler-ordered-to-release-382-prisoners-ahead-of-eid-al-adha-articleshow-plt5ckt</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/oman-ruler-ordered-to-release-382-prisoners-ahead-of-eid-al-adha-articleshow-plt5ckt</guid>
            <pubDate>Tue, 26 May 2026 13:08:33 +0530</pubDate>
            <description><![CDATA[&lt;p&gt;ബലിപെരുന്നാളിനോട് അനുബന്ധിച്ച് 382 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ ആകെ 382 തടവുകാരെയാണ് സുൽത്താന്&zwj;റെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jx298p2sd02j5bsghb801tac,imgname-fotojet---2025-06-06t150005.653-1749202262105.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്&zwnj;കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് പ്രഖ്യാപിച്ചു. വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ ആകെ 382 തടവുകാരെയാണ് സുൽത്താന്&zwj;റെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്&zwj;റെ പരമോന്നത സേനാധിപനായ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കരുണാപൂർണമായ തീരുമാനമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യങ്ങൾ പരിഗണിച്ചാണ് പ്രത്യേക മാപ്പ് അനുവദിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സുൽത്താന്&zwj;റെ ഈ മാനുഷിക ഇടപെടൽ തടവുകാരുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസവും സന്തോഷവും പകരുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;യുഎഇയിലും തടവുകാർക്ക് മോചനം&lt;/h2&gt;&lt;p&gt;ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും. കാരുണ്യവും സാമൂഹിക ഐക്യവും വളർത്തുന്നതിന്റെയും തടവുകാർക്ക് ജീവിതത്തിൽ രണ്ടാമതൊരു അവസരം നൽകുന്നതിന്റെയും ഭാഗമായാണ് ഈ വലിയ മാനുഷിക നടപടി.&lt;/p&gt;&lt;p&gt;യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വിവിധ തിരുത്തൽ- ശിക്ഷാ കേന്ദ്രങ്ങളിൽ നിന്നായി 956 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ. തടവുകാരുടെ മോചനത്തിന് പുറമെ, ശിക്ഷാകാലയളവിൽ ഇവരുടെ മുഴുവൻ സാമ്പത്തിക ബാധ്യതകളും പിഴകളും അടച്ചുതീർക്കുമെന്നും യുഎഇ പ്രസിഡന്&zwj;റ് പ്രഖ്യാപിച്ചു. കുടുംബബന്ധങ്ങൾ ദൃഢമാക്കാനും സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കാനും ഈ നടപടി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ബലിപെരുന്നാളിനോട് അനുബന്ധിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവിധ രാജ്യക്കാരായ 836 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ജയിലിൽ നല്ല പെരുമാറ്റം കാഴ്ചവെച്ച 443 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 230 തടവുകാരെ മോചിപ്പിക്കാൻ നിർദ്ദേശം നൽകി.&lt;/p&gt;&lt;p&gt;ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 227 തടവുകാർക്കാണ് പെരുന്നാൾ പ്രമാണിച്ച് മോചനം അനുവദിച്ചത്. ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ജയിലിൽ നിന്ന് നിരവധി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/oman-ruler-ordered-to-release-382-prisoners-ahead-of-eid-al-adha-articleshow-plt5ckt"/>
        </item>
        <item>
            <title><![CDATA[യുഎഇ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/pravasam/eid-al-adha-prayer-timings-announced-in-uae-articleshow-ygtp691</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/eid-al-adha-prayer-timings-announced-in-uae-articleshow-ygtp691</guid>
            <pubDate>Tue, 26 May 2026 12:59:12 +0530</pubDate>
            <description><![CDATA[യുഎഇ ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങുന്നു. നാളെ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിനായി എമിറേറ്റുകളിലെ പള്ളികളിലും ഈദ്ഗാഹുകളിലും സമയക്രമം പ്രഖ്യാപിച്ചു. ബലി കർമ്മങ്ങൾ സർക്കാർ അംഗീകൃത കശാപ്പുശാലകളിൽ മാത്രമേ നടത്താവൂ എന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshjrg77p8jxkkhqms2qrpqp,imgname-fotojet---2026-05-26t123245.083-1779780305127.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: ബലിപെരുന്നാൾ ആഘോഷിക്കാനൊരുങ്ങി യുഎഇ. നാളെ പുലർച്ചെ സൂര്യോദയത്തിന് തൊട്ടുപിന്നാലെയാണ് എമിറേറ്റുകളിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്&zwnj;കാരം നടക്കുക. പള്ളികളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിശ്വാസികൾ പുലർച്ചെ 5:30-ഓടെ തന്നെ എത്തിച്ചേരണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;എമിറേറ്റുകളിലെ പെരുന്നാൾ നമസ്&zwnj;കാര സമയം&amp;nbsp;&lt;/strong&gt;&lt;/p&gt;&lt;p&gt;അബുദാബി സിറ്റി: രാവിലെ 5:51&lt;/p&gt;&lt;p&gt;അൽ ഐൻ: രാവിലെ 5:45&lt;/p&gt;&lt;p&gt;സായിദ് സിറ്റി: രാവിലെ 5:56&lt;/p&gt;&lt;p&gt;ദുബായ്: രാവിലെ 5:47&lt;/p&gt;&lt;p&gt;ഷാർജ: ഷാർജ സിറ്റി, അൽ ഹംരിയ: രാവിലെ 5:45&lt;/p&gt;&lt;p&gt;സെൻട്രൽ റീജിയൻ (അൽ ദൈദ്, അൽ ബതായ, മ്ലെയ്ഹ, അൽ മദാം): രാവിലെ 5:44&lt;/p&gt;&lt;p&gt;ഈസ്റ്റേൺ റീജിയൻ (ഖോർഫക്കാൻ, കൽബ, ദിബ്ബ അൽ ഹിസ്ൻ): രാവിലെ 5:42&lt;/p&gt;&lt;p&gt;അജ്മാൻ : രാവിലെ 5:45&lt;/p&gt;&lt;p&gt;ഉം അൽ ഖുവൈൻ: രാവിലെ 5:44&lt;/p&gt;&lt;p&gt;റാസൽഖൈമ: രാവിലെ 5:43&lt;/p&gt;&lt;p&gt;ഫുജൈറ: രാവിലെ 5:43&lt;/p&gt;&lt;p&gt;തക്ബീർ ധ്വനികളോടെ രണ്ട് റക്അത്തുകളായാണ് പെരുന്നാൾ നമസ്&zwnj;കാരം നിർവ്വഹിക്കുക. നമസ്&zwnj;കാരത്തിന് ശേഷം പരസ്പരം ഈദ് ആശംസകൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനും വിശ്വാസികൾ ഒത്തുചേരും. പെരുന്നാൾ നമസ്&zwnj;കാരത്തിന് ശേഷമാണ് പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസ്മരണ പുതുക്കുന്ന ബലി കർമ്മം ആരംഭിക്കുന്നത്. ബലിമൃഗത്തിന്റെ മാംസം കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും പാവപ്പെട്ടവർക്കുമായി വീതം വെക്കുന്നു.