<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 27 Jun 2026 14:16:59 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/spice-entertainment" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[വിജയ് അന്ന് തമിഴ്നാട്ടിൽ ഉണ്ടായിരുന്നു; തൃഷ പങ്കിട്ടത് എഐ ഫോട്ടോ ! കാരണങ്ങൾ നിരത്തി ആരാധകർ]]></title>
            <link>https://www.asianetnews.com/spice-entertainment/social-media-users-are-arguing-that-the-photo-shared-by-trisha-wishing-vijay-on-his-birthday-is-ai-articleshow-0pp4o6b</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/social-media-users-are-arguing-that-the-photo-shared-by-trisha-wishing-vijay-on-his-birthday-is-ai-articleshow-0pp4o6b</guid>
            <pubDate>Thu, 25 Jun 2026 16:18:34 +0530</pubDate>
            <description><![CDATA[&lt;p&gt;വിജയ്&zwnj;യുടെ പിറന്നാളിന് തൃഷ പങ്കുവെച്ച ചിത്രം ചര്&zwj;ച്ചയാകുന്നു. ഫോട്ടോയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഇത് വ്യാജമോ എഐ നിർമ്മിതമോ ആണെന്ന് സമൂഹമാധ്യമങ്ങളിൽ ആരോപണമുയരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvz6ajzmbkpcqjmh964nk04d,imgname-befunky-collage--13--1782384511982.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വി&lt;/strong&gt;ജയ് സർക്കാർ അധികാരത്തിലേറുന്നതിനും മുൻപും ശേഷവും തമിഴകത്തിൽ നിറഞ്ഞു നിൽക്കുന്ന ചർച്ചയാണ് വിജയ്- തൃഷ ബന്ധം. ഇരുവരും പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങൾ. ആദ്യമെല്ലാം ആരോപണങ്ങളായിരുന്നുവെങ്കിൽ വിജയിയുടെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന ഹർജിയിലെ നടി (വിവാഹേതര ബന്ധം) തൃഷയാണെന്ന് ഏവരും വിധി എഴുതി. പിന്നാലെ പൊതുവേദിയിലും തൃഷയും വിജയിയും ഒന്നിച്ചെത്തിയതും സത്യപ്രതിജ്ഞയിൽ തൃഷ പങ്കെടുത്തതും ഈ വിധി എഴുത്തിന് ആക്കം കൂട്ടുകയും ചെയ്തു. എന്നാൽ ഇതിൽ പ്രതികരിക്കാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല.&lt;/p&gt;&lt;p&gt;ജൂൺ 22ന് ആയിരുന്നു വിജയിയുടെ പിറന്നാൾ. തമിഴ്നാടിന്റെ മുഖ്യമന്ത്രി ആയതിന് ശേഷം വരുന്ന ആദ്യ പിറന്നാൾ ആയതുകൊണ്ടുതന്നെ അതേറെ സ്പെഷ്യലും ആയിരുന്നു. അന്നേ ദിവസം തൃഷയുടെ പോസ്റ്റ് എന്താകും എന്നറിയാനും ഏവരും കാത്തിരുന്നു. എന്നാൽ പിറന്നാൾ ആശംസകൾ താരം പോസ്റ്റ് ചെയ്യാതെ വന്നതോടെ വിജയിയുമായി തൃഷ പിരിഞ്ഞെന്ന വാർത്ത വന്നു. എന്നാൽ ആ പ്രചരണത്തിന് അധികം ആയുസുണ്ടായില്ല. വിജയ്ക്കൊപ്പം കേക്ക് മുറിക്കുന്നൊരു ഫോട്ടോ തൃഷ ഇൻസ്റ്റാ​ഗ്രാമിൽ പങ്കിട്ടു. ഒപ്പം 'എന്&zwj;റെ ജീവിതം അർഥപൂർണമാക്കുന്ന പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകൾ' എന്നൊരു കുറിപ്പും. ഈ ഫോട്ടോയാണ് ഇപ്പോൾ സോഷ്യലിടത്തെ സംസാര വിഷയം. ഇത് എഐ എന്നാണ് ഏവരും പറയുന്നത്. അതിന് തെളിവുകളും സോഷ്യൽ മീഡിയ നിരത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;സോഷ്യൽ മീഡിയ പോസ്റ്റ്&lt;/strong&gt;&lt;/p&gt;&lt;p&gt;1. ആ വലിയ കേക്കിന് അടുത്തുള്ള കത്തി നോക്കുക, മുന്നിലുള്ള ഒരു കേക്കും കട്ട്&zwnj; ചെയ്യാതെ തന്നെ അതിൽ കേക്കിന്റെ ഭാഗങ്ങൾ ഉണ്ട്.&lt;/p&gt;&lt;p&gt;2. രണ്ട് കേക്കിലേയും മെഴുകുതിരി ശ്രദ്ധിച്ചു നോക്കൂ. ഒന്നിൽ സാധാരണ പോലെ കത്തി നിൽക്കുന്ന മെഴുകുതിരി ആണെങ്കിൽ മറ്റേതിൽ വെള്ള കളറിലാണ് തീ കത്തുന്നത്, അതെന്താ അങ്ങനെ ?&lt;/p&gt;&lt;p&gt;3. വിജയ് ഇട്ടിരിക്കുന്ന സെയിം ഷർട്ട് ഇട്ട് കൊണ്ടുള്ള വിജയുടെ ചിത്രങ്ങളും വിഡിയോകളും 2024ലും പ്രചരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;രണ്ട് വർഷം മുൻപുള്ള ഒരു ഷർട്ട്&zwnj; വിജയെ പോലൊരാൾ ഇന്നും ഉപയിഗിക്കുക എന്ന് പറയുന്നതിൽ ഒരു ആസ്വഭാവികത ഇല്ലേ ?&lt;/p&gt;&lt;p&gt;4. മുന്നിൽ ഉള്ള ആ ചെറിയ 3 കേക്കുകൾ, Concu എന്ന ഒരു Premium Boutique Patisserie and Cafe ൽ നിന്നുള്ളതാണ്,&lt;/p&gt;&lt;p&gt;അവർക്കണേൽ മുംബൈ, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിലാണ് ഔട്ലെറ്റുകൾ ഉള്ളത്, അതായത് ചെന്നൈയിൽ ഇല്ല.&lt;/p&gt;&lt;p&gt;വിജയ് ആണേൽ പിറന്നാൾ ദിവസം വൈകിട്ട് വരെ സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്നു. അവിടെ നിന്ന് നേരെ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് ആണ് പോയത്. അതിന് ശേഷം തന്റെ വസതിയിലേക്ക് പോവുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ ഉണ്ട്. വിജയുടെ വസതിയിൽ തൃഷ വന്നിരുന്നു എങ്കിൽ അതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും അപ്പോൾ തന്നെ വാർത്തകളിൽ വന്നേനെ. ഇതൊക്കെ കൊണ്ടാണ് ഇത് എഐയിൽ നിർമ്മിക്കപ്പെട്ടതോ അല്ലെങ്കിൽ പഴയ ചിത്രമോ ആവാം എന്ന ഒരു നിഗമനത്തിലേക്ക് ആരാധകർ എത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/social-media-users-are-arguing-that-the-photo-shared-by-trisha-wishing-vijay-on-his-birthday-is-ai-articleshow-0pp4o6b"/>
        </item>
        <item>
            <title><![CDATA[ഇതാ 'രംഗണ്ണനാ'യി മോഹന്‍ലാല്‍‌; കാണികളെ ത്രസിപ്പിച്ച് 'ഇല്യൂമിനാറ്റി', ഒപ്പം സ്വാസികയും സാനിയയും: വീഡിയോ]]></title>
            <link>https://www.asianetnews.com/spice-entertainment/mohanlal-as-ranga-of-aavesham-dances-with-swasika-and-saniya-iyappan-for-illuminati-song-viral-video-articleshow-206ez78</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/mohanlal-as-ranga-of-aavesham-dances-with-swasika-and-saniya-iyappan-for-illuminati-song-viral-video-articleshow-206ez78</guid>
            <pubDate>Sat, 27 Jun 2026 14:16:55 +0530</pubDate>
            <description><![CDATA[&lt;p&gt;യൂറോപ്യന്&zwj; ടൂറിനിടെ 'ആവേശം' സിനിമയിലെ ഇല്യൂമിനാറ്റി ഗാനത്തിന് നൃത്തം ചെയ്യുന്ന മോഹന്&zwj;ലാലിന്&zwj;റെ വീഡിയോ സോഷ്യല്&zwj; മീഡിയയില്&zwj; വൈറല്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw43rxahstnvcaad06w93nc8,imgname-fotojet--1--1782549607760.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സ്ക്രീനില്&zwj; മാത്രമല്ല, സ്റ്റേജ് പെര്&zwj;ഫോമന്&zwj;സുകളിലും എപ്പോഴും ഊര്&zwj;ജ്ജം നിറയ്ക്കുന്ന സാന്നിധ്യമാണ് മോഹന്&zwj;ലാല്&zwj;. ഇപ്പോഴിതാ യൂറോപ്യന്&zwj; ടൂറിനിടെയുള്ള അദ്ദേഹത്തിന്&zwj;റെ ഒരു പെര്&zwj;ഫോമന്&zwj;സിന്&zwj;റെ വീഡിയോ സോഷ്യല്&zwj; മീഡിയയില്&zwj; വൈറല്&zwj; ആവുകയാണ്. ആവേശം സിനിമയിലെ ഇല്യൂമിനാറ്റി എന്ന ഗാനത്തിന് വേദിയില്&zwj; നൃത്തം ചെയ്യുന്ന മോഹന്&zwj;ലാല്&zwj; ആണ് വീഡിയോയില്&zwj;. ഒപ്പം സ്വാസികയും സാനിയ ഇയ്യപ്പനും ഉണ്ട്. ആവേശത്തില്&zwj; ഫഹദ് അവതരിപ്പിച്ച നായക കഥാപാത്രമായ രംഗണ്ണനെ അനുസ്മരിപ്പിക്കുന്ന വൈറ്റ് ആന്&zwj;ഡ് വൈറ്റ് കോസ്റ്റ്യൂമിലാണ് മോഹന്&zwj;ലാല്&zwj; സ്റ്റേജില്&zwj; ഉള്ളത്. 66-ാം വയസിലും പുതുതലമുറ നായകന്മാര്&zwj;ക്ക് കോമ്പറ്റീഷന്&zwj; കൊടുക്കുന്ന താരം എന്നാണ് ചിലര്&zwj; ഈ വീഡിയോ ഷെയര്&zwj; ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;അതേസമയം ആവേശത്തിലെ ഫഹദിന്&zwj;റെ രംഗണ്ണനായി മോഹന്&zwj;ലാല്&zwj; എത്തിയാല്&zwj; എങ്ങനെ ഉണ്ടാവുമെന്ന ചര്&zwj;ച്ച സിനിമാപ്രേമികള്&zwj;ക്കിടയില്&zwj; ഉണ്ടായിട്ടുണ്ട്. രംഗണ്ണന്&zwj;റെ കോസ്റ്റ്യൂമിലുള്ള മോഹന്&zwj;ലാലിന്&zwj;റെ എഐ നിര്&zwj;മ്മിത ചിത്രങ്ങളും സോഷ്യല്&zwj; മീഡിയയില്&zwj; പ്രചരിച്ചിട്ടുണ്ട്. എന്നാല്&zwj; അത്തരത്തിലുള്ള വേഷവിധാനത്തില്&zwj; അദ്ദേഹത്തെ ആദ്യമായി ഒരു പൊതുവേദിയില്&zwj; കാണുന്നത് ഇപ്പോഴാണ്. ജര്&zwj;മനിയിലെ വേദിയില്&zwj; നിന്നുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ലണ്ടനിലും ഡബ്ലിനിലുമാണ് ഷോയുടെ മറ്റ് രണ്ട് വേദികള്&zwj;.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;#Mohanlal's recent dance performance with Swasika &amp;amp; Saniya for Illuminati songAt the age of 66, giving tough competition to the young generation Herospic.twitter.com/wDsXKhPUR3&lt;/p&gt;&lt;p&gt;&mdash; AmuthaBharathi (@CinemaWithAB) June 27, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മോഹന്&zwj;ലാല്&zwj; ലൈവ്: ബിയോണ്ട് ദി സ്ക്രീന്&zwj; എന്നാണ് ഷോയുടെ പേര്. മോഹന്&zwj;ലാലിനെ കൂടാതെ കെ എസ് ചിത്ര, ധ്യാന്&zwj; ശ്രീനിവാസന്&zwj;, കലാഭവന്&zwj; ഷാജോണ്&zwj;, ഷൈന്&zwj; ടോം ചാക്കോ, റംസാന്&zwj; മുഹമ്മദ്, സാനിയ ഇയ്യപ്പന്&zwj;, വിധു പ്രതാപ്, മനോജ് ജോര്&zwj;ജ്, അഞ്ജു ജോസഫ് എന്നിവരും ഷോയില്&zwj; പങ്കെടുക്കുന്നുണ്ട്. കിലുക്കം 25 എന്ന പേരില്&zwj; ഏപ്രിലില്&zwj; യുഎസിലും മോഹന്&zwj;ലാലും സംഘവും ഷോകള്&zwj; നടത്തിയിരുന്നു. ഇതും വലിയ ജനപ്രീതി നേടിയിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം തരുണ്&zwj; മൂര്&zwj;ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് മോഹന്&zwj;ലാല്&zwj; നായകനാവുന്ന അടുത്ത ചിത്രം. തുടരും എന്ന വിജയചിത്രത്തിന് ശേഷം തരുണ്&zwj; മൂര്&zwj;ത്തിയും മോഹന്&zwj;ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ സിനിമയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാനഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്. 120 ദിവസത്തോളം ആകെ നിശ്ചയിച്ച ചിത്രീകരണത്തിൻ്റെ പ്രധാന ഭാ​ഗങ്ങളൊക്കെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/mohanlal-as-ranga-of-aavesham-dances-with-swasika-and-saniya-iyappan-for-illuminati-song-viral-video-articleshow-206ez78"/>
        </item>
        <item>
            <title><![CDATA[രണ്ടുപേരുടെ ആഗ്രഹ സാഫല്യത്തിന് കാരണക്കാരൻ, സമ്മാനം കുടുംബ ചിത്രമുള്ളൊരു വാച്ച്; അഖിൽ മാരാർ]]></title>
            <link>https://www.asianetnews.com/spice-entertainment/akhil-marar-share-photo-with-actor-mohanlal-articleshow-38qxe07</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/akhil-marar-share-photo-with-actor-mohanlal-articleshow-38qxe07</guid>
            <pubDate>Wed, 17 Jun 2026 10:01:02 +0530</pubDate>
