<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 15 Aug 2026 16:41:54 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ബംഗ്ലാദേശിനെതിരെ ലീഡ് തിരിച്ചുപിടിക്കാന്‍ ഓസ്‌ട്രേലിയ പൊരുതുന്നു; നാല് വിക്കറ്റുകള്‍ നഷ്ടം]]></title>
            <link>https://www.asianetnews.com/cricket-sports/australia-struggle-against-bangladesh-in-second-innings-articleshow-0e7eiap</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/australia-struggle-against-bangladesh-in-second-innings-articleshow-0e7eiap</guid>
            <pubDate>Sat, 15 Aug 2026 14:29:24 +0530</pubDate>
            <description><![CDATA[ഡാർവിനിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഓസ്&zwnj;ട്രേലിയ പതറുന്നു. ഒന്നാം ഇന്നിംഗ്&zwnj;സിൽ 228 റൺസ് ലീഡ് വഴങ്ങിയ ഓസീസ്, രണ്ടാം ഇന്നിംഗ്&zwnj;സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത് ഇപ്പോഴും 67 റൺസ് പിന്നിലാണ്. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് ബൗളിംഗിൽ തിളങ്ങി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzx6ygcav17ysgk5qfn9wvyw,imgname-steve-smith-1786613023111.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡാര്&zwj;വിന്&zwj;: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്&zwj; ലീഡ് തിരിച്ചുപിടിക്കാന്&zwj; ഓസ്&zwnj;ട്രേലിയ പൊരുതുന്നു. ഒന്നാം ഇന്നിംഗ്&zwnj;സില്&zwj; 228 റണ്&zwj;സ് ലീഡ് വഴങ്ങിയ ഓസീസ് രണ്ടാം ഇന്നിംഗ്&zwnj;സില്&zwj; നാല് വിക്കറ്റ് നഷ്ടത്തില്&zwj; 161 റണ്&zwj;സെടുത്തിട്ടുണ്ട്. ഇപ്പോഴും 67 റണ്&zwj;സ് പിറകിലാണ് ആതിഥേയര്&zwj;. കാമറൂണ്&zwj; ഗ്രീന്&zwj; (43), അലക്&zwnj;സ് ക്യാരി (19) എന്നിവരാണ് ക്രീസില്&zwj;. ബംഗ്ലാദേശിന് വേണ്ടി ഹസന്&zwj; മഹ്മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിംഗ്&zwnj;സ് സ്&zwnj;കോറായ 198നെതിരെ ബംഗ്ലാദേശ് 426 റണ്&zwj;സാണ് നേടിയത്. തന്&zwj;സിദ് ഹസന്&zwj; തമീം (101), നജ്മുല്&zwj; ഹൊസൈന്&zwj; ഷാന്റോ (84), മെഹിദി ഹസന്&zwj; മിറാസ് (65) എന്നിവരാണ് ബംഗ്ലാദേശിനെ മികച്ച സ്&zwnj;കോറിലേക്ക് നയിച്ചത്.&lt;/p&gt;&lt;p&gt;ഇന്ന് രണ്ടാം ഇന്നിംഗ്&zwnj;സിലും തകര്&zwj;ച്ചയോടെയാണ് ഓസീസ് തുടങ്ങിയത്. സ്&zwnj;കോര്&zwj;ബോര്&zwj;ഡില്&zwj; 37 റണ്&zwj;സ് മാത്രമുള്ളപ്പോള്&zwj; ജേക്ക് വെതര്&zwj;ലാന്&zwj;ഡ് (0), ട്രാവിസ് ഹെഡ് (17) എന്നിവരെ ഓസീസിന് നഷ്ടമായി. ഹസന്&zwj; മഹ്മൂദിന്റെ പന്തില്&zwj; ബൗള്&zwj;ഡാവുകയായിരുന്നു ഇരുവരും. പിന്നാലെ മര്&zwj;നസ് ലബുഷെയ്ന്&zwj; (31), സ്റ്റീവന്&zwj; സ്മിത്ത് (44) എന്നിവരുടെ വിക്കറ്റുകളും ഓസീസിന് നഷ്ടമായി. നേരത്തെ, ആറിന് 351 എന്ന നിലയിലാണ് ബംഗ്ലാദേശ് മൂന്നാം ദിനം ക്രീസിലെത്തിയത്. ആദ്യം ഹസന്&zwj; മഹ്മൂദിന്റെ (14) വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. പിന്നാലെ തയ്ജുല്&zwj; ഇസ്ലാം (17), മെഹിദി ഹസന്&zwj; (65), ഇബാദത്ത് ഹുസൈന്&zwj; (7) എന്നിവരും മടങ്ങുകയായിരുന്നു. തസ്&zwnj;കിന്&zwj; അഹമ്മദ് (14) പുറത്താവാതെ നിന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;തിളങ്ങിയത് സ്മിത്ത് മാത്രം&lt;/strong&gt;&lt;/h2&gt;&lt;p&gt;ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് വേണ്ടി 71 റണ്&zwj;സെടുത്ത മുന്&zwj; നായകന്&zwj; സ്റ്റീവ് സ്മിത്ത് മാത്രമാണ് തിളങ്ങിയത്. 55 റണ്&zwj;സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യന്&zwj; പേസര്&zwj; ഹസന്&zwj; മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്സില്&zwj; ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ഹസന്&zwj; മഹ്മൂദിന് പുറമെ ടസ്&zwnj;കിന്&zwj; അഹമ്മദും ഇബാദത്ത് ഹുസൈനും മികച്ച പിന്തുണ നല്&zwj;കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ വെറും 53 ഓവറിലാണ് ബംഗ്ലാദേശ് എറിഞ്ഞൊതുക്കിയത്. ഓപ്പണമാരായ ട്രാവിസ് ഹെഡും(22), ജാക് വെതാറള്&zwj;ഡും(23) ചേര്&zwj;ന്ന് ഓപ്പണിംഗ് വിക്കറ്റില്&zwj; 45 റണ്&zwj;സെടുത്ത് ഭേദപ്പെട്ട തുടക്കം നല്&zwj;കിയശേഷമാണ് ഓസീസ് തകര്&zwj;ന്നടിഞ്ഞത്.&lt;/p&gt;&lt;p&gt;ജേക്ക് വെതറാള്&zwj;ഡ് (23), ട്രാവിസ് ഹെഡ് എന്നിവരെ തുടര്&zwj;ച്ചയായ ഓവറുകളില്&zwj; മടക്കി ഹസന്&zwj; മഹ്മൂദാണ് തകര്&zwj;ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്&zwj;ന്ന് മാര്&zwj;നസ് ലബുഷെയ്ന്&zwj;(1), കാമറൂണ്&zwj; ഗ്രീന്&zwj;(13) എന്നിവര്&zwj;ക്കും നിലയുറപ്പിക്കാനായില്ല. ബംഗ്ലാദേശിനെതിരെ ടെസ്റ്റില്&zwj; ഓസ്ട്രേലിയയുടെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്&zwnj;കോറാണിത്. 2017ല്&zwj; മിര്&zwj;പൂരില്&zwj; 217 റണ്&zwj;സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്&zwnj;കോര്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/australia-struggle-against-bangladesh-in-second-innings-articleshow-0e7eiap"/>
        </item>
        <item>
            <title><![CDATA[ജുറലിന് പകരം സര്‍ഫറാസ്? ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന് നാളെ തുടക്കം; സാധ്യതാ ഇലവന്‍]]></title>
            <link>https://www.asianetnews.com/cricket-sports/india-probable-eleven-against-sri-lanka-in-galle-test-articleshow-1vdihga</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/india-probable-eleven-against-sri-lanka-in-galle-test-articleshow-1vdihga</guid>
            <pubDate>Fri, 14 Aug 2026 12:37:28 +0530</pubDate>
            <description><![CDATA[നാളെ ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റില്&zwj; മൂന്ന് സ്പിന്നര്&zwj;മാരുമായി ഇന്ത്യ കളിക്കാനൊരുങ്ങുന്നു. ശുഭ്മന്&zwj; ഗില്&zwj; നയിക്കുന്ന ടീമില്&zwj;, മോശം ഫോമിലുള്ള ധ്രുവ് ജുറലിന് പകരം സര്&zwj;ഫറാസ് ഖാന്&zwj; ഇടംപിടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഗാലെയിലെ പിച്ചില്&zwj; സ്പിന്നര്&zwj;മാര്&zwj;ക്ക് മുന്&zwj;തൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തല്&zwj;.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kykgz778xh3pm838ymhskjys,imgname-kl-rahl-and-shubman-gill-1785214246120.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊളംബൊ: ഇന്ത്യ - ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ഗാലെ രാജ്യന്തര സ്&zwnj;റ്റേഡിയത്തില്&zwj; തുടക്കമാവും. മൂന്ന് സ്പിന്നര്&zwj;മാരെ ഉള്&zwj;പ്പെടുത്തിയാവും ഇന്ത്യ, ശ്രീലങ്കയ്&zwnj;ക്കെതിരെ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പില്&zwj; നിലമെച്ചപ്പെടുത്താന്&zwj; ടീം ഇന്ത്യക്ക് സുവര്&zwj;ണാവസരമാണിത്. ശ്രീലങ്കയ്&zwnj;ക്കെതിരായ പരമ്പരയില്&zwj; ശുഭ്മന്&zwj; ഗില്ലും സംഘവും ലക്ഷ്യമിടുന്നത് ജയം മാത്രം. ഗാലെയിലെ പിച്ചില്&zwj; ഇന്ത്യ മൂന്ന് ഇടം കയ്യന്&zwj; സ്പിന്നര്&zwj;മാരെ കളിപ്പിക്കുമെന്നാണ് ബൗളിംഗ് കോച്ച് മോണി മോര്&zwj;കല്&zwj; നല്&zwj;കുന്ന സൂചന.&lt;/p&gt;&lt;p&gt;കുല്&zwj;ദീപ് യാദവ്, രവീന്ദ്ര ജഡേജ, മാനവ് സുതര്&zwj; എന്നിവരായിരിക്കും സ്പിന്നര്&zwj;മാരായി ടീമിലെത്തുക. മൂന്ന് സ്പിന്നര്&zwj;മാരും ഇടംകൈയന്&zwj;മാരാവുന്നതില്&zwj; ടീം മാനേജ്&zwnj;മെന്റിന് ആശങ്കയില്ലെന്നും, 20 വിക്കറ്റ് വീഴ്ത്താന്&zwj; സ്പിന്&zwj; ത്രയത്തിന് ശേഷിയുണ്ടെന്നും ബൗളിംഗ് കോച്ച് ആല്&zwj;ബി മോര്&zwj;കല്&zwj; വ്യക്തമാക്കി. മുഹമ്മദ് സിറാജിന്റെ പേസ് പങ്കാളിയാവാന്&zwj; മത്സരിക്കുന്നത് ഗുര്&zwj;നൂര്&zwj; ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ്. പരിശീലന സെഷനിലെ സൂചനകളുടെ അടിസ്ഥാനത്തില്&zwj; സാധ്യത കൂടുതല്&zwj; ഗുര്&zwj;നൂറിനാണ്.&lt;/p&gt;&lt;p&gt;കോച്ച് ഗൗതം ഗംഭീറിന്റെ നേരിട്ടുള്ള മേല്&zwj;നോട്ടത്തിലായിരുന്നു ഇന്ത്യന്&zwj; ടീമിന്റെ പരിശീലനം. മുഖ്യ സെലക്ടര്&zwj; അജിത് അഗാര്&zwj;ക്കറും ഗംഭീറിനൊപ്പം ഉണ്ടായിരുന്നു. കെ എല്&zwj; രാഹുലും യശസ്വീ ജയ്&zwnj;സ്വാളും ഇന്നിംഗ്&zwnj;സ് തുറക്കും. മൂന്നാം നമ്പറില്&zwj; ദേവ്ദത്ത് പടിക്കലും നാലാമനായി ക്യാപ്റ്റന്&zwj; ഗില്ലും അഞ്ചാമനായി റിഷഭ് പന്തും ക്രീസിലെത്തും. ആറാം നമ്പറില്&zwj; ടീമിലിടം പിടിക്കാന്&zwj; മത്സരിക്കുന്നത് ധ്രുവ് ജുറലും സായ്&zwnj;സുദര്&zwj;ശന് പകരം ടീമിലെത്തിയ സര്&zwj;ഫറാസ് ഖാനും. ദക്ഷിണാഫ്രിക്കയ്&zwnj;ക്കെതിരെ നാല് ഇന്നിംഗ്&zwnj;സില്&zwj; ജുറല്&zwj; നേടിയത് 20 റണ്&zwj;സ് മാത്രം. അഫ്ഗാനിസ്ഥാനെതിരായ അവസാന ടെസ്റ്റില്&zwj; 19 റണ്&zwj;സും. സ്പിന്നര്&zwj;മാര്&zwj;ക്കെതിരെ മികച്ച പ്രകടനം നടത്തുന്ന സര്&zwj;ഫറാസിന് നേരിയ മേല്&zwj;ക്കൈയുണ്ടെങ്കിലും ഗംഭീറിന്റെ തീരുമാനം നിര്&zwj;ണായകം. സാധ്യതാ ഇലവന്&zwj;...&lt;/p&gt;&lt;p&gt;ഇന്ത്യ: യശസ്വി ജയ്&zwnj;സ്വാള്&zwj;, കെ എല്&zwj; രാഹുല്&zwj;, ദേവ്ദത്ത് പടിക്കല്&zwj;, ശുഭ്മാന്&zwj; ഗില്&zwj; (ക്യാപ്റ്റന്&zwj;), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്&zwj;), ധ്രുവ് ജുറല്&zwj;, രവീന്ദ്ര ജഡേജ, മാനവ് സുതര്&zwj;, കുല്&zwj;ദീപ് യാദവ്, ഗുര്&zwj;നൂര്&zwj; ബ്രാര്&zwj;, മുഹമ്മദ് സിറാജ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/india-probable-eleven-against-sri-lanka-in-galle-test-articleshow-1vdihga"/>
        </item>
        <item>
            <title><![CDATA['ആ പന്ത് ബാറ്റില്‍ ഉരസിയിരുന്നു'; ബംഗ്ലാദേശിനെതിരെ താന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്ന് സമ്മതിച്ച് സ്റ്റീവ് സ്മിത്ത്]]></title>
            <link>https://www.asianetnews.com/cricket-sports/steve-smith-admits-technology-saved-him-in-first-test-against-bangladesh-articleshow-32byk37</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/steve-smith-admits-technology-saved-him-in-first-test-against-bangladesh-articleshow-32byk37</guid>
            <pubDate>Thu, 13 Aug 2026 16:38:56 +0530</pubDate>
