<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 17 May 2026 10:39:09 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[നിലനില്‍പ്പിന്‍റെ പോരാട്ടം; ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഇന്ന് മുഖാമുഖം]]></title>
            <link>https://www.asianetnews.com/cricket-sports/ipl-2026-dc-vs-rr-delhi-capitals-vs-rajasthan-royals-facing-each-for-a-must-win-articleshow-hla7gt5</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ipl-2026-dc-vs-rr-delhi-capitals-vs-rajasthan-royals-facing-each-for-a-must-win-articleshow-hla7gt5</guid>
            <pubDate>Sun, 17 May 2026 10:36:05 +0530</pubDate>
            <description><![CDATA[ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഇന്ന് ഡൽഹിയിൽ ഏറ്റുമുട്ടും. വൻ ജയം ലക്ഷ്യമിട്ട് ഡൽഹി ഇറങ്ങുമ്പോൾ, സീസണിലെ മോശം ഫോം തിരുത്തി ജയത്തോടെ മുന്നേറാനാണ് രാജസ്ഥാൻ റോയൽസ് ശ്രമിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqjdmjp7jxb3pjjk1f4qet1h,imgname-dc-vs-rr-match-results-1777661004486.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഐപിഎല്ലില്&zwj; പ്ലേ ഓഫ് പ്രതീക്ഷകളുമായി ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഇന്ന് നേർക്കുനേർ വരും. രാത്രി 7.30ന് ഡൽഹി അരുണ്&zwj; ജെയ്&zwnj;റ്റ്&zwnj;ലി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിച്ചാല്&zwj; ഏറ്റവുമധികം ഗുണം ചെയ്യുക റോയല്&zwj;സിനാണ്. വന്&zwj; ജയത്തില്&zwj; കുറഞ്ഞതൊന്നും ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിന് ഗുണം ചെയ്യില്ല.&lt;/p&gt;&lt;h2&gt;മിന്നും ജയത്തിനായി ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ്&lt;/h2&gt;&lt;p&gt;ഐപിഎല്&zwj; 2026-ല്&zwj; നിലനിൽപ്പിന്&zwj;റെ പോരാട്ടമാണ് ഇന്ന് രാജസ്ഥാന്&zwj; റോയല്&zwj;സും ഡല്&zwj;ഹി ക്യാപിറ്റല്&zwj;സും തമ്മില്&zwj;. 10 പോയിന്&zwj;റുള്ള ഡൽഹിക്കും 12 പോയിന്&zwj;റുള്ള രാജസ്ഥാനും പ്ലേ ഓഫ് പ്രതീക്ഷകള്&zwj; ഇതുവരെ അവസാനിച്ചിട്ടില്ല. ഇന്ന് ജയിക്കുവർക്ക് പ്ലേ ഓഫിലേക്ക് കൂടുതൽ പ്രതീക്ഷവെക്കാം. തുടർച്ചയായി കുറഞ്ഞ സ്കോറിൽ പുറത്തായ കെ എൽ രാഹുലിന്&zwj;റെ മോശം പ്രകടനമാണ് ഡൽഹിയുടെ പ്രധാന തലവേദന. ഡേവിഡ് മില്ലറുടെ കില്ലിങ് പ്രകടനമടക്കം ടീമിന് കരുത്താണെങ്കിലും മോശം റൺറേറ്റ് നൽകുന്ന സമ്മർദമുണ്ട് ടീമിന്. പഞ്ചാബിന് എതിരെ 210 റൺസ് ചേസ് ചെയ്&zwnj;ത് ജയിച്ചതിന്&zwj;റെ ആത്മവിശ്വാസമുണ്ടാകും ഡൽഹിക്ക് ഇന്നിറങ്ങുമ്പോൾ. നായകൻ അക്&zwnj;സര്&zwj; പട്ടേലിന്&zwj;റെ ഓള്&zwj;റൗണ്ട് പ്രകടനമടക്കം കാത്തിരിക്കുന്നു ആരാധകർ. ഇന്ന് മിന്നും ജയം നേടിയില്ലെങ്കില്&zwj; ഏറെക്കുടെ സാധ്യതകൾ അവസാനിക്കുമെന്നിരിക്കെ ജീവൻമരണ പോരാട്ടം നടത്തും ഡൽഹിയെന്നുറപ്പ്.&lt;/p&gt;&lt;h3&gt;രാജസ്ഥാന്&zwj; റോയല്&zwj;സിനും തിരുത്താനേറേ&lt;/h3&gt;&lt;p&gt;രാജസ്ഥാന്&zwj; റോയല്&zwj;സാവട്ടെ മിന്നി തുടങ്ങിയൊരു സീസൺ മങ്ങിപ്പോയതിന്&zwj;റെ നിരാശയിലാണ്. വെടിക്കെട്ട് ബാറ്റര്&zwj;മാരായ വൈഭവ് സൂര്യവൻശിയും യശ്വസി ജയ്സ്വാളുമടങ്ങിയ ടീമായിട്ടും പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ ടീമിനാകുന്നില്ല. ഓപ്പണിങ് പാളിയാൽ ടീം തകർന്നടിയും എന്നതാണ് അവസ്ഥ. പേസര്&zwj; ജോഫ്ര ആർച്ചറൊഴികെ മറ്റ് ബോളർമാരും നിരാശപ്പെടുത്തുന്നു. പോസിറ്റീവ് റൺറേറ്റാണ് രാജസ്ഥാന്&zwj;റെ പ്രതീക്ഷ. ഇന്ന് ജയിച്ച് റോയല്&zwj;സ് 14 പോയിന്&zwj;റിലെത്തിയാൽ ആരാധകർ ഹാപ്പി. പക്ഷേ, രാജസ്ഥാന്&zwj;റെ ഇന്ത്യൻ പേസർമാർ തിളങ്ങിയാലേ ടീമിന് മുന്നേറാനാകൂ. നേർക്കുനേർ ഏറ്റുമുട്ടിയ 31 മത്സരങ്ങളിൽ ഡൽഹി 16-ലും രാജസ്ഥാൻ 15-ലും വിജയിച്ചു എന്നതാണ് ചരിത്രം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ipl-2026-dc-vs-rr-delhi-capitals-vs-rajasthan-royals-facing-each-for-a-must-win-articleshow-hla7gt5"/>
        </item>
        <item>
            <title><![CDATA[ഒരു കളിയില്‍ പലവട്ടം തലമാറി ഓറഞ്ച് ക്യാപ്, ഒടുവിലെത്തിയത് സുദര്‍ശന്‍റെ തലയില്‍, ക്ലാസൻ വീണു, സഞ്ജുവിന്‍റെ സ്ഥാനത്തിന് മാറ്റമില്ല]]></title>
            <link>https://www.asianetnews.com/gallery/cricket-sports/orange-caps-musical-chairs-sudarsan-grabs-it-klaasen-drops-sanju-samson-stays-eighth-place-g6gq7wr</link>
            <guid isPermaLink="true">https://www.asianetnews.com/gallery/cricket-sports/orange-caps-musical-chairs-sudarsan-grabs-it-klaasen-drops-sanju-samson-stays-eighth-place-g6gq7wr</guid>
            <pubDate>Sun, 17 May 2026 10:21:44 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്ലില്&zwj; ഒരു മത്സരത്തിനിടെ ഓറഞ്ച് ക്യാപ് പലതവണ തലമാറി. ഗുജറാത്ത് താരങ്ങളായ ശുഭ്മാൻ ഗില്ലും സായ് സുദർശനും തമ്മിലായിരുന്നു പോരാട്ടം, ഒടുവിൽ രണ്ട് റൺസ് ലീഡിൽ സുദർശൻ ക്യാപ് സ്വന്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h0wcnmknea0240msdf0yv3h6,imgname-Sai-Sudarshan-1684579996277.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഐപിഎല്ലില്&zwj; ഒരു മത്സരത്തിനിടെ ഓറഞ്ച് ക്യാപ് പലതവണ തലമാറി. ഗുജറാത്ത് താരങ്ങളായ ശുഭ്മാൻ ഗില്ലും സായ് സുദർശനും തമ്മിലായിരുന്നു പോരാട്ടം, ഒടുവിൽ രണ്ട് റൺസ് ലീഡിൽ സുദർശൻ ക്യാപ് സ്വന്തമാക്കി.&lt;/p&gt;&lt;img&gt;&lt;p&gt;ഐപിഎല്ലില്&zwj; ഒരു മത്സരത്തില്&zwj; തന്നെ പലവട്ടം തലമാറി ഓറഞ്ച് ക്യാപ്. ആദ്യം ഗുജറാത്ത ഓപ്പണര്&zwj; സായ് സൂുദര്&zwj;ശന്&zwj;റെ തലയിലെത്തിയ ക്യാപ് സുദര്&zwj;ശന്&zwj; പരിക്കേറ്റ് മടങ്ങുകയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്&zwj; അര്&zwj;ധസെഞ്ചുറി നേടുകയും ചെയ്തോടെ ഗില്ലിന്&zwj;റെ തലയിലായി.&lt;/p&gt;&lt;img&gt;&lt;p&gt;ഗില്&zwj; പുറത്തായശേഷം നേരത്തെ 22 റണ്&zwj;സെടുത്ത് കൈമുട്ടിന് പരിക്കേറ്റ് മടങ്ങിയ സുദര്&zwj;ശന്&zwj; വീണ്ടും ക്രീസിലെത്തിയതോടെയാണ് ഓറഞ്ച് ക്യാപ് വീണ്ടും തല മാറിയത്. സുദര്&zwj;ശന്&zwj; അര്&zwj;ധസെഞ്ചുറി നേടി പുറത്താകാതെ നിന്നെങ്കിലും ഗുജറാത്ത് 29 റണ്&zwj;സിന് തോറ്റിരുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ഇന്നിംഗ്സിലെ അവാന ഓവറില്&zwj; കാമറൂണ്&zwj; ഗ്രീനിനെ സിക്സിന് പറത്തി സുദര്&zwj;ശന്&zwj; അര്&zwj;ധസെഞ്ചുറി തികച്ചതിനപൊപ്പം ഗില്ലിനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 13 കളികളില്&zwj; 157.83 സ്ട്രൈക്ക് റേറ്റിലും 46.17 ശരാശരിയിലും 554 റണ്&zwj;സെടുത്താണ് സുദര്&zwj;ശന്&zwj; ഒന്നാമനായത്.&lt;/p&gt;&lt;img&gt;&lt;p&gt;കൊല്&zwj;ക്കത്തക്കെതിരെ 49 പന്തില്&zwj; 85 റണ്&zwj;സെടുത്ത ഗുജറാത്ത് നായകന്&zwj; ശുഭ്മാന്&zwj; ഗില്&zwj; ആണ് റണ്&zwj;വേട്ടയില്&zwj; രണ്ടാമത്. 12 മത്സരങ്ങളില്&zwj; 160.46 സ്ട്രൈക്ക് റേറ്റിലും 46 ശരാശരിയിലും 552 റണ്&zwj;സെടുത്താണ് ഗില്&zwj; രണ്ടാം സ്ഥാനത്തെത്തിയത്.&lt;/p&gt;&lt;img&gt;&lt;p&gt;ഗില്ലിന്&zwj;റെയും സുദര്&zwj;ശന്&zwj;റെയും റണ്&zwj;വേട്ടയില്&zwj; ഹെന്&zwj;റിച്ച് ക്ലാസന്&zwj; ഓറഞ്ച് ക്യാപ് തലയില്&zwj; നിന്ന് അഴിച്ച് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. 12 മത്സരങ്ങളില്&zwj; 508 റണ്&zwj;സുമായാണ് ക്ലാസന്&zwj; മൂന്നാം സ്ഥാനത്ത് തുടരുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;ഗില്ലും സുദര്&zwj;ശനും അടിച്ചു കയഖിയതോടെ കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ അപരാജിത സെഞ്ചുറിയോടെ മൂന്നാം സ്ഥാനത്തായിരുന്ന കോലി പുതിയ പട്ടികയില്&zwj; നാലാം സ്ഥാനത്തേക്ക് വീണു. 12 മത്സരങ്ങളില്&zwj; 484 റണ്&zwj;സുമായാണ് കോലി നാലാം സ്ഥാനത്തുള്ളത്.&lt;/p&gt;&lt;img&gt;&lt;p&gt;12 മത്സരങ്ങളില്&zwj; നിന്ന് 481 റണ്&zwj;സടിച്ച ഹൈദരാബാദ് ഓപ്പണര്&zwj; അഭിഷേക് ശര്&zwj;മയാണ് റണ്&zwj;വേട്ടക്കാരില്&zwj; ടോപ് ഫൈവിലെത്തിയത്. 209.13 സ്ട്രൈക്ക് റേറ്റും 43.73 ശരാശരിയും അഭിഷേകിനുണ്ട്.&lt;/p&gt;&lt;img&gt;&lt;p&gt;ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ് ഓപ്പണര്&zwj; കെ എല്&zwj; രാഹുല്&zwj; 477 റണ്&zwj;സുമായി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്&zwj; തിളങ്ങാനാവാഞ്ഞതാണ് രാഹുലിന് തിരിച്ചടിയായത്.&lt;/p&gt;&lt;img&gt;&lt;p&gt;സായ് സുദര്&zwj;ശനും ശുഭ്മാൻ ഗില്ലും അടിച്ചു കയറിയെങ്കിലും ചെന്നൈ സൂപ്പര്&zwj; കിംഗ്സിന്&zwj;റെ മലയാളി താരം സഞ്ജു സാംസണ്&zwj; എട്ടാം സ്ഥാനം നിലനിര്&zwj;ത്തി. 12 മത്സരങ്ങളില്&zwj; 450 റണ്&zwj;സുമായാണ് സഞ്ജു എട്ടാം സ്ഥാനത്ത് നില്&zwj;ക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopala krishnan</dc:creator>
            <atom:link href="https://www.asianetnews.com/gallery/cricket-sports/orange-caps-musical-chairs-sudarsan-grabs-it-klaasen-drops-sanju-samson-stays-eighth-place-g6gq7wr"/>
        </item>
        <item>
            <title><![CDATA[സെമെന്യോയുടെ ബാക്ക്‌ഹീല്‍ മാജിക്; മാഞ്ചസ്റ്റർ സിറ്റിക്ക് എട്ടാം എഫ്‌എ കപ്പ് കിരീടം]]></title>
            <link>https://www.asianetnews.com/football-sports/emirates-fa-cup-final-2026-antoine-semenyo-flick-gave-manchester-city-8th-title-articleshow-cqgg59e</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/emirates-fa-cup-final-2026-antoine-semenyo-flick-gave-manchester-city-8th-title-articleshow-cqgg59e</guid>
            <pubDate>Sun, 17 May 2026 09:57:37 +0530</pubDate>
            <description><![CDATA[എഫ്&zwnj;എ കപ്പ് ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടി. 71-ാം മിനിറ്റിൽ അന്&zwj;റോയിൻ സെമെന്യോ നേടിയ ബാക്ക്ഹീൽ ഗോളാണ് സിറ്റിയുടെ വിജയത്തിന് വഴിയൊരുക്കിയത്. ഇതോടെ സിറ്റി എട്ടാം തവണയാണ് എഫ്&zwnj;എ കപ്പ് കിരീടം സ്വന്തമാക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krt302femvzdqsp7shjq6f9k,imgname-manchester-city-1778992024046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വെംബ്ലി:&lt;/strong&gt; എഫ്&zwnj;എ കപ്പിൽ കരുത്തരായ ചെൽസിയെ തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ മിന്നും ജയം. സിറ്റിയുടെ എട്ടാം എഫ്&zwnj;എ കപ്പ് കിരീട നേട്ടമാണിത്. അതിശയിപ്പിക്കുന്ന ബാക്ക്&zwnj;ഹീലിലൂടെ 71- മിനിറ്റിൽ അന്&zwj;റോയിൻ സെമെന്യോയാണ് സിറ്റിയുടെ വിജയ ഗോള്&zwj; നേടിയത്.&lt;/p&gt;&lt;h2&gt;അന്&zwj;റോയിൻ സെമെന്യോ സിറ്റിയുടെ ഹീറോ&lt;/h2&gt;&lt;p&gt;വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ചെൽസിയെ 1-0 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ചാമ്പ്യന്&zwj;മാരായി. മത്സരത്തിന്&zwj;റെ 72-ാം മിനിറ്റിൽ ഏർലിങ് ഹാലൻഡിന്&zwj;റെ പാസിൽ നിന്ന് അന്&zwj;റോയിൻ സെമെന്യോ നേടിയ മനോഹരമായ ബാക്ക്ഹീൽ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്&zwj;റായ എഫ്എ കപ്പിന്&zwj;റെ 145-ാമത് പതിപ്പായിരുന്നു ഇത്. എട്ടാമത്തെ എഫ്എ കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി, ഈ നേട്ടത്തില്&zwj; ചെൽസി, ലിവർപൂൾ, ടോട്ടനം എന്നീ ക്ലബ്ബുകൾക്കൊപ്പമെത്തി.&lt;/p&gt;&lt;h3&gt;സ്റ്റൈലിഷ് ഫിനിഷിംഗ്&lt;/h3&gt;&lt;p&gt;കലാശപ്പോരില്&zwj; കിക്കോഫിന് പിന്നാലെ ആക്രമിച്ച തുടങ്ങിയ ഇരു ടീമുകളും ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം മുന്നേറി. അവസരങ്ങൾ ലഭിച്ചെങ്കിലും സിറ്റിക്ക് മുന്നിൽ ചെൽസിയുടെ ഗോളി റോബർട്ട് സാഞ്ചെസ് കരുത്തോടെ നിന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മൊമന്&zwj;റ് ഓഫ് ദ ഡേയായി ഹാലന്&zwj;ഡിന്&zwj;റെ പാസിൽ അന്&zwj;റോയിൻ സെമെന്യോയുടെ സ്റ്റൈലിഷ് ഫിനിഷ് സിറ്റിക്ക് എട്ടാം എഫ്&zwnj;എ കപ്പ് സമ്മാനിക്കുകയായിരുന്നു. പിന്നെ അവസാനം വരെ കൂടുതൽ ട്വിസ്റ്റുകൾക്ക് ഇടം നൽകാതെ സിറ്റി പിടിച്ചുനിന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;OH. MY. WORD.Antoine Semenyo with a sensational flick to light up this #EmiratesFACup Final and give @ManCity the breakthrough  @BBCMOTD, @footballontnt and HBO Max pic.twitter.com/6WEjBKOHKS&lt;/p&gt;&lt;p&gt;&mdash; Emirates FA Cup (@EmiratesFACup) May 16, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/emirates-fa-cup-final-2026-antoine-semenyo-flick-gave-manchester-city-8th-title-articleshow-cqgg59e"/>
        </item>
        <item>
            <title><![CDATA[ഇന്ന് ജയിച്ചേ തീരൂ; എതിരാളികള്‍ ആര്‍സിബി, അഞ്ച് തോല്‍വികളുടെ ക്ഷീണം മാറ്റാന്‍ പഞ്ചാബ് കിങ്‌സ്]]></title>
            <link>https://www.asianetnews.com/cricket-sports/ipl-2026-punjab-kings-vs-royal-challengers-bengaluru-preview-pbks-have-a-must-win-today-articleshow-l965qvy</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ipl-2026-punjab-kings-vs-royal-challengers-bengaluru-preview-pbks-have-a-must-win-today-articleshow-l965qvy</guid>
            <pubDate>Sun, 17 May 2026 09:21:38 +0530</pubDate>
            <description><![CDATA[&lt;p&gt;പ്ലേ ഓഫിലേക്ക് ഇതാ എത്തി എന്ന് തോന്നിപ്പിച്ചടുത്ത് നിന്ന് ഒരൊറ്റ വീഴ്&zwnj;ചയാണ് പഞ്ചാബ് കിംങ്&zwnj;സ് ആരാധകര്&zwj; പിന്നീട് കണ്ടത്. അവസാന അഞ്ചിലും തോറ്റ ടീം പരുങ്ങലിലാവുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krm6nan2bgfxnhx05qjc9enn,imgname-20260514486l-1778794539682.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ധരംശാല: &lt;/strong&gt;ഐപിഎല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ് ഇന്നിറങ്ങും. പോയിന്&zwj;റ് പട്ടികയിൽ ഒന്നാമതുള്ള റോയൽ ചലഞ്ചേഴ്&zwnj;സ് ബെംഗളൂരു ആണ് എതിരാളികൾ. വൈകിട്ട് 3.30ന് ധരംശാലയിലാണ് മത്സരം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും തോറ്റ പഞ്ചാബ് കിങ്&zwnj;സ് വിജയവഴിയില്&zwj; തിരിച്ചെത്താന്&zwj; കൊതിച്ചാണ് ആര്&zwj;സിബിയെ ധരംശാലയില്&zwj; നേരിടുക. ഒരു പരാജയം കൂടി സംഭവിച്ചാല്&zwj; അത് പഞ്ചാബിന്&zwj;റെ പ്ലേ ഓഫ് പ്രതീക്ഷകള്&zwj; തുലാസിലാക്കും.&amp;nbsp;&lt;/p&gt;&lt;h2&gt;പഞ്ചാബിന് പ്രശ്&zwnj;നം ബൗളിംഗ്, അവസാന അഞ്ചിലും തോല്&zwj;വി&lt;/h2&gt;&lt;p&gt;ഹൈ-വോൾട്ടേജ് മാസ് തുടക്കമായിരുന്നു സീസണിന്&zwj;റെ തുടക്കത്തില്&zwj; പഞ്ചാബ് കിങ്&zwnj;സിന്&zwj;റേത്. ആദ്യ ഏഴിൽ ആറിലും മിന്നും ജയവുമായി കുതിച്ചിരുന്നു ശ്രേയസ് അയ്യരും സംഘവും. മഴ മുടക്കിയ ഒരു പോയിന്&zwj;റും ചേർന്നാല്&zwj; ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയിന്&zwj;റായിരുന്നു തുടക്കത്തില്&zwj; പഞ്ചാബിന്&zwj;റെ സമ്പാദ്യം. എന്നാല്&zwj; പ്ലേ ഓഫിലേക്ക് ഇതാ എത്തി എന്ന് തോന്നിപ്പിച്ചടുത്ത് നിന്ന് ഒരൊറ്റ വീഴ്&zwnj;ചയാണ് പഞ്ചാബ് കിംങ്&zwnj;സ് ആരാധകര്&zwj; പിന്നീട് കണ്ടത്. അവസാന അഞ്ചിലും തോറ്റ ടീം പരുങ്ങലിലായി.&lt;/p&gt;&lt;p&gt;ബാറ്റിങ് മാത്രമല്ല ട്വന്&zwj;റി 20-യെന്ന് പഞ്ചാബ് തിരിച്ചറിഞ്ഞു. 200-ന് മുകളിൽ സ്കോർ ചെയ്&zwnj;തിട്ടും പ്രതിരോധിക്കാനാവാതെ തോൽവികള്&zwj; ഏറ്റുവാങ്ങി. അവസാന ഓവറുകളിൽ റൺസ് പ്രതിരോധിക്കാൻ അർഷ്&zwnj;ദീപ് സിംഗിനൊപ്പം മറ്റൊരു സ്പെഷ്യൽ പേസര്&zwj; ഇല്ലാത്തതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്&zwnj;നം. മധ്യ ഓവറുകളിൽ സ്&zwnj;പിന്നര്&zwj; യുസ്&zwnj;വേന്ദ്ര ചഹൽ വിക്കറ്റെടുക്കാത്തതും പഞ്ചാബിന് ആശങ്കയാണ്. 11 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റ് മാത്രമാണ് ചഹൽ ഈ സീസണില്&zwj; നേടിയത്. ഈ പ്രശ്&zwnj;നങ്ങളെല്ലാം പരിഹരിച്ചാലേ പഞ്ചാബ് കിങ്&zwnj;സിന് പ്ലേ ഓഫിലേക്ക് മുന്നേറാനാകൂ.&lt;/p&gt;&lt;h3&gt;ആര്&zwj;സിബി ടേബിള്&zwj; ടോപ്പേഴ്&zwnj;സ്&lt;/h3&gt;&lt;p&gt;അതേസമയം, നിലവില്&zwj; പോയിന്&zwj;റ് പട്ടികയിലെ മുമ്പൻമാരായി ആവേശത്തോടെയാണ് നിലവിലെ ചാമ്പ്യൻമാരായ റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരു മുന്നേറുന്നത്. സെഞ്ച്വറിയടിച്ച സൂപ്പര്&zwj; താരം വിരാട് കോലിയടക്കം മിന്നും ഫോമിൽ. മീഡിയം പേസര്&zwj; ഭുവനേശ്വര്&zwj; കുമാറിന്&zwj;റെ വിന്&zwj;റേജ് ക്ലാസിക് സ്വിങ്ങിനെ മറികടന്ന് വേണം പഞ്ചാബ് ബാറ്റർമാർക്ക് ഇന്ന് മികച്ച സ്കോറിലേക്കെത്താൻ.&lt;/p&gt;&lt;h3&gt;ഇഞ്ചോടിഞ്ച് മുന്&zwj; കണക്കുകള്&zwj;&lt;/h3&gt;&lt;p&gt;മുമ്പ് ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയ 37 മത്സരങ്ങളില്&zwj; ആർസിബിക്ക് 19 ജയവും പഞ്ചാബിന് 18 ജയവും നേടാനായി. കിരീട വരൾച്ചയുടെ കെട്ട കാലത്തിന് ശേഷം കഴിഞ്ഞ ഫൈനലിൽ പഞ്ചാബിനെ തോൽപിച്ചാണ് ആര്&zwj;സിബി കപ്പടിച്ചത്. ഇന്ന് അത്തരമൊരു കെട്ടകാലത്തെ മറികടക്കാനാണ് പഞ്ചാബ് കിങ്&zwnj;സ് ഇറങ്ങുന്നതെന്നത് മറ്റൊരു കൗതുകം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ipl-2026-punjab-kings-vs-royal-challengers-bengaluru-preview-pbks-have-a-must-win-today-articleshow-l965qvy"/>