&lt;/p&gt;&lt;p&gt;വീടുകളിലോ, തെരുവുകളിലോ, പൊതുസ്ഥലങ്ങളിലോ വെച്ച് മൃഗങ്ങളെ ബലി കഴിക്കാൻ പാടുള്ളതല്ല. സർക്കാർ അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക കശാപ്പുശാലകളും സ്മാർട്ട് ആപ്പുകളും മാത്രമേ ബലി കർമ്മങ്ങൾക്കായി പൊതുജനങ്ങൾ ഉപയോഗിക്കാവൂ എന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/eid-al-adha-prayer-timings-announced-in-uae-articleshow-ygtp691"/>
        </item>
        <item>
            <title><![CDATA[ബലിപെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഷാർജ; 698 പള്ളികളിൽ പെരുന്നാൾ നമസ്‌കാരത്തിന് ക്രമീകരണങ്ങൾ]]></title>
            <link>https://www.asianetnews.com/pravasam/sharjah-prepares-698-mosques-for-eid-al-adha-prayers-articleshow-ityovqb</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/sharjah-prepares-698-mosques-for-eid-al-adha-prayers-articleshow-ityovqb</guid>
            <pubDate>Tue, 26 May 2026 12:06:48 +0530</pubDate>
            <description><![CDATA[ബലിപെരുന്നാളിനെ വരവേൽക്കാൻ ഷാർജ എമിറേറ്റ് പൂർണ്ണമായും സജ്ജമായി. 698 പള്ളികളിലും ഈദ്ഗാഹുകളിലുമായി പെരുന്നാൾ നമസ്&zwnj;കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ പ്രദേശങ്ങളിലെ നമസ്കാര സമയക്രമം പ്രഖ്യാപിച്ചതിനൊപ്പം, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഖുതുബ നിർവ്വഹിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshftp573ae90c5731hg4kqy,imgname-sharjah-mosques-1779777231015.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഷാർജ: ബലിപെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഷാർജ. എമിറേറ്റിലെ വിവിധ നഗരങ്ങളിലായി 698 പള്ളികളും ഈദ്ഗാഹുകളുമാണ് പെരുന്നാൾ നമസ്&zwnj;കാരത്തിനായി ഷാർജ ഇസ്&zwnj;ലാമിക കാര്യ വകുപ്പ് സജ്ജീകരിച്ചിരിക്കുന്നത്. വലിയ തോതിൽ പ്രതീക്ഷിക്കുന്ന വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാനും എല്ലാവർക്കും സൗകര്യപ്രദമായി നമസ്&zwnj;കാരത്തിൽ പങ്കെടുക്കാനും വേണ്ടിയാണ് ഈ സജ്ജീകരണങ്ങൾ.&lt;/p&gt;&lt;p&gt;ഷാർജയിലെ പെരുന്നാൾ നമസ്&zwnj;കാര സമയക്രമം&lt;/p&gt;&lt;p&gt;രാവിലെ 5:45 - ഷാർജ സിറ്റി, അൽ ഹംരിയ, അൽ മദാം, മ്ലെയ്ഹ.&lt;/p&gt;&lt;p&gt;രാവിലെ 5:44 - അൽ ദൈദ്, അൽ ബതായ.&lt;/p&gt;&lt;p&gt;രാവിലെ 5:42 - ഷാർജ ഈസ്റ്റേൺ റീജിയൻ (കിഴക്കൻ മേഖല).&lt;/p&gt;&lt;p&gt;വിശ്വാസികളുടെ സൗകര്യാർത്ഥം അറബി ഇതര ഭാഷകൾ സംസാരിക്കുന്നവർക്കായി ഉറുദു, മലയാളം, തമിഴ്, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ പെരുന്നാൾ ഖുതുബ നിർവ്വഹിക്കാൻ തൊണ്ണൂറിലധികം പള്ളികളും മന്ത്രാലയം പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. പള്ളികളിൽ വിപുലമായ ഒരുക്കങ്ങൾ&lt;/p&gt;&lt;p&gt;പെരുന്നാൾ നമസ്&zwnj;കാരം സുഗമമായും വ്യവസ്ഥാപിതമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പള്ളികളിൽ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങളും മുൻകരുതൽ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിട്ടുണ്ട്. പള്ളികളിലെ സൗണ്ട് സിസ്റ്റങ്ങൾ കൃത്യമായി പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു. എമിറേറ്റിലുടനീളമുള്ള വിശ്വാസികൾക്ക് സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിൽ പെരുന്നാൾ നമസ്&zwnj;കാരം നിർവ്വഹിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഒരുക്കങ്ങളെന്ന് ഇസ്&zwnj;ലാമിക കാര്യ വകുപ്പ് വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/sharjah-prepares-698-mosques-for-eid-al-adha-prayers-articleshow-ityovqb"/>
        </item>
        <item>
            <title><![CDATA[പുണ്യഭൂമിയിൽ അണിനിരക്കുന്നത് 18 ലക്ഷത്തിലധികം തീർഥാടകർ; വിശുദ്ധ ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ 'അറഫ സംഗമം' ഇന്ന്]]></title>
            <link>https://www.asianetnews.com/pravasam/over-18-lakhs-pilgrims-move-to-plains-of-arafat-for-main-ritual-articleshow-rkuyl11</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/over-18-lakhs-pilgrims-move-to-plains-of-arafat-for-main-ritual-articleshow-rkuyl11</guid>
            <pubDate>Tue, 26 May 2026 10:57:31 +0530</pubDate>