            <description><![CDATA[&lt;p&gt;സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ, നടൻ മോഹൻലാലിനെ സന്ദർശിച്ചു. തൻ്റെ മാനേജർ കൃഷ്ണകുമാറിനും സുഹൃത്ത് എഫിനും മോഹൻലാലിനെ കാണാനുള്ള അവസരമൊരുക്കിയതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv9xgwfhc2z5vyaqsvsgnsqp,imgname-befunky-collage--28--1781670638065.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഒ&lt;/strong&gt;രു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ സംവിധായകനായി വെള്ളിത്തിരയിൽ എത്തിയ ആളാണ് അഖിൽ മാരാർ. പിന്നീട് ബി​ഗ് ബോസ് മലയാളം സീസൺ 5ൽ മത്സരാർത്ഥിയായി എത്തിയ അഖിൽ, ആ സീസൺ വിജയിയ ആയി മാറുകയും ചെയ്തു. ഷോയ്ക്ക് ശേഷം നടനായും സിനിമയിൽ എത്തിയ അഖിൽ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വിന്റി ട്വന്റി സ്ഥാനാർത്ഥിയായി നിൽക്കുകയും ചെയ്തിരുന്നു. വിജയിക്കാനായില്ലെങ്കിലും തന്റേതായ രാഷ്ട്രീ പ്രവർത്തനങ്ങളും മറ്റുമായി മുന്നോട്ട് പോകുന്ന അഖിൽ മാരാർ, മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ഇപ്പോൾ.&lt;/p&gt;&lt;p&gt;&quot;എത്ര കണ്ടാലും മടുക്കാത്ത ഒരു മനുഷ്യനെ വീണ്ടും വീണ്ടും കാണാൻ കഴിയുന്നതും അടുത്ത് ഇടപഴകാൻ കഴിയുന്നതിലും വലിയ ഭാഗ്യം എന്താണ്. ഒരിക്കൽ കൂടി മലയാളത്തിന്റെ മഹാത്ഭുതത്തിനൊപ്പം&quot;, എന്നായിരുന്നു മോഹൻലാലിനൊപ്പമുള്ള വീഡിയോ പങ്കിട്ട് അഖിൽ കുറിച്ചത്. ഒപ്പം തന്റെ മാനേജറായ കൃഷ്ണ കുമാറിന്റേയും ക്രോണോഗ്രാഫ് എഫിന്റേയും മോഹൻലാലിനെ കാണണമെന്ന ആ​ഗ്രഹം സാധിച്ചു കൊടുക്കാനായതിന്റെ സന്തോഷവും പങ്കുവച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;രണ്ടു പേരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞ നിമിഷമാണ്. 18 വർഷം മുൻപ് ആദ്യമായി ലാലേട്ടനെ കണ്ട നാൾ മുതൽ ഇന്നലെ വരെ ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ച എന്റെ മാനേജറും സുഹൃത്തും ആയ കൃഷ്ണ കുമാറിന്റെ ആഗ്രഹം. പലപ്പോഴും ഞങ്ങൾ ഒരുമിച്ചു ലാലേട്ടനെ കണ്ടിട്ടുണ്ട് എങ്കിലും ഫോട്ടോ എടുക്കാൻ കൃഷ്ണ കുമാറിന് കഴിഞ്ഞിരുന്നില്ല.. ലാലേട്ടന്റെ തിരക്കും.. ഷൂട്ടിനിടയിലെ കോസ്റ്റുമും ഒക്കെ കാരണം ഫോട്ടോ എടുക്കാൻ കഴിയാത്തതിൽ വിഷമം ഉണ്ടായിരുന്ന കൃഷ്ണ കുമാറിന്റെ ആഗ്രഹം ഇന്നലെ സാധിച്ചു. ക്രോണോഗ്രാഫ് എന്ന ചാനലിലൂടെ ബ്രാൻഡുകൾ നമുക്ക് പരിചയപ്പെടുത്തുന്ന എഫിനെ റോളക്സ് വാച്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നറിയാൻ ഞാൻ അങ്ങോട്ട് ബന്ധപ്പെട്ടതാണ്.. അങ്ങനെ ഒരിക്കൽ എഫിൻ എന്നോട് ആന്റണി പെരുമ്പാവൂരിനെ കാണാൻ മാർഗ്ഗമുണ്ടോ എന്ന് ചോദിച്ചു. കാര്യം തിരക്കിയപ്പോൾ ഒരു വർഷമായി ലാലേട്ടനെ കാണാൻ എഫിൻ ശ്രമിച്ചിട്ട് നടക്കുന്നില്ല എന്ന കാര്യം പറഞ്ഞു. ഞാൻ സഹായിക്കാം എന്ന് പറഞ്ഞു. ലാലേട്ടനോട് ഞാൻ എഫിന്റെ ആഗ്രഹം അറിയിച്ചു. വരൂ മോനെ എന്ന് മറുപടിയും ഇട്ടു. അങ്ങനെ രണ്ട് പേരുടെ ആഗ്രഹ സാഭല്യത്തിന് കാരണക്കാരൻ ആയ സന്തോഷം എനിക്കും. ലാലേട്ടന്റെ അമ്മയുടെ ചിത്രം വരച്ച വാച്ച് എഫിൻ ലാലേട്ടന് സമ്മാനിച്ചു. കൂട്ടത്തിൽ എന്റെ കുടുംബചിത്രം ഉള്ള ഒരു വാച്ചു എനിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/akhil-marar-share-photo-with-actor-mohanlal-articleshow-38qxe07"/>
        </item>
        <item>
            <title><![CDATA['ഞങ്ങളൊക്കെ കൊച്ചിയിലാ, നിങ്ങള്‍ ചെന്നൈയില്‍ ആയിരിക്കും അല്ലേ'? വിനീതിനോട് ബേസില്‍; ചിരി പടര്‍ത്തി 'മോളിവു‍ഡ് ടൈംസ്' ഇന്‍സ്റ്റ ലൈവ്]]></title>
            <link>https://www.asianetnews.com/spice-entertainment/you-are-in-chennai-right-basil-joseph-asked-vineeth-sreenivasan-while-mollywood-times-instagram-live-articleshow-4m9n7ic</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/you-are-in-chennai-right-basil-joseph-asked-vineeth-sreenivasan-while-mollywood-times-instagram-live-articleshow-4m9n7ic</guid>
            <pubDate>Tue, 09 Jun 2026 08:40:57 +0530</pubDate>
            <description><![CDATA[&lt;p&gt;'മോളിവുഡ് ടൈംസ്' സിനിമയുടെ പ്രൊമോഷൻ ലൈവിനിടെ വിനീത് ശ്രീനിവാസന്&zwj;റെ ചെന്നൈ സ്നേഹത്തെ ബേസിൽ ജോസഫ് ട്രോളിയത് ചിരി പടർത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktn5hfnq0zyz8jap8qfvhvkv,imgname-fotojet--88--1780974403255.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിനീത് ശ്രീനിവാസന് ചെന്നൈയോടുള്ള ഇഷ്ടം സിനിമാപ്രേമികള്&zwj;ക്ക് സുപരിചിതമാണ്. അദ്ദേഹത്തിന്&zwj;റെ സിനിമകളിലും ഈ ചെന്നൈ പാസം പ്രാധാന്യത്തോടെ കടന്നുവരാറുണ്ട്. പലപ്പോഴായും ഇത് ഒരു ട്രോള്&zwj; മെറ്റീരിയല്&zwj; ആയും ഉപയോ​ഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്&zwj; പഠിച്ചുവളര്&zwj;ന്ന സ്ഥലത്തോടുള്ള തന്&zwj;റെ മമതയെക്കുറിച്ച് വിനീത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇന്&zwj;സ്റ്റ​ഗ്രാം ലൈവിനിടെ ബേസില്&zwj; വിനീതിനോട് പറഞ്ഞ കാര്യം സിനിമാപ്രേമികളെ ചിരിപ്പിക്കുകയാണ്. മോളിവുഡ് ടൈംസ് എന്ന പുതിയ ചിത്രത്തിന്&zwj;റെ പ്രചരണാര്&zwj;ഥം നടത്തിയ ഇന്&zwj;സ്റ്റ​ഗ്രാം ലൈവില്&zwj; ആയിരുന്നു ബേസിലിന്&zwj;റെ ഡയലോ​ഗ്. ലൈവില്&zwj; ഉണ്ടായിരുന്ന നസ്&zwj;ലെനും സം​ഗീത് പ്രതാപിനുമൊപ്പം ലൈവ് കണ്ടിരിക്കുന്നവരെയും പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു ബേസിലിന്&zwj;റെ കമന്&zwj;റ്.&lt;/p&gt;&lt;p&gt;ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്&zwj;ലെന്&zwj; ആരംഭിച്ച ഇന്&zwj;സ്റ്റ ലൈവിലേക്ക് പിന്നീട് സം​ഗീതും ബേസിലും വിനീത് ശ്രീനിവാസനുമൊക്കെ എത്തുകയായിരുന്നു. സംസാരിച്ചിരിക്കവെ നിങ്ങള്&zwj; ഒക്കെ എവിടെയാണെന്ന് വിനീത് ശ്രീനിവാസന്&zwj; ചോദിച്ചു. ഞാനും സം​ഗീതും കൊച്ചിയില്&zwj; ഉണ്ടെന്ന് നസ്&zwj;ലെന്&zwj; അറിയിച്ചു. താനും കൊച്ചിയില്&zwj; ഉണ്ടെന്നായിരുന്നു ബേസിലിന്&zwj;റെ പ്രതികരണം. ഒപ്പം വിനീതിനോട് ബേസിലിന്&zwj;റെ ചോദ്യവും വന്നു. നിങ്ങള്&zwj; ചെന്നൈയില്&zwj; ആയിരിക്കും അല്ലേ? ഞാന് വീട്ടിലാടാ. അല്ല, ഒന്ന് ഉറപ്പിക്കാന്&zwj; ചോദിച്ചെന്നേ ഉള്ളൂ. ഒരു ഔപചാരികതയുടെ പേരില്&zwj;, ബേസിലിന്&zwj;റെ വാക്കുകള്&zwj;. പോടാ എന്നായിരുന്നു ചിരിയോടെ വിനീതിന്&zwj;റെ പ്രതികരണം. നസ്&zwj;ലെനും സം​ഗീതും ഇത് കേട്ട് ചിരിയടക്കാന്&zwj; പാടുപെടുന്നുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;വിനീത് ശ്രീനിവാസന്&zwj;റെ ഹൃദയം, വര്&zwj;ഷങ്ങള്&zwj;ക്കു ശേഷം എന്നീ ചിത്രങ്ങളുടെ പ്രധാന കഥാപശ്ചാത്തലം ചെന്നൈ ആയിരുന്നു. ഏറ്റവുമൊടുവില്&zwj; സംവിധാനം ചെയ്ത കരം എന്ന ചിത്രത്തിന്&zwj;റെ ലൊക്കേഷന്&zwj; ചെന്നൈ അല്ല എന്നത് റിലീസിന് മുന്&zwj;പേ വിനീത് എടുത്തുപറഞ്ഞ കാര്യമാണ്. സംവിധായകന്&zwj; എന്ന രീതിയില്&zwj; അതൊരു റെപ്പറ്റീഷന്&zwj; ആയി കാണികള്&zwj; പറയാന്&zwj; തുടങ്ങിയപ്പോഴായിരുന്നു അദ്ദേഹം അത് പറഞ്ഞത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Naslen (@naslenofficial)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അതേസമയം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി വമ്പന്&zwj; അരങ്ങേറ്റം നടത്തിയ അഭിനവ് സുന്ദര്&zwj; നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഭിനവിന്&zwj;റെ രണ്ടാമത്തെ ചിത്രമാണ്. നസ്&zwj;ലെന്&zwj; നായകനാവുന്ന ചിത്രത്തില്&zwj; മറ്റൊരു പ്രധാന വേഷത്തില്&zwj; സം​ഗീത് പ്രതാപ് ഉണ്ട്. ബേസിലും വിനീതും അതിഥി വേഷങ്ങളിലാണ് എത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/you-are-in-chennai-right-basil-joseph-asked-vineeth-sreenivasan-while-mollywood-times-instagram-live-articleshow-4m9n7ic"/>
        </item>
        <item>
            <title><![CDATA['എന്റെ തോളത്തു കേറി ഇരുന്നോ'; ഓൺലൈൻ മീഡിയക്കാരോട് ക്ഷുഭിതയായി ആദില]]></title>
            <link>https://www.asianetnews.com/spice-entertainment/adhila-nasarin-angry-with-online-medias-because-they-cross-the-limits-and-social-media-praises-her-noora-articleshow-7wqw41e</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/adhila-nasarin-angry-with-online-medias-because-they-cross-the-limits-and-social-media-praises-her-noora-articleshow-7wqw41e</guid>
            <pubDate>Sun, 14 Jun 2026 17:59:05 +0530</pubDate>
            <description><![CDATA[&lt;p&gt;ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ പെരുമാറ്റത്തിൽ ക്ഷുഭിതയായി. തിക്കും തിരക്കും കൂട്ടിയ അവരോട് &quot;എന്നാൽ പിന്നെ എൻ്റെ തോളിൽ കയറിയിരിക്കൂ&quot; എന്നാണ് ആദില പ്രതികരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv31pgseh3zk1e87x32kvhvf,imgname-wmremove-transformed-1781440135982.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബി&lt;/strong&gt;​ഗ് ബോസ് മലയാളം സീസൺ 6ലൂടെ മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധനേടിയവരാണ് ആദിലയും നൂറയും. അതിന് മുൻപ് സോഷ്യൽ മീഡിയയിൽ തിളങ്ങിയവരായിരുന്നു ഇരുവരും. എന്നാൽ ലെസ്ബിയൻസ് കപ്പിൾസ് ആയതുകൊണ്ട് തന്നെ നിരവധി ആരോപണങ്ങളും വിമർശനങ്ങളും ഒഴിവാക്കലുകളും കളിയാക്കലുകളുമെല്ലാം ഇവർക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ബി​ഗ് ബോസിൽ എത്തിയതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. തങ്ങളിൽ ഒരാളെ പോലെയാണ് ആദിലയും നൂറയും എന്ന് മലയാളികളിൽ ഭരിഭാ​ഗം പേർക്കും മനസിലായി. അവർക്ക് ഇപ്പോൾ ലഭിക്കുന്ന പിന്തുണകൾ തന്നെയാണ് അതിന് ഉദാഹരണവും.&lt;/p&gt;&lt;p&gt;ഷോയ്ക്ക് ശേഷം തങ്ങളുടേതായ മേഖലയിലെ വർക്കുകളും സോഷ്യൽ മീഡിയയിൽ സജീവവുമായി മുന്നോട്ട് പോകുകയാണ് ആദിലയും നൂറയും. ഇതിനിടയിൽ ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. ഓൺലൈൻ മാധ്യമങ്ങളോട് ക്ഷുഭിതയായി സംസാരിച്ച ആദിലയുടെ വീഡിയോ ആണിത്. കഴിഞ്ഞ ദിവസം ഒരു ഷോപ്പ് ഉദ്ഘാടത്തിന് എത്തിയതായിരുന്നു ആദിലയും നൂറയും. പതിവ് പോലെ ഇവരുടെ ബൈറ്റ് എടുക്കാനായി ഓൺലൈൻ മാധ്യമങ്ങളും എത്തി.&lt;/p&gt;&lt;p&gt;ബൈറ്റ് എടുക്കാൻ തിക്കും തിരക്കും കൂട്ടിയ ഇവർ ആദിലയുടെയും നൂറയുടേയും ഏറ്റവും അടുത്തായിരുന്നു നിന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ആദില, 'എന്നാൽ പിന്നെ എന്റെ തോളത്ത് കയറി ഇരിക്ക് എല്ലാവരും', എന്നാണ് ക്ഷുഭിതയായി പറഞ്ഞത്. ദേഷ്യം വന്നാണ് പറഞ്ഞതെങ്കിലും പിന്നീട് ചിരിച്ച് കൊണ്ട് അവിടെ നിന്നും പോകുകയും ചെയ്യുന്നുണ്ട്. ഇത് കണ്ട് ചിരിക്കുക മാത്രമാണ് നൂറ ചെയ്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ആദിലയുടെ പ്രതികരണത്തെ പിന്തുണച്ച് കൊണ്ടുള്ളതാണ് ഭൂരിഭാ​ഗം കമന്റുകളും. 'കിട്ടിയോ ഇല്ല. ചോദിച്ച് വാങ്ങി, ഇങ്ങനെ തന്നെ ഇവരൊടൊക്കെ പ്രതികരിക്കണം. ഒരു വ്യകതിയുടെ അതിർവരമ്പും മറികടന്നാണ് ബൈറ്റുകൾ എടുക്കുന്നത്. ഇവർക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു', എന്നിങ്ങനെ പോകുന്നു കമന്റുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/adhila-nasarin-angry-with-online-medias-because-they-cross-the-limits-and-social-media-praises-her-noora-articleshow-7wqw41e"/>
