<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 07 Apr 2026 12:06:39 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/viral-videos" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഇൻസ്റ്റഗ്രാമിലെ 'ഇന്ത്യൻ കൂൾ ഗേൾ'; തെരുവുകളെ ഫാഷൻ റൺവേയാക്കി മാറ്റി ദിയ ജൗക്കാനി, തരംഗമായി 'ദിയാസ് ദുനിയ']]></title>
            <link>https://www.asianetnews.com/woman-life/meet-diya-joukani-the-cool-girl-from-india-transforming-mumbai-streets-into-a-global-fashion-runway-articleshow-0aiwagw</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/meet-diya-joukani-the-cool-girl-from-india-transforming-mumbai-streets-into-a-global-fashion-runway-articleshow-0aiwagw</guid>
            <pubDate>Fri, 27 Feb 2026 15:30:46 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിലെ തിരക്കേറിയ തെരുവുകളെ ഒരു അന്താരാഷ്ട്ര ഫാഷൻ റൺവേയാക്കി മാറ്റിയ ആ 'കൂൾ ഗേളിനെ' നിങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടുണ്ടോ? ഒരു നിമിഷം ചായ കുടിച്ചിരിക്കുന്ന പെൺകുട്ടി, തൊട്ടടുത്ത സെക്കൻഡിൽ നടന്നുനീങ്ങുന്നു. Meet Diya Joukani The Cool Girl From India&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjf8kkbjwh2mvbsdexn395yn,imgname-diyajoukani-1772186357106.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: സോഷ്യൽ മീഡിയയിൽ ഇൻസ്റ്റഗ്രാം റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ, മനോഹരമായ ഹൈ-ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് മുംബൈയുടെ തിരക്കേറിയ തെരുവുകളിലൂടെ അനായാസം നടന്നുനീങ്ങുന്ന ഒരു പെൺകുട്ടിയെ എല്ലാവരും കണ്ടിട്ടുണ്ടാകും. 'Cool girl from India' എന്ന ക്യാപ്ഷനോടെ ആഗോളതലത്തിൽ തരംഗമായി മാറിയിരിക്കുകയാണ് 25 വയസ്സുകാരിയായ ഫാഷൻ ഡിസൈനർ ദിയ ജൗക്കാനി. വെറുമൊരു ഇൻഫ്ലുവൻസർ എന്നതിലുപരി, ഇന്ത്യൻ ഫാഷൻ സങ്കൽപ്പങ്ങളെ ആഗോള ഭൂപടത്തിൽ വ്യത്യസ്തമായ രീതിയിൽ അടയാളപ്പെടുത്തുകയാണ് ഈ മുംബൈ സ്വദേശിനി.&lt;/p&gt;&lt;p&gt;മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനറാണ് ദിയ. സ്വന്തം ബ്രാൻഡായ 'DiyaDiya Studio'-യുടെ സ്ഥാപകയും. ഫാഷൻ ലോകത്തെ പരമ്പരാഗതമായ റൺവേ രീതികളെ പൊളിച്ചെഴുതിക്കൊണ്ട്, സാധാരണക്കാരുടെ ഇടയിലേക്ക് തന്റെ ഡിസൈനുകളെ എത്തിച്ചുവെന്നതാണ് ദിയയെ വ്യത്യസ്തയാക്കുന്നത്. തന്റെ ക്രിയേറ്റീവ് ലോകത്തെ വിപുലീകരിക്കുന്നതിനായി 'Diya&rsquo;s Duniya' എന്ന പേരിൽ ഒരു വെബ്സൈറ്റും ഇവർ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പ്ലാറ്റ്&zwnj;ഫോമിന് അപ്പുറം തന്റെ ഫാഷൻ ഐഡന്റിറ്റി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാണ് ഇതിലൂടെ ദിയ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;വൈറലായ ആ 'നോൺചലന്റ്' ശൈലി&lt;/h2&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;&lt;p&gt;ദിയയുടെ വീഡിയോകൾക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണം അവയുടെ സ്വാഭാവികതയാണ്. ഫ്രാങ്ക് ഓഷ്യന്റെ 'Nights' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ, വളരെ ശാന്തമായി ചായ കുടിച്ചുകൊണ്ടോ റോഡിലൂടെ നടന്നുകൊണ്ടോ ആണ് വീഡിയോകൾ ആരംഭിക്കുന്നത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ വീഡിയോയുടെ മൂഡ് മാറുന്നു. തിരക്കേറിയ ട്രാഫിക്കിലൂടെ ബൈക്ക് ഓടിക്കുക, റോഡരികിലെ ആടിനെ കൈപിടിച്ച് നടക്കുക, ജെസിബിക്ക് മുകളിൽ കയറിയിരിക്കുക, ബാർബർ ഷോപ്പുകളിലോ ലോക്കൽ ഹോട്ടലുകളിലോ കയറി അവിടുള്ള സാധാരണക്കാരോട് കുശലാന്വേഷണം നടത്തുക എന്നിങ്ങനെ തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളാണ് ദിയ ചെയ്യുന്നത്. ദിയയുടെ മുഖത്തെ ഭാവവ്യത്യാസങ്ങളില്ലാത്ത ആ 'കൂൾ' ലുക്ക് അതാണ് ആരാധകരെ വീഡിയോകളിലേക്ക് ആകർഷിക്കുന്നത്.&lt;/p&gt;&lt;h2&gt;തെരുവുകളാണ് ദിയയുടെ റൺവേ&lt;/h2&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;&lt;p&gt;ലക്ഷ്വറി ബ്രാൻഡുകൾസ്റ്റുഡിയോകളോ വിദേശ രാജ്യങ്ങളിലെ മനോഹരമായ ലൊക്കേഷനുകളിലോ ആണ് അവരുടെ വസ്ത്രങ്ങൾ ഷൂട്ട് ചെയ്യാനായി തിരഞ്ഞടുക്കാറുള്ളത് . എന്നാൽ ദിയ തന്റെ ഹൈ-എൻഡ് വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങുന്നത് മുംബൈയിലെ സാധാരണ മാർക്കറ്റുകളിലേക്കും ഗല്ലികളിലേക്കുമാണ്.&lt;/p&gt;&lt;p&gt;എംബ്രോയ്ഡറി വർക്ക് പാറ്റേണുകൾ ദിയയുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ്. മിക്ക വസ്ത്രങ്ങളും ഓവർസൈസ്ഡ് അല്ലെങ്കിൽ ബാഗി ഫിറ്റിംഗിലുള്ളവയാണ്. ഇത് ഒരേസമയം കംഫർട്ടബിളും സ്റ്റൈലിഷുമാണ്. പച്ചക്കറി വണ്ടിക്കാരും ഓട്ടോറിക്ഷക്കാരും കുട്ടികളും ദിയയുടെ വീഡിയോകളിൽ സ്വാഭാവികമായി കടന്നുവരുന്നു. മുംബൈയുടെ ഊർജ്ജത്തെ ലോകത്തിന് കാണിച്ചുകൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ദിയ പറയുന്നു.&lt;/p&gt;&lt;h2&gt;ആഗോളതലത്തിൽ പടരുന്ന &lsquo;ദിയ ട്രെൻഡ്&rsquo;&lt;/h2&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;&lt;p&gt;ഫെബ്രുവരിയിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിയേറ്റർമാർ ഈ ശൈലി അനുകരിക്കാൻ തുടങ്ങി. ലണ്ടനിലെ തിരക്കേറിയ തെരുവുകളിലും, മോസ്കോയിലെ മൈനസ് 20 ഡിഗ്രി തണുപ്പിലും, ബെയ്റൂട്ടിലെ ബൈക്ക് യാത്രകളിലും വരെ ദിയയുടെ 'കൂൾ ഗേൾ' സ്റ്റൈൽ പകർത്തിക്കൊണ്ട് വീഡിയോകൾ പുറത്തുവന്നു. ബെംഗളൂരുവിൽ ദോശ കഴിച്ചും ഓട്ടോയിൽ യാത്ര ചെയ്തും വിദേശ സഞ്ചാരികൾ പോലും ഈ ട്രെൻഡിന്റെ ഭാഗമായി.&lt;/p&gt;&lt;p&gt;വലിയ റൺവേകളോ ആഡംബര വെളിച്ചമോ ഇല്ലാതെ തന്നെ ഒരു കലാകാരന് തന്റെ സർഗ്ഗാത്മകത ലോകത്തെ അറിയിക്കാൻ കഴിയുമെന്ന് ദിയ ജൗക്കാനി തെളിയിച്ചിരിക്കുന്നു. വിപണന തന്ത്രങ്ങൾക്കും അപ്പുറം തന്റെ നാടിന്റെ സംസ്കാരത്തെയും തനിമയെയും ഫാഷനുമായി ഇണക്കിച്ചേർത്തതാണ് ദിയയെ ഇന്ന് ഇന്റർനെറ്റിലെ യഥാർത്ഥ 'കൂൾ ഗേൾ' ആക്കി മാറ്റുന്നത്. മുംബൈയുടെ മണ്ണിൽ ചവിട്ടി നിന്ന് ആഗോള ഫാഷൻ ഭൂപടത്തിൽ സ്വന്തം ഇടം കണ്ടെത്തിയ ദിയയുടെ യാത്ര യുവ ഡിസൈനർമാർക്ക് വലിയൊരു പ്രചോദനമാണ്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/woman-life/meet-diya-joukani-the-cool-girl-from-india-transforming-mumbai-streets-into-a-global-fashion-runway-articleshow-0aiwagw"/>
        </item>
        <item>
            <title><![CDATA['ആത്മീയ ജീവിതവും ലൗകിക ജീവിതവും ഒരു പോലെ കൊണ്ടുപോകാം', വിവാഹിതനായി ഐഐടി ബാബ, വധു പ്രതിക]]></title>
            <link>https://www.asianetnews.com/india-news/iit-baba-who-gained-fame-from-kumbhamela-gets-married-ties-knots-with-engineer-pratika-articleshow-11t8oz3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/iit-baba-who-gained-fame-from-kumbhamela-gets-married-ties-knots-with-engineer-pratika-articleshow-11t8oz3</guid>
            <pubDate>Tue, 07 Apr 2026 12:06:33 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയായാണ് ഐഐടി ബാബയുടെ ഈ വെളിപ്പെടുത്തൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knkac1a7nnh16btw7g80f7d0,imgname-iit-baba-mahakumbh-1775543649607.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ വൈറലായി മാറിയ ഐഐടി ബാബ വിവാഹിതനായി. കാൺപൂരിലെ ഐഐടിയിലെ പഠന ശേഷം ആത്മീയ പാത സ്വീകരിച്ച അഭയ് സിംഗ് എന്ന ഐഐടി ബാബയാണ് വിവാഹിതനായെന്ന് വ്യക്തമാക്കിയത്. ഹരിയാനയിലെ ജാജർ സ്വദേശിയായ അഭയ് സിംഗ് പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പിന്നാലെയാണ് ഐഐടി ബാബയെന്ന പ്രശസ്തിയിലേക്ക് എത്തിയത്. നിലവിൽ യുവതിയെ ഭാര്യയെന്ന രീതിയിൽ പരിചയപ്പെടുത്തുന്ന ഐഐടി ബാബയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹമെന്നാണ് ഐഐടി ബാബ വിശദമാക്കുന്നത്. ഫെബ്രുവരി 15ന് കർണാടകയിൽ നിന്നുള്ള എൻജിനീയറായ പ്രതികയെ ഹിമാചൽ പ്രദേശിലെ ക്ഷേത്രത്തിൽ വച്ചും ഫെബ്രുവരി 19ന് കോടതിയിൽ വച്ചും വിവാഹം ചെയ്തുവെന്നാണ് അഭയ് സിംഗ് വ്യക്തമാക്കിയത്. ധർമ്മശാലയിൽ താമസമാക്കിയ ദമ്പതികൾ ഹരിയാനയിലെ വീട് സന്ദർശിച്ചതായും ഐഐടി ബാബ വിശദമാക്കുന്നത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയായാണ് ഐഐടി ബാബയുടെ ഈ വെളിപ്പെടുത്തൽ.&lt;/p&gt;&lt;p&gt;ആത്മീയ ജീവിതവും ലൗകിക ജീവിതവും ഒരേസമയം കൊണ്ടുപോകാൻ സാധിക്കുമെന്നും താൻ സന്യാസിയാണെങ്കിലും ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഐഐടി ബാബ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയും ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ അഭയ് സിംഗിന്റെ വാർത്ത നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ആത്മീയത എന്നാൽ കുടുംബജീവിതം ഉപേക്ഷിക്കലല്ലെന്നും മറിച്ച് ലോകത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന്റെ അനുയായികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഐഐടി ബോംബെയിൽ നിന്ന് എയ്&zwnj;റോസ്&zwnj;പേസ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ അഭയ് സിംഗ്, ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പിന്നീട് ഫോട്ടോ​ഗ്രാഫിയിലും ഒരുകൈ ശ്രമം നടത്തി. ദില്ലിയിൽ ജോലി ചെയ്യവെ, പിന്നീട് കാനഡയിലേക്ക് മാറി. എന്നാൽ തിരികെയെത്തി ഷിംല, മസ്സൂറി, ധർമ്മശാല എന്നിവിടങ്ങളിൽ താമസിക്കുകയും ആത്മീയതയിലേക്ക് തിരിയുകയും ചെയ്തു. ഇസ്&zwnj;കോണിൻ്റെയും ജെ. കൃഷ്ണമൂർത്തിയുടെയും പാതയാണ് താൻ പിന്തുടരുന്നതെന്നായിരുന്നു ഐഐടി ബാബ കുംഭമേളയ്ക്കിടെ പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/iit-baba-who-gained-fame-from-kumbhamela-gets-married-ties-knots-with-engineer-pratika-articleshow-11t8oz3"/>
        </item>
        <item>
            <title><![CDATA[700 സ്ക്വയർഫീറ്റ്, വാടക ഒരു ലക്ഷം! മുംബൈയിലെ ഫ്ലാറ്റ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ]]></title>
            <link>https://www.asianetnews.com/viral-videos/two-23-year-old-software-engineers-pay-rs-1-lakh-rent-for-a-700-sq-ft-mumbai-flat-viral-video-sparks-debate-articleshow-5pgs9lt</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/two-23-year-old-software-engineers-pay-rs-1-lakh-rent-for-a-700-sq-ft-mumbai-flat-viral-video-sparks-debate-articleshow-5pgs9lt</guid>