            <description><![CDATA[&lt;p&gt;ഹജ്ജിന്&zwj;റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി 18 ലക്ഷത്തിലധികം തീർഥാടകർ ഇന്ന് അറഫാ മൈതാനിയിൽ ഒത്തുചേരും. നമിറാ പള്ളിയിലെ പ്രഭാഷണത്തിനും പ്രാർത്ഥനകൾക്കും ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshbwyg25qj7xvpcwqh9v7s1,imgname-fotojet---2026-05-26t105002.950-1779773110786.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: ലോകത്തിന്&zwj;റെ നാനാഭാഗങ്ങളിൽ നിന്നുമായെത്തിയ 18 ലക്ഷത്തിലധികം വരുന്ന ഹജ്ജ് തീർഥാടകർ ഇന്ന് (ചൊവ്വാഴ്ച) ചരിത്രപ്രസിദ്ധമായ അറഫാ മൈതാനിയിൽ സംഗമിക്കും. ഹജ്ജിന്&zwj;റെ ആത്മാവായി മാറുന്ന ഈ പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വിശ്വാസികളുടെ മഹാപ്രവാഹത്തെ വരവേറ്റുകൊണ്ട് അറഫാ മൈതാനം പൂർണ സജ്ജമായിക്കഴിഞ്ഞു.&lt;/p&gt;&lt;p&gt;ഹജ്ജിന്&zwj;റെ പരമപ്രധാനമായ ചടങ്ങായ അറഫാ സംഗമത്തിനായി, ലോക മുസ്ലിംകളുടെ പ്രതിനിധികളായി ഒത്തുചേരുന്ന ഹാജിമാർ &lsquo;ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്&rsquo; എന്ന തൽബിയത്ത് മന്ത്രധ്വനികളാൽ പുണ്യഭൂമിയെ ആത്മീയസാന്ദ്രമാക്കും. ചൊവ്വാഴ്ച നമിറാ പള്ളിയിൽ നടക്കുന്ന അറഫാ പ്രഭാഷണത്തോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമാവുക.&lt;/p&gt;&lt;p&gt;പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ചുകൊണ്ട് നടക്കുന്ന ഈ വർഷത്തെ അറഫാ പ്രഭാഷണത്തിന് മദീനയിലെ പ്രമുഖ പണ്ഡിതനും പ്രവാചക പള്ളിയിലെ ഇമാമുമായ ഡോ. അഹ്മദ് അൽ ഹുദൈഫി നേതൃത്വം നൽകും. മലയാളം ഉൾപ്പെടെ 50 ഓളം ലോക ഭാഷകളിൽ ഈ പ്രഭാഷണം തത്സമയം വിവർത്തനം ചെയ്ത് ലഭ്യമാക്കാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സൗദി അധികൃതർ ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാത്രി മുതൽ മിനാ താഴ്&zwnj;വരയിൽ തങ്ങിയിരുന്ന തീർഥാടക ലക്ഷങ്ങൾ പുലർച്ചെയോടെ തന്നെ അറഫാ മൈതാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. മധ്യാഹ്നം മുതൽ സൂര്യാസ്തമയം വരെയാണ് അറഫയിലെ പ്രധാന സമ്മേളനം. പ്രഭാഷണത്തിന് ശേഷം ളുഹർ, അസർ നമസ്കാരങ്ങൾ ഒരുമിച്ച് ചുരുക്കി നിർവഹിക്കുന്നതോടെ തീർഥാടകർ പൂർണമായും ദൈവസ്മരണയിലും പാപമോചന പ്രാർഥനകളിലും മുഴുകും.&lt;/p&gt;&lt;p&gt;ചൊവ്വാഴ്ച സൂര്യാസ്തമയത്തോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. തുറന്ന ആകാശത്തിന് കീഴിൽ രാത്രി അവിടെ വിശ്രമിക്കും. ബുധനാഴ്ച പുലർച്ചെ ജംറയിലെത്തി പിശാചിെൻറ പ്രതീകത്തിന് കല്ലെറിയുകയും മുടി മുറിക്കുകയും ചെയ്യുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് അർദ്ധവിരാമമാകും. തുടർന്ന് മിനായിലെ കൂടാരങ്ങളിലേക്ക് മടങ്ങുന്ന തീർഥാടകർ വരും ദിവസങ്ങളിൽ ബാക്കി കർമങ്ങൾ പൂർത്തിയാക്കും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/over-18-lakhs-pilgrims-move-to-plains-of-arafat-for-main-ritual-articleshow-rkuyl11"/>
        </item>
        <item>
            <title><![CDATA[ഭക്ഷണത്തിൻ്റെ ബുദ്ധിമുട്ട് എനിക്കറിയാം; വിശപ്പിന്റെ വിളി കേൾക്കുന്ന കോർഫഖാനിലെ സിദ്ദിഖ്]]></title>
            <link>https://www.asianetnews.com/video/new-calicut-restaurant-khorfakkan-gulf-roundup-asianetnews-pravasam-videoshow-fo9iat7</link>
            <guid isPermaLink="true">https://www.asianetnews.com/video/new-calicut-restaurant-khorfakkan-gulf-roundup-asianetnews-pravasam-videoshow-fo9iat7</guid>
            <pubDate>Mon, 25 May 2026 22:55:17 +0530</pubDate>
            <description><![CDATA[&lt;p&gt;കണ്ണിലിരുട്ട് കയറുന്ന വിശപ്പ്, കൈയിൽ പണവുമില്ല, അങ്ങനെയുള്ളവർക്ക് ആശ്രയമാണ് പതിറ്റാണ്ടുകളായി കോർഫഖാനിലെ ഈ ഹോട്ടലും അത് നടത്തുന്ന സിദ്ദിഖും&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xab5ff0" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കാണാം ഗൾഫ് റൗണ്ട് അപ്പ്&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Mohan</dc:creator>
            <atom:link href="https://www.asianetnews.com/video/new-calicut-restaurant-khorfakkan-gulf-roundup-asianetnews-pravasam-videoshow-fo9iat7"/>
        </item>
        <item>
            <title><![CDATA[എമിറേറ്റ്സ് ഡ്രോ: വിജയികളായി 1849 പേർ; മൊത്തം സമ്മാനത്തുക 31,635 ഡോളർ]]></title>
            <link>https://www.asianetnews.com/pravasam/emirates-draw-winners-from-the-week-2026-may-18-to-24-articleshow-t5pbzni</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/emirates-draw-winners-from-the-week-2026-may-18-to-24-articleshow-t5pbzni</guid>
            <pubDate>Mon, 25 May 2026 19:22:23 +0530</pubDate>
            <description><![CDATA[&lt;p&gt;മൊത്തം 1,849 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 31,635 ഡോളർ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksfpgqh8acqhy60d6s7p9psf,imgname-emirates-draw-1779717135912.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മെയ് 18 മുതൽ 24 വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു. മൊത്തം 1,849 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 31,635 ഡോളർ. വിജയികളുടെ വിവരങ്ങൾ ചുവടെ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;22 മെയ് 2026 - ഈസി6&lt;/strong&gt;&lt;/p&gt;&lt;p&gt;ഈസി6 ഗെയിമിൽ മൊത്തം 484 പേരാണ് വിജയികളായത്. സമ്മാനത്തുകയായി ഇവർ നേടിയത് 4,451 ഡോളറാണ്.&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 25, 20, 4, 21, 5, 28.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;23 മെയ് 2026 - ഫാസ്റ്റ്5&lt;/strong&gt;&lt;/p&gt;&lt;p&gt;ഫാസ്റ്റ്5 വിജയികളുടെ എണ്ണം 37 ആണ്. മൊത്തം സമ്മാനത്തുക 380 ഡോളർ.&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 18, 28, 8, 21, 13, 20&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;24 മെയ് 2026 - മെഗാ7&lt;/strong&gt;&lt;/p&gt;&lt;p&gt;മെഗാ7 മത്സരത്തിൽ 1070 പേർ വിജയിച്ചു. മൊത്തം സമ്മാനത്തുക 6,664 ഡോളർ.&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 20, 33, 27, 25, 30, 9, 15&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/emirates-draw-winners-from-the-week-2026-may-18-to-24-articleshow-t5pbzni"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ തൊഴിലാളികളുടെ സംരക്ഷണത്തിനായി പുതിയ ലേബർ ട്രാൻസ്ഫർ നിയമങ്ങൾ; തൊഴിലുടമകളുടെ ദുരുപയോഗങ്ങൾക്ക് കടുത്ത നിയന്ത്രണം]]></title>