        </item>
        <item>
            <title><![CDATA[ഗുജറാത്തിനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത, ടൈറ്റൻസിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കാത്തിരിപ്പ്]]></title>
            <link>https://www.asianetnews.com/cricket-sports/kkr-keep-playoff-hopes-alive-gujarat-titans-forced-to-wait-for-qualification-after-shock-defeat-articleshow-gi0gsnf</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kkr-keep-playoff-hopes-alive-gujarat-titans-forced-to-wait-for-qualification-after-shock-defeat-articleshow-gi0gsnf</guid>
            <pubDate>Sat, 16 May 2026 23:43:43 +0530</pubDate>
            <description><![CDATA[&lt;p&gt;തോല്&zwj;വിയോടെ 16 പോയിന്&zwj;റുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പര്&zwj; കിംഗ്സിനെതിരായ അവസാന ഹോം മത്സരം വരെ കാത്തിരിക്കണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krrzwwspmzm0m5hdvyyr71dt,imgname-shubman-gill-1778955219766.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്&zwj;ക്കത്ത: &lt;/strong&gt;ഐപിഎല്ലില്&zwj; പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്&zwj;സിനെ 29 റണ്&zwj;സിന് തകര്&zwj;ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്&zwj;ത്തി കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത് കൊല്&zwj;ക്കത്ത ഉയര്&zwj;ത്തിയ 248 റൺസിന്&zwj;റെ കൂറ്റന്&zwj; വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിനായി 49 പന്തില്&zwj; 85 റണ്&zwj;സെടുത്ത് ക്യാപ്റ്റൻ ശുഭ്മാന്&zwj; ഗില്ലും 35 പന്തില്&zwj; 57 റണ്&zwj;സെടുത്ത് ജോസ് ബട്&zwnj;ലറും 28 പന്തില്&zwj; 53 റണ്&zwj;സെടുത്ത് പുറത്താകാതെ നിന്ന സായ് സുദര്&zwj;ശനും പൊരുതിയെങ്കിലും 20 ഓവറില്&zwj; 4 വിക്കറ്റ് നഷ്ടത്തില്&zwj; 218 റണ്&zwj;സിലെത്താനെ കഴിഞ്ഞുള്ളു.&amp;nbsp;&lt;/p&gt;&lt;p&gt;കൊല്&zwj;ക്കത്തക്കായി സുനില്&zwj; നരെയ്ൻ നാലോവറില്&zwj; 29 റണ്&zwj;സിന് 2 വിക്കറ്റെടുത്ത് ബൗളിംഗില്&zwj; തിളങ്ങി. തോല്&zwj;വിയോടെ 16 പോയിന്&zwj;റുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പര്&zwj; കിംഗ്സിനെതിരായ അവസാന ഹോം മത്സരം വരെ കാത്തിരിക്കണം. അതേസമയം ജയത്തോടെ 11 മത്സരങ്ങളില്&zwj; 11 പോയിന്&zwj;റുമായി കൊല്&zwj;ക്കത്ത പ്ലേ ഓഫിലെത്താനുള്ള നേരിയ പ്രതീക്ഷ നിലനിര്&zwj;ത്തി. സ്കോര്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്&zwj; 247-2, ഗുജറാത്ത് ടൈറ്റന്&zwj;സ് 20 ഓവറില്&zwj; 218-4.&lt;/p&gt;&lt;p&gt;248 റണ്&zwj;സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് സായ് സുദര്&zwj;ശനും ക്യാപ്റ്റൻ ശുഭ്മാന്&zwj; ഗില്ലും ചേര്&zwj;ന്ന് മികച്ച തുടക്കമാണ് നല്&zwj;കിയത്. ആദ്യ മൂന്നോവറില്&zwj; ഇരുവരും ചേര്&zwj;ന്ന് 42 റണ്&zwj;സ് അടിച്ചെടുത്തു. എന്നാല്&zwj; മതീഷ പതിരാന എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്&zwj; സായ് സുദര്&zwj;ശന്&zwj; ഇടത് കൈമുട്ടിന് പരിക്കേറ്റ് മടങ്ങിയത് ഗുജറാത്തിന് തിരിച്ചടിയായി. മൂന്നാം നമ്പറിലിറങ്ങിയ നിഷാന്ത് സിന്ധുവിനെ സുനില്&zwj; നരെയ്ന്&zwj; അ&zwj;ഞ്ചാം ഓവറിലെ ആദ്യ പന്തില്&zwj; പുറത്താക്കിയതോടെ ഗുജറാത്തിന്&zwj;റെ തുടക്കം പാളി.&lt;/p&gt;&lt;p&gt;Making it habit of picking big wickets  Sunil Narine with his second wicket in his 200th game Updates ▶️ https://t.co/m8jevRTt29#TATAIPL | #KhelBindaas | #KKRvGT | @KKRiders pic.twitter.com/insk7vcucR&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 16, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മൂന്നാം വിക്കറ്റില്&zwj; ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ജോസ് ബട്&zwnj;ലറും ചേര്&zwj;ന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിനിടെ പവര്&zwj; പ്ലേയിലെ അവസാന ഓവര്&zwj; എറിയാനെത്തിയ മതീഷ പതിരാന ഒരു പന്ത് എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയത് കൊല്&zwj;ക്കത്തകക് പ്രഹരമായി. പവര്&zwj; പ്ലേയില്&zwj; ഗുജറാത്ത് 56 റണ്&zwj;സ് നേടി. എട്ടാം ഓവറില്&zwj; അനുകൂല്&zwj; റോയിക്കെതിരെ രണ്ട് സിക്സും ഫോറും പറത്തിയ ഗില്&zwj; ഗിയര്&zwj; മാറ്റിയെങ്കിലും ബട്&zwnj;ലര്&zwj; താളം കണ്ടെത്താന്&zwj; പാടുപെട്ടത് ഗുജറാത്തിന് തിരിച്ചടിയായി. പത്തോവറില്&zwj; ഗുജറാത്ത് 100 കടന്നു. പതിനൊന്നാം ഓവറില്&zwj; 31 പന്തിൽ ഗില്&zwj; അര്&zwj;ധസെഞ്ചുറി തികച്ചു. പതിനാലാം ഓവര്&zwj; എറിയാനെത്തിയ വരുണ്&zwj; ചക്രവര്&zwj;ത്തിയെ രണ്ട് സിക്സും രണ്ട് ഫോറും പറത്തി ഗില്&zwj; 22 റണ്&zwj;സെടുത്ത ഗില്&zwj; ഗുജറാത്തിന് പ്രതീക്ഷ നല്&zwj;കി. പിന്നാലെ കാര്&zwj;ത്തിക് ത്യാഗിക്കെതിരെ സിക്സും ഫോറും പറത്തിയ ബട്&zwnj;ലര്&zwj; 32 പന്തില്&zwj; അര്&zwj;ധസെഞ്ചുറിയിലെത്തി.&lt;/p&gt;&lt;p&gt;Taking on the ultimate mystery and sending it into the stands! TWICE! Updates ▶️ https://t.co/m8jevRTt29#TATAIPL | #KhelBindaas | #KKRvGT | @gujarat_titans pic.twitter.com/IXwQJesrc4&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 16, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;എന്നാല്&zwj; പതിനേഴാം ഓവറിലെ രണ്ടാം പന്തില്&zwj; ഗില്ലിനെ(49 പന്തില്&zwj; 85) വീഴ്ത്തിയ സുനില്&zwj; നരെയ്ൻ ഗുജറാത്തിന്&zwj;റെ പ്രതീക്ഷ കെടുത്തി. 73 പന്തില്&zwj; 128 റണ്&zwj;സാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്&zwj; ഗില്&zwj;-ബട്&zwnj;ലര്&zwj; സഖ്യം അടിച്ചെടുത്തത്. ഗില്&zwj; മടങ്ങിയതിന് പിന്നാലെ സായ് സുദര്&zwj;ശന്&zwj; വീണ്ടും ക്രീസിലിറങ്ങി അര്&zwj;ധസെഞ്ചുറി നേടിയെങ്കിലും ഗുജറാത്തിന് ലക്ഷ്യത്തിലെത്താനായില്ല. പത്തൊമ്പതാം ഓവറില്&zwj; 35 പന്തില്&zwj; 57 റണ്&zwj;സെടുത്ത ബട്&zwnj;ലറെ മടക്കി സൗരഭ് ദുബെ കൊല്&zwj;ക്കത്തയുടെ ജയം ഉറപ്പിച്ചു.&lt;/p&gt;&lt;p&gt;The  in Effortle stands for hubman Gill and ai Sudharsan Updates ▶️ https://t.co/m8jevRTt29#TATAIPL | #KhelBindaas | #KKRvGT pic.twitter.com/pLTiOLMZUU&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 16, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;നേരത്തെ ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്&zwj;ക്കത്ത ഫിന്&zwj; അലന്&zwj;റെയും അംഗ്രിഷ് രഘുവംശിയുടെയും കാമറൂണ്&zwj; ഗ്രീനിന്&zwj;റെയും വെടിക്കെട്ട് അര്&zwj;ധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്&zwj; രണ്ട് വിക്കറ്റ് നഷ്ടത്തില്&zwj; 247 റണ്&zwj;സെടുത്തത്. 35 പന്തില്&zwj; 93 റണ്&zwj;സെടുത്ത ഫിന്&zwj; അലനാണ് കൊല്&zwj;ക്കത്തയുടെ ടോപ് സ്കോറര്&zwj;. അംഗ്രിഷ് രഘുവംശി 44 പന്തില്&zwj; 82 റണ്&zwj;സെടുത്തപ്പോള്&zwj; കാമറൂണ്&zwj; ഗ്രീന്&zwj; 28 പന്തില്&zwj; 52 റണ്&zwj;സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kkr-keep-playoff-hopes-alive-gujarat-titans-forced-to-wait-for-qualification-after-shock-defeat-articleshow-gi0gsnf"/>
        </item>
        <item>
            <title><![CDATA[ഈഡനെ വിറപ്പിച്ച് ഫിന്‍ അലൻ വെടിക്കെട്ട്, പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്തിന് കൊല്‍ക്കത്തക്കെതിരെ കൂറ്റൻ വിജയലക്ഷ്യം]]></title>
            <link>https://www.asianetnews.com/cricket-sports/finn-allen-storms-eden-gardens-kkr-sets-huge-target-for-playoff-hunting-gujarat-titans-articleshow-3r62si0</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/finn-allen-storms-eden-gardens-kkr-sets-huge-target-for-playoff-hunting-gujarat-titans-articleshow-3r62si0</guid>
            <pubDate>Sat, 16 May 2026 21:24:51 +0530</pubDate>
            <description><![CDATA[&lt;p&gt;ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കൊല്&zwj;ക്കത്ത കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്&zwj; 13 റണ്&zwj;സ് മാത്രമാണ് ഓപ്പണര്&zwj;മാരായ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും ഫിന്&zwj; അലനും ചേര്&zwj;ന്ന് നേടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krrqykbsxttxq2zq539x5n6c,imgname-finn-allen-1778946887033.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്&zwj;ക്കത്ത: &lt;/strong&gt;ഐപിഎല്ലില്&zwj; പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്&zwj;സിന് കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂറ്റന്&zwj; വിജയലക്ഷ്യം. ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്&zwj;ക്കത്ത ഫിന്&zwj; അലന്&zwj;റെയും അംഗ്രിഷ് രഘുവംശിയുടെയും കാമറൂണ്&zwj; ഗ്രീനിന്&zwj;റെയും വെടിക്കെട്ട് അര്&zwj;ധസെഞ്ചുറികളുടെ മികവില്&zwj; 20 ഓവറില്&zwj; രണ്ട് വിക്കറ്റ് നഷ്ടത്തില്&zwj; 247 റണ്&zwj;സെടുത്തു. 35 പന്തില്&zwj; 93 റണ്&zwj;സെടുത്ത ഫിന്&zwj; അലനാണ് കൊല്&zwj;ക്കത്തയുടെ ടോപ് സ്കോറര്&zwj;. അംഗ്രിഷ് രഘുവംശി 44 പന്തില്&zwj; 82 റണ്&zwj;സെടുത്തപ്പോള്&zwj; കാമറൂണ്&zwj; ഗ്രീന്&zwj; 28 പന്തില്&zwj; 52 റണ്&zwj;സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു.&lt;/p&gt;&lt;h2&gt;അലനാടി, കൊല്&zwj;ക്കത്ത കുതിച്ചു&lt;/h2&gt;&lt;p&gt;ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കൊല്&zwj;ക്കത്ത കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്&zwj; 13 റണ്&zwj;സ് മാത്രമാണ് ഓപ്പണര്&zwj;മാരായ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും ഫിന്&zwj; അലനും ചേര്&zwj;ന്ന് നേടിയത്. മൂന്നാം ഓവറില്&zwj; സിറാജിനെ തുടര്&zwj;ച്ചയായി ബൗണ്ടറി കടത്തി അലന്&zwj; ഫോമിലായി. അതേ ഓവറില്&zwj; അലന്&zwj; നല്&zwj;കിയ ക്യാച്ച് എക്സ്ട്രാ കവറില്&zwj; ജേസണ്&zwj; ഹോള്&zwj;ഡര്&zwj; കൈവിട്ടത് ഗുജറാത്തിന് തിരിച്ചടിയായി. പിന്നാലെ കാഗിസോ റബാഡക്കെതിരെ തുടര്&zwj;ച്ചയായി സിക്സുകള്&zwj; പറത്ത അലനാട്ടം തുടങ്ങി. അ&zwj;ഞ്ചാം ഓവറില്&zwj; രഹാനെയെ(14 പന്തില്&zwj; 14) ബൗള്&zwj;ഡാക്കി സിറാജ് തിരിച്ചുവന്നെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ അംഗ്രിഷ് രഘുവംശി അലനൊപ്പം തകര്&zwj;ത്തടിച്ചതോടെ കൊല്&zwj;ക്കത്ത സ്കോര്&zwj; കുതിച്ചു. പവര്&zwj; പ്ലേയില്&zwj; കൊല്&zwj;ക്കത്ത 56 റണ്&zwj;സാണ് നേടിയത്.പിന്നാലെ ജേസണ്&zwj; ഹോള്&zwj;ഡറുടെ പന്തില്&zwj; ഫിന്&zwj; അലന്&zwj; നല്&zwj;കിയ അനാസായ ക്യാച്ച് മുഹമ്മദ് സിറാജ് അവിശ്വസനീയമായി നിലത്തിട്ടതിന് ഗുജറാത്ത് വലിയ വില നല്&zwj;കേണ്ടിവന്നു. റാഷിക് ഖാനെതിരെ തുടര്&zwj;ച്ചയായി സിക്സുകള്&zwj; പറത്തി 21 പന്തില്&zwj; അലന്&zwj; അര്&zwj;ധസെഞ്ചുറി തികച്ചു.&lt;/p&gt;&lt;p&gt;High and Handsome x 2️⃣ Finn Allen with back to back sixes against Kagiso Rabada Updates ▶️ https://t.co/m8jevRTt29#TATAIPL | #KhelBindaas | #KKRvGT | @KKRiders pic.twitter.com/jeXDrPN14c&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 16, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ആദ്യ ഓവറില്&zwj; 18 റണ്&zwj;സാണ് റാഷിദ് ഖാനെതിരെ അലന്&zwj; നേടിയത്. ജേസണ്&zwj; ഹോള്&zwj;ഡറെ സിക്സിന് പറത്തി 9ാം ഓവറില്&zwj; അലന്&zwj; കൊല്&zwj;ക്കത്തയെ 100 കടത്തി. അര്&zwj;ഷദ് ഖാനെറിഞ്ഞ പന്ത്രണ്ടാം ഓവറില്&zwj; മൂന്ന് സിക്സും ഒരു ഫോറും അടക്കം 22 റണ്&zwj;സാണ് അലന്&zwj; അടിച്ചത്. പിന്നാലെ പന്ത്രണ്ടാം ഓവറില്&zwj; സായ് കിഷോറിന്&zwj;റെ പന്തില്&zwj; റാഷിദ് ഖാന് ക്യാച്ച് നല്&zwj;കി അലന്&zwj; പുറത്തായി. 10 സിക്സും നാലു ഫോറും പറത്തിയ അലന്&zwj; 35 പന്തില്&zwj; 93 റണ്&zwj;സടിച്ചു. അലന്&zwj; പുറത്തായശേഷം ക്രീസിലെത്തിയ കാമറൂണ്&zwj; ഗ്രീനിനൊപ്പം തകര്&zwj;ത്തടിച്ച അംഗ്രിഷ് രഘുവംശി 32 പന്തില്&zwj; അര്&zwj;ധസെഞ്ചുറിയിലെത്തി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്&zwj; രഘുവംശിയും ഗ്രീനും ചേര്&zwj;ന്ന് 52 പന്തില്&zwj; 108 റണ്&zwj;സെടുത്ത് കൊല്&zwj;ക്കത്തയെ 247ല്&zwj; എത്തിച്ചു.&lt;/p&gt;&lt;p&gt;See ball. Hit ball. Destroy the attack  Finn Allen sent everything into the stands tonight Updates ▶️ https://t.co/m8jevRTt29#TATAIPL | #KhelBindaas | #KKRvGT | @KKRiders pic.twitter.com/0tdIr06Wux&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 16, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/finn-allen-storms-eden-gardens-kkr-sets-huge-target-for-playoff-hunting-gujarat-titans-articleshow-3r62si0"/>
        </item>
        <item>
            <title><![CDATA['ചീട്ടുകീറിയുള്ള ആഘോഷം നിരോധിക്കണം'; ഐപിഎല്ലിലെ പേപ്പർ സെലിബ്രേഷനെതിരെ റായുഡുവും സ്റ്റെയ്‌നും]]></title>
            <link>https://www.asianetnews.com/cricket-sports/ban-this-chit-business-rayudu-and-steyn-slam-ipls-viral-paper-celebration-trend-articleshow-wbdk1h1</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ban-this-chit-business-rayudu-and-steyn-slam-ipls-viral-paper-celebration-trend-articleshow-wbdk1h1</guid>
            <pubDate>Sat, 16 May 2026 20:18:41 +0530</pubDate>