        </item>
        <item>
            <title><![CDATA['മോഹന്‍ലാല്‍ പടമല്ലടോ..', ഇത് അല്ലു അര്‍ജുന്‍ പടം,  അതും 20 വർഷം പഴക്കമുള്ളത് ! റീ റിലീസ് അടിപൊളിയാക്കി മലയാളികൾ]]></title>
            <link>https://www.asianetnews.com/spice-entertainment/allu-arjun-fans-in-kerala-celebrate-happy-movie-re-release-articleshow-89dcix9</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/allu-arjun-fans-in-kerala-celebrate-happy-movie-re-release-articleshow-89dcix9</guid>
            <pubDate>Thu, 11 Jun 2026 22:16:29 +0530</pubDate>
            <description><![CDATA[&lt;p&gt;അല്ലു അർജുന്റെ ഹിറ്റ് ചിത്രം 'ഹാപ്പി' കേരളത്തിൽ വീണ്ടും റിലീസ് ചെയ്തു. രണ്ട് പതിറ്റാണ്ടിന് ശേഷവും വൻ ആവേശത്തോടെയാണ് ആരാധകർ സിനിമയെ വരവേൽക്കുന്നത്. കേരളത്തിൽ അല്ലുവിനുള്ള വലിയ ജനപ്രീതിക്ക് തെളിവാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktvs7qwavyy3xbw4rqczchzs,imgname-wmremove-transformed--1--1781196382089.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികൾക്കിടയിൽ അല്ലു അർജുനോളം ഫാൻസുള്ള മറ്റൊരു നടൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അല്ലുവിന്റെ ആദ്യ ചിത്രം സിംഹക്കുട്ടി ആണെങ്കിലും മലയാളികൾ അല്ലുവിനെ ആദ്യം കാണുന്നത് ആര്യയിലൂടെയാണ്. പിന്നീട് ഹാപ്പി, ആര്യ 2, കൃഷ്ണ തുടങ്ങി ഒട്ടനവധി സിനിമകൾ താരത്തിന്റേതായി മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് എത്തി. ഒരുപക്ഷേ മറുനാടൻ ഭാഷാ സിനിമകളിൽ പെർഫെക്ട് ഡബ്ബിം​ഗ് വെർഷൻ കേരളത്തിൽ ആദ്യമായി എത്തിയത് അല്ലു അർജുൻ സിനിമകളിലൂടെയാകും. താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത പുഷ്പ 2 അടക്കം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ 20 വർഷം പഴക്കമുള്ള അല്ലുവിന്റെ സിനിമ റീ റിലീസ് ചെയ്ത ആവേശത്തിലാണ് മലയാളികൾ. ഹാപ്പി എന്ന ചിത്രമാണ് വീണ്ടും തിയറ്ററിലേക്ക് എത്തിയത്. 2006ൽ ആയിരുന്നു ഹാപ്പി റിലീസ് ചെയ്യുന്നത്. കേരളത്തില്&zwj; റിലീസ് ചെയ്ത ചിത്രം അന്ന് 150 ദിവസമാണ് ഓടിയത്. ആദ്യമായി സിനിമ കാണുന്ന ആവേശത്തിലാണ് ഇന്ന് തിയറ്ററിൽ ഹാപ്പി കണ്ടപ്പോൾ മലയാളികൾക്ക് ഉണ്ടായിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും സീനുകളില്&zwj; വരുന്ന അല്ലുവിന്റെ ഡാൻസുകളും സ്ക്രീനിൽ കണ്ടപ്പോൾ ആരാധകരും ഒപ്പം ആർത്തുല്ലസിച്ച് നൃത്തം ചവിട്ടുന്ന വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ തരം​ഗമായി കഴിഞ്ഞു. സിനിമയിലെ ഡയലോഗുകളും സോഷ്യല്&zwj; മീഡിയയില്&zwj; നിറയുന്നുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നേരത്തെ മോഹൻലാലിന്റെ ഛോട്ടാ മുംബൈ അടക്കമുള്ള സിനിമകൾ റീ റിലീസ് ചെയ്തപ്പോഴുണ്ടായ ആവേശമാണ് ഹാപ്പിയ്ക്ക് ലഭിക്കുന്നത്. പലരും സിനിമ കഴിഞ്ഞിറങ്ങി അല്ലു അർജുന് ജയ് വിളിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. 'ബണ്ണി കീ ജയ്' എന്ന് വിളിക്കുന്നവരും ധാരാളമാണ്. പഴയ അല്ലുവിന് ഇത്രയും ഫാൻസുണ്ടായിരുന്നോ എന്ന് പറഞ്ഞാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;Kerala&rsquo;s #AlluArjun fans turned the theatre into a festival ground! ❤️&zwj;*This isn&rsquo;t just a movie screening.&amp;nbsp;It&rsquo;s an emotion. A memory. A celebration of the star loved by millions.&amp;nbsp;MALLUARJUN ❤️#Happy4K RE-RELEASE in Kerala  @alluarjun #MalluArjun pic.twitter.com/o1ObUYbaFY&lt;/p&gt;&lt;p&gt;&mdash; Allu Arjun FC Kerala (@afwa_online) June 11, 2026&lt;/p&gt;&lt;p&gt;എ.കരുണാകരൻ സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി. ബണ്ണി ഭാസ്കർ എന്ന കഥാപാത്രത്തെയാണ് അല്ലു ചിത്രത്തിൽ അവരിപ്പിച്ചത്. ജെനീലിയ ഡിസൂസ നായികയായി എത്തിയ ചിത്രത്തിൽ മനോജ് ബാജ്പേയി പൊലീസ് വേഷത്തിൽ എത്തി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/allu-arjun-fans-in-kerala-celebrate-happy-movie-re-release-articleshow-89dcix9"/>
        </item>
        <item>
            <title><![CDATA['നെഞ്ചില്‍ കഞ്ചബാണം'; വന്‍ വൈബില്‍ മോഹന്‍ലാല്‍, വീഡിയോ വൈറല്‍]]></title>
            <link>https://www.asianetnews.com/spice-entertainment/mohanlals-stage-performance-from-germany-is-viral-on-social-media-articleshow-8bhw6kc</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/mohanlals-stage-performance-from-germany-is-viral-on-social-media-articleshow-8bhw6kc</guid>
            <pubDate>Sat, 27 Jun 2026 07:57:05 +0530</pubDate>
            <description><![CDATA[&lt;p&gt;മോഹന്&zwj;ലാലും സംഘവും നടത്തുന്ന യൂറോപ്യന്&zwj; ടൂറിലെ ജര്&zwj;മനിയില്&zwj; നിന്നുള്ള പ്രകടനത്തിന്&zwj;റെ വീഡിയോ ശ്രദ്ധ നേടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw3e3b61m2jn0r9pfe1an4mv,imgname-fotojet--13--1782526880960.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിദേശ മലയാളികള്&zwj; പണ്ടുമുതലേ കാത്തിരിക്കുന്നതാണ് മലയാള സിനിമാ താരങ്ങളുടെ സ്റ്റേജ് ഷോകള്&zwj;. തിരശ്ശീലയിലെ മിന്നും താരങ്ങളെ നേരില്&zwj; കാണാനുള്ള അവസരത്തിന് പുറമെ നാട് വിട്ടുനില്&zwj;ക്കുന്ന അവരെ സംബന്ധിച്ച് ഒരു പ്രത്യേക സന്തോഷമാണ് അത്. സോഷ്യല്&zwj; മീഡിയ കാലത്ത് താരങ്ങള്&zwj; പഴയ അകലത്തില്&zwj; അല്ലെങ്കിലും താരങ്ങള്&zwj; പങ്കെടുക്കുന്ന വിദേശ ടൂറുകളുടെ ആവേശം കെട്ടിട്ടില്ല. അതില്&zwj; ഏറ്റവും പുതിയത് മോഹന്&zwj;ലാലും സംഘവും ചേര്&zwj;ന്ന് നടത്തുന്ന യൂറോപ്യന്&zwj; ടൂര്&zwj; ആണ്. ഇപ്പോഴിതാ അതില്&zwj; നിന്നുള്ള ഒരു പെര്&zwj;ഫോമന്&zwj;സ് വീഡിയോ സോഷ്യല്&zwj; മീഡിയയില്&zwj; ശ്രദ്ധ നേടുകയാണ്.&lt;/p&gt;&lt;p&gt;ജര്&zwj;മനിയിലെ വേദിയില്&zwj; നിന്നുള്ളതാണ് അത്. ​​ഗാന്ധര്&zwj;വ്വം എന്ന ചിത്രത്തിലെ നെഞ്ചില്&zwj; കഞ്ചബാണം എന്ന് തുടങ്ങുന്ന ​ഗാനം മോഹന്&zwj;ലാല്&zwj; വേദിയില്&zwj; പാടുന്നതിന്&zwj;റെയാണ് വീഡിയോ. വെറുതെ പാടുക മാത്രമല്ല, ഒപ്പമുള്ള നര്ത്തകര്ക്കൊപ്പം അദ്ദേഹം ചില സ്റ്റെപ്പുകള്&zwj; ഇടുന്നുമുണ്ട്. അതേസമയം ലണ്ടനിലും ഡബ്ലിനിലുമാണ് ഷോയുടെ മറ്റ് രണ്ട് വേദികള്&zwj;. മോഹന്&zwj;ലാല്&zwj; ലൈവ്: ബിയോണ്ട് ദി സ്ക്രീന്&zwj; എന്നാണ് ഷോയുടെ പേര്. മോഹന്&zwj;ലാലിനെ കൂടാതെ കെ എസ് ചിത്ര, ധ്യാന്&zwj; ശ്രീനിവാസന്&zwj;, കലാഭവന്&zwj; ഷാജോണ്&zwj;, ഷൈന്&zwj; ടോം ചാക്കോ, റംസാന്&zwj; മുഹമ്മദ്, സാനിയ ഇയ്യപ്പന്&zwj;, വിധു പ്രതാപ്, മനോജ് ജോര്&zwj;ജ്, അഞ്ജു ജോസഫ് എന്നിവരും ഷോയില്&zwj; പങ്കെടുക്കുന്നുണ്ട്. കിലുക്കം 25 എന്ന പേരില്&zwj; ഏപ്രിലില്&zwj; യുഎസിലും മോഹന്&zwj;ലാലും സംഘവും ഷോകള്&zwj; നടത്തിയിരുന്നു. ഇതും വലിയ ജനപ്രീതി നേടിയിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Germany  @Mohanlal pic.twitter.com/8t7HRGoY4W&lt;/p&gt;&lt;p&gt;&mdash; Unni Rajendran (@unnirajendran_) June 26, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം തരുണ്&zwj; മൂര്&zwj;ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് മോഹന്&zwj;ലാല്&zwj; നായകനാവുന്ന അടുത്ത ചിത്രം. തുടരും എന്ന വിജയചിത്രത്തിന് ശേഷം തരുണ്&zwj; മൂര്&zwj;ത്തിയും മോഹന്&zwj;ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ സിനിമയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാനഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്. 120 ദിവസത്തോളം ആകെ നിശ്ചയിച്ച ചിത്രീകരണത്തിൻ്റെ പ്രധാന ഭാ​ഗങ്ങളൊക്കെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ലൗലജൻ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീര ജാസ്മിനാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/mohanlals-stage-performance-from-germany-is-viral-on-social-media-articleshow-8bhw6kc"/>
        </item>
        <item>
            <title><![CDATA['പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ'എന്ന വിമർശനങ്ങൾ; 'കുഞ്ഞിന് സിംപതി കൊണ്ട് കാര്യമില്ലെ'ന്ന് മീത്ത് മിറി കപ്പിൾസ്]]></title>
            <link>https://www.asianetnews.com/spice-entertainment/meeth-miri-couples-react-controversial-viral-video-why-they-dont-carry-own-child-but-caring-pet-dog-articleshow-cp10l19</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/meeth-miri-couples-react-controversial-viral-video-why-they-dont-carry-own-child-but-caring-pet-dog-articleshow-cp10l19</guid>
            <pubDate>Fri, 12 Jun 2026 16:24:03 +0530</pubDate>