            <description><![CDATA[&lt;p&gt;ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ താൻ ഔട്ടായിരുന്നുവെന്ന് സ്റ്റീവ് സ്മിത്ത് സമ്മതിച്ചു. എബാദത്ത് ഹുസൈന്റെ പന്തിൽ ബാറ്റിൽ ഉരസിയതായി തോന്നിയിരുന്നെങ്കിലും, റിയൽ ടൈം സ്നിക്കോയിൽ തെളിവില്ലാത്തതിനാൽ അമ്പയറുടെ തീരുമാനം നിലനിൽക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzxcpmpswzp24nghtas3kgs4,imgname-steve-smith-1786619056856.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡാര്&zwj;വിന്&zwj;: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്&zwj; ഭാഗ്യം കൊണ്ട് മാത്രം പുറത്താകാതെ രക്ഷപ്പെട്ട് സ്റ്റീവ് സ്മിത്ത്. ഡാര്&zwj;വിനിലെ മര്&zwj;റാര സ്റ്റേഡിയത്തില്&zwj; നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിലാണ് നാടകീയ സംഭവങ്ങള്&zwj; അരങ്ങേറിയത്. എബാദത്ത് ഹുസൈന്റെ പന്തില്&zwj; താന്&zwj; പന്ത് എഡ്ജ് ചെയ്തിരുന്നെങ്കിലും അംപയര്&zwj; ഔട്ട് വിളിച്ചിരുന്നില്ല. എന്നാല്&zwj; സ്മിത്ത് മത്സരശേഷം പന്ത് ബാറ്റിലുരസിയെന്ന് സമ്മതിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;മത്സരത്തിന്റെ 21-ാം ഓവറിലായിരുന്നു സംഭവം. സ്മിത്ത് ഏഴ് റണ്&zwj;സില്&zwj; നില്&zwj;ക്കെ, എബാദോത്ത് എറിഞ്ഞ പന്തില്&zwj; വിക്കറ്റ് കീപ്പര്&zwj; ലിറ്റണ്&zwj; ദാസിന് ക്യാച്ച് നല്&zwj;കി ബംഗ്ലാദേശ് താരങ്ങള്&zwj; അപ്പീല്&zwj; ചെയ്&zwnj;തെങ്കിലും അമ്പയര്&zwj; കുമാര്&zwj; ധര്&zwj;മ്മസേന ഔട്ട് അനുവദിച്ചില്ല. താന്&zwj; ഔട്ടാണെന്ന് ഉറപ്പിച്ച സ്മിത്ത് പവലിയനിലേക്ക് നടക്കാന്&zwj; തുടങ്ങിയിരുന്നു. അംപയര്&zwj; ഔട്ട് വിളിക്കാതിരുന്നതോടെ സ്മിത്ത് കാത്തിരുന്നു. എന്നാല്&zwj; ബംഗ്ലാദേശ് റിവ്യൂ എടുക്കുകയായിരുന്നു. റിയല്&zwj; ടൈം സ്&zwnj;നികോയില്&zwj; പന്ത് ബാറ്റില്&zwj; ഉരസിയതിന്റെ ശബ്ദമോ സ്പൈക്കോ കാണിക്കാതിരുന്നതിനെ തുടര്&zwj;ന്ന് അമ്പയറുടെ തീരുമാനം 'നോട്ട് ഔട്ട്' ആയി തുടരുകയായിരുന്നു. ഇതിലൂടെ ബംഗ്ലാദേശിന് റിവ്യൂ നഷ്ടമായി.&lt;/p&gt;&lt;p&gt;Reporter: &quot;Did you nick that?&quot;&amp;nbsp;Steve Smith: &quot;I think so, yeah. I was lucky? Yeah, it seems that way.&quot; pic.twitter.com/WMt66sqDJe&lt;/p&gt;&lt;p&gt;&mdash; CricketGully (@thecricketgully) August 13, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മത്സരത്തിന് ശേഷം നടന്ന വാര്&zwj;ത്താസമ്മേളനത്തില്&zwj; പന്ത് ബാറ്റിലുരസിയെന്ന് സ്മിത്ത് വ്യക്തമാക്കുകയുണ്ടായി. ഭാഗ്യം ലഭിച്ചോ എന്ന ചോദ്യത്തിന് സ്മിത്തിന്റെ മറുപടി. 'അതെ, അങ്ങനെയാണ് തോന്നുന്നത്. ചിലപ്പോള്&zwj; നമുക്ക് അത്തരം ഭാഗ്യങ്ങളും ആവശ്യമാണ്. സാധാരണയായി സാങ്കേതികവിദ്യ വളരെ കൃത്യമാണ്. ഒരുപക്ഷേ ഞാന്&zwj; എഡ്ജ് ചെയ്തിട്ടുണ്ടാകില്ല, എനിക്കറിയില്ല, പക്ഷേ എന്തോ തടസ്സപ്പെട്ടതായി എനിക്ക് തീര്&zwj;ച്ചയായും തോന്നിയിരുന്നു. അമ്പയര്&zwj; ഔട്ട് വിളിച്ചിരുന്നെങ്കില്&zwj; ഞാന്&zwj; പവലിയനിലേക്ക് നടക്കുമായിരുന്നു. ഏതായാലും ഇന്ന് സാങ്കേതികവിദ്യയാണ് എന്നെ രക്ഷിച്ചത്.'' സ്മിത്ത് പറഞ്ഞു.&lt;/p&gt;&lt;p&gt;ഈ ജീവന്&zwj; കിട്ടിയതിന്റെ ആനുകൂല്യത്തില്&zwj; സ്മിത്ത് പിന്നീട് അര്&zwj;ധസെഞ്ച്വറി നേടി ഓസ്&zwnj;ട്രേലിയയുടെ ടോപ് സ്&zwnj;കോറര്&zwj; (71 റണ്&zwj;സ്) ആയി മാറി. ഇതിന് മുമ്പും സ്മിത്തിന് മത്സരത്തില്&zwj; ഭാഗ്യത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. സ്മിത്ത് രണ്ട് റണ്&zwj;സില്&zwj; നില്&zwj;ക്കെ എബാദത്തിന്റെ പന്തില്&zwj; തേര്&zwj;ഡ് സ്ലിപ്പില്&zwj; തന്&zwj;സിദ് ഹസന്&zwj; തമിം അദ്ദേഹത്തിന്റെ ക്യാച്ച് കൈവിട്ടിരുന്നു. ഒടുവില്&zwj; 109 പന്തില്&zwj; നിന്ന് 7 റണ്&zwj;സെടുത്ത സ്മിത്തിനെ ഹസന്&zwj; മഹ്മൂദാണ് പുറത്താക്കിയത്.&lt;/p&gt;&lt;p&gt;ഹസന്&zwj; മഹ്മൂദ് കരിയറിലെ മികച്ച പ്രകടനത്തിലൂടെ 6 വിക്കറ്റ് വീഴ്ത്തിയപ്പോള്&zwj; ഓസ്&zwnj;ട്രേലിയ ആദ്യ ഇന്നിങ്&zwnj;സില്&zwj; 198 റണ്&zwj;സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്&zwj; ഒരു വിക്കറ്റ് നഷ്ടത്തില്&zwj; 96 റണ്&zwj;സ് എന്ന നിലയിലാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/steve-smith-admits-technology-saved-him-in-first-test-against-bangladesh-articleshow-32byk37"/>
        </item>
        <item>
            <title><![CDATA[കെസിഎല്‍ ഫാന്‍ ലീഗ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ശനിയാഴ്ച്ച]]></title>
            <link>https://www.asianetnews.com/cricket-sports/kcl-fan-league-final-round-matches-on-saturday-articleshow-4578662</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kcl-fan-league-final-round-matches-on-saturday-articleshow-4578662</guid>
            <pubDate>Thu, 13 Aug 2026 17:42:57 +0530</pubDate>
            <description><![CDATA[കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കെസിഎ സംഘടിപ്പിച്ച കെസിഎല്&zwj; ഫാന്&zwj; ലീഗിന്റെ ഫൈനല്&zwj; മത്സരങ്ങള്&zwj; ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ആറ് ജില്ലകളില്&zwj; നിന്നുള്ള ചാമ്പ്യൻ ടീമുകളാണ് കിരീടത്തിനായി കഴക്കൂട്ടത്തെ ദി ഓവല്&zwj; ടര്&zwj;ഫില്&zwj; ഏറ്റുമുട്ടുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzxgm5wvp6676qh28d3zae0k,imgname-fotojet--4--1786623170459.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിലേക്ക് വഴിതുറന്ന്, കെസിഎല്&zwj; ഫാന്&zwj; ലീഗ് കലാശപ്പോരാട്ടങ്ങള്&zwj; ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകര്&zwj;ക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച ടൂര്&zwj;ണമെന്റാണ് കെസിഎല്&zwj; ഫാന്&zwj; ലീഗ്. കെസിഎല്ലിലെ വിവിധ ടീമുകള്&zwj; പ്രതിനിധീകരിക്കുന്ന ആറ് ജില്ലകളില്&zwj; നടന്ന മത്സരങ്ങളില്&zwj; ചാമ്പ്യന്മാരായ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. രാവിലെ 11.45-നാണ് ഉദ്ഘാടന ചടങ്ങ്.&lt;/p&gt;&lt;p&gt;തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്&zwj;, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാഥമിക റൗണ്ടുകള്&zwj; കടന്നെത്തുന്ന ഫോര്&zwj;ച്യൂണ്&zwj; സിസി (ട്രിവാണ്&zwj;ഡ്രം), ആഷസ് കൊട്ടാരക്കര (കൊല്ലം), ടീം കോണ്&zwj;ക്വറേഴ്&zwnj;സ് (ആലപ്പുഴ), ഐഡ ബാറ്റ്&zwnj;ലിയന്&zwj;സ് (കൊച്ചി), ലെജന്റ്&zwnj;സ് പൊന്നൂക്കര (തൃശൂര്&zwj;), യുവ രാമനാട്ടുകര (കാലിക്കറ്റ്) എന്നീ ടീമുകളാണ് ഫൈനല്&zwj; റൗണ്ടില്&zwj; അണിനിരക്കുന്നത്.&lt;/p&gt;&lt;p&gt;കഴക്കൂട്ടത്തെ ദി ഓവല്&zwj; ടര്&zwj;ഫില്&zwj; നടക്കുന്ന മത്സരങ്ങള്&zwj; ആറ് ഓവര്&zwj; വീതമുള്ള ഫോര്&zwj;മാറ്റിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരിക്കുന്ന ആറ് ടീമുകളെ രണ്ട് പൂളുകളായി തിരിച്ചാണ് പോരാട്ടം. ഇരു പൂളുകളിലും പോയിന്റ് പട്ടികയില്&zwj; മുന്നിലെത്തുന്ന ടീമുകള്&zwj; കലാശപ്പോരാട്ടത്തില്&zwj; നേര്&zwj;ക്കുനേര്&zwj; ഏറ്റുമുട്ടും. കെസിഎല്ലിന് മുന്നോടിയായി ആരാധകരുടെ ആവേശം കൊടുമുടിയിലെത്തിക്കുന്ന തകര്&zwj;പ്പന്&zwj; മത്സരങ്ങള്&zwj;ക്കാണ് ശനിയാഴ്ച തിരുവനന്തപുരം വേദിയാകുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kcl-fan-league-final-round-matches-on-saturday-articleshow-4578662"/>
        </item>
        <item>
            <title><![CDATA[കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂര്‍ ടൈറ്റന്‍സ്; ബാറ്റിംഗ് കരുത്തായി ഷോണ്‍ റോജറും അഹമ്മദ് ഇമ്രാനും]]></title>
            <link>https://www.asianetnews.com/cricket-sports/thrissur-titans-looking-for-first-title-in-kerala-cricket-league-articleshow-759k4z3</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/thrissur-titans-looking-for-first-title-in-kerala-cricket-league-articleshow-759k4z3</guid>
            <pubDate>Thu, 13 Aug 2026 19:20:43 +0530</pubDate>
            <description><![CDATA[കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂർ ടൈറ്റൻസ് ഒരുങ്ങുന്നു. അഹമ്മദ് ഇമ്രാനും ഷോൺ റോജറും നയിക്കുന്ന ശക്തമായ ബാറ്റിംഗ് നിരയും മാനവ് കൃഷ്ണ അടങ്ങുന്ന യുവനിരയുമാണ് ടീമിന്റെ പ്രധാന കരുത്ത്. ഓൾറൗണ്ടർ എം എസ് അഖിലാണ് ഇത്തവണ ടീമിനെ നയിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzxjr6kfnhcz2p4thmgh6qtt,imgname-thrissur-titans-1786625399407.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: കെസിഎല്&zwj; മൂന്നാം സീസണ്&zwj; അടുത്തെത്തി നില്&zwj;ക്കെ, കന്നിക്കിരീടം ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിലാണ് തൃശൂര്&zwj; ടൈറ്റന്&zwj;സ്. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിയില്&zwj; തോല്&zwj;വി വഴങ്ങിയ ടൈറ്റന്&zwj;സ് ടൂര്&zwj;ണമെന്റില്&zwj; ഏറ്റവും മികച്ച യുവനിരയുമായാണ് ഇത്തവണ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഓള്&zwj;റൗണ്ടര്&zwj; എം എസ് അഖിലാണ് ഇത്തവണ ടീമിന്റെ ക്യാപ്റ്റന്&zwj;. അഹമ്മദ് ഇമ്രാനും ഷോണ്&zwj; റോജറും നേതൃത്വം നല്&zwj;കുന്ന ബാറ്റിങ് നിരയാണ് ഇത്തവണ തൃശൂര്&zwj; ടൈറ്റന്&zwj;സിന്റെ ഏറ്റവും വലിയ കരുത്ത്.&lt;/p&gt;&lt;p&gt;ഏത് ബൗളിങ് നിരയെയും നിലംപരിശാക്കി തകര്&zwj;പ്പന്&zwj; തുടക്കം നല്&zwj;കാന്&zwj; കഴിയുന്ന താരമാണ് അഹമ്മദ് ഇമ്രാന്&zwj;. കഴിഞ്ഞ സീസണില്&zwj; റണ്&zwj;വേട്ടയില്&zwj; രണ്ടാമതെത്തിയ അഹമ്മദ് ഇമ്രാന്&zwj; ഒരു സെഞ്ച്വറിയും മൂന്ന് അര്&zwj;ദ്ധ സെഞ്ച്വറിയുമടക്കം 437 റണ്&zwj;സായിരുന്നു അടിച്ചുകൂട്ടിയത്. ഇമ്രാന് പുറമെ മികച്ച പ്രകടനം കാഴ്ചവച്ച ഷോണ്&zwj; റോജറായിരുന്നു കഴിഞ്ഞ സീസണില്&zwj; ടൈറ്റന്&zwj;സിനായി യുവനിരയില്&zwj; ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്&zwj; ഇത്തവണ ഒന്നിനൊന്ന് മികച്ച ഒട്ടേറെ യുവതാരങ്ങള്&zwj; ടൈറ്റന്&zwj;സിനൊപ്പമുണ്ട്. ഇന്ത്യന്&zwj; അണ്ടര്&zwj;-19 ടീമംഗം മാനവ് കൃഷ്ണയാണ് ഇതില്&zwj; ഏറ്റവും ശ്രദ്ധേയന്&zwj;.&lt;/p&gt;&lt;p&gt;ശ്രീലങ്കയ്&zwnj;ക്കെതിരെ ഇന്ത്യന്&zwj; അണ്ടര്&zwj;-19 ടീമിന് വേണ്ടി സെഞ്ച്വറി നേടിയ മാനവ് കഴിഞ്ഞ കൂച്ച് ബെഹാര്&zwj; ട്രോഫിയില്&zwj; രണ്ട് സെഞ്ച്വറിയടക്കം 590 റണ്&zwj;സായിരുന്നു നേടിയത്. സംസ്ഥാന അണ്ടര്&zwj;-19 ടീമില്&zwj; മാനവിനൊപ്പം ഉണ്ടായിരുന്ന കെ.