            <pubDate>Tue, 10 Mar 2026 16:39:15 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിലെ താമസസൗകര്യങ്ങൾ എന്നും കീശ കീറുന്നതാണ്. എന്നാൽ 23 വയസ്സുള്ള രണ്ട് യുവതികൾ ഒരു ഫ്ലാറ്റിന് മാസം ഒരു ലക്ഷം രൂപ വാടക നൽകുന്നു എന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടും. പരേലിലെ 700 സ്ക്വയർഫീറ്റ് ഫ്ലാറ്റിലെ വിശേഷങ്ങളും വിമാനങ്ങൾ കാണാൻ കഴിയുന്ന ആ 'വിലകൂടിയ' കാഴ്ച്ചയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbq5ky867bbkgde3dqf1ek4,imgname-mumbai-1773141151688.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ജീവിതച്ചെലവ് എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ എല്ലാവരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. മുംബൈയിലെ പരേലിൽ (Parel) വെറും 700 സ്ക്വയർഫീറ്റിലുള്ള ഫ്ലാറ്റിന് രണ്ട് പെൺകുട്ടികൾ നൽകുന്ന മാസവാടക കൃത്യം ഒരു ലക്ഷം രൂപയാണ്!.&lt;/p&gt;&lt;p&gt;ഇൻഫ്ലുവൻസറായ ആര്യ കോത്താരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം വൈറലായത്. 23 വയസ്സ് മാത്രം പ്രായമുള്ള രണ്ട് സോഫ്റ്റ്&zwnj;വെയർ എൻജിനീയർമാരാണ് ഈ ഫ്ലാറ്റിലെ താമസക്കാർ.&lt;/p&gt;&lt;h3&gt;വാടക ഒരു ലക്ഷം, സൗകര്യങ്ങൾ കുറവ്?&lt;/h3&gt;&lt;p&gt;വീഡിയോയിൽ ആര്യ ചോദിക്കുന്ന ആദ്യ ചോദ്യം തന്നെ ഈ ഫ്ലാറ്റിന്റെ വാടകയെക്കുറിച്ചാണ്. മെയിന്റനൻസ് ചാർജ് ഉൾപ്പെടെ കൃത്യം ഒരു ലക്ഷം രൂപയാണ് ഓരോ മാസവും ഇവർ വാടകയിനത്തിൽ നൽകുന്നത്. ഏകദേശം 700 സ്ക്വയർഫീറ്റുള്ള ഈ ടൂ ബിഎച്ച്ക ഫ്ലാറ്റ് രണ്ട് പേർ ചേർന്നാണ് പങ്കിടുന്നത്. ഫ്ലാറ്റിന്റെ ലിവിംഗ് റൂമാണ് ഇവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Arya Kothari (@arya_kothari)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഒഴിവുസമയങ്ങളിൽ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കാൻ ഇവർ തിരഞ്ഞെടുക്കുന്നത് ഈ ഭാഗമാണെന്നാണ് വീഡിയോയിൽ പറയുന്നത്. മാസ്റ്റർ ബെഡ്&zwnj;റൂമിന് മറ്റ് മുറികളേക്കാൾ അല്പം വലുപ്പമുണ്ടെങ്കിലും മുംബൈയിലെ സാധാരണ ഫ്ലാറ്റുകളുടെ അത്രയും സൗകര്യങ്ങൾ മാത്രമേ ഇതിനുള്ളൂ എന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നു.&lt;/p&gt;&lt;h3&gt;ഫ്ലാറ്റിലെ പ്രധാന ആകർഷണം&lt;/h3&gt;&lt;p&gt;ഈ ഫ്ലാറ്റിന് ഇത്രയും വലിയ വാടക വരാൻ കാരണമായി താമസക്കാർ ചൂണ്ടിക്കാട്ടുന്നത് അവിടുത്തെ കാഴ്ച്ചയാണ്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദൂരെയായി കാണാൻ സാധിക്കും. 'വിമാനങ്ങൾ വന്നിറങ്ങുന്നത് നോക്കി നിൽക്കുക എന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്,' എന്നാണ് താമസക്കാരിൽ ഒരാൾ വീഡിയോയിൽ പറയുന്നത്. മുംബൈ നഗരത്തിന്റെ നടുവിൽ ഇത്തരം കാഴ്ചകൾ ലഭിക്കുന്ന സ്ഥലങ്ങൾക്ക് ഡിമാൻഡ് കൂടുതലാണെന്നതും വാടക വർദ്ധിക്കാൻ കാരണമായി.&lt;/p&gt;&lt;h3&gt;മുംബൈയിലെ ജീവിതം: തമാശയും കാര്യവും&lt;/h3&gt;&lt;p&gt;മുംബൈയിൽ താമസിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് പെൺകുട്ടികൾ നൽകിയത്. മുംബൈയിലെ ഗതാഗതക്കുരുക്കും ദൂരവും കാരണം ബാന്ദ്രയിലുള്ള സുഹൃത്തുക്കളുമായി ബന്ധം പുലർത്തുന്നത് 'ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ്' പോലെയാണെന്ന് ഇവർ തമാശയായി പറയുന്നു. ഉയർന്ന വാടകയാണെങ്കിലും തങ്ങൾ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചും പരിസരത്തെക്കുറിച്ചും ഇവർ സംതൃപ്തരാണ്.&lt;/p&gt;&lt;h3&gt;സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ&lt;/h3&gt;&lt;p&gt;വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. 23 വയസ്സുള്ള കുട്ടികൾ ഇത്രയും വലിയ തുക വാടക നൽകുന്നതിനെ പലരും വിമർശിച്ചു. 'ഒരു ലക്ഷം രൂപ മാസവാടക നൽകുന്നതിനേക്കാൾ നല്ലത് നാസിക്കിൽ ഇഎംഐ അടച്ച് രണ്ട് വീട് വാങ്ങുന്നതാണ്' എന്നാണ് ഒരാളുടെ കമന്റ്. തന്റെ മാസശമ്പളത്തേക്കാൾ കൂടുതലാണ് ഇവരുടെ വാടകയെന്ന് മറ്റൊരു യുവാവ് കുറിച്ചു.&lt;/p&gt;&lt;p&gt;എന്നാൽ മുംബൈയുടെ ഹൃദയഭാഗമായ പരേലിൽ ഇത്തരം നിരക്കുകൾ സാധാരണമാണെന്ന് വാദിക്കുന്നവരും കുറവല്ല. ലൊക്കേഷൻ, സുരക്ഷ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവ പരിഗണിക്കുമ്പോൾ ഈ വാടക ന്യായമാണെന്ന് ഈ മേഖലയിൽ താമസിക്കുന്നവർ പറയുന്നു.&lt;/p&gt;&lt;p&gt;മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അമിതമായ വിലക്കയറ്റത്തിലേക്കാണ് ഈ വൈറൽ വീഡിയോ വിരൽ ചൂണ്ടുന്നത്. സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വാടക നിരക്കുകൾ ഐടി മേഖലയിലെ പ്രൊഫഷണലുകൾക്ക് പോലും ഭാരമായി മാറുന്നുണ്ടോ എന്ന ചർച്ചയും ഇതോടെ സജീവമായി.&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/viral-videos/two-23-year-old-software-engineers-pay-rs-1-lakh-rent-for-a-700-sq-ft-mumbai-flat-viral-video-sparks-debate-articleshow-5pgs9lt"/>
        </item>
        <item>
            <title><![CDATA[തോട്ടത്തിൽ നിന്നും പേരക്ക പറിച്ചു. നാലുവയസുകാരിയെ ചങ്ങലയിട്ട് പൂട്ടി മുൻ സൈനികൻ, വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-former-soldier-chained-a-four-year-old-girl-for-picking-guavas-from-his-garden-articleshow-67fp0ll</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-former-soldier-chained-a-four-year-old-girl-for-picking-guavas-from-his-garden-articleshow-67fp0ll</guid>
            <pubDate>Mon, 06 Apr 2026 21:21:28 +0530</pubDate>
            <description><![CDATA[&lt;p&gt;ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിൽ പേരക്ക പറിച്ചതിന് നാല് വയസുകാരിയെ ഒരു മുൻ സൈനികൻ ചങ്ങലക്കിട്ടു. സംഭവത്തിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, ബാലാവകാശ സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയും നാവിക ഉദ്യോഗസ്ഥനുമായ &amp;nbsp;രോഹിത് ജയ്&zwnj;സ്വാളാണ് കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhqsk7pjeztbbk7wdxhcvby,imgname-minor-girl-tied-with-chain-1775490616565.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഹി&lt;/strong&gt;മാചൽപ്രദേശിലെ ഉനാ ജില്ലയിൽ നിന്നും അസ്വസ്ഥകരമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തോട്ടത്തിലെ പേരമരത്തിൽ നിന്നും പേരക്ക പറിച്ച ഒരു നാല് വയസുകാരിയെ ചങ്ങല ഉപയോഗിച്ച് ഒരു തുണിൽ കെട്ടിയിട്ട വീഡിയോയായിരുന്നു അത്. മുകളിലെ നിലയിലേക്കുള്ള ഒരു സ്റ്റെയർകേസിന്&zwj;റെ കൈവരിയിൽ ഇരുകൈകളും ഇരുമ്പ് ചങ്ങല കൊണ്ട് കൂട്ടിക്കെട്ടിയിട്ട നിലയിലുള്ള പെണ്&zwj;കുട്ടിയുടെ നിൽപ്പ് ആരെയുടെയും ഹൃദയം നുറുക്കും.വീഡിയോയിൽ കുട്ടി നിലവിളിക്കുന്നതും കാണാം.&lt;/p&gt;&lt;h2&gt;&lt;strong&gt;പേരക്ക പറിച്ചതിന് കൈകൾ ബന്ധിച്ചു&lt;/strong&gt;&lt;/h2&gt;&lt;p&gt;ഉനയിലെ ബഹ്ദാല ഗ്രാമത്തിൽ നിന്നാണ് വീഡിയോ പങ്കുവച്ചതെന്ന് കുറിപ്പിൽ പറയുന്നു. കുടിയേറ്റ കുടുംബത്തിലെ ഒരു പെൺകുട്ടി തോട്ടത്തിൽ നിന്നും പേരക്ക പറിച്ചതിന് വിരമിച്ച ഒരു സൈനികൻ കുട്ടിയെ വടി കൊണ്ട് അടിക്കുകയും പിന്നാലെ സ്റ്റെയർകേസിന്&zwj;റെ കൈവരിയിൽ ഇരു കൈകളും ചങ്ങല കൊണ്ട് ബന്ധിക്കുകയുമായിരുന്നെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് ഹേയ്റ്റ് ഡിക്റ്റേറ്റർ എന്ന എക്സ് ഹാന്&zwj;റിലിൽ കുറിച്ചു. കുട്ടിയെ മോചിപ്പിക്കാൻ നാവിക ഉദ്യോഗസ്ഥനായ രോഹിത് ജസ്വാൾ ഇടപെട്ടു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A retired army man allegedly tied a young girl from a migrant family to a staircase and beat her with a stick after she plucked fruit, in a disturbing incident reported from Bahdala village of Una, Himachal Pradesh.The situation came to light after Rohit Jaswal, a Navy officer,&hellip; pic.twitter.com/enf0tFkVXa&lt;/p&gt;&lt;p&gt;&mdash; Hate Detector  (@HateDetectors) April 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അദ്ദേഹമാണ് സംഭവത്തിന്&zwj;റെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോയിൽ കുട്ടി &quot;എന്നെ രക്ഷിക്കൂ, അങ്കിൾ, എന്നെ രക്ഷിക്കൂ&quot; എന്ന് നിലവിളിക്കുന്നത് കേൾക്കാം. പിന്നാലെ വീഡിയോ വൈറലാവുകയും മുൻ സൈനികനെതിരെ രൂക്ഷമായ വിമ&zwj;ർശനം ഉയരുകയും ചെയ്തു. പിന്നാലെ മുൻ സൈനികൻ തന്&zwj;റെ പ്രവർ&zwj;ത്തിയിൽ ക്ഷമാപണം നടത്തി. ഒപ്പം പെണ്&zwj;കുട്ടിയെ 'തന്&zwj;റെ മകളെ'ന്ന് വിശേഷിപ്പിക്കുകയും തന്&zwj;റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ശക്തമായ നടപടി വേണം&lt;/strong&gt;&lt;/h3&gt;&lt;p&gt;സഹായത്തിനായി കുട്ടി നിലവിളിക്കുന്നത് കേട്ടാണ് അതുവഴി പോവുകയായിരുന്ന പ്രദേശവാസി കൂടിയായ രോഹിത് ജയ്&zwnj;സ്വാൾ സംഭവം കണ്ടത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ ഉന പോലീസ്, ബാലാവകാശ സംരക്ഷണ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്&zwj;ട്ടുകളിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിന്&zwj;റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. കുട്ടിയെ ബന്ധിച്ച മുന്&zwj; സൈനികനെതിരെ കർശനമായ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-former-soldier-chained-a-four-year-old-girl-for-picking-guavas-from-his-garden-articleshow-67fp0ll"/>
        </item>
        <item>
            <title><![CDATA[ഉച്ചയ്ക്ക് കിടന്ന് നന്നായൊന്ന് ഉറങ്ങി, രാവിലെ ആയെന്ന് കരുതി രാത്രിയിൽ സ്കൂളിലേക്ക് പോകുന്ന കുട്ടിയുടെ വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-afternoon-nap-confuses-childre-he-wake-up-night-and-prepare-school-articleshow-axdputs</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-afternoon-nap-confuses-childre-he-wake-up-night-and-prepare-school-articleshow-axdputs</guid>
            <pubDate>Wed, 04 Feb 2026 14:27:52 +0530</pubDate>