            <description><![CDATA[&lt;p&gt;തന്&zwj;റെ കുഞ്ഞ് വീഴാന്&zwj; പോയപ്പോള്&zwj; &amp;nbsp;കാര്യമാക്കാതെ നടന്ന് പോയ മീത്ത് മിറി കപ്പിള്&zwj;സിന് വലിയ വിമര്&zwj;ശനങ്ങള്&zwj; നേരിടേണ്ടി വന്നിരുന്നു. അത് എന്തികൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് ഇരുവരും ഇപ്പോള്&zwj;.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktxqf4c3cmve850kamepjzcz,imgname-befunky-collage-1781261635971.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സോ&lt;/strong&gt;ഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായ കപ്പിൾസാണ് മിഥുനും റിതുഷയും. മീത്ത് മീറി കപ്പിൾസ് എന്നാണ് ഇവർ അറിയപ്പെടുന്നത്. ഏതാനും നാളുകൾക്ക് മുൻപ് കുടുംബസമേതം പങ്കെടുത്തൊരു പരിപാടിയിൽ ഇവരുടെ കുഞ്ഞ് വീഴുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബാലൻസ് നഷ്ടമായി കുഞ്ഞ് വീണിട്ടും മിഥും റിതുഷയും കാര്യമാക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. മിഥുന്റെ കയ്യിൽ തങ്ങളുടെ നായയുെ ഉണ്ടായിരുന്നു. 'പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ' എന്ന വിമർശനങ്ങളായിരുന്നു ഏറെയും വന്നത്. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മീത്ത് മീറി.&lt;/p&gt;&lt;p&gt;&lt;strong&gt;മീത്ത് മീറി കപ്പിൾസിന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;മാതാപിതാക്കൾക്ക് കൊടുക്കേണ്ട കറക്ടായിട്ടുള്ളൊരു മെസേജ് കൂടി ഇതിലുണ്ട്. ഞങ്ങൾ ന്യൂ ബോൺ പാരൻസ് ആണ്. ലോകത്തിലെനിക്ക് ഏറ്റവും വലുത് ഏതെന്ന് ചോദിച്ചാൽ അത് ഭാര്യയും കുഞ്ഞുമാണ്. അവൻ അന്ന് വീണിട്ട് പോലും ഇല്ല. വീഴാൻ പോയപ്പോൾ തനിയെ കയ്യിൽ ബാലൻസ് ചെയ്തു. മിലു പ്രീ സ്കൂളില്&zwj; പോകുന്നൊരു കുട്ടിയാണ്. അവിടെ കൊണ്ടുവിട്ടാല്&zwj; അവിടെ കളിക്കുന്നതും വീഴുന്നതും ഒന്നും നമ്മള്&zwj; കാണുന്നില്ല. ടീച്ചര്&zwj;മാരെ വിശ്വസിച്ച് നമ്മള്&zwj; അവിടെ ആക്കുന്നു. ഒന്നര വയസായൊരു കുട്ടി വീണ് കഴിഞ്ഞാല്&zwj; ഓടിപ്പോയി അവനെ എടുക്കുമ്പോള്&zwj; ഏറ്റവും ആദ്യം നോക്കുന്നത് ചുറ്റുപാടായിരിക്കും. അവിടെ ഉള്ളവരെല്ലാവരും അവനെ വീക്ഷിക്കുന്നുണ്ടാകും. അവന്&zwj; എമ്പാരിസ്മെന്&zwj;റ് ആയി. അവന്&zwj;റെ മൈന്&zwj;റില്&zwj; പ്രോസസ് ആകുന്നത് എന്താണ്, ഞാന്&zwj; വീണ് കഴിഞ്ഞാല്&zwj;, സ്വന്തമായിട്ട് എഴുന്നേല്&zwj;ക്കാന്&zwj; പോലും കഴിവില്ലാത്ത കുട്ടിയാണെന്ന് ചിന്ത. എനിക്ക് ഒറ്റയ്ക്കത് പറ്റില്ലെന്ന തോന്നല്&zwj;. അവന്&zwj; വീഴട്ടെ. എന്നിട്ട് അവിടെന്ന് എഴുന്നേല്&zwj;ക്കണം. വീഴ്ചയില്&zwj; നിന്നും എഴുന്നേല്&zwj;ക്കുമ്പോഴാണ് നമ്മള്&zwj; മുന്നോട്ട് പോകുന്നത്. വീഴുന്നിടത്ത് തന്നെ കിടക്കുകയാണെങ്കില്&zwj; ചുറ്റുമുള്ളവര്&zwj; അയ്യോ എന്ന് പറയും. ആ സിംപതി കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. അവനെ അവിടെ സ്ട്രോങ് ആക്കുകയാണ് വേണ്ടത്.&lt;/p&gt;&lt;p&gt;നാളെ അവന്&zwj; സ്കൂളില്&zwj; പോയി വീണ് കഴിഞ്ഞാല്&zwj; നമ്മളെ പോലെ വാരിക്കോരി എടുത്ത് ഉമ്മ വച്ച് താലോലിക്കാന്&zwj; ആരെങ്കിലും ഉണ്ടോ. ടീച്ചര്&zwj;മാര്&zwj;ക്ക് പത്ത് അന്&zwj;പത് പിള്ളേരെ നോക്കണം. അന്&zwj;പത് പേലും വീഴാന്&zwj; തുടങ്ങി കഴിഞ്ഞാൽ അവര്&zwj;ക്ക് പഠിപ്പിക്കാന്&zwj; പറ്റോ. അതിന്&zwj;റെ ആവശ്യമുണ്ടോ. അവന്&zwj; വീഴട്ടെ. ആരെങ്കിലും വന്നെടുക്കാന്&zwj; അവന്&zwj; കാത്തിരിക്കും. എടുത്തിട്ടില്ലെങ്കില്&zwj; കുട്ടിക്ക് സങ്കടമാകും. അവന്&zwj; സ്ട്രോങ് ഒരിക്കലും ആകില്ല. കുട്ടികള്&zwj; ഓടണം വീഴണം പഠിക്കണം. ചെറിയ ചെറിയ വീഴ്ചകളില്&zwj; നിന്നും എഴുന്നേല്&zwj;ക്കണം. സ്വന്തമായിട്ടൊരു കോണ്&zwj;ഫിഡന്&zwj;സ് ഉണ്ടാകണം. വീണ് കഴിഞ്ഞ് ഉടനെ എടുത്ത് കഴിഞ്ഞാല്&zwj; അവന്&zwj;റെ കോണ്&zwj;ഫിഡന്&zwj;സാണ് നമ്മള്&zwj; നശിപ്പിക്കുന്നത്. അതിന്&zwj;റെ ആവശ്യം ഇല്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/meeth-miri-couples-react-controversial-viral-video-why-they-dont-carry-own-child-but-caring-pet-dog-articleshow-cp10l19"/>
        </item>
        <item>
            <title><![CDATA[ആദ്യം ചെയ്യേണ്ടത് അത്..; 'അമ്മ' കൂട്ടരാജിയ്ക്കിടെ തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ ശ്രീരാമൻ]]></title>
            <link>https://www.asianetnews.com/spice-entertainment/vk-sreeraman-funny-quotes-about-old-memories-of-amma-association-articleshow-d4ogvp4</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/vk-sreeraman-funny-quotes-about-old-memories-of-amma-association-articleshow-d4ogvp4</guid>
            <pubDate>Mon, 22 Jun 2026 09:15:14 +0530</pubDate>
            <description><![CDATA[&lt;p&gt;'അമ്മ' സംഘടനയിലെ തർക്കങ്ങൾക്കിടെ, നടൻ വി.കെ. ശ്രീരാമൻ ഒരു പഴയ ഓർമ്മ പങ്കുവെച്ചു. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടന്ന സംഘടനാരൂപീകരണ യോഗത്തിൽ കേട്ട ഒരു സംഭവമാണ് അദ്ദേഹം വിവരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvppwwcd8r3xa4ewh964rh1z,imgname-wmremove-transformed-1782099898765.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;നാ&lt;/strong&gt;ടകീയ രം​ഗങ്ങൾക്കും തർക്കങ്ങൾക്കുമെല്ലാം ഒടുവിൽ താരസംഘടനയായ അമ്മയിൽ നടന്ന കൂട്ടരാജി വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ എങ്ങും സംഘടനയെ കുറിച്ചുള്ള പോസ്റ്റുകൾ നിറയുന്നുണ്ട്. തതവസരത്തിൽ കൗതുകമുണർത്തുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം പങ്കജ് ഹോട്ടലിൽ വെച്ച് സിനിമക്കാരുടെ സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഒരു യോഗത്തിലെ രസകരമായ ഓർമ്മയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ളൊരു ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;വി.കെ ശ്രീരാമന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;പത്തു മുപ്പതുകൊല്ലം മുമ്പാണ്, തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൻ്റെ കോൺഫ്രൻസ് ഹാളിൽ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ ഒരു യോഗം നടക്കുകയാണ്. ഒരു സംഘടന രൂപീകരിക്കണം നടീനടന്മാരുടെ അഭ്യുന്നതി ലക്ഷ്യമാക്കി കൊണ്ട്. പ്രധാനപ്പെട്ട കർമ്മപരിപാടികളെല്ലാം ചർച്ച ചെയ്തു. അതിനു ശേഷം അദ്ധ്യക്ഷൻ ചോദിച്ചു. 'എന്താണ് ഇനി അടുത്ത പരിപാടി?' സദസ് നിശ്ശബ്ദമായി. അപ്പോൾ ഒരാൾ- ആരാണെന്ന് ഓർക്കുന്നില്ല- എഴുന്നേറ്റു നിന്നു പറഞ്ഞു.&lt;/p&gt;&lt;p&gt;' പണ്ട് മദ്രാസിൽ വെച്ചും ഇങ്ങനെ ഒരു വലിയ യോഗം നടന്നു. സത്യൻ സാറും നസീർ സാറും മുതൽ മലയാളത്തിലെ പ്രമുഖ നടീനടന്മാർ എല്ലാം യോഗത്തിനെത്തിയിരുന്നു. നീണ്ട ചർച്ചക്കു ശേഷം സംഘടന രൂപീകരിക്കാൻ തീരുമാനമായി.&lt;/p&gt;&lt;p&gt;കമ്മറ്റി രൂപീകരിച്ചു. പ്രസിഡണ്ടിനേയും സെക്രട്ടറിയേയും തിരഞ്ഞെടുത്തു. പ്രേംനസീർ പ്രസിഡണ്ട്. സെക്രട്ടറി തിക്കുറിശ്ശി. മീറ്റിംഗ് പിരിയുന്നതിനു മുമ്പ് പ്രസിഡണ്ട് കമ്മറ്റിക്കാരോട് ചോദിച്ചു. &quot;അപ്പോൾ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി . ഇനി എന്താണ് അടുത്ത പരിപാടി?&quot; സെക്രട്ടറി തിക്കുറിശ്ശി എഴുന്നേറ്റുനിന്നു പറഞ്ഞു. &quot;ആദ്യം ഒരു നല്ല കെട്ടിടം വാടകക്കെടുത്ത് അവിടെയിരുന്ന് നമ്മൾ മദ്യപാനം തുടങ്ങുന്നു&quot;. ഇതോടൊപ്പമുള്ള ചിത്രം അന്ന് പങ്കജ് ഹോട്ടലിൽ വെച്ച് ആരോ എടുത്തതാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/vk-sreeraman-funny-quotes-about-old-memories-of-amma-association-articleshow-d4ogvp4"/>
        </item>
        <item>
            <title><![CDATA[വിജയ്- സം​ഗീത ഒന്നിച്ചോ? കഴുത്തിൽ താലിയുമായി തൃഷ ? കോളിവുഡിൽ ചൂടേറിയ ചർച്ചകൾ, വാസ്തവമെന്ത് ?]]></title>
            <link>https://www.asianetnews.com/spice-entertainment/reports-says-cm-vijay-and-his-wife-sangeetha-may-re-united-in-22nd-and-also-trisha-got-married-video-viral-articleshow-fz7oopu</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/reports-says-cm-vijay-and-his-wife-sangeetha-may-re-united-in-22nd-and-also-trisha-got-married-video-viral-articleshow-fz7oopu</guid>
            <pubDate>Sat, 13 Jun 2026 13:47:15 +0530</pubDate>
            <description><![CDATA[&lt;p&gt;നടനും മുഖ്യമന്ത്രിയുമായ വിജയും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നുവെന്ന് പ്രചാരണം. വിജയിയുടെ അമ്മയുടെ മധ്യസ്ഥതയിൽ മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിക്കുന്നുവെന്നാണ് വാർത്തകൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv00vtmgcanmad0nz641etf3,imgname-befunky-collage--10--1781338598032.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;മീപകാലത്ത് തമിഴ് സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും ഏറെ ചർച്ചയായി മാറിയ കാര്യമായിരുന്നു നടനും മുഖ്യമന്ത്രിയുമായ വിജയിയും ഭാര്യ സം​ഗീതയും വേർപിരിയാൻ പോകുന്നുവെന്ന വാർത്ത. ഏറെ നാളത്തെ ആഭ്യൂഹങ്ങൾക്കെല്ലാം ഒടുവിൽ സം​ഗീത കോടതിയിൽ ഡിവോഴ്സ് നോട്ടീസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങളും സം​ഗീത ഉന്നയിച്ചു. ഇത് തൃഷയാണെന്ന തീരുമാനത്തിലും ഏവരും എത്തി. ഇതിനെല്ലാം ശേഷമായിരുന്നു വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ സം​ഗീതയും വിജയിയും വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ വാർത്താമാധ്യമങ്ങളിൽ നിറയുകയാണ്. മക്കൾക്ക് വേണ്ടി, വിജയിയുടെ അമ്മ ശോഭ, സം​ഗീതയുമായി സംസാരിച്ചുവെന്നും കാര്യങ്ങളെല്ലാം ഒത്തുതീർപ്പാക്കി ഇരുവരും ഒന്നിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം, വിജയിയുടെ പിറന്നാൾ ദിവസമായ ജൂൺ 22ന് സം​ഗീതയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും പ്രത്യക്ഷപ്പെടുമെന്നും പ്രചരണങ്ങളുണ്ട്. കുടുംബാംഗങ്ങൾ ഇരുവരെയും അനുരഞ്ജിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വാർത്തകളെല്ലാം തന്നെ ഊഹാപോഹങ്ങൾ മാത്രമാണ്, ആരും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;അതിനിടെ നടി തൃഷ വിവാഹിതയായെന്ന തരത്തിലും പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഒരു പരിപാടിയ്ക്കിടെ തൃഷ എത്തിയപ്പോൾ കഴുത്തിൽ താലിമാലയും കയ്യിൽ എൻ​ഗേജ്മെന്റ് മോതിരവും ഉണ്ടായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ​ഗുഡ് ബാഡ് അ​​ഗ്ലി സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായുള്ളതാണെന്നാണ് ആരാധകര്&zwj; പറയുന്നത്. തൃഷ ധരിച്ചിരിക്കുന്നത് താലി അല്ലെന്നും അത്തരത്തിലുള്ളൊരു ലോക്കറ്റ് മാത്രമാണെന്നും ആരാധകർ പറയുന്നുണ്ട്. എന്തായാലും ഈ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം, വിജയ് ചിത്രം ജനനായകന്&zwj;റെ റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്&zwj; ഒന്നും തന്നെ ഇതുവരെയും പുറത്തുവന്നിട്ടില്ല.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/reports-says-cm-vijay-and-his-wife-sangeetha-may-re-united-in-22nd-and-also-trisha-got-married-video-viral-articleshow-fz7oopu"/>
        </item>
        <item>
