<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 21 May 2026 17:30:13 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/web-specials-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഇറാനിൽ യുദ്ധഭീതിക്കിടെ 'വിവാഹ മാമാങ്കം', നടന്നത് 1,000 വിവാഹം, സൈനിക വാഹനങ്ങൾ വിവാഹ കാറുകളായി, വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/viral-video-1000-weddings-in-iran-amid-fears-of-war-articleshow-0n5xleq</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/viral-video-1000-weddings-in-iran-amid-fears-of-war-articleshow-0n5xleq</guid>
            <pubDate>Wed, 20 May 2026 08:07:19 +0530</pubDate>
            <description><![CDATA[യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാനിൽ &quot;ജൻ-ഫദ&quot; എന്ന പേരിൽ സമൂഹ വിവാഹം നടന്നു. ടെഹ്&zwnj;റാനിൽ മാത്രം 1,000 ദമ്പതിമാർ വിവാഹിതരായ ഈ ആഘോഷത്തിൽ, സൈനിക ഉപകരണങ്ങൾ കൊണ്ട് അലങ്കരിച്ച വാഹനങ്ങൾ ശ്രദ്ധേയമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1kx5hha3nstccsjwyqqf5j,imgname-iran-s-marriage-day-1779244635697.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ദു&lt;/strong&gt; അൽ ഹിജ്ജ് മാസത്തിലെ ഒന്നാം തിയതി (ജൂലൈ 18-19) ഇറാനിൽ ദേശീയ വിവാഹ ദിനമാണ്. ഇത്തവണ യുദ്ധ ഭീതിക്കിടെയിലായിരുന്നു രാജ്യം, കഴിഞ്ഞ ഫെബ്രുവരി 28 -ാം തിയതി, ചർച്ചകൾക്കിടെ അപ്രതീക്ഷിതമായി ഇസ്രയേലും യുഎസും ആരംഭിച്ച ഏകപക്ഷീയമായ യുദ്ധത്തിൽ കനത്ത നാശങ്ങൾക്കിടെയിലും ഇറാൻ പോരാടുകയാണ്. പാകിസ്ഥാന്&zwj;റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്ന് താത്ക്കാലിക വെടിനിർത്തലിലാണ് ഇരു രാജ്യങ്ങളുമെങ്കിലും എത് നിമിഷവും വീണ്ടും യുദ്ധം ആരംഭിക്കാമെന്ന അവസ്ഥയും നിലനിൽക്കുന്നു. ഇതിനിടെയാണ് ഇറാനിൽ വിവാഹ മാമാങ്കവും നടന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;സമൂഹ വിവാഹം&lt;/strong&gt;&lt;/h2&gt;&lt;p&gt;&quot;ജൻ-ഫദ&quot; എന്നറിയപ്പെടുന്ന ഈ സമൂഹ വിവാഹാഘോഷത്തിൽ 1,000 -ത്തോളം ദമ്പതിമാരാണ് വിവാഹിതരായത്. നവദമ്പതികൾക്ക് സഞ്ചരിക്കാനായി സൈനിക ഉപകരണങ്ങളാൽ അലങ്കരിച്ച വിവാഹ വാഹനങ്ങൾ തെരുവിൽ ഇറങ്ങിയെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു. രാജ്യ തലസ്ഥാനമായ ടെഹ്റാനിൽ മാത്രമാണ് 1,000 വിവാഹങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രധാന നഗര ചത്വരങ്ങളിൽ ഒരേസമയം ചടങ്ങുകൾ നടന്നു, സൈനിക പ്രമേയമുള്ള വിവാഹ വാഹനവ്യൂഹങ്ങൾ ആഘോഷത്തിന് മറ്റൊരു മുഖം നൽകി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഘോഷങ്ങൾ വേറിട്ട് നിന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;INCROYABLE : 500 couples se sont mari&eacute;s simultan&eacute;ment sur les principales places de T&eacute;h&eacute;ran dans le cadre d'actions de soutien au pays pic.twitter.com/REd6KZD53E&lt;/p&gt;&lt;p&gt;&mdash; LEGEOGRAPHE221 (@LEGEOGRAPHE221) May 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Thousands of newlywed Iranian couples joined pro-Iran gatherings in Tehran&rsquo;s main squares to celebrate their weddings pic.twitter.com/jmBPCsd6rK&lt;/p&gt;&lt;p&gt;&mdash; brane mijatovic (@brane_mija64426) May 18, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Iranian brides and grooms ride in a parade of military jeeps at a public mass wedding ceremony at Imam Hossein Square, Tehran pic.twitter.com/qgM370sqPG&lt;/p&gt;&lt;p&gt;&mdash; AFP News Agency (@AFP) May 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Tahran'ın g&ouml;beğinde askeri g&ouml;vde g&ouml;sterisi gibi toplu d&uuml;ğ&uuml;n!&amp;nbsp;İmam H&uuml;seyin Meydanı&rsquo;nda bir araya gelen 1000'den fazla &ccedil;ift, vatanseverlik ve askeri sembollerin g&ouml;lgesinde evlendi...&Ccedil;i&ccedil;ekli askeri cipler ve pembe f&uuml;zelerin meydanlarda sergilendiği d&uuml;ğ&uuml;n&uuml;n t&uuml;m detayları&hellip; pic.twitter.com/EVL4ckEDOO&lt;/p&gt;&lt;p&gt;&mdash; Cumhuriyet (@cumhuriyetgzt) May 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;രാവേറെ നീണ്ട ആഘോഷങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇമാം അലിയുടെയും പ്രവാചകൻ മുഹമ്മദിന്&zwj;റെ മകൾ ഫാത്തിമയുടെയും വിവാഹ വാർഷിക ദിവസമാണ് ഇറാനിൽ ദേശീയ വിവാഹം സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒന്നിലധികം നഗര കേന്ദ്രങ്ങളെ ഒരേസമയം വിവാഹ വേദികളാക്കി മാറ്റി. വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുവ ദമ്പതികൾ നേരിടുന്ന സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചടങ്ങുകൾക്ക് ആയിരക്കണക്കിന് ആളുകൾ സാക്ഷ്യം വഹിച്ചു. ആഘോഷത്തിൽ ഏറ്റവും ചർച്ചയായത്, ദമ്പതികൾക്കായി ഒരുക്കിയ സൈനിക ഉപകരണങ്ങൾ കൊണ്ട് അലങ്കരിച്ച വിവാഹ വാഹനങ്ങളായിരുന്നു. രാത്രി നീളുവോളം പ്രധാന നഗരങ്ങളിലെല്ലാം പരമ്പരാഗത സംഗീതവും നൃത്തവും അടക്കമുള്ള ആഘോഷങ്ങൾ നടന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/viral-video-1000-weddings-in-iran-amid-fears-of-war-articleshow-0n5xleq"/>