            <description><![CDATA[ഉച്ചയുറക്കം കഴിഞ്ഞ് വൈകുന്നേരം 7 മണിക്ക് ഉണർന്ന ഒരു സ്കൂൾ കുട്ടി, രാവിലെയാണെന്ന് തെറ്റിദ്ധരിച്ച് യൂണിഫോം ധരിച്ച് സ്കൂളിലേക്ക് പോയി. കുട്ടിയുടെ ഗൗരവത്തോടെയുള്ള യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും കാഴ്ചക്കാരിൽ ചിരി പടർത്തുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgkxwrc7pq0ebce7emfggzj6,imgname-afternoon-nap-confuses-children-and-prepare-for-school-at-night-1770195411335.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ചി&lt;/strong&gt;ല ഉച്ചയുറക്കങ്ങൾ നമ്മുടെ സ്ഥലകാല ബോധത്തെ പോലും ചിലപ്പോൾ ബാധിക്കാറുണ്ട്. പലപ്പോഴും നേരം വെളുത്തെന്ന് കരുതി. ഇത്തരം ഉച്ചയുറക്കൾക്കിടെ രാത്രികളിൽ നമ്മൾ ഞെട്ടി ഉണരും. എന്നാൽ അല്പ നേരത്തെ അമ്പരപ്പ് മാറി യാഥാർത്ഥ്യത്തിലേക്ക് നാം തിരിച്ചെത്തുന്നു. എന്നാൽ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടൊരു വീഡിയോയിൽ ഒരു സ്കൂൾ കുട്ടി സമാനമായൊരു അനുഭവത്തിനൊടുവിൽ സ്കൂളിലേക്ക് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;ഉച്ചയുറക്കത്തിൽ നഷ്ടപ്പെട്ട സമയബോധം&lt;/strong&gt;&lt;/h2&gt;&lt;p&gt;നീണ്ടൊരു ഉറക്കത്തിന് ശേഷം വൈകുന്നേരം 7 മണിയോടെയാണ് കുട്ടി ഉണർന്നത്. പിന്നാലെ രാവിലെ ഏഴ് മണിയെന്ന് കരുതിയ അവൻ സ്കൂൾ യൂണിഫോം ധരിച്ച് ബാഗും ചുമന്ന് ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് നടന്നു. സമയബോധം നഷ്ടപ്പെട്ടതായിരുന്നു അവന് സംഭവിച്ചത്. സംഗതി എന്തായാലും അവൻറെ യാത്ര വീഡിയോയിൽ ചിത്രീകരിച്ച ഗ്രാമത്തിലെ യുവാക്കൾ അത് ചൂറാടാതെ സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചു. പിന്നാലെ വീഡിയോ വൈറലായി. ഈ വീഡിയോയെ വൈറലാക്കിയത് കുട്ടിയുടെ ഗൗരവവും ദൃഢനിശ്ചയവുമാണ്. രാവിലെയാണെന്ന് കരുതി, അവൻ എല്ലാ ദിവസത്തെയും പോലെ കുളിച്ച് യൂണിഫോം ധരിച്ച് ബാഗുമായി സ്കൂളിലേക്ക് വച്ച് പിടിക്കുകയായിരുന്നു. കാഴ്ച കണ്ട ചിലർ കുട്ടിയെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്&zwj; അതൊന്നും ശ്രദ്ധിക്കാതെ സ്കൂളിലേക്ക് നടക്കുന്നതും വീഡിയോയിൽ കാണാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Blink (@blink_itv)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ചിരിച്ച് മറി&zwnj;&zwnj;&zwnj;ഞ്ഞ് നെറ്റിസെന്&zwj;സ്&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ വൈറലായതോടെ കാഴ്ചക്കാർക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവർ ചിരിക്കുന്ന ഇമോജികൾ പങ്കുവച്ചു. മറ്റ് ചിലർ തങ്ങൾക്ക് കുട്ടിക്കാലത്തുണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവച്ചു. കുട്ടിയുടെ അച്ചടക്കത്തെ പ്രശംസിക്കുന്ന കുറിപ്പുകളും പിന്നാലെ വന്നു. മുന്&zwj;കൂട്ടി പ്ലാൻ ചെയ്യാത്ത ഇത്തരം കാര്യങ്ങളാണ് യഥാർത്ഥത്തിൽ പങ്കുവയ്ക്കപ്പെടേണ്ടതെന്നും എന്നാൽ ഇന്ന് എല്ലാം കൃത്രിമമാണെന്നും ഒരു കാഴ്ചക്കാരൻ എഴുതി. കൃത്യസമയത്ത് വീഡിയോ പകർത്തിയ ഗ്രാമത്തിലെ യുവാക്കളെ ചിലർ അഭിനന്ദിക്കാനും മറന്നില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-afternoon-nap-confuses-childre-he-wake-up-night-and-prepare-school-articleshow-axdputs"/>
        </item>
        <item>
            <title><![CDATA[വെള്ള പുതച്ച് കർണാടകയിലെ ഗ്രാമങ്ങൾ; മഞ്ഞ് കാണാൻ ഇനി മണാലിക്ക് വണ്ടി കയറണ്ട, വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-heavy-hailstorm-in-karnataka-articleshow-aygg6qq</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-heavy-hailstorm-in-karnataka-articleshow-aygg6qq</guid>
            <pubDate>Thu, 19 Mar 2026 15:44:59 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകയിലെ ധാർവാഡ് ജില്ലയിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ ആലിപ്പഴ വർഷം പ്രദേശത്തെ മഞ്ഞിൽ പുതപ്പിച്ചു. കശ്മീരിന് സമാനമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പലരും ഇത് യഥാർത്ഥ മഞ്ഞുവീഴ്ചയാണോ എന്ന് സംശയിച്ചു. കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് മഴയും ഇടിമിന്നലും പ്രവചിച്ചിരുന്നു. ശക്തമായ ആലിപ്പഴ വർഷത്തെ തുടർന്ന് വാഹന ഗതാഗതം നിലച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2sd8e0dkw8kcfn7904cg3s,imgname-heavy-hailstorm-in-karnadaka-1773915251136.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മ&lt;/strong&gt;ണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളിൽ മ&zwnj;ഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളിൽ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്. എന്നാൽ മഞ്ഞ് കാണാൻ ഇനി മണാലി വരെ യാത്ര ചെയ്യേണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം. അതെ കഴിഞ്ഞ ദിവസങ്ങളിൽ കർണാകട ഗ്രാമങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടു. ഇതോടെ ഭൂമിയും മരങ്ങളും ഏതാണ്ട് മുഴുവനായും മഞ്ഞിൽ പുതച്ച് നിൽക്കുന്ന കർണാടക ഗ്രാമങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;പ്രകൃതിയുടെ വിക&zwj;ൃതി&lt;/strong&gt;&lt;/h2&gt;&lt;p&gt;കശ്മീരിലെ ഒരു കുന്നിൻ പ്രദേശത്തിന് സമാനമായ ദൃശ്യമെന്നായിരുന്നു കർണാടകയിലെ ദൃശ്യങ്ങളെ സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയത്. ചൊവ്വാഴ്ച (മാർച്ച് 18) വൈകുന്നേരം കർണാടകയിലെ ധാർവാഡ് ജില്ലയിലെ കൽഘട്ട്ഗി പട്ടണത്തിനും സമീപ ഗ്രാമങ്ങളിലും അപ്രതീക്ഷിതമായി ശക്തമായ ആലിപ്പഴ വർഷമുണ്ടായി. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ശക്തമായ ആലിപ്പഴ വർഷമായിരുന്നതിനാൽ മണിക്കുറുകൾക്കുള്ളിൽ പ്രദേശം മുഴുവനായും മഞ്ഞിൽ പുതഞ്ഞു. റോഡുകളും മരങ്ങളും വീടുകളും കെട്ടിടങ്ങളുമെല്ലാം വെള്ള വിരിച്ചത് പോലെ മഞ്ഞിൽ പുതഞ്ഞ് കിടന്നു. ആദ്യത്തെ അമ്പരപ്പ് മാറിയതോടെ ഗ്രാമവാസികൾ മഞ്ഞിൽ കളിക്കുന്നതും മറ്റുമുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Hubbali resembled snow covered Kashmir after an intense hailstorm struck Kalaghatagi town, covering roads, houses, and vehicles in thick layers of ice. People were left shocked at the rare phenomenon. pic.twitter.com/DqBSFz3yfR&lt;/p&gt;&lt;p&gt;&mdash; Deepak Bopanna (@dpkBopanna) March 17, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;എഐയോയെന്ന് സംശയിച്ച്&lt;/strong&gt;&lt;/h3&gt;&lt;p&gt;ആലിപ്പഴം വീണ് വെള്ള നിറത്തിലായ റോഡുകളും ഗ്രാമ ചിത്രങ്ങളും കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അത് എഐ നിർമ്മിതമാണോയെന്ന് സംശയിച്ചു. പലരും കർണാടകയിൽ മഞ്ഞ് വീഴ്ചയോ എന്ന് അതിശയം കൊണ്ടു. കാലാവസ്ഥാ വ്യതിയാന കാലത്ത് ഇനിയും എന്തൊക്കെ കാണാനിരിക്കുന്നുവെന്ന് മറ്റ് ചിലർ കുറിച്ചു. അതേസമയം ശക്തമായി മഞ്ഞ് വീഴ്ചയിൽ വാഹനങ്ങൾ റോഡുകളിൽ സ&zwj;ർവീസ് നിർത്തിവച്ചു. ആലിപ്പഴം ഉരുകി മാറുന്നത് വരെ വാഹന ഗതാഗതം നിർത്തിവച്ചു. ധാർവാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷവും മഴയും റിപ്പോർട്ട് ചെയ്തെങ്കിലും ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് കൽഘട്ട്ഗിയിൽ തീവ്രത വളരെ കൂടുതലായിരുന്നെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇടിമിന്നൽ മുന്നറിയിപ്പ്&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്&zwj;റെ (IMD) ബെംഗളൂരു കേന്ദ്രം മാർച്ച് 18 ന് നിരവധി ജില്ലകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ബെംഗളൂരു, ചിക്കബെല്ലാപൂർ, കോലാർ, തുംകുരു, മാണ്ഡ്യ, രാമനഗര, മൈസൂരു, ഹാസൻ, ദാവണഗെരെ, ബെല്ലാരി, വിജയനഗര എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയും പ്രവചിച്ചിരുന്നു. അതേസമയം ചാമരാജനഗർ, മൈസൂരു, ഹാസൻ, ബെലഗാവി, ധാർവാഡ്, വിജയപുര, കൊപ്പൽ, ഹുബ്ബള്ളി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മാർച്ച് 20 വരെ കർണാടകയുടെ തീരദേശ, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ ഭാഗങ്ങളിൽ ഇടിമിന്നലും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-heavy-hailstorm-in-karnataka-articleshow-aygg6qq"/>
        </item>
        <item>
            <title><![CDATA[സെൽഫിക്ക് വേണ്ടി കിടന്നത് റോഡിന്‍റെ നടുവിൽ, ദമ്പതികൾക്കെതിരെ നടപടി വേണമെന്ന് നെറ്റിസെന്‍സ്; വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-action-against-couple-who-lied-in-the-middle-of-the-road-for-selfie-articleshow-bryszb7</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-action-against-couple-who-lied-in-the-middle-of-the-road-for-selfie-articleshow-bryszb7</guid>
            <pubDate>Mon, 02 Feb 2026 16:35:33 +0530</pubDate>
            <description><![CDATA[&lt;p&gt;സെൽഫിക്ക് വേണ്ടി ദേശീയ പാതയിൽ കിടന്ന യുവതിയുടെയും ഫോട്ടോയെടുത്ത ഭർത്താവിന്&zwj;റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അപ്രതീക്ഷിതമായി ഒരു കാർ എത്തിയതോടെയാണ് ഇവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ദമ്പതികളുടെ പ്രവൃത്തിക്കെതിരെ രൂക്ഷമായ വിമർശനം ഉർന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgf0717ng0v8dj7349r4rq2r,imgname-couple-who-lied-in-the-middle-of-the-road-for-a-selfie-1770030073077.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;സെ&lt;/strong&gt;ൽഫികൾക്കും വൈറൽ റീലുകൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ചവരാണെന്ന് തോന്നും ചിലരുടെ പ്രവ&zwj;ർത്തി കണ്ടാൽ. അതിനിടെ മറ്റുള്ളവരുടെ സ്വാതന്ത്ര്യമോ പൊതുഇടമെന്ന ബോധമോ ഇത്തരക്കാർക്കുണ്ടാകില്ല. സ്വന്തം താത്പര്യങ്ങൾ മാത്രമാകും അത്തരക്കാർക്ക് പ്രധാനം. അതിനി ഒരു ദേശീയ പാതയായാൽ പോലും. പറഞ്ഞ് വരുന്നത് സെൽഫിക്ക് വേണ്ടി ഹൈവേയിൽ ഇരിക്കുന്ന ഒരു ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഉയ&zwj;ർന്നുവന്ന ചില കുറിപ്പുകളാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;റോഡിന്&zwj;റെ നടുക്ക് കിടന്നൊരു സെൽഫി&lt;/strong&gt;&lt;/h2&gt;&lt;p&gt;ജനുവരി 31 -ാം തിയതി ദി സ്കിൻ ഡോക്ടർ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വളവുകളില്ലാതെ നീണ്ട് നിവർന്ന് കിടക്കുന്ന ഒരു ദേശീയ പാതയിൽ അത്യാവശ്യം വേഗത്തിൽ പോകുന്ന ഒരു കാറിന്&zwj;റെ ഡാഷ്കാമിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. ചെറിയൊരു കയറ്റം കഴിഞ്ഞുള്ള ഇറക്കത്തിലെത്തുമ്പോൾ പെട്ടെന്ന് റോഡിന്&zwj;റെ നടുവിൽ കിടക്കുന്ന ഒരു സ്ത്രീയെ വീഡിയോയിൽ കാണാം. തൊട്ട് അപ്പുറത്തായി യുവതിയുടെ ഭ&zwj;ർത്താവ് ഫോട്ടോയെടുക്കാനായി മാറി നിൽക്കുന്നതും കാണാം. അപ്രതീക്ഷിതമായ കാഴ്ചയിൽ കാർ ഡ്രൈവ&zwj;ർ സഡൻ ബ്രേക്കിട്ട് വാഹനം നിർത്തുന്നു. ഈ സമയമാണ് യുവതി കാറിന്&zwj;റെ സാന്നിധ്യത്തെ കുറിച്ച് ബോധവതിയാകുന്നത്. പിന്നാലെ കാർ ഡ്രൈവർ മരിക്കാൻ കിടക്കുവാണോയെന്ന് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Careless enough to sit on a live road.Idiotic enough to sit at a dangerous spot where the slope blocks visibility for oncoming traffic.Arrogant enough to argue and justify the behaviour.Routine Indian public space conduct! pic.twitter.com/TIOMxf7oNx&lt;/p&gt;&lt;p&gt;&mdash; THE SKIN DOCTOR (@theskindoctor13) January 31, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;സിവിക് സെൻസില്ല, നടപടി വേണം&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ദമ്പതികളെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇന്നത്തെ ലോകത്ത് ഡാഷ്&zwnj;കാം അത്യാവശ്യമായിരിക്കുന്നത് അതുകൊണ്ടാണെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു. ഇത് പൗരബോധത്തിന്&zwj;റെ മാത്രം പ്രശ്നമല്ല. സീറോ ഐക്യുവിന്&zwj;റെ പ്രശ്നം കൂടിയാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. സീറോ സിവിക് സെന്&zwj;സ് എന്ന് മറ്റൊരാൾ തിരുത്തി. പൊതുജനങ്ങൾക്ക് ഇപ്പോൾ നിയമഭയം ഇല്ലാതായിരിക്കുന്നു. 500 രൂപയുട നോട്ട് ഉണ്ടെങ്കിൽ എന്ത് പ്രശ്നവും പരിഹരിക്കാമെന്ന് അവർക്കറിയാമെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. ദമ്പതികൾക്കെതിരെ നടപടികൾ എടുക്കണമെന്ന ആവശ്യവും ഉയർന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-action-against-couple-who-lied-in-the-middle-of-the-road-for-selfie-articleshow-bryszb7"/>