            <description><![CDATA[&lt;p&gt;ചെന്നൈക്കെതിരായ മത്സരത്തിൽ 26 റൺസിന് 3 വിക്കറ്റ് വീഴ്ത്തി ആകാശ് സിംഗ് തിളങ്ങിയിരുന്നു. ഓരോ വിക്കറ്റ് നേട്ടത്തിന് ശേഷവും താരം പോക്കറ്റിൽ നിന്നും കുറിപ്പ് പുറത്തെടുക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krp73x7m1qya6m0bdbvdqr81,imgname-akash-singh-1778862126324.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലക്നൗ: &lt;/strong&gt;ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ ലക്നൗ പേസർ ആകാശ് സിംഗിന്&zwj;റെ 'ചീട്ട് സെലിബ്രേഷനെ' (കടലാസ് ഉയര്&zwj;ത്തിക്കാട്ടിയുള്ള ആഘോഷം) രൂക്ഷമായി വിമര്&zwj;ശിച്ച് മുന്&zwj; താരങ്ങളായ അംബാട്ടി റായുഡുവും ഡെയ്&zwnj;ൽ സ്റ്റെയ്നും. ചെന്നൈ നായകന്&zwj; റുതുരാജിനെയും സഞ്ജു സാംസണെയും പുറത്താക്കിയശേഷം ആകാശ് സിംഗ് പോക്കറ്റിൽ നിന്ന് ചെറിയൊരു കടലാസ് തുണ്ടെടുത്ത് ക്യാമറയ്ക്ക് മുന്നിൽ കാണിച്ചാണ് ആഘോഷിച്ചത്. ബിസിസിഐ ഇത്തരം 'ചീട്ട് കീറിയുള്ള പരിപാടികള്&zwj;' ഉടൻ നിരോധിക്കണമെന്നും ക്രിക്ഇൻഫോയുടെ 'ടൈംഔട്ട്' ഷോയിൽ റായുഡു പറഞ്ഞു.&lt;/p&gt;&lt;p&gt;ചെന്നൈക്കെതിരായ മത്സരത്തിൽ 26 റൺസിന് 3 വിക്കറ്റ് വീഴ്ത്തി ആകാശ് സിംഗ് തിളങ്ങിയിരുന്നു. ഓരോ വിക്കറ്റ് നേട്ടത്തിന് ശേഷവും താരം പോക്കറ്റിൽ നിന്നും കുറിപ്പ് പുറത്തെടുക്കുകയായിരുന്നു. 'ഒരു ടി20 മത്സരത്തിൽ എങ്ങനെ വിക്കറ്റുകൾ വീഴ്ത്തണമെന്ന് ആകാശിന് നന്നായറിയാം' എന്നായിരുന്നു ആ കുറിപ്പിൽ എഴുതിയിരുന്നത്. ലക്നൗവിനെതിരെ കഴിഞ്ഞ മത്സരത്തില്&zwj; 13 പന്തില്&zwj; അര്&zwj;ധസെഞ്ചുറി നേടിയശേഷം ചെന്നൈ താരം ഊർവിൽ പട്ടേലും മുംബൈ സ്പിന്നര്&zwj; രഘു ശർമ്മയും സമാനമായ രീതിയില്&zwj; കുറിപ്പുകൾ കാണിച്ച് ആഘോഷിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഈ പുതിയ ട്രെൻഡിനോട് തനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ലെന്ന് മുൻ സിഎസ്&zwnj;കെ താരം കൂടിയായ അംബാട്ടി റായുഡു പറഞ്ഞു. &quot;ഈ ചീട്ട് ബിസിനസ്സ് ബിസിസിഐ നിരോധിക്കണം. ഇത് വെറും വിവരക്കേടാണ്. കളിയിലേക്ക് ഇത്തരം കടലാസുകൾ കൊണ്ടുവരാൻ താരങ്ങൾക്ക് അനുവാദമുണ്ടോ എന്ന് തന്നെ എനിക്കറിയില്ല. 'ഇന്ന് ഞാൻ ടിവിക്ക് മുന്നിൽ ഇതുകൂടി കാണിച്ചാൽ ആളുകൾ എന്നെ മാസ്സ് ആയി കരുതും' എന്ന് ഏത് നിമിഷത്തിലാണ് അവന് തോന്നിയത് എന്ന് എനിക്കറിയണം. ഇത് നല്ലൊരു ആശയമാണെന്ന് പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ച കൂട്ടുകാർ ആരാണെന്നും അറിയണം. ചിലർക്കിത് തമാശയായി തോന്നാമെങ്കിലും ഇത് വെറും അസംബന്ധമാണ്- റായുഡു തുറന്നടിച്ചു.&lt;/p&gt;&lt;p&gt;മുൻ ന്യൂസിലൻഡ് പേസർ മിച്ചൽ മക്ക്ലനാഗനും ഈ പുതിയ ആഘോഷരീതിയെ വിമർശിച്ചു.പുതിയ തലമുറയിലെ ക്രിക്കറ്റർമാരുടെ ചിന്താഗതി എന്നെ അത്ഭുതപ്പെടുത്തുന്നു. ആളുകൾ നിങ്ങളുടെ പേര് പോലും പഠിച്ചു വരുന്നതേയുള്ളൂ. അതിനിടയിലാണ് ആദ്യത്തെ നല്ലൊരു പ്രകടനത്തിന് പിന്നാലെ ഇങ്ങനെയുള്ള നാടകീയമായ ആഘോഷങ്ങൾ കാണിക്കുന്നത്. കളിയിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് മക്ക്ലനാഗൻ പറഞ്ഞു.&lt;/p&gt;&lt;p&gt;Time to put the papers away.&amp;nbsp;It ain&rsquo;t trending no more.&amp;nbsp;Actually, to be honest, never really was.&lt;/p&gt;&lt;p&gt;&mdash; Dale Steyn (@DaleSteyn62) May 15, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസർ ഡെയ്&zwnj;ൽ സ്റ്റെയ്&zwnj;നും എക്സിൽ ആകാശ് സിംഗിന്&zwj;റെ ആഘോഷത്തെ രൂക്ഷമായി വിമര്&zwj;ശിച്ചു. ആ പേപ്പറുകളൊക്കെ ഇനി മടക്കി പോക്കറ്റിൽ വെക്കാനുള്ള സമയമായി. ഇത് ട്രെൻഡിംഗ് ഒന്നും അല്ല. സത്യം പറഞ്ഞാൽ ഇത് ഒരിക്കലും ഒരു നല്ല ട്രെൻഡ് ആയിരുന്നിട്ടുമില്ല-സ്റ്റെയ്ൻ കുറിച്ചു. അതേസമയം തന്&zwj;റെ ആഘോഷത്തെ ന്യായീകരിച്ച് ആകാശ് സിംഗ് രംഗത്തെത്തി. ഐപിഎൽ ഔദ്യോഗികമായി എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് താരം മറുപടി നൽകിയത്. ഈ കുറിപ്പ് എനിക്ക് കളിക്കളത്തിൽ വലിയ പ്രചോദനവും ആത്മവിശ്വാസവുമാണ് നൽകുന്നത്. ഇതിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ല. കളിക്കിടയിൽ എന്നെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങളെ ഞാൻ തുടർന്നും പിന്തുണയ്ക്കുമെന്നായിരുന്നു ആകാശ് പറഞ്ഞത്.&lt;/p&gt;&lt;p&gt;മത്സരത്തിൽ ചെന്നൈ ക്യാപറ്റൻ റുതുരാജ് ഗെയ്&zwnj;ക്&zwnj;വാദ്, സഞ്ജു സാംസൺ, ഊർവിൽ പട്ടേൽ എന്നിവരെ തുടക്കത്തിലേ പുറത്താക്കി ആകാശ് സിംഗ് ലക്നൗവിന് മേൽക്കൈ നൽകിയിരുന്നു. തുടർന്ന് മിച്ചൽ മാർഷിന്റെ (38 പന്തിൽ 90 റൺസ്) തകർപ്പൻ അര്&zwj;ധസെഞ്ചുറിയുടെ കരുത്തിൽ ചെന്നൈ ഉയർത്തിയ 188 റൺസ് ലക്ഷ്യം ലക്നൗ 16.4 ഓവറില്&zwj; മൂന്ന് വിക്കറ്റ് നഷ്ടത്തില്&zwj; മറികടന്നു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ban-this-chit-business-rayudu-and-steyn-slam-ipls-viral-paper-celebration-trend-articleshow-wbdk1h1"/>
        </item>
        <item>
            <title><![CDATA[ബുംറ ഒരു ഫോർമാറ്റിൽ മാത്രം, ഐപിഎൽ താരങ്ങൾ ടീമില്‍, അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം മേയ് 19-ന്]]></title>
            <link>https://www.asianetnews.com/cricket-sports/india-squad-for-afghanistan-series-on-may-19-jasprit-bumrah-only-for-1-format-ipl-stars-to-be-rewarded-articleshow-xsmic3a</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/india-squad-for-afghanistan-series-on-may-19-jasprit-bumrah-only-for-1-format-ipl-stars-to-be-rewarded-articleshow-xsmic3a</guid>
            <pubDate>Sat, 16 May 2026 19:37:05 +0530</pubDate>
            <description><![CDATA[&lt;p&gt;ജൂൺ 6 മുതൽ 10 വരെ ന്യൂ ചണ്ഡിഗഡിലെ മുള്ളൻപൂര്&zwj; സ്റ്റേഡിയത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്&zwj;റെ ഭാഗമല്ലാത്ത അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം നടക്കുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kc615ttmpgj14nd6cv02vtc2,imgname-jasprit-bumrah-1765434125140.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ:&lt;/strong&gt; അടുത്ത മാസം നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ മേയ് 19-ന് പ്രഖ്യാപിക്കും. ലോകകപ്പ് ഉൾപ്പെടെയുള്ള വരാനിരിക്കുന്ന കടുത്ത മത്സരക്രമങ്ങൾ മുന്നിൽ കണ്ട്, പേസർ ജസ്പ്രീത് ബുംറയുടെ ജോലിഭാരം കുറയ്ക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഇതിനാൽ അഫ്ഗാനെതിരെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ മാത്രമേ ബുംറ കളിക്കുകയുള്ളൂ.&lt;/p&gt;&lt;p&gt;ജൂൺ 6 മുതൽ 10 വരെ ന്യൂ ചണ്ഡിഗഡിലെ മുള്ളൻപൂര്&zwj; സ്റ്റേഡിയത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്&zwj;റെ ഭാഗമല്ലാത്ത അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം നടക്കുക. തുടർന്ന് ജൂൺ 14 (ധരംശാല), 17 (ലക്നൗ), 20 (ചെന്നൈ) തീയതികളിൽ ഏകദിന പരമ്പരയും നടക്കും. രോഹിത് ശർമ്മയും വിരാട് കോലിയും ഏകദിന ടീമില്&zwj; തിരിച്ചെത്തും.&lt;/p&gt;&lt;p&gt;ഐപിഎല്ലിലെ കടുത്ത മത്സരങ്ങൾക്ക് ശേഷം എത്തുന്ന ബുംറ രണ്ടാഴ്ച നീളുന്ന പരമ്പരയിൽ പൂർണമായി കളിക്കില്ല. ടെസ്റ്റ് ക്രിക്കറ്റിന് ഏറെ പ്രാധാന്യം നൽകുന്ന താരം ടെസ്റ്റ് മത്സരത്തിൽ കളിക്കുകയാണെങ്കിൽ ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കും. മറിച്ച് ഏകദിന പരമ്പരയിലാണ് ബുംറ കളിക്കുന്നതെങ്കിൽ ടെസ്റ്റിൽ വിശ്രമം നൽകാനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ നീക്കം. ബുംറ ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാകും ഇന്ത്യൻ പേസ് നിരയെ നയിക്കുക.&lt;/p&gt;&lt;p&gt;യുവ പേസർ ഹർഷിത് റാണയ്ക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ ഡൽഹിയുടെ യുവതാരം പ്രിൻസ് യാദവിനെ ഏകദിന ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയേറി. ആഭ്യന്തര ക്രിക്കറ്റിലെ വിജയ് ഹസാരെ ട്രോഫിയിൽ 8 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ വീഴ്ത്തി പ്രിൻസ് തിളങ്ങിയിരുന്നു. കൂടാതെ, ഐപിഎല്ലിൽ ലക്നൗവിനായി 12 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തി പ്രിന്&zwj;സ് തിളങ്ങി. ഐപിഎല്ലിൽ വിരാട് കോലിയെ മനോഹരമായ ഒരു ഇൻസ്വിംഗറിലൂടെ പുറത്താക്കിയതും കോലി പ്രിൻസിനെ അഭിനന്ദിച്ചതും ശ്രദ്ധേയമായിരുന്നു.യുവതാരങ്ങളെ പരീക്ഷിക്കാൻ ഇതിലും മികച്ചൊരു പരമ്പരയില്ലെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;വരാനിരിക്കുന്ന ശ്രീലങ്ക, ന്യൂസിലൻഡ് പര്യടനങ്ങൾ മുന്നിൽ കണ്ട് ടെസ്റ്റ് ടീമിൽ വലിയ പരീക്ഷണങ്ങൾക്ക് സെലക്ടർമാർ മുതിർന്നേക്കില്ല. കഴിഞ്ഞ ഒരു വർഷമായി ടെസ്റ്റിൽ കളിക്കുന്ന പരിചിത മുഖങ്ങൾ തന്നെയാകും ടീമിലിടം നേടുക. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്&zwnj;ക്കെതിരെ കളിച്ച സായ് സുദർശന് പകരം ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിലേക്ക് എത്തിയേക്കും. തമിഴ്&zwnj;നാടിനായി മൂന്നാം നമ്പറിൽ തിളങ്ങിയ വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജൂറെൽ എന്നിവരും ഈ സ്ഥാനത്തിനായി പരിഗണനയിലുണ്ട്.&lt;/p&gt;&lt;p&gt;ആകാശ് ദീപും ഹർഷിത് റാണയും പരിക്കിന്&zwj;റെ പിടിയിലായതിനാൽ, കഴിഞ്ഞ രഞ്ജി ട്രോഫിയിൽ 60 വിക്കറ്റുകൾ വീഴ്ത്തിയ ജമ്മു കശ്മീർ പേസർ അക്വിബ് നബിയെ റിസർവ് പേസറായി പരിഗണിച്ചേക്കും. പേസ് ബോളിംഗ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ഈ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്പിന്നര്&zwj;മാരായി ടീമിലെത്തും. എന്നാൽ അക്സർ പട്ടേലിന്&zwj;റെ ടെസ്റ്റ് ടീമിലെ സ്ഥാനം ഭീഷണിയിലാണ്. അക്സറിന് പകരം മാനവ് സുതറിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തും ധ്രുവ് ജൂറെലും ടീമിലെത്തും.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/india-squad-for-afghanistan-series-on-may-19-jasprit-bumrah-only-for-1-format-ipl-stars-to-be-rewarded-articleshow-xsmic3a"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: പോണ്ടിങ്ങിന് പിഴച്ചോ? പഞ്ചാബിന്റെ വീഴ്‌ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-reasons-behind-punjab-kings-setback-in-the-second-half-of-the-season-articleshow-4d8yifg</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-reasons-behind-punjab-kings-setback-in-the-second-half-of-the-season-articleshow-4d8yifg</guid>
            <pubDate>Sat, 16 May 2026 13:57:03 +0530</pubDate>
            <description><![CDATA[&lt;p&gt;അഞ്ച് തുടര്&zwj; തോല്&zwj;വികള്&zwj;. പ്ലേ ഓഫ് മാത്രമല്ല, കിരീടവും ഉറപ്പിച്ച ആദ്യ പകുതിയില്&zwj; നിന്ന് അവസാന നാലിലെത്താൻ വിയര്&zwj;ക്കുകയാണ് പഞ്ചാബ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krqy8v0mrx24yc8xryvas2z4,imgname-shreyas-iyer-1778919959572.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഏപ്രില്&zwj; 28, മുലൻപൂര്&zwj;. ഏഴാം ജയം സ്വപ്നം കണ്ടെത്തിയ ശ്രേയസ് അയ്യരിനേയും സംഘത്തേയും സംഗക്കാരയുടെ കുട്ടികള്&zwj; ദയകാണിക്കാതെ കീഴടക്കിയ ദിവസം. ഒരൊറ്റ സ്ലിപ്പ്, പഞ്ചാബ് കിങ്സിന്റെ മൊമന്റം അപ്പാടെ ഷിഫ്റ്റ് ചെയ്യപ്പെട്ടു ആ രാത്രി. പിന്നീട് ഗുജറാത്ത് ടൈറ്റൻസ്, സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദ്, ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ്, മുംബൈ ഇന്ത്യൻസ്. അഞ്ച് തുടര്&zwj; തോല്&zwj;വികള്&zwj;. പ്ലേ ഓഫ് മാത്രമല്ല, കിരീടവും ഉറപ്പിച്ച ആദ്യ പകുതിയില്&zwj; നിന്ന് അവസാന നാലിലെത്താൻ വിയര്&zwj;ക്കുകയാണ് പഞ്ചാബ്. റിക്കി പോണ്ടിങ്ങിന്റെ തന്ത്രങ്ങള്&zwj;ക്കും ശ്രേയസ് അയ്യരിന്റെ നായകമികവിനും അവരെ രക്ഷിക്കാനാകുന്നില്ല. പഞ്ചാബിന്റെ തിരിച്ചടികള്&zwj;ക്ക് പിന്നിലെ കാരണങ്ങള്&zwj; എന്തെല്ലാമാണ്.&lt;/p&gt;&lt;p&gt;ഇതില്&zwj; ഏറ്റവും പ്രധാനപ്പെട്ട കാര്യം പോണ്ടിങ്ങിന്റെ തന്ത്രത്തില്&zwj; ജനിച്ച ടീമിന്റെ ഘടനയാണ്. മുലൻപൂരും ധരംശാലയുമെല്ലാം കാത്തുവെച്ചത് ബാറ്റിങ് പറുദീസകളാണ്, ഇവ രണ്ടും മാത്രമല്ല, ഐപിഎല്ലിലെ മിക്ക മൈതാനങ്ങളും. ഇതിന് യോജിച്ച രൂപത്തിലാണ് പഞ്ചാബിന്റെ ബാറ്റിങ് നിര. പ്രഭ്&zwnj;സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും നല്&zwj;കുന്ന ഹൈലി എക്&zwnj;സ്പ്ലോസീവായ തുടക്കങ്ങള്&zwj;, അതിന്റെ വേഗത കുറയാതെ നിയന്ത്രിക്കുന്ന മധ്യനിര. ഇവിടെ നിയന്ത്രണം നായകൻ ശ്രേയസിന്റെ ബാറ്റിലാണ്, വെല്&zwj; സെറ്റില്&zwj;ഡായ ലോവര്&zwj; ഓര്&zwj;ഡറും. പലപ്പോഴും ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചിരുന്നില്ല അവര്&zwj;ക്ക്, അത്രത്തോളം സ്ഥിരതയുണ്ടായിരുന്നു പഞ്ചാബിന്റെ ടോപ്-മിഡില്&zwj; ഓര്&zwj;ഡറിന്.&lt;/p&gt;&lt;p&gt;രണ്ടാം പകുതിയില്&zwj; ഈ ഘടനയെ ഏറെക്കുറെ പൂര്&zwj;ണമായും മറികടക്കാൻ എതിരാളികള്&zwj;ക്ക് സാധിച്ചു. രാജസ്ഥാനെതിരെ ഓപ്പണിങ് കൂട്ടുകെട്ട് പിരിയുന്നത് 37 റണ്&zwj;സിലാണ്, ഗുജറാത്തിനെതിരെ രണ്ട് റണ്&zwj;സില്&zwj;. ഹൈദരാബാദിനെതിരെ നാല് റണ്&zwj;സിനിടെ രണ്ട് പേരും മടങ്ങി. ഡല്&zwj;ഹിക്കെതിരെ 78, മുംബൈക്കെതിരെ 50 എന്നിങ്ങനെ. തോല്&zwj;വിയേറ്റുവാങ്ങിയ അഞ്ച് മത്സരങ്ങളില്&zwj; ഓപ്പണിങ് സഖ്യത്തിന്റെ സമ്പാദ്യം 171 റണ്&zwj;സ്, ശരാശരി 34. വിജയിച്ച മത്സരങ്ങളില്&zwj; റണ്&zwj;സിന്റേയും ശരാശിയും മേല്&zwj;പ്പറഞ്ഞ കണക്കുകളുമായുള്ള അന്തരം വലുതാണ്. ശരാശരി 53, നേടിയ റണ്&zwj;സ് 323.&lt;/p&gt;&lt;p&gt;ഓപ്പണിങ് കൂട്ടുകെട്ടിലെ ചെറിയ വീഴ്ച മധ്യനിരയുടെ ഉത്തരവാദിത്തം വര്&zwj;ധിച്ചു. പക്ഷേ, അവസരത്തിനൊത്ത് ഉയരാൻ ശ്രേയസ് ഉള്&zwj;പ്പെടെയുള്ളവര്&zwj;ക്ക് കഴിഞ്ഞില്ല. അവസാന അഞ്ച് മത്സരങ്ങളില്&zwj; ശ്രേയസിന്റെ സ്കോര്&zwj; 30 കടന്നത് ഒരു തവണ മാത്രം, കൂപ്പര്&zwj; കനോലിയും സ്ഥിരത പുലര്&zwj;ത്തുന്നില്ല. ശശാങ്ക് സിങ്ങും നേഹല്&zwj; വധേരയും ടൂര്&zwj;ണമെന്റിലെ തന്നെ പഞ്ചാബിന്റെ സങ്കടങ്ങളാണെന്ന് പറയാം. മാര്&zwj;ക്കസ് സ്റ്റോയിനിസിന്റെ പ്രകടനങ്ങള്&zwj; അവസാന ഓവറുകളില്&zwj; ആശ്വാസമാകുന്നുണ്ട്. എങ്കിലും സ്ഥിരത പ്രതീക്ഷിക്കാൻ മാത്രമുള്ള മികവ് സ്റ്റോയിനിസിനും പുലര്&zwj;ത്താൻ കഴിഞ്ഞിട്ടില്ല ടൂര്&zwj;ണമെന്റിലുടനീളം.&lt;/p&gt;&lt;p&gt;ബാറ്റിങ് നിരയിലെ പോരായ്മ ബൗളര്&zwj;മാരുടെ ദൗര്&zwj;ബല്യത്തെ എടുത്ത് കാണിച്ച ഒന്നാണെ്. ടൂര്&zwj;ണമെന്റിന്റെ ആദ്യ പകുതിയില്&zwj; പഞ്ചാബിന്റെ ജയങ്ങളെടുക്കാം. ആറ് ജയങ്ങളില്&zwj; അഞ്ചും ജയിച്ചത് ചെയ്സ് ചെയ്യുമ്പോഴാണ്, ഇതില്&zwj; ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്&zwnj;സും ഉള്&zwj;പ്പെടുന്നു. രണ്ടാം പകുതിയില്&zwj; പരാജയപ്പെട്ട അഞ്ചില്&zwj; നാലിലും പഞ്ചാബായിരുന്നു ആദ്യ ബാറ്റ് ചെയ്തിരുന്നത്. അനായാസം 230 പ്ലസ് പിന്തുടര്&zwj;ന്ന് ജയിക്കുമ്പോള്&zwj; അവിടെ സംഭവിച്ചത്, ബൗളര്&zwj;മാരുടെ പോരായ്മകളെ ബാറ്റിങ് നിര മറികടക്കുന്നതായിരുന്നു. പക്ഷേ, ബാറ്റര്&zwj;മാരുടെ ഫോം ഇടിഞ്ഞപ്പോള്&zwj; ബൗളര്&zwj;മാര്&zwj;ക്ക് റോള്&zwj; വഹിക്കാനാകുന്നില്ല.&lt;/p&gt;&lt;p&gt;അര്&zwj;ഷദീപ് സിങ്ങും യുസുവേന്ദ്ര ചഹലുമാണ് രണ്ട് ഡിപ്പാര്&zwj;ട്ട്മെന്റുകളിലുമായുള്ള പഞ്ചാബിന്റെ വിക്കറ്റ് ടേക്കര്&zwj;മാര്&zwj;. അര്&zwj;ഷദീപ് 13 വിക്കറ്റുകള്&zwj; ഇതുവരെ നേടി, ചഹല്&zwj; ഒൻപതും. പക്ഷേ, ഇരുവരേയും പിന്തുണയ്ക്കാൻ മറ്റ് ബൗളര്&zwj;മാരില്ല എന്നതാണ് പോരായ്മ. പവര്&zwj;പ്ലേയിലും ഡെത്തിലും അര്&zwj;ഷദീപിന്റെ പ്രധാന പങ്കാളി ദക്ഷിണാഫ്രിക്കയുടെ ഇടം കയ്യൻ പേസര്&zwj; മാര്&zwj;ക്കൊ യാൻസണായിരുന്നു. സീസണില്&zwj; വിക്കറ്റ് നേടുന്നതില്&zwj; മാത്രമല്ല താളം കണ്ടെത്തുന്നതിലും പിന്നിലാണ് യാൻസണ്&zwj;. 12 കളികളില്&zwj; നിന്ന് ഏഴ് വിക്കറ്റ് മാത്രമാണ് നേട്ടം, എക്കോണമിയാകട്ടെ 11ന് അടുത്തും. പഞ്ചാബ് ബൗളിങ്ങ് നിരയില്&zwj; എക്കോണമി ഒൻപതിന് താഴെയുള്ള ഒരാള്&zwj; പോലുമില്ല.&lt;/p&gt;&lt;p&gt;ബൗളര്&zwj;മാരും ബാറ്റര്&zwj;മാരും ഒരുപോലെ ഫോം നഷ്ടപ്പെട്ട് തുടരുമ്പോള്&zwj; അവരെ സഹായിക്കാനാകാത്ത ഫീല്&zwj;ഡര്&zwj;മാര്&zwj; ആഘാതം വര്&zwj;ധിപ്പിക്കുന്നു. ഇതുവരെ 20 ക്യാച്ചുകളാണ് പഞ്ചാബ് ഫീല്&zwj;ഡര്&zwj;മാര്&zwj; കൈവിട്ടത്. സണ്&zwj;റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം മാത്രം ഉദാഹരണമായി എടുക്കാനാകും. ഫീല്&zwj;ഡര്&zwj;മാര്&zwj; കൈവിട്ട് കളഞ്ഞ ജയങ്ങളാണ് പഞ്ചാബിന് രണ്ടാം പകുതിയില്&zwj; കൂടുതലും.&lt;/p&gt;&lt;p&gt;ഇനി രണ്ട് മത്സരങ്ങളാണ് പഞ്ചാബിന് അവശേഷിക്കുന്നത്. എതിരാളികള്&zwj; റോയല്&zwj; ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പര്&zwj; ജയന്റ്സും, രണ്ടും ജയിച്ചാല്&zwj; പ്ലേ ഓഫ് ഉറപ്പിക്കാം. ഒന്നോ രണ്ടോ മത്സരം പരാജയപ്പെട്ടാല്&zwj; മറ്റ് ഫലങ്ങളെ ആശ്രയിക്കേണ്ടി വരും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-reasons-behind-punjab-kings-setback-in-the-second-half-of-the-season-articleshow-4d8yifg"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: 16 പന്തില്‍ എട്ടും സിക്‌സ്! കാമ്പോജിന്റെ ദുസ്വപ്നമായി ഏകന]]></title>
            <link>https://www.asianetnews.com/cricket-sports/ipl-2026-anshul-kamboj-fell-into-worst-bowling-records-in-just-one-day-intl-articleshow-ltm8n4k</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ipl-2026-anshul-kamboj-fell-into-worst-bowling-records-in-just-one-day-intl-articleshow-ltm8n4k</guid>
            <pubDate>Sat, 16 May 2026 14:05:36 +0530</pubDate>
            <description><![CDATA[&lt;p&gt;ആകെ എറിഞ്ഞത് 16 പന്തുകള്&zwj;, അതില്&zwj; 11 ബൗണ്ടറികള്&zwj;. ലഖ്&zwnj;നൗ സൂപ്പര്&zwj; ജയന്റ്സിനെതിരായ ചെന്നൈ സൂപ്പര്&zwj; കിങ്സ് പേസര്&zwj; അൻഷുല്&zwj; കാമ്പോജിന്റെ ഈ സ്പെല്ലിന് ചില പ്രത്യേകതകളുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krqyrdettyfwxmsyznnvrwte,imgname-anshul-kamboj-1778920469978.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആകെ എറിഞ്ഞത് 16 പന്തുകള്&zwj;, അതില്&zwj; 11 ബൗണ്ടറികള്&zwj;. ലഖ്&zwnj;നൗ സൂപ്പര്&zwj; ജയന്റ്സിനെതിരായ ചെന്നൈ സൂപ്പര്&zwj; കിങ്സ് പേസര്&zwj; അൻഷുല്&zwj; കാമ്പോജിന്റെ ഈ സ്പെല്ലിന് ചില പ്രത്യേകതകളുണ്ട്. പക്ഷേ, അതൊന്നും കാമ്പോജിന് അഭിമാനിക്കാൻ കഴിയുന്നതല്ലെന്ന് മാത്രം.&lt;/p&gt;&lt;p&gt;2.4 ഓവര്&zwj; മാത്രം നീണ്ട കാമ്പോജിന്റെ ബൗളിങ്ങില്&zwj; എട്ട് സിക്&zwnj;സറുകളാണ് ലഖ്നൗ ബാറ്റര്&zwj;മാര്&zwj; നേടിയത്. ഐപിഎല്&zwj; ചരിത്രമെടുത്താല്&zwj; ഒരു ബൗളര്&zwj; എട്ട് സിക്&zwnj;സ് വഴങ്ങുന്നത് രണ്ടാം തവണയാണ്.&lt;/p&gt;&lt;p&gt;നേരത്തെ ഗുജറാത്ത് ടൈറ്റൻസ് താരമായിരിക്കെ കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിനെതിരെ യാഷ് ദയാല്&zwj; എട്ട് സിക്&zwnj;സ് വഴങ്ങിയിരുന്നു. അന്ന് ദയാല്&zwj; നാല് ഓവറുകളില്&zwj; നിന്നാണ് എട്ട് തവണ ഗ്യാലറിയിലെത്തുന്നത്.&lt;/p&gt;&lt;p&gt;കാമ്പോജിന്റെ രണ്ട് ഓവറുകളില്&zwj; തുടരെ നാല് സിക്സറുകള്&zwj; പിറന്നിരുന്നു, ഇതും ഐപിഎല്ലില്&zwj; ഒരു ബൗളറുടെ ആദ്യ അനുഭവമാണ്.&lt;/p&gt;&lt;p&gt;മൂന്ന് ഓവറിലൊതുങ്ങുന്ന സ്പെല്ലുകളില്&zwj; അറുപത് റണ്&zwj;സിലധികം വിട്ടുകൊടുക്കുന്ന രണ്ടാമത്തെ ബൗളര്&zwj;, ചെന്നൈയ്ക്കായി ഏറ്റവും മോശം ബൗളിങ് പ്രകടനങ്ങളിലും രണ്ടാമത്. 2.4 ഓവറില്&zwj; 63 റണ്&zwj;സാണ് കാമ്പോജ് നല്&zwj;കിയത്.&lt;/p&gt;&lt;p&gt;Powered By:&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ipl-2026-anshul-kamboj-fell-into-worst-bowling-records-in-just-one-day-intl-articleshow-ltm8n4k"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ചെന്നൈയെ തള്ളാൻ വരട്ടെ, തലയുടെ പിള്ളേർക്ക് പ്ലേ ഓഫ് സാധ്യത ഇനിയുമുണ്ട്]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-in-must-win-stage-chennai-super-kings-play-off-scenario-explained-articleshow-fydfi6n</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-in-must-win-stage-chennai-super-kings-play-off-scenario-explained-articleshow-fydfi6n</guid>