        </item>
        <item>
            <title><![CDATA[ക്യാമറയ്ക്ക് മുന്നിൽ കൈകൂപ്പിയിരിക്കണം, കണ്ണടച്ച് മറുപടി നല്‍കണം; ഇന്റർവ്യൂവിലെ ദുരനുഭവം വെളിപ്പെടുത്തി യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/asked-to-keep-hand-visible-on-camera-answer-questions-with-eyes-closed-man-shares-bizarre-interview-experience-articleshow-1nbt2mf</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/asked-to-keep-hand-visible-on-camera-answer-questions-with-eyes-closed-man-shares-bizarre-interview-experience-articleshow-1nbt2mf</guid>
            <pubDate>Thu, 21 May 2026 16:53:21 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രമുഖ കമ്പനിയുടെ ഓൺലൈൻ ഇന്റർവ്യൂവിൽ നേരിട്ട അപമാനകരമായ അനുഭവം വെളിപ്പെടുത്തി ഏഴ് വർഷം എക്സ്പീരിയന്&zwj;സുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്. കൈകൾ ഉയർത്തിപ്പിടിക്കാനും കണ്ണടച്ച് മറുപടി നൽകാനും നിർബന്ധിച്ചുവെന്നും യുവാവ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks54agne1wj84gm61zbn417m,imgname-new-project---2026-05-21t164942.637-1779362513582.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു പ്രമുഖ ഇന്റർനാഷണൽ കമ്പനിയുടെ ഡിജിറ്റൽ സർവീസ് വിഭാഗത്തിൽ ഇന്റർവ്യൂവിനിടെ തന്നോട് വിചിത്രവും അപമാനകരവുമായ രീതിയിൽ പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി ഉദ്യോ​ഗാർത്ഥി. ഏഴ് വർഷത്തെ പ്രവൃത്തിപരിചയമുള്ള, ഭാഗികമായി യോഗ്യത നേടിയ ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇന്റർവ്യൂവിനിടെ എഐ ടെക്നോളജി ഉപയോഗിച്ച് കോപ്പിയടിച്ചെന്ന് ആരോപിച്ച് കമ്പനി യുവാവിനെ പുറത്താക്കുകയായിരുന്നു. '7 വർഷത്തിന് ശേഷമുള്ള ഇന്റർവ്യൂ അനുഭവം; ക്യാമറയ്ക്ക് മുന്നിൽ കൈകൾ ഉയർത്തിപ്പിടിക്കാൻ അവർ ആവശ്യപ്പെട്ടു' എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.&lt;/p&gt;&lt;p&gt;രണ്ട് പേരടങ്ങുന്ന പാനലായിരുന്നു ഓൺലൈൻ വഴി ഇന്റർവ്യൂ നടത്തിയിരുന്നത്. ഇന്റർവ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ കൈകൾ ക്യാമറയ്ക്ക് മുന്നിൽ കാണത്തക്കവിധം ഉയർത്തിപ്പിടിക്കാൻ ഉദ്യോഗാർത്ഥിയോട് ആവശ്യപ്പെട്ടു. തുടർന്ന്, കൈകൾ എങ്ങാനും മാറ്റിയാൽ ഇന്റർവ്യൂ അവിടെവെച്ച് നിർത്തുമെന്നും അവസരം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ പ്രശ്നങ്ങൾ ഒഴിവാക്കാൻ യുവാവ് കൈകൾ കൂപ്പിപ്പിടിച്ച് 'നമസ്തേ' രൂപത്തിൽ ഇരിക്കുകയായിരുന്നു. എന്നാൽ ക്രൂരത അവിടെയും തീർന്നില്ല. ചോദ്യങ്ങൾ ചോദിച്ച രണ്ടാമത്തെ ഇന്റർവ്യൂവർ, മറുപടി പറയുന്ന സമയം മുഴുവൻ കണ്ണുകൾ അടച്ചുപിടിക്കണമെന്ന വിചിത്രമായ ഉത്തരവാണ് നൽകിയത്.&lt;/p&gt;&lt;p&gt;'അതോടെ എന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു. തുടർച്ചയായി 20 മിനിറ്റോളം ഞാൻ കൈകൾ കൂപ്പിപ്പിടിച്ചാണ് ഇരുന്നത്. ആരെങ്കിലും പെട്ടെന്ന് മുറിയിലേക്ക് വന്നാൽ, ഞാൻ ടാബ്&zwnj;ലെറ്റിന് മുന്നിലിരുന്ന് പ്രാർത്ഥിക്കുകയോ മന്ത്രം ചൊല്ലുകയോ ആണെന്നേ കരുതു' എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മനംമടുത്ത ഉദ്യോഗാർത്ഥി പിന്നീട് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് അവസാനിപ്പിച്ചു. എന്നാൽ ഇന്റർവ്യൂവിന്റെ ഒടുവിൽ, ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഉദ്യോഗാർത്ഥി 'ഏജന്റിക് എഐ' ഉപയോഗിച്ചതായി തങ്ങളുടെ പ്രോക്ടറിങ് സോഫ്റ്റ്&zwnj;വെയർ കണ്ടെത്തിയെന്ന് പാനൽ അറിയിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Interview Experience after 7 years. Asked me hold my hands to the camera.by u/warrantyforlifetime in IndianWorkplace&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;തൊഴിൽപരമായ സത്യസന്ധതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ആളാണ് താനെന്നും, കമ്പനിയുടെ തകരാറിലായ സോഫ്റ്റ്&zwnj;വെയർ കാരണമാണ് താൻ കുറ്റക്കാരനായതെന്നും യുവാവ് പറയുന്നു. പ്രമുഖ മൾട്ടി നാഷണൽ കമ്പനികളിലെ ഇത്തരം ബഹുമാനമില്ലാത്ത ഇന്റർവ്യൂ രീതികൾക്കെതിരെ കടുത്ത അമർഷമാണ് പോസ്റ്റിൽ രേഖപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;പോസ്റ്റ് വൈറലായതോടെ കമ്പനിക്കെതിരെ കടുത്ത വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ഇത്തരം ഒരു കമ്പനിയിൽ ജോലി ലഭിക്കാതിരുന്നതാണ് നല്ലതെന്നും, തുടക്കത്തിൽ തന്നെ ഇതൊരു 'റെഡ് ഫ്ലാഗ്' ആയി കണ്ട് രക്ഷപ്പെടാൻ സാധിച്ചതിൽ സന്തോഷിക്കണമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/asked-to-keep-hand-visible-on-camera-answer-questions-with-eyes-closed-man-shares-bizarre-interview-experience-articleshow-1nbt2mf"/>
        </item>
        <item>
            <title><![CDATA[ഇവിടെ നിന്നാണ് തുടങ്ങിയത്; അച്ഛൻ താമസിച്ച വീട്, പൈപ്പുവെള്ളമോ വൈദ്യുതിയോ ഇല്ല, യു എസ് സംരംഭകന്റെ ഹൃദയം തൊടും കുറിപ്പ്]]></title>