        </item>
        <item>
            <title><![CDATA[കുടുംബത്തിന് താമസക്കൂലി നൽകാൻ ട്രെയിനിൽ വള വിൽക്കുന്ന മുത്തശ്ശി; അത്ഭുതപ്പെടുത്തുന്ന കമലാബെന്നിന്റെ വീഡിയോ]]></title>
            <link>https://www.asianetnews.com/india-news/89-year-old-kamalaben-sells-bracelets-in-mumbai-locals-to-pay-family-for-stay-articleshow-fozreve</link>
            <guid isPermaLink="true">https://www.asianetnews.com/india-news/89-year-old-kamalaben-sells-bracelets-in-mumbai-locals-to-pay-family-for-stay-articleshow-fozreve</guid>
            <pubDate>Wed, 04 Feb 2026 21:11:38 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈ ലോക്കൽ ട്രെയിനുകളിൽ കൈകൊണ്ട് നിർമ്മിച്ച ബ്രേസ്&zwnj;ലെറ്റുകൾ വിറ്റ് ഉപജീവനം കണ്ടെത്തുന്ന 89 വയസ്സുകാരിയായ കമലാബെൻ മേത്തയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുടുംബത്തോടൊപ്പം താമസിക്കുന്നതിന് പണം നൽകാനാണ് ഈ പ്രായത്തിലും അവർ കഠിനാധ്വാനം ചെയ്യുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgmmx6wygg577rtcjfcra208,imgname-89-year-old-kamalaben-mehta-selling-handmade-bracelets-in-mumbai-local-train--1--1770219543454.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: വാർദ്ധക്യത്തിന്റെ അവശതകളിലും തളരാതെ, സ്വന്തം അന്തസ്സിനായി മുംബൈ ലോക്കൽ ട്രെയിനുകളിൽ കഠിനാധ്വാനം ചെയ്യുന്ന 89 വയസ്സുകാരിയായ കമലാബെൻ മേത്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൈകൊണ്ട് നിർമ്മിച്ച ബ്രേസ്&zwnj;ലെറ്റുകൾ വിറ്റാണ് ഇവർ ഉപജീവനത്തിന് വഴി കണ്ടെത്തുന്നത്. എന്നാൽ ഈ പ്രായത്തിലും ഇവർ ജോലി ചെയ്യുന്നതിന് പിന്നിലെ കാരണം കേട്ടാൽ ആരുടെയും കണ്ണ് നിറയും.&lt;/p&gt;&lt;p&gt;തന്റെ കുടുംബത്തോടൊപ്പം താമസിപ്പിക്കുന്നതിനുള്ള കൂലിയായി പണം നൽകാനാണ് ഈ 89ാം വയസിലും കഠിനാധ്വാനം ചെയ്യുന്നതെന്ന് പറയുന്നു മുത്തശ്ശി. മീത തുഷിത് ഷാ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് കമലാബെന്നിന്റെ കഥ പുറംലോകമറിഞ്ഞത്. തനിക്ക് കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കുന്നതിന് പണം നൽകേണ്ടതുണ്ടെന്നും അതിനാണ് ഈ പ്രായത്തിലും ജോലി ചെയ്യുന്നതെന്നും കമലാബെൻ വീഡിയോയിൽ പറയുന്നു. തന്റെ അഡ്രസ് നൽകാൻ ഇവർ തയ്യാറായില്ല. തന്റെ ജോലി കാരണം കുടുംബത്തിന് നാണക്കേട് ഉണ്ടാകരുത് എന്ന നിർബന്ധമാണ് ഇതിന് പിന്നിലെന്നും അവര്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞ 60 വർഷമായി മുംബൈ ലോക്കൽ ട്രെയിനുകളിൽ താൻ കച്ചവടം ചെയ്യുന്നുണ്ടെന്ന് ഇവർ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഭർത്താവിനെ നഷ്ടപ്പെട്ട കമലാബെൻ, അന്നുമുതൽ അധ്വാനിച്ചാണ് ജീവിക്കുന്നത്. വെറും 40 രൂപയ്ക്കാണ് ഇവർ ബ്രേസ്&zwnj;ലെറ്റുകൾ വിൽക്കുന്നത്. വീഡിയോ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് കമലാബെന്നിനെ പ്രശംസിച്ച് രംഗത്തെത്തിയത്.&lt;/p&gt;&lt;p&gt;പലരും പണം നൽകി സഹായിക്കാൻ മുന്നോട്ട് വന്നുവെങ്കിലും സഹായം സ്വീകരിക്കാൻ മുത്തശ്ശി വിസമ്മതിച്ചു. പകരം താൻ നിർമ്മിച്ച വളകൾ വാങ്ങാനാണ് ഇവർ ആവശ്യപ്പെടുന്നത്. ജോലി ചെയ്യാൻ മടിക്കുന്ന യുവതലമുറയ്ക്ക് ഈ 89-കാരി വലിയൊരു പാഠമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. അതേസമയം, സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ പണം വാങ്ങുന്ന കുടുംബത്തിന്റെ നിലപാടിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. നളസോപാരയിൽ താമസിക്കുന്ന കമലാബെൻ, ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് ട്രെയിനുകളിൽ കച്ചവടത്തിനായി ഇറങ്ങുന്നത്. പ്രായം വെറുമൊരു അക്കം മാത്രമാണെന്നും ആർക്കും ഭാരമാകാതെ ജീവിക്കണമെന്നും ഈ മുത്തശ്ശി തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Meeta Tushit Shah (@meetatushitshah)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/india-news/89-year-old-kamalaben-sells-bracelets-in-mumbai-locals-to-pay-family-for-stay-articleshow-fozreve"/>
        </item>
        <item>
            <title><![CDATA[പുതിയ വന്ദേഭാരത്, പഴയ ശീലം; ബീഹാറിൽ ഉദ്ഘാടനത്തിന് പിന്നാലെ ടിക്കറ്റില്ലാതെ കയറി യാത്രക്കാർ, സംഘർഷം; വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-passengers-boarded-without-tickets-vande-bharat-inauguration-bihar-articleshow-ikm77xa</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-passengers-boarded-without-tickets-vande-bharat-inauguration-bihar-articleshow-ikm77xa</guid>
            <pubDate>Fri, 23 Jan 2026 15:47:46 +0530</pubDate>
            <description><![CDATA[&lt;p&gt;ബീഹാറിൽ പുതിയ വന്ദേ ഭാരത് ട്രെയിനിന്&zwj;റെ ഉദ്ഘാടന യാത്രയിൽ ടിക്കറ്റില്ലാതെ നിരവധി പേർ കയറിയത് സംഘർഷത്തിനിടയാക്കി. സംഭവത്തിന്&zwj;റെ വീഡിയോ വൈറലായി. ടിക്കറ്റില്ലാ യാത്ര എന്ന ശീലത്തെക്കുറിച്ചും ഭരണസംവിധാനങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച ശക്തമായി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfn5ngh9rptsrb6nzpn2j2p5,imgname-bihar-vande-bharat-1769163375145.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ വന്ദേ ഭാരത് ട്രെയിനുകൾ വേഗത, സുഖസൗകര്യങ്ങൾ, പ്രീമിയം യാത്രാനുഭവം എന്നിവയ്ക്ക് പേരുകേട്ടതാണ്. എന്നാൽ ഏറ്റവും പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് പോലും അപ്രതീക്ഷിതമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ബീഹാറിലെ പുതിയ വന്ദേ ഭാരത് ട്രെയിനിന്&zwj;റെ ഉദ്ഘാടന വേളയിൽ, ടിക്കറ്റില്ലാതെ നിരവധി ആളുകൾ ട്രെയിനിൽ കയറിയത് സംഘ&zwj;ർഷം സൃഷ്ടിച്ചു. മറ്റേതൊരു പതിവ് ട്രെയിൻ സ&zwj;ർവ്വീസ് പോലെയായിരുന്നു ജനങ്ങൾ പെരുമാറിയത്. ഇതോടെ വാതിൽ അടയ്ക്കുന്നതിന് മുമ്പ് യാത്രക്കാരോട് പുറത്തിറങ്ങാൻ പറയുന്നത് വീഡിയോയിൽ കേൾക്കാം.&lt;/p&gt;&lt;h2&gt;&lt;strong&gt;പുതിയ വന്ദേഭാരത്, പഴയ ശീലം&lt;/strong&gt;&lt;/h2&gt;&lt;p&gt;പുതിയ വന്ദേഭാരത് ട്രെയിൻ കാണാനായി ആളുകൾ എത്തിയതാണോ അതോ പതിവ് പോലെ മറ്റേതൊരു സാധാരണ ട്രെയിനിനെയും പോലെ യാത്രയ്ക്കായി ആളുകൾ ടിക്കറ്റെടുക്കാതെ വന്ദേഭാരതിൽ കയറിയതാണോയെന്ന് വ്യക്തമല്ല. സംഗതി എന്തായാലും സംഭവത്തിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബീഹാറിലെ പല ഗ്രാമങ്ങളിലും അനൗദ്യോഗികമോ നിയമവിരുദ്ധമോ ആയ റെയിൽവേ സ്റ്റോപ്പുകൾ ഉള്ളതിനാൽ ആളുകൾ ടിക്കറ്റെടുക്കാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് പതിവാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഈ ശീലം തുടർന്നാൽ ചിലർ വിമാനങ്ങളിലും പണം നൽകാതെ യാത്ര ചെയ്യാൻ ശ്രമിച്ചേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Breaking news from Bihar: Ticketless geniuses waltzed into Bihar's first Vande Bharat. This was totally expected in the state where many villages have their own illegal railway stations. If it was possible they would travel ticketless in planes too. pic.twitter.com/nOmNc8HbsD&lt;/p&gt;&lt;p&gt;&mdash; Rakesh Krishnan Simha (@ByRakeshSimha) January 22, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;പരിഹസിച്ചും അമ്പരന്നും കാഴ്ചക്കാർ&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ വൈറലായതിന് പിന്നാലെ ചിലർ ബീഹാറിന്&zwj;റെ ഭരണ സംവിധാനത്തെ കുറ്റപ്പെടുത്തി. ബീഹാറിന്&zwj;റെ അടിസ്ഥാന യാഥാർത്ഥ്യം വളരെ മോശമാണെന്നും സംസ്ഥാനം എന്താണെന്നതിന്&zwj;റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിതെന്നും കുറിച്ചു. അതേസമയം കേന്ദ്രം ഭരിച്ച കോണ്&zwj;ഗ്രസ്, ബിജെപി സ&zwj;ക്കാറുകളെയായിരുന്നു മറ്റ് ചലർ കുറ്റപ്പെടുത്തിയത്. രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും തങ്ങൾ കയറി ട്രെയിൻ എങ്ങോട്ടാണ് പോകുന്നതെന്നോ, ലക്ഷ്യ സ്ഥാനത്ത് നിർത്തുമെന്നോ ആളുകൾക്ക് അറിയാതെ പോകുന്നത് നിങ്ങളുടെ സോഷ്യലിസത്തിന്റെ തെറ്റാണ്. അതേസമയം മറ്റ് ചില തത്പര കക്ഷികൾ അവരുടെ ഇരട്ട എഞ്ചിൻ സർക്കാരിന്&zwj;റെ പരാജയത്തിന് പൊതുജനങ്ങളെ കുറ്റപ്പെടുത്തുമെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. അതേസമയം സമ്പന്നരാണെന്നത് കൊണ്ട് പാവങ്ങളെ കളിയാക്കാനോ വിമർശിക്കാനോ ആ&zwj;ർക്കും അധികാരമില്ലെന്ന് മറ്റൊരു കാഴ്ച്ചക്കാരൻ എഴുതി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-passengers-boarded-without-tickets-vande-bharat-inauguration-bihar-articleshow-ikm77xa"/>
        </item>
        <item>
            <title><![CDATA[ക്ഷേത്ര സമീപത്തെ മരത്തിന്റെ വേരുകളെന്ന് സംശയം, കണ്ടത് ഒരു കൂട്ടം പെരുമ്പാമ്പുകൾ, ഭയന്ന് നാട്ടുകാർ, ആക്രമിക്കില്ലെന്ന് വനംവകുപ്പ്]]></title>
            <link>https://www.asianetnews.com/india-news/strange-sighting-of-giant-python-cluster-near-temple-locals-in-fear-articleshow-ikzoitm</link>
            <guid isPermaLink="true">https://www.asianetnews.com/india-news/strange-sighting-of-giant-python-cluster-near-temple-locals-in-fear-articleshow-ikzoitm</guid>
            <pubDate>Thu, 19 Mar 2026 15:41:57 +0530</pubDate>