            <pubDate>Sat, 16 May 2026 13:52:59 +0530</pubDate>
            <description><![CDATA[&lt;p&gt;പട്ടികയിലേക്ക് നോക്കുമ്പോള്&zwj; ആദ്യ ആറ് സ്ഥാനങ്ങളിലുള്ള എല്ലാ ടീമുകളുടേയും നെറ്റ് റണ്&zwj;റേറ്റ് പോസിറ്റീവാണ്, ഇതില്&zwj; ഏറ്റവും കുറവ് ചെന്നൈക്കും, 0.027&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krqy1dfa6wetj27ew7eh95dm,imgname-chennai-super-kings-1778919716330.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എന്റെ വിധി ഞാൻ തന്നെ തീരുമാനിക്കും എന്ന് പറയുന്നതുപോലൊരു അവസരമായിരുന്നു ലഖ്നൗ സൂപ്പര്&zwj; ജയന്റ്സിനെ നേരിടാൻ ഇറങ്ങിയപ്പോള്&zwj; ചെന്നൈ സൂപ്പര്&zwj; കിങ്സിന് ലഭിച്ചത്. ആ ആത്മവിശ്വാസത്തിന്റെ കാരണം റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനും പ്ലേ ഓഫിലേക്കുള്ള യാത്ര സുഖകരമാക്കാൻ മുംബൈ ഇന്ത്യൻസ് വഴിയൊരുക്കിയതാണ്. അതും പഞ്ചാബ് കിങ്സിന് അഞ്ചാം തോല്&zwj;വി സമ്മാനിച്ചുകൊണ്ട്. പക്ഷേ, ഏകന സ്റ്റേഡിയത്തില്&zwj; മിച്ചല്&zwj; മാര്&zwj;ഷും നിക്കോളാസ് പൂരാനും ചേര്&zwj;ന്ന് ചെന്നൈക്കൊരു വിരുന്നൊരുക്കി, എല്ലാ സാധ്യതകളും തുലാസിലാക്കും വിധമൊരു അത്താഴവിരുന്ന്. ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്&zwj; എത്രത്തോളമാണ്?&lt;/p&gt;&lt;p&gt;ആദ്യ പോയിന്റ് പട്ടിക പരിശോധിക്കാം. 16 വീതം പോയിന്റുള്ള റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഒന്നും രണ്ടും സ്ഥാനങ്ങളില്&zwj;. 14 പോയിന്റുള്ള സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദ് മൂന്നാമത്. 13 പോയിന്റുമായി പഞ്ചാബ് നാലാമതും തൊട്ടുപിന്നില്&zwj; രാജസ്ഥാൻ റോയല്&zwj;സും. ആറാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്&zwj; കിങ്സ്. രാജസ്ഥാനൊപ്പം 12 പോയിന്റാണ് ചെന്നൈക്കുമുള്ളത്. പട്ടികയിലേക്ക് നോക്കുമ്പോള്&zwj; ആദ്യ ആറ് സ്ഥാനങ്ങളിലുള്ള എല്ലാ ടീമുകളുടേയും നെറ്റ് റണ്&zwj;റേറ്റ് പോസിറ്റീവാണ്, ഇതില്&zwj; ഏറ്റവും കുറവ് ചെന്നൈക്കും, 0.027.&lt;/p&gt;&lt;p&gt;ചെന്നൈയുടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്&zwj; ടോപ് ത്രിയിലുള്ള രണ്ട് ടീമുകളുമായാണ്. മേയ് 18ന് ഹൈദരാബാദിനും 21ന് ഗുജറാത്തിനും എതിരെയാണ് മത്സരങ്ങള്&zwj;. ഈ രണ്ട് മത്സരങ്ങളും വിജയിക്കുകയാണെങ്കില്&zwj; 16 എന്ന സുരക്ഷിത സംഖ്യയിലേക്ക് എത്താൻ ചെന്നൈക്ക് കഴിയും. ഈ സാഹചര്യത്തില്&zwj; ചെന്നൈക്ക് അവസാന നാലില്&zwj; എത്തണമെങ്കില്&zwj; ബെംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്&zwj; ബെംഗളൂരു വിജയിക്കണം. ഇതിനൊപ്പം രാജസ്ഥാനും പഞ്ചാബും അവശേഷിക്കുന്ന മത്സരങ്ങളില്&zwj; ഒന്നില്&zwj; മാത്രമെ ജയിക്കാനും പാടുള്ളു.&lt;/p&gt;&lt;p&gt;ഇവി ഹൈദരാബാദിനോടോ അല്ലെങ്കില്&zwj; ഗുജറാത്തിനോടോ പരാജയപ്പെടുകയാണെങ്കില്&zwj; ചെന്നൈക്ക് 14 പോയിന്റില്&zwj; ടൂര്&zwj;ണമെന്റ് അവസാനിപ്പിക്കേണ്ടതായി വരും. ഈ പശ്ചാത്തലത്തില്&zwj; പ്ലേ ഓഫ് സാധ്യതകള്&zwj; നിലനില്&zwj;ക്കുക മറ്റ് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും. ഹൈദരാബാദ് - ചെന്നൈ മത്സരമാണ് ഇതില്&zwj; ഏറ്റവും നിര്&zwj;ണായകമാകുക. ഇരുടീമുകള്&zwj;ക്കും വിജയം അനിവാര്യമാണ്. 14 പോയിന്റില്&zwj; ചെന്നൈ്ക്ക് പ്ലേ ഓഫിലെത്തണമെങ്കില്&zwj; പഞ്ചാബും രാജസ്ഥാനും അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും പരാജയപ്പെടണം. ഇതിനൊപ്പം ഡല്&zwj;ഹിയുടേയും കൊല്&zwj;ക്കത്തയുടേയും ജയപരാജയങ്ങള്&zwj; നിര്&zwj;ണായകമാകും.&lt;/p&gt;&lt;p&gt;പഞ്ചാബും രാജസ്ഥാനും കഴിഞ്ഞാല്&zwj; ഡല്&zwj;ഹിയും കൊല്&zwj;ക്കത്തയുമാണ് 14 പോയിന്റിലെത്താൻ സാധ്യതയുള്ള ടീമുകള്&zwj;. 10 പോയിന്റുള്ള ഡല്&zwj;ഹിക്ക് ഇനി രണ്ട് മത്സരങ്ങള്&zwj; ബാക്കിയുണ്ട്. അതില്&zwj; ഒന്നില്&zwj; പരാജയപ്പെടണം. ഒൻപത് പോയിന്റുള്ള കൊല്&zwj;ക്കത്തയ്ക്ക് മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇതില്&zwj; ഒന്ന് &zwj;&zwj;കൊല്&zwj;ക്കത്തയും പരാജയപ്പെടണം. കൊല്&zwj;ക്കത്തയുടെ അവസാന ലീഗ് മത്സരം ഡല്&zwj;ഹിക്കെതിരെയാണ്. 14 പോയിന്റിലാണ് ചെന്നൈ അവസാനിക്കുന്നതെങ്കില്&zwj; എല്ലാ കണ്ണുകളും ആ മത്സരത്തിലേക്കായിരിക്കും.&lt;/p&gt;&lt;p&gt;ചെന്നൈയെ സംബന്ധിച്ച് അവസാന കിരീടം നേടുന്നത് 2023ലാണ്. ശേഷം നടന്ന രണ്ട് എഡിഷനുകളിലും ശരാശരിക്കും താഴെയായിരുന്നു പ്രകടനങ്ങള്&zwj;. 2024ല്&zwj; അഞ്ചാം സ്ഥാനത്ത് എത്താനായെങ്കില്&zwj; കഴിഞ്ഞ സീസണില്&zwj; പത്താമതായിരുന്നു. ടീം ഒരു പരിവര്&zwj;ത്തന ഘട്ടത്തില്&zwj;ക്കൂടിയാണ്. മുതിര്&zwj;ന്ന താരങ്ങളെല്ലാം മാറി പൂര്&zwj;ണമായും പുതുതലമുറിയിലേക്ക് ബാറ്റേണ്&zwj; കൈമാറിയിരിക്കും. ടീമിന്റെ തലയായ എംഎസ് ധോണിയാകട്ടെ സീസണില്&zwj; ഒരു മത്സരം പോലും കളിച്ചിട്ടുമില്ല, പരിവര്&zwj;ത്തനം ഏറെക്കുറെ പൂര്&zwj;ണമായി എന്ന് ഉറപ്പിക്കുന്നതാണ് ധോണിയുടെ അസാന്നിധ്യം.&lt;/p&gt;&lt;p&gt;അതുകൊണ്ട് സീസണില്&zwj; പ്ലേ ഓഫിലെത്തുക ചെന്നൈയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഘടകമാണ്. സഞ്ജു സാംസണിന്റെ വരവ് ധോണിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടുണ്ട്, കളത്തിലും അത് പ്രതിഫലിക്കുന്നു. ഇതിനൊപ്പം എടുത്തുപറയേണ്ടത് റുതുരാജിന്റെ നായക കസേരയാണ്. അത് അടുത്ത സീസണിലും ഉറപ്പിക്കാൻ ചെന്നൈ കുറഞ്ഞത് പ്ലേ ഓഫിലെങ്കിലും എത്തിയേ മതിയാകു. പ്രത്യേകിച്ചും സഞ്ജുവിന്റെ സാന്നിധ്യത്തില്&zwj;.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-in-must-win-stage-chennai-super-kings-play-off-scenario-explained-articleshow-fydfi6n"/>
        </item>
        <item>
            <title><![CDATA[ലക്നൗവിനോട് തോറ്റെങ്കിലും പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല, പ്ലേ ഓഫിലെത്താൻ ചെന്നൈക്ക് മുന്നിലുള്ള വഴികള്‍]]></title>
            <link>https://www.asianetnews.com/cricket-sports/the-playoff-dream-is-alive-csks-qualification-scenarios-explained-after-lucknow-heartbreak-articleshow-ad8y2te</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/the-playoff-dream-is-alive-csks-qualification-scenarios-explained-after-lucknow-heartbreak-articleshow-ad8y2te</guid>
            <pubDate>Sat, 16 May 2026 12:50:34 +0530</pubDate>
            <description><![CDATA[&lt;p&gt;ചെന്നൈക്ക് ഇനി അവശേഷിക്കുന്നത് രണ്ട് ലീഗ് മത്സരങ്ങൾ മാത്രമാണ്. പ്ലേ ഓഫ് ഉറപ്പാക്കാൻ ഈ രണ്ട് മത്സരങ്ങളിലും വൻ മാർജിനിൽ വിജയിക്കുക എന്നതാണ് ചെന്നൈക്ക് പ്ലേ ഓഫിലെത്താനുള്ള മാര്&zwj;ഗം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdc40dstkk0xqregfd786cc,imgname-csk-vs-gt-1778565382585.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലക്നൗ: &lt;/strong&gt;ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്&zwj;റ്സിനോട് 7 വിക്കറ്റിന്&zwj;റെ കനത്ത തോൽവി വഴങ്ങിയെങ്കിലും, ചെന്നൈ സൂപ്പർ കിംഗ്സിന്&zwj;റെ പ്ലേ ഓഫ് പ്രതീക്ഷകൾ തീര്&zwj;ത്തും അവസാനിച്ചിട്ടില്ല. ലക്നൗവിനെതിരാ തോല്&zwj;വിയോടെ പോയിന്&zwj;റ് പട്ടികയില്&zwj; ആറാം സ്ഥാനത്തേക്ക് വീണെങ്കിലും ചെന്നൈ പ്ലേ ഓഫിലെത്താന്&zwj; ഇനിയും സാധ്യതകള്&zwj; അവശേഷിക്കുന്നുണ്ട്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്&zwj;റുള്ള ചെന്നൈ പോയിന്&zwj;റ് പട്ടികയിൽ ആറാം സ്ഥാനത്താണെങ്കിലും സാങ്കേതികമായി ചെന്നൈ ഇപ്പോഴും പ്ലേ ഓഫ് റേസസില്&zwj; സജീവമാണ്.&lt;/p&gt;&lt;p&gt;ചെന്നൈക്ക് ഇനി അവശേഷിക്കുന്നത് രണ്ട് ലീഗ് മത്സരങ്ങൾ മാത്രമാണ്. പ്ലേ ഓഫ് ഉറപ്പാക്കാൻ ഈ രണ്ട് മത്സരങ്ങളിലും വൻ മാർജിനിൽ വിജയിക്കുക എന്നതാണ് ചെന്നൈക്ക് പ്ലേ ഓഫിലെത്താനുള്ള മാര്&zwj;ഗം. എന്നാല്&zwj; അതത്ര എളുപ്പമല്ല, കാരണം പോയിന്&zwj;റ് പട്ടികയില്&zwj; രണ്ടാമതുള്ള ഗുജറാത്തും മൂന്നാമതുള്ള ഹൈദരാബാദുമാണ് ചെന്നൈയുടെ എതിരാളികള്&zwj; എന്നതുതന്നെ. ഇതില്&zwj; ഹൈദരാബാദിനെതിരായ മത്സരം ഹോം മത്സരമാണെങ്കില്&zwj; അവസാന ലീഗ് മത്സരം ഗുജറത്തിന്&zwj;റെ ഹോം ഗ്രൗണ്ടിലാണെന്നതും വലിയ വെല്ലുവിളിയാണ്.&lt;/p&gt;&lt;p&gt;ഈ രണ്ട് മത്സരങ്ങളും ജയിച്ചാൽ ചെന്നൈക്ക് ലീഗ് ഘട്ടത്തിൽ 16 പോയിന്&zwj;റാകും. ഐപിഎല്ലിന്&zwj;റെ കഴിഞ്ഞ 18 വർഷത്തെ ചരിത്രം പരിശോധിച്ചാൽ 16 പോയിന്&zwj;റ് നേടുന്ന ടീമുകൾ ടോപ്പ്-4ൽ ഇടംപിടിച്ച് പ്ലേ ഓഫ് യോഗ്യത നേടാറുണ്ട്. എന്നാല്&zwj; ഇത്തവണ 16 പോയിന്&zwj;റ് മാത്രം മതിയാകില്ല ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ. മറ്റ് ടീമുകളുടെ പ്രകടനവും ചെന്നൈയുടെ വിധി നിശ്ചയിക്കുന്നതില്&zwj; നിർണായകമാകും. നിലവിലെ സാഹചര്യത്തിൽ ഈ സീസണിൽ ആറ് ടീമുകൾക്ക് 16-ഓ അതിലധികമോ പോയിന്&zwj;റ് നേടാനുള്ള സാധ്യതയുണ്ട്. അതിനാൽ വരും ദിവസങ്ങളിലെ മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ചെന്നൈയുടെ നെറ്റ് റൺറേറ്റും പ്ലേ ഓഫ് നിർണ്ണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കും.&lt;/p&gt;&lt;p&gt;മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനെ ചെന്നൈ തോല്&zwj;പിക്കുകയും അവസാന ലീഗ് മത്സരത്തില്&zwj; ഹൈദരാബാദ് ബെംഗളൂരുവിനോട് തോല്&zwj;ക്കുകയും ചെന്നൈ അവസാന മത്സരത്തില്&zwj; ഗുജറാത്തിനെ തോല്&zwj;പിക്കുകയും ചെയ്താല്&zwj; ചെന്നൈക്ക് പ്ലേ ഓഫിലെത്താനുള്ള വഴി തുറക്കും. ഈ സാഹചര്യത്തില്&zwj; ചെന്നൈക്ക് 16 പോയിന്&zwj;റും ഹൈദരാബാദിന് 14 പോയിന്&zwj;റും മാത്രമാകും. ഇതിന് പുറമെ നാളെ നടക്കുന്ന മത്സരത്തില്&zwj; ആര്&zwj;സിബി പഞ്ചാബ് കിംഗ്സിനെ തോല്&zwj;പ്പിക്കുകയും വേണം. ഇതോടെ പഞ്ചാബിന് ലക്നൗവിനെതിരായ അവസാന മത്സരം ജയിച്ചാലും പരമാവധി 15 പോയിന്&zwj;റിലെത്താനെ കഴിയു.&lt;/p&gt;&lt;p&gt;പഞ്ചാബിന്&zwj;റെയും ഹൈദരാബാദിന്&zwj;റെയും ഭീഷണി മറികടന്നാലും രാജസ്ഥാന്&zwj; റോയല്&zwj;സ് ചെന്നൈക്ക് ഭീഷണി ഉയര്&zwj;ത്താനിടയുണ്ട്. 12 പോയിന്&zwj;റും മൂന്ന് കളികളും ബാക്കിയുള്ള രാജസ്ഥാന്&zwj; റോയല്&zwj;സ് ഒരു മത്സരത്തിലെങ്കിലും തോല്&zwj;ക്കുകയും നെറ്റ് റണ്&zwj;റേറ്റില്&zwj; ചെന്നൈയെ മറികടക്കാനാവാതിരിക്കുകയും ചെയ്താലും ചെന്നൈക്ക് പ്ലേ ഓഫിലേക്ക് വഴിതുറക്കും. അവസാന രണ്ട് മത്സരങ്ങളിലൊന്നില്&zwj; തോറ്റാല്&zwj; ഈ കണക്കുകൂട്ടുലുകളെല്ലാം മാറി മറിയും. ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്താവുകയും ചെയ്യും.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/the-playoff-dream-is-alive-csks-qualification-scenarios-explained-after-lucknow-heartbreak-articleshow-ad8y2te"/>
        </item>
        <item>
            <title><![CDATA[വൈഭവിനെയും പ്രഭ്‌സിമ്രാനെയും മറികടന്ന് റണ്‍വേട്ടക്കാരില്‍ ടോപ് 10ൽ തിരിച്ചെത്തി സഞ്ജു, കുതിച്ചുയര്‍ന്ന് മിച്ചൽ മാര്‍ഷ്]]></title>
            <link>https://www.asianetnews.com/gallery/cricket-sports/sanju-samson-storms-back-into-ipl-top-10-run-getters-vaults-past-vaibhav-and-prabhsimran-y1tv16p</link>
            <guid isPermaLink="true">https://www.asianetnews.com/gallery/cricket-sports/sanju-samson-storms-back-into-ipl-top-10-run-getters-vaults-past-vaibhav-and-prabhsimran-y1tv16p</guid>
            <pubDate>Sat, 16 May 2026 11:34:46 +0530</pubDate>
            <description><![CDATA[&lt;p&gt;ലക്നൗവിനെതിരായ മത്സരത്തിന് ശേഷം ഐപിഎൽ റൺവേട്ടക്കാരിൽ സഞ്ജു സാംസൺ ആദ്യ പത്തിൽ തിരിച്ചെത്തി. ചെന്നൈക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മിച്ചൽ മാർഷും ടോപ് 10ൽ ഇടം പിടിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmzp27wwdr33dty3qet8dz3g,imgname-sanju-samson-1774884822936.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലക്നൗവിനെതിരായ മത്സരത്തിന് ശേഷം ഐപിഎൽ റൺവേട്ടക്കാരിൽ സഞ്ജു സാംസൺ ആദ്യ പത്തിൽ തിരിച്ചെത്തി. ചെന്നൈക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മിച്ചൽ മാർഷും ടോപ് 10ൽ ഇടം പിടിച്ചു.&lt;/p&gt;&lt;img&gt;&lt;p&gt;ലക്നൗ സൂപ്പര്&zwj; ജയന്&zwj;റ്സിനെതിരെ ചെന്നൈ സൂപ്പര്&zwj; കിംഗ്സ് തോല്&zwj;വി വഴങ്ങിയെങ്കിലും ഐപിഎല്&zwj; റണ്&zwj;വേട്ടക്കാരില്&zwj; ആദ്യ പത്തില്&zwj; തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസണ്&zwj;.&lt;/p&gt;&lt;img&gt;&lt;p&gt;ലക്നൗവിനെതിരെ മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്&zwj; മൂന്ന് ബൗണ്ടറി പറത്തി 5 പന്തില്&zwj; 12 റണ്&zwj;സെടുത്ത സഞ്ജുവിന് പക്ഷെ 20 പന്തില്&zwj; 20 റണ്&zwj;സെ നേടാനായുള്ളു. പവര്&zwj; പ്ലേയിലെ അവസാന ഓവറില്&zwj; ആകാശ് സിംഗിന്&zwj;റെ പന്തിലാണ് സഞ്ജു വീണത്.&lt;/p&gt;&lt;img&gt;&lt;p&gt;20 റണ്&zwj;സെടുത്ത് പുറത്തായ സഞ്ജു 12 മത്സരങ്ങളില്&zwj; 450 റണ്&zwj;സുമായി റണ്&zwj;വേട്ടക്കാരില്&zwj; എട്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്&zwj; റോയല്&zwj;സിന്&zwj;റെ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സിന്&zwj;റെ പ്രഭ്&zwnj;സിമ്രാന്&zwj; സിംഗിനെയും കൂപ്പര്&zwj; കൊണോലിയെയും മുംബൈ ഇന്ത്യൻസിന്&zwj;റെ റിയാന്&zwj; റിക്കിള്&zwj;ടണെയുമാണ് സഞ്ജു മറികടന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;ഇന്നലെ ചെന്നൈക്കെതിരെ 38 പന്തില്&zwj; 90 റണ്&zwj;സെടുത്ത് വെടിക്കെട്ട് അര്&zwj;ധസെഞ്ചുറി നേടിയ ലക്നൗ സൂപ്പര്&zwj; ജയന്&zwj;റ്സ് ഓപ്പണര്&zwj; മിച്ചല്&zwj; മാര്&zwj;ഷ് ആദ്യ പത്തിലെത്തിയതാണ് മറ്റൊരു മാറ്റം. 12 മത്സരങ്ങളില്&zwj; 467 റണ്&zwj;സുമായി ആറാം സ്ഥാനത്താണ് മാര്&zwj;ഷ്.&lt;/p&gt;&lt;img&gt;&lt;p&gt;റണ്&zwj;വേട്ടക്കാരില്&zwj; ടോപ് 5ല്&zwj; മാറ്റമൊന്നുമില്ല. ഹെന്&zwj;റിച്ച് ക്ലാസന്&zwj;(508), സായ് സുദര്&zwj;ശൻ(501), വിരാട് കോലി(484), അഭിഷേക് ശര്&zwj;മ(481), കെ എല്&zwj; രാഹുല്&zwj;(477) എന്നിവരാണ് ടോപ് ഫൈവിലുള്ളത്.&lt;/p&gt;&lt;img&gt;&lt;p&gt;സഞ്ജുവും മിച്ചല്&zwj; മാര്&zwj;ഷും ടോപ് 10ല്&zwj; എത്തിയതോടെ തിരിച്ചടിയേറ്റത് ഹൈദരാബാദിന്&zwj;റെ ഇഷാന്&zwj; കിഷനും പഞ്ചാബ് നായകന്&zwj; ശ്രേയസ് അയ്യര്&zwj;ക്കുമാണ്. 12 മത്സരങ്ങളില്&zwj; 420 റണ്&zwj;സുള്ള ഇഷാന്&zwj; കിഷന്&zwj; പതിമൂന്നാം സ്ഥാനത്തും 12 മത്സരങ്ങളില്&zwj; 396 റണ്&zwj;സുള്ള ശ്രേയസ് അയ്യര്&zwj; പതിനാലാം സ്ഥാനത്തുമാണ്.&lt;/p&gt;&lt;img&gt;&lt;p&gt;ഇന്ന് നടക്കുന്ന കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്&zwj; തിളങ്ങിയാല്&zwj; 501 റണ്&zwj;സുമായി രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ഓപ്പണര്&zwj; സായ് സുദര്&zwj;ശന് മുന്നിലെത്താന്&zwj; അവസരമുണ്ട്. 467 റണ്&zwj;സുമായി ഏഴാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് നായകന്&zwj; ശുഭ്മാന്&zwj; ഗില്ലിനും ടോപ് ഫൈവിലെത്താൻ ഇന്ന് അവസരമുണ്ട്.&lt;/p&gt;&lt;img&gt;&lt;p&gt;വിക്കറ്റ് വേട്ടക്കാരില്&zwj; ആര്&zwj;സിബിയുടെ ഭുവനേശ്വര്&zwj; കുമാറാണ് തലപ്പത്ത്. 12 മത്സങ്ങളില്&zwj; 22 വിക്കറ്റമായാണ് ഭുവനേശ്വര്&zwj; കുമാര്&zwj; ഒന്നാം സ്ഥാനത്ത് തുടരുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;ഇന്നലത്തെ മത്സരത്തില്&zwj; തിളങ്ങിയിരുന്നെങ്കില്&zwj; പര്&zwj;പ്പിള്&zwj; ക്യാപ്പിനായുള്ള പോരാട്ടത്തില്&zwj; മുന്നിലെത്താന്&zwj; അവസരമുണ്ടായിരുന്ന ലക്നൗവിന്&zwj;റെ പ്രിന്&zwj;സ് യാദവിനും ചെന്നൈയുടെ അന്&zwj;ഷുല്&zwj; കാംബോജിനും വിക്കറ്റൊന്നും വീഴ്ത്തനാവാഞ്ഞത് തിരിച്ചടിയായി. 19 വിക്കറ്റുമായി കാംബോജ് മൂന്നാമതും 16 വിക്കറ്റുമായി പ്രിന്&zwj;സ് യാദവ് നാലാമതുമാണ്.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/gallery/cricket-sports/sanju-samson-storms-back-into-ipl-top-10-run-getters-vaults-past-vaibhav-and-prabhsimran-y1tv16p"/>