            <link>https://www.asianetnews.com/pravasam/new-labor-transfer-rules-in-kuwait-for-the-protection-of-workers-articleshow-1bdzbg4</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/new-labor-transfer-rules-in-kuwait-for-the-protection-of-workers-articleshow-1bdzbg4</guid>
            <pubDate>Mon, 25 May 2026 17:50:12 +0530</pubDate>
            <description><![CDATA[കുവൈത്തിൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പുതിയ ലേബർ ട്രാൻസ്ഫർ നിയമ ഭേദഗതികൾ നടപ്പിലാക്കി. തൊഴിലുടമയുടെ അനാസ്ഥ, വ്യാജ അബ്സ്കോണ്ടിംഗ് കേസുകൾ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന നിയമപ്രകാരം, പ്രത്യേക സാഹചര്യങ്ങളിൽ ഒരു വർഷം പൂർത്തിയാകും മുമ്പേ സ്പോൺസർ മാറാൻ സാധിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmxz3qzyjs282kj05k268tq,imgname-kuwait-sea-1776671493887.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികളുടെ സംരക്ഷണത്തിനായി പുതിയ ലേബർ ട്രാൻസ്ഫർ നിയമങ്ങൾ. തൊഴിലുടമകളുടെ അനാസ്ഥ, വ്യാജ അബ്സ്കോണ്ടിംഗ് കേസുകൾ, റെസിഡൻസി നടപടികളിലെ വൈകിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനാണ് കുവൈത്ത് സർക്കാർ പുതിയ ലേബർ ട്രാൻസ്ഫർ ഭേദഗതികൾ നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പും പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് മറ്റൊരു സ്പോൺസറിലേക്ക് മാറാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകും.&lt;/p&gt;&lt;p&gt;തൊഴിലുടമയുടെ അനാസ്ഥ മൂലം ഇഖാമയോ വർക്ക് പെർമിറ്റോ ലഭിക്കാത്തത്, കമ്പനിയുടെ ഫയൽ സസ്പെൻഡ് ചെയ്യപ്പെട്ടത്, വ്യാജ ഹുറൂബ്/അബ്സ്കോണ്ടിംഗ് കേസ് നൽകിയത്, തൊഴിലാളിയുടെ അവകാശങ്ങൾ തടയാനുള്ള ശ്രമങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കും. നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കെതിരെ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് തടയൽ, പുതിയ വർക്ക് പെർമിറ്റുകൾ സസ്പെൻഡ് ചെയ്യൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് അധികാരം നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും തൊഴിലുടമകളുടെ ദുരുപയോഗം തടയുകയും ചെയ്യുന്നതിനുള്ള കുവൈത്തിന്&zwj;റെ പുതിയ നീക്കമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/new-labor-transfer-rules-in-kuwait-for-the-protection-of-workers-articleshow-1bdzbg4"/>
        </item>
        <item>
            <title><![CDATA[വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം; മിനയിലെ വെള്ളക്കൂടാരങ്ങളിലേക്ക് തീർത്ഥാടക പ്രവാഹം]]></title>
            <link>https://www.asianetnews.com/pravasam/hajj-2026-commences-pilgrims-influxes-into-the-iconic-city-of-mena-articleshow-kr6uvbv</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/hajj-2026-commences-pilgrims-influxes-into-the-iconic-city-of-mena-articleshow-kr6uvbv</guid>
            <pubDate>Mon, 25 May 2026 17:35:10 +0530</pubDate>
            <description><![CDATA[ആഗോള മുസ്ലിം സമൂഹത്തിന്&zwj;റെ പുണ്യ ഹജ്ജ് കർമ്മങ്ങൾക്ക് ഔപചാരിക തുടക്കമായി. 18 ലക്ഷത്തോളം തീർത്ഥാടകർ ഹജ്ജിന്&zwj;റെ ആദ്യ ദിനമായ തർവിയത്ത് നാളിൽ 'ലബൈക്' മന്ത്രധ്വനികളോടെ മിനയിലെ തമ്പുകളിലേക്ക് എത്തിച്ചേർന്നു. പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് മുന്നോടിയായി തീർത്ഥാടകർ ഇവിടെ പ്രാർത്ഥനകളിൽ മുഴുകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksffnk8r0y3b3ff0cjn9rge5,imgname-fotojet---2026-05-25t171903.229-1779709955352.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: ആഗോള മുസ്ലിം സമൂഹത്തിന്&zwj;റെ പുണ്യനഗരിയിൽ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഔപചാരികമായ തുടക്കമായി. മധ്യപൂർവേഷ്യയിലെ അശാന്തമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും, 162 രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്ന് 1,75,000 പേരും കേരളത്തിൽ നിന്ന് 18,000 പേരും ഉൾപ്പെടുന്നു. ഹജ്ജിന്&zwj;റെ ആദ്യ ദിനമായ തിങ്കളാഴ്ച (തർവിയത്ത് നാളിൽ), 'ലബൈക്' മന്ത്രധ്വനികളോടെ ലക്ഷക്കണക്കിന് വിശ്വാസികൾ മിനയിലെ തമ്പുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ മക്കയുടെ ഈ താഴ്&zwnj;വര ലോകത്തിലെ ഏറ്റവും വലിയ സീസണൽ നഗരമായി മാറി.&lt;/p&gt;&lt;p&gt;മക്കയിൽ താമസിച്ചിരുന്ന തീർത്ഥാടകർ ഞായറാഴ്ച വൈകിട്ട് മുതൽ മിന ലക്ഷ്യമാക്കി നീങ്ങുകയും തിങ്കളാഴ്ച ഉച്ചയോടെ ഭൂരിഭാഗം പേരും എത്തിച്ചേരുകയും ചെയ്തു. പുണ്യയാത്രയ്ക്കുള്ള സജ്ജീകരണം എന്നർത്ഥമുള്ള 'യൗമുത്തർവിയ' എന്ന ഈ ആദ്യദിനത്തിൽ പ്രത്യേക കർമങ്ങളൊന്നുമില്ലെങ്കിലും, പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് മുന്നോടിയായി അഞ്ചു നേരത്തെ നമസ്കാരങ്ങളോടെ തീർത്ഥാടകർ പ്രാർത്ഥനകളിൽ മുഴുകുന്നു. ദുൽഹജ്ജ് 13 വരെ നാലു ദിവസത്തോളം തീർത്ഥാടകരുടെ താമസം മിനായിലായിരിക്കും.