<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 09 Aug 2026 16:31:30 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/spice-entertainment" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെ?; പേളി മാണിയെ പിന്തുണച്ച് ആർജെ അഞ്ജലി]]></title>
            <link>https://www.asianetnews.com/spice-entertainment/rj-anjali-support-pearle-maaney-who-affected-cyber-attack-nowadays-articleshow-3uffheo</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/rj-anjali-support-pearle-maaney-who-affected-cyber-attack-nowadays-articleshow-3uffheo</guid>
            <pubDate>Wed, 29 Jul 2026 14:10:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള അഭിപ്രായത്തിൽ അവതാരക പേളി മാണിക്ക് കടുത്ത വിമർശനം നേരിട്ടു. തുടർന്ന് നൽകിയ വിശദീകരണത്തിനും നെഗറ്റീവ് പ്രതികരണങ്ങൾ ലഭിച്ചിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kypgg7avfs98xjtmtp6hykrg,imgname-befunky-collage--17--1785314418011.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദി&lt;/strong&gt;ല്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കുവെച്ച അഭിപ്രായവുമായി ബന്ധപ്പെട്ട് അവതാരകയും നടിയും ഇൻഫ്ളുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം പേളി വിശദീകരണവും നൽകി. മെച്ചപ്പെട്ട മനുഷ്യനാകാൻ താൻ ശ്രമിക്കുമെന്നും, താൻ ആത്മാര്&zwj;ത്ഥമായും മനസില്&zwj; തട്ടിയെഴുതിയതിനെ ഇത്രയും നെഗറ്റീവായി വ്യാഖ്യാനിച്ചത് ഭയങ്കര വിഷമമായെന്നും എല്ലാ പാർട്ടിയും തനിക്ക് ഇഷ്ടമാണെന്നും പേളി പറഞ്ഞിരുന്നു. എന്നാൽ ഈ വിശദീകരണത്തിനും നിരവധി നെ​ഗറ്റീവ് കമന്റുകളാണ് വന്നത്. തതവസരത്തിൽ പേളിയെ പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ആർജെ അഞ്ജലി.&lt;/p&gt;&lt;p&gt;മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെയാണെന്ന് ചോദിച്ച അഞ്ജലി, രാഷ്ട്രീയം വേറെ ആകാം. പറഞ്ഞതിൽ തെറ്റുണ്ടാകാമെന്നും പക്ഷേ മാപ്പിന് ഒരർത്ഥമെ ഉള്ളൂവെന്നും പറഞ്ഞു. &quot;സദാ ചിരിച്ചു മാത്രം (കാലിൻ ചുവട്ടിലെ മണ്ണ് മാറി പോയാലും )കണ്ടിട്ടുള്ളവർ ആണ്, അപ്പോളജി പറയുമ്പോഴും ഇത്രയധികം ചോദ്യം ചെയ്യപ്പെടുന്നത്. ചിരിച്ചു കൊണ്ട് അപ്പോളജി പറയാനാകില്ലല്ലോ ?ചിരി വരാത്ത,അതിനെ പിടിച്ചു കെട്ടിയ മുഖം തന്നെ അപ്പോളജി. തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ ? മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെയാണ് ??? രാഷ്ട്രീയം വേറെ ആകാം. പറഞ്ഞതിൽ തെറ്റുണ്ടാകാം. മാപ്പ്..അതിന് പക്ഷെ തെറ്റ് പറ്റിയതായി സമ്മതിച്ചു എന്ന ഒരേ ഒരു അർഥമേ ഉണ്ടാകൂ&quot;, എന്നായിരുന്നു ആർജെ അഞ്ജലിയുടെ വാക്കുകൾ.&lt;/p&gt;&lt;p&gt;പേളിയു&zwnj;ടെ ക്ഷമാപണത്തിൽ ആത്മാർത്ഥതയില്ല എന്നാണ് പലരും കമന്റ് ബോക്സിൽ കുറിക്കുന്നത്. ഈ ക്ലാരിഫിക്കേഷൻ പോലും സത്യസന്ധമായി തോന്നുന്നില്ല എന്ന് തോന്നുന്നവരും ഉണ്ട്. &quot;ആ പോസ്റ്റ് ഇട്ടതേ എനിക്ക് ഓര്&zwj;മയുള്ളൂ. ഇട്ട് കുറച്ച് നേരത്തേക്ക് എല്ലാം ഓക്കെയായിരുന്നു. പത്ത് മണിയ്ക്കാണ് പോസ്റ്റ് ചെയ്യുന്നത്. എന്തിട്ടാലും നല്ല വശവും ചീത്ത വശവും കാണുന്നവരുണ്ടാകും. ഭൂരിപക്ഷം പേരും കണ്ടത് നല്ല വശമാണ്. കുറച്ച് സമയം കഴിഞ്ഞതും ഞാന്&zwj; സ്വപ്&zwnj;നത്തില്&zwj; പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങള്&zwj; വരാന്&zwj; തുടങ്ങി. ഞാന്&zwj; അങ്ങനൊന്നും എഴുതിയില്ലല്ലോ, ഇതല്ലല്ലോ ഞാന്&zwj; ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചു. വീട്ടില്&zwj; പോകൂവെന്ന് പറയുന്നത് പോലും സുരക്ഷിതരായിരിക്കണേ എന്ന് പറയുന്നതിന്റെ കൂടെയാണ്. ഇത് നിര്&zwj;ത്തി വീട്ടില്&zwj; പോകണം എന്നല്ല പറയുന്നത്. അത് പറയാന്&zwj; ഞാന്&zwj; ആരുമല്ല. ഞാന്&zwj; പറയേണ്ട ഒരാവശ്യവും എനിക്കില്ല&quot;, എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് പേളി മാണി വിശദീകരണ വീഡിയോയിൽ പറഞ്ഞത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/rj-anjali-support-pearle-maaney-who-affected-cyber-attack-nowadays-articleshow-3uffheo"/>
        </item>
        <item>
            <title><![CDATA['ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ]]></title>
            <link>https://www.asianetnews.com/entertainment-news/kunchacko-boban-indirectly-mocks-the-ongoing-joju-george-s-pr-allegations-against-him-articleshow-5zncg6v</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/kunchacko-boban-indirectly-mocks-the-ongoing-joju-george-s-pr-allegations-against-him-articleshow-5zncg6v</guid>
            <pubDate>Sun, 26 Jul 2026 10:47:49 +0530</pubDate>
            <description><![CDATA[&lt;p&gt;Kunchacko Boban indirectly mocks the ongoing PR allegations against him തനിക്കെതിരെ ഒരു പ്രമുഖ നടനും ഭാര്യയും നെഗറ്റീവ് പി.ആർ. ചെയ്യുന്നുവെന്ന ജോജു ജോർജിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി കുഞ്ചാക്കോ ബോബൻ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyedk361nc51mmq8as6ncf4q,imgname-kunchacko-boban-indirectly-mocks-the-ongoing-joju-george-s-pr-allegations-against-him-1785042930881.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തനിക്കെതിരെ മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും നെഗറ്റിവ് പി.ആർ വർക്ക് ചെയ്യുന്നുണ്ടെന്ന നടൻ ജോജു ജോർജിന്റെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വരവുമായി ബന്ധപ്പെട്ടായിരുന്നു ജോജുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ അവതാരകൻ മിഥുന്റെ ഭാര്യയും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ലക്ഷ്മി മേനോൻ ജോജു പറഞ്ഞ നടൻ ആരാണെന്ന തരത്തിലുള്ള സൂചനകൾ നൽകികൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. ജോജുവിനെ പിന്തുണച്ചുകൊണ്ട് ' ഇത് ആ പെൺകോന്തന്റെയും അവളുടെയും സ്ഥിരം പരിപാടിയാണ്, നമ്മൾ ഇതിനും മുകളിൽ അല്ലേ ചേട്ടാ' എന്നായിരുന്നു ലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിൽ കുറിച്ചത്. എന്നാൽ പങ്കുവച്ച് നിമിഷങ്ങൾക്കകം ലക്ഷ്മി തന്റെ സ്റ്റോറി ഡിലീറ്റ് ചെയ്യുകയുണ്ടായി.&lt;/p&gt;&lt;p&gt;ഇതിന് പിന്നാലെ റെഡിറ്റ്, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ജോജു പറഞ്ഞ നടൻ ആരാണെന്ന തരത്തിലുള്ള ചർച്ചകളും സജീവമായി. കുഞ്ചാക്കോ ബോബൻ ആണ് ജോജു പറഞ്ഞ നടൻ എന്ന തരത്തിലായിരുന്നു റെഡിറ്റ് ചർച്ചകൾ. എന്നാൽ ജോജുവോ കുഞ്ചാക്കോ ബോബനോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. ഇപ്പോഴിതാ ജോജുവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;സിനിമയിൽ അഭിനയിച്ച രണ്ട് കുട്ടികൾ കുഞ്ചാക്കോ ബോബനോടൊപ്പമുള്ള സെറ്റിലെ നിമിഷങ്ങളെ പുകഴ്ത്തി പറഞ്ഞത് കേട്ടുവെന്നും, എങ്ങനെയായിരുന്നു അവരുമായുള്ള അനുഭവം എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. താൻ അവരുടെ ഇടയിൽ നല്ലപോലെ പിആർ വർക്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. 'പിആറിന്റെ കാര്യത്തിൽ ചാക്കോച്ചനെ കഴിഞ്ഞേയുള്ളൂ ആരും എന്നാണ്' ഇതിന് പിന്നാലെ നടൻ സാബുമോന്റെ പ്രതികരണം. &quot;ഓരോ സമയത്തും അതിനുള്ളത് അവർക്ക് (പിആർ ചെയ്യുന്നവർക്ക്) അങ്ങോട്ട് കൊടുക്കും, ഇപ്പോൾ തന്നെ പിആർ വർക്ക് ഓൺലൈനിൽ ആരംഭിച്ചിട്ടുണ്ട് &quot; എന്നും സാബുമോൻ കൂട്ടിച്ചേർക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/kunchacko-boban-indirectly-mocks-the-ongoing-joju-george-s-pr-allegations-against-him-articleshow-5zncg6v"/>
        </item>
        <item>
            <title><![CDATA[16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ സ്വപ്നക്കൂട്; കൊച്ചിൻ ഹനീഫയുടെ വീട്ടിലെത്തി മമ്മൂട്ടി]]></title>
            <link>https://www.asianetnews.com/spice-entertainment/mammootty-visits-late-actor-and-his-thik-fried-cochin-haneefa-new-home-articleshow-946zmt4</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/mammootty-visits-late-actor-and-his-thik-fried-cochin-haneefa-new-home-articleshow-946zmt4</guid>