            <description><![CDATA[&lt;p&gt;ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2s48jrh5tjge3e55kqa54t,imgname-giant-python-cluster--1773914956376.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കംഗ്ര: ആദ്യം കണ്ടപ്പോൾ തോന്നിയത് വേരുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ കൺമുൻപിൽ കണ്ടത് പെരുമ്പാമ്പിൻ കൂട്ടത്തെ. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് അസാധാരണമായ നിലയിൽ പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എത്തിയ നാട്ടുകാരാണ് വിചിത്ര സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. വേരുകളാണോയെന്ന സംശയം സമീപത്തേക്ക് ഒരു കല്ല് പതിച്ചതോടെ മാറി. ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. സമീപത്തായി കല്ല് വീണതോടെ പാമ്പുകളെല്ലാം തന്നെ സമീപത്തെ പാറക്കെട്ടിലേക്ക് കയറിപോവുകയായിരുന്നു. പെരുമ്പാമ്പുകൾ കൂട്ടമായി വിശ്രമിക്കുന്ന അപൂർവ കാഴ്ചയാണ് നാട്ടുകാർ കണ്ടത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഭീതിയിലാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Massive python Near Temple in Himachal.That too they are super fast and active.Horrific.#python pic.twitter.com/l7wrQve3HP&lt;/p&gt;&lt;p&gt;&mdash; David (@Davidapatriot) March 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സമീപ മേഖലയിൽ ആടുകളേയും പശുക്കളേയും വളർത്തുന്ന സാധാരണക്കാർ നിരവധിയുള്ള സ്ഥലമാണ്. പെരുമ്പാമ്പുകൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാരുള്ളത്. വനമേഖലയോട് ചേർന്നുള്ള ക്ഷേത്രത്തിലേക്ക് എത്താനും ഭീതിയുണ്ടെന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.സംഭവം മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പെരുമ്പാമ്പുകൾ ആക്രമണകാരികളെല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പുകളെയാണ് മേഖലയിൽ കണ്ടത്. വലുപ്പം ഏറയെുണ്ടെങ്കിലും ഇവയ്ക്ക് വിഷമില്ല. ഇരയെ ചുറ്റി വരിഞ്ഞുമുറുക്കി കൊന്ന ശേഷം ആഹാരമാക്കുന്നതാണ് ഇവയുടെ രീതി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/strange-sighting-of-giant-python-cluster-near-temple-locals-in-fear-articleshow-ikzoitm"/>
        </item>
        <item>
            <title><![CDATA[റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ 'പാക്ക്' ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ; വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-bengaluru-woman-try-to-parsel-her-father-by-courier-for-reel-arrested-articleshow-kwf01w5</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-bengaluru-woman-try-to-parsel-her-father-by-courier-for-reel-arrested-articleshow-kwf01w5</guid>
            <pubDate>Wed, 18 Mar 2026 11:42:39 +0530</pubDate>
            <description><![CDATA[സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു കുടുംബം അച്ഛനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചു. യാത്രാ ദുരിതം കാണിക്കാനാണ് ഇത് ചെയ്തതെന്ന് പറഞ്ഞെങ്കിലും, കൊറിയർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് കുടുംബത്തെ കസ്റ്റഡിയിലെടുത്തു. പിന്നീട് മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം പോലീസ് ഇവരെ വിട്ടയച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkzs65wxwe83yk45wahxfyap,imgname-woman-try-to-parsel-her-father-1773814355869.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;സ&lt;/strong&gt;മൂഹ മാധ്യമ റീലിന് വേണ്ടി ഒരു കുടുംബം ഒന്നിച്ച് ഇറങ്ങിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഒരു യുവതിയും അവളുടെ കുടുംബവും സ്വന്തം അച്ഛനെ ചാക്കിനുള്ളിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചതാണ് സംഭവം. ബെംഗളൂരുവിൽ അരങ്ങേറിയ ഈ കൊറിയ&zwj;ർ സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. അതേസമയം ഇത്തരമൊരു ഗുരുതരമായ റീൽ ചെയ്തത് ഉത്സവങ്ങളോട് അനുബന്ധിച്ച് നേരിടേണ്ടി വരുന്ന യാത്രാ ദുരിതം പുറത്ത് കാട്ടാനായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞതെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. സംഗതി എന്താണെങ്കിലും കുടുംബം അപ്പാടെ പോലീസ് സ്റ്റേഷൻ കയറി.&lt;/p&gt;&lt;h2&gt;&lt;strong&gt;ചാക്കുകെട്ടുമായി പാഴ്സൽ ഓഫീസിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;ബെംഗളൂരു വയലിക്കാവൽ പോലീസ് സ്റ്റേഷന്&zwj;റെ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു യുവതിയാണ് തന്&zwj;റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ സ്വന്തം അച്ഛനെ ഒരു ചാക്കിനുള്ളിൽ കയറ്റി കൊറിയർ ഓഫീസിലെത്തിച്ചത്. ഒരു കുടുംബം വലിയൊരു ചാക്കുമായി കൊറിയ&zwj;ർ ഓഫീസിലെത്തി ചാക്ക് പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ. ചാക്കിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറായില്ല. ഇതേ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്നപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ ആളെയാണ് കണ്ടത്. പിന്നാലെ കൊറിയർ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി കുടുംബത്തെ അപ്പാടെ കസ്റ്റെഡിയിൽ എടുക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;We live in a weird weird world. Daughter &amp;amp; family pack father in a gunny bag,take him to a courier office,ask staff to send parcel out of Bengaluru, all this for a reel showing it's easier to courier a man than get bus &amp;amp; train tickets this festive season. Land in police station. pic.twitter.com/ROz2SWjFpT&lt;/p&gt;&lt;p&gt;&mdash; Deepak Bopanna (@dpkBopanna) March 17, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ടിക്കറ്റിനെക്കൾ 'കൊറിയർ' എളുപ്പമെന്ന്&lt;/strong&gt;&lt;/h3&gt;&lt;p&gt;പോലീസ് ചോദ്യം ചെയ്യലിൽ ഉത്സവ സീസണിൽ ബസ്, ട്രെയിൻ ടിക്കറ്റുകൾ എടുക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരാളെ കൊറിയർ ചെയ്ത് അയക്കുന്നതെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് കുടുംബം അവകാശപ്പെട്ടതെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. ഒടുവിൽ, തങ്ങളുടെ പ്രവർത്തി നിരുത്തരവാദപരവും അപകടകരവുമാണെന്ന് സമ്മതിച്ചുകൊണ്ട് കുടുംബം ക്ഷമ ചോദിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത ശേഷം പോലീസ് ഇവരെ വിട്ടയച്ചെന്നും റിപ്പോര്&zwj;ട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം പരിപാടികൾ ചെയ്താൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കുടുംബത്തെ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലെന്നും റിപ്പോര്&zwj;ട്ടിൽ പറയുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ റീലുകൾ നിരോധിക്കണമെന്ന് പോലും ചിലർ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-bengaluru-woman-try-to-parsel-her-father-by-courier-for-reel-arrested-articleshow-kwf01w5"/>
        </item>
        <item>
            <title><![CDATA[ഭക്ഷണം പാകം ചെയ്യാൻ ഗ്യാസില്ല, സ്കൂളിൽ ഉച്ചഭക്ഷണമായി നൽകിയത് പാനീപൂരി, ദൃശ്യങ്ങൾ പശ്ചിമ ബംഗാളിൽ നിന്ന്]]></title>
            <link>https://www.asianetnews.com/india-news/lpg-shortage-government-school-turns-to-golgappas-alias-pani-puri-for-mid-day-meal-articleshow-m8rq49o</link>
            <guid isPermaLink="true">https://www.asianetnews.com/india-news/lpg-shortage-government-school-turns-to-golgappas-alias-pani-puri-for-mid-day-meal-articleshow-m8rq49o</guid>
            <pubDate>Mon, 16 Mar 2026 10:40:21 +0530</pubDate>
            <description><![CDATA[&lt;p&gt;സ്കൂൾ മുറ്റത്തേക്ക് പാനീ പൂരി വിൽപനക്കാരനെ വിളിച്ചു വരുത്തിയായിരുന്നു സ്പെഷ്യൽ ഉച്ച ഭക്ഷണ വിതരണം. ആറോ ഏഴോ പാനീ പൂരി വീതമാണ് വിദ്യാർത്ഥികൾക്ക് പ്ലേറ്റിൽ വച്ച് നൽകുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kktgpxwt1amxrwacyq2kpnek,imgname-pani-puri-1773637695386.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: എൽപിജി ലഭ്യതക്കുറവ് രൂക്ഷമായതോടെ പശ്ചിമ ബംഗാളിൽ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് പകരം നൽകിയത് പാനിപൂരി. പശ്ചിമ ബംഗാളിലെ ഭദ്രകാളി ഹൈ സ്കൂളിലാണ് ഉച്ചഭക്ഷണമായി പാനിപൂരി നൽകിയത്. ഉച്ച ഭക്ഷണം പാകം ചെയ്യാനുള്ള എൽപിജി സിലിണ്ടർ ലഭ്യമാകാതെ വന്നതോടെയാണ് സംഭവം. സ്കൂളിലെ ടീച്ചിംഗ് അസിസ്റ്റന്റ് ആയ നന്ദിത സർക്കാർ ആണ് ഉച്ച സമയത്തെ പാനീപൂരി വിതരണത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. വിദ്യാർത്ഥികൾ പ്ലേറ്റുമായി എത്തി പാനീ പൂരി വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്കൂൾ മുറ്റത്തേക്ക് പാനീ പൂരി വിൽപനക്കാരനെ വിളിച്ചു വരുത്തിയായിരുന്നു സ്പെഷ്യൽ ഉച്ച ഭക്ഷണ വിതരണം. ആറോ ഏഴോ പാനീ പൂരി വീതമാണ് വിദ്യാർത്ഥികൾക്ക് പ്ലേറ്റിൽ വച്ച് നൽകുന്നത്.&lt;/p&gt;&lt;p&gt;എന്നാൽ വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഉച്ച ഭക്ഷണത്തിന് പാനീ പൂരി എങ്ങനെ ബദലാകുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ കുട്ടികൾക്ക് സ്ട്രീറ്റ് ഫുഡ് എന്നും താൽപര്യമാണെന്നും സന്തോഷത്തോടെയാണ് വിദ്യാർതത്ഥികൾ പാനീപൂരി കഴിക്കുന്നതെന്നും മറുവാദം ഉയരുന്നത്. സമീകൃത ആഹാരത്തിന് പകരമാവില്ല ഇത്തരം ചെറുപലഹാരമൊന്നും എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. രാജ്യത്ത് എൽപിജി ലഭ്യതയേക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതാണ് ദൃശ്യമെന്നും പലരും പ്രതികരിക്കുന്നത്. ഇസ്രയേൽ യുഎസ് ഇറാൻ സംഘർഷത്തോടെ രൂക്ഷമായ ഇന്ത്യയുടെ എൽപിജി പ്രതിസന്ധിക്ക് ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ​ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഇന്ന് എത്തുമെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Nandita Sarkar (@sarknandita)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ശിവാലിക് എന്ന കൂറ്റൻ കപ്പൽ ഇന്നും നന്ദാദേവി ചൊവ്വാഴ്ചയും തീരത്തണയും. രണ്ട് കപ്പലുകളിലും കൂടി ഏകദേശം 93000 മെട്രിക് ടൺ എൽപിജി ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികമാണ് ഉപയോ​ഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടൺ വരും. 85% ഗാർഹിക പാചകത്തിനാണ് ഉപയോഗിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/lpg-shortage-government-school-turns-to-golgappas-alias-pani-puri-for-mid-day-meal-articleshow-m8rq49o"/>
        </item>
        <item>
            <title><![CDATA[മോഷ്ടിച്ചുവെന്ന് ആരോപണം, ഏഴ് വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ട് യുവാവ്, തണുത്ത് വിറച്ചുള്ള നിലവിളി പോലും കേൾക്കാതെ ക്രൂരത]]></title>