        </item>
        <item>
            <title><![CDATA[96 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബിയും ഗുജറാത്തും, ചെന്നൈയുടെ സാധ്യതകള്‍ കൂപ്പുകുത്തി, രാജസ്ഥാനും പഞ്ചാബിനും പുതുജീവൻ]]></title>
            <link>https://www.asianetnews.com/cricket-sports/ipl-playoff-possibilities-rcb-gt-through-csk-in-deep-trouble-as-rr-and-pbks-get-lifeline-articleshow-p3up0gv</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ipl-playoff-possibilities-rcb-gt-through-csk-in-deep-trouble-as-rr-and-pbks-get-lifeline-articleshow-p3up0gv</guid>
            <pubDate>Sat, 16 May 2026 10:05:43 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നലെ ചെന്നൈ തോറ്റതോടെ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്&zwj;റുമായി പോയിന്&zwj;റ് പട്ടികയില്&zwj; ഒന്നാമതുള്ള ആര്&zwj;സിബിയുടെ സാധ്യത 94.5 ശതമാനത്തില്&zwj; നിന്ന് 96.1% ആയി ഉയര്&zwj;ന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krpq9vnzeryc06spxkkzjrng,imgname-20260515507l-1778879098559.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലക്നൗ&lt;/strong&gt;: ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ടീമുകള്&zwj; ഏതൊക്കെയെന്ന് തീരുമാനിക്കുന്ന ഗ്രൂപ്പ് പോരാട്ടങ്ങൾ നിര്&zwj;ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന് വൻ തിരിച്ചടി. ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനോട് കൂറ്റൻ തോല്&zwj;വി വഴങ്ങിയതോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്&zwj;ക്ക് കനത്ത തിരിച്ചടിയേറ്റു. തോൽവിയോടെ പോയിന്&zwj;റ് പട്ടികയിൽ രാജസ്ഥാന്&zwj; റോയല്&zwj;സിനും പിന്നില്&zwj; ആറാം സ്ഥാനത്തേക്ക് വീണ ചെന്നൈക്ക് ഇനി പ്ലേ ഓഫിലെത്തണമെങ്കില്&zwj; മറ്റ് ടീമുകളുടെ ഫലം കൂടി ആശ്രയിക്കണം. ചെന്നൈയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച രാജസ്ഥാൻ റോയൽസാണ് ചെന്നൈയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്&zwj;ന്നത്. ഇരു ടീമിനും 12 പോയിന്&zwj;റാണെങ്കിലും നെറ്റ് റൺറേറ്റിലാണ് രാജസ്ഥാന്&zwj;(+0.082) ചെന്നൈയെ(+0.027) മറികടന്നത്. ചെന്നൈ ഉയര്&zwj;ത്തിയ 188 റണ്&zwj;സ് വിജയലക്ഷ്യം 16.4 ഓവറിലായിരുന്നു ലക്നൗ മറികടന്നത്. ഇതാണ് നെറ്റ് റണ്&zwj;റേറ്റില്&zwj; ചെന്നൈ പിന്നിലാവാന്&zwj; കാരണമായത്.&lt;/p&gt;&lt;p&gt;ലക്നൗവിനെതിരായ ചെന്നൈയുടെ തോല്&zwj;വിക്കുശേഷമുള്ള സ്റ്റാർ സ്പോർട്സിന്&zwj;റെ വിലയിരുത്തല്&zwj; അനുസരിച്ച് ഓരോ ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകൾ ഇപ്രകാരമാണ്. ഇന്നലെ ചെന്നൈ തോറ്റതോടെ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്&zwj;റുമായി പോയിന്&zwj;റ് പട്ടികയില്&zwj; ഒന്നാമതുള്ള ആര്&zwj;സിബിയുടെ സാധ്യത 94.5 ശതമാനത്തില്&zwj; നിന്ന് 96.1% ആയി ഉയര്&zwj;ന്നപ്പോൾ16 പോയിന്&zwj;റുമായി പട്ടികയില്&zwj; രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്&zwj;സിന്&zwj;റെ സാധ്യത 94.9 ശതമാനത്തിൽ നിന്ന് 96.6 ശതമാനമായി ഉയര്&zwj;ന്നു.മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് പ്ലേ ഓഫിലെത്താനുള്ള സാധ്യതയിലും വര്&zwj;ധന വന്നിട്ടുണ്ട്. 67.4 ശതമാനത്തില്&zwj; നിന്ന് 70.3% ആയാണ് ഹൈദരാബാദിന്&zwj;റെ സാധ്യതകള്&zwj; ഉയര്&zwj;ന്നത്.&lt;/p&gt;&lt;p&gt;ചെന്നൈ തോറ്റതോടെ പ്ലേ ഓഫ് സാധ്യതകള്&zwj; ഉയര്&zwj;ന്ന മറ്റൊരു ടീം രാജസ്ഥാൻ റോയല്&zwj;സാണ്. ചെന്നൈയുടെ തോല്&zwj;വിയോടെ രാജസ്ഥാന്&zwj; പ്ലേ ഓഫിലെത്താനുള്ള സാധ്യത 47.1 ശതമാനത്തില്&zwj; നിന്ന് 51.6% ആയി വര്&zwj;ധിച്ചു. അവസാന മൂന്ന് കളികളില്&zwj; മുംബൈ, ഡല്&zwj;ഹി, ലക്നൗ ടീമുകളെയാണ് നേരിടേണ്ടത് എന്നതും രാജസ്ഥാന് അനുകൂലമാണ്. രണ്ട് മത്സരങ്ങള്&zwj; ബാക്കിയുള്ള പഞ്ചാബിന്&zwj;റെ പ്ലേ ഓഫ് സാധ്യത 42.7 ശതമാനത്തില്&zwj; നിന്ന് 48.8% ശതമാനമായി ഉയര്&zwj;ന്നു. അവസാന രണ്ട് മത്സരങ്ങളില്&zwj; റോയല്&zwj; ചലഞ്ചേഴ്സ് ബെംഗളൂരുവും ലക്നൗ സൂപ്പര്&zwj; ജയന്&zwj;റ്സുമാണ് പഞ്ചാബിന്&zwj;റെ എതിരാളികൾ. ഈ രണ്ട് കളികളും ജയിച്ചാല്&zwj; 17 പോയിന്&zwj;റ് നേടാൻ പഞ്ചാബിന് കഴിയും. അതേസമയം അവസാന രണ്ട് കളികള്&zwj; ജയിച്ചാലും ചെന്നൈക്ക് പരമാവധി 16 പോയിന്&zwj;റെ നേടാനാവു.&lt;/p&gt;&lt;p&gt;Just how fast the scenarios change!#CSK's loss is some other teams gain. Which team are you backing to reach the TATA IPL Playoffs?&amp;nbsp;Up next on #TATAIPL Race to Playoffs 2026  #KKRvGT | SAT, MAY 16, 6:30 PM pic.twitter.com/useVkzXmej&lt;/p&gt;&lt;p&gt;&mdash; Star Sports (@StarSportsIndia) May 15, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഇന്നലെ ലക്നൗവിനോട് തോറ്റതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത കുത്തനെ ഇടിഞ്ഞു. പ്ലേ ഓഫിലെത്താൻ 47 ശതമാനം സാധ്യതയുണ്ടായിരുന്ന ചെന്നൈക്ക് ലക്നൗവിനെതിരായ തോല്&zwj;വിക്കുശേഷം ഇത് 28.4 ശതമാനമായി കൂപ്പുകുത്തി. ചെന്നൈയുടെ തോല്&zwj;വി നേരിയ പ്ലേ ഓഫ് പ്രതീക്ഷയുള്ള കൊല്&zwj;ക്കത്തുയുടെയും ഡല്&zwj;ഹി ക്യാപിറ്റൽസിന്&zwj;റെയും സാധ്യതയിലും നേരിയ വര്&zwj;ധനവ് വരുത്തിയിട്ടുണ്ട്. കൊല്&zwj;ക്കത്തയുടെ സാധ്യത 2.6 ശതമാനത്തില്&zwj; നിന്ന് 3.1 ശതമാനമായി ഉയര്&zwj;ന്നപ്പോള്&zwj; ഡല്&zwj;ഹിയുടേത് 2.2 ശതമാനത്തില്&zwj; നിന്ന് 3.1 ശതമാനമായി ഉയര്&zwj;ന്നു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ipl-playoff-possibilities-rcb-gt-through-csk-in-deep-trouble-as-rr-and-pbks-get-lifeline-articleshow-p3up0gv"/>
        </item>
        <item>
            <title><![CDATA[ഐപിഎൽ ചരിത്രത്തില്‍ ആദ്യം, നാണക്കേടിന്റെ റെക്കോർഡുമായി ചെന്നൈ പേസര്‍ അൻഷുൽ കംബോജ്]]></title>
            <link>https://www.asianetnews.com/gallery/cricket-sports/from-hero-to-zero-csk-pacer-anshul-kamboj-hard-hit-by-embarrassing-ipl-record-e4x1qs8</link>
            <guid isPermaLink="true">https://www.asianetnews.com/gallery/cricket-sports/from-hero-to-zero-csk-pacer-anshul-kamboj-hard-hit-by-embarrassing-ipl-record-e4x1qs8</guid>
            <pubDate>Sat, 16 May 2026 09:31:34 +0530</pubDate>
            <description><![CDATA[&lt;p&gt;ലക്നൗവിനെതിരായ മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ പേസര്&zwj; അന്&zwj;ഷുല്&zwj; കാംബോജ്. ലക്നൗവിനെതിരായ തോൽവി ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krqemj9gkxqw3ty5stjf19ev,imgname-20260330585l-1778903566640.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലക്നൗവിനെതിരായ മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ പേസര്&zwj; അന്&zwj;ഷുല്&zwj; കാംബോജ്. ലക്നൗവിനെതിരായ തോൽവി ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു.&lt;/p&gt;&lt;img&gt;&lt;p&gt;ഐപിഎല്&zwj; ചരിത്രത്തിലാദ്യമായി തുടര്&zwj;ച്ചയായ ഓവറുകളില്&zwj; നാലു സിക്സുകള്&zwj; വഴങ്ങുന്ന ആദ്യ ബൗളറെന്ന നാണക്കേടിന്&zwj;റെ റെക്കോര്&zwj;ഡ് സ്വന്തമാക്കി ചെന്നൈ പേസര്&zwj; അന്&zwj;ഷുല്&zwj; കാംബോജ്. അന്&zwj;ഷുല്&zwj; കാംബോജിന്&zwj;റെ രണ്ടാം ഓവറില്&zwj; മിച്ചല്&zwj; മാര്&zwj;ഷും മൂന്നാം ഓവറില്&zwj; നിക്കോളാസ് പുരാനുമാണ് തുടര്&zwj;ച്ചയായി നാലു സിക്സുകള്&zwj; പറത്തിയത്.&lt;/p&gt;&lt;img&gt;&lt;p&gt;ഐപിഎൽ ചരിത്രത്തില്&zwj; ഒരു ഇന്നിംഗ്സില്&zwj; 8 സിക്സറുകൾ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ബൗളറെന്ന നാണക്കേടും കാംബോജിന്&zwj;റെ തലയിലായി. ഗുജറാത്ത് ടൈറ്റന്&zwj;സ് താരമായിരുന്ന യാഷ് ദയാലായിരുന്നു ഈ നാണക്കേട് തലയിലാക്കിയ ആദ്യ ബൗളര്&zwj;.2 023 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു ദയാലിന്റെ ഈ മോശം പ്രകടനം.&lt;/p&gt;&lt;img&gt;&lt;p&gt;ലക്നൗവിനെതിരായ മത്സരത്തിൽ വെറും 2.4 ഓവർ മാത്രം ബൗൾ ചെയ്ത കംബോജ് വിക്കറ്റൊന്നും നേടാനാകാതെ 63 റൺസാണ് വിട്ടുകൊടുത്തത്.ആകെ 16 പന്തുകൾ എറിഞ്ഞ കംബോജിന്&zwj;റെ 11 പന്തുകളും ഫോറോ സിക്സോ ആയി അതിർത്തി കടന്നു (68.75% ബൗണ്ടറി നിരക്ക്).&lt;/p&gt;&lt;img&gt;&lt;p&gt;ഐപിഎൽ ചരിത്രത്തിൽ മൂന്നോ അതിൽ കുറവോ ഓവറുകൾ എറിഞ്ഞ് 60-ലധികം റൺസ് വഴങ്ങുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് കംബോജ്. 2025-ൽ ആർസിബിക്കെതിരെ 3 ഓവറിൽ 65 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദാണ് ഈ പട്ടികയിൽ ഒന്നാമത്.&lt;/p&gt;&lt;img&gt;&lt;p&gt;ഐപിഎല്&zwj; ചരിത്രത്തില്&zwj; കുറഞ്ഞത് രണ്ടോ അതില്&zwj; കൂടുതല്&zwj; ഓവറുകള്&zwj; എറിഞ്ഞ ബൗളര്&zwj;മാരില്&zwj; ഏറ്റവും മോശം ഇക്കോണമിയുള്ള ബൗളറെന്ന നാണക്കേടും കാംബോജിന്&zwj;റെ തലയിലായി. 2.4 ഓവറില്&zwj; 63 റണ്&zwj;സ് വഴങ്ങിയ കാംബോജിന്&zwj;റെ ഇക്കോണമി 23.62 ആണ്. സണ്&zwj;റൈസേഴ്സ് താരമായിരുന്നപ്പോള്&zwj; ഡല്&zwj;ഹി ക്യാപിറ്റൽസിനെതിരെ രണ്ടോവറില്&zwj; 45 റണ്&zwj;സ് വഴങ്ങിയ വാഷിംഗ്ടണ്&zwj; സുന്ദറിന്&zwj;റെ(ഇക്കോണമി 23.00) റെക്കോര്&zwj;ഡാണ് കാംബോജിന്&zwj;റെ തലയിലായത്.&lt;/p&gt;&lt;img&gt;&lt;p&gt;ഇത്തവണ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറാണ് അൻഷുൽ കംബോജ്. 12 മത്സരങ്ങളില്&zwj; 19 വിക്കറ്റെടുത്ത കാംബോജ് സീസണിലെ വിക്കറ്റ് വേട്ടക്കാരില്&zwj; മൂന്നാം സ്ഥാനത്താണ്.&lt;/p&gt;&lt;img&gt;&lt;p&gt;ലക്നൗ ഏക്നാ സ്റ്റേഡിയത്തില്&zwj; നടന്ന മത്സരത്തില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്സിനെ 7 വിക്കറ്റിനാണ് ലക്നൗ സൂപ്പര്&zwj; ജയന്&zwj;റ്സ് തോല്&zwj;പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്&zwj;ത്തിയ 188 റണ്&zwj;സിന്&zwj;റെ വിജയലക്ഷ്യം മിച്ചല്&zwj; മാര്&zwj;ഷിന്&zwj;റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവില്&zwj; മൂന്ന് വിക്കറ്റ് നഷ്ടത്തില്&zwj; 16.4 ഓവറില്&zwj; ലക്നൗ മറികടന്നു.&lt;/p&gt;&lt;img&gt;&lt;p&gt;38 പന്തില്&zwj; 90 റണ്&zwj;സടിച്ച മിച്ചല്&zwj; മാര്&zwj;ഷ് ആണ് ലക്നൗവിന്&zwj;റെ ടോപ് സ്കോറര്&zwj;. 21 പന്തില്&zwj; അര്&zwj;ധസെഞ്ചുറി തികച്ച മിച്ചല്&zwj; മാര്&zwj;ഷ് 38 പന്തില്&zwj; 90 റണ്&zwj;സെടുത്ത് റണ്ണൗട്ടാവുകയായിരുന്നു. നിക്കോളാസ് പുരാന്&zwj;റെ ആദ്യ ഷോട്ട് തന്നെ മുകേഷ് ചൗധരിയുടെ കൈയില്&zwj; തട്ടി നോണ്&zwj; സ്ട്രൈക്കിംഗ് എന്&zwj;ഡിലെ വിക്കറ്റ് ഇളക്കിയതോടെയാണ് മാര്&zwj;ഷിന് അര്&zwj;ഹിച്ച സെഞ്ചുറി നഷ്ടമായത്.&lt;/p&gt;&lt;img&gt;&lt;p&gt;തോല്&zwj;വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്&zwj;ക്കും മങ്ങലേറ്റു. ജയിച്ചിരുന്നെങ്കില്&zwj; ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈക്ക് ഹൈദരാബാദിനും ഗുജറാത്തിനുമെതിരായ അവസാന രണ്ട് കളികളില്&zwj; ജയിച്ചാലും മറ്റു ടീമുകളുെ മത്സരഫലം ആശ്രയിച്ചെ പ്ലേ ഓഫ് സാധ്യതയുള്ളു. 12 കളികളില്&zwj; 12 പോയിന്&zwj;റുള്ള ചെന്നൈ നെറ്റ് റണ്&zwj;റേറ്റില്&zwj; പിന്നിലായി രാജസ്ഥാന് പിന്നില്&zwj; ആറാം സ്ഥാനത്തേക്ക് വീണു.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/gallery/cricket-sports/from-hero-to-zero-csk-pacer-anshul-kamboj-hard-hit-by-embarrassing-ipl-record-e4x1qs8"/>
        </item>
        <item>
            <title><![CDATA[സൂപ്പര്‍ ജയന്‍റായി മിച്ചല്‍ മാര്‍ഷ്, 38 പന്തില്‍ 90, ചെന്നൈയെ വീഴ്ത്തി ലക്നൗ, സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഇരുട്ടടി]]></title>
            <link>https://www.asianetnews.com/cricket-sports/mitchell-marsh-massacre-90-off-38-balls-as-lucknow-crushes-chennais-playoff-dreams-articleshow-s9htqqc</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/mitchell-marsh-massacre-90-off-38-balls-as-lucknow-crushes-chennais-playoff-dreams-articleshow-s9htqqc</guid>
            <pubDate>Fri, 15 May 2026 23:19:02 +0530</pubDate>
            <description><![CDATA[&lt;p&gt;ജയിച്ചിരുന്നെങ്കില്&zwj; ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈക്ക് ഹൈദരാബാദിനും ഗുജറാത്തിനുമെതിരായ അവസാന രണ്ട് കളികളില്&zwj; ജയിച്ചാലും മറ്റു ടീമുകളുെ മത്സരഫലം ആശ്രയിച്ചെ പ്ലേ ഓഫ് സാധ്യതയുള്ളു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krpbw804j5yt577kq89jqr49,imgname-mitchell-marsh-1778867118084.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലക്നൗ: &lt;/strong&gt;ഐപിഎല്ലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്സിനെ 7 വിക്കറ്റിന് തകര്&zwj;ത്ത് ലക്നൗ സൂപ്പര്&zwj; ജയന്&zwj;റ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്&zwj;ത്തിയ 188 റണ്&zwj;സിന്&zwj;റെ വിജയലക്ഷ്യം മിച്ചല്&zwj; മാര്&zwj;ഷിന്&zwj;റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവില്&zwj; മൂന്ന് വിക്കറ്റ് നഷ്ടത്തില്&zwj; 16.4 ഓവറില്&zwj; ലക്നൗ മറികടന്നു. 38 പന്തില്&zwj; 90 റണ്&zwj;സടിച്ച മിച്ചല്&zwj; മാര്&zwj;ഷ് ആണ് ലക്നൗവിന്&zwj;റെ ടോപ് സ്കോറര്&zwj;. ജോഷ് ഇംഗ്ലിസ് 32 പന്തില്&zwj; 36 റണ്&zwj;സെടുത്തപ്പോള്&zwj; നിക്കോളാസ് പുരാനും(17 പന്തില്&zwj; 32) മുകുള്&zwj; ചൗധരിയും(10 പന്തില്&zwj; 13) ചേര്&zwj;ന്ന് ലക്നൗവിനെ വിജയവര കടത്തി. അവസാന നാലോവറില്&zwj; 24 റണ്&zwj;സായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. അന്&zwj;ഷുല്&zwj; കാംബോജ് എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ നാലു പന്തുകളും സിക്സിന് പറത്തി നിക്കോളാസ് പുരാന്&zwj; ലക്നൗവിന് തകര്&zwj;പ്പൻ ജയം സമ്മാനിച്ചു. നേരത്തെ മിച്ചല്&zwj; മാര്&zwj;ഷും കാംബോജിനെ തുടര്&zwj;ച്ചയായി നാലു സിക്സുകള്&zwj;ക്ക് പറത്തിയിരുന്നു.&lt;/p&gt;&lt;p&gt;തോല്&zwj;വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്&zwj;ക്കും മങ്ങലേറ്റു. ജയിച്ചിരുന്നെങ്കില്&zwj; ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈക്ക് ഹൈദരാബാദിനും ഗുജറാത്തിനുമെതിരായ അവസാന രണ്ട് കളികളില്&zwj; ജയിച്ചാലും മറ്റു ടീമുകളുെ മത്സരഫലം ആശ്രയിച്ചെ പ്ലേ ഓഫ് സാധ്യതയുള്ളു. 12 കളികളില്&zwj; 12 പോയിന്&zwj;റുള്ള ചെന്നൈ നെറ്റ് റണ്&zwj;റേറ്റില്&zwj; പിന്നിലായി രാജസ്ഥാന് പിന്നില്&zwj; ആറാം സ്ഥാനത്തേക്ക് വീണപ്പോള്&zwj; സീസണിലെ നാലാം ജയം നേടിയ ലക്നോ അവസാന സ്ഥാനത്ത് തന്നെയാണ്. &lt;strong&gt;സ്കോര്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്സ് 20 ഓവറില്&zwj; 187-5, ലക്നോ സൂപ്പര്&zwj; ജയന്&zwj;റ്സ് 16.4 ഓവറില്&zwj; 188-3.&lt;/strong&gt;&lt;/p&gt;&lt;h2&gt;അടിയുടെ പൊടിപൂരം&lt;/h2&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt; ✖️ 4️⃣  Sit back and enjoy Mitchell Marsh's four 6️⃣'s in the same over And what a time for him to bring up 1️⃣0️⃣0️⃣ #TATAIPL sixes Updates ▶️ https://t.co/v1R8RJXPe8#KhelBindaas | #LSGvCSK | @LucknowIPL pic.twitter.com/xehqXwTNxE&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 15, 2026&lt;/p&gt;&lt;p&gt;ചെന്നൈ ഉയര്&zwj;ത്തിയ 188 റണ്&zwj;സ് വിജയലക്ഷ്യം ലക്നൗവിന് വെല്ലുവിളിയാവുമെന്ന് കരുതിയെങ്കിലും നഷ്ടപ്പെടാനൊന്നുമില്ലാത്ത ലക്നൗവിനായി ഓപ്പണറായി ഇറങ്ങിയ മിച്ചല്&zwj; മാര്&zwj;ഷ് തകര്&zwj;ത്തടിച്ചു. മുകേഷ് ചൗധരി എറിഞ്ഞ ആദ്യ ഓവറില്&zwj; തന്നെ 15 റണ്&zwj;സടിച്ച ലക്നൗ ആദ്യ നാലോവറില്&zwj; 39 റണ്&zwj;സ് മാത്രമാണ് എടുത്തത്. എന്നാല്&zwj; അന്&zwj;ഷുൽ കാംബോജ് എറിഞ്ഞ അ&zwj;ഞ്ചാം ഓവറിലെ ആദ്യ നാലു പന്തും സിക്സിന് പറത്തിയ മിച്ചല്&zwj; മാര്&zwj;ഷ് അവസാന പന്ത് ബൗണ്ടറി കടത്തി 28 റണ്&zwj;ടിച്ചതോടെ ചെന്നൈ മറുപടിയില്ലാതെ പതറി. സ്പെന്&zwj;സര്&zwj; ജോണ്&zwj;സണ്&zwj; എറിഞ്ഞ പവര്&zwj; പ്ലേയിലെ അവസാന ഓവറില്&zwj; 19 റണ്&zwj;സ് കൂടി അടിച്ച മിച്ചല്&zwj; മാര്&zwj;ഷ് 21 പന്തില്&zwj; അര്&zwj;ധസെഞ്ചുറി തികച്ചു.