            <pubDate>Sat, 01 Aug 2026 16:25:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഹനീഫയുടെ രണ്ട് ഇരട്ടക്കുട്ടികളെ ചേർത്തണച്ചും വീടെല്ലാം ചുറ്റി നടന്ന് കണ്ടും കുശലം പറഞ്ഞും ഏതാനും സമയം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി തിരികെ പോന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyyez879rghv4ywva38zj7js,imgname-befunky-collage--29--1785581248744.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാള സിനിമയിൽ ഒരിക്കലും പകരം വയ്ക്കാനില്ലാത്ത നടനാണ് കൊച്ചിൻ ഹനീഫ. സ്വന്തം വീടെന്ന കാലങ്ങളായുന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ആ സ്വപ്നം ഒടുവിൽ ജൂലൈ 26ന് യാഥാർത്ഥ്യമാകുകയും ചെയ്തു. 16 വർഷത്തെ വാടക വീട്ടിലെ താമസം അവസാനിപ്പിച്ച് നടന്റെ കുടുംബം സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ സ്വപ്നക്കൂട് കാണാനായി മമ്മൂട്ടി എത്തിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഹനീഫയുടെ രണ്ട് ഇരട്ടക്കുട്ടികളെ ചേർത്തണച്ചും വീടെല്ലാം ചുറ്റി നടന്ന് കണ്ടും കുശലം പറഞ്ഞും ഏതാനും സമയം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി തിരികെ പോന്നത്. വെണ്ണലയിലെ അംബേദ്കർ റോഡിലാണ് &lsquo;കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ&rsquo; സ്ഥിതി ചെയ്യുന്നത്. ഹനീഫയുടെ മരണ ശേഷം മമ്മൂട്ടി, ദിലീപ് അടക്കമുള്ളവര്&zwj; സഹായിക്കാന്&zwj; ഉണ്ടായിരുന്നുവെങ്കിലും സ്വന്തം വീട് തങ്ങളുടെ അധ്വാനം കൊണ്ട് വേണമെന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. അത് യാഥാര്&zwj;ത്ഥ്യമാകാന്&zwj; 16 വര്&zwj;ഷം എടുത്തുവെന്ന് മാത്രം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;കൊച്ചിൻ ഹനീഫയുമായി വളരെ അടുത്ത ബന്ധമായിരുന്ന ആളായിരുന്നു മമ്മൂട്ടി. സിനിമയിലെ ഏറ്റവും വലിയ സൗഹൃദം. &ldquo;ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്രമാത്രം സ്നേഹം മമ്മൂക്കക്ക് ഹനീഫിക്കയോടുണ്ട്. അതിന്റെ ഇരട്ടി ഫനീഫിക്ക പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോൾ ഒരു കൊച്ചുകുഞ്ഞിനെ പോലെ മമ്മൂക്ക പൊട്ടിക്കരഞ്ഞത്. അവസാനം വരെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഹനീഫ ഇക്ക ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക അന്ന് കരഞ്ഞത്. എന്നോടെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന്&rdquo;, എന്നാണ് ഒരിക്കല്&zwj; മുകേഷ് ഇവരുടെ സൗഹൃദത്തെ കുറിച്ച് പറഞ്ഞത്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/mammootty-visits-late-actor-and-his-thik-fried-cochin-haneefa-new-home-articleshow-946zmt4"/>
        </item>
        <item>
            <title><![CDATA['ചിലര്‍ ചിരിച്ചുകൊണ്ട് കഴുത്തറുക്കും, വി.ഡി സർ അങ്ങനെയല്ല'; മുഖ്യമന്ത്രിയെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ]]></title>
            <link>https://www.asianetnews.com/spice-entertainment/actor-dhyan-sreenivasan-about-kerala-chief-minister-vd-satheesan-articleshow-c22rgy0</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actor-dhyan-sreenivasan-about-kerala-chief-minister-vd-satheesan-articleshow-c22rgy0</guid>
            <pubDate>Sun, 02 Aug 2026 22:32:48 +0530</pubDate>
            <description><![CDATA[&lt;p&gt;താൻ മുഖ്യമന്ത്രിയാകുമെന്ന മുൻപത്തെ പരാമർശം വെറും തമാശയായിരുന്നുവെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ഹൈബി ഈഡൻ മുഖ്യമന്ത്രിയായാൽ താൻ പ്രതിപക്ഷ നേതാവാകുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz1pv0h6gf2paywyd6nv4jkm,imgname-befunky-collage--42--1785690161702.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇന്റർവ്യൂ സ്റ്റാർ എന്ന് മലയാളികൾ ഓമനപ്പേരിട്ട് വിളിക്കുന്ന ധ്യാനിന്റെ വേദികളിലെ പ്രസം​ഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ കേരളത്തിലെ മുഖ്യമന്ത്രിയായി താൻ അധികാരത്തിലേറുമ്പോൾ മുന്നിൽ നവ്യ ഉണ്ടാവണമെന്ന് പറഞ്ഞ ധ്യാനിന്റെ വാക്കുകൾ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും സിഎം പരാമാർശവുമായി ധ്യാൻ എത്തിയിരിക്കുകയാണ്. ഒപ്പം മുഖ്യമന്ത്രി വിഡി സതീശനെ കുറിച്ചും ധ്യാൻ സംസാരിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;'ഞാന്&zwj; സിഎം ആവണമെന്ന് പറഞ്ഞത് വെറുതെയാണ്. തമാശയ്ക്ക് പറഞ്ഞ കാര്യമാണ്. ഞാന്&zwj; സിഎം ആവണമെന്ന് പറഞ്ഞപ്പോള്&zwj; ഹൈബി ചേട്ടന്&zwj;(ഹൈബി ഈഡൻ) എന്നെ നോക്കി ചിരിച്ചു. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. നിങ്ങള്&zwj; മുഖ്യമന്ത്രി ആവുമ്പോള്&zwj; ഞാന്&zwj; പ്രതിപക്ഷ നേതാവ് ആയിക്കോളാം. അതുകൊണ്ട് ടെന്&zwj;ഷന്&zwj; വേണ്ട', എന്നായിരുന്നു ഒരു ജ്വല്ലറി ഉദ്ഘാടന വേദിയിൽ ധ്യാൻ പറ&zwj;ഞ്ഞത്.&lt;/p&gt;&lt;p&gt;'നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നമ്മള്&zwj; ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മനസിന്&zwj;റെ സൂചികയാണ് അല്ലെങ്കില്&zwj; മുഖത്തിന്&zwj;റെ സൂചികയാണ് മനസ്. ചില ആള്&zwj;ക്കാരുടെ മനസില്&zwj; ഉള്ളതെല്ലാം തന്നെ മുഖത്ത് വരും. മനസില്&zwj; എന്താണോ ഉള്ളത് അത് മുഖത്ത് കാണാം.&lt;/p&gt;&lt;p&gt;ദേഷ്യവും വിഷമവും എല്ലാം. ചില ആള്&zwj;ക്കാര്&zwj; ചിരിച്ചുകൊണ്ട് കഴുത്തറുക്കും. അങ്ങനെ ഉള്ള ആള്&zwj;ക്കാരെ നമ്മള്&zwj; കണ്ടിട്ടുണ്ടാവും. അങ്ങനെയുള്ളവരുണ്ട്. പക്ഷേ മനസില്&zwj; ഉള്ളതെല്ലാം തുറന്നുപറയുകയും അല്ലെങ്കില്&zwj; മനസിലുള്ളത് മുഖത്ത് കാണിക്കുന്ന ഞാന്&zwj; കണ്ട ചുരുക്കം ചില പേരില്&zwj; ഒരാളാണ് സിഎം വിഡി സതീശന്&zwj; സര്&zwj;', എന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actor-dhyan-sreenivasan-about-kerala-chief-minister-vd-satheesan-articleshow-c22rgy0"/>
        </item>
        <item>
            <title><![CDATA[യഷിനൊപ്പമുള്ള ഫോട്ടോയുമായി വേടൻ]]></title>
            <link>https://www.asianetnews.com/spice-entertainment/rapper-vedan-share-a-photo-with-actor-yash-articleshow-cnlcuny</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/rapper-vedan-share-a-photo-with-actor-yash-articleshow-cnlcuny</guid>
            <pubDate>Sun, 09 Aug 2026 16:31:27 +0530</pubDate>
            <description><![CDATA[&lt;p&gt;ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ട്രെയ്&zwnj;ലർ പുറത്തിറങ്ങി. തതവസരത്തില്&zwj; യഷിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് വേടന്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzk2xqabj7rcfbyh4r5qcm6j,imgname-befunky-collage--36--1786273258827.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;ടൻ യഷിനൊപ്പമുള്ള ഫോട്ടോകൾ പങ്കിട്ട് റാപ്പർ വേടൻ. വേദയിലേക്ക് യഷാണ് വേടനെ കൈ കൊടുത്ത് കയറ്റുന്നത്. ശേഷം ഇരുവരും ആലിം​ഗനം ചെയ്യുന്ന വീഡിയോയുംവേടൻ പങ്കിട്ടിട്ടുണ്ട്. പിന്നാലെ ഇരുവരോടുമുള്ള സ്നേഹം പങ്കിട്ട് നിരവധിപേർ കമന്റുകൾ പങ്കിട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന യഷ് ചിത്രം ടോക്സിക്കിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്&zwj; ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്&zwj;കുന്നുണ്ട്. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.&lt;/p&gt;&lt;p&gt;ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്കു കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. കഥയും കഥാപാത്രങ്ങളും മുൻതൂക്കം നൽകുന്ന, ആഖ്യാനമാണ് ടോക്സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോൾ, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി റായയും കടന്നുവരുമ്പോൾ ടോക്സിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങു വർദ്ധിക്കുന്നു.&lt;/p&gt;&lt;p&gt;യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്&zwj;ഒ പ്രതീഷ് ശേഖർ ആണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/rapper-vedan-share-a-photo-with-actor-yash-articleshow-cnlcuny"/>
        </item>
        <item>
            <title><![CDATA['ഇത്ക്ക് സെരുപ്പാല അടിച്ചിരിക്കലാം'; ധ്യാനിനെ എയറിലാക്കി തമിഴ് മക്കൾ, അജുവിന്റെ നാക്ക് പൊന്നായെന്ന് മലയാളികൾ]]></title>
            <link>https://www.asianetnews.com/spice-entertainment/tamil-nadu-vijay-fans-and-people-criticize-dhyan-sreenivasan-after-he-trolled-trisha-who-attend-oath-ceremony-navya-nair-articleshow-d8evwm8</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/tamil-nadu-vijay-fans-and-people-criticize-dhyan-sreenivasan-after-he-trolled-trisha-who-attend-oath-ceremony-navya-nair-articleshow-d8evwm8</guid>