            <link>https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r</guid>
            <pubDate>Wed, 01 Apr 2026 12:42:47 +0530</pubDate>
            <description><![CDATA[&lt;p&gt;കുട്ടി നിലവിളിക്കുന്നത് പോലും പരിഗണിക്കാതെയാണ് യുവാവിന്റെ ക്രൂരത. യുവാവിന്റെ ഭീഷണിപ്പെടുത്തലിൽ കുട്ടി ഭയന്നുവിറയ്ക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3trykcrysmvv5v0e3d8ht9,imgname-uttar-pradesh-1775023979116.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാപുർ: മോഷണം ആരോപിച്ച് കുട്ടിയെ അഞ്ച് മണിക്കൂറോളം ഫ്രീസറിൽ പൂട്ടിയിട്ട യുവാവ്. ഉത്തർ പ്രദേശിലെ ഹാപൂറിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഡീപ് ഫ്രീസർ തുറന്ന് യുവാവ് കുട്ടിയെ ചോദ്യം ചെയ്യുന്നതും വീണ്ടും ഫ്രീസർ പൂട്ടിയിടുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹാപുറിൽ കാർ വർക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദ് എന്ന യുവാവാണ് 7 വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ടത്. വർക്ക്&zwnj;ഷോപ്പിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് സംശയിച്ചായിരുന്നു ഈ ക്രൂരത. കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പറയുന്നത്. നാട്ടുകാരനായ ഒരാളുടെ മകനാണ് ഏഴ് വയസുകാരൻ. കുട്ടി നിലവിളിക്കുന്നത് പോലും പരിഗണിക്കാതെയാണ് യുവാവിന്റെ ക്രൂരത. യുവാവിന്റെ ഭീഷണിപ്പെടുത്തലിൽ കുട്ടി ഭയന്നുവിറയ്ക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Shantidoot locked an innocent mere 7-year-old boy, in a deep freezer who probably doesn't even fully understand the meaning of theft, was accused of stealing by the shopkeeper, who, in the name of punishment, locked him inside a cold deep freezer.&amp;nbsp;pic.twitter.com/AsZLpo2lis&lt;/p&gt;&lt;p&gt;&mdash; Oxomiya Jiyori  (@SouleFacts) March 31, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ അവ്നീഷ് കുമാർ പറഞ്ഞു. ബിഎൻഎസ്എസ് 170 വകുപ്പ് പ്രകാരം പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആസാദിനെ ചൊവ്വാഴ്ച തന്നെ പിടികൂടി ജയിലിലടച്ചു എന്നാണ് പൊലീസ് വിശദമാക്കുന്നത്. മുഹമ്മദ് ആസാദിന് ആ പ്രദേശത്ത് ഒരു കാർ വർക്ക്&zwnj;ഷോപ്പുണ്ട്. കുട്ടിയും അതേ നാട്ടുകാരനാണ്. കുട്ടി സാധനങ്ങൾ മോഷ്ടിച്ചുവെന്ന് സംശയിച്ചാണ് ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r"/>
        </item>
        <item>
            <title><![CDATA[മുക്കാല പാട്ടിന് സാരിയിൽ ടീച്ചറുടെ തീപ്പൊരി ഡാൻസ്; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം]]></title>
            <link>https://www.asianetnews.com/viral-videos/viral-video-muqabla-dance-of-a-teacher-in-saree-wows-internet-at-school-event-ahss-articleshow-ogugf95</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-muqabla-dance-of-a-teacher-in-saree-wows-internet-at-school-event-ahss-articleshow-ogugf95</guid>
            <pubDate>Tue, 17 Feb 2026 13:36:16 +0530</pubDate>
            <description><![CDATA[സ്കൂൾ വാർഷികാഘോഷത്തിന് പ്രഭുദേവയുടെ സൂപ്പർഹിറ്റ് ഗാനമായ 'മുക്കാല മുക്കാബല'യ്ക്ക് ചുവടുവെച്ച് ഒരു ടീച്ചർ. സാരിയുടുത്ത് അനായാസമായി നൃത്തം ചെയ്യുന്ന ടീച്ചറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khn236my9745xtrrw5vc9mqw,imgname-thumbnail---2026-02-17t110506.199-1771307113118.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ടീച്ചറുടെ ഡാൻസ് വീഡിയോ ആണ് സംസാരവിഷയം. സ്കൂളിലെ ഒരു പരിപാടിക്കിടെ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ടീച്ചറെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ഈ ഡാൻസിൽ ടീച്ചർ സ്വന്തം വിദ്യാർത്ഥികളെപ്പോലും ഞെട്ടിച്ചുകളഞ്ഞു. വേദിയിൽ ടീച്ചർ കാഴ്ചവെച്ച കിടിലൻ പ്രകടനം കണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം അത്ഭുതപ്പെട്ടു.&lt;/p&gt;&lt;p&gt;സ്കൂളിലെ വാർഷികാഘോഷത്തിനിടെ കുട്ടികൾ വേദിയിൽ ഡാൻസ് ചെയ്യുമ്പോഴാണ് ടീച്ചറും ഒപ്പം ചേർന്നത്. എന്നാൽ ടീച്ചർ ഇത്ര ഗംഭീരമായി ഡാൻസ് ചെയ്യുമെന്ന് സ്കൂളിലുള്ള ആരും കരുതിയിരുന്നില്ല. കുട്ടികളോടൊപ്പം ടീച്ചർ വേദിയിൽ നിന്നപ്പോൾ, ഡിജെയിൽ പ്ലേ ചെയ്തത് 'ഇന്ത്യൻ മൈക്കിൾ ജാക്സൺ' എന്നറിയപ്പെടുന്ന പ്രഭുദേവയുടെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'മുക്കാല മുക്കാബല' ആയിരുന്നു. പാട്ട് തുടങ്ങിയതും ടീച്ചർ തൻ്റെ കിടിലൻ സ്റ്റെപ്പുകളിലൂടെ വേദി കീഴടക്കി. ടീച്ചറുടെ വരവോടെ സ്കൂളിലെ ആഘോഷം തന്നെ മറ്റൊരു തലത്തിലെത്തി. ടീച്ചറുടെ എനർജിയും ആത്മവിശ്വാസവും കണ്ട് കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;സാരി ഉടുത്തിട്ടും ടീച്ചർ കളിച്ച ഡാൻസാണ് നെറ്റിസൺസിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രഭുദേവയുടെ പാട്ടിന് സ്റ്റെപ്പിടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണ വസ്ത്രങ്ങളിൽ പോലും ബുദ്ധിമുട്ടുള്ള അത്തരം വേഗതയേറിയ ചുവടുകൾ ടീച്ചർ സാരിയിൽ വളരെ ഈസിയായാണ് ചെയ്തത്. ഇന്ത്യൻ പാരമ്പര്യ വസ്ത്രമായ സാരിയുടുത്ത് ഒരു പോപ്പ് ഗാനത്തിന് ടീച്ചർ നൃത്തം ചെയ്ത രീതി ആളുകളെ ശരിക്കും അത്ഭുതപ്പെടുത്തി.&lt;/p&gt;&lt;p&gt;എ.ആർ. റഹ്മാൻ സംഗീതം നൽകിയ 'മുക്കാബല' ഇന്ത്യൻ സിനിമയിലെ തന്നെ ഐക്കോണിക് ഗാനങ്ങളിലൊന്നാണ്. പ്രഭുദേവയുടെ വേഗതയും എനർജിയുമുള്ള ചുവടുകളാണ് ഈ പാട്ടിനെ ദശാബ്ദങ്ങളായി ജനപ്രിയമാക്കി നിർത്തുന്നത്. പ്രഭുദേവയെപ്പോലെ തന്നെ വേഗത്തിലും ഊർജ്ജസ്വലമായും സാരിയുടുത്ത് ടീച്ചർ നൃത്തം ചെയ്തതാണ് ഈ വീഡിയോ ഇത്രയധികം വൈറലാകാൻ പ്രധാന കാരണം. ഒരു ടീച്ചർ ഇത്ര പ്രൊഫഷണലായി ഡാൻസ് ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കാത്തതുകൊണ്ട് ആളുകൾ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമുകളിലും ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.&lt;/p&gt;&lt;p&gt;motivone.in എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. പ്രഭുദേവ പോലും അഭിനന്ദിക്കുന്ന തരത്തിലാണ് ടീച്ചറുടെ സ്റ്റെപ്പുകളെന്നാണ് നെറ്റിസൺസ് കമന്റ് ചെയ്യുന്നത്. ചുരുക്കത്തിൽ, ഈ ടീച്ചറുടെ ഡാൻസ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;സാധാരണയായി ഗൗരവത്തോടെയും അച്ചടക്കത്തോടെയുമാണ് നമ്മൾ ടീച്ചർമാരെ കാണാറ്. എന്നാൽ ഈ വീഡിയോയിൽ, ടീച്ചർ ആ ഗൗരവമൊക്കെ മാറ്റിവെച്ച് കുട്ടികളോടൊപ്പം ആഘോഷിക്കുന്നത് എല്ലാവരുടെയും മനം കവര്&zwj;ന്നു. ഇത് ടീച്ചറും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തെയാണ് കാണിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;വീഡിയോ കാണാം&lt;/strong&gt;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണാം&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;motivone.in (@motivone.in) ഷെയർ ചെയ്ത ഒരു പോസ്റ്റ്&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-muqabla-dance-of-a-teacher-in-saree-wows-internet-at-school-event-ahss-articleshow-ogugf95"/>
        </item>
        <item>
            <title><![CDATA[വെറുതേ വെള്ളമൊഴിച്ചിട്ട് കാര്യമില്ല, എത്ര കുളിച്ചാലും ഈ ഭാഗങ്ങളിൽ ബാക്ടീരിയകൾ ബാക്കിയുണ്ടാകും; വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-doctor-warns-that-no-matter-how-many-times-articleshow-peytgs8</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-doctor-warns-that-no-matter-how-many-times-articleshow-peytgs8</guid>
            <pubDate>Fri, 23 Jan 2026 15:16:19 +0530</pubDate>
            <description><![CDATA[&lt;p&gt;ദിവസവും കുളിക്കുന്നത് കൊണ്ട് ശരീരം വൃത്തിയാകണമെന്നില്ലെന്ന് ന്യൂയോർക്കിലെ ഡോക്ടർ ടോണിയുടെ മുന്നറിയിപ്പ്. പൊക്കിൾ, ചെവിക്ക് പിന്നിൽ, കക്ഷം എന്നിവയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കുളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfn3rfpdp17gnghcdmjha030,imgname-body-parts-stay-dirty-1769161375437.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ദി&lt;/strong&gt;വസവും കുളിക്കുന്നത് കൊണ്ട് ശരീരം പൂർണ്ണമായും വൃത്തിയാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്നാൽ അത് എപ്പോഴും ശരിയാകണമെന്നില്ലെന്ന് വ്യക്തമാക്കുകയാണ് ന്യൂയോർക്കിലെ പ്രമുഖ ഡോക്ടറായ ടോണി. ദിവസവും കുളിച്ചാലും ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ ബാക്ടീരിയകളും അഴുക്കും അവശേഷിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം തന്&zwj;റെ സമൂഹ മാധ്യമ വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;പ്രത്യേക ശ്രദ്ധ നൽകേണ്ട 6 ശരീരഭാഗങ്ങൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;പലപ്പോഴും നമ്മൾ കുളിക്കുമ്പോൾ അവഗണിക്കുന്നതോ അല്ലെങ്കിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തതോ ആയ ഭാഗങ്ങളിലാണ് വിയർപ്പും എണ്ണമയവും അഴുക്കും അടിഞ്ഞുകൂടുന്നത്. ബാക്ടീരിയകൾ ഏറ്റവും കൂടുതൽ വളരാൻ സാധ്യതയുള്ള അത്തരം ഭാഗങ്ങളെ ഡോക്ടർ ടോണി തരംതിരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;കുളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട 6 ഭാഗങ്ങൾ:&lt;/p&gt;&lt;p&gt;&lt;strong&gt;പൊക്കിൾ&lt;/strong&gt; (Belly Button): ഏറ്റവും കൂടുതൽ ബാക്ടീരിയകൾ തമ്പടിക്കുന്ന ഒരിടമാണിത്. ശരിയായി സോപ്പിട്ട് വൃത്തിയാക്കിയില്ലെങ്കിൽ അഴുക്കും ദുർഗന്ധവും ഇവിടെ നിലനിൽക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;ചെവിക്ക് പിന്നിൽ &lt;/strong&gt;(Behind the Ears): ഈ ഭാഗത്തെ ചർമ്മത്തിൽ എണ്ണമയമുള്ള ഗ്രന്ഥികൾ കൂടുതലായതിനാൽ ബാക്ടീരിയകൾ പെരുകാൻ സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;കാൽവിരലുകൾക്കിടയിൽ &lt;/strong&gt;(Between the Toes): നനവ് എപ്പോഴും ഇരിക്കുന്ന ഇടമായതിനാൽ ഫംഗസ് അണുബാധയ്ക്കും ബാക്ടീരിയ വളർച്ചയ്ക്കും ഇവിടെ സാധ്യത കൂടുതലാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;നഖത്തിനടിഭാഗം&lt;/strong&gt; (Under the Fingernails)&lt;strong&gt;:&lt;/strong&gt; നഖങ്ങൾക്കിടയിലെ അഴുക്ക് പലപ്പോഴും കുളിച്ചതുകൊണ്ട് മാത്രം പോകാറില്ല. ഇത് നേരിട്ട് ശരീരത്തിനുള്ളിലേക്ക് അണുക്കൾ എത്താൻ കാരണമാകും.&lt;/p&gt;&lt;p&gt;&lt;strong&gt;കക്ഷം&lt;/strong&gt; (Armpits)&lt;strong&gt;: &lt;/strong&gt;വിയർപ്പ് ഗ്രന്ഥികൾ കൂടുതലുള്ള ഈ ഭാഗം ശരിയായ രീതിയിൽ തേച്ചു കഴുകാത്ത പക്ഷം വിയർപ്പും ദുർഗന്ധവും ബാക്ടീരിയകളും അവിടെ തന്നെ തുടരും.