&lt;/p&gt;&lt;p&gt;Unstoppable Mitchell Marsh continues to deal in maximums tonight Updates ▶️ https://t.co/v1R8RJXPe8#TATAIPL | #KhelBindaas | #LSGvCSK | @LucknowIPL pic.twitter.com/kMyIF5WAtQ&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 15, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പവര്&zwj; പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്നൗ 86 റണ്&zwj;സിലെത്തിയതോടെ ചെന്നൈയുടെ പ്രതീക്ഷയറ്റു. പവര്&zwj; പ്ലേക്ക് ശേഷവും തകര്&zwj;ത്തടിച്ച മാര്&zwj;ഷ് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. 10 ഓവറില്&zwj; ലക്നൗ 124 റണ്&zwj;സിലെത്തി. ഓപ്പണിംഗ് വിക്കറ്റില്&zwj; മിച്ചല്&zwj; മാര്&zwj;ഷും ജോഷ് ഇംഗ്ലിസും ചേര്&zwj;ന്ന് 135 റണ്&zwj;സടിച്ച ശേഷമാണ് ചെന്നൈക്ക് ആദ്യ പ്രഹരമേല്&zwj;പ്പിക്കാനായത്. പന്ത്രണ്ടാം ഓവറില്&zwj; ഇംഗ്ലിസിനെ മടക്കിയ മുകേഷ് ചൗധരിയാണ് ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്&zwj;കിയത്. പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പുരാന്&zwj;റെ ആദ്യ ഷോട്ട് തന്നെ മുകേഷ് ചൗധരിയുടെ കൈയില്&zwj; തട്ടി നോണ്&zwj; സ്ട്രൈക്കിംഗ് എന്&zwj;ഡിലെ വിക്കറ്റ് ഇളക്കിയതോടെ മിച്ചല്&zwj; മാര്&zwj;ഷ് നിര്&zwj;ഭാഗ്യകരമായി റണ്ണൗട്ടായി. 38 പന്തില്&zwj; 90 റണ്&zwj;സെടുത്ത മാര്&zwj;ഷ് ഏഴ് സിക്സും 9 ഫോറും പറത്തി. പിന്നാലെ അബ്ദുള്&zwj; സമദിനെ(3 പന്തില്&zwj; 7) മടക്കി സ്പെന്&zwj;സർ ജോണ്&zwj;സണ്&zwj; ചെന്നൈക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്&zwj; അവസരമൊരുക്കിയെങ്കിലും നിക്കോളാസ് പുരാനും മുകുള്&zwj; ചൗധരിയും ചേര്&zwj;ന്ന് ലക്നൗവിനെ വിജയവര കടത്തി. ചെന്നൈക്കായി 2.4 ഓവര്&zwj; മാത്രമെറിഞ്ഞ അന്&zwj;ഷുല്&zwj; കാംബോജ് 8 സിക്സ് അടക്കം 63 റണ്&zwj;സ് വഴങ്ങി.&lt;/p&gt;&lt;p&gt;Is there a twist in the tale? #CSK strike  to  in no time ⚡️Updates ▶️ https://t.co/v1R8RJXPe8#TATAIPL | #KhelBindaas | #LSGvCSK | @ChennaiIPL pic.twitter.com/4T9X0vDcZI&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 15, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ യുവതാരം കാര്&zwj;ത്തിക് ശര്&zwj;മയുടെ അര്&zwj;ധസെഞ്ചുറി മികവിലാണ് 20 ഓവറില്&zwj; 5 വിക്കറ്റ് നഷ്ടത്തില്&zwj; 187 റണ്&zwj;സെടുത്തത്. 42 പന്തില്&zwj; 71 റണ്&zwj;സെടുത്ത കാര്&zwj;ത്തിക് ശര്&zwj;മയാണ് ചെന്നൈയുടെ ടോപ് സ്കോറര്&zwj;. തകര്&zwj;പ്പന്&zwj; ഫിനിഷിംഗുമായി ശിവം ദുബെ 16 പന്തില്&zwj; 32 റണ്&zwj;സുമായി പുറത്താകാതെ നിന്നപ്പോള്&zwj; ഡെവാള്&zwj;ഡ് ബ്രെവിസ് 16 പന്തില്&zwj; 25 റണ്&zwj;സെടുത്തു. സഞ്ജു സാംസണ്&zwj; 20 പന്തില്&zwj; 20 റണ്&zwj;സും നായകന്&zwj; റുതുരാജ് ഗെയ്ക്&zwnj;വാദ് 9 പന്തില്&zwj; 13 റണ്&zwj;സുമെടുത്ത് നിരാശപ്പെടുത്തി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/mitchell-marsh-massacre-90-off-38-balls-as-lucknow-crushes-chennais-playoff-dreams-articleshow-s9htqqc"/>
        </item>
        <item>
            <title><![CDATA[തകർത്താടി കാര്‍ത്തിക് ശര്‍മ, നിരാശപ്പെടുത്തി സഞ്ജുവും റുതുരാജും, ലക്നൗവിനെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍]]></title>
            <link>https://www.asianetnews.com/cricket-sports/kartik-sharma-saves-csk-sanju-and-ruturaj-flop-as-chennai-posts-fighting-total-against-lucknow-articleshow-bv26lbu</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kartik-sharma-saves-csk-sanju-and-ruturaj-flop-as-chennai-posts-fighting-total-against-lucknow-articleshow-bv26lbu</guid>
            <pubDate>Fri, 15 May 2026 21:38:35 +0530</pubDate>
            <description><![CDATA[&lt;p&gt;എട്ടാം ഓവറില്&zwj; 52-3 എന്ന സ്കോറില്&zwj; പതറിയ ചെന്നൈയെ ഒമ്പതാം വിക്കറ്റില്&zwj; കാര്&zwj;ത്തിക് ശര്&zwj;മയും-ഡെവാള്&zwj;ഡ് ബ്രെവിസും ചേര്&zwj;ന്ന് 44 പന്തില്&zwj; 70 റണ്&zwj;സ് കൂട്ടുകെട്ടിലൂടെ കരകയറ്റി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krp6ann3fdqyde5tw96rcsvc,imgname-kartik-sharma-1778861299363.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലക്നൗ:&lt;/strong&gt; ഐപിഎല്ലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്സിനെതിരെ ലക്നൗ സൂപ്പര്&zwj; ജയന്&zwj;റ്സിന് 188 റണ്&zwj;സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ യുവതാരം കാര്&zwj;ത്തിക് ശര്&zwj;മയുടെ അര്&zwj;ധസെഞ്ചുറി മികവിൽ 20 ഓവറില്&zwj; 5 വിക്കറ്റ് നഷ്ടത്തില്&zwj; 187 റണ്&zwj;സെടുത്തു. 42 പന്തില്&zwj; 71 റണ്&zwj;സെടുത്ത കാര്&zwj;ത്തിക് ശര്&zwj;മയാണ് ചെന്നൈയുടെ ടോപ് സ്കോറര്&zwj;. തകര്&zwj;പ്പന്&zwj; ഫിനിഷിംഗുമായി ശിവം ദുബെ 16 പന്തില്&zwj; 32 റണ്&zwj;സുമായി പുറത്താകാതെ നിന്നപ്പോള്&zwj; ഡെവാള്&zwj;ഡ് ബ്രെവിസ് 16 പന്തില്&zwj; 25 റണ്&zwj;സെടുത്തു. സഞ്ജു സാംസണ്&zwj; 20 പന്തില്&zwj; 20 റണ്&zwj;സും നായകന്&zwj; റുതുരാജ് ഗെയ്ക്&zwnj;വാദ് 9 പന്തില്&zwj; 13 റണ്&zwj;സുമെടുത്ത് നിരാശപ്പെടുത്തി.&lt;/p&gt;&lt;h2&gt;തകര്&zwj;പ്പൻ തുടക്കം, പിന്നെ പതറി&lt;/h2&gt;&lt;p&gt;ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ചെന്നൈക്ക് സഞ്ജു സാംസണും റുതുരാജ് ഗെയ്ക്&zwnj;വാദും ചേര്&zwj;ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്&zwj;കിയത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്&zwj; 3 ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജുവിന് പിന്നീട് പക്ഷെ അടിതെറ്റി. പിച്ചില്&zwj; നിന്ന് പേസര്&zwj;മാര്&zwj;ക്ക് കാര്യമായ പിന്തുണ ലഭിച്ചപ്പോള്&zwj; യുവ പേസര്&zwj; ആകാശ് മഹാരാജ് സിംഗ് റുതുരാജിനെയും സഞ്ജുവിനെയും ബൗണ്&zwj;സ് കൊണ്ട് ബുദ്ധിമുട്ടിച്ചു. ആദ്യ രണ്ടോവറില്&zwj; 20 റണ്&zwj;സെടുത്ത ചെന്നൈക്ക് പിന്നീട് ആ വേഗത നിലനിര്&zwj;ത്താനായില്ല. മുഹമ്മദ് ഷമിയെറിഞ്ഞ മൂന്നാം ഓവറില്&zwj; 5 റണ്&zwj;സ് മാത്രമാണ് സഞ്ജുവിനും റുതുരാജിനും നേടാനായത്. ആകാശ് സിംഗ് എറിഞ്ഞ നാലാം ഓവറില്&zwj; ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്&zwnj;വാദ് മടങ്ങി. പ്രിന്&zwj;സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറില്&zwj; 3 റണ്&zwj;സ് മാത്രമാണ് ചെന്നൈ നേടിയത്. ഒടുവില്&zwj; പവര്&zwj; പ്ലേയിലെ അവസാന ഓവറില്&zwj; ആകാശ് സിംഗിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്&zwj; സഞ്ജുവും മടങ്ങിയതോടെ ചെന്നൈയുടെ പവര്&zwj; പ്ലേ 37-2ല്&zwj; ഒതുങ്ങി. പവര്&zwj; പ്ലേക്ക് പിന്നാലെ രണ്ട് ബൗണ്ടറികള്&zwj; നേടി ഊര്&zwj;വില്&zwj; പട്ടേലും കാര്&zwj;ത്തിക് ശര്&zwj;മയും പ്രതീക്ഷ നല്&zwj;കിയെങ്കിലും അധികം നീണ്ടില്ല. എട്ടാം ഓവറില്&zwj; ആകാശ് സിംഗ് ഊര്&zwj;വില്&zwj; പട്ടേലിനെ(7 പന്തില്&zwj; 6) ചെന്നൈക്ക് മൂന്നാം പ്രഹരമേല്&zwj;പ്പിച്ചു.&lt;/p&gt;&lt;p&gt;Momentum ⏩ @ChennaiIPL courtesy of Kartik Sharma  Using the pace to perfection Updates ▶️ https://t.co/v1R8RJXPe8#TATAIPL | #KhelBindaas | #LSGvCSK pic.twitter.com/kQVbVa1EwT&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 15, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;രക്ഷകരായി ബ്രെവിസും കാര്&zwj;ത്തിക് ശര്&zwj;മയും&lt;/h2&gt;&lt;p&gt;എട്ടാം ഓവറില്&zwj; 52-3 എന്ന സ്കോറില്&zwj; പതറിയ ചെന്നൈയെ ഒമ്പതാം വിക്കറ്റില്&zwj; കാര്&zwj;ത്തിക് ശര്&zwj;മയും-ഡെവാള്&zwj;ഡ് ബ്രെവിസും ചേര്&zwj;ന്ന് 44 പന്തില്&zwj; 70 റണ്&zwj;സ് കൂട്ടുകെട്ടിലൂടെ കരകയറ്റി. ഇരുവരും ചേര്&zwj;ന്ന് പതിമൂന്നാം ഓവറില്&zwj; ചെന്നൈയെ 100 കടത്തി. മുഹമ്മദ് ഷമിയെ സിക്സ് പറത്തി കാര്&zwj;ത്തിക് ശര്&zwj;മ 35 പന്തില്&zwj; അര്&zwj;ധസെഞ്ചുറി തികച്ചതിന് പിന്നാലെ ബ്രെവിസിനെ മടക്കി മുഹമ്മദ് ഷമി ചെന്നൈക്ക് വീണ്ടും കനത്ത പ്രഹരമേല്&zwj;പ്പിച്ചു. ഷഹബാസ് അഹമ്മദ് എറിഞ്ഞ പതിനറാം ഓവറില്&zwj; 15 റണ്&zwj;സടിച്ച കാര്&zwj;ത്തിക് ശര്&zwj;മ അവസാന പന്തില്&zwj; പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി.&lt;/p&gt;&lt;p&gt;A captivating battle Shahbaz Ahamad  Kartik Sharma ☝️&amp;nbsp;Updates ▶️ https://t.co/v1R8RJXPe8#KhelBindaas | #LSGvCSK | @LucknowIPL | @ChennaiIPL pic.twitter.com/2DhgjF4lxx&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 15, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പ്രിന്&zwj;സ് യാദവ് എറിഞ്ഞ പതിനേഴാം ഓവറില്&zwj; 7 റണ്&zwj;സ് എടുക്കാനെ പ്രശാന്ത് വീറിനും ശിവം ദുബെക്കുമായുള്ളു. മായങ്ക് യാദവ് എറിഞ്ഞ പതിനെട്ടാം ഓവറില്&zwj; 4 റണ്&zwj;സും മുഹമ്മദ് ഷമി എറിഞ്ഞ പത്തൊമ്പതാം ഓവറില്&zwj; 11 റണ്&zwj;സും മാത്രമെടുത്ത ചെന്നൈ പക്ഷെ പ്രിന്&zwj;സ് യാദവ് എറിഞ്ഞ അവസാന ഓവറില്&zwj; 23 റണ്&zwj;സടിച്ച് മികച്ച സ്കോറിലെത്തി. ലക്നൗവിനായി ആകാശ് മഹാരാജ് സിംഗ് നാലോവറില്&zwj; 26 റണ്&zwj;സിന് മൂന്ന് വിക്കറ്റെടുത്തു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kartik-sharma-saves-csk-sanju-and-ruturaj-flop-as-chennai-posts-fighting-total-against-lucknow-articleshow-bv26lbu"/>
        </item>
        <item>
            <title><![CDATA[പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ജീവന്‍മരണപ്പോരിൽ ലക്നൗവിനെതിരെ ചെന്നൈക്ക് ടോസ് നഷ്ടം, ഇരു ടീമീലും നിര്‍ണായക മാറ്റം]]></title>
            <link>https://www.asianetnews.com/cricket-sports/lucknow-wins-toss-puts-csk-to-the-test-do-or-die-match-for-chennais-playoff-hopes-articleshow-onrcwgz</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/lucknow-wins-toss-puts-csk-to-the-test-do-or-die-match-for-chennais-playoff-hopes-articleshow-onrcwgz</guid>
            <pubDate>Fri, 15 May 2026 19:14:36 +0530</pubDate>
            <description><![CDATA[&lt;p&gt;ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്&zwj; ലക്നൗവും നിര്&zwj;ണായക മാറ്റം വരുത്തി. പേസര്&zwj; മായങ്ക് യാദവും ആകാശ് മഹാരാജ് സിംഗും ലക്നൗവിന്&zwj;റെ പ്ലേയിംഗ് ഇലവനിലെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr8nppgg5q7grwcvhp51n33v,imgname-lsg-vs-csk-live-streaming-1778407660048.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലക്നൗ: &lt;/strong&gt;ഐപിഎല്ലില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്സിനെതിരെ നിര്&zwj;ണായക ടോസ് ജയിച്ച ലക്നൗ സൂപ്പര്&zwj; ജയന്&zwj;റ്സ് ഫീല്&zwj;ഡിംഗ് തെരഞ്ഞെടുത്തു. ലക്നൗവിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്&zwj; മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്താ പേസര്&zwj; ജാമി ഓവര്&zwj;ടണ് പകരം ഓസീസ് പേസര്&zwj; സ്പെന്&zwj;സര്&zwj; ജോണ്&zwj;സണ്&zwj; ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തയപ്പോള്&zwj; സ്പിന്ന&zwj;ർ അക്കീല്&zwj; ഹൊസൈന് പകരം ഗുര്&zwj;ജപ്നീത് സിംഗും ചെന്നൈ ടീമിലെത്തി.&lt;/p&gt;&lt;p&gt;ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്&zwj; ലക്നൗവും നിര്&zwj;ണായക മാറ്റം വരുത്തി. പേസര്&zwj; മായങ്ക് യാദവും ആകാശ് മഹാരാജ് സിംഗും ലക്നൗവിന്&zwj;റെ പ്ലേയിംഗ് ഇലവനിലെത്തി.&lt;/p&gt;&lt;p&gt; Toss @LucknowIPL won the toss and elected to bowl first against @ChennaiIPL in Match 5️⃣9️⃣Updates ▶️ https://t.co/v1R8RJXPe8#TATAIPL | #KhelBindaas | #LSGvCSK pic.twitter.com/1DVn5zycfW&lt;/p&gt;&lt;p&gt;&mdash; IndianPremierLeague (@IPL) May 15, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ചെന്നൈ സൂപ്പർ കിംഗ്&zwnj;സ് പ്ലേയിംഗ് ഇലവന്&zwj;: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയിക്&zwnj;വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അൻഷുൽ കംബോജ്, നൂർ അഹമ്മദ്, സ്പെൻസർ ജോൺസൺ, മുകേഷ് ചൗധരി.&lt;/p&gt;&lt;p&gt;ലക്നൗ സൂപ്പർ ജയന്റ്&zwnj;സ് പ്ലേയിംഗ് ഇലവന്&zwj;: മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, എയ്ഡൻ മാർക്രം, ഋഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), മുകുൾ ചൗധരി, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷമി, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിൻസ് യാദവ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/lucknow-wins-toss-puts-csk-to-the-test-do-or-die-match-for-chennais-playoff-hopes-articleshow-onrcwgz"/>
        </item>
        <item>
            <title><![CDATA[ഖലീൽ അഹമ്മദിന്‍റെ പകരക്കാരനായി കുൽദിപ് യാദവ് ചെന്നൈയിലേക്ക്; തുഷാരയ്ക്ക് പകരം റിച്ചാർഡ് ഗ്ലീസൺ ആർസിബിയിൽ]]></title>
            <link>https://www.asianetnews.com/cricket-sports/csk-signs-kuldip-yadav-as-khaleel-ahmeds-replacement-rcb-lands-richard-gleeson-for-nuwan-thushara-articleshow-x4igpf1</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/csk-signs-kuldip-yadav-as-khaleel-ahmeds-replacement-rcb-lands-richard-gleeson-for-nuwan-thushara-articleshow-x4igpf1</guid>
            <pubDate>Fri, 15 May 2026 18:45:13 +0530</pubDate>
            <description><![CDATA[&lt;p&gt;അടിസ്ഥാനവിലയായ 30 ലക്ഷം രൂപക്കാണ് പേസറായ കുല്&zwj;ദീപ് യാദവിനെ ചെന്നൈ ടീമിലെടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krnwdmbd59mdtppqz9ff3wq4,imgname-kuldip-yadav-1778850910573.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;ഐപിഎല്ലില്&zwj; പ്ലേ ഓഫ് ബെര്&zwj;ത്തിനായുള്ള പോരാട്ടം നിര്&zwj;ണായക ഘട്ടത്തിലേക്ക് കടക്കവെ പരിക്കിനെത്തുടർന്ന് പുറത്തായ പേസര്&zwj; ഖലീല്&zwj; അഹമ്മദിന്&zwj;റെ പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്&zwj; കിംഗ്സ്. ഇടംകൈയ്യൻ പേസറായിരുന്ന ഖലീൽ അഹമ്മദിന് പകരം കുൽദിപ് യാദവിനെയാണ് ചെന്നൈ ടീമിലെത്തിച്ചത്. രാജസ്ഥാന്&zwj; റോയല്&zwj;സിന്&zwj;റെ മുന്&zwj; താരമാണ് കുല്&zwj;ദിപ് യാദവ്. അടിസ്ഥാനവിലയായ 30 ലക്ഷം രൂപക്കാണ് പേസറായ കുല്&zwj;ദിപ് യാദവിനെ ചെന്നൈ ടീമിലെടുത്തത്. 2021-ൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ച കുല്&zwj;ദിപ് യാദവ് ചെന്നൈയുടെ ഡെത്ത് ഓവർ ബൗളിംഗിൽ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.&lt;/p&gt;&lt;p&gt; KULDIP YADAV IN CSK FOR IPL 2026 - Kuldip Yadav has replaced Khaleel Ahmed in CSK's squad for IPL 2026. pic.twitter.com/tqTdNjh7Ug&lt;/p&gt;&lt;p&gt;&mdash; Tanuj (@ImTanujSingh) May 15, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം, നിയമക്കുരുക്കില്&zwj;പ്പെട്ട് ഐപിഎല്ലിന് വരാന്&zwj; കഴിയാതിരുന്ന ശ്രീലങ്കന്&zwj; പേസര്&zwj; നുവാന്&zwj; തുഷാരയുടെ പകരം ഇംഗ്ലീഷ് പേസര്&zwj; റിച്ചാർഡ് ഗ്ലീസണെ ആർസിബി ടീമിലെടുത്തു. ഫിറ്റ്&zwnj;നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ലങ്കൻ ബോർഡ് എൻഒസി നിഷേധിച്ചതോടെ നുവാൻ തുഷാര കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് നീണ്ടുപോയതോടെ സീസൺ നഷ്ടമാകുമെന്ന് ഉറപ്പായ താരം ഒടുവിൽ പരാതി പിൻവലിച്ച് ലങ്കൻ ബോർഡിനോട് മാപ്പപേക്ഷിച്ചു. ഇതോടെ ഒഴിവു വന്ന സ്ഥാനത്തേക്ക് 1.6 കോടി രൂപ നൽകിയാണ് ഇംഗ്ലീഷ് താരം റിച്ചാർഡ് ഗ്ലീസണെ ബെംഗളൂരു ടീമിലെടുത്തത്.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ടിനായി ആറ് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്ലീസണ് ഐപിഎല്ലിൽ ചെന്നൈയ്ക്കും മുംബൈയ്ക്കും വേണ്ടി കളിച്ചുള്ള അനുഭവസമ്പത്തുണ്ട്. ഡെത്ത് ഓവറുകളിലെ കൃത്യതയാർന്ന യോർക്കറുകളാണ് ഗ്ലീസണിന്&zwj;റെ കരുത്ത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/csk-signs-kuldip-yadav-as-khaleel-ahmeds-replacement-rcb-lands-richard-gleeson-for-nuwan-thushara-articleshow-x4igpf1"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: തിരിച്ചുവരവില്‍ 'തെറ്റി'! ഹാർദിക്ക് മുംബൈയില്‍ നിന്ന് പുറത്തേക്കോ?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-will-hardik-pandya-and-mumbai-indians-part-ways-at-the-end-of-the-season-articleshow-kf7vg9l</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-will-hardik-pandya-and-mumbai-indians-part-ways-at-the-end-of-the-season-articleshow-kf7vg9l</guid>