            <pubDate>Sat, 18 Jul 2026 11:39:02 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ ധ്യാൻ ശ്രീനിവാസൻ മുഖ്യമന്ത്രിയാകുമ്പോൾ നവ്യ നായർ മുന്നിലുണ്ടാകണമെന്ന തമാശരൂപേണയുള്ള പരാമർശം തമിഴ്&zwnj;നാട്ടിൽ ചർച്ചയാകുന്നു. തമിഴ് സോഷ്യൽ മീഡിയയിൽ ഈ പ്രസ്താവന വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxsx0112td1zkdptpzqsyw72,imgname-befunky-collage--28--1784354440226.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയെക്കാൾ ഉപരി അദ്ദേഹത്തിന്റെ ഇന്റർവ്യൂകളും രസകരമായ സംസാരത്തിനും ആണ് ആരാധകർ ഏറെ. പലർക്കും സ്ട്രെസ് ഫ്രീ വരെ ആയിട്ടുള്ള ധ്യാൻ അടുത്തിടെ പറഞ്ഞൊരു കാര്യം ഇപ്പോൾ തമിഴ്നാട്ടിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. താൻ സിഎം ആകുമ്പോൾ നവ്യ സാരിയുടുത്ത് മുന്നിൽ ഉണ്ടാവണം എന്ന് പറഞ്ഞ കാര്യമാണ് തമിഴ് മക്കൾ ഏറ്റെടുത്തിരിക്കുന്നത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ തൃഷ വന്നതിനെ പരാമർശിച്ചായിരുന്നു ധ്യാനിന്റെ സംസാരം. അന്ന് തന്നെ ഇത് കേരളത്തിൽ ഏറെ വൈറലായി മാറി. എന്നാലിപ്പോൾ ഇക്കാര്യം തമിഴ് സോഷ്യൽ മീഡിയയിൽ വരികയും ധ്യാനിന് നേരെ ട്രോളും വിമർശനവും ഉയര്&zwj;ന്നു. ഒപ്പം പിന്തുണയും വരുന്നുണ്ട്.&lt;/p&gt;&lt;p&gt;'ഇത്ക്ക് തൃഷാവെ സെരുപ്പാല അടിച്ചിരിക്കലാം' എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. 'പല വള്ളിയും കണ്ടിട്ടുണ്ടെന്നും പക്ഷേ ധ്യാനിന്റെ ഈ വള്ളി പാൻ ഇന്ത്യൻ' ആയിപ്പോയെന്നും കമന്റുകളിൽ മലയാളികളും കുറിച്ചിട്ടുണ്ട്. ഇനി തമിഴ്നാട്ടിലേക്ക് പോകാൻ പറ്റില്ലെന്ന് അജു വർ​ഗീസ് പറഞ്ഞതിനെ ഉദ്ധരിച്ച് അജുവിന്റെ നാക്ക് പൊന്നായെന്നും ഇവർ കമന്റിൽ കുറിക്കുന്നുണ്ട്(വിജയ് സർ മന്നിച്ചിടിങ്കേ. എൻ നൻപനിക്ക് പൈത്യം). വിജയ് ഫാൻസ് വലിയ വിമർശനവും ധ്യാനിനെതിരെ ഉയർത്തിയിട്ടുണ്ട്. ധ്യാന്റെ ഡെഡ്&zwnj;പാൻ ഹ്യൂമറിന്റെ പശ്ചാത്തലം അറിയാത്തവർ കളി കാര്യമാക്കി എന്നര്&zwj;ത്ഥം.&amp;nbsp;&lt;/p&gt;&lt;p&gt;'ഇവന് എന്ത് ധൈര്യമാണെന്ന് നോക്ക്, തമിഴ്നാടിനെ ആണ് അവൻ അപമാനിച്ചത്, നമ്മുടെ അവസ്ഥ വളരെ ലജ്ജാകരമാണ്. വിജയ് സാർ തമിഴ്&zwnj;നാട് മുഖ്യമന്ത്രിയാണ്. മലയാളികളെ പ്രോത്സാഹിപ്പിക്കുന്നത് തമിഴ്&zwnj;നാട് നിർത്തണം. അവരെ ഒരു പാഠം പഠിപ്പിക്കണം, തമിഴ് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നു, ഇവനുടെ ബ്രദർ വന്ത് ചെന്നൈയില താ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർ വളരെ മോശപ്പെട്ട തെറി കമന്റുകളും ചെയ്തിട്ടുണ്ട്. അതേസമയം ധ്യാനിനെ പിന്തുണയ്ക്കുന്നവരും ധാരാളാണ്. നടക്കാത്തത് ഒന്നുമല്ലല്ലോ പറഞ്ഞതെന്നും മറുപടി കൊടുക്കണമെങ്കിൽ ഇങ്ങനെ കൊടുക്കണമെന്നും ആണ് ഇവർ പറയുന്നത്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by GLK Media (@glkmedia.official)&lt;/p&gt;&lt;p&gt;'ലെ അജു : എൻ നന്പൻനക്ക് വന്ത് പൈത്യം, ഈശ്വരാ ഇത് ഇവിടം വരെ എത്തിയോ. ഇയാൾക്കിതിന്റെ വെല്ലോ ആവശ്യം ഉണ്ടായിരുന്നോ?, അണ്ണൻ അങ്ങ് തമിഴ് നാട്ടിൽ എത്തിയോ, കയ്യിവിട്ട് പോയല്ലോ ദാസ&hellip;ഇങ്ങേരിത് എവിടുന്നൊക്കെയാ വള്ളി പിടിക്കുന്നെ, ഇനി തമിഴ് നാട്ടിൽ കാല് കുത്താൻ പറ്റുമോ ധ്യാനിന്, ഇവൻ അന്ധനും മൂകനൂം ആണെന്നു ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കൂ, അങ്ങനെ തമിഴ് നാട്ടിലും ഇനി കേറാൻ പറ്റത്തില്ല', എന്നിങ്ങനെ പോകുന്നു മലയാളികളുടെ കമന്റുകൾ. എന്തായാലും ധ്യാനിന്റെ വാക്കുകൾ തമിഴ്നാട്ടിൽ ചെറുതല്ലാത്ത രീതിയിൽ തന്നെ ചർച്ചയായിട്ടുണ്ട്. എൻഡി ടിവി അടക്കമുള്ള നാഷണൽ മീഡിയകളും ധ്യാനിന്റെ വാക്കുകൾ വാർത്തയാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/tamil-nadu-vijay-fans-and-people-criticize-dhyan-sreenivasan-after-he-trolled-trisha-who-attend-oath-ceremony-navya-nair-articleshow-d8evwm8"/>
        </item>
        <item>
            <title><![CDATA['ഞങ്ങടെ അങ്കിളാ..'; ചില ആലിം​ഗനങ്ങൾ വാക്കുകൾക്കതീതം, നിഷ്കളങ്ക സ്നേഹത്തിൽ കണ്ണുനിറഞ്ഞ് ചാക്കോച്ചൻ]]></title>
            <link>https://www.asianetnews.com/spice-entertainment/actor-kunchacko-boban-emotional-video-with-fan-boy-social-media-users-says-this-is-more-than-winning-any-awards-articleshow-g8iw3mg</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actor-kunchacko-boban-emotional-video-with-fan-boy-social-media-users-says-this-is-more-than-winning-any-awards-articleshow-g8iw3mg</guid>
            <pubDate>Mon, 03 Aug 2026 11:51:56 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ കുഞ്ചാക്കോ ബോബന് ലഭിച്ച അപ്രതീക്ഷിത സ്നേഹപ്രകടനം ശ്രദ്ധേയമായി. കെവിൻ എന്ന കുഞ്ഞ് അദ്ദേഹത്തെ പലതവണ കെട്ടിപ്പിടിക്കുകയും ഉമ്മകൾ നൽകുകയും ചെയ്തു. നിഷ്കളങ്കമായ സ്നേഹപ്രകടനത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ കുഞ്ചാക്കോ ബോബൻ വികാരാധീനനായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz34ja86zteff35dpc4garn7,imgname-befunky-collage--3--1785738111238.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;നിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത നടനായി മുൻനിരയിൽ തന്നെ നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ആയിരുന്ന കുഞ്ചാക്കോ, തനിക്ക് ക്യാരക്ടർ റോളുകളും നന്നായി വഴങ്ങുമെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഉന്മാദം എന്ന സിനിമയാണ് ചാക്കോച്ചന്റേതായി ഏറ്റവും ഒടുവിൽ തിയറ്റിൽ എത്തിയ ചിത്രം. സിനിമ തിയറ്ററുകളിൽ മുന്നേറുന്നതിനിടെ കുഞ്ചാക്കോയും കെവിൻ എന്ന കൊച്ചുമിടുക്കനും തമ്മിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.&lt;/p&gt;&lt;p&gt;ലോകത്തിലെ ഏറ്റവും മായമില്ലാത്ത, കാപട്യമില്ലാത്ത ഒന്നാണ് കുട്ടികളുടെ സ്നേഹം. അത്രമേൽ ആർദ്രമായ ഒരു സ്നേഹമായിരുന്നു വീഡിയോയിൽ കാണാൻ സാധിച്ചത്. ഒപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ലിയോ തേർട്ടീന്ത് സ്കൂളിൽ എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. വേദിയിൽ വച്ച് കെവിനാണ് അദ്ദേഹത്തിന് പൂവ് കൊടുത്ത് സ്വാ​ഗതം ചെയ്തത്. ഒപ്പം അദ്ദേഹത്തെ കെട്ടിപിടിക്കുകയും ചെയ്തു.&amp;nbsp;&lt;/p&gt;&lt;p&gt;ശേഷം വേദിയ്ക്ക് മുന്നിലിരുന്ന കുഞ്ചാക്കോയുടെ അടുത്ത് എത്തിയ കെവിൻ, കെട്ടിപ്പിടിക്കും ഉമ്മകൾ വച്ചും നടനോടുള്ള തന്റെ സ്നേ​ഹം പ്രകടിപ്പിച്ചു. ഇത് ഞങ്ങടെ അങ്കിളാ.. എന്ന് എല്ലാവരോടുമായി ഉറക്കെ കെവിൻ പറയുന്നുമുണ്ട്. കൊച്ചു മിടുക്കന്റെ നിഷ്കളങ്ക സ്നേഹത്തിന് മുന്നിൽ ചാക്കോച്ചത് സങ്കടം സഹിക്കാൻ പറ്റിയില്ല. കുറച്ചുനേരത്തേക്ക് അദ്ദേഹം സൈലൻറ് ആയി. പിന്നാലെ കണ്ണുനിറഞ്ഞ കുഞ്ചാക്കോയേയും നമുക്ക് കാണാനാകും.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by KUNCHACKO BOBAN (@kunchacko_online_editor_123)&lt;/p&gt;&lt;p&gt;വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സ്നേഹ കമന്റുകളുമായി രം​ഗത്ത് എത്തിയത്. &quot;ചാക്കോച്ചൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു, കാലം എത്ര മാറിയാലും ഇപ്പോഴും നന്മയുള്ള ആളുകള്&zwj; ഉണ്ടല്ലോ, ഇതാണ് സത്യമായ സ്നേഹം, പാവം മോൻ അവന്റെ ഉള്ളിൽ ഉള്ളതാണ് പുറത്ത് വന്നത്, ഓരോ തവണ കാണുമ്പോഴും മനസ്സിൽ ഒരു വിങ്ങൽ, അറിയാതെ കണ്ണ് നിറയുന്നു, ചാക്കോച്ചന്റെ ആ കരച്ചിൽ കാണുമ്പോൾ ആരായാലും കരഞ്ഞു പോക്കും. ചങ്ക് പോലെ കാണുന്ന കുഞ്ഞുങ്ങളുടെ സ്നേഹം കാണുമ്പോൾ, നമ്മക്കും കണ്ണ് നിറഞ്ഞു പോക്കും, ഏത് അവാർഡിനെക്കാളും വലുത്&quot;, എന്നിങ്ങനെ പോകുന്നു കമന്റുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actor-kunchacko-boban-emotional-video-with-fan-boy-social-media-users-says-this-is-more-than-winning-any-awards-articleshow-g8iw3mg"/>
        </item>
        <item>
            <title><![CDATA['സെല്‍ഫി എങ്ങനെയെടുക്കുമെന്ന് ഫോണുകള്‍ അറിയുന്നതിനും മുന്‍പേ'; മമ്മൂട്ടിയുടെ 17 വര്‍ഷം മുന്‍പത്തെ സെല്‍ഫി പങ്കുവച്ച് ആഷിക് അബു]]></title>
            <link>https://www.asianetnews.com/spice-entertainment/aashiq-abu-shares-a-selfie-of-mammootty-which-he-took-17-years-before-articleshow-gnlnakp</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/aashiq-abu-shares-a-selfie-of-mammootty-which-he-took-17-years-before-articleshow-gnlnakp</guid>
            <pubDate>Sat, 01 Aug 2026 13:22:35 +0530</pubDate>
            <description><![CDATA[&lt;p&gt;മമ്മൂട്ടി 2009-ൽ എടുത്ത ഒരു സെൽഫി പങ്കുവച്ച് ആഷിക് അബു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyy4snwah8fnay1ngy2sbdkv,imgname-fotojet--23--1785570580362.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെക്നോളജിയിലെ പുതുമകളോട് ഏറെ താല്&zwj;പര്യം സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി. പുതിയ ക്യാമറകളും മൊബൈല്&zwj; ഫോണുകളുമൊക്കെ വിപണിയില്&zwj; എത്തിയാലുടന്&zwj; അദ്ദേഹത്തിന്&zwj;റെ ശേഖരത്തിലേക്ക് എത്താറുണ്ട്. പരിചയക്കാര്&zwj;ക്ക് അവയെക്കുറിച്ച് വിശദീകരിക്കാനും അദ്ദേഹത്തിന് ഏറെയിഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹം എടുത്ത പഴയൊരു സെല്&zwj;ഫി പങ്കുവച്ചിരിക്കുകയാണ് സംവിധായകന്&zwj; ആഷിക് അബു. മമ്മൂട്ടി നായകനായ ഡാഡി കൂള്&zwj; എന്ന ചിത്രത്തിലൂടെയായിരുന്നു ആഷിക് അബുവിന്&zwj;റെ സംവിധാന അരങ്ങേറ്റം. കൊച്ചിയും ഹോങ്കോങുമായിരുന്നു ചിത്രത്തിന്&zwj;റെ പ്രധാന ലൊക്കേഷനുകള്&zwj;. ഹോങ്കോങ് ലൊക്കേഷനില്&zwj; വച്ച് എടുത്തതെന്ന് കരുതുന്ന മമ്മൂട്ടിയുടെ സെല്&zwj;ഫിയാണ് ആഷിക് അബു തന്&zwj;റെ സോഷ്യല്&zwj; മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്&zwj; മമ്മൂട്ടി അവതരിപ്പിച്ച സിഐ ആന്&zwj;റണി സൈമണിന്&zwj;റെ മകനായി അഭിനയിച്ച മാസ്റ്റര്&zwj; ധനഞ്ജയിനെയും ഈ സെല്&zwj;ഫിയില്&zwj; കാണാം.&lt;/p&gt;&lt;p&gt;സെല്&zwj;ഫികള്&zwj; എങ്ങനെ എടുക്കുമെന്ന് ഫോണുകള്&zwj; മനസിലാക്കുന്നതിനും മുന്&zwj;പേ. 2009: ഫ്രണ്ട് ക്യാമറയോ പ്രിവ്യൂവോ ഇല്ലാതിരുന്ന കാലം, ചിത്രത്തിനൊപ്പം ആഷിക് അബു കുറിച്ചു. അതേസമയം ഡാഡി കൂള്&zwj; കൂടാതെ മറ്റൊരു ചിത്രത്തിന് വേണ്ടി മാത്രമേ ആഷിക് അബുവും മമ്മൂട്ടിയും ഒരുമിച്ച് പ്രവര്&zwj;ത്തിച്ചിട്ടുള്ളൂ. 