            <title><![CDATA['തവിടും പിണ്ണാക്കും അറിയില്ലേ ദിൽഷേ ?'; ജേഴ്സി ബ്രസീൽ, സോം​ഗ് പോർച്ചു​ഗൽ, ഹാഷ്ടാ​ഗ് അർജന്റീന ! റീലിന് ട്രോൾ, പക്ഷേ..]]></title>
            <link>https://www.asianetnews.com/spice-entertainment/bigg-boss-malayalam-winner-dilsha-prasannan-got-heavy-troll-after-share-fifa-2026-real-jersey-brazil-song-portugal-articleshow-hkeorg1</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/bigg-boss-malayalam-winner-dilsha-prasannan-got-heavy-troll-after-share-fifa-2026-real-jersey-brazil-song-portugal-articleshow-hkeorg1</guid>
            <pubDate>Fri, 12 Jun 2026 19:20:39 +0530</pubDate>
            <description><![CDATA[&lt;p&gt;ബിഗ് ബോസ് വിജയി ദിൽഷ പ്രസന്നൻ പങ്കുവെച്ച ഫുട്ബോൾ റീൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. ബ്രസീൽ ജേഴ്സി ധരിച്ച്, പോർച്ചുഗൽ ടീമിന്റെ ഗാനത്തിനൊപ്പം, അർജന്റീനയ്ക്ക് ഹാഷ്ടാഗ് നൽകിയതാണ് ട്രോളുകൾക്ക് വഴിവെച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kty1hnehgyf2z2b2e62m82qy,imgname-befunky-collage--3--1781272204753.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കമെമ്പാടും ഫുട്ബോൾ ആവേശത്തിലാണ്. തങ്ങളുടെ പ്രിയ ടീമുകൾ ​ഗ്രൗണ്ടിൽ മാറ്റുരയ്ക്കുന്നത് കാണാൻ കണ്ണും കാതും കൂർപ്പിച്ച് ആവേശത്തോടെ ഓരോ ഫുട്ബോൾ പ്രേമികളും കാത്തിരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും പതിവ് പോലെ വേൾഡ് കപ്പും ടീംസും തന്നെയാണ് താരങ്ങൾ. സാ​ധാരണക്കാർ മുതൽ രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമെല്ലാവരും റീലുകളും തങ്ങളുടെ പ്രിയ ടീമുകൾക്ക് ആശംസകൾ അറിയിച്ചും പോസ്റ്റുകൾ പങ്കിടുന്നുണ്ട്. അക്കൂട്ടത്തിൽ ബി​ഗ് ബോസ് മലയാളം സീസൺ 4 ടൈറ്റിൽ വിന്നറായ ദിൽഷ പ്രസന്നന്റെ ഒരു റീൽ ആണ് ശ്രദ്ധനേടിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ബ്രസീൽ ജേഴ്സിയൊക്കെ ധരിച്ച് ടർഫിൽ ഫുട്ബോൾ കളിക്കുന്നൊരു റീലാണ് ദിൽഷ പ്രസന്നൻ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഒരു ട്വിസ്റ്റ് എന്തെന്നാൽ റീലിന് ഉപയോ​ഗിച്ച പാട്ട് പോർച്ചു​ഗൽ താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ്. ഹാഷ്ടാ​ഗ് ആകട്ടെ അർജന്റീനയും മെസിയും. ഇതിപ്പോൾ ട്രോളുകൾക്കാണ് വഴിവച്ചിരിക്കുന്നത്. 'തവിടും പിണ്ണാക്കും അറിയാതെ വേൾഡ്കപ്പ് ആകുമ്പോൾ ഇറങ്ങിക്കോളും. ആരൊക്കെ ഏതൊക്കെ ടീമിൽ കളിക്കുന്നെന്ന് പോയിട്ട് ഈ നടക്കുന്നത് വേൾഡ് കപ്പ് ആണോ എന്ന് വരെ ഇവർക്ക് അറിയാവൊന്നു സംശയമുണ്ട്', എന്നാണ് ഒരാൾ വിമർശിച്ച് കമന്റ് ചെയ്തത്. 'ബ്രസീൽ ജയിക്കണം. അർജന്റീനയ്ക്ക് കപ്പ് കിട്ടണം അതാണ്, കവി എന്താ ഉദ്ദേശിച്ചത്?, ദിൽഷേ..bratugalntina ഫാൻ ആണോ', എന്നിങ്ങനെ പോകുന്നു ട്രോൾ കമന്റുകൾ.&lt;/p&gt;&lt;p&gt;അതേസമയം, 'സുഹൃത്തുക്കളേ, ഇത് 3 ടീമുകളുടെയും കൊളാബുറേഷൻ ആണ്' എന്ന് കമന്റിൽ ദിൽഷ പറഞ്ഞിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെയാണ് പലരും ദിൽഷയെ ട്രോളി കമന്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ ദിൽഷ ആരുടെ ഫാൻ ആണെന്ന് ചോദിച്ച ഫോളോവറിന് താരം മറുപടിയും നൽകിയിട്ടുണ്ട്. 'ചേച്ചി ശരിക്കും ഏതാ ടീം ? പോർച്ചു​ഗൽ ആണോ അതോ ബ്രസീൽ ആണോ. പോർച്ചു​ഗൽ സോങ്ങും ബ്രസീൽ ജേഴ്സിയും', എന്നായിരുന്നു കമന്റ്. 'ഞാൻ രണ്ടും അല്ല. ഞാൻ അർജന്റീന ആണ്', എന്നായിരുന്നു ദിൽഷയുടെ മറുപടി. എന്തായാലും ദിൽഷയുടെ റീൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കഴിഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/bigg-boss-malayalam-winner-dilsha-prasannan-got-heavy-troll-after-share-fifa-2026-real-jersey-brazil-song-portugal-articleshow-hkeorg1"/>
        </item>
        <item>
            <title><![CDATA['നിങ്ങള്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്ന് കേട്ടിട്ടുണ്ടോ'? കനേഡിയന്‍ ഇന്‍റഫ്ലുവന്‍സറുടെ ചോദ്യത്തിന് ഹനുമാന്‍കൈന്‍ഡിന്‍റെ പ്രതികരണം]]></title>
            <link>https://www.asianetnews.com/spice-entertainment/have-you-heard-about-mohanlal-or-mammootty-hanumankind-asked-victoria-rawlings-viral-video-articleshow-hr3xy3t</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/have-you-heard-about-mohanlal-or-mammootty-hanumankind-asked-victoria-rawlings-viral-video-articleshow-hr3xy3t</guid>
            <pubDate>Mon, 15 Jun 2026 20:38:02 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രശസ്ത റാപ്പർ ഹനുമാൻകൈൻഡ് ഒരു വിദേശ ഫാഷൻ ഇൻഫ്ലുവൻസറുടെ ചോദ്യത്തിന് നല്&zwj;കുന്ന മറുപടി മലയാളികള്&zwj;ക്കിടയിലും വൈറല്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv5wrvgpkmgdnxpssj5m0hcn,imgname-fotojet--69--1781535632918.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹനുമാന്&zwj;കൈന്&zwj;ഡ് എന്ന പേര് മലയാളികള്&zwj;ക്ക് മാത്രമല്ല, രാജ്യമെമ്പാടുമുള്ള സംഗീതാസ്വാദകര്&zwj;ക്കും ഇന്ന് പരിചയപ്പെടുത്തേണ്ട കാര്യമില്ല. അത്രയധികം പോപ്പുലര്&zwj; ആണ് സൂരജ് ചെറുകാട് എന്ന ഈ മലയാളി. ആഗോള ചാര്&zwj;ട്ടുകളില്&zwj; പലപ്പോഴും ഇടംപിടിച്ചിട്ടുള്ള റാപ്പര്&zwj; ആഗോള സംഗീത പ്രേമികള്&zwj;ക്കിടയിലും ഒട്ടേറെ ആരാധകരെ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഹനുമാന്&zwj;കൈന്&zwj;ഡിന്&zwj;റെ ഒരു വീഡിയോ സോഷ്യല്&zwj; മീഡിയയില്&zwj; ശ്രദ്ധ നേടുകയാണ്. നിങ്ങളുടെ സ്റ്റൈല്&zwj; ഐക്കണ്&zwj;സ് ആരൊക്കെയെന്ന് ചോദിക്കുന്ന ഒരു വിദേശ വനിതയോട് ഹനുമാന്&zwj;കൈന്&zwj;ഡ് പറയുന്ന മറുപടിയാണ് മലയാളികള്&zwj;ക്കിടയില്&zwj; ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.&lt;/p&gt;&lt;p&gt;&zwnj;കനേഡിയന്&zwj; ഫാഷന്&zwj; ഇന്&zwj;ഫ്ലുവന്&zwj;സറായ വിക്റ്റോറിയ റൗളിം​ഗ്സ് ആണ് ഒരു ക്ലോത്തിം​ഗ് ഷോപ്പില്&zwj; വച്ച് ഹനുമാന്&zwj;കൈന്&zwj;ഡിനോട് നിങ്ങളുടെ സ്റ്റൈല്&zwj; ഐക്കണ്&zwj;സ് ആരൊക്കെയെന്ന് ചോദിക്കുന്നത്. ഇതിന് പൊടുന്നനെ അദ്ദേഹം നല്&zwj;കുന്ന മറുപടി നിങ്ങള്&zwj; മോഹന്&zwj;ലാല്&zwj; എന്നോ മമ്മൂട്ടി എന്നോ കേട്ടിട്ടുണ്ടോ എന്നാണ്. ഇല്ല എന്നാണ് ഇതിന് വിക്റ്റോറിയ നല്&zwj;കുന്ന മറുപടി. മീഡിയ ഏജന്&zwj;സിയായ ആര്&zwj;ക്കേഞ്ജല്&zwj; ക്രിയേറ്റീവിന് വേണ്ടി വിക്റ്റോറിയ റൗളിം​ഗ്സ് നടത്തിയ ഹനുമാന്&zwj;കൈന്&zwj;ഡിന്&zwj;റെ ലഘു അഭിമുഖത്തില്&zwj; നിന്നുള്ള ഒരു ചെറിയ ഭാ​ഗമാണ് നേരത്തെ പറഞ്ഞ ചോദ്യവും ഉത്തരവും. പിന്നീട് താന്&zwj; വളര്&zwj;ന്ന പശ്ചാത്തലത്തെക്കുറിച്ചും ഹൂസ്റ്റണിലെ ജീവിതത്തെക്കുറിച്ചും അവിടെനിന്ന് ലഭിച്ച സ്വാധീനത്തെക്കുറിച്ചുമൊക്കെ ഹനുമാന്&zwj;കൈന്&zwj;ഡ് വിശദീകരിക്കുന്നുണ്ട്. എന്നിരിക്കിലും അദ്ദേഹം ആദ്യം പറയുന്ന മറുപടി മമ്മൂട്ടി, മോഹന്&zwj;ലാല്&zwj; എന്നീ പേരുകളാണ് എന്നതാണ് മലയാളികള്&zwj;ക്ക് ഈ വീഡിയോയില്&zwj; താല്&zwj;പര്യം ഉണ്ടാക്കുന്ന ഘടകം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;victoria rawlings : who is your style icon ?hanumankind : mohanlal &amp;amp; mammootty. #hanumankind #mohanlal #mammootty pic.twitter.com/38nsMYkcol&lt;/p&gt;&lt;p&gt;&mdash;  (@aeg_nx) June 15, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഹനുമാന്&zwj;കൈന്&zwj;ഡ് എന്ന സൂരജ് ചെറുകാടിനെ മലയാളികളില്&zwj;ത്തന്നെ വലിയൊരു വിഭാഗം ആദ്യമായി അറിയുന്നത് 2024 ജൂലൈയില്&zwj; പുറത്തെത്തിയ ബിഗ് ഡോഗ്സ് (Big Dawgs) എന്ന മ്യൂസിക് വീഡിയോയിലൂടെ ആയിരുന്നു. വീഡിയോ ആഗോള ട്രെന്&zwj;ഡിംഗില്&zwj; എത്തിയതോടെയാണ് മലയാളികളും ഈ റാപ്പറെക്കുറിച്ച് അറിഞ്ഞത്. ബിഗ് ഡോഗ്സിന് ഇതുവരെ യുട്യൂബില്&zwj; നിന്ന് ലഭിച്ചത് 302 മില്യണില്&zwj; ഏറെ കാഴ്ചകള്&zwj; ആയിരുന്നു. അതേ വര്&zwj;ഷം ആഷിക് അബുവിന്&zwj;റെ സംവിധാനത്തില്&zwj; പുറത്തെത്തിയ റൈഫിള്&zwj; ക്ലബ്ബ് എന്ന ചിത്രത്തില്&zwj; ഹനുമാന്&zwj;കൈന്&zwj;ഡ് അഭിനയിക്കുകയും ചെയ്തിരുന്നു. റണ്&zwj; ഇറ്റ് അപ്പ് എന്ന ഹനുമാന്&zwj;കൈന്&zwj;ഡിന്&zwj;റെ മറ്റൊരു ഗാനവും ആഗോള ചാര്&zwj;ട്ടുകളില്&zwj; ഇടംപിടിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/have-you-heard-about-mohanlal-or-mammootty-hanumankind-asked-victoria-rawlings-viral-video-articleshow-hr3xy3t"/>
        </item>
        <item>
            <title><![CDATA['അതൊരു പൊട്ടി പെണ്ണാ..എന്തിനാടാ എയറിൽ ആകുന്നെ'; ​ഗായത്രി സുരേഷിന് ഫുട്ബോൾ ട്രോൾ, പിന്തുണച്ച് കമന്റുകൾ]]></title>
            <link>https://www.asianetnews.com/spice-entertainment/actress-gayathri-suresh-get-trolled-after-saying-ronaldo-and-neymar-in-brazil-team-world-cup-2026-articleshow-m6l6vb3</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actress-gayathri-suresh-get-trolled-after-saying-ronaldo-and-neymar-in-brazil-team-world-cup-2026-articleshow-m6l6vb3</guid>
            <pubDate>Sat, 13 Jun 2026 08:44:31 +0530</pubDate>