ആര്&zwj;. രോഹിത്, അമയ് മനോജ്, മൊഹമ്മദ് ഇനാന്&zwj; തുടങ്ങിയവരും ഇത്തവണ ടൈറ്റന്&zwj;സിനൊപ്പമുണ്ട്. ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കഴിഞ്ഞ സീസണില്&zwj; തന്നെ തൃശൂരിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. ഇത്തവണ രോഹിതാകും അഹമ്മദ് ഇമ്രാനൊപ്പം ഇന്നിങ്&zwnj;സ് ഓപ്പണ്&zwj; ചെയ്&zwnj;തേക്കുക.&lt;/p&gt;&lt;p&gt;മധ്യനിരയില്&zwj; അതിവേഗം സ്&zwnj;കോര്&zwj; ഉയര്&zwj;ത്താന്&zwj; കെല്&zwj;പ്പുള്ള എ.കെ. അര്&zwj;ജുന്&zwj;, സഞ്ജീവ് സതീശന്&zwj;, നിഖില്&zwj; തോട്ടത്ത് എന്നീ താരങ്ങളുടെ സാന്നിധ്യം ടൈറ്റന്&zwj;സിന്റെ ബാറ്റിങ് നിരയ്ക്ക് കൂടുതല്&zwj; കരുത്ത് പകരും. മികച്ച ഓള്&zwj;റൗണ്ടര്&zwj;മാരുടെ സാന്നിധ്യമാണ് തൃശൂരിന്റെ മറ്റൊരു സവിശേഷത. പരിചയസമ്പന്നനായ എം.എസ്. അഖിലാണ് ഇതില്&zwj; ഏറ്റവും ശ്രദ്ധേയന്&zwj;. ആദ്യ സീസണിലെ ഏറ്റവും വിലയേറിയ താരമായ അഖിലിനെ 3.80 ലക്ഷത്തിനാണ് ടൈറ്റന്&zwj;സ് ഇത്തവണ ടീമിലെത്തിച്ചത്. എസ്.എസ്. ഷാരോണ്&zwj;, പ്രസൂണ്&zwj; പ്രസാദ്, അബ്ദുള്&zwj; റമീസ് തുടങ്ങിയ ഓള്&zwj;റൗണ്ടര്&zwj;മാരുടെ നീണ്ടൊരു നിര തന്നെ തൃശൂര്&zwj; ടീമിനൊപ്പമുണ്ട്.&lt;/p&gt;&lt;p&gt;കൃത്യതയും വൈവിധ്യവുമുള്ള ബൗളിങ് ആക്രമണമാണ് ഇത്തവണ തൃശൂരിന്റേത്. ആദിത്യ വിനോദ്, ആനന്ദ് ജോസഫ്, ശരത് ചന്ദ്ര പ്രസാദ്, ആസിഫ് സലാം എന്നിവരടങ്ങുന്ന ശക്തമായ പേസ് ബൗളിങ് ലൈനപ്പാണ് ടൈറ്റന്&zwj;സിന്റേത്. യുവതാരം മുഹമ്മദ് ഇനാനും ബിജു നാരായണനും നയിക്കുന്ന സ്പിന്&zwj; ബൗളിങ് നിരയും കരുത്തുറ്റതാണ്. അത്യാവശ്യ ഘട്ടങ്ങളില്&zwj; ബാറ്റിങ്ങിലും തിളങ്ങുന്ന താരങ്ങളാണ് മുഹമ്മദ് ഇനാനും ബിജു നാരായണനും. അവസാന ഓവറില്&zwj; ബിജു നാരായണന്&zwj; കാഴ്ചവെച്ച തകര്&zwj;പ്പന്&zwj; ഇന്നിങ്&zwnj;സായിരുന്നു കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്&zwj; കൊല്ലം സെയിലേഴ്&zwnj;സിന് വിജയമൊരുക്കിയത്. അണ്ടര്&zwj;-19 തലത്തില്&zwj; തകര്&zwj;പ്പന്&zwj; ഇന്നിങ്&zwnj;സുകള്&zwj; കാഴ്ചവെച്ച താരമാണ് മുഹമ്മദ് ഇനാനും.&lt;/p&gt;&lt;p&gt;എസ്. സുനില്&zwj;കുമാറാണ് ടീമിന്റെ ഹെഡ് കോച്ച്. കെവിന്&zwj; ഓസ്&zwnj;കാറും ഷാഹിദ് സി.പിയും അസിസ്റ്റന്റ് കോച്ചുമാരായും മണികണ്ഠന്&zwj; ഫീല്&zwj;ഡിങ് കോച്ചായും മുഹമ്മദ് അഫ്&zwnj;സല്&zwj; ലോജിസ്റ്റിക്&zwnj;സ് മാനേജറായും ടീമിനൊപ്പമുണ്ട്. അരുണ്&zwj; റോയ് (ഫിസിയോ), വൈശാഖ് (ട്രെയിനര്&zwj;), ഷാജി (മീഡിയ മാനേജര്&zwj;) എന്നിവരാണ് സപ്പോര്&zwj;ട്ട് സ്റ്റാഫ് അംഗങ്ങള്&zwj;. സജ്ജദ് സൈദ്, അകീല്&zwj; ഫഹീം, കാമില്&zwj; ഫഹീം എന്നിവരാണ് ടീം ഉടമകള്&zwj;.&lt;/p&gt;&lt;p&gt;ടീം അംഗങ്ങള്&zwj;: എസ്.എസ് നിഖില്&zwj; തോട്ടത്ത് (ക്യാപ്റ്റന്&zwj;),ഷോണ്&zwj; റോജര്&zwj;, അഹമ്മദ് ഇമ്രാന്&zwj;, അര്&zwj;ജുന്&zwj; എ.കെ, അദിത്യ വിനോദ്, മാനവ് കൃഷ്ണ, മുഹമ്മദ് ഇനാന്&zwj;, ബിജു നാരായണന്&zwj;, അമയ് മനോജ്, ഷാരോണ്&zwj; , ശരത് ചന്ദ്ര പ്രസാദ്, ആനന്ദ് ജോസഫ്, പ്രസൂണ്&zwj; പ്രസാദ്, സഞ്ജീവ് സതീശന്&zwj;, നസല്&zwj; പി, രോഹിത് കെ.ആര്&zwj;, മുഹമ്മദ് ഇര്&zwj;ഷാദ്, അബ്ദുള്&zwj; റമീസ് പി, എം.എസ്. അഖില്&zwj;, ആസിഫ് സലാം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/thrissur-titans-looking-for-first-title-in-kerala-cricket-league-articleshow-759k4z3"/>
        </item>
        <item>
            <title><![CDATA['ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യന്‍ പേസ് നിരയ്ക്കുണ്ട്'; ചോദ്യങ്ങള്‍ക്ക് മറുപടിയായി മോണെ മോര്‍ക്കല്‍]]></title>
            <link>https://www.asianetnews.com/cricket-sports/morne-morkel-indian-pace-attack-against-sri-lanka-and-more-articleshow-81avuho</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/morne-morkel-indian-pace-attack-against-sri-lanka-and-more-articleshow-81avuho</guid>
            <pubDate>Thu, 13 Aug 2026 17:38:08 +0530</pubDate>
            <description><![CDATA[&lt;p&gt;ശ്രീലങ്കയ്&zwnj;ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ഇന്ത്യൻ പേസ് നിര ശക്തമാണെന്ന് ബോളിംഗ് കോച്ച് മോണെ മോർക്കൽ. മുഹമ്മദ് സിറാജ് നയിക്കുന്ന യുവനിരയ്ക്ക് ലങ്കൻ സാഹചര്യങ്ങളിലെ ചൂടും ഈർപ്പവും മറികടന്ന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfzwzy1chjah4d20gh2ks9c4,imgname-morkel-1769523378220.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊളംബോ: ശ്രീലങ്കയ്&zwnj;ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്&zwj; പേസ് നിര അനുഭവസമ്പത്ത് കുറഞ്ഞതാണെങ്കിലും കാര്യങ്ങള്&zwj; ആവേശത്തോടെയാണ് കാണുന്നതെന്ന് ബോളിംഗ് കോച്ച് മോണെ മോര്&zwj;ക്കല്&zwj;. ജസ്പ്രീത് ബുംറയുടെ അഭാവത്തില്&zwj; മുഹമ്മദ് സിറാജ് നയിക്കുന്ന ഇന്ത്യന്&zwj; പേസ് ആക്രമണത്തില്&zwj; വലിയ പരിചയസമ്പത്തില്ല. പ്രസിദ്ധ് കൃഷ്ണ ഏഴ് ടെസ്റ്റുകള്&zwj; മാത്രമാണ് കളിച്ചിട്ടുള്ളത്. ഗുര്&zwj;നൂര്&zwj; ബ്രാറും അക്വിബ് നബിയുമാകട്ടെ ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടുമില്ല.&lt;/p&gt;&lt;p&gt;എന്നിരുന്നാലും, ലങ്കന്&zwj; സാഹചര്യങ്ങളിലെ വെല്ലുവിളികളെ നേരിടാനുള്ള കഴിവ് ഈ പേസ് നിരയ്ക്കുണ്ടെന്ന് മോര്&zwj;ക്കല്&zwj; ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യാഴാഴ്ച മാധ്യമപ്രവര്&zwj;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഈ ഒരു സാഹചര്യം ആവേശത്തോടെയാണ് ഞാന്&zwj; കാണുന്നത്. ഈ താരങ്ങളെല്ലാം അവരുടെ ബോളിംഗ് മികവ് ഏറെ വളര്&zwj;ത്തിയിട്ടുണ്ട്. അധികമായിട്ടില്ല, ഇന്ത്യ എ ടീമിനൊപ്പം ഗുര്&zwj;നൂര്&zwj; ബ്രാര്&zwj; ഉള്&zwj;പ്പെടുന്ന ബൗളിംഗ് നിര വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വിദേശ സാഹചര്യങ്ങളെക്കുറിച്ച് അവന് നല്ല ധാരണയുണ്ട്. പ്രസിദ്ധും സിറാജും നാട്ടിലെ കടുത്ത ബോളിംഗ് സാഹചര്യങ്ങളില്&zwj; ധാരാളം ക്രിക്കറ്റ് കളിച്ചവരാണ്.'' മോര്&zwj;ക്കല്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;ശ്രീലങ്കന്&zwj; സാഹചര്യങ്ങളില്&zwj; സാധാരണയായി സ്പിന്നര്&zwj;മാരാണ് ആധിപത്യം പുലര്&zwj;ത്താറുള്ളതെങ്കിലും, പന്ത് പഴകുമ്പോഴും ചെറിയ സ്&zwnj;പെല്ലുകളിലൂടെയും പേസര്&zwj;മാര്&zwj; പിന്തുണ നല്&zwj;കേണ്ടതുണ്ട്. കടുത്ത ചൂടും ഈര്&zwj;പ്പവുമജമാണ് പ്രധാന വെല്ലുവിളിയെന്നും, 20 മുതല്&zwj; 35 ഓവറുകള്&zwj; കഴിയുമ്പോള്&zwj; പന്ത് പഴയതാകുമെന്നത് സ്വാഭാവികമാണെന്നും മോര്&zwj;ക്കല്&zwj; വ്യക്തമാക്കി. ഈ ഘട്ടങ്ങളില്&zwj; ക്രീസ് ഉപയോഗിക്കുന്നതിലും ഷോര്&zwj;ട്ട് ബോളുകള്&zwj; എറിയുന്നതിലും താരങ്ങള്&zwj; കൂടുതല്&zwj; ശ്രദ്ധിക്കണമെന്നാണ് മുന്&zwj; ദക്ഷിണാഫ്രിക്കന്&zwj; താരം ആവശ്യപ്പെടുന്നത്.&lt;/p&gt;&lt;p&gt;''ഇവിടെ വരുമ്പോള്&zwj; നമ്മുടെ കഴിവും പ്ലാനിംഗും കൃത്യമായിരിക്കണം, എങ്കിലും ഏറ്റവും വലിയ വെല്ലുവിളി ചൂടും ഈര്&zwj;പ്പവുമായിരിക്കും. 20-35 ഓവറുകള്&zwj;ക്ക് ശേഷം പന്ത് മൃദുവാകും. അത് പ്രതീക്ഷിക്കണം. അത്തരം സാഹചര്യങ്ങളില്&zwj; ക്രീസ് എങ്ങനെ ഉപയോഗിക്കണം, ഷോര്&zwj;ട്ട് ബോളുകള്&zwj; എങ്ങനെയെറിയണം എന്നതിലൊക്കെ നാം കൂടുതല്&zwj; ബുദ്ധിപരമായി ചിന്തിക്കണം. സാഹചര്യങ്ങള്&zwj; വേഗത്തില്&zwj; മനസിലാക്കി വലിയ ഊര്&zwj;ജത്തോടെ അത് നടപ്പിലാക്കാന്&zwj; കഴിയണം.'' അദ്ദേഹം കൂട്ടിചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Sajish A</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/morne-morkel-indian-pace-attack-against-sri-lanka-and-more-articleshow-81avuho"/>
        </item>
        <item>
            <title><![CDATA[ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് തികച്ച് ജോഷ് ഹേസല്‍വുഡ്; നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ ഓസീസ് താരം]]></title>
            <link>https://www.asianetnews.com/cricket-sports/milestone-for-josh-hazlewood-after-six-wickets-against-bangladesh-articleshow-bb85o40</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/milestone-for-josh-hazlewood-after-six-wickets-against-bangladesh-articleshow-bb85o40</guid>
            <pubDate>Sat, 15 Aug 2026 14:16:00 +0530</pubDate>
            <description><![CDATA[&lt;p&gt;ഓസ്&zwnj;ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 6 വിക്കറ്റ് വീഴ്ത്തിയാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fpbx35rsxq77r9098ekq04th,imgname-josh-hazlewood.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡാര്&zwj;വിന്&zwj;: ടെസ്റ്റ് ക്രിക്കറ്റില്&zwj; 300 വിക്കറ്റ് നേട്ടം പൂര്&zwj;ത്തിയാക്കി ഓസ്&zwnj;ട്രേലിയന്&zwj; പേസര്&zwj; ജോഷ് ഹേസല്&zwj;വുഡ്. നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ഓസ്&zwnj;ട്രേലിയന്&zwj; ബൗളറാണ് ഹേസല്&zwj;വുഡ്. കഴിഞ്ഞ ജൂലൈക്ക് ശേഷം കളിച്ച ആദ്യ ടെസ്റ്റില്&zwj; 89 റണ്&zwj;സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയാണ് ഹേസല്&zwj;വുഡ് ഈ ചരിത്രനേട്ടത്തിലെത്തിയത്. മത്സരത്തിന് മുന്&zwj;പ് ഈ നേട്ടത്തില്&zwj; എത്താന്&zwj; ഹേസല്&zwj;വുഡിന് 5 വിക്കറ്റുകള്&zwj; കൂടി ആവശ്യമുണ്ടായിരുന്നു. മൂന്നാം ദിവസം ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്&zwnj;സില്&zwj; 426 റണ്&zwj;സിന് പുറത്തായിരുന്നു.&lt;/p&gt;&lt;p&gt;ബംഗ്ലാദേശ് ഓള്&zwj;റൗണ്ടര്&zwj; മെഹ്ദി ഹസന്&zwj; മിറാസിനെ (65) അലക്&zwnj;സ് കാരിയുടെ കൈകളില്&zwj; എത്തിച്ചാണ് ഹേസല്&zwj;വുഡ് തന്റെ 300-ാം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയത്. പിന്നാലെ ഇബാദത് ഹൊസൈനെ കൂടി പുറത്താക്കി താരം ഇന്നിംഗ്&zwnj;സ് അവസാനിപ്പിച്ചു. ടെസ്റ്റ് കരിയറിലെ അദ്ദേഹത്തിന്റെ 14-ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. കൂടാതെ ഒരു ഇന്നിംഗ്&zwnj;സില്&zwj; ആറ് വിക്കറ്റ് നേടുന്നത് ഇത് നാലാം തവണയാണ്. 2017-ല്&zwj; ബെംഗളൂരുവില്&zwj; ഇന്ത്യക്കെതിരെ 67 റണ്&zwj;സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതിനു മുന്&zwj;പുള്ള മികച്ച പ്രകടനം.&lt;/p&gt;&lt;p&gt;ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്&zwj; മികച്ച രീതിയില്&zwj; ബാറ്റ് വീശിയ പിച്ചില്&zwj; വിക്കറ്റ് വീഴ്ത്താന്&zwj; ഹേസല്&zwj;വുഡിന് ഏറെ പണിപ്പെടേണ്ടി വന്നു. മത്സരത്തിന്റെ തുടക്കത്തില്&zwj; നാഥന്&zwj; ലിയോണ്&zwj; തന്&zwj;സിദ് ഹസന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് ഹേസല്&zwj;വുഡിന് തിരിച്ചടിയായിരുന്നു. എങ്കിലും പിന്നീട് തന്&zwj;സിദിനെയും (101) മോമിനുല്&zwj; ഹഖിനെയും (84) വീഴ്ത്തി അദ്ദേഹം കൂട്ടുകെട്ടുകള്&zwj; തകര്&zwj;ത്തു. കടുത്ത ചൂടില്&zwj; കൃത്യമായ ലൈനും ലെങ്തും പാലിച്ചാണ് താരം പന്തെറിഞ്ഞത്. ഹസന്&zwj; മഹ്മൂദ്, തൈജുല്&zwj; ഇസ്ലാം എന്നിവരെയും അദ്ദേഹം മടക്കി അയച്ചു.&lt;/p&gt;&lt;p&gt;കഴിഞ്ഞ വര്&zwj;ഷത്തെ ആഷസ് പരമ്പര നഷ്ടപ്പെടുത്താന്&zwj; കാരണമായ കണങ്കാലിലെ പരിക്കിനെ തുടര്&zwj;ന്ന് കഴിഞ്ഞ 12 മാസമായി ടീമിന് പുറത്തായിരുന്ന ഹേസല്&zwj;വുഡിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം ഉറപ്പായിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തില്&zwj; സ്&zwnj;കോട്ട് ബോളണ്ട് മികച്ച പ്രകടനങ്ങള്&zwj; നടത്തിയിരുന്നു. എങ്കിലും ക്യാപ്റ്റന്&zwj; പാറ്റ് കമ്മിന്&zwj;സ് ബോളണ്ടിന് പകരം ഹേസല്&zwj;വുഡിനെ തിരഞ്ഞെടുത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/milestone-for-josh-hazlewood-after-six-wickets-against-bangladesh-articleshow-bb85o40"/>