            <link>https://www.asianetnews.com/web-specials-magazine/no-electricity-no-running-water-nothing-indian-origin-us-founder-about-tamil-nadu-village-house-of-his-father-articleshow-35ah5yw</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/no-electricity-no-running-water-nothing-indian-origin-us-founder-about-tamil-nadu-village-house-of-his-father-articleshow-35ah5yw</guid>
            <pubDate>Thu, 21 May 2026 10:36:59 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്&zwnj;നാട്ടിലെ തന്റെ തറവാട് വീടിനെക്കുറിച്ച് യു.എസിലെ 'ഗോൾഡ് വാട്ടർ' സ്ഥാപകനായ വിജയ് തിരുമലൈ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; ശ്രദ്ധ നേടുന്നത്. മുൻതലമുറ അനുഭവിച്ച കഷ്ടപ്പാടുകളും അവരുടെ ത്യാഗവുമാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4er4f5855zwv2jmaatyd1z,imgname-new-project---2026-05-21t103005.028-1779339891173.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചിലപ്പോൾ നമ്മുടെ മുൻതലമുറകൾ സഹിച്ച കഷ്ടപ്പാടുകളും ​ദുരിതങ്ങളും നമുക്ക് അറിയണമെന്നില്ല. ഓരോ തലമുറയുടേയും ത്യാ​ഗവും പോരാട്ടവും തന്നെയാവാം ചിലപ്പോൾ അടുത്ത തലമുറ കൂടുതൽ മെച്ചപ്പെട്ട ജീവിതം ജീവിക്കുന്നതിന്റെ പിന്നിൽ. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) ശ്രദ്ധിക്കപ്പെടുന്നത്. തമിഴ്&zwnj;നാട്ടിലെ ​ഗ്രാമത്തിലുള്ള തറവാട് വീടിനെക്കുറിച്ചും, തലമുറകളിലൂടെയുള്ള തന്റെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് യു.എസിൽ 'ഗോൾഡ് വാട്ടർ' എന്ന സംരംഭത്തിന്റെ സ്ഥാപകനായ വിജയ് തിരുമലൈ ആണ്. ഒരു യു.എസ് റോഡ് ഷോയ്ക്കായി തിരിക്കുന്നതിന് തൊട്ടുമുമ്പ്, തന്റെ അച്ഛന്റെ നാട്ടിലെ വാർഷിക ചിത്തിരൈ ഉത്സവത്തിൽ പങ്കെടുക്കാനും ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും താൻ കുറച്ചു സമയം മാറ്റിവെച്ചിരുന്നു എന്നാണ് വിജയ് കുറിച്ചത്&lt;/p&gt;&lt;p&gt;&lt;strong&gt;വിജയ്&zwj;യുടെ കുറിപ്പ് വായിക്കാം;&lt;/strong&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം ഒരു യു.എസ്. റോഡ് ഷോയ്ക്കായി തിരിക്കുന്നതിന് തൊട്ടുമുമ്പ് കുറച്ചു സമയം മാറ്റിവെച്ച് എന്റെ അച്ഛന്റെ നാട്ടിലെ വാർഷിക ചിത്തിരൈ ഉത്സവത്തിൽ പങ്കെടുക്കാൻ പോയിരുന്നു. അവിടുത്തെ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളിലൊക്കെ ഞങ്ങളാൽ കഴിയുന്ന പങ്കും പങ്കാളിത്തവും നൽകാറുണ്ട്.&lt;/p&gt;&lt;p&gt;എന്റെ അച്ഛനും അച്ഛന്റെ സഹോദരന്മാരും ജനിച്ചുവളർന്ന വീടാണത്. അക്കാലത്ത് അവിടെ വൈദ്യുതിയോ പൈപ്പ് വെള്ളമോ മറ്റേതെങ്കിലും സൗകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളിലാണ് അവർ പോളിടെക്നിക് പഠനകാലമടക്കം തങ്ങളുടെ വളർച്ചയുടെ പ്രധാനപ്പെട്ടൊരു ഭാഗം ചെലവഴിച്ചത്.&lt;/p&gt;&lt;p&gt;എന്നാൽ ഇന്ന്, ദൈവാനുഗ്രഹത്താൽ എന്റെ കസിൻസും ഞങ്ങളുടെ കുടുംബവുമെല്ലാം വളരെ നല്ല നിലയിലാണ്. അവർ ബേ ഏരിയ, ടൊറന്റോ തുടങ്ങി യു.എസിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്റ്റാർട്ടപ്പുകളും, ബിഗ് ടെക് കമ്പനികളും, ഫിനാൻസ് മേഖലയുമൊക്കെയായി വൻ വിജയങ്ങൾ കൈവരിച്ചു കഴിഞ്ഞു.&lt;/p&gt;&lt;p&gt;തങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ ഇത്രയധികം പ്രതിസന്ധികൾ നേരിട്ടിട്ടും, ഞങ്ങളെ ഇന്നത്തെ നിലയിൽ വളർത്തിയെടുത്തതിന് ഞങ്ങളുടെ മാതാപിതാക്കളോടും മുതിർന്നവരോടും എന്നും കടപ്പെട്ടിരിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Yesterday took some time off ( before i head off for a US road show) to visit my dad's village for the annual festival ( Chittirai) to the temple where we do our part for renovations etcThis is the house my dad and my uncles grew up, no electricity, no running water, nothing,&hellip; pic.twitter.com/S8ZohHFMLM&lt;/p&gt;&lt;p&gt;&mdash; Vijay Thirumalai (@vijaythirumalai) May 18, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് വിജയിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. സമാനമായ അനുഭവം പങ്കുവച്ചുകൊണ്ടും മുൻതലമുറയുടെ ത്യാ​ഗത്തെ കുറിച്ച് വിജയ് മനസിലാക്കിയതിനെ അഭിനന്ദിച്ചുകൊണ്ടും നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/no-electricity-no-running-water-nothing-indian-origin-us-founder-about-tamil-nadu-village-house-of-his-father-articleshow-35ah5yw"/>
        </item>
        <item>
            <title><![CDATA['യൂറോപ്പിലെ ആഡംബര ജീവിതം മടുത്തു, ഏകാന്തത സഹിക്കാനാവുന്നില്ല'; നാട്ടിലേക്ക് മടങ്ങാൻ പ്രവാസി യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/loneliness-has-crept-in-indian-man-in-us-planning-to-return-post-articleshow-39aoy3f</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/loneliness-has-crept-in-indian-man-in-us-planning-to-return-post-articleshow-39aoy3f</guid>