            <description><![CDATA[&lt;p&gt;നടി ഗായത്രി സുരേഷ് ഫുട്ബോളിനെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് വീണ്ടും ട്രോളുകൾക്ക് ഇരയായി. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ബ്രസീൽ ടീമിലാണെന്ന് അവർ പറഞ്ഞു. താരത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktzfj82fkybn0zjjv5f2jgd3,imgname-befunky-collage--6--1781320458319.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കു&lt;/strong&gt;ഞ്ചാക്കോ ബോബൻ ചിത്രം ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ആളാണ് നടിയും മോഡലുമായ ​ഗായത്രി സുരേഷ്. പിന്നീട് തെലുങ്ക് അടക്കമുള്ള സിനിമകളിൽ അഭിനയിച്ച ​ഗായത്രി പലപ്പോഴും ട്രോളുകൾക്ക് പാത്രമാകാറുണ്ട്. താരം പറയുന്ന കാര്യങ്ങൾ തന്നെയാണ് ഇതിന് വഴിവയ്ക്കുന്നതും. കഴിഞ്ഞ ദിവസം മുതൽ വീണ്ടും ട്രോളിൽ നിറഞ്ഞ് നിൽക്കുകയാണ് ​ഗായത്രി സുരേഷ്. ഇത്തവണ ഫുട്ബോളുമായി ബന്ധപ്പെട്ട് ​ഗായത്രി പറഞ്ഞ കാര്യങ്ങളാണ് വൈറലാകാൻ കാരണം.&lt;/p&gt;&lt;p&gt;മൂവാറ്റുപുഴയിലെ മെന്റർ എൻജിനീയറിം​ഗ് കോളേജിൽ വേൾഡ് കപ്പ് ഫാൻസ് സെലിബ്രേഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ​ഗായത്രി. മെസ്സിയുടെ പത്താം നമ്പർ ജേഴ്സിയും ധരിച്ചാണ് താരം എത്തിയത്. പരിപാടി കഴിഞ്ഞ് തിരികെ പോകാൻ നേരം ഓൺലൈൻ മീഡിയയുടെ ചോദ്യങ്ങൾക്ക് ​ഗായത്രി മറുപടി നൽകി. റൊണാൾഡോയും നെയ്മറും ബ്രസീലിൽ ആണെന്നാണ് ​ഗായത്രി സുരേഷ് പറയുന്നത്. നെയ്മറും റൊണാൾഡോയും ഒരു ടീമിലോന്ന് ചോദിക്കുമ്പോൾ ആശ്ചര്യത്തോടെ അല്ലേ എന്ന് ​ഗായത്രി ചോദിക്കുന്നുണ്ട്. താരങ്ങൾ ഏത് ടീമിലാണെന്ന് ചോദ്യങ്ങൾ.&lt;/p&gt;&lt;p&gt;&lt;strong&gt;​ഗായത്രി മീഡിയ സംഭാഷണം ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;മീഡിയ : റൊണാൾഡോയോ?.&lt;/p&gt;&lt;p&gt;ഗായത്രി : ബ്രസീൽ.&lt;/p&gt;&lt;p&gt;മീഡിയ : നെയ്മറോ?.&lt;/p&gt;&lt;p&gt;ഗായത്രി : ബ്രസീൽ.&lt;/p&gt;&lt;p&gt;മീഡിയ : നെയ്മറും റൊണാൾഡോയും ഒരു ടീമില.?&lt;/p&gt;&lt;p&gt;ഗായത്രി : ഞാൻ പോകുവാ.&lt;/p&gt;&lt;p&gt;മീഡിയ :അല്ല പറഞ്ഞത് കറക്റ്റ് ആണ്.&lt;/p&gt;&lt;p&gt;ഗായത്രി : കറക്റ്റ് ആണല്ലേ?&lt;/p&gt;&lt;p&gt;ഗായത്രി : ഹാവൂ. ഇദ്ദേഹത്തിന്റെ ചിരി കണ്ടപ്പോ ഞാൻ വിചാരിച്ചു. എന്താന്ന്.&lt;/p&gt;&lt;p&gt;വീഡിയോകൾ പുറത്തുവന്ന് ഞൊടിയിട കൊണ്ട് തന്നെ ​ഗായത്രിയ്ക്ക് നേരെ ട്രോളുകൾ വന്നു. എന്നാൽ ​ഗായത്രിയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളും നിറയുന്നുണ്ട്. 'അതൊരു പൊട്ടി പെണ്ണാ..എന്തിനാടാ എയറിൽ ആകുന്നെ' എന്നാണ് ഇവർ ചോദിക്കുന്നത്. &quot;കറക്റ്റ് ആണല്ലോ, റൊണാൾഡോ എന്നൊരു ഗോട്ട് കളിക്കാരൻ ബ്രസീലിലുണ്ടായിരുന്നത് മറക്കരുത്&quot; എന്നും ചിലർ കുറിക്കുന്നുണ്ട്. 'പുള്ളിക്കാരി പാവം ആണ്, നിഷ്കു ആണ് ആള്, വരുന്നു എയറിൽ കേറുന്നു പോകുന്നു ശുഭം, ചുമ്മാ അതിനെ വിട്ടേക്ക് അതിന് ഈ കാണുന്ന പ്രൗഢിയൊക്കെ ഉള്ളൂ, ഈ പാവത്തിനെ എന്തിനാടാ ഇങ്ങനെ എയറിൽ ആകുന്നെ? പാവമാണ് ', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actress-gayathri-suresh-get-trolled-after-saying-ronaldo-and-neymar-in-brazil-team-world-cup-2026-articleshow-m6l6vb3"/>
        </item>
        <item>
            <title><![CDATA[മോഹന്‍ലാലിലൂടെ വീണ്ടും ഹിറ്റ് ആയ സ്റ്റെപ്പ്, 'ശാന്തമീ രാത്രി'ക്ക് വേദിയില്‍ കൈയടി നേടി മമ്മൂട്ടി: വീഡിയോ]]></title>
            <link>https://www.asianetnews.com/spice-entertainment/mammoottys-casual-dance-moves-for-shanthamee-ratriyil-made-crowd-roaring-at-anand-tv-film-awards-venue-articleshow-n17ubgp</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/mammoottys-casual-dance-moves-for-shanthamee-ratriyil-made-crowd-roaring-at-anand-tv-film-awards-venue-articleshow-n17ubgp</guid>
            <pubDate>Mon, 15 Jun 2026 16:56:47 +0530</pubDate>
            <description><![CDATA[&lt;p&gt;ലണ്ടനിൽ നടന്ന ആനന്ദ് ടിവി അവാർഡ് വേദിയിയാണ് കാണികളെ ആവേശഭരിതരാക്കിക്കൊണ്ട് മമ്മൂട്ടി തന്&zwj;റെ ഐക്കോണിക് സ്റ്റെപ്പ് ഇട്ടത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv5ft3ammp7d178y66ch7xce,imgname-fotojet--78--1781522042196.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പഴയ സിനിമകളുടെയോ സിനിമാ ഗാനങ്ങളുടെയോ ഒക്കെ ചില നൊസ്റ്റാള്&zwj;ജിക് റെഫറന്&zwj;സുകള്&zwj; പുതിയ ചിത്രങ്ങളില്&zwj; കൊണ്ടുവരുന്നത് ഇന്ന് സാധാരണമാണ്. കാണികളെ വേഗത്തില്&zwj; ആ നിമിഷം സ്ക്രീനിലേക്ക് അടുപ്പിക്കാം എന്നതാണ് അതിന്&zwj;റെ പ്രധാന ഗുണം. വന്&zwj; വിജയം നേടുന്ന സിനിമയിലാണ് ഇത് വരുന്നതെങ്കില്&zwj; ആ റെഫറന്&zwj;സും വലിയ ഹിറ്റ് ആവും. അത്തരത്തില്&zwj; ഹിറ്റ് ആയ സമീപകാല റെഫറന്&zwj;സുകളില്&zwj; ഒന്നായിരുന്നു തുടരും സിനിമയില്&zwj; ഉപയോഗിച്ച ശാന്തമീ രാത്രിയില്&zwj; ഗാനവും മോഹന്&zwj;ലാല്&zwj; അനുകരിച്ച മമ്മൂട്ടിയുടെ സ്റ്റെപ്പ്സും. ഇപ്പോഴിതാ ഒരു അവാര്&zwj;ഡ് വേദിയില്&zwj; അതേ സ്റ്റെപ്പ് ഇട്ട് കൈയടി വാങ്ങിയിരിക്കുകയാണ് മമ്മൂട്ടി.&lt;/p&gt;&lt;p&gt;ആനന്ദ് ടിവി അവാര്&zwj;ഡ്സിന്&zwj;റെ ലണ്ടനിലെ വേദിയിലാണ് മലയാള സിനിമയിലെ മറ്റ് പല പ്രമുഖര്&zwj;ക്കുമൊപ്പം മമ്മൂട്ടിയും എത്തിയത്. പരിപാടിയുടെ ഹൈലൈറ്റുകളില്&zwj; ഒന്ന് തന്നെ മമ്മൂട്ടിയുടെ സാന്നിധ്യം ആയിരുന്നു. വേദിയില്&zwj; എം ജി ശ്രീകുമാര്&zwj; പാടുന്നതിന്&zwj;റെ ഇടവേളയിലാണ് ഗാനത്തിന്&zwj;റെ ട്യൂണിനൊപ്പം മമ്മൂട്ടി അനായാസം ആ സ്റ്റെപ്പ് ഇട്ടത്. ഇത് കണ്ട് ആവേശത്തടെയും ആഹ്ലാദത്തോടെയും നോക്കുന്ന, വേദിയില്&zwj;ത്തന്നെ ഉണ്ടായിരുന്ന ടൊവിനോ തോമസ്, എം ജി ശ്രീകുമാര്&zwj;, മനോജ് കെ ജയന്&zwj;. രമേഷ് പിഷാരടി എന്നിവരെയും വേദിയില്&zwj; ഒപ്പം കാണാം. മമ്മൂട്ടി സ്റ്റെപ്പ് ഇടുന്ന സമയത്ത് സദസില്&zwj; നിന്ന് വലിയ ആരവവും കേള്&zwj;ക്കാം. കാണികളില്&zwj; ചിലര്&zwj; മൊബൈലില്&zwj; ചിത്രീകരിച്ച വീഡിയോ സോഷ്യല്&zwj; മീഡിയയില്&zwj; വൈറല്&zwj; ആവുന്നുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഇക്ക ഫുൾ ഓൺ ആണല്ലോ  pic.twitter.com/ZwUbRdRP9U&lt;/p&gt;&lt;p&gt;&mdash; Gokul GK  (@gokul_narrates) June 14, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വിജയ ചിത്രങ്ങളില്&zwj; ഒന്നായിരുന്ന ജോണി വാക്കറിലെ ഗാനമാണ് ശാന്തമീ രാത്രിയില്&zwj;. കരിയറില്&zwj; ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങള്&zwj; ഒരുക്കിയിട്ടുള്ള സംവിധായകന്&zwj; ജയരാജിന്&zwj;റെ സംവിധാനത്തില്&zwj; 1992 ല്&zwj; പുറത്തെത്തിയ ചിത്രമാണ് ഇത്. ജോണി വര്&zwj;ഗീസ് എന്ന ക്രോണിക് ബാച്ചിലറായി മമ്മൂട്ടി എത്തിയ ചിത്രത്തിന് സംഗീതം പകര്&zwj;ന്നത് എസ് പി വെങ്കിടേഷ് ആയിരുന്നു. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ഹിറ്റുകള്&zwj; ആയിരുന്നു എന്ന് മാത്രമല്ല, ഇപ്പോഴും ആളുകള്&zwj; ആസ്വദിക്കുന്നവയുമാണ്. ശാന്തമീ രാത്രിയില്&zwj; എന്ന ഗാനത്തിന് നൃത്തസംവിധാനം നിര്&zwj;വ്വഹിച്ചത് പ്രഭുദേവ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. തുടരും സിനിമയില്&zwj; ഏറെ പ്രാധാന്യത്തോടെ കടന്നുവരുന്ന ഒരു സീക്വന്&zwj;സിലാണ് ഈ ഗാനം സംവിധായകന്&zwj; തരുണ്&zwj; മൂര്&zwj;ത്തി ഫലപ്രദമായി ഉപയോഗിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/mammoottys-casual-dance-moves-for-shanthamee-ratriyil-made-crowd-roaring-at-anand-tv-film-awards-venue-articleshow-n17ubgp"/>
        </item>
        <item>
            <title><![CDATA['എനിക്കൊരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ'ന്ന് അലൻസിയർ, 'ഇടയ്ക്ക് കുരിശ് വരയ്ക്കണ'മെന്ന് മറുപടി- വൈറൽ]]></title>
            <link>https://www.asianetnews.com/spice-entertainment/actor-alencier-ley-share-photo-with-nun-goes-viral-articleshow-ss7uui8</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actor-alencier-ley-share-photo-with-nun-goes-viral-articleshow-ss7uui8</guid>
            <pubDate>Wed, 10 Jun 2026 17:21:25 +0530</pubDate>
            <description><![CDATA[&lt;p&gt;നാടകത്തിലൂടെ സിനിമയിലെത്തിയ നടൻ അലൻസിയർ, കന്യാസ്ത്രീകൾക്കൊപ്പമുള്ള ഒരു സെൽഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലായി. &quot;എനിക്ക് ഒരുപാട് പേരുദോഷമുണ്ട് സിസ്റ്റർമാരെ&quot; എന്ന അദ്ദേഹത്തിന്റെ രസകരമായ അടിക്കുറിപ്പ് ഏറെ ശ്രദ്ധ നേടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktrny90fr85vpajpkq04rm6g,imgname-befunky-collage--14--1781092262927.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ഞ്ചാം വയസുമുതൽ നാടകത്തിൽ എത്തിയ ആളാണ് നടൻ അലൻസിയർ. ശേഷം ഒരു നാടക ​ഗ്രൂപ്പും തുടങ്ങിയ അദ്ദേഹം 1998ൽ റിലീസ് ചെയ്ത ദയ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശേഷം സീരിയൽ രം​ഗത്തുമുണ്ടായിരുന്ന അദ്ദേഹം ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലൂടെ ശ്ര​ദ്ധേയനായി മാറി. അഭിനയത്തിൽ തന്റേതായ ശൈലിയും മികവുമുള്ള അലൻസിയർ തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത ആള് കൂടിയാണ്. ഒറ്റയാൾ പ്രതിഷേധങ്ങൾ അടക്കം നടത്തിയിട്ടുള്ള അലൻസിയറുടെ ഒരു പോസ്റ്റിപ്പോൾ വൈറലായി മാറുകയാണ്.&lt;/p&gt;&lt;p&gt;തനിക്കൊപ്പം സെൽഫി എടുക്കുന്ന രണ്ട് സിസ്റ്റർമാരുടെ ഫോട്ടോയാണ് അലൻസിയർ പങ്കിട്ടിരിക്കുന്നത്. ഫോട്ടോയ്ക്കൊപ്പം അലൻസിയർ കുറിച്ച വാക്കുകളാണ് ഹൈലൈറ്റ്. &quot;എനിക്ക് ഒരുപാട് പേര്ദോഷം ഉണ്ട് സിസ്റ്റർമാരെ&quot;.. &quot;ഒ അതൊന്നും സാരമില്ലന്നെ &quot;..&quot;ഇടയ്ക്ക് കുരിശ് വരയ്ക്കണം കേട്ടോ &quot;..&quot;കുരിശ് ചുമക്കുകയാണ് സിസ്റ്റർ&quot;, എന്നായിരുന്നു അലൻസിയറിന്റെ കുറിപ്പ്.&lt;/p&gt;&lt;p&gt;പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. &quot;വാക്കുകൾക്കതീതം. ഗംഭീരം, എന്നെക്കൊന്നാലും ..ഞാൻ വരക്കൂല..പക്ഷേ ചുമക്കും&quot;, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ലൊക്കേഷനാണോ സ്ഥലമെന്നും ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.&lt;/p&gt;&lt;p&gt;അടുത്തിടെ വേറെ ഒരു കേസ് എന്ന ചിത്രത്തിലെ അലൻസിയറുടെ ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. മെലിഞ്ഞ ലുക്ക് കണ്ട് അദ്ദേഹത്തിന് എന്തെങ്കിലും അസുഖമാണോ എന്ന പ്രചരണങ്ങളും നടന്നു. എന്നാൽ അലൻസിയർ പൂർണ ആരോഗ്യവാനാണെന്നും ചില ആളുകളുടെ ഭാവനയിൽ മെനഞ്ഞ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലിൽ വയ്ക്കരുതെന്നും സിനിമയ്ക്ക് വേണ്ടി മെലിഞ്ഞതാണെന്നുമായിരുന്നു സംവിധായകൻ ഷെബി ചൗഘട്ട് അന്ന് പറഞ്ഞിരുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actor-alencier-ley-share-photo-with-nun-goes-viral-articleshow-ss7uui8"/>
        </item>
        <item>
            <title><![CDATA['ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ]]></title>
            <link>https://www.asianetnews.com/spice-entertainment/himaval-bhadrananda-again-imitates-mohanlal-now-in-2-different-styles-video-is-viral-now-articleshow-ui9qghp</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/himaval-bhadrananda-again-imitates-mohanlal-now-in-2-different-styles-video-is-viral-now-articleshow-ui9qghp</guid>
            <pubDate>Tue, 09 Jun 2026 11:41:29 +0530</pubDate>