2014 ല്&zwj; പുറത്തെത്തിയ ഗ്യാങ്സ്റ്റര്&zwj; ആയിരുന്നു അത്. എന്നാല്&zwj; ബോക്സ് ഓഫീസില്&zwj; വന്&zwj; പരാജയമായിരുന്നു ഈ ചിത്രം. റൈഫിള്&zwj; ക്ലബ്ബ് ആണ് ആഷിക് അബുവിന്&zwj;റേതായി അവസാനം പ്രദര്&zwj;ശനത്തിനെത്തിയ ചിത്രം. ആക്ഷന്&zwj; കോമഡി ഗണത്തില്&zwj; പെടുന്ന ചിത്രത്തിന്&zwj;റെ റിലീസ് 2024 ഡിസംബറില്&zwj; ആയിരുന്നു.&lt;/p&gt;&lt;p&gt;ദിലീഷ് പോത്തന്&zwj;, വാണി വിശ്വനാഥ്, വിജയരാഘവന്&zwj;, വിനീത് കുമാര്&zwj; തുടങ്ങിയവര്&zwj;ക്കൊപ്പം ബോളിവുഡ് സംവിധായകന്&zwj; അനുരാഗ് കശ്യപും ചിത്രത്തില്&zwj; പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സംവിധാനത്തിന് പുറമെ ചിത്രത്തിന്&zwj;റെ ഛായാഗ്രഹണം നിര്&zwj;വ്വഹിച്ചതും അനുരാഗ് കശ്യപ് ആയിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം മഹേഷ് നാരായണന്&zwj; സംവിധാനം ചെയ്ത പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി അവസാനം പ്രദര്&zwj;ശനത്തിനെത്തിയത്. മോഹന്&zwj;ലാല്&zwj;, ഫഹദ് ഫാസില്&zwj;, നയന്&zwj;താര തുടങ്ങി വലിയ താരനിരയും ഈ ചിത്രത്തില്&zwj; ഉണ്ടായിരുന്നു. മലയാളത്തില്&zwj; അടൂര്&zwj; ഗോപാലകൃഷ്ണന്&zwj;റെ പദയാത്ര, തമിഴില്&zwj; രാജ്കുമാര്&zwj; പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്നിവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന റിലീസുകള്&zwj;. അമരന്&zwj; അടക്കമുള്ള ചിത്രങ്ങള്&zwj; ഒരുക്കിയ രാജ്കുമാറിന്&zwj;റെ ഓമില്&zwj; ധനുഷ് ആണ് നായകന്&zwj;. മമ്മൂട്ടിയുടേത് പ്രധാന കഥാപാത്രമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/aashiq-abu-shares-a-selfie-of-mammootty-which-he-took-17-years-before-articleshow-gnlnakp"/>
        </item>
        <item>
            <title><![CDATA['അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി]]></title>
            <link>https://www.asianetnews.com/spice-entertainment/anandhi-ajay-breaks-down-after-vijay-jana-nayagan-scenes-cut-articleshow-gqgu9kn</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/anandhi-ajay-breaks-down-after-vijay-jana-nayagan-scenes-cut-articleshow-gqgu9kn</guid>
            <pubDate>Fri, 24 Jul 2026 20:09:11 +0530</pubDate>
            <description><![CDATA[&lt;p&gt;വിജയ് നായകനായ 'ജനനായകൻ' എന്ന സിനിമയിൽ നിന്ന് താൻ അഭിനയിച്ച രംഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്തതിൽ തമിഴ് മിനിസ്ക്രീൻ താരം ആനന്ദി അജയ് കണ്ണീരണിഞ്ഞു. വിജയ്&zwnj;യുടെ അവസാന ചിത്രമായതിനാൽ ഇത് കൂടുതൽ വിഷമിപ്പിക്കുന്നുവെന്ന് താരം ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kya8ww5fnwcjyp80qmj5y7st,imgname-anandhi-ajay--1784903790767.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ജനനായകൻ എന്ന സിനിമയിൽ താൻ അഭിനയിച്ച രംഗങ്ങൾ പൂർണ്ണമായും വെട്ടിമാറ്റിയതിൽ കണ്ണീരണിഞ്ഞ് തമിഴ് മിനിസ്ക്രീൻ താരം ആനന്ദി അജയ്. തമിഴ്&zwnj;നാട് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമാണിത്. ഏഴ് മാസത്തെ വൈകലിനും ജൂലൈ 23-ലെ ഓൺലൈൻ ചോർച്ചയ്ക്കും ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. താൻ അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തതായി അറിഞ്ഞ ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താരം വിതുമ്പിക്കരഞ്ഞത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Anandhi Ajay (@anandhi_offl)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഒരു വർഷത്തോളം ഷൂട്ട് ചെയ്ത സിനിമയ്ക്കായി ഒന്നര വർഷമായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് ആനന്ദി വിശദീകരിച്ചു. മുൻപും പല സിനിമകളിൽ അഭിനയിച്ച രംഗങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെങ്കിലും ഇത്രയും സങ്കടം തോന്നിയിട്ടില്ലെന്ന് അവർ പറഞ്ഞു. വിജയ് സാറിനൊപ്പമുള്ള കോംബിനേഷൻ സീനുകൾ തിയേറ്ററിൽ കാണാമെന്ന സന്തോഷത്തിലാണ് പോയതെന്നും എന്നാൽ രംഗങ്ങൾ നീക്കം ചെയ്തത് നിർഭാഗ്യകരമായിപ്പോയെന്നും താരം കൂട്ടിച്ചേർത്തു. ഭാവിയിൽ വിജയ് സിനിമകളിൽ അഭിനയിക്കുമെങ്കിൽ വീണ്ടും ശ്രമിക്കാമായിരുന്നു, എന്നാൽ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്നതാണ് കൂടുതൽ വിഷമിപ്പിക്കുന്നതെന്നും താരം വ്യക്തമാക്കി. നേരത്തെ സൂര്യയുടെ കറുപ്പ് സിനിമയിൽ നിന്നും ഇത്തരത്തിൽ രംഗങ്ങൾ വെട്ടിമാറ്റിയതിന്റെ സങ്കടവും നടി പങ്കുവച്ചു.&lt;/p&gt;&lt;p&gt;വീഡിയോ വൈറലായതോടെ ആരാധകരും സഹപ്രവർത്തകരും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. തമിഴ് ടെലിവിഷൻ രംഗത്ത് ശ്രദ്ധേയയായ ആനന്ദി അജയ് കാർത്തികൈ പെൺകൾ, കനാ കാണും കാലങ്ങൾ, ജോഡി നമ്പർ 1, മാനട മയിലാട തുടങ്ങിയ ഷോകളിലൂടെ പ്രശസ്തയാണ്. ക്ലാസിക്കൽ ഡാൻസറും യോഗ പ്രേമിയുമാണ് ഇവർ. അതേസമയം, വിജയ്, മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ജനനായകൻ ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 41 കോടിയും ആഗോളതലത്തിൽ 78.27 കോടി രൂപയും കളക്ട് ചെയ്തു. തമിഴ് പതിപ്പിൽ നിന്ന് മാത്രം 36.50 കോടി രൂപ നേടാനായി.&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/anandhi-ajay-breaks-down-after-vijay-jana-nayagan-scenes-cut-articleshow-gqgu9kn"/>
        </item>
        <item>
            <title><![CDATA['കൂടെ ഉണ്ടാവും..', മമ്മൂക്കയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം, അതവർ തന്നെയാണ്'- വൈറൽ]]></title>
            <link>https://www.asianetnews.com/spice-entertainment/late-actor-cochin-haneefa-brother-in-law-firoz-maliyakkal-about-mammootty-wife-sulfath-articleshow-ilgcyal</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/late-actor-cochin-haneefa-brother-in-law-firoz-maliyakkal-about-mammootty-wife-sulfath-articleshow-ilgcyal</guid>
            <pubDate>Mon, 03 Aug 2026 12:44:11 +0530</pubDate>
            <description><![CDATA[&lt;p&gt;അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ പുതിയ വീട് മമ്മൂട്ടിയും ഭാര്യ സുൽഫത്തും സന്ദർശിച്ചിരുന്നു. സന്ദർശനവേളയിൽ സുൽഫത്ത് കാണിച്ച എളിമയെയും കരുതലിനെയും കുറിച്ച് ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസ് മാളിയേക്കൽ പങ്കുവെച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz37ea24vmkdr33rtkd6evhx,imgname-befunky-collage--4--1785741125700.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളത്തിന്റെ പ്രിയ താരമാണ് മമ്മൂട്ടി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി വ്യത്യസ്ത വേഷങ്ങളിൽ എത്തി മലയാളികളെ ഞെട്ടിച്ച മമ്മൂട്ടിയുടെ ഏറ്റവും വലിയ പിന്തുണ ഭാര്യ സുൽഫത്താണ്. എന്തിനും ഏതിനും മമ്മൂട്ടിയുടെ നിഴലായി കൂടെ നടക്കുന്ന സുൽഫത്തിനെ കുറിച്ച് കൊച്ചിൻ ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസ് മാളിയക്കൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. 16 വർഷത്തെ വാടക വീട്ടിലെ ജീവിതത്തിന് ശേഷം കൊച്ചിൻ ഹനീഫയുടെ കുടുംബം കഴിഞ്ഞ മാസം സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. മമ്മൂട്ടിയും സുൽഫത്തും വീട് സന്ദർശനത്തിനും എത്തി. ഇതേകുറിച്ചാണ് ഫിറോസ് പറയുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഫിറോസ് മാളിയക്കലിന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;കൊച്ചിന്&zwj; ഹനീഫയുടെ പുതിയ വീട് സന്ദര്&zwj;ശിച്ച മമ്മൂക്കയും കുടുംബവും. എല്ലാവരും മമ്മൂക്കയെ ഫോക്കസ് ചെയ്തപ്പോള്&zwj; എന്&zwj;റെ ശ്രദ്ധപോയത് മറ്റൊരു വ്യക്തിയിലേക്കാണ്. ഇന്ത്യയിലെ മെഗാ സ്റ്റാര്&zwj;, ഇന്ത്യയിലെ മോസ്റ്റ് ഹാന്&zwj;സം ഹീറോയുടെ ഭാര്യ. നിഴല്&zwj; പോലെ മമ്മൂക്കയുടെ കൂടെ നടക്കുന്ന, അവരുടെ എളിമ, സിമ്പ്ലിസിറ്റി, വസ്ത്രധാരണ, സംസാരം, പരിചരണം ഒന്നും പറയാന്&zwj; വാക്കുകളില്ല. എന്നെ കണ്ട ഉടന്&zwj; തന്നെ പെങ്ങളെ ചേര്&zwj;ത്ത് പിടിക്കണമെന്ന് പറഞ്ഞു. മമ്മൂക്ക കുട്ടികളുമായി ഫോട്ടോ എടുക്കുന്ന സമയത്ത് ഞാനാണ് വീഡിയോ എടുത്തത്. അറിയാതെ അവരിലേക്ക് പോയി. കാരണം മക്കളേ ഒന്നുകൂടി ചേര്&zwj;ത്ത് പിടിക്കൂവെന്ന് അവര്&zwj; പറയുന്നുണ്ടായിരുന്നു. മമ്മൂക്ക സെല്&zwj;ഫി എടുക്കുന്ന സമയത്ത് ഓടി വന്ന് മക്കളെ കെട്ടിപ്പിടിച്ചു. പോകുന്ന സമയത്ത് സമ്മാനങ്ങള്&zwj; കൊടുത്തു. എന്&zwj;റെ പെങ്ങളോട് ആശ്വാസത്തോടെ പറഞ്ഞു 'കൂടെ ഉണ്ടാവും ഞാനും മമ്മൂക്കയും'.&lt;/p&gt;&lt;p&gt;ഇറങ്ങുന്ന സമയത്ത് ആന്&zwj;റോ അറിയാതെ ഭാഭി എന്ന് വിളിച്ചപ്പോള്&zwj; അറിയാതെ എന്&zwj;റെ ഉള്ളും വിളിച്ച് പോയി 'ഭാഭി ശ്രദ്ധിച്ച് ഇറങ്ങണേ' എന്ന്. മമ്മൂക്ക ഒരു അഭിമുഖത്തില്&zwj; പറഞ്ഞിട്ടുണ്ടായിരുന്നു അമ്മയെ പോലെ തന്നെ നമ്മുടെ ഭാര്യയേയും ബഹുമാനിക്കണം, സ്നേഹിക്കണം എന്ന്. ഭാര്യ ആണ് പിന്നീട് അമ്മയാകുന്നത് എന്ന്. എന്&zwj;റെ ഏറ്റവും ഇഷ്ടപ്പെട്ട, സുന്ദരിയായ പെണ്ണ് അതെന്&zwj;റെ ഭാര്യ ആണെന്നും മമ്മൂക്ക പറഞ്ഞിരുന്നു. തീര്&zwj;ച്ചയായും അവരുടെ സ്നേഹവും കെയറും സന്തോഷവും കണ്ട സമയത്ത് മമ്മൂക്കയുടെ ഭാഗ്യം അവര്&zwj; തന്നെയാണ് എന്ന് മനസിലായി. രണ്ട് പേര്&zwj;ക്കും ദീര്&zwj;ഘായുസ് നേരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/late-actor-cochin-haneefa-brother-in-law-firoz-maliyakkal-about-mammootty-wife-sulfath-articleshow-ilgcyal"/>