            <pubDate>Thu, 21 May 2026 17:30:09 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഴുവർഷത്തെ യൂറോപ്യൻ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി ഇന്ത്യൻ യുവാവ്. കടുത്ത ഏകാന്തതയും സ്വന്തം നാട്ടിൽ ഒരു സംരംഭം തുടങ്ങാനുള്ള ആഗ്രഹവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k880gmjqet9jzyr84jz6vj5r,imgname-new-project--36--1761205572183.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിദേശത്തെ ഉയർന്ന ജീവിതസാഹചര്യങ്ങളും ആഡംബരങ്ങളും മടുപ്പിച്ച് തുടങ്ങി, ഏഴുവർഷത്തെ യൂറോപ്യൻ ജീവിതം അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങി ഇന്ത്യൻ യുവാവ്. വിട്ടുമാറാത്ത ഏകാന്തതയും സ്വന്തം നാട്ടിൽ ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. 'സമയം അതിക്രമിച്ചിരിക്കുന്നു' എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;യുവാവിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 'യൂറോപ്പിൽ ഏഴ് വർഷം ജീവിക്കുകയും അവിടുത്തെ പൗരത്വം നേടുകയും ചെയ്ത ശേഷമാണ് ഞാൻ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നത്. മുൻപ് നാട്ടിലുള്ളവർ ഈ തീരുമാനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചുറ്റുമുള്ളവരെല്ലാം തികഞ്ഞ നിരാശയിലാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ അത്ര നല്ലതല്ലെന്ന് എനിക്കറിയാം, എങ്കിലും യൂറോപ്പിലെ കടുത്ത ഏകാന്തത എന്നെ മാനസികമായി അത്രമേൽ തളർത്തിക്കഴിഞ്ഞു.'&lt;/p&gt;&lt;p&gt;'ഇവിടുത്തെ ജീവിതസൗകര്യങ്ങൾ മികച്ചതാണ്. പക്ഷേ ഒരു സംരംഭകനാകുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് ഇപ്പോൾ കൃത്യമായ പ്ലാൻ ഇല്ല. എങ്കിലും ഇവിടുത്തെ സുഖകരമായ ജീവിതം എന്നെ തികച്ചും മടിയനാക്കി മാറ്റിയിരിക്കുന്നു. ലക്ഷ്വറി ജീവിതം തരുന്ന ഈ കെണിയിൽ നിന്ന് പുറത്തുകടക്കാൻ നാട്ടിലേക്കുള്ള മടക്കം അനിവാര്യമാണ്' എന്നാണ് യുവാവ് കുറിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Time has comeby u/jack_of_all_trades18 in returnToIndia&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;വലിയ ശമ്പളമുള്ള ജോലിയും ആനുകൂല്യങ്ങളും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ തനിക്ക് ബുദ്ധിഭ്രമം സംഭവിച്ചോ എന്ന് പലപ്പോഴും സ്വയം ചിന്തിച്ചുപോകാറുണ്ടെന്നും യുവാവ് പറയുന്നു. മുൻപ് സമാനമായ രീതിയിൽ യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയ പ്രവാസികളുടെ അനുഭവങ്ങളും യുവാവ് കുറിപ്പിലൂടെ ചോദിച്ചറിയുന്നുണ്ട്. യുവാവിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സമാനമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടനവധി പ്രവാസികളാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/loneliness-has-crept-in-indian-man-in-us-planning-to-return-post-articleshow-39aoy3f"/>
        </item>
        <item>
            <title><![CDATA[4 വർഷമായി വിദേശത്തുനിന്നും ഇന്ത്യയിൽ തിരിച്ചെത്തിയിട്ട്, ഇനിയും പൊരുത്തപ്പെടാനായിട്ടില്ല; അനുഭവം പങ്കുവെച്ച് യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/indian-man-spend-five-years-in-europe-says-about-reverse-culture-shock-articleshow-ar688w4</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/indian-man-spend-five-years-in-europe-says-about-reverse-culture-shock-articleshow-ar688w4</guid>
            <pubDate>Tue, 19 May 2026 12:19:18 +0530</pubDate>
            <description><![CDATA[&lt;p&gt;അഞ്ച് വർഷത്തെ യൂറോപ്പ് ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കരൺ പഞ്ചാബി എന്ന യുവാവ് പങ്കുവച്ച അനുഭവം സോഷ്യല്&zwj; മീഡിയയില്&zwj; ശ്രദ്ധിക്കപ്പെടുന്നു. നാല് വർഷം കഴിഞ്ഞിട്ടും ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനെക്കുറിച്ചാണ് യുവാവ് പറയുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krzfv3zbaj55zs7t854vqxjr,imgname-new-project---2026-05-19t121524.667-1779173265387.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിദേശരാജ്യങ്ങളിലെ സൗകര്യങ്ങളും ശാന്തതയും അനുഭവിച്ച ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തുന്നവർ മിക്കവാറും ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വിഷമിക്കാറുണ്ട്. അതിന്റെ അനുഭവങ്ങളും പലരും ഷെയർ ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അഞ്ച് വർഷത്തെ യൂറോപ്പ് ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കരൺ പഞ്ചാബി എന്ന യുവാവാണ് നാട്ടിൽ തിരിച്ചെത്തി നാല് വർഷം തികയാറാകുമ്പോഴും തനിക്ക് ഇവിടുത്തെ സാഹചര്യങ്ങളുമായി പൂർണമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തുന്നത്. മുംബൈ സ്വദേശിയാണ് ബി ടു ഡി സ്റ്റുഡിയോയുടെ സ്ഥാപകൻ കൂടിയായ കരൺ.&lt;/p&gt;&lt;p&gt;'ഞാൻ 4 വർഷം ഫ്രാൻസിൽ ചിലവഴിച്ചു, പിന്നീട് ബാഴ്സലോണയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി. ഏകദേശം 4 വർഷം മുമ്പാണ് മുംബൈയിലേക്ക് തിരിച്ചെത്തിയത്. ഈ മടങ്ങിവരവ് എത്രത്തോളം കഠിനമായിരുന്നു എന്ന് തുറന്നുപറയാൻ എനിക്ക് ഇത്രയും കാലം വേണ്ടിവന്നു' എന്നാണ് കരൺ തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. താൻ മടങ്ങിയെത്തിയതിൽ ചുറ്റുമുള്ളവരെല്ലാം സന്തോഷിച്ചപ്പോഴും, താൻ വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നാണ് കരൺ പറയുന്നത്. നാട്ടിലെത്തുമ്പോൾ എല്ലാം പഴയപോലെ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അതിനുപകരം നിരാശയും അസ്വസ്ഥതയുമാണ് നേരിടേണ്ടി വന്നതെന്നാണ് കരണിൺ പറയുന്നത്.