            <pubDate>Fri, 15 May 2026 14:25:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഹാര്&zwj;ദിക്കിന്റെ കീഴില്&zwj; ആദ്യ സീസണില്&zwj; പത്താം സ്ഥാനത്തായിരുന്നു മുംബൈയുടെ സ്ഥാനം. പക്ഷേ, 2025ല്&zwj; ഉജ്വല തിരിച്ചുവരവ് നടത്താൻ മുംബൈക്കായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krndgkdjn1yzxs8yabaafmnn,imgname-hardik-pandya-1778835279282.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തുടങ്ങേണ്ടത് 2023 നവംബര്&zwj; 27ല്&zwj; നിന്നാണ്...&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തും, രോഹിത് ശര്&zwj;മയുടെ നായകസ്ഥാനം നഷ്ടപ്പെടും. അന്തരീക്ഷത്തിലുണ്ടായിരുന്ന ഈ അഭ്യൂഹം 2023 നവംബ&zwj;ര്&zwj; അവസാനം യാഥാര്&zwj;ത്ഥ്യമായി. ശേഷം രണ്ട് മുംബൈ താരങ്ങളുടെ പ്രതികരണങ്ങളായിരുന്നു പ്രധാനമായും ശ്രദ്ധ നേടിയത്.&lt;/p&gt;&lt;p&gt;ചിലപ്പോഴൊക്കെ നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടിയെന്ന ക്വോട്ട് പങ്കുവെച്ച ജസ്പ്രിത് ബുമ്ര. ഹൃദയഭേദകമെന്ന് കുറിട്ട സൂര്യകുമാര്&zwj; യാദവ്. സീസണുകളോളം ടീമിന്റെ നെടുംതൂണുകളായിട്ടും മാറ്റിനിര്&zwj;ത്തപ്പെട്ടതിന്റെ നീരസം മറച്ചുവെക്കാൻ ഇരുവരും തയാറായില്ല. സൂപ്പര്&zwj; താരങ്ങളാല്&zwj; സമ്പന്നമായ മുംബൈയുടെ ഡ്രൈസിങ് റൂമായിരിക്കും ഹാര്&zwj;ദിക്കിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നായിരുന്നു കായികപണ്ഡിതരെല്ലാം പ്രവചിച്ചത്.&lt;/p&gt;&lt;p&gt;പക്ഷേ, അത് മാത്രമായിരുന്നില്ല സംഭവിച്ചത്. മുംബൈയുടെ ഹോം മൈതാനമായ വാംഖഡെ ഹാര്&zwj;ദിക്കിന് ഒരു നരകമാക്കി മാറ്റി ആരാധകര്&zwj;. അഞ്ച് കിരീടങ്ങള്&zwj; നേടിത്തന്ന നായകനെ പിഴുതെറിഞ്ഞ മാനേജ്മെന്റിനുകൂടിയുള്ള താക്കീതായിരുന്നു ഗ്യാലറിയില്&zwj; ഉയര്&zwj;ന്നത്. കയ്യടികള്&zwj; തിരിച്ചുപിടിക്കാൻ ഹാര്&zwj;ദിക്കിന് 2024 ടി20 ലോകകപ്പ് നേടേണ്ടി വന്നു.&lt;/p&gt;&lt;p&gt;മൂന്ന് സീസണുകള്&zwj;ക്കിപ്പുറം ഒരിക്കല്&zwj;ക്കൂടി വാംഖഡെയുടെ ഗ്യാലറികള്&zwj; ഹാര്&zwj;ദിക്കിനും മാനേജ്മെന്റിനും ചില സൂചനകള്&zwj; നല്&zwj;കുകയാണിപ്പോള്&zwj;. ഹാര്&zwj;ദിക്ക് നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ടീമിന്റെ പ്രകടനത്തിലുണ്ടായ ഇടിവ്, മൈതാനത്ത് സംഭവിക്കുന്ന ഒത്തൊരുമയില്ലായ്മ, ഡ്രെസിങ് റൂമിലെ പിരിമുറുക്കങ്ങള്&zwj; എല്ലാമാണ് ഇതിന്റെ അടിസ്ഥാനം. ഫോര്&zwj;മാറ്റിലെ സൂപ്പര്&zwj; താരങ്ങളെല്ലാം ഒരു കുടക്കീഴിലായിട്ടും പ്ലേ ഓഫിന്റെ പടിക്കല്&zwj;പ്പോലും എത്താൻ മുംബൈക്ക് സാധിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്കിന്റെ കീഴില്&zwj; ആദ്യ സീസണില്&zwj; പത്താം സ്ഥാനത്തായിരുന്നു മുംബൈയുടെ സ്ഥാനം. പക്ഷേ, 2025ല്&zwj; ഉജ്വല തിരിച്ചുവരവ് നടത്താൻ മുംബൈക്കായി, ക്വാളിഫയര്&zwj; രണ്ട് വരെ കുതിപ്പ് നടത്തി. എന്നാല്&zwj; വീണ്ടും പോയിന്റ് പട്ടികയുടെ അടിത്തട്ടിലേക്ക് മടക്കം. 2026 സീസണെടുത്താല്&zwj; ജയിച്ച് തുടങ്ങിയ സംഘത്തിന് പിന്നീട് ജയം എന്തെന്നറിയാൻ ദീര്&zwj;ഘനാള്&zwj; കാത്തിരിക്കേണ്ടി വന്നു.&lt;/p&gt;&lt;p&gt;രോഹിത് ശര്&zwj;മ ഉള്&zwj;പ്പെടെയുള്ള സുപ്രധാന താരങ്ങള്&zwj;ക്കേറ്റ പരിക്ക്, കൃത്യമായൊരു ഇലവനെ കണ്ടെത്താൻ കഴിയാതെ പോയത്, വിദേശതാരങ്ങളെ ഉപയോഗിക്കുന്നതിലെ വീഴ്ച, സൂപ്പര്&zwj;സ്റ്റാറുകളുടെ മോശം ഫോമും സ്ഥിരതയില്ലായ്മയുമെല്ലാം വീഴ്ചയുടെ കാരണങ്ങളായി നിരത്താൻ കഴിയും. മുംബൈയുടെ നിറങ്ങളില്&zwj; ഹാര്&zwj;ദിക്ക് കളത്തിലെത്തിയിട്ട് മൂന്ന് മത്സരങ്ങളാകുന്നു, ചെന്നൈ സൂപ്പര്&zwj; കിങ്സിനെതിരായ എവെ മത്സരത്തിലാണ് അവസാനമായി ഹാര്&zwj;ദിക്ക് മൈതാനത്തിറങ്ങിയത്.&lt;/p&gt;&lt;p&gt;പുറം വേദനയാണ് കാരണമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഇന്ത്യയുടെ പ്രീമിയം ഓള്&zwj; റൗണ്ടര്&zwj; പുറത്തിനേറ്റ പരിക്ക് മൂലം രണ്ട് വാരമായി കളത്തിന് പുറത്തിരിക്കുന്നു. ഇത് മുംബൈ ഇന്ത്യൻസിനെ മാത്രം ബാധിക്കുന്ന ഒന്നല്ല, ഇന്ത്യയുടെ ഭാവി പദ്ധതികളേയും ബാധിക്കുന്നതാണ്. ഗുരുതരമാണെങ്കില്&zwj; ബിസിസിഐയുടെ ഇടപെടലുണ്ടാകുകയും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഹാര്&zwj;ദിക്ക് എത്തേണ്ട സമയവുമായി. എന്നാല്&zwj;, താരം പരിശീലനത്തിന് എത്തുന്ന സാഹചര്യങ്ങളും കാണാനാകും.&lt;/p&gt;&lt;p&gt;എല്ലാം കണക്കാക്കുമ്പോള്&zwj; മുംബൈ ഇന്ത്യൻസിലെ ഹാര്&zwj;ദിക്കിന്റെ ഭാവിയിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി ആദ്യ സീസണില്&zwj; തന്നെ കിരീടം, പിന്നാലെ ഫൈനലിലുമെത്തി. രണ്ട് സീസണുകളുടെ ആയുസില്&zwj; ഹാര്&zwj;ദിക്കെന്ന നായകനെ അളന്നായിരുന്നു മുംബൈ മാനേജ്മെന്റ്, ഫ്രാഞ്ചൈസിയുടെ ഭാവി മുന്നില്&zwj;ക്കണ്ട് താരത്തെ തിരികെയെത്തിച്ചത്. പ്രതീക്ഷിച്ച ഫലമുണ്ടായില്ല എന്നത് മാത്രമല്ല, തിരിച്ചടികളാണ് കൂടുതലായും സംഭവിച്ചത്. നയിച്ച 37 മത്സരത്തില്&zwj; 22ലും പരാജയം, ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മോശം നായകനിലേക്കുള്ള യാത്രയിലാണ് ഹാര്&zwj;ദിക്ക്.&lt;/p&gt;&lt;p&gt;ആറ് വര്&zwj;ഷമായി മുംബൈയുടെ ഷെല്&zwj;ഫില്&zwj; ഒരു ഐപിഎല്&zwj; കിരീടമെത്തിയിട്ട്. ടൂര്&zwj;ണമെന്റിലാദ്യമായാണ് ഇത്ര ദൈര്&zwj;ഘ്യമുള്ള വരള്&zwj;ച്ച സംഭവിക്കുന്നത്. സൂര്യകുമാര്&zwj; യാദവിനും ജസ്പ്രിത് ബുമ്രയ്ക്കും കീഴില്&zwj; മുംബൈ മെച്ചപ്പെട്ട പ്രകടനം നടത്തുകയും ചെയ്യുന്നു. ഹാര്&zwj;ദിക്ക് ഇല്ലാതെയിറങ്ങിയ മൂന്ന് മത്സരങ്ങളില്&zwj; രണ്ടിലും മുംബൈക്ക് ജയം, ബെംഗളൂരുവിനെതിരായ മത്സരം കൈവിട്ടത് അവസാന ഓവറിലുമായിരുന്നു. സീസണ്&zwj; മികച്ച രീതിയില്&zwj; അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് മുംബൈയെന്ന് സൂചനകളാണ് മൈതാനത്തെ പ്രകടനങ്ങള്&zwj; വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്കിന്റെ മറ്റൊരു ട്രേഡ് വൈകാതെ നടക്കുമെന്നാണ് സൂചനകളും. ചെന്നൈക്കെതിരായ മത്സരത്തിന് ശേഷം സിഇഒ കാശി വിശ്വനാഥനുമായി ഹാര്&zwj;ദിക്ക് നടത്തിയ ദീര്&zwj;ഘസംഭാഷണമെല്ലാം ഉദാഹരിച്ചുകൊണ്ടാണ് അന്തരീക്ഷത്തില്&zwj; അഭ്യൂഹങ്ങള്&zwj; നില്&zwj;ക്കുന്നത്.&lt;/p&gt;&lt;p&gt;സീസണിനൊടുവില്&zwj; വലിയൊരു ലീഡര്&zwj;ഷിപ്പ് ഷിഫ്റ്റിന് മുംബൈ തയാറായേക്കും. സൂര്യകുമാര്&zwj;, ജസ്പ്രിത് ബുമ്ര എന്നീ വലിയ പേരുകളുണ്ട്, ഒപ്പം തിലക് വര്&zwj;മയും. ഹാര്&zwj;ദിക്കിനപ്പുറത്തേക്ക് മുംബൈ ചിന്തിക്കാൻ ഒരുങ്ങുകയാണെങ്കില്&zwj; ഈ ഓപ്ഷനുകളാണ് മുൻപിലുള്ളത്. കിരീടമില്ലാതെ മറ്റൊരു സീസണ്&zwj; കൂടി സങ്കല്&zwj;പ്പിക്കാൻ മാനേജ്മെന്റിനും കഴിയില്ല, അതുകൊണ്ട് തീരുമാനങ്ങള്&zwj;ക്ക് കടുപ്പമേറും, അത് എന്തൊക്കെയെന്ന് കാത്തിരുന്ന് തന്നെ അറിയാം.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-will-hardik-pandya-and-mumbai-indians-part-ways-at-the-end-of-the-season-articleshow-kf7vg9l"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ജസ്റ്റ് മിസ്! മുംബൈക്കെതിരെ ശ്രേയസ് കൈവിട്ടത് അപൂ‍ര്‍വമായൊരു നേട്ടം]]></title>
            <link>https://www.asianetnews.com/cricket-sports/ipl-2026-shreyas-iyer-miss-the-opportunity-to-equal-a-record-with-rohit-and-gambhir-intl-articleshow-qxeacvf</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ipl-2026-shreyas-iyer-miss-the-opportunity-to-equal-a-record-with-rohit-and-gambhir-intl-articleshow-qxeacvf</guid>
            <pubDate>Fri, 15 May 2026 14:31:29 +0530</pubDate>
            <description><![CDATA[&lt;p&gt;2022ല്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിന്റെ നായകനായത് മുതല്&zwj; ശ്രേയസിന് ഒരിക്കലും മുംബൈക്ക് മുന്നില്&zwj; തലകുനിക്കേണ്ടി വന്നിട്ടില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krndt0a12b1ss7cmpzkcrtjg,imgname-shreyas-iyer-1778835587393.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഐപിഎല്ലിന്റെ ചരിത്രത്തില്&zwj; ഒരു ടീമിനെതിരെ തുടര്&zwj; ജയങ്ങള്&zwj; നേടി ഡൊമിനേറ്റ് ചെയ്ത നായകൻ. ഈ റെക്കോർഡാണ് മുംബൈ ഇന്ത്യൻസിനെതിരായ പരാജയത്തോടെ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരിന് നഷ്ടമായത്, രണ്ട് ഇതിഹാസങ്ങള്&zwj;ക്ക് ഒപ്പമെത്താനാകുമായിരുന്നു ശ്രേയസിന്.&lt;/p&gt;&lt;p&gt;2022ല്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിന്റെ നായകനായത് മുതല്&zwj; ശ്രേയസിന് ഒരിക്കലും മും&lt;img&gt;ബൈക്ക് മുന്നില്&zwj; തലകുനിക്കേണ്ടി വന്നിട്ടില്ല. ഏഴ് മത്സരങ്ങള്&zwj; തോല്&zwj;വി അറിയാതെയുള്ള കുതിപ്പ്. ധരംശാലയില്&zwj; ഇത് അവസാനിക്കുമ്പോള്&zwj; സാക്ഷാല്&zwj; രോഹിത് ശർമയുടേയും ഗൗതം ഗംഭീറിന്റെയും നേട്ടമാണ് സുരക്ഷിതമായത്.&lt;/p&gt;&lt;p&gt;2015-18 കാലഘട്ടത്തില്&zwj; കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിനെ തുടരെ എട്ട് മത്സരങ്ങളില്&zwj; തോല്&zwj;പ്പിക്കാൻ രോഹിതിന്റെ കീഴില്&zwj; മുംബൈക്ക് സാധിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഗംഭീറിന്റെ നേട്ടവും ഏറക്കുറെ സമാന കാലഘട്ടത്തിലാണ്. 2014 മുതല്&zwj; 17 വരെയുള്ള സീസണുകളില്&zwj;. താരത്തിന് കീഴില്&zwj; കൊല്&zwj;ക്കത്ത പഞ്ചാബിന് മുകളില്&zwj; ആധിപത്യം സ്ഥാപിച്ചതും എട്ട് മത്സരങ്ങളിലാണ്. ശ്രേയസിനൊപ്പം ഏഴ് വിജയങ്ങളുമായി റെക്കോ&zwj;ര്&zwj;ഡ് പങ്കുവെക്കുന്ന നായകന്മാരുണ്ട്. എം എസ് ധോണിയും ഡേവിഡ് വാര്&zwj;ണറും.&lt;/p&gt;&lt;p&gt;Powered By:&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ipl-2026-shreyas-iyer-miss-the-opportunity-to-equal-a-record-with-rohit-and-gambhir-intl-articleshow-qxeacvf"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ഇനി ബുമ്ര നയിക്കട്ടെ, ഓറ തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യൻസ്]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-will-star-pacer-jasprit-bumrah-lead-mumbai-indians-in-future-articleshow-5bik43k</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-will-star-pacer-jasprit-bumrah-lead-mumbai-indians-in-future-articleshow-5bik43k</guid>
            <pubDate>Fri, 15 May 2026 14:12:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഹാര്&zwj;ദിക്ക് പാണ്ഡ്യയുടെ അപ്രതീക്ഷിത റീ എൻട്രിയും പരിക്കുകളും ബുമ്രയെ അകറ്റി നിര്&zwj;ത്തുകയായിരുന്നു ആ കസേരയില്&zwj; നിന്ന്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krncqtj2qe0sbmhzwy2gk3fq,imgname-jasprit-bumrah-1778834467394.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;I didn't think that I will be a Test captain before becoming MI captain -&lt;/p&gt;&lt;p&gt;മുംബൈ ഇന്ത്യൻസിനെ നയിക്കാൻ അവസരം ലഭിക്കും മുൻപ് ടെസ്റ്റ് ടീമിന്റെ നായകനാകാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. മുംബൈക്കൊപ്പം 156 മത്സരങ്ങള്&zwj;, യുവതാരമായി എത്തി ഇതിഹാസമായി തുടരുന്ന കരിയറില്&zwj; ഒടുവില്&zwj; അയാളെത്തേടി അര്&zwj;ഹിച്ച ദിനമെത്തി ധരംശാലയില്&zwj;. വിഖ്യാതമായ ബ്ലു ആൻഡ് ഗോള്&zwj;ഡില്&zwj; ആ സംഘത്തെ നയിക്കാനുള്ള ഉത്തരവാദിത്തം ജസ്പ്രിത് ബുമ്രയ്ക്ക്. ടോസ് വേളയില്&zwj; പറഞ്ഞവസാനിപ്പിച്ച ആ വാചകത്തില്&zwj; ഉണ്ടായിരുന്നു എത്രത്തോളം ബുമ്ര അത് ആഗ്രഹിച്ചുവെന്ന്.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്ക് പാണ്ഡ്യയുടെ അപ്രതീക്ഷിത റീ എൻട്രിയും പരിക്കുകളും ബുമ്രയെ അകറ്റി നിര്&zwj;ത്തുകയായിരുന്നു ആ കസേരയില്&zwj; നിന്ന്. പക്ഷേ, ലഭിച്ച ഏക അവസരത്തില്&zwj; തനിക്ക് എന്ത് സാധിക്കുമെന്ന് മൈതാനത്ത് തെളിയിക്കുകയായിരുന്നു ബുമ്രയെന്ന നായകൻ. അത് മാനേജ്മെന്റിന് ഒരുതരം ഓര്&zwj;മപ്പെടുത്തല്&zwj; കൂടിയായിരുന്നു. അവര്&zwj; എന്താണ് നഷ്ടപ്പെടുത്തിയത് എന്നത് ബോധ്യപ്പെടുത്താൻ ലഭിച്ച അവസരം പൂര്&zwj;ണമായും വിനിയോഗിച്ചു.&lt;/p&gt;&lt;p&gt;ബൗളിങ് റോട്ടേഷനുകള്&zwj;, ഫീല്&zwj;ഡ് പ്ലേസ്മെന്റ് തുടങ്ങി ബുമ്ര കളം വാണപ്പോള്&zwj; മുംബൈ നിരയില്&zwj; സീസണില്&zwj; ഉടനീളം പ്രത്യക്ഷമാകാതിരുന്ന ഊര്&zwj;ജം പ്രകടമായി. ഒരു ടീമിന്റെ നായകനായി ബൗളര്&zwj; വരുമ്പോള്&zwj; ലഭിക്കുന്ന മുൻതൂക്കങ്ങളായി ക്രിക്കറ്റ് പണ്ഡിതര്&zwj; ചൂണ്ടിക്കാണിക്കുന്ന ചിലതുണ്ട്. അതില്&zwj; ഏറ്റവും പ്രധാനപ്പെട്ടത് വിക്കറ്റിന്റെ സ്വഭാവം അതിവേഗം മനസിലാക്കി അത് അനുസരിച്ച് തന്ത്രം മെനയാൻ സാധിക്കുമെന്നതാണ്. പ്രത്യേകിച്ചും ബൗളര്&zwj;മാരെ ഉപയോഗിക്കുന്ന വിധം, വര്&zwj;ക്ക്&zwnj;ലോഡ് മാനേജ്മെന്റ് ആണ് ഇതില്&zwj; ഏറ്റവും നിര്&zwj;ണായകം.&lt;/p&gt;&lt;p&gt;വിക്കറ്റുകള്&zwj; സെറ്റ് ചെയ്ത് വീഴ്ത്തുന്നതിന് അനുയോജ്യമായി ഫീല്&zwj;ഡ് ഒരുക്കുകയൊക്കെ കൂടുതല്&zwj; എളുപ്പവുമാകുന്നു. മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് സ്വന്തം സ്പെല്&zwj; തിട്ടപ്പെടുത്താനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു. ബാറ്റര്&zwj;മാര്&zwj; നായകന്മാരാകുമ്പോള്&zwj; ഇത് സംഭവിക്കുന്നില്ല എന്നല്ല മേല്&zwj;പ്പറഞ്ഞതുകൊണ്ട് അര്&zwj;ത്ഥമാക്കുന്നത്. ബൗളര്&zwj;മാരുടെ ക്യാപ്റ്റനാകുകയാണ് പ്രധാനം. എം എസ് ധോണിയും രോഹിത് ശര്&zwj;മയുമൊക്കെ കിരീടങ്ങള്&zwj; വാരിക്കൂട്ടിയതിന് പിന്നിലെ കാരണവും അതുതെന്നായാണ്.&lt;/p&gt;&lt;p&gt;ഇന്നലെ മുംബൈ ഏഴ് ബൗളര്&zwj;മാരെയാണ് പരീക്ഷിച്ചത്. ഹാര്&zwj;ദിക്ക് പാണ്ഡ്യയൊ സൂര്യകുമാര്&zwj; യാദവോ സീസണില്&zwj; തുനിയാത്ത ഒന്ന്. രഘു ശര്&zwj;മയും വില്&zwj; ജാക്സുമായിരുന്നു മുംബൈ നിരയിലെ സ്പിന്നര്&zwj;മാര്&zwj;, ഇരുവര്&zwj;ക്കും വിക്കറ്റില്&zwj; നിന്ന് കാര്യമായ സഹായം ലഭിക്കുന്നുണ്ടായിരുന്നില്ല, പവര്&zwj;പ്ലേയ്ക്ക് ശേഷമായിരുന്നു രണ്ടുപേരെയും ഉപയോഗിച്ചത്. പ്രഭ്&zwnj;സിമ്രാനും കനോലിയും അനായാസം ഇരുവരേയും നേരിട്ടതോടെ ബുമ്ര പേസര്&zwj;മാരിലേക്ക് തന്നെ ചുവടുമാറി.&lt;/p&gt;&lt;p&gt;പിന്നാലെ ശാ&zwj;ര്&zwj;ദൂല്&zwj; താക്കൂറും റോയല്&zwj; ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വിജയം കൈവിട്ട രാജ് ബാവയേയും എത്തിച്ച് വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്&zwj;. രണ്ട് പേര്&zwj; വെല്&zwj; സെറ്റില്&zwj;ഡായ പ്രഭ്&zwnj;സിമ്രാനും കനോലിയും. മറ്റൊരാള്&zwj; പഞ്ചാബ് നായകനും മുംബൈക്കെതിരെ മികച്ച റെക്കോര്&zwj;ഡുള്ള ശ്രേയസ് അയ്യരും. ഈ മൂന്ന് വിക്കറ്റുകളായിരുന്നു മധ്യഓവറുകളിലെ പഞ്ചാബിന്റെ റണ്ണൊഴുക്ക് തടഞ്ഞതും. അവസാന മൂന്ന് ഓവറുകള്&zwj; മാറ്റി നിര്&zwj;ത്തിയാല്&zwj; മുംബൈ ബൗളര്&zwj;മാര്&zwj; ഏറ്റവും ഡിസിപ്ലിൻഡായി പന്തെറിഞ്ഞ മത്സരം കൂടിയായിരുന്നു പഞ്ചാബിനെതിരായത്.&lt;/p&gt;&lt;p&gt;ബുമ്ര നിരന്തരം ബൗളര്&zwj;മാരുമായി ആശയവിനിമയം നടത്തുന്നത് പലകുറി മൈതാനത്ത് കണ്ടു. ലൈനിലും ലെങ്തിലുമെല്ലാം അത് പ്രകടമായിരുന്നു. 17 ഓവറുകളാണ് മുംബൈ പേസര്&zwj; എറിഞ്ഞത്, അതായത് 102 പന്തുകള്&zwj;. 26 ഫുള്&zwj; ലെങ്ത് പന്തുകളും, 47 ഗുഡ് ലെങ്ത് പന്തുകളും, 29 ഷോര്&zwj;ട്ട് ബോളുകളും. 9.2 എക്കോണമിയില്&zwj; എട്ട് വിക്കറ്റുകള്&zwj;. ഇതില്&zwj; നാലും വീണത് ഗുഡ് ലെങ്തിലായിരുന്നു. എറിഞ്ഞ പന്തുകളില്&zwj; ഏറെക്കുറെ പകുതിയോളം ഹിറ്റ് ചെയ്തത് ഗുഡ് ലെങ്തിലായിരുന്നു. ഏറ്റവും ക്രൂഷ്യലായ മധ്യഓവറുകളില്&zwj; 80 റണ്&zwj;സിന് അഞ്ച് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. മുംബൈക്ക് സീസണിലുടനീളം നഷ്ടമായ ആധിപത്യം. ഒടുവില്&zwj; തിലക് വിജയം ഉറപ്പിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;ഭാവിയിലൊ തുടര്&zwj;ന്നോ മുംബൈയുടെ നായകസ്ഥാനം ബുമ്രയിലേക്ക് എത്തുമോയെന്ന് അറിയില്ല. സാധ്യതപോലും വിരളമായിരിക്കാം. ഹാര്&zwj;ദിക്കിന്റേയും സൂര്യകുമാ&zwj;ര്&zwj; യാദവിന്റേയും അഭാവത്തിലാണ് ബുമ്രയിലേക്ക് ഉത്തരവാദിത്തം എത്തിയത്, അളന്ന് നോക്കിയാല്&zwj; പട്ടികയിലെ മൂന്നാമൻ. പക്ഷേ, ഹാര്&zwj;ദിക്കിനോ സൂര്യക്കൊ ബൗളര്&zwj;മാരില്&zwj; നിന്ന് പുറത്തെടുപ്പിക്കാൻ കഴിയാത്തത് ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. അത് പരിഗണിക്കുമോ മാനേജ്മെന്റെന്ന് കണ്ടറിയാം.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-will-star-pacer-jasprit-bumrah-lead-mumbai-indians-in-future-articleshow-5bik43k"/>
        </item>
        <item>