        </item>
        <item>
            <title><![CDATA[സച്ചിനെ മാസ്റ്റര്‍ബ്ലാസ്റ്ററാക്കിയ ബ്രാന്‍ഡ്‌ ഗുരു, ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയെഴുതിയ ചാണക്യന്‍]]></title>
            <link>https://www.asianetnews.com/sports-special/the-brand-guru-who-turned-sachin-into-the-master-blaster-articleshow-bxyt4fr</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/the-brand-guru-who-turned-sachin-into-the-master-blaster-articleshow-bxyt4fr</guid>
            <pubDate>Fri, 14 Aug 2026 20:16:54 +0530</pubDate>
            <description><![CDATA[&lt;p&gt;സ്&zwnj;പോര്&zwj;ട്&zwnj;സ്&zwnj; മാര്&zwj;ക്കറ്റിംഗ്&zwnj; രംഗത്തെ വിദഗ്&zwnj;ധനും വേള്&zwj;ഡ്&zwnj; ടെല്&zwj; എന്ന കമ്പനിയുടെ ഉടമയുമായ മാര്&zwj;ക്&zwnj; മസ്&zwnj;കരാനസ്&zwnj; സച്ചിന്&zwj; ടെണ്ടുല്&zwj;ക്കറുമായി 100 കോടി രൂപയുടെ കരാറിലേര്&zwj;പ്പെട്ടു. 25 വര്&zwj;ഷങ്ങള്&zwj;ക്ക്&zwnj; മുമ്പാണെന്നോര്&zwj;ക്കണം. ഇന്ത്യന്&zwj; കായികരംഗത്തേയും പരസ്യമേഖലയേയും പൂര്&zwj;ണമായി മാറ്റിമറിച്ച ചരിത്രപ്രസിദ്ധമായ ആ കരാര്&zwj; വലിയൊരു സംഭവം തന്നെയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m00bsk5aebj6yeghde2we6ve,imgname-sachin-and-marc-1786718768297.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക്രിക്കറ്റ്&zwnj;&lt;/strong&gt; ഇതിഹാസം സച്ചിന്&zwj; ടെണ്ടുല്&zwj;ക്കര്&zwj; വിരമിച്ചിട്ട്&zwnj; ഒരു പതിറ്റാണ്ട്&zwnj; പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ബ്രാന്&zwj;ഡ്&zwnj; വാല്യു ഓരോദിവസവും ഉയര്&zwj;ന്നു കൊണ്ടിരിക്കുന്നു. അമ്പത്തിമൂന്ന്&zwnj; വയസുള്ള ഇന്ത്യന്&zwj; ക്രിക്കറ്റ്&zwnj; ദൈവത്തിന്റെ ബ്രാന്&zwj;ഡ്&zwnj; വാല്യു ഏകദേശം 1200 കോടിയോളം വരും. ഇങ്ങനെ നോക്കുകയാണെങ്കില്&zwj; കായിക രംഗത്ത്&zwnj; നിന്ന്&zwnj; വിരമിച്ച ഇന്ത്യന്&zwj; സ്&zwnj;പോര്&zwj;ട്&zwnj;സ്&zwnj; താരങ്ങളില്&zwj; സച്ചിനാണ്&zwnj; ഏറ്റവും ബ്രാന്&zwj;ഡ്&zwnj; വ്യാലുവുള്ള വ്യക്തി.&lt;/p&gt;&lt;p&gt;ക്രോള്&zwj; ഇന്ത്യ സെലിബ്രിറ്റി ബ്രാന്&zwj;ഡ്&zwnj; വാല്യുവേഷന്&zwj; റിപ്പോര്&zwj;ട്ടിലെ ഈ കണക്കുകള്&zwj; കാണുമ്പോള്&zwj; ഓര്&zwj;മകള്&zwj; ഒന്ന്&zwnj; പിറകോട്ട്&zwnj; സഞ്ചരിക്കും. കൃത്യമായി പറഞ്ഞാല്&zwj; 2001 ലേക്ക്&zwnj;. സ്&zwnj;പോര്&zwj;ട്&zwnj;സ്&zwnj; മാര്&zwj;ക്കറ്റിംഗ്&zwnj; രംഗത്തെ വിദഗ്&zwnj;ധനും വേള്&zwj;ഡ്&zwnj; ടെല്&zwj; എന്ന കമ്പനിയുടെ ഉടമയുമായ മാര്&zwj;ക്&zwnj; മസ്&zwnj;കരാനസ്&zwnj; സച്ചിന്&zwj; ടെണ്ടുല്&zwj;ക്കറുമായി 100 കോടി രൂപയുടെ കരാറിലേര്&zwj;പ്പെട്ടു. 25 വര്&zwj;ഷങ്ങള്&zwj;ക്ക്&zwnj; മുമ്പാണെന്നോര്&zwj;ക്കണം. ഇന്ത്യന്&zwj; കായികരംഗത്തേയും പരസ്യമേഖലയേയും പൂര്&zwj;ണമായി മാറ്റിമറിച്ച ചരിത്രപ്രസിദ്ധമായ ആ കരാര്&zwj; വലിയൊരു സംഭവം തന്നെയായിരുന്നു. ഒരു ക്രിക്കറ്റ്&zwnj; താരത്തിന്&zwnj; വേണ്ടി ഇത്രയേറെ പണം ഒഴുക്കേണ്ടതുണ്ടോ എന്ന ചോദ്യം മസ്&zwnj;കരാനസിന്&zwnj; മുന്നിലേക്ക്&zwnj; വന്നു. അപ്പോള്&zwj; അദ്ദേഹം പറഞ്ഞ മറുപടി ഇന്നും പ്രസക്തമാണ്&zwnj;. മറ്റ്&zwnj; മേഖലയിലുള്ള സെലിബ്രിറ്റികളെ പോലെയല്ല സച്ചിന്&zwj;, അദ്ദേഹം വിരമിച്ചാലും ഇന്ത്യക്കാരുടെ അഭിമാനസ്&zwnj;തംഭമായി തുടരും. സച്ചിന്റെ ബ്രാന്&zwj;ഡ്&zwnj; വാല്യു ഉയരുക എന്നല്ലാതെ താഴേക്ക്&zwnj; പോകില്ലെന്ന്&zwnj; 25 വര്&zwj;ഷം മുമ്പേ മസ്&zwnj;കരാനസ്&zwnj; നിരീക്ഷിച്ചത്&zwnj; അതിശയിപ്പിക്കുന്ന കാര്യമാണ്&zwnj;.&lt;/p&gt;&lt;p&gt;1990 കള്&zwj;ക്ക്&zwnj; മുന്&zwj;പ്&zwnj; ഇന്ത്യന്&zwj; ക്രിക്കറ്റ്&zwnj; കളിക്കാര്&zwj;ക്ക്&zwnj; ഇന്നത്തെ പോലെ കോടികളുടെ വരുമാനമോ പ്രൊഫഷണല്&zwj; മാനേജര്&zwj;മാരോ ഉണ്ടായിരുന്നില്ല. ക്രിക്കറ്റ്&zwnj; താരങ്ങള്&zwj; മൈതാനത്ത്&zwnj; റണ്&zwj;സടിച്ച്&zwnj; കൂട്ടുന്നവരും വിക്കറ്റുകള്&zwj; പിഴുതെടുക്കുന്നവരും മാത്രമല്ല, വലിയ കമ്പനികളുടെ ഉല്&zwj;പ്പന്നങ്ങള്&zwj; വില്&zwj;ക്കാന്&zwj; ശേഷിയുള്ള ആഗോള ബ്രാന്&zwj;ഡുകളാണെന്ന്&zwnj; ആദ്യമായി ഇന്ത്യന്&zwj; കോര്&zwj;പറേറ്റ്&zwnj; ലോകത്തിന്&zwnj; കാണിച്ചു കൊടുത്തത്&zwnj; മസ്&zwnj;കരാനസായിരുന്നു.&lt;/p&gt;&lt;p&gt;1995ല്&zwj; സച്ചിനുമായി ഒപ്പുവെച്ച മുപ്പത്&zwnj; കോടി രൂപയുടെ കരാറിലായിരുന്നു ക്രിക്കറ്റ്&zwnj; സെലിബ്രിറ്റി മാനേജ്&zwnj;മെന്റ്&zwnj; മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന്&zwnj; തുടക്കം. സച്ചിന്റെ പരിശീലന സമയങ്ങളെയോ മത്സരങ്ങളെയോ ബാധിക്കാതെയായിരുന്നു പരസ്യചിത്രീകരണങ്ങള്&zwj;ക്കായി സച്ചിനെ മസ്&zwnj;കരാനസ്&zwnj; ഉപയോഗപ്പെടുത്തിയത്&zwnj;. കേവലം പരസ്യങ്ങളില്&zwj; മാത്രം ഒതുങ്ങാതെ, സച്ചിന്റെ പേരില്&zwj; റസ്റ്റോറന്റുകളുടെ ശൃംഖലകള്&zwj; ആരംഭിക്കാനും വിദേശ വിപണികളിലേക്ക്&zwnj; സച്ചിന്&zwj; എന്ന ബ്രാന്&zwj;ഡിനെ എത്തിക്കാനുമുള്ള വലിയ ബിസിനസ്&zwnj; സാധ്യതകള്&zwj; മസ്&zwnj;കരാനസ്&zwnj; ഫലപ്രദമായി വിനിയോഗിച്ചു. പെപ്&zwnj;സി, അഡിഡാസ്&zwnj;, വിസ തുടങ്ങിയ മുന്&zwj;നിര ആഗോള ബ്രാന്&zwj;ഡുകളുമായി കോടികളുടെ പരസ്യക്കരാറുകള്&zwj; വേള്&zwj;ഡ്&zwnj;ടെല്&zwj; വഴി സച്ചിന്&zwnj; ലഭിച്ചു.&lt;/p&gt;&lt;p&gt;സച്ചിന്റെ ബാറ്റിലെ പ്രശസ്&zwnj;തമായ എംആര്&zwj;എഫ്&zwnj; ലോഗോയ്&zwnj;ക്ക്&zwnj; പിന്നിലെ ബുദ്ധികേന്ദ്രം മക്&zwnj;സരാനസ്&zwnj; ആയിരുന്നു. സച്ചിനെയും ഇന്ത്യന്&zwj; ക്രിക്കറ്റിനെയും വിപണിയുടെ വലിയ ലോകത്തേക്ക്&zwnj; കൈപിടിച്ചുയര്&zwj;ത്തിയ മാര്&zwj;ക്&zwnj; മസ്&zwnj;കരാനസ്&zwnj; 2002 ജനുവരി 27ന്&zwnj; മഹാരാഷ്ട്രയിലെ നാഗ്&zwnj;പൂരിനടുത്തുണ്ടായ വാഹനാപകടത്തില്&zwj; മരണപ്പെട്ടു. തന്റെ ജീവിതത്തിലെ തീരാനഷ്ടമെന്നായിരുന്നു സച്ചിന്&zwj; ഈ വിയോഗവാര്&zwj;ത്തയോട്&zwnj; പ്രതികരിച്ചത്&zwnj;. ഇന്ത്യന്&zwj; ക്രിക്കറ്റിനെ ഒരു വലിയ ബിസിനസ്&zwnj; സാമ്രാജ്യമാക്കി മാറ്റുന്നതില്&zwj; നിര്&zwj;ണായക പങ്കുവഹിച്ച മസ്&zwnj;കരാനസിന്&zwnj; ഇന്ത്യന്&zwj; ക്രിക്കറ്റ്&zwnj; ടീം ആദരമര്&zwj;പ്പിച്ചത്&zwnj; ഇംഗ്ലണ്ടിനെതിരായ മത്സരത്തില്&zwj; കറുത്ത ബാഡ്&zwnj;ജ്&zwnj; ധരിച്ചിട്ടായിരുന്നു. ആ മത്സരത്തില്&zwj; സച്ചിന്&zwj; അര്&zwj;ധസെഞ്ചുറി നേടിയ ശേഷം ബാറ്റ്&zwnj; ആകാശത്തേക്ക്&zwnj; ഉയര്&zwj;ത്തി തന്റെ പ്രിയ സുഹൃത്തിന്&zwnj; പ്രണാമം അര്&zwj;പ്പിച്ചു. 2013 ല്&zwj; സച്ചിന്&zwj; തന്റെ വിടവാങ്ങള്&zwj; പ്രസംഗത്തില്&zwj; പ്രത്യേകം നന്ദി പറഞ്ഞ വ്യക്തികളില്&zwj; ഒരാളായിരുന്നു മാര്&zwj;ക്ക്&zwnj; മസ്&zwnj;കരാനസ്&zwnj;.&lt;/p&gt;&lt;p&gt;വിവാദങ്ങളില്&zwj; പെടാതെ പൊതുജീവിതവും കുടുംബജീവിതവും നയിക്കുന്നതാണ്&zwnj; സച്ചിന്റെ ബ്രാന്&zwj;ഡ്&zwnj; വാല്യു ഉയര്&zwj;ത്തുന്നത്&zwnj;. പുകയില, മദ്യം, വാതുവെപ്പ്&zwnj; പരസ്യങ്ങളില്&zwj; നിന്ന്&zwnj; പൂര്&zwj;ണമായും അകലം പാലിക്കുന്ന സച്ചിന്റെ മാര്&zwj;ക്കറ്റ്&zwnj; വാല്യു സ്&zwnj;ട്രാറ്റജി ഇന്നും മക്&zwnj;സരാനസ്&zwnj; സെറ്റ്&zwnj; ചെയ്&zwnj;തു വെച്ചത്&zwnj; തന്നെയാണ്&zwnj;. അതുകൊണ്ടു തന്നെ, തന്റെ ബ്രാന്&zwj;ഡ്&zwnj; വാല്യു ഓരോ വര്&zwj;ഷവും ഉയരുമ്പോള്&zwj; സച്ചിന്&zwj; നന്ദിയോടെ, സ്&zwnj;നേഹത്തോടെ ഓര്&zwj;ക്കുന്ന മുഖം മസ്&zwnj;കരാനസിന്റേതാകും....&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Vipulnath P</dc:creator>
            <atom:link href="https://www.asianetnews.com/sports-special/the-brand-guru-who-turned-sachin-into-the-master-blaster-articleshow-bxyt4fr"/>
        </item>
        <item>
            <title><![CDATA[ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അഭിഷേക് പോറലിന് തിരിച്ചടി; ലൈംഗിക പീഡന പരാതിയില്‍ താരം അറസ്റ്റില്‍]]></title>
            <link>https://www.asianetnews.com/cricket-sports/abhishek-porel-denied-bail-in-rape-case-sent-to-custody-articleshow-bytrqgv</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/abhishek-porel-denied-bail-in-rape-case-sent-to-custody-articleshow-bytrqgv</guid>
            <pubDate>Fri, 14 Aug 2026 18:38:03 +0530</pubDate>