&lt;/p&gt;&lt;p&gt;&lt;strong&gt;കഴുത്ത് &lt;/strong&gt;(Neck)&lt;strong&gt;: &lt;/strong&gt;വിയർപ്പും അഴുക്കും വേഗത്തിൽ അടിഞ്ഞുകൂടുന്ന ഭാഗമാണിത്. കുളിക്കുമ്പോൾ പലരും കഴുത്തിന്&zwj;റെ പിൻഭാഗം വേണ്ടത്ര ശ്രദ്ധിക്കാറില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Doctor Tony (@drtony.nyc)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;തേച്ച് കഴുകി വൃത്തിയാക്കണം&lt;/strong&gt;&lt;/h3&gt;&lt;p&gt;ശരീരം വൃത്തിയാകാൻ വെറുതെ വെള്ളമൊഴിച്ചാൽ മാത്രം പോരാ എന്നും, ഈ ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് തേച്ചു കഴുകിയാൽ മാത്രമേ പൂർണ്ണമായ ശുചിത്വം ലഭിക്കുകയുള്ളൂ എന്നും ഡോക്ടർ ഓർമ്മിപ്പിക്കുന്നു. ദിവസവും കുളിക്കുന്നു എന്നതുകൊണ്ട് നിങ്ങൾ പൂർണ്ണമായും വൃത്തിയുള്ളവരായി കൊള്ളണമെന്നില്ലയെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. മിക്ക ചർമ്മ അണുബാധകളും വരുന്നത് നമ്മൾ കഴുകാൻ മറന്നുപോകുന്ന ഭാഗങ്ങളിൽ നിന്നാണ്. ഈ ഭാഗങ്ങളിൽ അഴുക്ക് അടിഞ്ഞുകൂടുന്നത് ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ കാരണമാകും. ശരിയായ ശുചിത്വം ഉറപ്പാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന വഴികൾ ഇവയാണ്:&lt;/p&gt;&lt;p&gt;ചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിക്കുക.&lt;/p&gt;&lt;p&gt;ഒരു തുണിയോ വാഷ്&zwnj;ക്ലോത്തോ ഉപയോഗിച്ച് ഈ ഭാഗങ്ങൾ നന്നായി തേച്ചു കഴുകുക. കുളി കഴിഞ്ഞാൽ ഈ ഭാഗങ്ങളിലെ ഈർപ്പം പൂർണ്ണമായും തുടച്ചുണക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദുർഗന്ധം ഒഴിവാക്കാനും ചർമ്മത്തിന്&zwj;റെ ആരോഗ്യം നിലനിർത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഡോക്ടറുടെ ഈ ഉപദേശത്തിന് വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-doctor-warns-that-no-matter-how-many-times-articleshow-peytgs8"/>
        </item>
        <item>
            <title><![CDATA[ഐപിഎസുകാരിക്കും രക്ഷയില്ല, അറസ്റ്റ് വിവരം വിശദമാക്കി വീഡിയോ, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ബോഡി ഷേമിംഗ് രൂക്ഷം,കമന്റ് ബോക്സ് പൂട്ടേണ്ട ഗതികേടിൽ പൊലീസ്]]></title>
            <link>https://www.asianetnews.com/india-news/arrest-detailing-video-viral-for-online-harassment-and-body-shaming-against-women-ips-officer-comment-box-closed-articleshow-r8pmni5</link>
            <guid isPermaLink="true">https://www.asianetnews.com/india-news/arrest-detailing-video-viral-for-online-harassment-and-body-shaming-against-women-ips-officer-comment-box-closed-articleshow-r8pmni5</guid>
            <pubDate>Thu, 19 Mar 2026 16:23:39 +0530</pubDate>
            <description><![CDATA[&lt;p&gt;വീഡിയോ വലിയ രീതിയിൽ മോശം പ്രതികരണങ്ങളുടെ പേരിൽ വൈറലായതിന് പിന്നാലെ വീഡിയോകളുടെ കമന്റ് ബോക്സ് പൂട്ടേണ്ട അവസ്ഥയാണ് മിർസാപൂർ പൊലീസ് നേരിടേണ്ടി വന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2vbyze483z5gzzqxx98x1c,imgname-aparna-rajat-kaushik-1773917305838.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മിർസപൂർ: അറസ്റ്റ് വാർത്തയെക്കുറിച്ച് വിശദമാക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ രൂക്ഷമായ ബോഡി ഷേമിംഗ്. അധിക്ഷേപം പരിധികൾ ലംഘിച്ചതോടെ കമന്റ് ബോക്സ് പൂട്ടി പൊലീസ്. ഉത്തർ പ്രദേശിലെ മിർസപൂരിലാണ് പൊതുസേവന രംഗത്തുള്ള വനിതകൾ നേരിടേണ്ടി വരുന്ന അധിക്ഷേപത്തേക്കുറിച്ച് മാതൃകയാക്കാവുന്ന സംഭവം നടന്നത്. ഏറെക്കാലമായി പൊലീസിനെ കബളിപ്പിച്ച് നടന്നിരുന്ന പ്രതിയെ പിടികൂടിയ സംഭവത്തേക്കുറിച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മിർസാപൂരിലെ പൊലീസ് സൂപ്രണ്ട് അപർണ രജത് കൌഷിക് ഐപിഎസിനാണ് രൂക്ഷമായ ബോഡി ഷേമിംഗ് നേരിടേണ്ടി വന്നത്. ഉദ്യോഗസ്ഥയുടെ മികച്ച പ്രവർത്തനത്തിന് അഭിനന്ദനം ലഭിക്കുന്നതിന് പകരം അശ്ലീല പരാമർശമാണ് അപർണ രജത് കൌഷിക് നേരിടേണ്ടി വന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;വീഡിയോ വലിയ രീതിയിൽ മോശം പ്രതികരണങ്ങളുടെ പേരിൽ വൈറലായതിന് പിന്നാലെ വീഡിയോകളുടെ കമന്റ് ബോക്സ് പൂട്ടേണ്ട അവസ്ഥയാണ് മിർസാപൂർ പൊലീസ് നേരിടേണ്ടി വന്നത്. കമന്റ് ബോക്സ് അടച്ച പൊലീസ് നടപടിക്ക് നേരെയും വിമർശനം ശക്തമാണ്. അശ്ലീല പരാമർശം നടത്തിയവരെ പിടികൂടുന്നതിന് പകരം കമന്റ് ബോക്സ് അടയ്ക്കുന്നതാണോ പൊലീസിന്റെ കൃത്യനിർവ്വഹണമെന്നാണ് ഉയരുന്ന വിമർശനം. സൈബർ ബൂള്ളിയിംഗിനെതിരെ വലിയ രീതിയിലുള്ള ചർച്ചയുയരാൻ സംഭവം കാരണമായിട്ടുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥ ഇത്തരം അധിക്ഷേപം നേരിടുമ്പോൾ സാധാരണ സ്ത്രീകളുടെ അവസ്ഥയെന്താണെന്നാണ് നിരവധി ആളുകൾ ചോദിക്കുന്നത്.&lt;/p&gt;&lt;p&gt;2018ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് അപർണ. നിലവിൽ മിർസാപൂരിലെ പൊലീസ് സൂപ്രണ്ടാണ് അപർണ. ഗുരഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അപർണ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്നത്. വർഷത്തിൽ 18 ലക്ഷം രൂപയോളം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അപർണ ജനസേവനത്തിന് ഇറങ്ങിയത്. മുൻപ് അമേഥിയുടെ പൊലീസ് സൂപ്രണ്ടായിരുന്ന അപർണ കാസാഗഞ്ച്, ഔറേയ്യ എന്നിവിടങ്ങളിൽ നിരവധി പൊലീസ് നടപടികളുടെ ഭാഗമായിട്ടുണ്ട്. ലക്നൌവ്വിലെ ഡെപ്യൂട്ടി കമ്മീഷണർ ചുമതലയും അപർണ നിർവ്വഹിച്ചിട്ടുണ്ട്. എൻഐടി അലഹബാദിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കിയ ശേഷമാണ് അപർണ സിവിൽ സർവീസിലേക്ക് എത്തിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/arrest-detailing-video-viral-for-online-harassment-and-body-shaming-against-women-ips-officer-comment-box-closed-articleshow-r8pmni5"/>
        </item>
        <item>
            <title><![CDATA[ടേക്ക് ഓഫിന് മുമ്പ് യുവതിയെ വിമാനത്തിൽ നിന്ന് പിടിച്ച് പുറത്താക്കി, ഹെഡ് സെറ്റില്ലാതെ വീഡിയോ കണ്ടതിന് നടപടി, കയ്യടിച്ച് യാത്രക്കാര്‍]]></title>
            <link>https://www.asianetnews.com/india-news/woman-removed-from-american-airlines-flight-for-playing-video-aloud-without-headphones-articleshow-rpeg6zq</link>
            <guid isPermaLink="true">https://www.asianetnews.com/india-news/woman-removed-from-american-airlines-flight-for-playing-video-aloud-without-headphones-articleshow-rpeg6zq</guid>
            <pubDate>Wed, 11 Mar 2026 14:45:18 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാതെ ഉറക്കെ വീഡിയോ വെച്ച യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കി. ജീവനക്കാരുടെ നിർദ്ദേശം അവഗണിച്ച് ബഹളം വെച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kke2v0x4bpfy5netvw3ewbyy,imgname-a-woman-arguing-with-flight-attendants-and-police-on-an-american-airlines-flight-from-miami-to-tampa-after-being-asked-to-use-headphones-1773220496292.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മിയാമി: വിമാനയാത്രയ്ക്കിടെ ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ ഉറക്കെ വീഡിയോ വെച്ചതിനെച്ചൊല്ലി വിമാനത്തിനുള്ളിൽ യുവതിയുടെ കടുത്ത പ്രതിഷേധവും ബഹളവും. അമേരിക്കൻ എയർലൈൻസിലെ മിയാമിയിൽ നിന്നും ടാംപയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാന ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ ഒടുവിൽ വിമാനത്തിൽ നിന്നും പുറത്താക്കി. വിമാനം പുറപ്പെടുന്നതിന് മുൻപേ ഗേറ്റിൽ വെച്ച് തന്നെ ഫോണിൽ ഉറക്കെ വീഡിയോ വെക്കരുതെന്ന് വിമാന ജീവനക്കാർ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശത്തോട് അതീവ പ്രകോപനപരമായാണ് അവർ പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;യുവതി മദ്യലഹരിയിലായിരുന്നുവെന്നും എല്ലാവരെയും ശല്യം ചെയ്യുന്ന രീതിയിൽ ഉറക്കെ വീഡിയോ വെക്കുകയായിരുന്നുവെന്നും സഹയാത്രക്കാർ പറയുന്നു. ജീവനക്കാരോട് വളരെ മോശമായും ധിക്കാരപരമായുമാണ് അവർ സംസാരിച്ചത്. വെറും 30 സെക്കൻഡ് മാത്രമാണ് ഞാൻ വീഡിയോ വെച്ചത്, അതും 50 ശതമാനം ശബ്ദത്തിൽ മാത്രം. അതിന്റെ പേരിലാണോ എന്നെ പുറത്താക്കുന്നത് എന്ന് യുവതി വിമാനത്തിനുള്ളിൽ അലറി വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ബഹളം നിയന്ത്രണാതീതമായതോടെ പൊലീസ് എത്തി യുവതിയെ വിമാനത്തിന് പുറത്തേക്ക് മാറ്റി. യുവതിയെ പുറത്താക്കുന്നത് കണ്ട വിമാനത്തിലെ മറ്റ് യാത്രക്കാർ കൈയ്യടിച്ചാണ് ഈ നടപടിയെ സ്വാഗതം ചെയ്തത്.&lt;/p&gt;&lt;p&gt;അമേരിക്കൻ എയർലൈൻസ് ജീവനക്കാർ അതീവ സംയമനത്തോടെയാണ് പ്രശ്നത്തിൽ ഇടപെട്ടതെന്ന് വീഡിയോ പകർത്തിയ യാത്രക്കാരൻ വ്യക്തമാക്കി. ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാതെ വിമാനത്തിനുള്ളിൽ ഓഡിയോയോ വീഡിയോയോ കേൾക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് എയർലൈൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്തിൽ നിന്നും പുറത്താക്കുന്നതിനും യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനും വരെ ഇത്തരം നിയമലംഘനങ്ങൾ കാരണമായേക്കാം. വിമാന ജീവനക്കാരെ ആക്രമിക്കുക, നഗ്നപാദനായി യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളുടെ ഗണത്തിലാണ് ഓഡിയോ ഉറക്കെ വെക്കുന്നതിനെയും ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/india-news/woman-removed-from-american-airlines-flight-for-playing-video-aloud-without-headphones-articleshow-rpeg6zq"/>
        </item>
        <item>
            <title><![CDATA[നടുക്കുന്ന വീഡിയോ; യാത്രക്കാരനെ സ്റ്റേഷനിൽ വച്ച് ട്രെയിനിന് മുന്നിലേക്ക് തള്ളി, സംഭവം യുഎസിൽ]]></title>
            <link>https://www.asianetnews.com/viral-videos/video-of-passenger-being-pushed-in-front-of-train-at-station-in-us-goes-viral-articleshow-wmu3gvc</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/video-of-passenger-being-pushed-in-front-of-train-at-station-in-us-goes-viral-articleshow-wmu3gvc</guid>
            <pubDate>Fri, 03 Apr 2026 15:22:37 +0530</pubDate>