&lt;/p&gt;&lt;p&gt;നാട്ടിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം താമസം തുടങ്ങിയപ്പോൾ തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതായി തോന്നി. 'ഒറ്റയ്ക്ക് ജീവിക്കുന്നത് നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് മനസിലാക്കി തരുന്നു. എന്നാൽ തിരികെ നാട്ടിലേക്ക് വരുന്നത് നിങ്ങൾ എത്രത്തോളം മാറിയെന്ന് മനസിലാക്കി തരുന്നു' എന്ന് കരൺ പറയുന്നു. താൻ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്ന ചിന്തയല്ല, മറിച്ച് താൻ മറ്റുള്ളവരിൽ നിന്നും 'വ്യത്യസ്തനായി മാറി' എന്ന ചിന്തയാണ് വിദേശജീവിതത്തിലൂടെ ഉണ്ടായത്. കഴിഞ്ഞുപോയ ആ പ്രവാസി കാലഘട്ടം ഇനി ഒരിക്കലും തിരികെ ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഏറ്റവും സങ്കടകരമെന്നും കരൺ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by karan punjabi (@iamkaranp)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;യൂറോപ്പിൽ ആയിരുന്നപ്പോൾ പുതിയ സ്ഥലങ്ങൾ കണ്ടെത്താനും പുതിയ ആളുകളെ പരിചയപ്പെടാനും കഴിഞ്ഞിരുന്നു. ഇന്ത്യയിൽ അതിനൊന്നുമുള്ള അവസരമില്ല. എല്ലാം മടുപ്പിക്കുന്ന ഒരേ തരത്തിലുള്ള ദിവസങ്ങളാണ് എന്നാണ് കരണിന്റെ പരാതി. എന്തായാലും, കുറച്ചുകാലം കഴിഞ്ഞപ്പോൾ ഈ ചിന്താ​ഗതിയിൽ മാറ്റം വരുത്താൻ കരണിന് സാധിച്ചു. നഷ്ടപ്പെട്ടതിൽ നിരാശനാവുന്നതിന് പകരം താൻ ഇന്ത്യയിൽ ഉണ്ടാക്കിയെടുക്കാൻ പോകുന്നത് എന്താണ് എന്ന് ചോദിച്ച് തുടങ്ങിയതോടെ അല്പം ആശ്വാസം തോന്നുന്നുണ്ട് എന്നാണ് കരൺ പറയുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/indian-man-spend-five-years-in-europe-says-about-reverse-culture-shock-articleshow-ar688w4"/>
        </item>
        <item>
            <title><![CDATA['ഞങ്ങളെപ്പോലുള്ളവരെ കുറിച്ച് ആരോർക്കാനാണ്'; റാപ്പിഡോ ഡ്രൈവര്‍ക്ക് സോഫ്റ്റ് ഡ്രിങ്ക് നൽകി യുവതി, പോസ്റ്റ്]]></title>
            <link>https://www.asianetnews.com/web-specials-magazine/passenger-offers-soft-drink-to-rapido-rider-viral-post-articleshow-by09ygl</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/passenger-offers-soft-drink-to-rapido-rider-viral-post-articleshow-by09ygl</guid>
            <pubDate>Tue, 19 May 2026 14:07:21 +0530</pubDate>
            <description><![CDATA[&lt;p&gt;കടുത്ത വേനലിൽ റാപ്പിഡോ ഡ്രൈവർക്ക് കൂൾ ഡ്രിങ്ക് നൽകിയ യാത്രക്കാരി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; ശ്രദ്ധിക്കപ്പെടുന്നത്. തങ്ങളെപ്പോലുള്ളവരെ ആരും ഓർക്കാറില്ലെന്ന ഡ്രൈവറുടെ വാക്കുകളാണ് നെറ്റിസണ്&zwj;സിനെ സ്പര്&zwj;ശിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kc3g03grphz6v0f2jh64t4ds,imgname-rapido-1765349002776.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കടുത്ത വേനൽച്ചൂടിൽ വലഞ്ഞ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർക്ക് കൂൾ ഡ്രിങ്ക് നൽകിയ യാത്രക്കാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യാത്രയുടെ അവസാനത്തിൽ തനിക്ക് ലഭിച്ച ഈ സ്നേഹസമ്മാനത്തോട് ഡ്രൈവർ പ്രതികരിച്ച രീതി നെറ്റിസൺസിന്റെ കണ്ണു നനയിക്കുന്നതാണ്. കഠിനമായ കാലാവസ്ഥയിലും ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ റോഡിലിറങ്ങുന്ന ഡെലിവറി-ക്യാബ് തൊഴിലാളികളെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;യാത്രക്കാരി തന്റെ എക്സ് (ട്വിറ്റർ) പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ: 'യാത്രയ്ക്കിടയിൽ റാപ്പിഡോ ചേട്ടനും ഞാനും ചെറിയ രീതിയിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഈ ദിവസങ്ങളിൽ താങ്ങാനാകാത്ത ചൂടാണെന്ന് അദ്ദേഹം പറഞ്ഞു. യാത്ര കഴിഞ്ഞ് ഇറങ്ങുമ്പോൾ, സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്റെ കൈവശമുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്ക് അദ്ദേഹത്തിന് നൽകിക്കൊണ്ട് എപ്പോഴും വെള്ളം കുടിക്കണമെന്നും ഓർമ്മിപ്പിച്ചു'. ഡ്രിങ്ക് വാങ്ങിയപ്പോൾ ഡ്രൈവർ അതീവ വികാരാധീനനാവുകയും, തങ്ങളെപ്പോലെയുള്ള സാധാരണക്കാരെക്കുറിച്ച് ചിന്തിക്കാൻ അധികം ആളുകളുണ്ടാകാറില്ലെന്ന് പറയുകയും ചെയ്തു.&lt;/p&gt;&lt;p&gt;'അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞുപോയി. 'ഞങ്ങളെപ്പോലുള്ളവരെക്കുറിച്ച് ഇവിടെ ആര് ചിന്തിക്കാനാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. ചെറിയൊരു കാരുണ്യപ്രവൃത്തി പോലും മറ്റുള്ളവർക്ക് എത്രമാത്രം വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്' യാത്രക്കാരി കൂട്ടിച്ചേർത്തു. 