            <description><![CDATA[ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ് താരം അഭിഷേക് പോറലിനെ ലൈംഗിക പീഡന പരാതിയില്&zwj; അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നല്&zwj;കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി, അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്&zwj; കസ്റ്റഡിയില്&zwj; വിട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzr1ydamjm436y1x9j5wdhty,imgname-abhishek-porel-arrest-1786440004947.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത: ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ് ടീമംഗം അഭിഷേക് പൊറേലിന് തിരിച്ചടി. വിവാഹ വാഗ്ദാനം നല്&zwj;കി ലൈംഗിക ബന്ധത്തില്&zwj; ഏര്&zwj;പ്പെട്ടുവെന്ന പരാതിയില്&zwj; താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്&zwj; കസ്റ്റഡിയില്&zwj; റിമാന്&zwj;ഡ് ചെയ്തു. ചിന്&zwj;സുറ കോടതി താരത്തിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഓഗസ്റ്റ് 11-ന് കോടതിയില്&zwj; ഹാജരാക്കിയ താരത്തെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്&zwj; വിട്ടിരുന്നു.&lt;/p&gt;&lt;p&gt;23 കാരനായ വിക്കറ്റ് കീപ്പര്&zwj; ബാറ്റര്&zwj; അഭിഷേക് പൊറല്&zwj;, ബംഗാളിനായും ഐപിഎല്&zwj; ഫ്രാഞ്ചൈസിയായ ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിനായും കളിക്കുന്ന താരമാണ്. ജൂണ്&zwj; 23 മുതല്&zwj; ഇദ്ദേഹം പോലീസിന്റെ അന്വേഷണ പരിധിയിലായിരുന്നു. കര്&zwj;ണാടകയില്&zwj; മെഡിക്കല്&zwj; വിദ്യാര്&zwj;ത്ഥിനിയായ യുവതിയാണ് മോസ്&zwnj;റ പോലീസ് സ്റ്റേഷനില്&zwj; താരത്തിനെതിരെ പരാതി നല്&zwj;കിയത്.&lt;/p&gt;&lt;p&gt;ഇരുവരും മൂന്നര വര്&zwj;ഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്&zwj; നിശ്ചയിച്ചിരുന്നതായും വിദേശയാത്രകള്&zwj; നടത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്&zwj; അറിയിച്ചു. ഏകദേശം 18 മാസം മുമ്പ് ഇരുവരും തമ്മില്&zwj; തര്&zwj;ക്കമുണ്ടാവുകയും പോലീസില്&zwj; പരാതി എത്തുകയും ചെയ്തിരുന്നെങ്കിലും അന്ന് എഫ്&zwnj;ഐആര്&zwj; രജിസ്റ്റര്&zwj; ചെയ്തിരുന്നില്ല.&lt;/p&gt;&lt;p&gt;പോലീസ് ചന്ദന്&zwj;നഗറിലെ പൊറേലിന്റെ വസതിയില്&zwj; പലതവണ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്&zwj;ന്ന് പരാതിക്കാരി കല്&zwj;ക്കട്ട ഹൈക്കോടതിയെ സമീപിക്കുകയും, അഭിഷേക് പൊറേലിനെ ഉടന്&zwj; അറസ്റ്റ് ചെയ്യാന്&zwj; ഹൈക്കോടതി പോലീസിന് നിര്&zwj;ദ്ദേശം നല്&zwj;കുകയും ചെയ്തു.&lt;/p&gt;&lt;p&gt;ഹൈക്കോടതി ഉത്തരവിനെ തുടര്&zwj;ന്ന് കൊല്&zwj;ക്കത്തയില്&zwj; വെച്ചാണ് പൊറേലിനെ അറസ്റ്റ് ചെയ്തത്. വിവിധ വകുപ്പുകള്&zwj; പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്&zwj;ന്ന് ഇന്ന് വീണ്ടും കോടതിയില്&zwj; ഹാജരാക്കിയ അദ്ദേഹത്തെ അടുത്ത വാദം കേള്&zwj;ക്കുന്നതുവരെ ജുഡീഷ്യല്&zwj; കസ്റ്റഡിയിലേക്ക് മാറ്റി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/abhishek-porel-denied-bail-in-rape-case-sent-to-custody-articleshow-bytrqgv"/>
        </item>
        <item>
            <title><![CDATA['തുറന്ന സമീപനവും ധീരമായ നിലപാടുകളും അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്'; ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍]]></title>
            <link>https://www.asianetnews.com/cricket-sports/harbhajan-singh-lauds-indian-coach-gautam-gambhir-and-his-tactics-articleshow-d1krbsy</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/harbhajan-singh-lauds-indian-coach-gautam-gambhir-and-his-tactics-articleshow-d1krbsy</guid>
            <pubDate>Thu, 13 Aug 2026 20:40:51 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ താരം ഹർഭജൻ സിംഗ്. ഗംഭീറിന്റെ തുറന്ന നിലപാടുകൾ അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടുകയാണെന്നും, ടീമിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഹർഭജൻ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbkdecq4gaz3pe4veacxbh7,imgname-thumb--5--1773137213846.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ത്യന്&zwj; ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ ഉയരുന്ന വിമര്&zwj;ശനങ്ങള്&zwj;ക്ക് ചുട്ട മറുപടിയുമായി മുന്&zwj; ഇന്ത്യന്&zwj; താരം ഹര്&zwj;ഭജന്&zwj; സിംഗ്. ഗംഭീറിന്റെ തുറന്ന സമീപനവും ധീരമായ നിലപാടുകളും പലപ്പോഴും അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും, എന്നാല്&zwj; അദ്ദേഹം എപ്പോഴുമുള്ളതുപോലെ സ്വന്തം അഭിപ്രായങ്ങള്&zwj; വ്യക്തമായി പറയുന്ന വ്യക്തി മാത്രമാണെന്നും ഹര്&zwj;ഭജന്&zwj; വ്യക്തമാക്കി. ഗൗതം ഗംഭീര്&zwj; വളരെ മികച്ചൊരു വ്യക്തിയാണെന്നും എന്നാല്&zwj; അദ്ദേഹം പറയുന്ന 'കയ്&zwnj;പ്പേറിയ സത്യങ്ങള്&zwj;' ഉള്&zwj;ക്കൊള്ളാന്&zwj; പലര്&zwj;ക്കും സാധിക്കാറില്ലെന്നും ഹര്&zwj;ഭജന്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;ടെസ്റ്റ് ക്രിക്കറ്റില്&zwj; ഇന്ത്യന്&zwj; ടീം തുടര്&zwj;ച്ചയായ തിരിച്ചടികള്&zwj; നേരിട്ടതോടെ ഗംഭീറിനെതിരെ വിമര്&zwj;ശനങ്ങള്&zwj; ശക്തമായിരുന്നു. ഓസ്ട്രേലിയയില്&zwj; തോല്&zwj;വികള്&zwj; ഏറ്റുവാങ്ങിയ ഇന്ത്യ, നാട്ടില്&zwj; ന്യൂസിലന്&zwj;ഡിനോടും ദക്ഷിണാഫ്രിക്കയോടും പരമ്പര കൈവിട്ടു. ഈ സാഹചര്യത്തിലാണ് ഗംഭീറിനെതിരെ വിമര്&zwj;ശനങ്ങള്&zwj; ഉയര്&zwj;ന്നത്. എന്നാല്&zwj; ടീം മോശം പ്രകടനം നടത്തുമ്പോഴൊക്കെ എന്തിനാണ് പരിശീലകനെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് ഹര്&zwj;ഭജന്&zwj; ചോദിക്കുന്നു. ''എന്തുകൊണ്ടാണ് ഗൗതം ഇത്രയധികം വിമര്&zwj;ശനങ്ങള്&zwj; ഏറ്റുവാങ്ങുന്നത്? ടീം നന്നായി കളിക്കാത്തപ്പോള്&zwj; ആളുകള്&zwj; എപ്പോഴും പരിശീലകനെ കുറ്റപ്പെടുത്താന്&zwj; ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.'' ഹര്&zwj;ഭജന്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;കളിക്കളത്തിലെ ഗംഭീറിന്റെ ആക്രമണോത്സുകത മാത്രമല്ല അദ്ദേഹത്തിന്റെ യഥാര്&zwj;ത്ഥ സ്വഭാവമെന്ന് ഹര്&zwj;ഭജന്&zwj; ഓര്&zwj;മ്മിപ്പിച്ചു. യുവതാരമായി ടീമിലെത്തിയ കാലം മുതല്&zwj; ഗംഭീറിനെ തനിക്ക് അടുത്തറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ''പുസ്തകത്തിന്റെ പുറംചട്ട കണ്ട് അതിനെ വിലയിരുത്തരുത്. അദ്ദേഹം വളരെ മികച്ചൊരു വ്യക്തിയാണ്. കളി എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ്.'' ഹര്&zwj;ഭജന്&zwj; പറഞ്ഞു. ഇന്ത്യന്&zwj; പരിശീലകനായി ചുമതലയേറ്റ ഗംഭീര്&zwj; ടീമില്&zwj; നടപ്പിലാക്കാന്&zwj; ആഗ്രഹിക്കുന്ന ഏക തത്വം 'വിജയത്തിനായി കളിക്കുക' എന്നത് മാത്രമാണെന്ന് ഹര്&zwj;ഭജന്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;സമനിലയ്ക്കായി പൊരുതുന്നതിനേക്കാള്&zwj;, ജയത്തിനായി ശ്രമിച്ച് പരാജയപ്പെടുന്നതാണ് ഗംഭീറിന് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. വരുംകാലങ്ങളിലെ മത്സരഫലങ്ങളാകും ഗംഭീറിന്റെ പരിശീലക കരിയര്&zwj; എങ്ങനെയെന്ന് തീരുമാനിക്കുകയെങ്കിലും, അദ്ദേഹത്തിന്റെ കടുത്ത സമീപനത്തിന് പിന്നിലുള്ളത് ടീമിനോടുള്ള ആത്മാര്&zwj;ത്ഥതയും വിജയത്തോടുള്ള അഭിനിവേശവുമാണെന്ന് ഹര്&zwj;ഭജന്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/harbhajan-singh-lauds-indian-coach-gautam-gambhir-and-his-tactics-articleshow-d1krbsy"/>
        </item>
        <item>
            <title><![CDATA[ക്രിസ്റ്റ്യാനോ-ജോര്‍ജിന വിവാഹ ഉടമ്പടിയുടെ വിശദാംശങ്ങള്‍ പുറത്ത്; വരുമാനത്തിലും നിക്ഷേപങ്ങളിലും വ്യക്തിപരമായ അവകാശം മാത്രം]]></title>
            <link>https://www.asianetnews.com/football-sports/details-of-the-cristiano-and-georgina-marriage-agreement-revealed-articleshow-e206zmp</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/details-of-the-cristiano-and-georgina-marriage-agreement-revealed-articleshow-e206zmp</guid>
            <pubDate>Sat, 15 Aug 2026 16:41:50 +0530</pubDate>
            <description><![CDATA[&lt;p&gt;ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും സ്വത്ത് വിഭജന കരാർ പ്രകാരം വിവാഹിതരായി. ഈ ഉടമ്പടി പ്രകാരം, വേർപിരിയുകയാണെങ്കിൽ ജോർജിനയ്ക്ക് പ്രതിമാസം 1.10 കോടി രൂപ ജീവനാംശവും മാഡ്രിഡിലെ ബംഗ്ലാവും ലഭിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyrddgzdae4gvbvck2twmt93,imgname-cristiano-ronaldo-wedding-rumours-1-1785378292717.gif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലിസ്ബണ്&zwj;: ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയുടെയും ജോര്&zwj;ജിന റോഡ്രിഗസിന്റെയും വിവാഹ ഉടമ്പടിയുടെ വിശദാംശങ്ങള്&zwj; പുറത്ത്. സ്വത്ത് വിഭജന കരാര്&zwj; അടിസ്ഥാനമാക്കിയാണ് ഇരുവരുടേയും വിവാഹം രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയും ജോര്&zwj;ജിന റോഡ്രിഗസും തിങ്കളാഴ്ച്ചയാണ് പോര്&zwj;ച്ചുഗലിലെ കാഷ്&zwnj;കിസില്&zwj; വിവാഹിതരാനയാത്. ഇതിന് പിന്നാലെയാണിപ്പോള്&zwj; വിവാഹ ഉടമ്പടിയുടെ വിശദാംശങ്ങള്&zwj; പുറത്തുവന്നത്. റൊണാള്&zwj;ഡോയുടെയും ജോര്&zwj;ജീനയുടെയും വ്യക്തിഗത ആസ്തികളില്&zwj; ഇരുവര്&zwj;ക്കും പൂര്&zwj;ണ നിയന്ത്രണം ഉറപ്പാക്കുന്നതാണ് പോര്&zwj;ച്ചുഗീസ് നിയമപ്രകാരമുള്ള കരാര്&zwj;.&lt;/p&gt;&lt;p&gt;ഇതനുസരിച്ച് വിവാഹത്തിന് മുന്&zwj;പോ ശേഷമോ ഇരുവര്&zwj;ക്കും ലഭിക്കുന്ന വരുമാനത്തിലും നിക്ഷേപങ്ങളിലും വ്യക്തിപരമായ അവകാശം മാത്രമായിരിക്കും. ഭാവിയില്&zwj; വേര്&zwj;പിരിയല്&zwj; ഉണ്ടായാല്&zwj; വിഭജന തര്&zwj;ക്കങ്ങള്&zwj; ഒഴിവാക്കാന്&zwj; ഈ കരാറും ഉപാധികളും സഹായിക്കും. ഇരുവരും വേര്&zwj;പിരിയുകയാണെങ്കില്&zwj; ജോര്&zwj;ജീനയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും കരാറില്&zwj; വ്യക്തമായ നിബന്ധനകളുണ്ട്. വിവാഹ ബന്ധം വേര്&zwj;പെടുത്തുകയാണെങ്കില്&zwj; റൊണാള്&zwj;ഡോ പ്രതിമാസം ഒരുകോടി പത്ത് ലക്ഷം രൂപ ജോര്&zwj;ജിയ്ക്ക് ജീവനാംശമായി നല്&zwj;കണം.&lt;/p&gt;&lt;p&gt;ഇതോടൊപ്പം സ്പാനിഷ് നഗരമായ മാഡ്രിഡിലുള്ള ആഡംബര ബംഗ്ലാവിന്റെ പൂര്&zwj;ണ ഉടമസ്ഥാവകാശം ജോര്&zwj;ജീനയ്ക്ക് കൈമാറും. നിലവില്&zwj; 53.50 കോടി രൂപ മൂല്യമുള്ളതാണ് ഈ ബംഗ്ലാവ്. റൊണാള്&zwj;ഡോയുടെ ഉറ്റ സുഹൃത്തായ മിഗേല്&zwj; പെയ്ഷാവോയും ജോര്&zwj;ജീനയുടെ സഹോദരി ഇവാന റോഡ്രിഗസുമായിരുന്ന വിവാഹ കരാറിലെ സാക്ഷികള്&zwj;. പത്തുവര്&zwj;ഷമായി റൊണാള്&zwj;ഡോയും ജോര്&zwj;ജിനയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഇവര്&zwj;ക്ക് അഞ്ച് മക്കളുണ്ട്.&lt;/p&gt;&lt;p&gt;മക്കളും വളരെ അടുത്ത സുഹൃത്തുക്കള്&zwj; മാത്രമാണ് വിവാഹത്തില്&zwj; പങ്കെടുത്തത്. പോര്&zwj;ച്ചുഗല്&zwj; ദേശീയ ടീമിലെ സഹതാരങ്ങളോ സൗദി ക്ലബ് അല്&zwj; നസറിലെയോ സഹതാരങ്ങളോ മറ്റ് സെലിബ്രിറ്റികളോ വിവാഹ ചടങ്ങില്&zwj; പങ്കെടുത്തിരുന്നില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/details-of-the-cristiano-and-georgina-marriage-agreement-revealed-articleshow-e206zmp"/>