            <description><![CDATA[&lt;p&gt;ടിനി ടോമിന്&zwj;റെ മോഹന്&zwj;ലാല്&zwj; അനുകരണം ട്രോളുകള്&zwj; ഏറ്റുവാങ്ങുമ്പോള്&zwj;, കൈയടി നേടുകയാണ് ഹിമവല്&zwj; ഭദ്രാനന്ദ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktnfvw88cksdqet46473wdq7,imgname-fotojet--77--1780985229576.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടിനി ടോം വേദികളില്&zwj; മോഹന്&zwj;ലാലിനെ അനുകരിച്ചിട്ടുള്ളത് പലപ്പോഴും ട്രോള്&zwj; ആയിട്ടുണ്ട്. ടിനി അവതരിപ്പിക്കുമ്പോള്&zwj; അത് മോഹന്&zwj;ലാലിനെപ്പോലെ തോന്നുന്നില്ലെന്നായിരുന്നു ആസ്വാദകരുടെ പ്രതികരണം. എന്നാല്&zwj; വിമര്&zwj;ശനങ്ങള്&zwj; വന്നതിന് ശേഷവും ടിനി ടോം വേദിയില്&zwj; മോഹന്&zwj;ലാലിനെ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്&zwj; ടിനി അവതരിപ്പിച്ച എമ്പുരാനും മറ്റും സോഷ്യല്&zwj; മീഡിയയില്&zwj; എപ്പോഴും ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ മറ്റൊരാളുടെ മോഹന്&zwj;ലാല്&zwj; അനുകരണം വൈറല്&zwj; ആവുകയാണ്. ഇവിടെ പക്ഷേ വിമര്&zwj;ശനത്തിന് പകരം കൈയടികളാണ് എന്നതാണ് വ്യത്യാസം. തോക്ക് സ്വാമി എന്ന പേരിലും അറിയപ്പെടുന്ന ഹിമവല്&zwj; ഭദ്രാനന്ദയാണ് മോഹന്&zwj;ലാലിനെ അനുകരിച്ച് കൈയടി നേടുന്നത്.&lt;/p&gt;&lt;p&gt;ലഹരി മാഫിയയെ ലക്ഷ്യമാക്കി കേരള പൊലീസ് ആരംഭിച്ച ഓപറേഷന്&zwj; തൂഫാന്&zwj;റെ പശ്ചാത്തലത്തില്&zwj; ചില കാര്യങ്ങള്&zwj; പറയാനായി ഏതാനും ദിവസം മുന്&zwj;പ് വിളിച്ചുചേര്&zwj;ത്ത വാര്&zwj;ത്താസമ്മേളനത്തില്&zwj;ന ഹിമവല്&zwj; ഭദ്രാനന്ദ മോഹന്&zwj;ലാലിനെ അനുകരിച്ചിരുന്നു. അനുകരണം എന്ന് പറഞ്ഞുകൊണ്ടല്ല, മറിച്ച് താനും മോഹന്&zwj;ലാലും തമ്മില്&zwj; നടന്ന സംഭാഷണത്തെക്കുറിച്ച് പറയുമ്പോള്&zwj; മോഹന്&zwj;ലാലിന്&zwj;റെ ശൈലിയിലാണ് ഭദ്രാനന്ദ പ്രതികരിച്ചത്. പറഞ്ഞ കാര്യം എന്നതിനേക്കാള്&zwj; മോഹന്&zwj;ലാലിനെ നന്നായി അനുകരിച്ചിരിക്കുന്നു എന്ന തരത്തിലാണ് ഇതിന്&zwj;റെ വീഡിയോ സോഷ്യല്&zwj; മീഡിയയില്&zwj; പ്രതികരിച്ചത്. ഇപ്പോഴിതാ അതിന് പിന്നാലെ രണ്ട് വ്യത്യസ്ത കാലങ്ങളില്&zwj; മോഹന്&zwj;ലാലിന്&zwj;റെ ശബ്ദത്തിന് വന്ന മാറ്റം അവതരിപ്പിക്കുന്ന ഹിമവല്&zwj; ഭദ്രാനന്ദയുടെ വീഡിയോയും വൈറല്&zwj; ആവുകയാണ്.&lt;/p&gt;&lt;p&gt;ഓണ്&zwj;ലൈന്&zwj; മീഡിയ പ്രവര്&zwj;ത്തകരുടെ മുന്നിലാണ് ഹിമവല്&zwj; ഭദ്രാനന്ദ രണ്ട് കാലഘട്ടങ്ങളില്&zwj; മോഹന്&zwj;ലാലിന്&zwj;റെ ശബ്ദത്തില്&zwj; വന്ന മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. ഇതില്&zwj; ഒന്ന് നരസിംഹം സിനിമയിലെ ഡയലോഗും മറ്റൊന്ന് അതിനേക്കാള്&zwj; മുന്&zwj;പുള്ള മറ്റൊരു ചിത്രത്തിലെ ഡയലോഗുമാണ്. വീഡിയോയ്ക്ക് താഴെയുള്ള കമന്&zwj;റുകളില്&zwj; പലരും ടിനി ടോമിനെ മെന്&zwj;ഷന്&zwj; ചെയ്യുന്നുണ്ട്. ടിനി ഇത് കാണുന്നുണ്ടല്ലോ, ഇത് കണ്ട് പഠിക്ക് എന്നൊക്കെയാണ് കമന്&zwj;റുകള്&zwj;.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by IndianCinemaGallery (@indiancinemagallery_official)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കേരളത്തിൽ നടക്കുന്നത് നാർക്കോ ടെററിസമാണെന്നാണ് ഹിമവൽ ഭദ്രാനന്ദ കഴിഞ്ഞ ദിവസം വാര്&zwj;ത്താ സമ്മേളനത്തില്&zwj; ആരോപിച്ചത്. &ldquo;കേരളത്തെ തകർക്കാനാണ് ശ്രമം. മയക്കുമരുന്നിനെ കുറിച്ച് പറഞ്ഞതിന് തന്നെ ജയിലിൽ അടച്ചു. കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നൊരു ബിസിനസുകാരൻ ലഹരി ഒഴുക്കുന്നു. അയാളെ പിടിക്കാൻ രമേശ്&zwnj; ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. യുവാക്കളുടെ ഭാവിയിൽ നമ്മുടെ മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യണം&rdquo;, ഹിമവല്&zwj; ഭദ്രാനന്ദ പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/himaval-bhadrananda-again-imitates-mohanlal-now-in-2-different-styles-video-is-viral-now-articleshow-ui9qghp"/>
        </item>
        <item>
            <title><![CDATA['മദ്യലഹരിയിൽ ഇട്ടതെന്ന്'; യുവാവിന്റെ വളരെ മോശം കമന്റ്, കയ്യൊടെ പരാതി കൊടുത്ത് ലക്ഷ്മി മേനോൻ, പൂട്ടി സൈബർ സെൽ]]></title>
            <link>https://www.asianetnews.com/spice-entertainment/actress-and-vlogger-lakshmi-menon-about-bad-comments-and-thanks-to-cyber-cell-articleshow-w3bx5hr</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actress-and-vlogger-lakshmi-menon-about-bad-comments-and-thanks-to-cyber-cell-articleshow-w3bx5hr</guid>
            <pubDate>Wed, 24 Jun 2026 20:40:17 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന മോശം കമന്റിനെതിരെ നിയമനടപടി സ്വീകരിച്ചതിനെക്കുറിച്ച് വ്ലോഗർ ലക്ഷ്മി മേനോൻ വിശദീകരിക്കുന്നു. ഓൺലൈൻ അതിക്രമങ്ങൾ നേരിടുന്നവർ പ്രതികരിക്കുന്നതിന് പകരം നിയമപരമായി മുന്നോട്ട് പോകണമെന്നും ലക്ഷ്മി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvx2wymw7cav2yqfzxq04vyh,imgname-befunky-collage--9--1782313810588.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സോ&lt;/strong&gt;ഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് കണ്ടന്റ് മേക്കറും വ്ലോ​ഗറും ഇൻഫ്ലുവൻസറുമൊക്കെയായ ലക്ഷ്മി മേനോൻ. നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ഭാര്യ കൂടിയായ ലക്ഷ്മിയ്ക്ക് ആരാധകരും ഏറെയാണ്. ഏറെ രസകരവും വ്യത്യസ്തവുമായ വീഡിയോകൾ ചെയ്ത് ലക്ഷ്മി ഉണ്ടാക്കി എടുത്തതാണ് ആ ആരാധകരെ എന്നതിൽ തർക്കമില്ല. താൻ ചെയ്തൊരു പരസ്യ വീഡിയോയ്ക്ക് താഴെ വന്നൊരു കമന്റിനെ കുറിച്ചും അതിൽ സൈബർ സെൽ ഇടപെട്ടതിനെ കുറിച്ചും പറയുകയാണ് ലക്ഷ്മി ഇപ്പോൾ. വളരെ മോശം രീതിയിലുള്ള കമന്റാണ് യുവാവ് ഇട്ടത്.&lt;/p&gt;&lt;p&gt;&lt;strong&gt;ലക്ഷ്മി മേനോന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;ഏപ്രില്&zwj; 12ന് ഞാൻ ഫേസ്ബുക്കില്&zwj; ഒരു പരസ്യം പോസ്റ്റ് ചെയ്തിരുന്നു. ഒരു ഹോട്ടലില്&zwj; ഫുഡ് കഴിക്കുന്നൊരു പരസ്യമായിരുന്നു അത്. അതിന്&zwj;റെ അടിയിൽ വന്നൊരു കമന്&zwj;റ് ആണിത്. 14-ാം തീയതി തിരുവനന്തപുരത്തെ ഏണിക്കരയിലുള്ള സൈബര്&zwj; സെല്ലില്&zwj; പരാതി കൊടുത്തു. കാരണം എന്&zwj;റെ വീട് ഏണിക്കരയിലാണ്. ആ പരിതിയിലുള്ള സൈബര്&zwj; സെല്ലിലെ പരാതി കൊടുക്കാന്&zwj; പറ്റൂ. ഒരു രണ്ട് മാസം എനിക്ക് ഒരു അപ്ഡേറ്റും ഉണ്ടായില്ല. ഞാന്&zwj; കരുതി അവര്&zwj; അത് വിട്ടുപോയി കാണുമെന്ന്. പക്ഷേ അല്ല. ജൂണില്&zwj; അവരെനിക്ക് മറുപടി തന്നു. സ്ക്രീന്&zwj; ഷോട്ടും മറ്റും ഒന്നുകൂടി അയക്കാന്&zwj; പറഞ്ഞു. എല്ലാം അയച്ചു കൊടുത്തു. അങ്ങനെ ശനിയാഴ്ച പൊലീസ് സ്റ്റേഷനില്&zwj; വിളിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇതിനിടയില്&zwj; മിഥുന്&zwj; ചേട്ടന്&zwj; സുഹൃത്തുക്കള്&zwj; വഴി ഈ കമന്&zwj;റ് ഇട്ടവന്&zwj;റെ കോളേജ് കണ്ടുപിടിച്ചു. അവന്&zwj;റെ സുഹൃത്തിന്&zwj;റെ നമ്പര്&zwj; കിട്ടി. പക്ഷേ അവന്&zwj; കമന്&zwj;റ് ഇട്ടയാളുടെ നമ്പര്&zwj; തന്നില്ല. പക്ഷേ ഇതിനിടയില്&zwj; അവന്&zwj; കമന്&zwj;റ് ഡിലീറ്റ് ആക്കി പോയി.&lt;/p&gt;&lt;p&gt;ഇന്ന് പൊലീസ് സ്റ്റേഷനില്&zwj; നിന്നും എനിക്ക് കോള്&zwj; വന്നു. കേസെടുക്കണം എന്ന് ഞാന്&zwj; ആവശ്യപ്പെട്ടു. മിഥുന്&zwj; ചേട്ടന്&zwj; പറഞ്ഞു വാണിംഗ് കൊടുത്ത് വിട്ടാല്&zwj; മതിയെന്ന്. ഞങ്ങള്&zwj; തമ്മില്&zwj; പരിചയമാണെന്നൊക്കെ അവന്&zwj; പൊലീസിനോട് ഒരു നമ്പര്&zwj; ഇറക്കിയിരുന്നു. പരിചയമുള്ളവരോട് ആണോടോ ഇങ്ങനെ വൃത്തികേട് പറയുന്നത്? അണ്&zwj;പാര്&zwj;ലമെന്&zwj;ററി വാക്കുകള്&zwj; ഉപയോഗിക്കുന്നത് ശരിയല്ല. മദ്യത്തിന്&zwj;റെ ലഹരിയില്&zwj; ഇട്ടതാണെന്നൊക്കെയാണ് അവന്&zwj; പറയുന്നത്. ഇതുപോലെ യുഎഇയിലും കുറച്ച് ആളുകള്&zwj; ഓണ്&zwj;ലൈന്&zwj; ഹരാസ്മെന്&zwj;റ്, ബുള്ളിയിംഗ് ഒക്കെ വച്ച് കമന്&zwj;റ് ഇടുന്നുണ്ട്. ഇനി അടുത്ത് യുഎഇ സൈബര്&zwj; സെല്ലിലാകും ഞാന്&zwj; പരാതി കൊടുക്കാന്&zwj; പോകുന്നത്. അപ്പോള്&zwj; ദര്&zwj;ഹംസില്&zwj; ഫൈന്&zwj; അടക്കാന്&zwj; തയ്യാറായിക്കോളൂ. കമന്&zwj;റ് ഇടുമ്പോള്&zwj; സൂക്ഷിച്ചും കണ്ടുമൊക്കെ ഇടുക. ഒരുപാട് പെണ്&zwj;കുട്ടികള്&zwj;ക്ക് വളരെ മോശം കമന്&zwj;റുകള്&zwj; വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവര്&zwj; റിപ്ലേ ആയിട്ട് വീഡിയോ ഇടാറുണ്ട്. അങ്ങനെ അല്ല ചെയ്യേണ്ടത്. ലീഗല്&zwj; ആക്ഷനെടുക്കണം. എങ്കിലേ ഇവന്മാരൊക്കെ പഠിക്കൂ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actress-and-vlogger-lakshmi-menon-about-bad-comments-and-thanks-to-cyber-cell-articleshow-w3bx5hr"/>
        </item>
        <item>
            <title><![CDATA['ജനങ്ങളെ ഭരിക്കാനല്ല, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ്..'; എംഎൽഎ രമേഷ് പിഷാരടിയോട് മമ്മൂട്ടി]]></title>
            <link>https://www.asianetnews.com/spice-entertainment/actor-mammootty-funny-conversation-with-mla-ramesh-pisharody-in-anand-tv-film-awards-articleshow-wm9n24d</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actor-mammootty-funny-conversation-with-mla-ramesh-pisharody-in-anand-tv-film-awards-articleshow-wm9n24d</guid>
            <pubDate>Sun, 14 Jun 2026 15:43:20 +0530</pubDate>