&lt;/p&gt;&lt;p&gt;കേവലം താൽക്കാലിക താമസസ്ഥലമെന്നതിനപ്പുറം, അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സ്മാർട്ട് സിറ്റിയാണ് മിന. സുരക്ഷ, ആരോഗ്യം, ഭക്ഷണം എന്നിവ ഉറപ്പാക്കുന്ന വിപുലമായ ലോജിസ്റ്റിക്കൽ ഫ്രെയിംവർക്ക് ഇവിടെയുണ്ട്. 26 ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള, 25 ദശലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനയിൽ ഇത്തവണ രണ്ടു ലക്ഷത്തോളം തമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. കേന്ദ്രീകൃത വൈദ്യുതി-കൂളിംഗ് ഗ്രിഡുകൾ, കാര്യക്ഷമമായ ക്രൗഡ് മാനേജ്&zwnj;മെന്&zwj;റ് എന്നിവയിലൂടെ വലിയ ജനക്കൂട്ടത്തെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിൽ ആഗോള മാതൃകയാണ് ഈ പുണ്യസ്ഥലം.&lt;/p&gt;&lt;h2&gt;വരും ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ&lt;/h2&gt;&lt;p&gt;ചൊവ്വാഴ്ച: തിങ്കളാഴ്ച രാത്രിയോടെ തന്നെ തീർത്ഥാടകർ അറഫയിലേക്ക് നീങ്ങും. ചൊവ്വാഴ്ച ഉച്ച മുതൽ സൂര്യാസ്തമനം വരെ അറഫയിൽ തങ്ങുന്നതോടെ ഹജ്ജിെൻറ ഏറ്റവും പ്രധാന ചടങ്ങ് പൂർത്തിയാകും. തുടർന്ന് രാത്രി മുസ്ദലിഫയിൽ രാപ്പാർക്കും.&lt;/p&gt;&lt;p&gt;ബുധനാഴ്ച: പുലർച്ചെയോടെ ജംറയിലെ കല്ലേറ് കർമത്തിനായി പുറപ്പെടും. അതിനുശേഷം മുടിമുറിക്കൽ, ഹജ്ജിന്&zwj;റെ ത്വവാഫ്, സഇയ് എന്നിവ കഴിയുന്നതോടെ കർമങ്ങൾക്ക് അർദ്ധവിരാമമാകും. വ്യാഴം, ശനി: തുടർന്ന് മിനായിൽ മൂന്ന് ദിവസം കൂടി താമസിച്ച്, ദിവസവും കല്ലേറ് കർമം പൂർത്തിയാക്കി ശനിയാഴ്ചയോടെ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് പൂർണ സമാപനമാകും.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/hajj-2026-commences-pilgrims-influxes-into-the-iconic-city-of-mena-articleshow-kr6uvbv"/>
        </item>
        <item>
            <title><![CDATA[ദുബായ് പ്രവാസികൾക്ക് തിരിച്ചടി; ജീവിതച്ചെലവേറും, ജൂൺ ഒന്ന് മുതൽ ടോളിന് നികുതി, പുതിയ നിരക്കുകൾ അറിയാം]]></title>
            <link>https://www.asianetnews.com/pravasam/dubai-motorists-to-pay-5-per-cent-value-added-tax-on-every-salik-toll-gate-crossing-from-june-1-articleshow-t8mssbw</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/dubai-motorists-to-pay-5-per-cent-value-added-tax-on-every-salik-toll-gate-crossing-from-june-1-articleshow-t8mssbw</guid>
            <pubDate>Mon, 25 May 2026 17:17:29 +0530</pubDate>
            <description><![CDATA[&lt;p&gt;ദുബായിലെ സാലിക് ടോൾ ഗേറ്റുകളിൽ 5 ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു. 2026 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം, ടോൾ നിരക്കുകളിലും ടാഗ് ആക്ടിവേഷൻ ഫീസിലും അധികച്ചെലവുണ്ടാക്കും. ഇത് ദിവസേന യാത്ര ചെയ്യുന്ന പ്രവാസികളുടെ ബജറ്റിനെ ബാധിച്ചേക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jnjtb452qdtm1jek2000e59h,imgname-fotojet---2025-03-05t144700.742.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: ദുബായിലെ സാലിക് ടോൾ ഗേറ്റ് ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ഇനി യാത്രാച്ചെലവേറും. സാലിക് ടോൾ ഗേറ്റ് നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചു. മെയ് 22 വെള്ളിയാഴ്ചയാണ് സാലിക് ഓപ്പറേറ്റർമാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2026 ജൂൺ ഒന്ന് മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും 5 ശതമാനം വാറ്റ് അധികമായി നൽകേണ്ടി വരും. ദുബായിലെ 10 ടോൾ ഗേറ്റുകൾക്കും ഈ നികുതി ബാധകമായിരിക്കും.&lt;/p&gt;&lt;h2&gt;സാലിക്കിന്&zwj;റെ പീക്ക്, ഓഫ്-പീക്ക് സമയങ്ങളിലെ പുതുക്കിയ നിരക്കുകൾ&lt;/h2&gt;&lt;p&gt;&lt;strong&gt;തിരക്കുള്ള സമയം&lt;/strong&gt;&lt;/p&gt;&lt;p&gt;രാവിലെ 6 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെയും നികുതിക്ക് മുൻപ് 6 ദിർഹവും നികുതിക്ക് ശേഷം 6.30 ദിർഹവുമാണ് നിരക്ക്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയും രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെയും നികുതിക്ക് മുൻപ് 4 ദിർഹവും നികുതിക്ക് ശേഷം 4.20 ദിർഹവുമാണ് നിരക്ക്.&lt;/p&gt;&lt;p&gt;പുലർച്ചെ 1 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ പതിവുപോലെ ടോൾ നിരക്കുകൾ ഈടാക്കില്ല. ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റിനെ ഈ നിരക്ക് വർധനവ് ബാധിക്കും. സാലിക് ഗേറ്റുകളിൽ നിന്ന് പിരിച്ചെടുക്കുന്ന വാറ്റ് തുക പൂർണ്ണമായും യുഎഇ നിയമപ്രകാരം ഫെഡറൽ ടാക്സ് അതോറിറ്റിക്ക് കൈമാറുമെന്ന് സാലിക് കമ്പനി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/dubai-motorists-to-pay-5-per-cent-value-added-tax-on-every-salik-toll-gate-crossing-from-june-1-articleshow-t8mssbw"/>
        </item>
        <item>
            <title><![CDATA[താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്; ജൂണിൽ കുവൈത്ത് ചുട്ടുപൊള്ളും]]></title>
            <link>https://www.asianetnews.com/pravasam/temperature-to-rise-in-kuwait-from-june-articleshow-ihq1u5y</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/temperature-to-rise-in-kuwait-from-june-articleshow-ihq1u5y</guid>