        </item>
        <item>
            <title><![CDATA[തന്‍സിദ് ഹസന് സെഞ്ചുറി; ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച ലീഡിലേക്ക്]]></title>
            <link>https://www.asianetnews.com/cricket-sports/bangladesh-took-first-innings-lead-against-australia-in-first-test-articleshow-ga0ispf</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/bangladesh-took-first-innings-lead-against-australia-in-first-test-articleshow-ga0ispf</guid>
            <pubDate>Fri, 14 Aug 2026 15:04:50 +0530</pubDate>
            <description><![CDATA[&lt;p&gt;ഓസ്&zwnj;ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്&zwj; തന്&zwj;സിദ് ഹസന്റെ (101) സെഞ്ചുറിയുടെ മികവില്&zwj; ബംഗ്ലാദേശ് മികച്ച ലീഡിലേക്ക് നീങ്ങുന്നു. രണ്ടാം ദിനം കളി നിര്&zwj;ത്തുമ്പോള്&zwj; 351/6 എന്ന നിലയിലുള്ള ബംഗ്ലാദേശിന് 153 റണ്&zwj;സിന്റെ ലീഡുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzx7gadv8e4f3gx2wyrfh7z9,imgname-hasan-mahmud-1786613606843.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡാര്&zwj;വിന്&zwj;: ഓസ്&zwnj;ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്&zwj; ബംഗ്ലാദേശ് മികച്ച ലീഡിലേക്ക്. ഡാര്&zwj;വിന്&zwj;, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്&zwj; ഓസ്&zwnj;ട്രേലിയയുടെ ഒന്നാം ഇന്നിംഗ്&zwnj;സ് സ്&zwnj;കോറായ 198നെതിരെ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്&zwj;ത്തുമ്പോള്&zwj; ആറ് വിക്കറ്റ് നഷ്ടത്തില്&zwj; 351 റണ്&zwj;സെടുത്തിട്ടുണ്ട്. ഇപ്പോള്&zwj; അവര്&zwj;ക്ക് 153 റണ്&zwj;സിന്റെ ലീഡായി. തന്&zwj;സിദ് ഹസന്റെ (101) സെഞ്ചുറിയും നജ്മുല്&zwj; ഹുസൈന്&zwj; ഷാന്റോയുടെ (84) പ്രകടനവുമാണ് ബംഗ്ലാദേശിന് തുണയായത്. മെഹ്ദി ഹസന്&zwj; മിറാസ് (32), ഹസന്&zwj; മഹ്മൂദ് (13) എന്നിവരാണ് ക്രീസില്&zwj;. ഓസീസിന് വേണ്ടി മിച്ചല്&zwj; സ്റ്റാര്&zwj;ക്ക്, ജോഷ് ഹേസല്&zwj;വുഡ് എന്നിവര്&zwj; രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.&lt;/p&gt;&lt;p&gt;ഒന്നിന് 98 എന്ന നിലയിലാണ് ബംഗ്ലാദേശ് രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്ന് മൊമിനുല്&zwj; ഹഖ് (49), തന്&zwj;സിദ്, ഷാന്റോ, മുഷ്ഫിഖുര്&zwj; റഹീം (36), ലിറ്റണ്&zwj; ദാസ് (0) എന്നിവരുടെ വിക്കറ്റുകളും ബംഗ്ലാദേശിന് നഷ്ടമായി. ഷദ്മാന്&zwj; ഇസ്ലാം (20) ഇന്നലെ മടങ്ങിയിരുന്നു. തന്&zwj;സിദ് - മൊമിനുല്&zwj; (109), ഷാന്റോ - തന്&zwj;സിദ് (93) എന്നീ കൂട്ടുകട്ടുകളാണ് ബംഗ്ലാദേശ് ഇന്നിംഗ്&zwnj;സിന് കരുത്തായത്. 197 പന്തുകള്&zwj; നേരിട്ട തന്&zwj;സിദ് ഒരു സിക്&zwnj;സും എട്ട് ഫോറും നേടി. നേരത്തെ, ഒന്നാം ഇന്നിംഗ്&zwnj;സില്&zwj; ഓസ്&zwnj;ട്രേലിയ 198ന് എല്ലാവരും പുറത്തായിരുന്നു.&lt;/p&gt;&lt;p&gt;ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്&zwnj;ട്രേലിയക്ക് വേണ്ടി 71 റണ്&zwj;സെടുത്ത മുന്&zwj; നായകന്&zwj; സ്റ്റീവ് സ്മിത്ത് മാത്രമാണ് തിളങ്ങിയത്. 55 റണ്&zwj;സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യന്&zwj; പേസര്&zwj; ഹസന്&zwj; മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്&zwnj;സില്&zwj; ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ഹസന്&zwj; മഹ്മൂദിന് പുറമെ ടസ്&zwnj;കിന്&zwj; അഹമ്മദും ഇബാദത്ത് ഹുസൈനും മികച്ച പിന്തുണ നല്&zwj;കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്&zwnj;ട്രേലിയയെ വെറും 53 ഓവറിലാണ് ബംഗ്ലാദേശ് എറിഞ്ഞൊതുക്കിയത്. ഓപ്പണമാരായ ട്രാവിസ് ഹെഡും(22), ജാക് വെതാറള്&zwj;ഡും(23) ചേര്&zwj;ന്ന് ഓപ്പണിംഗ് വിക്കറ്റില്&zwj; 45 റണ്&zwj;സെടുത്ത് ഭേദപ്പെട്ട തുടക്കം നല്&zwj;കിയശേഷമാണ് ഓസീസ് തകര്&zwj;ന്നടിഞ്ഞത്.&lt;/p&gt;&lt;p&gt;ജാക്ക് വെതറാള്&zwj;ഡ് (23), ട്രാവിസ് ഹെഡ് എന്നിവരെ തുടര്&zwj;ച്ചയായ ഓവറുകളില്&zwj; മടക്കി ഹസന്&zwj; മഹ്മൂദാണ് തകര്&zwj;ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്&zwj;ന്ന് മാര്&zwj;നസ് ലബുഷെയ്ന്&zwj;(1), കാമറൂണ്&zwj; ഗ്രീന്&zwj;(13) എന്നിവര്&zwj;ക്കും നിലയുറപ്പിക്കാനായില്ല. ബംഗ്ലാദേശിനെതിരെ ടെസ്റ്റില്&zwj; ഓസ്&zwnj;ട്രേലിയയുടെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്&zwnj;സ് സ്&zwnj;കോറാണിത്. 2017ല്&zwj; മിര്&zwj;പൂരില്&zwj; 217 റണ്&zwj;സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്&zwnj;കോര്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/bangladesh-took-first-innings-lead-against-australia-in-first-test-articleshow-ga0ispf"/>
        </item>
        <item>
            <title><![CDATA[ജയ്‌സ്വാള്‍ മടങ്ങി, ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രാഹുല്‍-ദേവ്ദത്ത് സഖ്യം ക്രീസില്‍]]></title>
            <link>https://www.asianetnews.com/cricket-sports/good-start-for-india-against-sri-lanka-in-galle-test-articleshow-hlhyv5x</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/good-start-for-india-against-sri-lanka-in-galle-test-articleshow-hlhyv5x</guid>
            <pubDate>Sat, 15 Aug 2026 13:02:06 +0530</pubDate>
            <description><![CDATA[ശ്രീലങ്കയ്&zwnj;ക്കെതിരായ ഗാലെ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഓപ്പണർ യശസ്വി ജയ്&zwnj;സ്വാൾ 32 റൺസിന് റണ്ണൗട്ടായെങ്കിലും, കെ എൽ രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jygp0faxrsk7p5asjefdwvve,imgname-gettyimages-2221638170-1750759128413.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗാലെ: ശ്രീലങ്കയ്&zwnj;ക്കെതിരായ ആദ്യ ടെസ്റ്റില്&zwj; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഗാലെ, രാജ്യന്തര സ്റ്റേഡിയത്തില്&zwj; ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്&zwj; ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്&zwj; 101 റണ്&zwj;സെടുത്തിട്ടുണ്ട്. കെ എല്&zwj; രാഹുല്&zwj; (32), ദേവ്ദത്ത് പടിക്കല്&zwj; (35) എന്നിവരാണ് ക്രീസില്&zwj;. 32 റണ്&zwj;സെടുത്ത യശസ്വി ജയ്&zwnj;സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. റണ്ണൗട്ടാവുകയായിരുന്നു ജയ്&zwnj;സ്വാള്&zwj;. നേരത്തെ, മൂന്ന് സ്പിന്നര്&zwj;മാരും രണ്ട് പേസര്&zwj;മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.&lt;/p&gt;&lt;p&gt;ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്&zwj; ജയ്&zwnj;സ്വാള്&zwj; - രാഹുല്&zwj; സഖ്യത്തിന് 47 റണ്&zwj;സ് ചേര്&zwj;ക്കാന്&zwj; സാധിച്ചിരുന്നു. എന്നാല്&zwj; നിര്&zwj;ഭാഗ്യവശാല്&zwj; ജയ്&zwnj;സ്വാള്&zwj; റണ്ണൗട്ടായി. വിക്കറ്റിനിടെയുള്ള ഓട്ടത്തിനിടെ ലങ്കന്&zwj; താരവുമായി കൂട്ടിയിടിച്ച് ജയ്&zwnj;സ്വാള്&zwj; വീണ് പോവുകയായിരുന്നു. തുടര്&zwj;ന്ന് ജയ്&zwnj;സ്വാളിന് റണ്&zwj; പൂര്&zwj;ത്തിയാക്കാന്&zwj; സാധിച്ചില്ല. ജയ്&zwnj;സ്വാളിന് മടങ്ങേണ്ടി വന്നു. തുടര്&zwj;ന്ന് ക്രീസില്&zwj; ഒത്തുചേര്&zwj;ന്ന ദേവ്ദത്ത് - രാഹുല്&zwj; സഖ്യം ഇതുവരെ 54 റണ്&zwj;സ് കൂട്ടിചേര്&zwj;ത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇന്ത്യ: യശസ്വി ജൈസ്വാള്&zwj;, കെ.എല്&zwj;. രാഹുല്&zwj;, ദേവ്ദത്ത് പടിക്കല്&zwj;, ശുഭ്മാന്&zwj; ഗില്&zwj; (ക്യാപ്റ്റന്&zwj;), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്&zwj;), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്&zwj;, മാനവ് സുത്താര്&zwj;, കുല്&zwj;ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.&lt;/p&gt;&lt;p&gt;ശ്രീലങ്ക: ലഹിരു ഉഡാര, നിഷാന്&zwj; ഫെര്&zwj;ണാണ്ടോ, ദിനേഷ് ചണ്ഡിമാല്&zwj;, കമിന്ദു മെന്&zwj;ഡിസ്, ധനഞ്ജയ ഡി സില്&zwj;വ (ക്യാപ്റ്റന്&zwj;), സോണല്&zwj; ദിനുഷ, നിരോഷന്&zwj; ഡിക്വെല്ല (വിക്കറ്റ് കീപ്പര്&zwj;), കേശര നുവാന്&zwj;ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്&zwj;ണാണ്ടോ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/good-start-for-india-against-sri-lanka-in-galle-test-articleshow-hlhyv5x"/>
        </item>
        <item>
            <title><![CDATA[ഇന്ത്യക്ക് തിരിച്ചടി, ജമീമ റോഡ്രിഗസിന്റെ പരിക്ക് ഗൗരവമേറിയത്; ഏഷ്യാ കപ്പും ഏഷ്യന്‍ ഗെയിംസും നഷ്ടമാകും]]></title>
            <link>https://www.asianetnews.com/cricket-sports/jemimah-rodrigues-set-to-miss-major-tournaments-for-india-womens-articleshow-q6mf85o</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/jemimah-rodrigues-set-to-miss-major-tournaments-for-india-womens-articleshow-q6mf85o</guid>