            <description><![CDATA[&lt;p&gt;ലണ്ടനിൽ നടന്ന അവാർഡ് വേദിയിൽ നടൻ മമ്മൂട്ടിയും പാലക്കാട് എംഎൽഎയായി വിജയിച്ച രമേഷ് പിഷാരടിയും ഒന്നിച്ചെത്തി. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, മമ്മൂട്ടിയുടെ 'വൺ' എന്ന സിനിമയിലെ ഒരു ഡയലോഗ് ഉപയോഗിച്ചതായി പിഷാരടി വെളിപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv2sy3mrjkt0q0tyrc683ypj,imgname-befunky-collage--12--1781431996056.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികളുടെ പ്രിയങ്കരനായ താരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ ഏറെ വ്യത്യസ്ഥമായ കഥാപാത്രങ്ങൾ ചെയ്ത്, വില്ലനെന്നോ നായകനെന്നോ ഇല്ലാതെ ഏത് കഥാപാത്രവും അഭിനയിച്ച് ഞെട്ടിച്ച് മുന്നോട്ട് പോകുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരിയായിരുന്നു നടൻ രമേഷ് പിഷാരടി. ഇന്ന് പാലക്കാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടി വിജയിച്ച് കയറിയ പിഷാരടി എംഎൽഎ കൂടിയാണ്. അതിന് ശേഷം ഇരുവരും ആദ്യമായൊരു വേദിയിൽ ഒന്നിച്ചിരിക്കുകയാണ് ഇപ്പോൾ.&lt;/p&gt;&lt;p&gt;ലണ്ടനില്&zwj; വച്ച് നടന്ന ആനന്ദ് ടിവി അവാർഡ് വേദിയിലാണ് രമേഷ് പിഷാരടിയും മമ്മൂട്ടിയും ഒന്നിച്ചെത്തിയത്. ഇവിടെ വച്ച് ഇരുവരും നടത്തിയ സംഭാഷണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. താൻ പ്രചരണ വേളയിൽ പോയപ്പോൾ വൺ എന്ന സിനിമയിൽ മമ്മൂട്ടി പറഞ്ഞ ഡയലോ​ഗ് പറഞ്ഞെന്ന് രമേഷ് പിഷാരടി പറയുന്നുണ്ട്. ആ ഡയലോ​ഗ് വേദിയിൽ മമ്മൂട്ടി പറയുകയും ചെയ്യുന്നുണ്ട്. സിനിമയുടെ തിരക്കഥയിൽ അങ്ങനെ ഒരു ഡയലോ​ഗ് ഇല്ലായിരുന്നുവെന്നും മമ്മൂട്ടി അത് ആഡ് ചെയ്തതാണെന്നും രമേഷ് പിഷാരടി വേദിയിൽ വെളിപ്പെടുത്തുകയും ചെയ്തു.&lt;/p&gt;&lt;p&gt;&lt;strong&gt;മമ്മൂട്ടിയും രമേഷ് പിഷാരടിയും തമ്മിലുള്ള സംഭാഷണം ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;മമ്മൂട്ടി: ഞാന്&zwj; എംഎല്&zwj;എ അല്ല.&lt;/p&gt;&lt;p&gt;പിഷാരടി: പക്ഷേ മൂന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുള്ള ആളാണ് മമ്മൂട്ടി. തമിഴ്, തെലുങ്ക്, മലയാളത്തില്&zwj; വൺ സിനിമയിലും കേരളത്തിന്&zwj;റെ മുഖ്യമന്ത്രിയാണ്.&lt;/p&gt;&lt;p&gt;മമ്മൂട്ടി: അഭിനയിക്കാന്&zwj; ആര്&zwj;ക്കും പറ്റും. എംഎല്&zwj;എ ആയി ജീവിക്കാന്&zwj; ഭയങ്കര പാടാണ്.&lt;/p&gt;&lt;p&gt;പിഷാരടി: ഞാന്&zwj; പ്രചരണത്തിന് പോയപ്പോള്&zwj; മമ്മൂക്ക സിനിമയില്&zwj; പറഞ്ഞൊരു ഡയലോഗ് ഞാന്&zwj; പ്രസംഗത്തില്&zwj; ഉപയോഗിച്ചിരുന്നു. അത് ഇങ്ങനെയാണ്. ജനങ്ങളെ ഭരിക്കാന്&zwj; വേണ്ടിയാകരുത്. ജനങ്ങള്&zwj;ക്ക് വേണ്ടി ഭരിക്കാനാകണം ഓരോ ജനപ്രതിനിധിയും മുന്നോട്ട് പോകേണ്ടത് എന്നാണ്. അത് തിരക്കഥയില്&zwj; ഇല്ലാതെ മമ്മൂക്ക കയ്യില്&zwj; നിന്നും ഇട്ട് ഒണ്&zwj; എന്ന സിനിമയില്&zwj; പറഞ്ഞതാണ്.&lt;/p&gt;&lt;p&gt;മമ്മൂട്ടി: അത് ഞാന്&zwj; ക&zwj;ൃത്യമായിട്ട് ഒന്നുകൂടി പറയാം. ജനങ്ങളെ ഭരിക്കാന്&zwj; വേണ്ടിയല്ല, ജനങ്ങള്&zwj;ക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവണ്&zwj;മെന്&zwj;റ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actor-mammootty-funny-conversation-with-mla-ramesh-pisharody-in-anand-tv-film-awards-articleshow-wm9n24d"/>
        </item>
        <item>
            <title><![CDATA['എടാ നിനക്കെന്നെ ഓർമയുണ്ടോ?'; 6-ാം മാസത്തിൽ കണ്ടവർ 30 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ..]]></title>
            <link>https://www.asianetnews.com/spice-entertainment/actor-abhimanyu-shammy-thilakan-share-photo-with-chiyan-vikram-says-last-time-we-met-i-was-just-a-6-month-old-baby-articleshow-wz1kvg2</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actor-abhimanyu-shammy-thilakan-share-photo-with-chiyan-vikram-says-last-time-we-met-i-was-just-a-6-month-old-baby-articleshow-wz1kvg2</guid>
            <pubDate>Wed, 17 Jun 2026 08:33:07 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ അഭിമന്യു ഷമ്മി തിലകൻ, ചിയാൻ വിക്രമുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവെച്ചു. 30 വർഷം മുൻപ് 'സ്ട്രീറ്റ്' സിനിമയുടെ ലൊക്കേഷനിൽ വെച്ച് കണ്ടപ്പോൾ അഭിമന്യുവിന് ആറുമാസം പ്രായമായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv9rgeepk1rc6rb7j4j594xv,imgname-befunky-collage--27--1781665380822.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ചിയാൻ വിക്രം. മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ തുടക്കം കുറിച്ച വിക്രം ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ്. തമിഴകത്തിന്റെ സ്വന്തം ചിയാൻ ആയി തിളങ്ങുന്ന വിക്രമിനൊപ്പമുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് നടൻ അഭിമന്യൂ ഷമ്മി തിലകൻ. സ്ട്രീറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു അഭിമന്യുവും വിക്രമും ആദ്യമായി കാണുന്നത്. അന്ന് അഭിമന്യുവിന് ആറ് മാസം മാത്രമായിരുന്നു പ്രായം. 30 വർഷത്തിന് ശേഷം ഇരുവരും വീണ്ടും കണ്ടു മുട്ടിയപ്പോൾ വിക്രമിന് അന്നും ഇന്നും ഒരുമാറ്റവും ഇല്ലാതെ തുടരുന്നു.&lt;/p&gt;&lt;p&gt;അഭിമന്യു തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് വിക്രമിനെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഷമ്മി തിലകനും ഉണ്ട്. 30 വർഷങ്ങൾക്ക് ശേഷം ചിയാൻ 63യ്ക്ക് വേണ്ടി ഷമ്മിയും വിക്രമും വീണ്ടും സ്ക്രീൻ പങ്കിടുന്ന സന്തോഷവും അഭിമന്യു പങ്കുവച്ചു. ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകുമെന്നും അഭിമന്യു പറയുന്നു.&lt;/p&gt;&lt;p&gt;&quot;എടാ നിനക്ക് എന്നെ ഓർമയുണ്ടോ ?&quot;, ഇന്നലെ വിക്രം സാർ എന്നോട് ചോ​ദിച്ച ഈ വാക്കുകൾ ഞാൻ എന്നും നെഞ്ചിലേറ്റുന്ന നിമിഷമായിരിക്കും. ഞാങ്ങൾ അവസാനമായി കണ്ടുമുട്ടുന്നത് സ്ട്രീറ്റ് എന്ന മലയാള സിനിമയുടെ ലൊക്കേഷനിൽ വച്ചാണ്. അന്നെനിക്ക് വെറും 6 മാസം ആയിരുന്നു പ്രായം. ചിത്രത്തിൽ അദ്ദേഹവും അച്ഛനും സ്ക്രീൻ പങ്കിട്ടിരുന്നു. ധ്രുവം സിനിമയിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇപ്പോൾ 30 വർഷത്തിന് ശേഷം ചിയാൻ 63ന് വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു, &quot;ഞാൻ നിന്നെ ഒരുപാട് എടുത്തോണ്ട് നടന്നതാ&quot;, എനിക്കൊരു ചിരി മാത്രമാണ് നൽകാനായത്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിൽ തിളങ്ങി നിൽക്കുന്ന ഈ രണ്ട് അവിശ്വസനീയ അഭിനേതാക്കളുടെ അടുത്ത് നിൽക്കാനായത് ഒരു മാജിക് പോലെയാണ് തോന്നുന്നത്. മലയാളം ക്ലാസിക്കുകൾ മുതൽ ഒരു വലിയ തമിഴ് പ്രോജക്റ്റ് വരെ, ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകും&quot;, എന്നായിരുന്നു അഭിമന്യുവിന്റെ വാക്കുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. അഭിമന്യുവിന് 30 കഴിഞ്ഞിട്ടും വിക്രം അന്നും ഇന്നും ഒരുപോലെ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. &quot;ഏജ് ഈസ് റിവേഴ്സ് ​ഗിയർ എന്നാൽ വിക്രം തന്നെ, എന്താ ലുക്ക്, ഭാവിയിലെ തെന്നിന്ത്യയിലെ വില്ലൻ അതാണ് ഷമ്മി ജൂനിയർ&quot;, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actor-abhimanyu-shammy-thilakan-share-photo-with-chiyan-vikram-says-last-time-we-met-i-was-just-a-6-month-old-baby-articleshow-wz1kvg2"/>
        </item>
        <item>
            <title><![CDATA[അഭ്യൂഹങ്ങൾക്ക് വിട, 'ചെറിയ അവധി എടുക്കുന്നു'; ​അമ്മയാകാൻ ഒരുങ്ങി സാമന്ത റൂത്ത് പ്രഭു]]></title>
            <link>https://www.asianetnews.com/spice-entertainment/finally-samantha-ruth-prabhu-break-the-silence-says-she-is-pregnant-and-take-small-maternity-break-articleshow-z0cxbhn</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/finally-samantha-ruth-prabhu-break-the-silence-says-she-is-pregnant-and-take-small-maternity-break-articleshow-z0cxbhn</guid>
            <pubDate>Wed, 24 Jun 2026 22:03:28 +0530</pubDate>
            <description><![CDATA[&lt;p&gt;അമ്മയാകാൻ ഒരുങ്ങി സാമന്ത റൂത്ത് പ്രഭു. താൻ ​ഗർഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയിൽ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത തന്നെ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvx6gmbrjpxnxmg7h2a352n3,imgname-befunky-collage--10--1782317601144.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഏ&lt;/strong&gt;താനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നടി സാമന്ത റൂത്ത് പ്രഭു. താൻ ​ഗർഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയിൽ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത തന്നെ വ്യക്തമാക്കി. 'മാ ഇന്തി ബംഗാരം' എന്ന തെലുങ്ക് സിനിമയുടെ സക്സസ് മീറ്റിൽ വച്ചായിരുന്നു സാമന്തയുടെ വെളിപ്പെടുത്തൽ.&lt;/p&gt;&lt;p&gt;ഏതാനും ദിവസങ്ങള്&zwj;ക്ക് മുന്&zwj;പ് മാ ഇന്തി ബംഗാരത്തിന്&zwj;റെ സക്സസ് സെലിബ്രേഷനില്&zwj; സാമന്തയും ഭര്&zwj;ത്താവ് രാജ് നിദിമൊരുവും ഒന്നിച്ചെത്തിയിരുന്നു. സാമന്തയുടെ വയര്&zwj; വലുതായിരിക്കുന്നത് ഫോട്ടോകളില്&zwj; നിന്നും വ്യക്തമായി. പിന്നാലെ ആദ്യത്തെ കണ്&zwj;മണിയെ വരവേല്&zwj;ക്കാന്&zwj; ഇരുവരും ഒരുങ്ങുകയാണെന്ന വാര്&zwj;ത്തകളും പ്രത്യക്ഷപ്പെട്ടു. ഇതിനിടെയാണ് ഇപ്പോള്&zwj; സാമന്ത തന്നെ ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;&quot;എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, മാ ഇന്തി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പ്രസവാവധി ആണ്. അതിൽ ഞാൻ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ​ഗ്യാപ്പിന് ശേഷം ഞാൻ തിരിച്ചുവരും. മറ്റൊരു ചിത്രവുമായി എന്റെ ആരാധകർക്ക് മുന്നിലെത്തും,&quot; എന്നായിരുന്നു സാമന്തയുടെ വാക്കുകൾ. പിന്നാലെ സദസില്&zwj; ഇരുന്നവരെല്ലാം സാമന്തയ്ക്ക് ആശംസകള്&zwj; അറിയിച്ചു. ഇതിന്&zwj;റെ വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് സാമന്തയ്ക്കും രാജ് നിദിമൊരുവിനും ആശംസകള്&zwj; അറിയിച്ച് രംഗത്ത് എത്തിയത്.&amp;nbsp;&lt;/p&gt;&lt;p&gt;#Samantha confirmed her pregnancy and revealed that she will be taking a brief maternity break from filmspic.twitter.com/wjjuJjTceS&lt;/p&gt;&lt;p&gt;&mdash; AmuthaBharathi (@CinemaWithAB) June 24, 2026&lt;/p&gt;&lt;p&gt;2025 ഡിസംബര്&zwj; 1ന് ആയിരുന്നു സാമന്തയുടേയും സംവിധായകന്&zwj; രാജിന്&zwj;റെയും വിവാഹം. ഏറെ ശ്രദ്ധേയമായ ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്&zwj; ഒരാളാണ് രാജ്. സീരീസില്&zwj; സാമന്തയും അഭിനയിച്ചിരുന്നു. ഇതിനിടെ ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്&zwj;ട്ട്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. നടന്&zwj; നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ആദ്യ ഭര്&zwj;ത്താവ്. 2021ല്&zwj; ഇരുവരും വേര്&zwj;പിരിയുകയായിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>spice-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/finally-samantha-ruth-prabhu-break-the-silence-says-she-is-pregnant-and-take-small-maternity-break-articleshow-z0cxbhn"/>
        </item>
    </channel>
</rss>