            <pubDate>Mon, 25 May 2026 14:58:49 +0530</pubDate>
            <description><![CDATA[&lt;p&gt;ജൂണിൽ കുവൈത്ത് ചുട്ടുപൊള്ളും. ജൂൺ മാസത്തിന്&zwj;റെ തുടക്കത്തോടെ താപനില 50 ഡിഗ്രിക്ക് അടുത്തെത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷകൻ ഈസ റമദാൻ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khqqrs3g0c032k2n4dhkzabv,imgname-fotojet--1--1771396949104.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: മേയ് പകുതിയോടെ കുവൈത്തിൽ താപനില വൻതോതിൽ ഉയരുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പകൽ സമയത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും ജൂൺ മാസത്തിന്&zwj;റെ തുടക്കത്തോടെ ഇത് 50 ഡിഗ്രിക്ക് അടുത്തെത്താൻ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹത്തിന്&zwj;റെ പ്രവചനം.&lt;/p&gt;&lt;p&gt;ഈ വർഷത്തെ വേനൽക്കാലം സാധാരണയേക്കാൾ നേരത്തെ തന്നെ കടുത്ത ചൂടിലേക്ക് നീങ്ങുകയാണെന്ന് തന്&zwj;റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെ അദ്ദേഹം വ്യക്തമാക്കി. 'അൽ-ബവാരിഹ്', 'ബാരിഹ് അൽ-തുരയ്യ' എന്നീ പ്രാദേശിക വരണ്ട കാറ്റിന്&zwj;റെ സീസണുകൾ പതിവിലും നേരത്തെ ആരംഭിക്കുന്നതാണ് ഈ പെട്ടെന്നുള്ള വ്യതിയാനത്തിന് കാരണം. ഇതിനൊപ്പം ഔദ്യോഗിക വേനൽക്കാലത്തിന്&zwj;റെ വരവ് കൂടി അടുക്കുന്നതോടെ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് വായുവിൽ പൊടിപടലങ്ങൾ ഉയരുന്നതിനും പകൽ സമയങ്ങളിൽ ചൂട് കൂടുതൽ കഠിനമായി അനുഭവപ്പെടുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/temperature-to-rise-in-kuwait-from-june-articleshow-ihq1u5y"/>
        </item>
        <item>
            <title><![CDATA[ലൈസൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കില്ല; ഒമാനിൽ ജൂൺ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും]]></title>
            <link>https://www.asianetnews.com/pravasam/professional-licences-mandatory-for-energy-mining-sector-workers-in-oman-articleshow-6rylb69</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/professional-licences-mandatory-for-energy-mining-sector-workers-in-oman-articleshow-6rylb69</guid>
            <pubDate>Mon, 25 May 2026 14:32:38 +0530</pubDate>
            <description><![CDATA[ഒമാനിലെ ഊർജ്ജ, ഖനന മേഖലകളിലെ തൊഴിലാളികൾക്ക് ജൂൺ ഒന്ന് മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും വർക്ക് പെർമിറ്റ് പുതുക്കി നൽകാതിരിക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hf48xeeqms8qpkhpdyp1tzw3,imgname-oman-national-holiday.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്&zwnj;കറ്റ്: ഒമാനിലെ ഊർജ്ജ-, ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇളവ് അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിൽ, നിശ്ചിത തീയതിക്ക് മുൻപായി എല്ലാ സ്ഥാപനങ്ങളും ജീവനക്കാരും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലൈസൻസ് കൈപ്പറ്റണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം കർശന നിർദ്ദേശം നൽകി.&lt;/p&gt;&lt;p&gt;തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും പ്രധാന വ്യവസായ മേഖലകളിലെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനുമായി 'ഒമാൻ എനർജി അസോസിയേഷനുമായി' ചേർന്നാണ് മന്ത്രാലയം ഈ പുതിയ നീക്കം നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം നിർദ്ദിഷ്ട തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സാധുവായ പ്രൊഫഷണൽ ലൈസൻസ് ഇല്ലെങ്കിൽ അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകില്ല. ഇത് കൂടാതെ, പുതുതായി ഒമാനിലേക്ക് വരാനിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് ലൈസൻസിംഗിന്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാതിരിക്കുകയോ ലൈസൻസ് നടപടികൾ പൂർത്തിയാക്കാതിരിക്കുകയോ ചെയ്താൽ നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ച് കമ്പനികൾക്കും തൊഴിലാളികൾക്കും വൻ തുക സാമ്പത്തിക പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.&lt;/p&gt;&lt;h2&gt;&lt;strong&gt;ലൈസൻസ് നിർബന്ധമാക്കിയ പ്രധാന തസ്തികകൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഊർജ്ജ, ഖനന മേഖലയിലെ ഒട്ടുമിക്ക സാങ്കേതിക-ഓപ്പറേഷണൽ തസ്തികകൾക്കും ഈ നിയമം ബാധകമാണ്.&amp;nbsp;&lt;/p&gt;&lt;ul&gt; &lt;li&gt;ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അഡ്വൈസർമാർ&lt;/li&gt; &lt;li&gt;ക്രെയിൻ, ഹെവി എക്യുപ്&zwnj;മെന്റ് ഓപ്പറേറ്റർമാർ&lt;/li&gt; &lt;li&gt;ഡ്രില്ലിംഗ് തൊഴിലാളികൾ&lt;/li&gt; &lt;li&gt;വെൽഡർമാർ&lt;/li&gt; &lt;li&gt;ഇലക്ട്രീഷ്യന്മാർ&lt;/li&gt; &lt;li&gt;മെക്കാനിക്കുകൾ&lt;/li&gt; &lt;li&gt;മെയ്ന്റനൻസ് ടെക്നീഷ്യന്മാർ&lt;/li&gt; &lt;li&gt;പൈപ്പ് ഫിറ്റർമാർ&lt;/li&gt; &lt;li&gt;സിഎൻസി മെഷീൻ ഓപ്പറേറ്റർമാർ&lt;/li&gt;&lt;/ul&gt;&lt;p&gt;അംഗീകരിക്കപ്പെട്ട തസ്തികകളുടെ പട്ടിക കൃത്യമായി പരിശോധിക്കാനും, ബാധകമായ എല്ലാ ജീവനക്കാരെയും നിശ്ചിത തീയതിക്ക് മുൻപായി മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യിക്കാനും കമ്പനികളോട് അധികൃതർ ആവശ്യപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/professional-licences-mandatory-for-energy-mining-sector-workers-in-oman-articleshow-6rylb69"/>