            <pubDate>Fri, 14 Aug 2026 20:49:31 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ടില്&zwj; നടക്കുന്ന ദി ഹണ്&zwj;ഡ്രഡ് ടൂര്&zwj;ണമെന്റിനിടെ പരിക്കേറ്റ ഇന്ത്യന്&zwj; വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിന് വരാനിരിക്കുന്ന ഏഷ്യാ കപ്പും ഏഷ്യന്&zwj; ഗെയിംസും നഷ്ടമാകും. വലത് കാല്&zwj;ത്തുടയിലെ പേശികള്&zwj;ക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8ytzf4606gbsh3j2be4wrns,imgname-jemimah-rodrigues-2-1761971518598.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ഇംഗ്ലണ്ടില്&zwj; നടക്കുന്ന ദി ഹണ്&zwj;ഡ്രഡ് ടൂര്&zwj;ണമെന്റിനിടെ പരിക്കേറ്റ ഇന്ത്യന്&zwj; വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിന് വരാനിരിക്കുന്ന ഏഷ്യാ കപ്പും ഏഷ്യന്&zwj; ഗെയിംസും നഷ്ടമാകും. വലത് കാല്&zwj;ത്തുടയിലെ പേശികള്&zwj;ക്ക് പരിക്കേറ്റതിനെ തുടര്&zwj;ന്നാണ് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നത്. ആഗസ്റ്റ് മൂന്നിനാണ് ജമീമയ്ക്ക് പരിക്കേല്&zwj;ക്കുന്നത്. തുടര്&zwj;ന്ന് ബെംഗളൂരുവിലെ സെന്റര്&zwj; ഓഫ് എക്&zwnj;സലന്&zwj;സിലെ ബിസിസിഐ മെഡിക്കല്&zwj; സംഘം നടത്തിയ പരിശോധനയില്&zwj; പരിക്കിന്റെ ഗൗരവം സ്ഥിരീകരിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ദി ഹണ്&zwj;ഡ്രഡ് ടൂര്&zwj;ണമെന്റില്&zwj; സതേണ്&zwj; ബ്രേവ് ടീമിനായി കളിക്കുന്നതിനിടയിലാണ് ജമീമയ്ക്ക് പരിക്കേറ്റത്. ടൂര്&zwj;ണമെന്റില്&zwj; മികച്ച ഫോമിലായിരുന്ന താരം 6 ഇന്നിങ്&zwnj;സുകളില്&zwj; നിന്നായി 143 റണ്&zwj;സ് നേടുകയും രണ്ട് തവണ പ്ലെയര്&zwj; ഓഫ് ദി മാച്ച് പുരസ്&zwnj;കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യന്&zwj; ടീമില്&zwj; ജമീമയ്ക്ക് പകരക്കാരിയായി പ്രതിക റാവലിനെ ഏഷ്യ കപ്പ് ടീമില്&zwj; ഉള്&zwj;പ്പെടുത്തിയിട്ടുണ്ട്. ദുബായില്&zwj; ഈ മാസം 28 മുതല്&zwj; സെപ്റ്റംബര്&zwj; 13 വരെയാണ് വനിതാ ഏഷ്യ കപ്പ് നടക്കുന്നത്. ജപ്പാനിലെ ഐചി-നഗോയയില്&zwj; സെപ്റ്റംബര്&zwj; 19 മുതല്&zwj; ഒക്ടോബര്&zwj; 4 വരെയാണ് ഏഷ്യന്&zwj; ഗെയിംസ് മത്സരങ്ങള്&zwj;.&lt;/p&gt;&lt;p&gt;ഏഷ്യ കപ്പിനുള്ള ഇന്ത്യന്&zwj; ടീം: ഹര്&zwj;മന്&zwj;പ്രീത് കൗര്&zwj; (ക്യാപ്റ്റന്&zwj;), സ്മൃതി മന്ധാന (വൈസ് ക്യാപ്റ്റന്&zwj;), ഷഫാലി വര്&zwj;മ്മ, ഭാരതി ഫുല്&zwj;മാലി, ദീപ്തി ശര്&zwj;മ്മ, റിച്ച ഘോസ് (വിക്കറ്റ് കീപ്പര്&zwj;), ജി. കമാലിനി (വിക്കറ്റ് കീപ്പര്&zwj;), അരുന്ധതി റെഡ്ഡി, പ്രേമ റാവത്ത്, രാധ യാദവ്, ശ്രീ ചരണി, രേണുക താക്കൂര്&zwj;, നന്ദി ശര്&zwj;മ്മ, ക്രാന്തി ഗൗഡ്, പ്രതിക റാവല്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/jemimah-rodrigues-set-to-miss-major-tournaments-for-india-womens-articleshow-q6mf85o"/>
        </item>
        <item>
            <title><![CDATA[സച്ചിന്റെ ആദ്യ സെഞ്ച്വറിക്ക്‌ പ്രായം 36, മനോജ്‌ പ്രഭാകറിനൊപ്പം ഇന്ത്യയെ രക്ഷിച്ച പതിനേഴുകാരന്റെ ഇന്നിംഗ്‌സ്‌]]></title>
            <link>https://www.asianetnews.com/cricket-sports/sachins-first-century-turns-36-the-innings-of-the-17-year-old-who-rescued-india-articleshow-ty6gf53</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/sachins-first-century-turns-36-the-innings-of-the-17-year-old-who-rescued-india-articleshow-ty6gf53</guid>
            <pubDate>Fri, 14 Aug 2026 08:41:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ടിനെതിരെ ടെസ്&zwnj;റ്റ്&zwnj; മത്സരത്തിലായിരുന്നു മാസ്&zwnj;റ്റര്&zwj; ബ്ലാസ്&zwnj;റ്റര്&zwj; സെഞ്ച്വറി വേട്ടക്ക്&zwnj; തുടക്കമിട്ടത്&zwnj;. മാഞ്ചസ്&zwnj;റ്ററിലെ ഓള്&zwj;ഡ്&zwnj;ട്രഫോര്&zwj;ഡില്&zwj; പുറത്താകാതെ സച്ചിന്&zwj; 119 റണ്&zwj;സെടുത്തു. അന്ന്&zwnj; സച്ചിന്&zwnj; പ്രായം 17 വയസ്സും 112 ദിവസവും മാത്രം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോല്&zwj;വി മുഖാമുഖം കണ്ട നിമിഷത്തിലായിരുന്നു സച്ചിന്&zwj; രക്ഷകനായി മാറിയത്&zwnj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzz36fxwz0n98ktqbnvh67t0,imgname-sachin--3--1786676199356.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക്രിക്കറ്റ്&zwnj;&lt;/strong&gt; ചരിത്രത്തില്&zwj; ഓഗസ്&zwnj;റ്റ്&zwnj; 14 എന്ന തീയതിക്ക്&zwnj; ചുറ്റിലും ഒരു സുവര്&zwj;ണശോഭ കാണാം. 36 വര്&zwj;ഷങ്ങള്&zwj;ക്ക്&zwnj; മുമ്പാണ്&zwnj; ആ ദിവസത്തിന്&zwnj; ചരിത്രപരമായ പ്രാധാന്യം കൈവന്നത്&zwnj;. ക്രിക്കറ്റ്&zwnj; ഇതിഹാസം സച്ചിന്&zwj; ടെണ്ടുല്&zwj;ക്കര്&zwj; തന്റെ ആദ്യത്തെ അന്താരാഷ്ട്ര സെഞ്ച്വറി നേടി, ബാറ്റ്&zwnj; ആകാശത്തിലേക്ക്&zwnj; ഉയര്&zwj;ത്തി പ്രാര്&zwj;ഥനയോടെ തന്റെ ഗുരുക്കന്&zwj;മാരെ സ്&zwnj;മരിച്ച ദിവസം - 1990 ഓഗസ്&zwnj;റ്റ്&zwnj; 14!&lt;/p&gt;&lt;p&gt;ഇംഗ്ലണ്ടിനെതിരെ ടെസ്&zwnj;റ്റ്&zwnj; മത്സരത്തിലായിരുന്നു മാസ്&zwnj;റ്റര്&zwj; ബ്ലാസ്&zwnj;റ്റര്&zwj; സെഞ്ച്വറി വേട്ടക്ക്&zwnj; തുടക്കമിട്ടത്&zwnj;. മാഞ്ചസ്&zwnj;റ്ററിലെ ഓള്&zwj;ഡ്&zwnj;ട്രഫോര്&zwj;ഡില്&zwj; പുറത്താകാതെ സച്ചിന്&zwj; 119 റണ്&zwj;സെടുത്തു. അന്ന്&zwnj; സച്ചിന്&zwnj; പ്രായം 17 വയസ്സും 112 ദിവസവും മാത്രം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോല്&zwj;വി മുഖാമുഖം കണ്ട നിമിഷത്തിലായിരുന്നു സച്ചിന്&zwj; രക്ഷകനായി മാറിയത്&zwnj;.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ട്&zwnj; ഉയര്&zwj;ത്തിയ 408 റണ്&zwj;സ്&zwnj; എന്ന വലിയ ലക്ഷ്യത്തിലേക്ക്&zwnj; നീങ്ങുമ്പോള്&zwj; ഇന്ത്യ തകര്&zwj;ച്ച നേരിട്ടു. ആറ്&zwnj; വിക്കറ്റിന്&zwnj; 183 റണ്&zwj;സ്&zwnj; എന്ന ഘട്ടത്തില്&zwj;, ഇന്ത്യന്&zwj; ക്യാമ്പില്&zwj; നിരാശ പടര്&zwj;ന്നിരുന്നു. എന്നാല്&zwj;, ക്രീസിലുള്ള പതിനേഴുകാരന്&zwj; ക്രിക്കറ്റ്&zwnj; ലോകം കീഴടക്കാന്&zwj; പോകുന്ന ഇതിഹാസമാണെന്ന്&zwnj; ആ ക്യാമ്പിലുള്ളവര്&zwj; കരുതിക്കാണില്ല. മനോജ്&zwnj; പ്രഭാകറിനൊപ്പം ചേര്&zwj;ന്ന്&zwnj; സച്ചിന്&zwj; കളിച്ച ഇന്നിംഗ്&zwnj;സ്&zwnj; ഇന്ത്യയെ തോല്&zwj;വിയില്&zwj; നിന്ന്&zwnj; രക്ഷിച്ചു.&lt;/p&gt;&lt;p&gt;ഏകദിന ഫോര്&zwj;മാറ്റില്&zwj; സച്ചിന്&zwj; ആദ്യ സെഞ്ച്വറി നേടുന്നത്&zwnj; പിന്നെയും നാല്&zwnj; വര്&zwj;ഷം കഴിഞ്ഞിട്ടാണ്&zwnj; - 1994 സെപ്&zwnj;തംബര്&zwj; ഒമ്പതിന്&zwnj;.സിംഗര്&zwj; വേള്&zwj;ഡ്&zwnj; സീരീസില്&zwj; ഓസ്&zwnj;ട്രേലിയക്കെതിരെ ആയിരുന്നു ആ സെഞ്ച്വറി (110 റണ്&zwj;സ്&zwnj;). കരിയറിലെ 79താമത്തെ ഏകദിന മത്സരത്തിലാണ്&zwnj; സച്ചിന്&zwj; ആദ്യ സെഞ്ച്വറി നേടിയത്&zwnj;. ഓപ്പണറായി ഇറങ്ങിയ സച്ചിന്&zwj; 130 പന്തുകളില്&zwj; അടിച്ചുകൂട്ടിയ റണ്&zwj;സ്&zwnj; ഇന്ത്യക്ക്&zwnj; ജയമൊരുക്കി. സച്ചിന്&zwj; മാന്&zwj; ഓഫ ദ മാച്ചാവുകയും ചെയ്&zwnj;തു.&lt;/p&gt;&lt;p&gt;ടെസ്&zwnj;റ്റില്&zwj; 51 സെഞ്ച്വറികളും ഏകദിനത്തില്&zwj; 49 സെഞ്ച്വറികളും ഉള്&zwj;പ്പടെ, അന്താരാഷ്ട്ര ക്രിക്കറ്റില്&zwj; 100 സെഞ്ച്വറികള്&zwj; തികയ്&zwnj;ക്കുന്ന ആദ്യ ബാറ്ററാണ്&zwnj; സച്ചിന്&zwj;. അന്താരാഷ്ട്രക്രിക്കറ്റില്&zwj;- ടെസ്&zwnj;റ്റിലും ഏകദിനത്തിലും- ഏറ്റവും കൂടുതല്&zwj; റണ്&zwj;സ്&zwnj; നേടിയ താരവും സച്ചിനാണ്&zwnj;. കൂടുതല്&zwj; അന്താരാഷ്ട്ര മത്സരങ്ങള്&zwj;, ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ടസെഞ്ച്വറി, ഏകദിന ലോകകപ്പിലെ റണ്&zwj;വേട്ടക്കാരന്&zwj; എന്നിങ്ങനെ സച്ചിനൊപ്പം ചേര്&zwj;ന്നു നില്&zwj;ക്കുന്ന റെക്കോര്&zwj;ഡുകള്&zwj; നിരവധിയാണ്&zwnj;.&lt;/p&gt;&lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ്&zwnj; ന്യൂസ്&zwnj; ലൈവ്&zwnj; കാണാം&lt;/strong&gt;:https://www.youtube.com/live/s0LLVQeMmtU?si=MMU_evcdhedNdO1N&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Vipulnath P</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/sachins-first-century-turns-36-the-innings-of-the-17-year-old-who-rescued-india-articleshow-ty6gf53"/>
        </item>
        <item>
            <title><![CDATA[വിക്കറ്റ് വേട്ടയില്‍ ചരിത്രം കുറിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്; ഓസീസ് പേസറെ കാത്ത് മറ്റൊരു റെക്കോഡ് കൂടി]]></title>
            <link>https://www.asianetnews.com/cricket-sports/history-created-by-mitchell-starc-after-wicket-against-bangladesh-in-first-test-articleshow-yc3gvp0</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/history-created-by-mitchell-starc-after-wicket-against-bangladesh-in-first-test-articleshow-yc3gvp0</guid>
            <pubDate>Fri, 14 Aug 2026 13:12:06 +0530</pubDate>
            <description><![CDATA[&lt;p&gt;ഓസ്&zwnj;ട്രേലിയന്&zwj; ഫാസ്റ്റ് ബൗളര്&zwj; മിച്ചല്&zwj; സ്റ്റാര്&zwj;ക്ക് ടെസ്റ്റ് ക്രിക്കറ്റില്&zwj; പുതിയ ചരിത്രം കുറിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്&zwj; വിക്കറ്റ് നേടിയതോടെ, ടെസ്റ്റില്&zwj; ഏറ്റവും കൂടുതല്&zwj; വിക്കറ്റ് നേടുന്ന ഇടം കൈയന്&zwj; ബൗളറെന്ന റെക്കോര്&zwj;ഡ് സ്റ്റാര്&zwj;ക്ക് സ്വന്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbpmj5nvyq3p95ef7esrg1x5,imgname-gettyimages-2249881823-1764917581499.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡാര്&zwj;വിന്&zwj;: ടെസ്റ്റ് ക്രിക്കറ്റില്&zwj; ചരിത്രനേട്ടം സ്വന്തമാക്കി ഓസ്&zwnj;ട്രേലിയന്&zwj; ഫാസ്റ്റ് ബൗളര്&zwj; മിച്ചല്&zwj; സ്റ്റാര്&zwj;ക്ക്. ടെസ്റ്റില്&zwj; ഏറ്റവും കൂടുതല്&zwj; വിക്കറ്റ് നേടിയ ഇടം കൈയന്&zwj; ബൗളറെന്ന റെക്കോര്&zwj;ഡാണ് സ്റ്റാര്&zwj;ക്ക് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്&zwj; ഷദ്മാന്&zwj; ഇസ്ലാമിനെ പുറത്താക്കിയാണ് സ്റ്റാര്&zwj;ക്കിന്റെ നേട്ടം. ടെസ്റ്റില്&zwj; സ്റ്റാര്&zwj;ക്കിന്റെ 434-ാം വിക്കറ്റാണിത്. 433 വിക്കറ്റ് നേടിയ ശ്രീലങ്കന്&zwj; സ്പിന്നര്&zwj; രംഗന ഹെറാത്തിന്റെ റെക്കോര്&zwj;ഡാണ് സ്റ്റാര്&zwj;ക്ക് മറികടന്നത്. ഇതോടെ സ്റ്റാര്&zwj;ക്ക് വിക്കറ്റ് വേട്ടയില്&zwj; കപില്&zwj;ദേവിനൊപ്പവുമെത്തി.&lt;/p&gt;&lt;p&gt;ടെസ്റ്റില്&zwj; ഏറ്റവും കൂടുതല്&zwj; വിക്കറ്റുകള്&zwj; വീഴ്ത്തുന്ന പേസര്&zwj;മാരുടെ പട്ടികയിലാണ് കപിലിനൊപ്പം സ്റ്റാര്&zwj;ക്കും ഇടംപിടിച്ചത്. ടെസ്റ്റ് ചരിത്രത്തില്&zwj; ഏറ്റവും കൂടുതല്&zwj; വിക്കറ്റുകള്&zwj; നേടിയ ആദ്യ പത്ത് താരങ്ങളുടെ പട്ടികയിലേക്ക് സ്റ്റാര്&zwj;ക്കിന് ഇനി ആറ് വിക്കറ്റ് ദൂരമേ ഉള്ളു. 439 വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കന്&zwj; പേസര്&zwj; ഡെയ്ല്&zwj; സ്റ്റെയ്&zwnj;നാണ് പത്താം സ്ഥാനത്ത്. 800 വിക്കറ്റുളള മുത്തയ്യാ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, ഒന്നാം ഇന്നിംഗ്&zwnj;സില്&zwj; ഓസ്&zwnj;ട്രേലിയ 198ന് എല്ലാവരും പുറത്തായിരുന്നു.&lt;/p&gt;&lt;p&gt;ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്&zwnj;ട്രേലിയക്ക് വേണ്ടി 71 റണ്&zwj;സെടുത്ത മുന്&zwj; നായകന്&zwj; സ്റ്റീവ് സ്മിത്ത് മാത്രമാണ് തിളങ്ങിയത്. 55 റണ്&zwj;സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യന്&zwj; പേസര്&zwj; ഹസന്&zwj; മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്&zwnj;സില്&zwj; ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ഹസന്&zwj; മഹ്മൂദിന് പുറമെ ടസ്&zwnj;കിന്&zwj; അഹമ്മദും ഇബാദത്ത് ഹുസൈനും മികച്ച പിന്തുണ നല്&zwj;കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്&zwnj;ട്രേലിയയെ വെറും 53 ഓവറിലാണ് ബംഗ്ലാദേശ് എറിഞ്ഞൊതുക്കിയത്. ഓപ്പണമാരായ ട്രാവിസ് ഹെഡും(22), ജാക് വെതാറള്&zwj;ഡും(23) ചേര്&zwj;ന്ന് ഓപ്പണിംഗ് വിക്കറ്റില്&zwj; 45 റണ്&zwj;സെടുത്ത് ഭേദപ്പെട്ട തുടക്കം നല്&zwj;കിയശേഷമാണ് ഓസീസ് തകര്&zwj;ന്നടിഞ്ഞത്.&lt;/p&gt;&lt;p&gt;ജാക്ക് വെതറാള്&zwj;ഡ് (23), ട്രാവിസ് ഹെഡ് എന്നിവരെ തുടര്&zwj;ച്ചയായ ഓവറുകളില്&zwj; മടക്കി ഹസന്&zwj; മഹ്മൂദാണ് തകര്&zwj;ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്&zwj;ന്ന് മാര്&zwj;നസ് ലബുഷെയ്ന്&zwj;(1), കാമറൂണ്&zwj; ഗ്രീന്&zwj;(13) എന്നിവര്&zwj;ക്കും നിലയുറപ്പിക്കാനായില്ല. ബംഗ്ലാദേശിനെതിരെ ടെസ്റ്റില്&zwj; ഓസ്&zwnj;ട്രേലിയയുടെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്&zwnj;സ് സ്&zwnj;കോറാണിത്. 2017ല്&zwj; മിര്&zwj;പൂരില്&zwj; 217 റണ്&zwj;സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്&zwnj;കോര്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/history-created-by-mitchell-starc-after-wicket-against-bangladesh-in-first-test-articleshow-yc3gvp0"/>