        </item>
        <item>
            <title><![CDATA[ഒടുവിലത് സംഭവിച്ചു! 'ഹാപ്പി ബർത്ത് ഡേ ചാലു'; മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ, ഫോൺ ദുൽഖറിന്റേലെന്ന് കമന്റുകൾ]]></title>
            <link>https://www.asianetnews.com/spice-entertainment/actor-mammootty-birthday-wish-to-dulquer-salmaan-post-for-the-first-time-goes-viral-in-social-media-articleshow-mlfph4o</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actor-mammootty-birthday-wish-to-dulquer-salmaan-post-for-the-first-time-goes-viral-in-social-media-articleshow-mlfph4o</guid>
            <pubDate>Tue, 28 Jul 2026 17:12:58 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ മമ്മൂട്ടി മകൻ ദുൽഖർ സൽമാന് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസ നേർന്നു. &quot;ഹാപ്പി ബർത്ത് ഡേ ചാലു&quot; എന്നെഴുതിയ പോസ്റ്റ്&zwnj; ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kym8hs5aa5y4gbmeyf4a8c7b,imgname-befunky-collage--9--1785238971562.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഏ&lt;/strong&gt;റെ കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ മമ്മൂട്ടി. തോണിക്കാരനായി എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണുകളിൽ ഒരാളായി മാറിയ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ഏറെ വൈറലാകാറുണ്ട്. പ്രത്യേകിച്ച് ക്ലാസി സ്റ്റൈലിഷ് ലുക്കിലുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ. അത്തരത്തിൽ മമ്മൂട്ടി പങ്കിട്ടൊരു പോസ്റ്റാണ് കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;മകൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസിച്ച് കൊണ്ടുള്ളതാണ് ഫോട്ടോ. 'ഹാപ്പി ബര്&zwj;ത്ത് ഡേ ചാലു' എന്നാണ് ക്യാപ്ഷന്&zwj;. ഇതിലെ ഏറ്റവും വലിയ കൗതുകം എന്തെന്നാൽ ഇതാദ്യമായിട്ടാണ് ദുൽഖറിന്റെ പിറന്നാളിന് മമ്മൂട്ടി ഒരു പോസ്റ്റിടുന്നത്. ദുൽഖർ സിനിമയിൽ എത്തിയ നാളുമുതൽ മകന്റെ സിനിമയെ പ്രമോട്ട് ചെയ്യുകയോ ഫോട്ടോകൾ പങ്കിടുകയോ മമ്മൂട്ടി ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് വളരെ കൗതുകത്തോടെയാണ് ആരാധകരും മലയാളികളും ഏറ്റെടുത്തിരിക്കുന്നത്. നിരവധി താരങ്ങളാണ് പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മമ്മൂട്ടിയുടെ ഫോൺ ദുൽഖറിന്റെ കയ്യിലാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരെയാണ് പോസ്റ്റിന് താഴെ കാണാൻ സാധിക്കുക. &quot;ഇത് ഡിക്യൂ തന്നെ ഇട്ടതാണോ എന്നൊരു സംശയം, വീണ്ടും അച്ഛന്റെ ഫോൺ മകൻ അടിച്ചു മാറ്റി, ഇത് കൊള്ളാലോ പുതിയ ആചാരങ്ങളൊക്കെ, ഫ്രെയിമിൻ ആരൊക്കെ ഉണ്ടെങ്കിലും നമ്മുടെ കണ്ണ് നേരെ പോകുന്നത് മമ്മൂക്കയിലേക്ക്, നിങ്ങൾ ഈ സൈസ് എടുക്കാത്തതാണല്ലോ ഇക്കാ, ചാർലിയും ചേട്ടൻ ബിലാലും, പിറന്നാൾ ആശംസ പോസ്റ്റ് ദുൽഖർ തന്നെ പോസ്റ്റിയതായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല, ഇക്കയുടെ ഫോൺ അടിച്ചു മാറ്റി, പിറന്നാൾ ആശംസകൾ DQ... പക്ഷെ അടാർ ലുക്കിൽ ഇവിടെയും മമ്മൂക്ക സ്കോർ ചെയ്തു&quot;, എന്നിങ്ങനെ പോകുന്നു കമന്റുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actor-mammootty-birthday-wish-to-dulquer-salmaan-post-for-the-first-time-goes-viral-in-social-media-articleshow-mlfph4o"/>
        </item>
        <item>
            <title><![CDATA['ഹി ഈസ് നോട്ട് ജസ്റ്റ് ആൻ ആക്ടർ, ഹീ ഈസ് ആൻ ഇമോഷൻ'; ആരാധകരെ പൊട്ടിക്കരയിപ്പിച്ച 1 മിനിറ്റ് !]]></title>
            <link>https://www.asianetnews.com/spice-entertainment/jana-nayagan-movie-end-credits-video-fans-very-emotional-to-see-that-says-vijay-is-not-just-an-actor-he-is-an-emotion-articleshow-mudws50</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/jana-nayagan-movie-end-credits-video-fans-very-emotional-to-see-that-says-vijay-is-not-just-an-actor-he-is-an-emotion-articleshow-mudws50</guid>
            <pubDate>Fri, 24 Jul 2026 09:51:22 +0530</pubDate>
            <description><![CDATA[&lt;p&gt;വിജയിയുടെ അവസാന ചിത്രം 'ജനനായകൻ' കഴിഞ്ഞ ദിവസം തിയറ്ററുകളില്&zwj; എത്തിയിരുന്നു. സിനിമയുടെ അവസാനം കാണിക്കുന്ന, ഒരു വീഡിയോ ആരാധകരെ വൈകാരികമായി സ്പർശിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ky95pc3r54k317pqkf3sv1j7,imgname-befunky-collage--18--1784866877559.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഏ&lt;/strong&gt;റെ നാളത്തെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനും പ്രതിസന്ധികൾക്കും ഒടുവിൽ കഴിഞ്ഞ ദിവസം ജനനായകൻ തിയറ്ററിൽ എത്തിയപ്പോൾ അവസാനിച്ചത് തമിഴ് സിനിമയുടെ ഒരു യു​ഗമാണ്. ഒരുകാലത്ത് പരിഹസിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയും ആരാധകരാക്കുകയും ചെയ്ത വിജയ് ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്. ജനങ്ങളെ സേവിക്കാനായി അദ്ദേഹം സിനിമയോട് കഴഞ്ഞ ദിവസത്തോടെ ബൈ പറഞ്ഞു. ഒരു വിജയ് പടത്തിന് വേണ്ട എല്ലാ എലമെൻസും ചേർത്ത് പുറത്തിറക്കിയ ചിത്രം തിയറ്ററുകളിൽ മുന്നേറുന്നതിനിടെ പ്രേക്ഷകരേയും ആരാധകരേയും സോഷ്യൽ മീഡിയ ഉപയോക്താക്കളേയും ഒരുപോലെ കരയിപ്പിച്ചൊരു വീഡിയോ വൈറൽ ആയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ജനനായകന്റെ എൻഡ് ക്രെഡിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോ ആണിത്. സിനിമ കണ്ടിരുന്നവർക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം ഓരോരുത്തരുടേയും മനസിലെ വല്ലാതെ സ്പർശിച്ചു. തിയറ്ററുകളിൽ നിന്നും പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവർ പുറത്തേക്കിറങ്ങിയത്. വിജയിയുടെ സിനിമാ സീനുകളും അവസാനം ജനനായകൻ പ്രീ റിലീസ് ഈവന്റിലെ രം​ഗങ്ങളും ഉൾപ്പടെയുള്ള വീഡിയോ ആണിത്. 'ഹി ഈസ് നോട്ട് ജസ്റ്റ് ആൻ ആക്ടർ, ഹീ ഈസ് ആൻ ഇമോഷൻ' എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ പങ്കിട്ടിരിക്കുന്നത്. ഒരു മിനിറ്റും 8 സെക്കന്റും ആണ് വീഡിയോയുടെ ദൈര്ഘ്യം.&lt;/p&gt;&lt;p&gt;A part of my childhood ended on the big screen today, but my hero @actorvijay will never leave my ❤️ For every Anil, Vijay is not just an actor... He's an emotion.  pic.twitter.com/ziI57oiy2G&lt;/p&gt;&lt;p&gt;&mdash; Siva Tvk (@Smileysiva97) July 23, 2026&lt;/p&gt;&lt;p&gt;വിജയിയോടുള്ള സ്നേഹം പങ്കിട്ടുള്ള കമന്റുകളും ഈ പോസ്റ്റുകൾക്ക് താഴെ വരുന്നുണ്ട്. 'ഇന്ന് ബിഗ് സ്ക്രീനിൽ എന്റെ ബാല്യത്തിന്റെ ഒരു ഭാഗം അവസാനിച്ചു. പക്ഷേ എന്റെ നായകൻ ഒരിക്കലും എന്റെ മനസിൽ നിന്നും മായുകയില്ല. ഓരോ ആരാധകനും വിജയ് വെറുമൊരു നടനല്ല. അതൊരു വികാരമാണ്, പത്ത് കൊല്ലം കഴിഞ്ഞ് ചോദിച്ചാലും എന്റെ പ്രിയ നടൻ വിജയ് തന്നെയാണ്, ഒരു യഥാർത്ഥ പ്രതിഭ, ഒരു മികച്ച നേതാവ്, നമുക്കെല്ലാവർക്കും ഒരു പ്രചോദനം, മുപ്പത് വർഷത്തെ ഓർമ്മകൾ. ഹൃദയസ്പർശിയായ ഒരു വീഡിയോയിൽ. കരച്ചിലടക്കാൻ പറ്റുന്നില്ല, ഒരു കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചിട്ടുണ്ടാകാം, എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു യഥാർത്ഥ നായകനായി അദ്ദേഹം തന്റെ കടമകൾ ദിവസവും നിർവഹിച്ചുകൊണ്ടിരിക്കുന്നു', എന്നിങ്ങനെ പോകുന്നു കമന്റുകൾ.&lt;/p&gt;&lt;p&gt;When You realize it's not just the end of a film... it's the end of a 30-year cinematic journey.#JanaNayagan pic.twitter.com/5obPAVieO2&lt;/p&gt;&lt;p&gt;&mdash; PK UMAMAHESH (@PKBeastvijay) July 24, 2026&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/jana-nayagan-movie-end-credits-video-fans-very-emotional-to-see-that-says-vijay-is-not-just-an-actor-he-is-an-emotion-articleshow-mudws50"/>
        </item>
        <item>
            <title><![CDATA['മാനം പണം കൊടുത്ത് വാങ്ങാനാവില്ല, 6 വർഷമായി അവൻ അങ്ങനെയാണ്..'; പരിഹാസ കമന്റിന് മാലാ പാർവതി]]></title>
            <link>https://www.asianetnews.com/spice-entertainment/actress-maala-parvathy-react-mocking-comments-based-on-her-son-sent-an-obscene-message-to-a-trans-woman-articleshow-pt791ye</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actress-maala-parvathy-react-mocking-comments-based-on-her-son-sent-an-obscene-message-to-a-trans-woman-articleshow-pt791ye</guid>
            <pubDate>Tue, 21 Jul 2026 22:33:23 +0530</pubDate>