        </item>
        <item>
            <title><![CDATA[എബോള ഭീതി; യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി ഒമാൻ]]></title>
            <link>https://www.asianetnews.com/international-news/ebola-outbreak-oman-issues-stringent-travel-advisory-for-airlines-and-passengers-articleshow-d0d4ix2</link>
            <guid isPermaLink="true">https://www.asianetnews.com/international-news/ebola-outbreak-oman-issues-stringent-travel-advisory-for-airlines-and-passengers-articleshow-d0d4ix2</guid>
            <pubDate>Mon, 25 May 2026 12:23:47 +0530</pubDate>
            <description><![CDATA[&lt;p&gt;കോൺഗോയിലും ഉഗാണ്ടയിലും എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ, ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന ജാഗ്രതാ നിർദേശം പുറത്തിറക്കി. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് 21 ദിവസത്തെ നിരീക്ഷണവും ആരോഗ്യ മുൻകരുതലുകളും നിർബന്ധമാക്കി. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krqs1vmvnv7crjvdnyq5madv,imgname-180524154744-ebola-2014-1778914487963.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്&zwnj;കറ്റ്: കോൺഗോ ജനാധിപത്യ റിപ്പബ്ലിക്കിലും ഉഗാണ്ടയിലും എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഒമാനിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും സിവിൽ ഏവിയേഷൻ അതോറിറ്റി ജാഗ്രതാ നിർദേശം പുറത്തിറക്കി. 'ബുന്ദിബുഗ്യോ' വൈറസ് വകഭേദവുമായി ബന്ധപ്പെട്ട് മേയ് 24-ന് പുറത്തിറക്കിയ സർക്കുലറിൽ ലോകാരോഗ്യ സംഘടനയുടെ ശുപാർശകളും ആഗോള ആരോഗ്യ മുന്നറിയിപ്പുകളും അടിസ്ഥാനമാക്കിയാണ് നിർദേശം പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഒമാനിലെ മെഡിക്കൽ റെസ്പോൺസ് വിഭാഗവുമായി സഹകരിച്ചാണ് നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ഒമാനിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും രോഗബാധിത പ്രദേശങ്ങളിലേക്കോ അവിടെ നിന്ന് വരുന്ന യാത്രക്കാരും കർശന ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. എബോള ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം, പ്രാദേശിക ആരോഗ്യ വകുപ്പുകളും ലോകാരോഗ്യ സംഘടനയും പുറത്തിറക്കുന്ന ആരോഗ്യ മുന്നറിയിപ്പുകൾ നിരന്തരം പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;ആവശ്യമായ സാഹചര്യങ്ങളിൽ ചികിത്സയും മെഡിക്കൽ എവാക്വേഷനും ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. രോഗബാധിത പ്രദേശങ്ങളിൽ കഴിയുന്ന സമയത്ത് പനി, രക്തസ്രാവം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള ആളുകളുമായി സമ്പർക്കം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. രോഗബാധിതരുടെ രക്തം, ശരീര ദ്രാവകങ്ങൾ, വ്യക്തിപരമായ ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതും അപകടകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;അതുപോലെ, രോഗബാധിതരുടെയോ മരണപ്പെട്ടവരുടെയോ സംസ്കാര ചടങ്ങുകളിലോ വലിയ കൂട്ടായ്മകളിലോ നേരിട്ടുള്ള സമ്പർക്കം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചു. കാട്ടുമൃഗങ്ങളെയും പാകം ചെയ്യാത്ത മാംസവും ഒഴിവാക്കണം&lt;/p&gt;&lt;p&gt;ബാധിത പ്രദേശങ്ങളിൽ കഴിയുമ്പോൾ കാട്ടുമൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതും പൂർണ്ണമായി പാകം ചെയ്യാത്ത മാംസം കഴിക്കുന്നതും ഒഴിവാക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. കൈകൾ പതിവായി സോപ്പുപയോഗിച്ച് കഴുകുകയും ആൽക്കഹോൾ അധിഷ്ഠിത സാനിറ്റൈസറുകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് നിർദേശത്തിൽ പറയുന്നു.&lt;/p&gt;&lt;h2&gt;21 ദിവസം നിരീക്ഷണം&lt;/h2&gt;&lt;p&gt;രോഗബാധിത രാജ്യങ്ങളിൽ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാർ യാത്ര അവസാനിച്ച തീയതി മുതൽ 21 ദിവസം ആരോഗ്യനില നിരീക്ഷിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഈ കാലയളവിൽ പനി, കടുത്ത തലവേദന, ഛർദ്ദി, വയറിളക്കം, അസാധാരണ രക്തസ്രാവം, അതിയായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നവർ ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. അടുത്തിടെ നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും, മെഡിക്കൽ പരിശോധന പൂർത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;വായുവിലൂടെ പകരില്ലെന്ന് സിഎഎ&lt;/strong&gt;&lt;/p&gt;&lt;p&gt;എബോള വൈറസ് വായുവിലൂടെ പകരുന്ന രോഗമല്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. രോഗബാധിതരുടെ ശരീര ദ്രാവകങ്ങളുമായോ മലിനമായ വസ്തുക്കളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്.&lt;/p&gt;&lt;p&gt;അതേസമയം കോംഗോയിൽ 900-ലധികം സംശയാസ്പദമായ കേസുകൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. നിലവിലുള്ള അരക്ഷിതാവസ്ഥയും ഭയവും സമൂഹങ്ങൾക്കുള്ളിൽ അവിശ്വാസം വളർത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എബോള വൈറസിന്റെ 'ബുന്ദിബുഗ്യോ' വകഭേദം മൂലമാണ് ഈ രോഗം പടരുന്നത്. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ പനി ഉണ്ടോ എന്ന് പരിശോധിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ടെന്നും പ്രസ്താനയിൽ പറയുന്നു. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുകയും അതിവേഗം റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത് രോഗവ്യാപനം കുറയ്ക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും നിർണായകമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/ebola-outbreak-oman-issues-stringent-travel-advisory-for-airlines-and-passengers-articleshow-d0d4ix2"/>