'നമ്മൾ മനുഷ്യർ മറ്റുള്ളവരോട് അല്പം കൂടി ദയ കാണിക്കാൻ തയ്യാറായാൽ ഈ ലോകം എത്ര മനോഹരമായേനെ എന്ന് ഈ സംഭവം എന്നെ വീണ്ടും ഓർമ്മിപ്പിച്ചു' എന്നും യുവതി പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Rapido wale bhaiya and I were having a little chat on the way and he mentioned how unbearably hot it&rsquo;s been lately. When I got off, I told him to take care of himself, offered him the soft drink I had with me, and asked him to stay hydrated. /1&lt;/p&gt;&lt;p&gt;&mdash; Nietzsche ki beti (@chiggiiiii) May 18, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പോസ്റ്റ് വൈറലായതോടെ, കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പലപ്പോഴും സമൂഹം വിസ്മരിക്കുകയാണെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. യുവതിയുടെ പെരുമാറ്റത്തെ പ്രശംസിക്കാനും നെറ്റിസൺസ് മറന്നില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/passenger-offers-soft-drink-to-rapido-rider-viral-post-articleshow-by09ygl"/>
        </item>
        <item>
            <title><![CDATA[കേക്ക് മുറിച്ചു നൽകിയതിന് 10,000 രൂപ! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി, വൈറലായതോടെ ക്ഷമാപണം]]></title>
            <link>https://www.asianetnews.com/web-specials-magazine/fee-for-cake-cutting-rs-10650-bill-went-viral-us-restaurant-reacts-articleshow-d4dq747</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/fee-for-cake-cutting-rs-10650-bill-went-viral-us-restaurant-reacts-articleshow-d4dq747</guid>
            <pubDate>Thu, 21 May 2026 16:32:33 +0530</pubDate>
            <description><![CDATA[&lt;p&gt;ജന്മദിനാഘോഷത്തിന് കൊണ്ടുവന്ന കേക്ക് മുറിച്ചു നൽകിയതിന് അമേരിക്കയിലെ ഒരു പ്രമുഖ റെസ്റ്റോറന്റ് സർവീസ് ചാർജ് ഈടാക്കിയത് 10,000 രൂപ. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, റെസ്റ്റോറന്റ് ക്ഷമാപണം നടത്തി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks53108n2f9bd0j8tjgpj88j,imgname-new-project---2026-05-21t162714.342-1779361153301.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റെസ്റ്റോറന്റിൽ ജന്മദിനാഘോഷത്തിന് കൊണ്ടുവന്ന കേക്ക് മുറിച്ചു നൽകിയതിന് വൻ തുക സർവീസ് ചാർജ് ഈടാക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. അമേരിക്കയിലെ ബെവർലി ഹിൽസിലുള്ള 'പോസ' എന്ന പ്രമുഖ റെസ്റ്റോറന്റാണ് കേക്ക് മുറിച്ചതിന് മാത്രം ബില്ലിൽ 110 ഡോളർ (ഏകദേശം 10,650 രൂപ) ചേർത്തത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് റെസ്റ്റോറന്റിനെതിരെ ഉയരുന്നത്. ഒരു പ്രമുഖ ഫുഡ് ഇൻഫ്ലുവൻസറാണ് തനിക്ക് ലഭിച്ച ഭീമമായ ബില്ലിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ആഘോഷത്തിൽ പങ്കെടുത്ത 11 പേർക്കായി ഒരാൾക്ക് 10 ഡോളർ (ഏകദേശം 830 രൂപ) വീതം കണക്കാക്കിയാണ് 'കേക്ക് കട്ടിങ് ഫീ' ഇനത്തിൽ ഈ തുക ഈടാക്കിയത്. ആകെ കഴിച്ച ഭക്ഷണത്തിന്റെ ബിൽ തുക 1,100 ഡോളറിലധികം (ഒരു ലക്ഷത്തോളം രൂപ) കടന്നതിന് പിന്നാലെയാണ് ഈ അധിക നിരക്ക് ശ്രദ്ധയിൽപ്പെട്ടത്.&lt;/p&gt;&lt;p&gt;മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഉയർന്ന നിലവാരമുള്ള ഹോട്ടലുകളിൽ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ കൊണ്ടുവരുമ്പോൾ ഇത്തരം നിരക്കുകൾ ഈടാക്കാറുണ്ടെന്ന് ചിലർ റെസ്റ്റോറന്റിനെ പിന്തുണച്ചു. എന്നാൽ, കേക്ക് മുറിക്കുന്നതിന് മുൻപ് ഈ ചാർജിനെക്കുറിച്ച് ഉപഭോക്താക്കളെ കൃത്യമായി അറിയിക്കാത്തതാണ് വലിയ വീഴ്ചയെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടി. 'വെറുമൊരു കത്തി കൊണ്ട് കേക്ക് മുറിച്ചതിന് പതിനായിരത്തിലധികം രൂപ വാങ്ങുന്നത് ശുദ്ധ ഭ്രാന്താണ്' എന്നായിരുന്നു ഒരാളുടെ പ്രതികരണം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  &bull;    ˶ᵔ ᵕ ᵔ˶ (@justinelovesushi)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വിഷയം വലിയ ചർച്ചയായതോടെ വിശദീകരണവുമായി റെസ്റ്റോറന്റ് അധികൃതർ തന്നെ നേരിട്ട് രംഗത്തെത്തി. തുകയെക്കുറിച്ച് ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാത്തതിൽ അവർ പരസ്യമായി ക്ഷമ ചോദിച്ചു. 'കേക്ക് മുറിക്കുന്നതിനുള്ള നിരക്കിനെക്കുറിച്ച് നിങ്ങളെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാത്തതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ഇത് ഞങ്ങളുടെ സാധാരണ രീതിയല്ല. നിങ്ങൾ കേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കേണ്ടതായിരുന്നു. അതിനാൽ, ഈ തുക പൂർണ്ണമായി റീഫണ്ട് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഒപ്പം മികച്ചൊരു ഭക്ഷണാനുഭവത്തിനായി നിങ്ങളെയും സുഹൃത്തിനെയും വീണ്ടും ഞങ്ങളുടെ റെസ്റ്റോറന്റിലേക്ക് ക്ഷണിക്കുന്നു' അധികൃതർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.&lt;/p&gt;&lt;p&gt;വിമർശനങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ, കേക്ക് മുറിക്കുന്നതിനായി ഈടാക്കിയിരുന്ന നിരക്ക് ഒരാൾക്ക് 10 ഡോളർ എന്നതിൽ നിന്നും 5 ഡോളറായി കുറച്ചതായും റെസ്റ്റോറന്റ് മാനേജ്മെന്റ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/fee-for-cake-cutting-rs-10650-bill-went-viral-us-restaurant-reacts-articleshow-d4dq747"/>
        </item>
        <item>