            <description><![CDATA[&lt;p&gt;മകനെതിരായ പഴയ ആരോപണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ പരിഹാസ കമന്റിന് മാലാ പാർവതി മറുപടി നൽകി. തന്നെ ലക്ഷ്യം വെച്ചാണ് ഇപ്പോൾ ഈ വിഷയം വീണ്ടും ചർച്ചയാക്കുന്നതെന്നും കേസ് ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01db82989r0wa5tkz7fnwx3mbz,imgname-maala-parvathy.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹേ&lt;/strong&gt;മ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാമർശത്തിന് ശ്വേത മേനോന് നൽകിയ മറുപടിയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് മറുപടിയുമായി മാലാ പാർവതി. മകൻ ട്രാൻസ് യുവതിയ്ക്ക് മോശം സന്ദേശം അയച്ചതിനെ കുറിച്ചായിരുന്നു കമന്റ്. ഈ ആരോപണത്തിൻ്റെ പേരിൽ ആറ് വർഷമായി ഒരു പൊതു ഇടത്തും തൻ്റെ മകൻ വന്നിട്ടില്ലെന്നും ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാമെന്നും മാലാ പർവതി പറയുന്നു.&lt;/p&gt;&lt;p&gt;&quot;മകൻ ഒരു ട്രാൻസ് ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുന്നാൾ മുൻപ് ഉണ്ടായല്ലോ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്. മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു&quot;, എന്നായിരുന്നു പരിഹാസ കമന്റ്.&lt;/p&gt;&lt;p&gt;ഇതിന് &quot;സീമാ വിനീതിൻ്റെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന് പാഞ്ഞതാണ്. പിന്നെ മറ്റ് ചിലര് കേംപ്രമൈസ് ഡീൽസ് സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരയ്ക്കും അനുദവിക്കണം. ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിൻ്റെ പേരിൽ, ആറ് വർഷമായി.. ഒരു പൊതു ഇടത്തും എൻ്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ ,മകൻ്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും&quot;, എന്നായിരുന്നു മാലാ പാർവതിയുടെ മറുപടി. &quot;സ്വന്തം മോൻ്റെ കാര്യത്തിലും ഈ ധീരത കാണിച്ച് വളർത്തേണ്ടതായിരുന്നു&quot;, എന്ന കമന്റിനും ഇതേ മറുപടികൾ തന്നെയാണ് മാലാ പാർവതി നൽകിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actress-maala-parvathy-react-mocking-comments-based-on-her-son-sent-an-obscene-message-to-a-trans-woman-articleshow-pt791ye"/>
        </item>
        <item>
            <title><![CDATA[9 വയസ് പ്രായവ്യത്യാസം, മൃണാൾ ഠാക്കൂറും യശ്വസി ജെയ്‌സ്വാളും പ്രണയത്തിലോ?; വൈറലായി കഫേയിൽ നിന്നുള്ള വീഡിയോ]]></title>
            <link>https://www.asianetnews.com/spice-entertainment/33-yearold-mrunal-thakur-dating-24-year-old-cricketer-yashasvi-jaiswal-viral-cafe-video-articleshow-slr1ltq</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/33-yearold-mrunal-thakur-dating-24-year-old-cricketer-yashasvi-jaiswal-viral-cafe-video-articleshow-slr1ltq</guid>
            <pubDate>Tue, 28 Jul 2026 09:13:50 +0530</pubDate>
            <description><![CDATA[&lt;p&gt;Is Mrunal Thakur dating cricketer Yashasvi Jaiswal? Here&rsquo;s what the netizens think after viral cafe video. നടൻ ധനുഷുമായുള്ള പ്രണയവാർത്തകൾക്ക് ശേഷം ബോളിവുഡ് താരം മൃണാൾ ഠാക്കൂർ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്&zwnj;സ്വാളുമായി മൃണാൾ പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോർട്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kykcza7yq8dg9qwp32d2jnae,imgname-is-mrunal-thakur-dating-cricketer-yashasvi-jaiswal--here-s-what-the-netizens-think-after-viral-cafe-video-1785210054910.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അടുത്തിടെ തെന്നിന്ത്യൻ സൂപ്പർ താരം ധനുഷുമായുള്ള പ്രണയ വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ബോളിവുഡ് താരം മൃണാൾ ഠാക്കൂർ. ഒരിടയ്ക്ക് ധനുഷും മൃണാളും വിവാഹം കഴിക്കാക്കാൻ പോവുകയാണെന്ന തരത്തിലുള്ള വാർത്തകൾ വരെ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം ഗോസിപ്പുകളെയെല്ലാം മൃണാൾ ഠാക്കൂറിന്റെ വൃത്തങ്ങൾ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും അത്തരമൊരു പ്രണയവാർത്തയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മൃണാൾ ഠാക്കൂർ. മൃണാൾ ഠാക്കൂറും ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരമായ യശ്വസി ജെയ്&zwnj;സ്വാളും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും വരുന്നത്.&lt;/p&gt;&lt;p&gt;ഇരുവരെയും മുബൈയിലെ ബാന്ദ്ര വെസ്റ്റിലെ കഫെയിൽ ഒരുമിച്ച് കണ്ടതോടെയാണ് പാപ്പരാസികൾ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പങ്കുവയ്ക്കാൻ തുടങ്ങിയത്. കഫെയിൽ നിന്ന് ജയ്&zwnj;സ്വാൾ ഇറങ്ങിവന്നതിന് കുറച്ച് നിമിഷങ്ങൾക്ക് ശേഷം മൃണാളും പുറത്തിറങ്ങുന്നതും കാണാം. എന്നാൽ ഇരുവരും ഒരുമിച്ചിരിക്കുന്നതായോ മറ്റോ ഉള്ള ചിത്രങ്ങളോ വീഡിയോകളോ ഇല്ല. സമൂഹമാധ്യമങ്ങളിൽ വീഡിയോ ചർച്ചയായതിന് പിന്നാലെ ഇരുവരുടെയും പ്രായവും ചർച്ചയായിട്ടുണ്ട്. 24 വയസ്സാണ് യശ്വസി ജയ്&zwnj;സ്വാളിന്. എന്നാൽ മൃണാൾ ഠാക്കൂറിന് 33 വയസാണ് പ്രായം.&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം പ്രണയവാർത്തകളിൽ ഇരുവരും ഇതുവരെ യാതൊരു വിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് യശ്വസി ജയ്&zwnj;സ്വാൾ. നേരത്തെ മൃണാൾ ഠാക്കൂറിന്റെ സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പ്രീമിയറിന് ധനുഷും മൃണാളും ഒരുമിച്ചെത്തിയതും, ധനുഷിന്റെ തേരെ ഇഷ്&zwnj;ക് മേം എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിക്ക് മൃണാൾ എത്തിയതും വലിയ ചർച്ചയായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്തായാലും ബോളിവുഡിലും ക്രിക്കറ്റിലും പുതിയ താരപ്രണയത്തിനാണോ മൃണാളും ജയ്&zwnj;സ്വാളും തുടക്കമിടുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/33-yearold-mrunal-thakur-dating-24-year-old-cricketer-yashasvi-jaiswal-viral-cafe-video-articleshow-slr1ltq"/>
        </item>
        <item>
            <title><![CDATA[വൈറലായി സൗഭാഗ്യയുടെ 'കല്യാണി' വേർഷൻ]]></title>
            <link>https://www.asianetnews.com/spice-entertainment/influencer-sowbhagya-venkitesh-share-her-dance-with-kalyani-song-articleshow-sp17k69</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/influencer-sowbhagya-venkitesh-share-her-dance-with-kalyani-song-articleshow-sp17k69</guid>
            <pubDate>Sat, 08 Aug 2026 15:55:02 +0530</pubDate>
            <description><![CDATA[&lt;p&gt;നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്, സമൂഹമാധ്യമങ്ങളിൽ തരംഗമായ 'കല്യാണി' പാട്ടിന് ചെയ്ത നൃത്തം വൈറലായി. 'ഒരു കുട്ടിയുടെ അമ്മയായ കല്യാണി' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ, മണിക്കൂറുകൾക്കകം ഒരു മില്യണിലധികം ആളുകളാണ് കണ്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgeee3hxn1txhhsw79xze5d,imgname-befunky-collage--29--1786184677489.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;മൂഹമാധ്യമങ്ങളിൽ തരംഗമായ 'കല്യാണി' പാട്ടിന് നൃത്തച്ചുവടുകളുമായി നടിയും നർത്തകിയും ഇൻഫ്ളുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. കറുപ്പ് നിറമുളള വസ്ത്രമണിഞ്ഞാണ് സൗഭാഗ്യയുടെ ഡാൻസ്. 'ഒരു കുട്ടിയുടെ അമ്മയായ കല്യാണി' എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഒരു മില്യനിനേറെ ആളുകളാണ് വീഡിയോ കണ്ടത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേര്&zwj; വീഡിയോയില്&zwj; ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. എല്ലാത്തരം ഡാൻസും സൗഭാഗ്യക്ക് വഴങ്ങുമെന്നും ഒന്നിലേറെ തവണ വീഡിയോ കണ്ടു എന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ദിനം പ്രതി സൗഭാഗ്യയുടെ കോൺഫിഡൻസ് ലെവൽ കൂടുകയാണെന്നും കണ്ടാൽ ഒരു കുട്ടിയുടെ അമ്മയാണെന്ന് പറയുകയേ ഇല്ലെന്നും ചിലർ പറയുന്നു.&lt;/p&gt;&lt;p&gt;സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഹിറ്റ് ആയ പാട്ടാണ് 'കല്യാണി'. 2025 ൽ പുറത്തിറങ്ങിയ ഈ ആൽബത്തിന്റെ പുതിയ പതിപ്പ് അണിയറപ്രവർത്തകർ വീണ്ടും ഇറക്കുകയായിരുന്നു. പുതിയ പതിപ്പിൽ ശ്രേയ ഘോഷാലും പാടുന്നുണ്ട്. ഒറിജിനല്&zwj; ട്രാക്ക് പാടിയ അര്&zwj;ജുന്&zwj;, കെഡിഎസ്, ഫിഫ്റ്റി 4, റോൺ എന്നിവർക്കൊപ്പമാണ് ശ്രേയ ഘോഷാലും ഗാനം ആലപിക്കുന്നത്. സാനിയ അയ്യപ്പനാണ് പുതിയ പതിപ്പിലെ നൃത്ത രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് &lsquo;കല്യാണി&rsquo;യുടെ റീമിക്സിന് റീൽ ചെയ്യുന്നത്. 51 മില്യൻ കാഴ്ചക്കാരെയും കടന്ന് തരംഗമാവുകയാണ് ഈ ഗാനം. സുഹാസ് മൊയ്തീനും റാപ്പർ ഫിഫ്റ്റി 4ഉം റോണും ചേർന്നാണ് ഗാനത്തിന് വരികളെഴുതിയത്.&lt;/p&gt;&lt;p&gt;അഭിനേത്രി, നര്&zwj;ത്തകി, സോഷ്യല്&zwj; മീഡിയ താരം എന്നി നിലകളിലെല്ലാം പ്രശസ്തയാണ് നടിയും നര്&zwj;ത്തകിയുമായ താര കല്യാണിന്റെ മകള്&zwj; സൗഭാഗ്യ. നടനും സോഷ്യല്&zwj; മീഡിയ താരവുമായ അര്&zwj;ജുന്&zwj; സോമശേഖരനാണ് സൗഭാഗ്യയുടെ ഭര്&zwj;ത്താവ്. ഇരുവര്&zwj;ക്കും സുദര്&zwj;ശന എന്ന ഒരു മകളുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/influencer-sowbhagya-venkitesh-share-her-dance-with-kalyani-song-articleshow-sp17k69"/>
        </item>
        <item>