            <description><![CDATA[യുണൈറ്റഡ് സ്റ്റേറ്റ്സിലെ സിയാറ്റിലിൽ ഒരു യാത്രക്കാരനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു. സംഭവത്തിന്&zwj;റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എലിസിയോ മെലെൻഡെസ് എന്ന 26-കാരനെ പോലീസ് കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മുൻപ് കൊലപാതക കേസും മാനസികാസ്വാസ്ഥ്യവുമുണ്ടായിരുന്നതായി കണ്ടെത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9c3v5ejeypx9f6dsxpy002,imgname-passenger-being-pushed-in-front-of-train-1775209933997.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;യു&lt;/strong&gt;ണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സബ്&zwnj;വേ സ്റ്റേഷനിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവം സ്റ്റേഷനിലെ സിസിടിവി കാമാറയിൽ പതി&zwnj;ഞ്ഞു. സിയാറ്റിലിലെ നോർത്ത്ഗേറ്റ് സ്റ്റേഷനിൽ വച്ച് ഒരാൾ ഒരു യാത്രക്കാരനെ ആ സമയം സ്റ്റേഷനിലേക്ക് എത്തിയ ഒരു ലൈറ്റ് റെയിൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. മാർച്ച് 19 ന് നടന്ന സംഭവത്തിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമം&lt;/strong&gt;&lt;/h2&gt;&lt;p&gt;സിസിടിവി ദൃശ്യത്തിൽ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിനിടെ, ട്രെയിൻ കയറാൻ നിന്നിരുന്ന ഒരാളെ പിന്നിൽ നിന്നും മറ്റൊരാൾ തള്ളുകയായിരുന്നു. ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേരുമ്പോൾ ഫോണിൽ നോക്കി നിൽക്കുകയായിരുന്ന ആളെയാണ് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാൾ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ 26 -കാരനായ എലിസിയോ മെലെൻഡെസ് എന്നയാളെ പ്രതിയാക്കി പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. നോർത്ത്ഗേറ്റ് ട്രെയിൻ സ്റ്റേഷനിൽ നടന്ന സംഭവത്തിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം മാർച്ച് 24 -ന് ട്രെയിൻ സ്റ്റേഷന് സമീപമുള്ള ഒരു ബിഹേവിയറൽ ഹെൽത്ത് ഫെസിലിറ്റി സെന്&zwj;ററിൽ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പീറ്റർ മൈക്കൽ വാൾബ്രൺ എന്നയാളെയാണ് എലിസിയോ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Man shoves a passenger toward an oncoming light rail train at Northgate station last weekby u/JPorpoise in Seattle&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;അത് മറ്റാരെങ്കിലുമാകാമെന്ന്&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം അറസ്റ്റിന് ശേഷം, എലിസിയോ മെലെൻഡെസ് ആരോപണങ്ങൾ നിഷേധിച്ചു, മറ്റാരെങ്കിലും തന്&zwj;റെ വസ്ത്രം ധരിച്ചിരിക്കാമെന്നായിരുന്നു എലിസിയോയുടെ വാദം. ചിലപ്പോൾ അത് എന്&zwj;റെ ഇരട്ടയായിരിക്കാമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ ഏഴര ലക്ഷം ഡോളറിന്&zwj;റെ (ഏതാണ്ട് 7 കോടിയോളം രൂപ) ബോണ്ടിൽ ഇയാളെ തടവിൽ ഇടണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു. 2021 -ൽ സ്വന്തം സഹോദരിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ എലിസിയോ പ്രതിയായിരുന്നു. എന്നാൽ, ഇയാൾ സ്കീസോഫ്രീനിയ രോഗിയാണെന്നും അതിനാൽ വിചാരണ നേരിടാൻ കഴിവില്ലാത്തയാളാണെന്നുമുള്ള മെഡിക്കൽ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് കേസ് തള്ളിപ്പോവുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/video-of-passenger-being-pushed-in-front-of-train-at-station-in-us-goes-viral-articleshow-wmu3gvc"/>
        </item>
        <item>
            <title><![CDATA[പദവിയില്ല, ശമ്പളമില്ല; എങ്കിലും ഡ്യൂട്ടി കൃത്യം! മുംബൈ പൊലീസിനൊപ്പം പട്രോളിംഗിന് പോകുന്ന തെരുവുനായ, വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/viral-videos/stray-dog-joins-mumbai-police-patroling-at-marine-drive-watch-viral-video-articleshow-yor1aur</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/stray-dog-joins-mumbai-police-patroling-at-marine-drive-watch-viral-video-articleshow-yor1aur</guid>
            <pubDate>Fri, 06 Feb 2026 15:45:52 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈ മറൈൻ ഡ്രൈവിൽ പൊലീസിനൊപ്പം പട്രോളിംഗ് വാനിൽ യാത്ര ചെയ്യുന്ന ഒരു തെരുവുനായയുടെ വീഡിയോയാണ് ഇപ്പോള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; വൈറലാകുന്നത്. വര്&zwj;ഷങ്ങളായുള്ള പതിവെന്ന് പൊലീസ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgs76bc2j27hwa4zqtg1sjvb,imgname-stray-dog-1770372935042.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കടൽക്കാറ്റേൽക്കാൻ മുംബൈ മറൈൻ ഡ്രൈവിൽ എത്തുന്നവർക്ക് ഇനി ഒരു പുതിയ കാഴ്ച കൂടിയുണ്ട്, മുംബൈ പൊലീസിനൊപ്പം പട്രോളിംഗ് വാനിൽ യാത്ര ചെയ്യുന്ന ഒരു സ്മാർട്ട് തെരുവുനായ. പൊലീസിന്റെ വാനിലേക്ക് അനായാസം ചാടിക്കയറുന്ന ഈ നായയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.&lt;/p&gt;&lt;p&gt;മറൈൻ ഡ്രൈവിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഈ കൗതുകകരമായ ദൃശ്യം പകർത്തിയത്. മുംബൈ പൊലീസിന്റെ പട്രോളിംഗ് വാൻ നീങ്ങുമ്പോൾ അതിനൊപ്പം ആത്മവിശ്വാസത്തോടെ ഓടുകയും, പിന്നീട് വളരെ ലാഘവത്തോടെ വണ്ടിക്കുള്ളിലേക്ക് ചാടിക്കയറുകയും ചെയ്യുന്ന നായയെ വീഡിയോയിൽ കാണാം. അല്പസമയത്തിന് ശേഷം വണ്ടി വേഗത കുറയ്ക്കുമ്പോൾ പുറത്തിറങ്ങുന്ന നായ, തന്റെ 'ഡ്യൂട്ടി' തുടരുന്നതുപോലെ തീരത്തുകൂടി നടന്നുപോകുന്നു.&lt;/p&gt;&lt;p&gt;ഈ കാഴ്ച കണ്ട് അത്ഭുതപ്പെട്ട യാത്രക്കാരൻ ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ഇതിനെക്കുറിച്ച് തിരക്കി. ഈ നായ തങ്ങളുടെ സംഘത്തിലെ സ്ഥിരം സാന്നിധ്യമാണെന്നും പട്രോളിംഗ് സമയത്ത് തങ്ങളെ അനുഗമിക്കാറുണ്ടെന്നും അദ്ദേഹം മറാത്തിയിൽ മറുപടി നൽകി. വർഷങ്ങളായുള്ള പരിചയത്തിലൂടെ പൊലീസുകാരും ഈ നായയും തമ്മിൽ ഒരു പ്രത്യേക ബന്ധം തന്നെ ഉടലെടുത്തിട്ടുണ്ട്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഇൻസ്റ്റഗ്രാമിൽ ഈ പോസ്റ്റ് കാണുക&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;StreetdogsofBombay (@streetdogsofbombay) പങ്കുവെച്ച ഒരു പോസ്റ്റ്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് പൊലീസിന്റെയും തെരുവ് നായയുടെയും സൗഹൃദത്തെ പ്രശംസിച്ചത്. &quot;മറൈൻ ഡ്രൈവിലെ അനൗദ്യോഗിക കാവൽക്കാരൻ&quot; എന്നാണ് പലരും ഈ നായയെ വിശേഷിപ്പിക്കുന്നത്. തെരുവുമൃഗങ്ങളോടുള്ള മുംബൈ പൊലീസിന്റെ സ്നേഹവും കരുതലും മാതൃകാപരമാണെന്ന് മൃഗസ്&zwnj;നേഹികൾ അഭിപ്രായപ്പെട്ടു. മുംബൈ നഗരത്തിൽ വലിയൊരു വിഭാഗം തെരുവുനായ്ക്കൾ ജീവിക്കുന്നുണ്ട്. വന്ധ്യംകരണം, വാക്സിനേഷൻ ക്യാമ്പയിനുകൾ എന്നിവയിലൂടെ നഗരത്തിൽ മൃഗക്ഷേമ പ്രവർത്തനങ്ങൾ ശക്തമാണ്.&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/stray-dog-joins-mumbai-police-patroling-at-marine-drive-watch-viral-video-articleshow-yor1aur"/>
        </item>
        <item>
            <title><![CDATA[പറന്നുയർന്ന് സൈൻ ബോർഡിലിടിച്ച് തൂങ്ങിക്കിടക്കുന്ന ഥാർ! വൈറൽ വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്]]></title>
            <link>https://www.asianetnews.com/viral-videos/viral-ai-video-shows-mahindra-thar-crashed-on-highway-signboard-articleshow-z018e8y</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-ai-video-shows-mahindra-thar-crashed-on-highway-signboard-articleshow-z018e8y</guid>
            <pubDate>Thu, 19 Feb 2026 17:00:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഹൈവേയിലെ വലിയ സൈൻ ബോർഡിൽ ഒരു മഹീന്ദ്ര ഥാർ ഇടിച്ചുതൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒറ്റനോട്ടത്തിൽ ആരും വിശ്വസിച്ചുപോകുന്ന ഈ വീഡിയോ യഥാർത്ഥത്തിലുള്ളതല്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khtrtkcgpywevqdtpygzezh1,imgname-thar-ai-video-1771498720656.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഒരു മഹീന്ദ്ര ഥാർ കാർ പറന്നുയർന്ന് ഹൈവേയിലെ സൈൻ ബോർഡിൽ ഇടിച്ചുതകർന്നോ? സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു വീഡിയോ ഇപ്പോൾ വൈറലാണ്. ദില്ലി, ഗുരുഗ്രാം, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ദിശാസൂചിക കാണിക്കുന്ന വലിയ ബോർഡിലാണ് ഥാർ ഇടിച്ചുതൂങ്ങിക്കിടക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ സംഭവിച്ച ഒരപകടമല്ല. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ച ഒരു വീഡിയോ ആണിത്.&lt;/p&gt;&lt;p&gt;യഥാർത്ഥത്തിൽ ചിത്രീകരിച്ച ഒരു വീഡിയോക്ക് മുകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഥാർ ഇടിച്ചുകയറിയതായി ചേർത്തുവെക്കുകയായിരുന്നു. അതുകൊണ്ടാണ് ഒറ്റനോട്ടത്തിൽ ഇത് വ്യാജമാണെന്ന് തോന്നുമെങ്കിലും, മുഴുവനായി കാണുമ്പോൾ ഒരുപക്ഷേ സത്യമായിരിക്കാമെന്ന് പലരും സംശയിക്കുന്നത്. എന്നാൽ ഇത് പൂർണ്ണമായും എഐയുടെ ഒരു കസർത്താണ്.&lt;/p&gt;&lt;p&gt;ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ പതിവാണ്. പലരും ഇത് സത്യമാണെന്ന് കരുതി പോസ്റ്റ് ചെയ്യാറുമുണ്ട്. ചില ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ പോലും ഇത്തരം വ്യാജ വീഡിയോകൾ പങ്കുവെച്ച് വെട്ടിലായിട്ടുണ്ട്. ഇപ്പോൾ ഈ ഥാറിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;മീമുകളിൽ നിറഞ്ഞ് ഥാർ വീഡിയോ&lt;/strong&gt;&lt;/h3&gt;&lt;p&gt;സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ എഐ വീഡിയോ മീമുകൾക്കായാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അടുത്തിടെ ഒരു എഐ ഉച്ചകോടിയിൽ ചൈനീസ് റോബോട്ടിനെ സ്വന്തം കണ്ടുപിടിത്തമാണെന്ന് പറഞ്ഞ് അവതരിപ്പിച്ച് വെട്ടിലായ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയെ ട്രോളാനാണ് പലരും ഈ വീഡിയോ ഉപയോഗിക്കുന്നത്. സംഭവം വിവാദമായതോടെ യൂണിവേഴ്സിറ്റി മാപ്പ് പറയുകയും സർക്കാർ അവരുടെ സ്റ്റാൾ പൂട്ടിക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് എടുത്തയാൾ ഓടിച്ച വണ്ടിയാണിതെന്നാണ് ചില മീമുകളിൽ പറയുന്നത്. ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ ഡ്രൈവിംഗ് ലൈസൻസ് വിഭാഗം മേധാവിയുടെ കാറാണിതെന്നാണ് മറ്റ് ചിലരുടെ പരിഹാസം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Thars don&rsquo;t ride, they fly, once a friend told me, today we all can see it https://t.co/kC06jJUAMq&lt;/p&gt;&lt;p&gt;&mdash; Keshav Lohia (@Keshav_Lohiaaa) February 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;average driving lecture by HOD of driving from Galgotias University pic.twitter.com/FULMduciyF&lt;/p&gt;&lt;p&gt;&mdash; isHaHaHa (@hajarkagalwa) February 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-ai-video-shows-mahindra-thar-crashed-on-highway-signboard-articleshow-z018e8y"/>
        </item>
    </channel>
</rss>