            <title><![CDATA[ശ്രേയസ് അയ്യരല്ല, സൂര്യകുമാറിന്‍റെ പിന്‍ഗാമിയായി ഇന്ത്യൻ ടി20 ടീമിന്‍റെ ക്യാപ്റ്റനാവേണ്ടത് സഞ്ജു സാംസണ്‍, തുറന്നുപറഞ്ഞ് രവി ശാസ്ത്രി]]></title>
            <link>https://www.asianetnews.com/cricket-sports/ravi-shastri-backs-sanju-samson-to-succeed-suryakumar-yadav-as-indias-t20i-skipper-articleshow-0xcgqg7</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ravi-shastri-backs-sanju-samson-to-succeed-suryakumar-yadav-as-indias-t20i-skipper-articleshow-0xcgqg7</guid>
            <pubDate>Fri, 15 May 2026 12:50:42 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്&zwj;റെ ഫോമിലെ ഇടിവും സഞ്ജുവിന്&zwj;റെ തകർപ്പൻ ഫോമും വിലയിരുത്തിയാണ് ശാസ്ത്രിയുടെ നിരീക്ഷണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk8d1p35szttx4yk5kzbvpy7,imgname-gautam-gambhir-sanju-samson-1773029873765.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടി20 ടീമിന്&zwj;റെ അടുത്ത നായകനാക്കണമെന്ന് മുന്&zwj; ഇന്ത്യൻ താരം രവി ശാസ്ത്രി.അടുത്ത ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ സഞ്ജു യോഗ്യനാണെന്ന് ഐസിസി പ്രതിമാസ അവലോകനത്തില്&zwj; സഞ്ജന ഗണേശനോട് സംസാരിക്കവെ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ലോകകപ്പിലും ഐപിഎല്ലിലും നടത്തിയ പ്രകടനങ്ങളോടെ സഞ്ജു ഭാവി നായകനാണെന്ന് തെളിയിച്ചുകഴിഞ്ഞുവെന്നും രവി ശാസ്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്&zwj;റെ ഫോമിലെ ഇടിവും സഞ്ജുവിന്&zwj;റെ തകർപ്പൻ ഫോമും വിലയിരുത്തിയാണ് ശാസ്ത്രിയുടെ നിരീക്ഷണം. 2028-ലെ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് ഇന്ത്യ ഒരു പുതിയ നായകനെ തിരയുകയാണെങ്കിൽ അതിന് ഏറ്റവും അനുയോജ്യൻ സഞ്ജുവാണെന്ന് ശാസ്ത്രി പറഞ്ഞു. രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള സഞ്ജുവിന്&zwj;റെ പരിചയസമ്പത്ത് ഇതിന് വലിയ മുതൽക്കൂട്ടാകുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അടുത്ത രണ്ടോ മൂന്നോ വർഷം സഞ്ജുവിന്&zwj;റെ കരിയറിലെ സുവർണകാലമായിരിക്കും. ബാറ്റിംഗിലെ ആക്രമണോത്സുക ശൈലിയും നായകനെന്ന നിലയിലുള്ള പക്വതയും സഞ്ജുവിനെ ടീമിലെ അവിഭാജ്യ ഘടകമാക്കുന്നുവെന്നും രവി ശാസ്ത്രി വ്യക്തമാക്കി. സഞ്ജുവിന്&zwj;റെ കഴിവിനെക്കുറിച്ച് ഇനി ആർക്കും സംശയങ്ങൾ ഉണ്ടാകില്ലെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ കിരീടം നിലനിർത്തിയ ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസുമായി സഞ്ജു 'പ്ലെയർ ഓഫ് ദി ടൂർണമെന്&zwj;റ്' ആയിരുന്നു. വെര്&zwj;ച്വല്&zwj; ക്വാർട്ടർ ഫൈനലായ വെസ്റ്റ് ഇന്&zwj;ഡീസിനെതിരായ സൂപ്പര്&zwj; 8 പോരാട്ടം മുതൽ ഫൈനൽ വരെ നിർണായക ഇന്നിംഗ്സുകളിലൂടെ സഞ്ജു ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ച രീതി അവിശ്വസനീയമാണെന്നും ശാസ്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;ലോകകപ്പിലെ മാസ്മരിക ഫോം ഐപിഎല്ലിലും സഞ്ജു തുടരുകയാണ്. ചെന്നൈ സൂപ്പർ കിംഗ്&zwnj;സിനായി ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളടക്കം 430 റൺസാണ് സഞ്ജു നേടിയത്. ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള പേരുകൾ നായകസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നതിനിടെയാണ് സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി പരസ്യമായി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ravi-shastri-backs-sanju-samson-to-succeed-suryakumar-yadav-as-indias-t20i-skipper-articleshow-0xcgqg7"/>
        </item>
        <item>
            <title><![CDATA[റണ്‍വേട്ടയില്‍ സഞ്ജുവും കിഷനും ആദ്യ പത്തില്‍ നിന്ന് പുറത്ത്, അടിച്ചുകയറി പ്രഭ്‌സിമ്രാനും കൂപ്പര്‍ കൊണോലിയും]]></title>
            <link>https://www.asianetnews.com/cricket-sports/sanju-and-ishan-out-prabhsimran-and-cooper-connolly-storm-into-top-10-run-getters-articleshow-gab4zv1</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/sanju-and-ishan-out-prabhsimran-and-cooper-connolly-storm-into-top-10-run-getters-articleshow-gab4zv1</guid>
            <pubDate>Fri, 15 May 2026 12:10:48 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈക്കെതിരെ 32 പന്തില്&zwj; 57 റണ്&zwj;സടിച്ച് തിളങ്ങിയ പ്രഭ്&zwnj;സിമ്രാന്&zwj; സിംഗ് 12 മത്സരങ്ങളില്&zwj; 439 റണ്&zwj;സുമായാണ് ആദ്യ പത്തിലെത്തിയത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmzp27wwdr33dty3qet8dz3g,imgname-sanju-samson-1774884822936.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ധരംശാല:&lt;/strong&gt; ഐപിഎൽ റണ്&zwj;വേട്ടക്കാരുടെ പട്ടികയില്&zwj; ചെന്നൈ സൂപ്പര്&zwj; കിംഗ്സിന്&zwj;റെ മലയാളി താരം സഞ്ജു സാംസണും സണ്&zwj;റൈസേഴ്സ് ഹൈദരാബാദ് താരം ഇഷാന്&zwj; കിഷനും ആദ്യ 10ല്&zwj; നിന്ന് പുറത്തായി. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിംഗ്സ് മത്സരത്തില്&zwj; മിന്നിയ പഞ്ചാബ് ഓപ്പണര്&zwj; പ്രഭ്&zwnj;സിമ്രാന്&zwj; സിംഗും കൂപ്പര്&zwj; കൊണോലിയും മുംബൈ ഓപ്പണര്&zwj; റിയാൻ റിക്കിള്&zwj;ടണും ആദ്യ പത്തിലെത്തി. ടോപ് ഫൈവില്&zwj; മാറ്റങ്ങളൊന്നും സംഭവിക്കാതിരുന്നപ്പോള്&zwj; അവസാന അഞ്ചിലാണ് മാറ്റങ്ങളുണ്ടായത്.&lt;/p&gt;&lt;p&gt;മുംബൈക്കെതിരെ 32 പന്തില്&zwj; 57 റണ്&zwj;സടിച്ച് തിളങ്ങിയ പ്രഭ്&zwnj;സിമ്രാന്&zwj; സിംഗ് 12 മത്സരങ്ങളില്&zwj; 439 റണ്&zwj;സുമായാണ് ആദ്യ പത്തിലെത്തിയത്. റണ്&zwj;വേട്ടക്കാരുടെ പട്ടികയില്&zwj; എട്ടാം സ്ഥാനത്താണ് പ്രഭ്&zwnj;സിമ്രാന്&zwj; സിംഗ്. പഞ്ചാബിനായി ഇന്നലെ 21 റണ്&zwj;സെടുത്ത കൂപ്പര്&zwj; കൊണോലി സഞ്ജുവിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്ക് കയറി. 12 മത്സരങ്ങളില്&zwj; 436 റണ്&zwj;സുമായാണ് കൂപ്പര്&zwj; കൊണോലി പത്താം സ്ഥാനത്തെത്തിയത്. മുംബൈക്കായി തകര്&zwj;ത്തടിച്ച് 23 പന്തില്&zwj; 48 റണ്&zwj;സടിച്ച റിയാന്&zwj; റിക്കിള്&zwj;ടൺ 10 മത്സരങ്ങളില്&zwj; 430 റണ്&zwj;സുമായി പത്താം സ്ഥാനത്തെത്തി. മുംബൈയ്ക്കായി സീസണില്&zwj; ഏറ്റവും കൂടുതല്&zwj; റണ്&zwj;സടിച്ച താരവും റിക്കിള്&zwj;ടണാണ്.&lt;/p&gt;&lt;p&gt;സഞ്ജുവിനെക്കാള്&zwj; ഒരു മത്സരം കുറച്ചു കളിച്ച റിക്കിള്&zwj;ടണ്&zwj; പത്താം സ്ഥാനത്തെത്തിയതോടെ 11 മത്സരങ്ങളില്&zwj; 430 റണ്&zwj;സുള്ള സഞ്ജു പതിനൊന്നാം സ്ഥാനത്താണിപ്പോള്&zwj;. ഇന്നത്തെ മത്സരത്തില്&zwj; ലക്നൗവിനെതിരെ തിളങ്ങിയാൽ സഞ്ജുവിന് വീണ്ടും ആദ്യ അഞ്ചിലെത്താൻ അവസരമുണ്ട്. പ്രഭ്&zwnj;സിമ്രാന്&zwj; സിംഗും കൂപ്പര്&zwj; കൊണോലിയും അടിച്ചു കയറിയതോടെ പിന്നിലായ മറ്റൊരു ബാറ്റര്&zwj; ഹൈദരാബാദിന്&zwj;റ ഇഷാന്&zwj; കിഷനാണ്. 12 മത്സരങ്ങളില്&zwj; 420 റണ്&zwj;സുള്ള ഇഷാന്&zwj; കിഷന്&zwj; സഞ്ജുവിന് തൊട്ടുപിന്നില്&zwj; പന്ത്രണ്ടാം സ്ഥാനത്താണ്. ഇന്നലെ മുംബൈക്കെതിര നാല് റണ്&zwj;സ് മാത്രമെടുത്ത് പുറത്തായ പഞ്ചാബ് നായകന്&zwj; ശ്രേയസ് അയ്യര്&zwj; ഇഷാന് പിന്നില്&zwj; പതിമൂന്നാം സ്ഥാനത്തുണ്ട്.&lt;/p&gt;&lt;p&gt;ഇന്നലെ പഞ്ചാബിനെതിരെ വെടിക്കെട്ട് അര്&zwj;ധസെഞ്ചുറി നേടിയ മുംബൈ താരം തിലക് വര്&zwj;മ 12 മത്സരങ്ങളില്&zwj; 336 റണ്&zwj;സുമായി 21-ാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം. ഹെന്&zwj;റിച്ച് ക്ലാസൻ(508), സായ് സുദര്&zwj;ശന്&zwj;(501), വിരാട് കോലി(484), അഭിഷേക് ശര്&zwj;മ(481), കെ എല്&zwj; രാഹുല്&zwj;(477), ശുഭ്മാന്&zwj; ഗില്&zwj;(467), വൈഭവ് സൂര്യവംശി(440) എന്നിവരാണ് ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/sanju-and-ishan-out-prabhsimran-and-cooper-connolly-storm-into-top-10-run-getters-articleshow-gab4zv1"/>
        </item>
        <item>
            <title><![CDATA[തമാശ അതിരുവിട്ടോ?, തിലക് വര്‍മക്കെതിരെ വംശീയാധിക്ഷേപം, പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ് വീണ്ടും വിവാദത്തില്‍]]></title>
            <link>https://www.asianetnews.com/cricket-sports/arshdeep-singh-sparks-outrage-after-calling-tilak-varma-dark-in-viral-video-articleshow-mhswxke</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/arshdeep-singh-sparks-outrage-after-calling-tilak-varma-dark-in-viral-video-articleshow-mhswxke</guid>
            <pubDate>Fri, 15 May 2026 11:28:23 +0530</pubDate>
            <description><![CDATA[&lt;p&gt;താരങ്ങൾക്കിടയിലെ സാധാരണ തമാശയായാണ് വീഡിയോ ചിത്രീകരിച്ചതെങ്കിലും, ഒരാളുടെ നിറത്തെ പരിഹസിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയയില്&zwj; ആരാധകർ പറയുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krmxy5am7wg1sg3cb3sydd80,imgname-tilak-varma-revenge-on-arshdeep-singh-1778818946388.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ:&lt;/strong&gt; പഞ്ചാബ് കിങ്&zwnj;സ് താരം അർഷ്ദീപ് സിംഗ് വീണ്ടും വിവാദത്തിൽ. മുംബൈ ഇന്ത്യൻസ് താരംതിലക് വർമ്മയ്&zwnj;ക്കെതിരെ അർഷ്ദീപ് നടത്തിയ പരാമർശങ്ങളാണ് വംശീയമായ ഉള്ളടക്കമുണ്ടെന്ന പേരിൽ ചർച്ചയാകുന്നത്. മെയ് 14-ന് പുറത്തുവന്ന സ്നാപ്ചാറ്റ് വീഡിയോയെ ചൊല്ലിയാണ് ആരാധകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നത്.&lt;/p&gt;&lt;p&gt;അർഷ്ദീപ് പങ്കുവെച്ച വീഡിയോയിൽ തിലക് വർമ്മയെ 'അന്ധേരേ' (കറുത്തവൻ) എന്ന് തമാശരൂപേണ വിളിക്കുന്നതായാണ് കാണുന്നത്. തിലക് ആദ്യം ഇത് അവഗണിച്ചെങ്കിലും, അർഷ്ദീപ് പരിഹാസം തുടരുകയും താരത്തോട് 'സൺസ്ക്രീൻ' ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പഞ്ചാബ് സ്വദേശിയായ നമൻ ധീറിനെ ചൂണ്ടി ഇതാണ് പഞ്ചാബിലെ യഥാർത്ഥ 'നൂർ' (വെളിച്ചം) എന്നും അർഷ്ദീപ് വിശേഷിപ്പിച്ചു.&lt;/p&gt;&lt;p&gt;Honestly, this is ridiculous. Arshdeep singh is clearly mocking Tilak Varma in this video.One day this kind of behaviour on social media is going to put him in a really tough spot. Yuzi Chahal is the perfect example of how quickly things can backfire.  pic.twitter.com/FxB4EADF4E&lt;/p&gt;&lt;p&gt;&mdash; Vipin Tiwari (@Vipintiwari952) May 14, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;താരങ്ങൾക്കിടയിലെ സാധാരണ തമാശയായാണ് വീഡിയോ ചിത്രീകരിച്ചതെങ്കിലും, ഒരാളുടെ നിറത്തെ പരിഹസിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയയില്&zwj; ആരാധകർ പറയുന്നത്. വീഡിയോ വൈറലായതോടെ അർഷ്ദീപിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. പഞ്ചാബി തമാശകൾ പലപ്പോഴും വംശീയത കലർന്നതാണ്, ഇത് അത്യന്തം ഖേദകരമാണെന്ന് ഒരു ആരാധകന്&zwj; കുറിച്ചപ്പോള്&zwj; ഒരു ദേശീയ താരം ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ല, ഇത് തമാശയല്ല അധിക്ഷേപമാണെന്ന് മറ്റൊരാള്&zwj; അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;Racism can be whitewashed as mere &quot;mocking&quot; ? Call it what it is ffs#IPL2026 https://t.co/8sNbDn8PjH&lt;/p&gt;&lt;p&gt;&mdash;  (@Tutterdotcom) May 14, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഐപിഎൽ താരങ്ങളുടെ സോഷ്യൽ മീഡിയ പെരുമാറ്റത്തെക്കുറിച്ച് ബിസിസിഐ ഈ സീസണിൽ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കളിക്കാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവർ പൊതുവേദികളിലും ഓൺലൈനിലും പുലർത്തേണ്ട മാന്യതയെക്കുറിച്ച് പ്രത്യേക 'മര്&zwj;ഗനിര്&zwj;ദേശങ്ങള്&zwj;' നല്&zwj;കുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 60 ലക്ഷത്തിലധികം ഫോളോവേഴ്&zwnj;സുള്ള അർഷ്ദീപ് ഐപിഎല്ലിനിടെ ചെയ്യുന്ന വീഡിയോകള്&zwj;ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. ഇത്തരത്തില്&zwj; അര്&zwj;ഷ്ദീപ് പഞ്ചാബ് കിംഗ്സ് താരങ്ങള്&zwj; യാത്ര ചെയ്യുന്ന വിമാനത്തില്&zwj; നിന്ന് പകര്&zwj;ത്തിയ ദൃശ്യങ്ങളില്&zwj; സഹതാരം യുസ്&zwnj;വേന്ദ്ര ചാഹല്&zwj; വിമാനത്തിനുള്ളില്&zwj; ഇ-സിഗരറ്റ്(വേപിംഗ്) ഉപയോഗിക്കുന്നത് പുറത്തുവന്നതും വിവാദമായിരുന്നു.&lt;/p&gt;&lt;p&gt;This is horrible. Openly mocking him on his skin colour. https://t.co/ihQotgn9nT&lt;/p&gt;&lt;p&gt;&mdash; Harshit Anand (@imHarshitAnand) May 14, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/arshdeep-singh-sparks-outrage-after-calling-tilak-varma-dark-in-viral-video-articleshow-mhswxke"/>
        </item>
        <item>
            <title><![CDATA[പ്ലേ ഓഫ് സ്വപ്നം കാണുന്ന ചെന്നൈക്ക് ഇന്ന് അഗ്നിപരീക്ഷ, എതിരാളികള്‍ ലക്നൗ, സഞ്ജുവിനും നിര്‍ണായകം, വന്‍ ജയമെങ്കില്‍ മൂന്നാം സ്ഥാനം ഉറപ്പ്]]></title>
            <link>https://www.asianetnews.com/cricket-sports/do-or-die-for-csk-huge-win-against-lsg-could-vault-chennai-to-3rd-place-articleshow-ylazcxl</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/do-or-die-for-csk-huge-win-against-lsg-could-vault-chennai-to-3rd-place-articleshow-ylazcxl</guid>
            <pubDate>Fri, 15 May 2026 11:48:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഓവർട്ടണിന് പകരം സ്പെൻസർ ജോൺസൺ പ്ലേയിംഗ് ഇലവനില്&zwj; എത്തിയേക്കുമെന്നാണ് കരുതുന്നത്. ബാറ്റിംഗിൽ സഞ്ജു സാംസണിന്&zwj;റെ ബാറ്റിലേക്ക് തന്നെയാണ് ചെന്നൈ ഇന്നും ഉറ്റുനോക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpxdhxetkv8thgxrfjd1sr0x,imgname-csk-1776956274122.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലക്നൗ: &lt;/strong&gt;ഐപിഎൽ പ്ലേ ഓഫ് മോഹങ്ങളുമായി ചെന്നൈ സൂപ്പർ കിംഗ്&zwnj;സ് ഇന്ന് ലക്നൗ ഏക്നാ സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിര്&zwj;ണായക പോരാട്ടമണിത് ചെന്നൈക്കിത്. ജീവന്&zwj;മരണപോരാട്ടത്തിന് ഇറങ്ങുമ്പോള്&zwj; ഫോമിലുള്ള താരങ്ങളുടെ പരിക്കാണ് ചെന്നൈക്ക് തലവേദനയാകുന്നത്. മിന്നും ഫോമിലുള്ള ഇംഗ്ലീഷ് പേസര്&zwj; ജാമി ഓവര്&zwj;ടണാണ് ഏറ്റവും ഒടുവില്&zwj; പരിക്കേറ്റ് പുറത്തായത്. ലക്നൗവിനെിരായ കഴിഞ്ഞ മത്സരത്തിലെ 'മാൻ ഓഫ് ദി മാച്ച്' ആയിരുന്ന ഓവർട്ടൺ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനാകാത്ത മുന്&zwj; നായകന്&zwj; എം എസ് ധോണി ഇന്നും ചെന്നൈക്കായി കളത്തിലിറങ്ങില്ല. ലക്നൗവിലേക്കുള്ള ടീമിനൊപ്പം ധോണി യാത്ര ചെയ്തിട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.&lt;/p&gt;&lt;p&gt;നിലവിൽ പോയിന്&zwj;റ് പട്ടികയില്&zwj; അഞ്ചാം സഥാനത്താണ് ചെന്നൈ. ഇന്നത്തെ മത്സരത്തിൽ ലക്നൗവിനെ 37 റൺസിനോ അതിൽ കൂടുതലോ പരാജയപ്പെടുത്തുകയോ, അല്ലെങ്കിൽ ലക്ഷ്യം 16 ഓവറിനുള്ളിൽ ലക്നൗ ഉയര്&zwj;ത്തുന്ന ലക്ഷ്യം മറികടക്കുയോ ചെയ്താൽ സൺറൈസേഴ്&zwnj;സ് ഹൈദരാബാദിനെ പിന്നിലാക്കി പോയിന്&zwj;റ് പട്ടികയിൽ ചെന്നൈക്ക് മൂന്നാം സ്ഥാനത്തേക്ക് കുതിക്കാം. പഞ്ചാബിനെ മറികടന്ന് ആദ്യ നാലിലെത്താനും ഇന്ന് ചെന്നൈക്ക് വിജയം അനിവാര്യമാണ്.&lt;/p&gt;&lt;p&gt;ഓവർട്ടണിന് പകരം സ്പെൻസർ ജോൺസൺ പ്ലേയിംഗ് ഇലവനില്&zwj; എത്തിയേക്കുമെന്നാണ് കരുതുന്നത്. ബാറ്റിംഗിൽ സഞ്ജു സാംസണിന്&zwj;റെ ബാറ്റിലേക്ക് തന്നെയാണ് ചെന്നൈ ഇന്നും ഉറ്റുനോക്കുന്നത്. റണ്&zwj;വേട്ടക്കാരില്&zwj; പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സഞ്ജുവിന് ഇന്ന് മികവ് കാട്ടിയാല്&zwj; ടോപ് ഫൈവില്&zwj; തിരിച്ചെത്താന്&zwj; അവസരമൊരുങ്ങും. സഞ്ജുവിന്&zwj;റെ കൂടെ ഉർവിൽ പട്ടേൽ, ശിവം ദുബെ, നായകന്&zwj; റുതുരാജ് ഗെയ്ക്&zwnj;വാദ് ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ പ്രകടനങ്ങളിലും മാനേജ്&zwnj;മെന്&zwj;റ് പ്രതീക്ഷ വെക്കുന്നു.&lt;/p&gt;&lt;p&gt;മറുവശത്ത് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഹോം ഗ്രൗണ്ടിൽ ചെന്നൈയെ തളച്ച് അഭിമാനം കാക്കാനാണ് റിഷഭ് പന്തിന്&zwj;റെ നേതൃത്വത്തിൽ ലക്നൗ സൂപ്പർ ജയന്&zwj;റ്സ് ഇറങ്ങുന്നത്. വരാനിരിക്കുന്ന സീസണിലെ നിലനിൽപ്പിനായി ലക്നൗവിലെ യുവതാരങ്ങൾക്ക് ഈ മത്സരം നിർണ്ണായകമാണ്. ഇതുവരെ ഏറ്റുമുട്ടി 6 മത്സരങ്ങളില്&zwj; ഇരുടീമുകളും 3 വീതം വിജയങ്ങളുമായി ഒപ്പത്തിനൊപ്പമാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/do-or-die-for-csk-huge-win-against-lsg-could-vault-chennai-to-3rd-place-articleshow-ylazcxl"/>
        </item>
    </channel>
</rss>