            <title><![CDATA['ഞാന്‍ വിനയം കൊണ്ട് ഓട്ടോയില്‍ കയറി എന്നൊന്നും പറയല്ലേ'; യുട്യൂബ് ചാനലുകാരോട് രമേഷ് പിഷാരടി]]></title>
            <link>https://www.asianetnews.com/spice-entertainment/please-dont-write-i-travelled-in-auto-rickshaw-because-of-humility-ramesh-pisharody-to-youtubers-articleshow-te4kmqa</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/please-dont-write-i-travelled-in-auto-rickshaw-because-of-humility-ramesh-pisharody-to-youtubers-articleshow-te4kmqa</guid>
            <pubDate>Tue, 21 Jul 2026 12:52:31 +0530</pubDate>
            <description><![CDATA[&lt;p&gt;ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ, തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ നൽകരുതെന്ന് യുട്യൂബ് ചാനൽ പ്രവർത്തകരോട് രമേഷ് പിഷാരടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ky1rd8w84d4qfjdwatjzewk8,imgname-fotojet--27--1784618066824.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;താരങ്ങളുടെയും മറ്റും പബ്ലിക് അപ്പിയറന്&zwj;സുകള്&zwj; ഉള്ളടക്കമാക്കുന്ന യുട്യൂബ് ചാനലുകള്&zwj; ഒട്ടേറെയുണ്ട് മലയാളത്തില്&zwj;. ചിലപ്പോഴൊക്കെ പൊതുവിടങ്ങളിലെ അവരുടെ പെരുമാറ്റവും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നല്&zwj;കലും വിമര്&zwj;ശനവിധേയമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു വീഡിയോ സോഷ്യല്&zwj; മീഡിയയില്&zwj; ശ്രദ്ധ നേടുകയാണ്. പാലക്കാട് എംഎല്&zwj;എയും നടനുമായ രമേഷ് പിഷാരടി യുട്യൂബ് ചാനല്&zwj; പ്രവര്&zwj;ത്തകരോട് നടത്തുന്ന സംഭാഷണമാണ് വീഡിയോയില്&zwj;. ഒരു ഓട്ടോറിക്ഷയിലേക്ക് ഓടിക്കയറുന്ന രമേഷ് പിഷാരടിയുടെ ദൃശ്യങ്ങള്&zwj; ഷൂട്ട് ചെയ്യുന്ന യുട്യൂബര്&zwj;മാരോട് രമേഷ് പിഷാരടി പറയുന്ന കാര്യമാണ് രസകരം.&lt;/p&gt;&lt;p&gt;ഇനി ഞാന്&zwj; വിനയത്തില്&zwj; പോയി എന്നൊന്നും പറയരുത്. തിരുവനന്തപുരത്തേക്ക് ട്രെയിനിലാണ് പോകുന്നത്. അതുകൊണ്ടാണ് ഓട്ടോയില്&zwj; പോകുന്നത്. ഇതാണ് സുഖം. ഞാന്&zwj; വിനയം കൊണ്ട് ഓട്ടോയില്&zwj; കയറി എന്നൊന്നും പറഞ്ഞേക്കരുത്, രമേശ് പിഷാരടിയുടെ വാക്കുകള്&zwj;. അടുത്തിടെ സലിം കുമാറിന്&zwj;റെ സംസ്കാര സമയത്ത് അദ്ദേഹത്തിന്&zwj;റെ വീട്ടില്&zwj; യുട്യൂബ് ചാനല്&zwj; പ്രവര്&zwj;ത്തകര്&zwj; തിക്കും തിരക്കും സൃഷ്ടിച്ചത് വിമര്&zwj;ശിക്കപ്പെട്ടിരുന്നു. രമേഷ് പിഷാരടിയും ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. യുട്യൂബ് ചാനലുകള്&zwj;ക്ക് ലൈസന്&zwj;സിംഗ് കൊണ്ടുവരണമെന്നും രമേഷ് പിഷാരടി അന്ന് പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&ldquo;ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവര്&zwj;ത്തകര്&zwj; മൊബൈല്&zwj; ചിത്രീകരണത്തിനായി കൂടി. പലവട്ടം അഭ്യർത്ഥിച്ചിട്ടും മാറാൻ അവർ തയ്യാറായില്ല. മുഖ്യമന്ത്രിയും സലിം കുമാറിൻ്റെ മകനുൾപ്പെടെ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടി. സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും ഇവർ അതിക്രമിച്ചു കയറുകയാണ്. എന്നിട്ട് ആ വീഡിയോകള്&zwj; അനാവശ്യ ക്യാപ്ഷൻ ഇട്ട് നൽകുന്നു. അതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായാൽ പോലും തെറ്റില്ല&rdquo;, രമേഷ് പിഷാരടി അന്ന് പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/please-dont-write-i-travelled-in-auto-rickshaw-because-of-humility-ramesh-pisharody-to-youtubers-articleshow-te4kmqa"/>
        </item>
        <item>
            <title><![CDATA[ഏറെ നാളത്തെ സ്വപ്നം, ഒടുവിൽ സാധ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം കളക്ടർ]]></title>
            <link>https://www.asianetnews.com/spice-entertainment/kollam-sudhi-son-kichu-aka-rahul-das-started-new-online-clothing-brand-website-inaugurated-kollam-collector-articleshow-uuzpvk8</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/kollam-sudhi-son-kichu-aka-rahul-das-started-new-online-clothing-brand-website-inaugurated-kollam-collector-articleshow-uuzpvk8</guid>
            <pubDate>Sat, 01 Aug 2026 22:31:03 +0530</pubDate>
            <description><![CDATA[&lt;p&gt;അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് (കിച്ചു) പുതിയ സംരംഭം ആരംഭിച്ചു. 'loopzy by kichu' എന്ന പേരിൽ ഒരു ഓൺലൈൻ വസ്ത്രവ്യാപാര ബ്രാൻഡാണിത്. ഇതിന്റെ വെബ്സൈറ്റ് ഡൊമെയ്ൻ കൊല്ലം കളക്ടർ ലോഞ്ച് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyz4b60ytysynpyfq6jvdcwc,imgname-wmremove-transformed-1785603659806.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കു&lt;/strong&gt;ട്ടിക്കാലം മുതൽ ഭൂരിഭാ​ഗം മലയാളികൾക്കും സുപരിചിതനായ ആളാണ് കിച്ചു എന്ന രാഹുൽ ദാസ്. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മൂത്ത മകനാണ് കിച്ചു. സുധിയുടെ വിയോ​ഗ ശേഷം അച്ഛന്റെ വീട്ടിൽ താമസമാക്കിയ കിച്ചു അവിടെ നിന്നാണ് പഠിച്ചതും. സ്വന്തമായി യുട്യൂബ് ചാനലും നടത്തുന്ന കിച്ചുവിന്റെ ഏറ്റവും വലിയ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്. ഏതാനും നാളുകൾക്ക് മുൻപ് താനൊരു ബിസിനിസ് ആരംഭിക്കുന്നുവെന്ന് കിച്ചു പറഞ്ഞിരുന്നു. അതിന്റെ വെബ്സൈറ്റ് ആണ് ഇന്ന് ലോഞ്ചായിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഓണ്&zwj;ലൈന്&zwj; ക്ലോത്തിംഗ് ബ്രാന്&zwj;ഡ് ആണ് കിച്ചു ആരംഭിച്ചിരിക്കുന്നത്. loopzy by kichu എന്നാണ് പേര്. ഇതിന്റെ വെബ്സൈറ്റ് ഡൊമയ്ൻ കൊല്ലം കളക്ടര്&zwj; ആനി ജൂല തോമസ് നിർവഹിച്ചു. ഒപ്പം കിച്ചുവിന് ആശംസകളും കളക്ടർ അറിയിച്ചു. തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു കിച്ചു വെബ്സൈറ്റ് ലോഞ്ചിനായി എത്തിയത്. &quot;ഈ പ്രായത്തിൽ അവൻ ഒരു ബിസിനസ് തുടങ്ങി. എല്ലാവരും ഒന്ന് സഹകരിച്ച് ബ്രാൻഡ് ഒന്ന് വിജയിപ്പിക്കണം. അവൻ രക്ഷപ്പെടട്ടെ. നമ്മളൊക്കെ കൂടെയുണ്ട്&quot;, എന്നായിരുന്നു കിച്ചുവിന്റെ വല്യച്ഛൻ മാധ്യമങ്ങളോട് പറഞ്ഞത്. വളരെയധികം സന്തോഷം എന്നായിരുന്നു കിച്ചുവിന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;കിച്ചുവിന്റെ തുടക്കത്തെ പ്രശംസിച്ചും പിന്തുണച്ചും നിരവധി പേരാണ് കമന്റുകളിലൂടെ രം​ഗത്ത് എത്തിയത്. &quot;വളരെ ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ, എന്റെ പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ, അടിപൊളി ആണ്, കിച്ചു മോൻ ഉയരങ്ങളിൽ എത്തട്ടെ. അവൻ ഒരുപാട് അനുഭവിച്ചു ഈ പ്രായത്തിൽ തന്നെ. അതിൽ നിന്നെല്ലാം ജന്മം നൽകിയ അമ്മയും അച്ഛനും ഒന്നുമില്ല. അവന്റ മുഖത്തെ സന്തോഷം. ആ ചിരി ഒരിക്കലും മായാതെ മങ്ങാതെ നിൽക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ, നമുക്ക് കിട്ടുന്ന ഫെയിം അംഗീകാരം ജനപിന്തുണ ഒക്കെ അഹങ്കരിക്കാനോ വന്ന വഴി മറന്നു ആഭാസം കാണിക്കാനോ നിക്കാതെ ഇങ്ങനെയുള്ള അവസരങ്ങൾക്ക് വേണ്ടിയും പ്രയോജനപ്പെടുത്താം... അഭിനന്ദനങ്ങൾ. നല്ലൊരു ഭാവി ഉണ്ടാവട്ടെ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നല്ല മോനാണ്. എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാൻ കഴിയട്ടെ പ്രാർത്ഥനയിൽ ഉണ്ടാവും&quot;, എന്നിങ്ങനെ പോകുന്നു കമന്റുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/kollam-sudhi-son-kichu-aka-rahul-das-started-new-online-clothing-brand-website-inaugurated-kollam-collector-articleshow-uuzpvk8"/>
        </item>
        <item>
            <title><![CDATA['മുഖ്യമന്ത്രി വരുന്നിടത്ത് മാന്യമായി വസ്ത്രം ധരിക്കണം' യുവ നടിക്കെതിരെ തെസ്നി ഖാൻ, '100% കറക്റ്റ്' എന്ന് കമന്റുകൾ]]></title>
            <link>https://www.asianetnews.com/spice-entertainment/actress-thesni-khan-criticized-aiswarya-chandran-for-her-bad-costume-sense-attending-cm-vd-satheesan-program-articleshow-v8n8w9z</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actress-thesni-khan-criticized-aiswarya-chandran-for-her-bad-costume-sense-attending-cm-vd-satheesan-program-articleshow-v8n8w9z</guid>
            <pubDate>Mon, 03 Aug 2026 07:51:37 +0530</pubDate>