        </item>
        <item>
            <title><![CDATA['എല്ലാം കൃത്യമായി നടക്കുന്നുണ്ട്'; ടീം മാനേജ്‌മെന്റും ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സും തമ്മില്‍ നല്ല ബന്ധമെന്ന് ഗില്‍]]></title>
            <link>https://www.asianetnews.com/cricket-sports/indian-captain-shubman-gill-on-player-injury-and-test-series-against-sri-lanka-articleshow-zii6apm</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/indian-captain-shubman-gill-on-player-injury-and-test-series-against-sri-lanka-articleshow-zii6apm</guid>
            <pubDate>Fri, 14 Aug 2026 18:55:02 +0530</pubDate>
            <description><![CDATA[ടീം മാനേജ്മെന്റും ബിസിസിഐ സെന്റര്&zwj; ഓഫ് എക്സലന്&zwj;സും തമ്മില്&zwj; യാതൊരുവിധ ആശയവിനിമയക്കുറവുമില്ലെന്ന് ഇന്ത്യന്&zwj; ക്യാപ്റ്റന്&zwj; ശുഭ്മാന്&zwj; ഗില്&zwj;. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി, പരിക്കേറ്റ കളിക്കാരെക്കുറിച്ച് നിരന്തരം ചര്&zwj;ച്ചകള്&zwj; നടക്കുന്നുണ്ടെന്നും നിലവിലെ 15 അംഗ ടീമില്&zwj; പൂര്&zwj;ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktfw5m66b5zpa53r9dve0qrq,imgname-shubman-gill---5--1780796805318.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊളംബൊ: ടീം മാനേജ്മെന്റും ബെംഗളൂരു ബിസിസിഐ സെന്റര്&zwj; ഓഫ് എക്സലന്&zwj;സും തമ്മില്&zwj; ആശയവിനിമയക്കുറവില്ലെന്ന് ഇന്ത്യന്&zwj; ക്രിക്കറ്റ് ടീം ക്യാപ്റ്റന്&zwj; ശുഭ്മാന്&zwj; ഗില്&zwj;. പരിക്കേറ്റ കളിക്കാരുടെ ഫിറ്റ്നസ് കാര്യത്തില്&zwj; നിരന്തരമായ ആശയവിനിമയം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്&zwj; ടീമില്&zwj; നിന്ന് മൂന്ന് താരങ്ങള്&zwj; പുറത്തായതിന് പിന്നാലെ ഇരുവിഭാഗങ്ങള്&zwj;ക്കുമിടയില്&zwj; ആശയവിനിമയ തടസ്സമുണ്ടെന്ന തരത്തില്&zwj; അഭ്യൂഹങ്ങള്&zwj; പരന്നിരുന്നു.&lt;/p&gt;&lt;p&gt;ലങ്കയ്&zwnj;ക്കെതിരെ ആദ്യ ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗില്&zwj; ഇക്കാര്യം വ്യക്തമാക്കിയത്. റിഹാബിലിറ്റേഷനിലുളള കളിക്കാരുടെ പുരോഗതി ടീം മാനേജ്മെന്റും കോംപ്&zwnj;ടെന്&zwj;സി സെന്ററും ചേര്&zwj;ന്ന് നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ''അവരുമായി നിരന്തരമായ ആശയവിനിമയമുണ്ട്. നിര്&zwj;ഭാഗ്യവശാല്&zwj; സായ് സുദര്&zwj;ശന്&zwj; ഞങ്ങള്&zwj; പ്രതീക്ഷിച്ചത്ര വേഗത്തില്&zwj; സുഖം പ്രാപിച്ചില്ല. ടെസ്റ്റ് മത്സരങ്ങളില്&zwj; റിസ്&zwnj;ക് എടുക്കാന്&zwj; കഴിെേഞ്ഞന്ന് വരില്ല. എങ്കിലും ഞങ്ങളുടെ 15 അംഗ സംഘത്തില്&zwj; ഞങ്ങള്&zwj;ക്ക് പൂര്&zwj;ണ വിശ്വാസമുണ്ട്.'' പ്രീ-മാച്ച് പ്രസ് കോണ്&zwj;ഫറന്&zwj;സില്&zwj; ഗില്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;ഗില്&zwj; തുടര്&zwj;ന്നു... ''ടെസ്റ്റിന്റെ ആദ്യ ദിവസം നന്നായി കളിക്കാന്&zwj; കഴിഞ്ഞില്ലെങ്കില്&zwj; നിങ്ങള്&zwj;ക്ക് മറ്റൊരു അവസരം ലഭിക്കും. അതിനാല്&zwj; കളിക്കാര്&zwj;ക്ക് തിരിച്ചുവരാന്&zwj; കൂടുതല്&zwj; അവസരങ്ങളുണ്ട്. അവര്&zwj;ക്ക് ആദ്യ ഇലവനില്&zwj; ഇടം നേടാന്&zwj; കഴിഞ്ഞില്ല എന്നത് ടീമിന്റെ മനോവീര്യം തകര്&zwj;ത്തിട്ടില്ല. ഞങ്ങളുടെ 15 അംഗ സംഘത്തിലുള്ളതോ, ഏതെങ്കിലും സാഹചര്യത്തില്&zwj; പ്ലേയിംഗ് ഇലവനില്&zwj; അവസരം ലഭിക്കുന്നതോ ആയ ആര്&zwj;ക്കും നന്നായി കളിക്കാനും വിജയം സമ്മാനിക്കാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.'' അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;വാഷിംഗ്ടണ്&zwj; സുന്ദര്&zwj; പരിക്കില്&zwj; നിന്ന് പൂര്&zwj;ണ്ണമുക്തനാവാത്തതിനാല്&zwj; രവീന്ദ്ര ജേഡജയെ മാത്രമാകും ടീം ഏക ഓള്&zwj;റൗണ്ടറായി പരമ്പരയില്&zwj; പരീക്ഷിക്കുക. എങ്കിലും യുവതാരം മാനവ് സുതര്&zwj; അവസരം ലഭിച്ചാല്&zwj; മികച്ച സംഭാവന നല്&zwj;കുമെന്ന പ്രതീക്ഷയിലാണ് ഗില്&zwj;. ''മാനവ് സുതറിന് ബാറ്റിംഗില്&zwj; കഴിവുകളുണ്ട്. തീര്&zwj;ച്ചയായും കുറച്ച് അനുഭവസമ്പത്തും ആത്മവിശ്വാസവും ആവശ്യമാണ്, അത് കളത്തിലിറങ്ങി റണ്&zwj;സ് നേടുമ്പോള്&zwj; മാത്രമേ ലഭിക്കൂ. ഈ പരമ്പരയില്&zwj; സുതര്&zwj; അത് ചെയ്യുമെന്ന് ഞാന്&zwj; പ്രതീക്ഷിക്കുന്നു. മികച്ച ബോളിങ് വൈഭവമുള്ളവനാണ് സുതര്&zwj;. നമ്പര്&zwj; 8 ബാറ്ററാകാനുള്ള പൊട്ടന്&zwj;ഷ്യല്&zwj; അവനുണ്ട്.'' ഗില്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;ടീമില്&zwj; മാറ്റങ്ങള്&zwj; വന്നെങ്കിലും പരമ്പരയ്ക്ക് മുന്നോടിയായി ആവശ്യത്തിന് തയ്യാറെടുപ്പുകള്&zwj; നടത്താന്&zwj; ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഗില്&zwj; വിശ്വസിക്കുന്നു. കഴിഞ്ഞ മാസം ചില താരങ്ങള്&zwj; ഇന്ത്യ എ മത്സരങ്ങളില്&zwj; കളിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/indian-captain-shubman-gill-on-player-injury-and-test-series-against-sri-lanka-articleshow-zii6apm"/>
        </item>
        <item>
            <title><![CDATA[ബ്രസീലുമായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്‍ഗണന; ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറി]]></title>
            <link>https://www.asianetnews.com/football-sports/india-withdraws-from-asean-cup-for-prioritise-friendly-against-brazil-articleshow-znow497</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/india-withdraws-from-asean-cup-for-prioritise-friendly-against-brazil-articleshow-znow497</guid>
            <pubDate>Thu, 13 Aug 2026 18:17:03 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് മുൻഗണന നൽകുന്നതിനായി ഇന്ത്യ പ്രഥമ ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറി. ഒരേ സമയം രണ്ട് ടൂർണമെന്റുകളിലും കളിക്കാൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനമെന്ന് എഐഎഫ്എഫ് അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4ajf80rjr534jz67e83td2t,imgname-india-football-1756996542488.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കുന്നതില്&zwj; ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി, പ്രഥമ ഫിഫ ആസിയാന്&zwj; കപ്പില്&zwj; നിന്ന് ഇന്ത്യ പിന്മാറി. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്&zwj; സെക്രട്ടറി എം സത്യനാരായണനാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. തെക്കുകിഴക്കന്&zwj; ഏഷ്യയിലെ മികച്ച ടീമുകള്&zwj;ക്കൊപ്പം കളിക്കാനുള്ള സുവര്&zwj;ണ്ണാവസരമാണ് ഈ തീരുമാനത്തിലൂടെ ഇന്ത്യക്ക് നഷ്ടമാകുന്നത്. 'ബ്രസീലിനെതിരെയും ഫിഫ ആസിയാന്&zwj; കപ്പിലും ഒരേസമയം കളിക്കാന്&zwj; കഴിയില്ല എന്നതിനാലാണ് ഞങ്ങള്&zwj; ആസിയാന്&zwj; കപ്പില്&zwj; നിന്ന് പിന്മാറിയത്.' സത്യനാരായണന്&zwj; പിടിഐയോട് പറഞ്ഞു.&lt;/p&gt;&lt;p&gt;സെപ്റ്റംബര്&zwj; 21 മുതല്&zwj; ഒക്ടോബര്&zwj; 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര വിന്&zwj;ഡോയിലാണ് ആസിയാന്&zwj; കപ്പ് നിശ്ചയിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട ടീമുകളില്&zwj; ഉള്&zwj;പ്പെട്ടിരുന്ന ഇന്ത്യയെ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്&zwj; എന്നിവര്&zwj; അടങ്ങുന്ന ഡിവിഷന്&zwj; 1 ഗ്രൂപ്പ് എ-യിലാണ് ഉള്&zwj;പ്പെടുത്തിയിരുന്നത്. എന്നാല്&zwj; ഒക്ടോബര്&zwj; 3ന് കൊല്&zwj;ക്കത്തയിലെ സാള്&zwj;ട്ട് ലേക്ക് സ്റ്റേഡിയത്തില്&zwj; ബ്രസീലിനെതിരെ ഇന്ത്യയുടെ മത്സരം ഉറപ്പായതോടെയാണ് ഷെഡ്യൂളില്&zwj; പ്രതിസന്ധിയുണ്ടായത്. ആദ്യം ഒരു ഡെവലപ്മെന്റല്&zwj; ടീമിനെ ആസിയാന്&zwj; കപ്പിനായി അയക്കാനും സീനിയര്&zwj; ടീമിനെ ബ്രസീല്&zwj; മത്സരത്തിനായി നിലനിര്&zwj;ത്താനും എഐഎഫ്എഫ് ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.&lt;/p&gt;&lt;p&gt;പകരം ഈ അന്താരാഷ്ട്ര വിന്&zwj;ഡോയില്&zwj; മറ്റ് സൗഹൃദ മത്സരങ്ങള്&zwj; സംഘടിപ്പിക്കാനാണ് ഫെഡറേഷന്റെ തീരുമാനം. ഇന്ത്യന്&zwj; ഫുട്&zwnj;ബോളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായിട്ടാണ് ബ്രസീലിനെതിരെയുള്ള പോരാട്ടം വിലയിരുത്തപ്പെടുന്നത്. കൂടാതെ 2026 ഫിഫ ലോകകപ്പില്&zwj; കളിച്ച കേപ് വെര്&zwj;ഡെ, ഇറാന്&zwj; തുടങ്ങിയ ടീമുകളുമായും സൗഹൃദ മത്സരങ്ങള്&zwj; കളിക്കാന്&zwj; ഫെഡറേഷന്&zwj; ലക്ഷ്യമിടുന്നുണ്ട്. എന്നാല്&zwj; ഇവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;2027 എഎഫ്&zwnj;സി ഏഷ്യന്&zwj; കപ്പിലേക്ക് യോഗ്യത നേടാനാകാതെ ഇന്ത്യന്&zwj; ഫുട്&zwnj;ബോള്&zwj; പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ആസിയാന്&zwj; കപ്പില്&zwj; നിന്നുള്ള ഈ പിന്മാറ്റം. ശക്തരായ എതിരാളികള്&zwj;ക്കെതിരെ കൂടുതല്&zwj; മത്സരങ്ങള്&zwj; കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐഎഫ്എഫ് ഇപ്പോള്&zwj; ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/india-withdraws-from-asean-cup-for-prioritise-friendly-against-brazil-articleshow-znow497"/>
        </item>
    </channel>
</rss>