        </item>
        <item>
            <title><![CDATA[വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ലഗേജ് പരിശോധിച്ചപ്പോള്‍ സംശയം; കസ്റ്റംസ് പിടികൂടിയത് അഞ്ച് കിലോയിലധികം കഞ്ചാവ്]]></title>
            <link>https://www.asianetnews.com/pravasam/customs-officials-arrested-passenger-who-hide-5-kg-cannabis-in-luggage-articleshow-28axy1o</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/customs-officials-arrested-passenger-who-hide-5-kg-cannabis-in-luggage-articleshow-28axy1o</guid>
            <pubDate>Mon, 25 May 2026 11:57:29 +0530</pubDate>
            <description><![CDATA[&lt;p&gt;വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് അഞ്ച് കിലോയിലധികം കഞ്ചാവ്. യാത്രക്കാരന്&zwj;റെ വ്യക്തിഗത ലഗേജുകൾ പരിശോധിച്ചപ്പോഴാണ് അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksewx29apc7t0f6mwzdpaq2j,imgname-cannabis-1779690277162.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്&zwnj;കറ്റ്: മസ്&zwnj;കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം. 5.426 കിലോഗ്രാം കഞ്ചാവുമായി തായ്&zwnj;ലൻഡ് സ്വദേശിയായ യാത്രക്കാരനാണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. വിമാനത്താവളത്തിൽ വെച്ച് ഇയാളെ റോയൽ ഒമാൻ പൊലീസ് കസ്റ്റംസ് പിടികൂടി.&lt;/p&gt;&lt;p&gt;യാത്രക്കാരന്&zwj;റെ വ്യക്തിഗത ലഗേജുകൾ പരിശോധിച്ചപ്പോഴാണ് അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആകെ 14 പാക്കറ്റുകളിലായാണ് മയക്കുമരുന്ന് പാക്ക് ചെയ്തിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് നീക്കം പൊളിഞ്ഞത്. പിടിയിലായ പ്രതിക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. മയക്കുമരുന്ന് കടത്ത് തടയുന്നതിനായി വിമാനത്താവളങ്ങളിലും മറ്റ് അതിർത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/customs-officials-arrested-passenger-who-hide-5-kg-cannabis-in-luggage-articleshow-28axy1o"/>
        </item>
        <item>
            <title><![CDATA[ഒറിജിനലിനെ വെല്ലും വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, ഉപഭോക്താക്കളെ വഞ്ചിച്ച് വിൽപ്പന തകൃതി, പരിശോധനയിൽ എട്ട് സ്ഥാപനങ്ങൾ പൂട്ടിച്ചു]]></title>
            <link>https://www.asianetnews.com/pravasam/kuwait-authorities-shut-down-eight-shops-for-selling-counterfeit-products-articleshow-97o4dp8</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kuwait-authorities-shut-down-eight-shops-for-selling-counterfeit-products-articleshow-97o4dp8</guid>
            <pubDate>Mon, 25 May 2026 10:42:39 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്തിൽ ഒറിജിനലിനെ വെല്ലും വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിറ്റഴിച്ച എട്ട് കടകൾ അധികൃതർ അടപ്പിച്ചു. നിയമലംഘനം നടത്തിയ ഈ സ്ഥാപനങ്ങളിൽ നിന്ന് വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കൂടാതെ, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിറ്റതിന് ഒരു ഹെർബൽ വിപണന കേന്ദ്രവും അടപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksermyw6x98j2gmcnba9tw51,imgname-fotojet---2026-05-25t104002.463-1779685817222.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ കൈവശം വെയ്ക്കുകയും വിൽപന നടത്തുകയും ചെയ്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ശക്തമായ നടപടി. ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ സംഘവും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് സംരക്ഷണ ചട്ടങ്ങളും ലംഘിച്ച് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഉപഭോക്താക്കൾക്ക് വിറ്റഴിക്കാനായിരുന്നു ഈ സ്ഥാപനങ്ങളുടെ ശ്രമമെന്ന് അധികൃതർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാർത്ഥ കമ്പനികളുടെ അവകാശങ്ങളെ ഹനിക്കുന്നതിനൊപ്പം വ്യാജ വ്യാപാരത്തിനെതിരെയുള്ള കുവൈത്തിന്&zwj;റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പരിശോധനയ്ക്കിടയിൽ കണ്ടെത്തിയ വ്യാജ ഉൽപ്പന്നങ്ങളെല്ലാം അധികൃതർ പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ എട്ട് കടകൾ ഉടനടി പൂട്ടിപ്പിക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കസ്റ്റഡി റിപ്പോർട്ടുകൾ ഫയൽ ചെയ്തതായും ആവശ്യമായ തുടർ നിയമനടപടികൾ ആരംഭിച്ചതായും സുരക്ഷാ വിഭാഗം അറിയിച്ചു. ഇതോടൊപ്പം നടന്ന മറ്റൊരു പരിശോധനയിൽ ഫർവാനിയ ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനങ്ങളിലും പ്രത്യേക നിരീക്ഷണ സംഘം കർശനമായ ഫീൽഡ് പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ഈ കാമ്പെയ്നിൽ ഒരു ഹെർബൽ ഉൽപ്പന്ന വിപണന കേന്ദ്രവും അധികൃതർ അടപ്പിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kuwait-authorities-shut-down-eight-shops-for-selling-counterfeit-products-articleshow-97o4dp8"/>
        </item>
    </channel>
</rss>