            <description><![CDATA[&lt;p&gt;മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ യുവനടിയുടെ വസ്ത്രധാരണത്തെക്കുറിച്ച് നടി തെസ്നി ഖാൻ നടത്തിയ പരാമർശം ചർച്ചയായി. പുതുതലമുറയ്ക്ക് വസ്ത്രസ്വാതന്ത്ര്യം ഉണ്ടെങ്കിലും, മുഖ്യമന്ത്രിപങ്കെടുക്കുന്ന വേദിയിൽ മാന്യമായി വസ്ത്രം ധരിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz2psc7nyfnvgwy00c6mazex,imgname-befunky-collage--43--1785723662581.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കേ&lt;/strong&gt;രളം മഴക്കെടുതിയിൽ മുങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ ജ്വല്ലറി ഉദ്ഘാടനത്തിന് പോയത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിലൊരു വീഡിയോയ്ക്ക് താഴെ നടി തെസ്നി ഖാൻ കുറിച്ച കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. യുവ നടി ഐശ്വര്യ ചന്ദ്രൻ, മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന വീഡിയോയ്ക്ക് താഴെ ആയിരുന്നു കമന്റ്.&lt;/p&gt;&lt;p&gt;ഇപ്പോഴത്തെ ജനറേഷന് ഇഷ്ടമുള്ള രീതിയിൽ നടക്കാമെന്നും അതിനുള്ള അവകാശമുണ്ടെന്നും പറഞ്ഞ തെസ്നി ഖാൻ, മുഖ്യമന്ത്രി വരുന്ന സദസിൽ മാന്യമായി വസ്ത്രം ധരിക്കണമെന്നും പറഞ്ഞു. 'എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു', എന്നായിരുന്നു തെസ്നി ഖാന്റെ കമന്റ്.&lt;/p&gt;&lt;p&gt;ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് തെസ്നി ഖാന്റെ പരാമർശത്തെ പിന്തുണച്ച് കൊണ്ട് രം​ഗത്ത് എത്തിയത്. 'ഇവർ പറഞ്ഞത് 100% ശരിയാണ്, പൊതുവേദികളിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന് നിയമം കൊണ്ടുവരണം, മാന്യമായി വസ്ത്രം ധരിക്കേണ്ടത് നല്ല വ്യക്തിത്വത്തിന്റെ ഭാഗമാണ്. വൈകൃത ഭാവം ഉള്ളവർക്ക് ഇതൊക്കെ ഉൾകൊള്ളാൻ പ്രയാസവുമാണ്, ഇതിൽ തെറ്റ് പറയാൻ പറ്റില്ല. മുഖ്യമന്ത്രി എന്ന് അല്ല പബ്ലിക് ഇടാൻ പറ്റിയ വേഷം ആണോ, തെസ്നി പറഞ്ഞത് 100% കറക്റ്റ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, തെസ്നി ഖാനെ വിമർശിക്കുന്നവരും ധാരാളമാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actress-thesni-khan-criticized-aiswarya-chandran-for-her-bad-costume-sense-attending-cm-vd-satheesan-program-articleshow-v8n8w9z"/>
        </item>
        <item>
            <title><![CDATA['എന്‍റെ മോള്‍ക്ക് 18 പവൻ പൊന്നുണ്ട്, അത് 20 ആക്കണം, പിഷാരടി ഞെട്ടി'; തഗ്ഗടിച്ച് മമ്മൂട്ടി, കാലുതൊട്ട് വണങ്ങി ഭാവന]]></title>
            <link>https://www.asianetnews.com/spice-entertainment/ramesh-pisharody-and-mammootty-funny-conversation-in-anand-tv-film-award-and-bhavana-articleshow-xe1r58c</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/ramesh-pisharody-and-mammootty-funny-conversation-in-anand-tv-film-award-and-bhavana-articleshow-xe1r58c</guid>
            <pubDate>Fri, 31 Jul 2026 11:56:39 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ആനന്ദ് ടിവി ഫിലിം അവാർഡ്സിന്റെ പ്രൊമോകൾ ശ്രദ്ധേയമാകുന്നു. സിനിമയിൽ നിന്ന് ഇടവേളയെടുത്തപ്പോൾ അവസരം നൽകാൻ വിളിച്ച മമ്മൂട്ടിയോടുള്ള ആദരവ് നടി ഭാവന പങ്കുവെച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyvdmtmp6d0exvh19qhq5mz3,imgname-befunky-collage--24--1785479195286.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക&lt;/strong&gt;ഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ മമ്മൂട്ടി. തോണിക്കാരനായി ബി​ഗ് സ്ക്രീനിൽ എത്തി ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്കയായി വിളങ്ങുന്ന താരം ചെയ്ത് വയ്ക്കുന്ന ഓരോ കഥാപാത്രങ്ങളും കണ്ട് ഓരോരുത്തരുടേയും മനം നിറയുന്ന കാഴ്ചയാണ് സമീപകാലത്തായി കണ്ടുവരുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായിരുന്ന നടൻ രമേഷ് പിഷാരടി ഇന്ന് പാലക്കാട് എംഎൽഎ ആണ്. എംഎൽഎ ആയ ശേഷം മമ്മൂട്ടിയും പിഷാരടിയും ഒരുമിച്ച് പങ്കെടുത്തൊരു പരിപാടിയായിരുന്നു. ആനന്ദ് ടിവി ഫിലിം അവാർഡ്.&lt;/p&gt;&lt;p&gt;ആ പ്രോ​ഗ്രാം ഇപ്പോൾ ടിവിയിൽ സംപ്രേഷണം ചെയ്യാൻ പോവുകയാണ്. ഓ​ഗസ്റ്റ് 9 ഞായറാഴ്ച രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിലാണ് സംപ്രേഷണം. ഇതോട് അനുബന്ധിച്ച് പുറത്തുവന്ന പ്രൊമോ വീഡിയോകൾ ഇപ്പോൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. മമ്മൂട്ടിയും പിഷാരടിയും തമ്മിലുള്ളൊരു സംഭാഷണത്തിന്റെ ഏതാനും ഭാ​ഗങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഒരു പ്രൊമോ. &quot;ഞാന്&zwj; വെറും സിനിമ നടന്&zwj; മാത്രമാണ്. ഞാന്&zwj; ഏതായാലും എംഎല്&zwj;എ ഒന്നുമല്ല. ഇപ്പോ ചില്ലറ സഹായങ്ങളൊന്നും അല്ല ആളുകള്&zwj; പിഷാരടിയോട് ചോദിക്കുന്നത്. എന്&zwj;റെ മോള്&zwj;ക്ക് 18 പവന്&zwj;റെ പൊന്ന് ഞാന്&zwj; വാങ്ങി വച്ചിട്ടുണ്ട്. രണ്ടും കൂടി കൂട്ടി അത് 20 ആക്കണം. പിഷാരടി ഞെട്ടി. അല്ല സാറ് തരണ്ട. ആ മമ്മൂട്ടി സാറിനോട് പറഞ്ഞാല്&zwj; മതി&quot;, എന്നായിരുന്നു മമ്മൂട്ടി പിഷാരടി നിൽക്കെ സ്റ്റേജിൽ വച്ച് പറഞ്ഞത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മറ്റൊരു പ്രൊമോ ഭാവനയുടേതാണ്. ഒപ്പം മമ്മൂട്ടിയും ഉണ്ട്. &quot;ഞാനൊരു നാല്, അഞ്ച് വർഷം മലയാള സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. അങ്ങനെ ബ്രേക്കെടുത്ത സമയത്ത് വന്ന ഒന്ന് രണ്ട് ഫോൺ കോളുകളിൽ ആദ്യത്തേത് മമ്മൂക്കയുടെ ഒരു സിനിമയിൽ നിന്നായിരുന്നു. എന്റെ മനസിൽ ശരിക്കും കാല് തൊട്ട് അനു​ഗ്രഹം വാങ്ങിക്കണം എന്ന് തോന്നിയ വളരെ ചുരുക്കം ചിലരെ ഉള്ളൂ. അത് മമ്മൂക്കയാണ്&quot;, എന്നായിരുന്നു മമ്മൂട്ടിയ്ക്ക് മുന്നിൽ വച്ച് ഭാവന പറഞ്ഞത്. ഈ രണ്ട് പ്രൊമോ വീഡിയോകളും ഇപ്പോൾ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/ramesh-pisharody-and-mammootty-funny-conversation-in-anand-tv-film-award-and-bhavana-articleshow-xe1r58c"/>
        </item>
        <item>
            <title><![CDATA[ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും; യുവാവിന്റെ അക്കൗണ്ട് പൂട്ടിച്ച് നടി അന്ന രാജൻ]]></title>
            <link>https://www.asianetnews.com/spice-entertainment/actress-anna-rajan-shuts-down-a-young-man-who-engaged-in-body-shaming-and-made-sexual-remarks-against-her-articleshow-yhdggb6</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actress-anna-rajan-shuts-down-a-young-man-who-engaged-in-body-shaming-and-made-sexual-remarks-against-her-articleshow-yhdggb6</guid>
            <pubDate>Wed, 29 Jul 2026 08:18:15 +0530</pubDate>
            <description><![CDATA[&lt;p&gt;തനിക്കെതിരെ ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും നടത്തിയ വ്യക്തിയുടെ അക്കൗണ്ട് നടി അന്ന രാജൻ പൂട്ടിച്ചു. കാഴ്ചക്കാരെ കൂട്ടാനായി മറ്റുള്ളവരുടെ പേര് ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് താക്കീത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxfxntprjdkwfw24x5e2ptq3,imgname-befunky-collage--7--1784019610328.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;നിക്കെതിരെ ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും നടത്തിയ ആളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിച്ച് നടി അന്ന രാജൻ. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വ്യൂവ്സിന് വേണ്ടി മറ്റൊരാളുടെ പേരോ ഉള്ളടക്കമോ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി ആലോചിക്കണമെന്നും തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയാൽ മുന്നറിയിപ്പൊന്നും ഇല്ലാതെ തന്നെ നിയമനടപടികളുമായി താൻ മുന്നോട്ട് പോകുമെന്നും അന്ന രാജൻ താക്കീത് നൽകി.&lt;/p&gt;&lt;p&gt;&quot;ഇത്തരം നാടകങ്ങളിലൊന്നും താൽപ്പര്യമുള്ള ആളല്ല ഞാൻ. ഓൺലൈനിൽ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരെക്കുറിച്ച് എനിക്ക് ഒട്ടും ശ്രദ്ധയുമില്ല. എന്നെ വച്ചുള്ള കണ്ടന്റുകൾ ചില യൂട്യൂബുകാർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ കേവലം വിനോദത്തിനോ അല്ലെങ്കിൽ നിരാശ തീർക്കാനോ വേണ്ടിയുള്ളതാണെന്ന് കരുതി ഞാൻ അവ അവഗണിക്കുകയാണ് പതിവ്. എങ്കിലും, ആരെങ്കിലും അതിരുകൾ ലംഘിച്ച് ഉപദ്രവിക്കാനോ, അപകീർത്തിപ്പെടുത്താനോ, അല്ലെങ്കിൽ പ്രത്യേകമായി ലക്ഷ്യം വെച്ചുള്ള അധിക്ഷേപമോ നടത്തിയാൽ, ഇനി മുന്നറിയിപ്പുകൾ നൽകുന്നതല്ല. ഞാൻ ഉചിതമായ നിയമനടപടികൾ തന്നെ സ്വീകരിക്കും. ബന്ധപ്പെട്ട അധികാരികൾ വഴി വിഷയം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. വ്യൂവ്സിന് വേണ്ടി മറ്റൊരാളുടെ പേരോ ഉള്ളടക്കമോ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി ആലോചിക്കണം. ഉത്തരവാദിത്തം പ്രധാനമാണ്&quot;, എന്നായിരുന്നു അന്ന രാജന്റെ വാക്കുകൾ.&lt;/p&gt;&lt;p&gt;നേരത്തെ തന്റെ ഫോട്ടോയെ അശ്ലീതലനിറച്ച് എഡിറ്റ് ചെയ്തതിനെതിരെ അന്ന രാജൻ രം​ഗത്ത് എത്തിയിരുന്നു. &ldquo;ഈ ഫോട്ടോ ദുരുദ്ദേശത്തോടെ എഡിറ്റ് ചെയ്ത്, അശ്ലീലവും അപകീർത്തിപരവുമായ രീതിയിൽ പോസ്റ്റ് ചെയ്തത് എന്റെ അന്തസിനെ കളങ്കപ്പെടുത്താനാണ്. ഇത് ലജ്ജാകരവും ഒരിക്കലും അം​ഗീകരിക്കാനാവാത്തതും എന്റെ സ്വകാര്യതയുടേയും അന്തസിന്റേയും ​ഗുരുതരമായ ലംഘനമാണ്. ഈ അക്കൗണ്ട് ഞാൻ ഇൻസ്റ്റാ​ഗ്രാമിൽ റിപ്പോർട്ട് അടിച്ചിട്ടുണ്ട്. ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം പൊലീസിൽ പരാതി നൽകും. ഇത്തരത്തിൽ ഫോട്ടോ എഡിറ്റ് ചെയ്ത, പ്രചരിപ്പിച്ച വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. നീതി ലഭിക്കുന്നത് വരെ ഞാൻ ഇതിനോട് പോരാടുക തന്നെ ചെയ്യും. ഇത്തരം അധിക്ഷേപകരമായ കാര്യങ്ങൾ സപ്പോർട്ട് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു&rdquo;, എന്നായിരുന്നു അന്ന് അന്ന കുറിച്ചിരുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actress-anna-rajan-shuts-down-a-young-man-who-engaged-in-body-shaming-and-made-sexual-remarks-against-her-articleshow-yhdggb6"/>
        </item>
    </channel>
</rss>