            <title><![CDATA['അച്ഛനമ്മമാരുടെ ജോലി സ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; അച്ഛനമ്മമാരുടെ ജോലി അറിയാൻ ചോദ്യാവലി, പ്രൈമറി സ്കൂളിനെതിരെ ജനരോഷം]]></title>
            <link>https://www.asianetnews.com/web-specials-magazine/questionnaire-on-parents-jobs-public-outrage-against-chinese-primary-school-articleshow-e69et1s</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/questionnaire-on-parents-jobs-public-outrage-against-chinese-primary-school-articleshow-e69et1s</guid>
            <pubDate>Tue, 19 May 2026 17:59:12 +0530</pubDate>
            <description><![CDATA[&lt;p&gt;ചൈനയിലെ ഒരു പ്രൈമറി സ്കൂൾ രക്ഷിതാക്കളുടെ ജോലിയെക്കുറിച്ച് വ്യക്തിപരമായ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് ഒരു ചോദ്യാവലി നൽകിയത് വലിയ ജനരോഷത്തിന് കാരണമായി. കുട്ടികളെ തരംതിരിക്കാനുള്ള ശ്രമമാണിതെന്ന് വിമർശനം ഉയർന്നപ്പോൾ, മാതാപിതാക്കളുടെ കഠിനാധ്വാനം കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഇത് ചെയ്തതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kd39z459wx7m8jqsb0576jch,imgname-chinese-class-room--1--1766416421033.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;ച്ഛനമ്മമാരുടെ കഠിനാധ്വാനത്തിന് കുട്ടികൾ നന്ദി പറയുന്ന ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നൽകിയ ഒരു ചോദ്യാവലി ചൈനയിൽ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായി. രക്ഷിതാക്കളുടെ ജോലിയെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചറിഞ്ഞ ഈ സർവേ തികച്ചും 'അനാവശ്യവും വിവേചനപരവുമാണ്' എന്നാണ് ഉയർന്നു വരുന്ന പ്രധാന വിമർശനം. ഒടുവിൽ, ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണവുമായി സ്കൂൾ അധികൃതർ തന്നെ രംഗത്തെത്തി.&lt;/p&gt;&lt;h2&gt;&lt;strong&gt;വിചിത്രമായ ചോദ്യാവലി&lt;/strong&gt;&lt;/h2&gt;&lt;p&gt;മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ടിയാൻമെൻ നഗരത്തിലുള്ള ഒരു പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. 'രക്ഷിതാക്കളുടെ തൊഴിൽ നിരീക്ഷണ പട്ടിക' (Observation List of Parents&rsquo; Occupation) എന്ന പേരിൽ സ്കൂൾ വിതരണം ചെയ്ത സർവേയിൽ, മാതാപിതാക്കളുടെ ജോലി സ്ഥലം 'ശബ്ദായമാനമാണോ അതോ ദുർഗന്ധം വമിക്കുന്നതാണോ?' എന്ന് ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നുവെന്ന് ഹെബെയ് പ്രവിശ്യയിലെ സർക്കാർ മാധ്യമമായ 'സോങ്&zwnj;ലാൻ ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;&lt;p&gt;പ്രധാനമായും അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരുന്നു ചോദ്യാവലി തയ്യാറാക്കിയിരുന്നത്:&lt;/p&gt;&lt;ul&gt; &lt;li&gt;&amp;nbsp;ജോലി സമയം&lt;/li&gt; &lt;li&gt;&amp;nbsp;ജോലിയിലെ വെല്ലുവിളികൾ&lt;/li&gt; &lt;li&gt;ജോലി സ്ഥലത്തെ അന്തരീക്ഷം&lt;/li&gt; &lt;li&gt;ജോലിയിലെ നേട്ടങ്ങൾ&lt;/li&gt; &lt;li&gt;ജോലിയുടെ ഉള്ളടക്കം&lt;/li&gt;&lt;/ul&gt;&lt;p&gt;ഇതിന് കീഴിലായി വന്നിരുന്ന വിശദമായ ചോദ്യങ്ങൾ ഇവയായിരുന്നു:&lt;/p&gt;&lt;ul&gt; &lt;li&gt;'നിങ്ങളുടെ മാതാപിതാക്കളുടെ ജോലിസ്ഥലത്തെ അന്തരീക്ഷം എങ്ങനെയുള്ളതാണ്? അവിടെ കടുത്ത ചൂടുണ്ടോ? അമിതമായ ശബ്ദമുണ്ടോ? ദുർഗന്ധം വമിക്കുന്നുണ്ടോ?'&lt;/li&gt; &lt;li&gt;'ഒരു ദിവസം അവർ എത്ര മണിക്കൂർ ഇരുന്നോ നിന്നോ ജോലി ചെയ്യണം?'&lt;/li&gt; &lt;li&gt;'അവർക്ക് അധികസമയം (Overtime) ജോലി ചെയ്യേണ്ടി വരാറുണ്ടോ?'&lt;/li&gt;&lt;/ul&gt;&lt;p&gt;വിദ്യാർത്ഥികളുടെ അച്ഛനമ്മമാർ കൃത്യമായി എന്താണ് ചെയ്യുന്നതെന്നും അവരുടെ ജോലിയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം എന്താണെന്നും വ്യക്തമാക്കാനും ചോദ്യാവലി കുട്ടികളോട് ആവശ്യപ്പെട്ടുന്നു. ഇതിനൊപ്പം തന്നെ, ഈ ജോലി ചെയ്യുന്നതിൽ അവർക്കുള്ള സന്തോഷത്തെക്കുറിച്ചും അവർക്ക് ഏറെ 'അഭിമാനം' നൽകുന്ന കാര്യങ്ങളെക്കുറിച്ചും ചോദ്യാവലിയിൽ ഉണ്ടായിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;കുട്ടികളെ വേർതിരിക്കാനുള്ള ശ്രമം&lt;/strong&gt;&lt;/h3&gt;&lt;p&gt;രക്ഷിതാക്കളുടെ തൊഴിൽ വിവരങ്ങൾ ചോർത്തിയെടുക്കാനും കുട്ടികളെ തരംതിരിക്കാനുമുള്ള സ്കൂളിന്&zwj;റെ ഒരു തന്ത്രമാണിതെന്ന രീതിയിലാണ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ഈ ചോദ്യാവലിക്കെതിരെ വിമർശനം ഉയർന്നത്. സംഭവം വിവാദമായതോടെ സ്കൂൾ വക്താവ് ഔദ്യോഗിക പ്രസ്താവനയിറക്കി രംഗത്തെത്തി. &quot;കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ജോലിയെ വളരെ അടുത്ത് നിന്ന് വീക്ഷിക്കാനും, കുടുംബത്തിന് വേണ്ടി അവർ ചെയ്യുന്ന ത്യാഗങ്ങളെയും കഠിനാധ്വാനത്തെയും കുറിച്ച് ബോധവാന്മാരാകാനും അവരോട് നന്ദിയുള്ളവരായിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു ചോദ്യാവലി നിർമ്മിച്ചത്. അച്ഛനമ്മമാർ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് മനസിലാക്കാൻ സാധിച്ചതിനാൽ കുട്ടികളിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;സ്കൂളിന്&zwj;റെ വിശദീകരണത്തോട് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. മാതാപിതാക്കളുടെ ജോലിയെക്കുറിച്ച് അറിഞ്ഞ് കഴിഞ്ഞാൽ, പിന്നീട് അധ്യാപകർ, കുട്ടികളോട് പെരുമാറുന്നതിൽ വിവേചനം കാണിക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു ഇതിനെ വിമർശിച്ചവരിൽ ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, ഈ സർവേയിൽ യാതൊരു തെറ്റുമില്ല. കാരണം ഇതിൽ മാതാപിതാക്കൾ ജോലി ചെയ്യുന്ന കമ്പനിയുടെ പേരോ അവരുടെ ഔദ്യോഗിക പദവിയോ (Designation) ചോദിക്കുന്നില്ലെന്നും സർവ്വേ അനുകൂലിച്ചവരും അഭിപ്രായപ്പെട്ടു. സംഭവം വൻ വിവാദമായതോടെ മുനിസിപ്പൽ എഡ്യൂക്കേഷൻ ബ്യൂറോ വിഷയത്തിൽ ഇടപെട്ടു. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ പൊതുസമൂഹത്തിൽ ഉണ്ടാകാൻ ഇടയുള്ള സ്വാധീനത്തെക്കുറിച്ച് ചിന്തിക്കണമെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/questionnaire-on-parents-jobs-public-outrage-against-chinese-primary-school-articleshow-e69et1s"/>
        </item>
        <item>
            <title><![CDATA[എന്റമ്മോ എന്തൊരു തട്ടിപ്പ്; യാത്രക്കാർ കാർ അഴുക്കാക്കിയെന്ന് വരുത്താൻ എഐ ചിത്രം, ഡ്രൈവർക്ക് ആജീവനാന്ത വിലക്ക്]]></title>
            <link>https://www.asianetnews.com/web-specials-magazine/florida-lyft-driver-used-ai-generated-photos-and-claim-fake-damage-fees-articleshow-g8p3zog</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/florida-lyft-driver-used-ai-generated-photos-and-claim-fake-damage-fees-articleshow-g8p3zog</guid>
            <pubDate>Thu, 21 May 2026 16:14:26 +0530</pubDate>
            <description><![CDATA[&lt;p&gt;യാത്രക്കാർ കാർ അഴുക്കാക്കിയെന്ന് വരുത്തിത്തീർക്കാൻ എഐ ഉപയോഗിച്ച് വ്യാജ ചിത്രം നിർമ്മിച്ച ഓൺലൈൻ ടാക്സി ഡ്രൈവർക്ക് ആജീവനാന്ത വിലക്ക്. അമേരിക്കയിൽ 'ലിഫ്റ്റ്' ഡ്രൈവറാണ് ജെമിനി എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ നൽകി ക്ലീനിംഗ് ഫീസ് തട്ടിയെടുക്കാൻ ശ്രമിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8n48shhn09yvwx55rf9kpht,imgname-new-project--26--1761645717041.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് യാത്രാക്കാരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഓൺലൈൻ ടാക്സി ഡ്രൈവർക്ക് പ്ലാറ്റ്ഫോമിൽ വിലക്ക്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഓൺലൈൻ ടാക്സി സർവീസായ 'ലിഫ്റ്റ്' ഡ്രൈവർ യാത്രക്കാരുടെ സീറ്റിൽ അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ ചിത്രങ്ങൾ നിർമ്മിച്ച് കമ്പനിക്ക് നൽകി അധിക ക്ലീനിംഗ് ഫീസ് തട്ടിയെടുക്കാൻ ശ്രമിച്ചത്. തട്ടിപ്പ് പുറത്തായതോടെ ഡ്രൈവറെ കമ്പനി ആജീവനാന്തമായി പ്ലാറ്റ്&zwnj;ഫോമിൽ നിന്നും പുറത്താക്കി. ബോക രേട്ടൻ സ്വദേശിയായ ബെർട്ട് ഗോർ എന്ന വ്യക്തിക്കാണ് കഴിഞ്ഞ ശനിയാഴ്ച ബാങ്കിൽ നിന്നും അക്കൗണ്ടിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന 'ഫ്രോഡ് അലേർട്ട്' മെസ്സേജ് ലഭിക്കുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് തന്റെ ലിഫ്റ്റ് അക്കൗണ്ടിൽ നിന്നും കാർ കേടുവരുത്തിയതിന് 'ഡാമേജ് ഫീസായി' 75 ഡോളർ (ഏകദേശം 6,200 രൂപ) കമ്പനി ഈടാക്കാൻ ശ്രമിച്ചതായി അദ്ദേഹം അറിഞ്ഞത്.&lt;/p&gt;&lt;p&gt;അന്ന് രാവിലെ ബെർട്ട് ഗോറിന്റെ 14-ഉം 15-ഉം വയസ്സുള്ള രണ്ട് പെൺമക്കൾ ബീച്ചിൽ പോയി മടങ്ങാൻ ഈ ടാക്സി ഉപയോഗിച്ചിരുന്നു. പെൺകുട്ടികൾ കാറിന്റെ പിൻസീറ്റിൽ ഡ്രിങ്ക്&zwnj;സ് ഒഴിച്ചെന്നും, ഫ്രെഞ്ച് ഫ്രൈസും മറ്റ് ഭക്ഷണസാധനങ്ങളും ഇട്ട് സീറ്റാകെ മഞ്ഞനിറത്തിലുള്ള വലിയ കറയാക്കി നശിപ്പിച്ചെന്നുമാണ് ഡ്രൈവർ കമ്പനിക്ക് പരാതി നൽകിയത്. തെളിവായി കാറിന്റെ തകർന്ന സീറ്റിന്റെ ചിത്രങ്ങളും സമർപ്പിച്ചിരുന്നു.&lt;/p&gt;&lt;p&gt;'താൻ മക്കളെ വിളിച്ച് ചോദിച്ചു, നിങ്ങൾ ഇന്ന് ലിഫ്റ്റ് ക്യാബ് ഉപയോഗിച്ചിരുന്നോ എന്ന്. അവർ ഉപയോ​ഗിച്ചിരുന്നു എന്ന് മറുപടി നൽകി. എന്നാൽ അവരുടെ കൈയിൽ യാതൊരുവിധ ഭക്ഷണസാധനങ്ങളോ പാനീയങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ബീച്ചിൽ നിന്നും ടവ്വലും പുതച്ച് കയറിയ അവർ കാറിൽ ഒന്നും കഴിച്ചിരുന്നില്ല' എന്നും ബെർട്ട് ​ഗോർ പറയുന്നു. ഡ്രൈവറുടെ പരാതി വ്യാജമാണെന്ന് ഉറപ്പായതോടെ ഗോർ ലിഫ്റ്റ് കമ്പനിയുമായി ബന്ധപ്പെടുകയും ഡ്രൈവർ നൽകിയ തെളിവുകളുടെ ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. കമ്പനി അയച്ചുനൽകിയ ചിത്രങ്ങൾ പരിശോധിച്ച ഗോറിന്റെ മകൾ ചിത്രത്തിലെ ഒരു മണ്ടത്തരം കണ്ടെത്തുകയായിരുന്നു. ഡ്രൈവർ ഗൂഗിളിന്റെ എ ഐ ടൂളായ 'ജെമിനി' (Gemini AI) ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചതെന്നും ചിത്രത്തിന്റെ താഴെ വലതുഭാഗത്തായി ജെമിനിയുടെ ലോഗോ വ്യക്തമായി കാണാമെന്നും പെൺകുട്ടി കണ്ടെത്തി.&lt;/p&gt;&lt;p&gt;സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഈ ഡിജിറ്റൽ തട്ടിപ്പിന്റെ തെളിവുകൾ ഗോർ ലിഫ്റ്റ് കമ്പനിക്ക് കൈമാറി. ചിത്രം വ്യാജമാണെന്ന് ബോധ്യപ്പെട്ട കമ്പനി അധികൃതർ ഉടൻ തന്നെ ഗോറിനോട് ക്ഷമാപണം നടത്തുകയും പണം തിരികെ നൽകുകയും ചെയ്തു. ഉപഭോക്താക്കളെ വഞ്ചിച്ച ഡ്രൈവറെ കമ്പനി എന്നെന്നേക്കുമായി പുറത്താക്കുകയും ചെയ്തു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/florida-lyft-driver-used-ai-generated-photos-and-claim-fake-damage-fees-articleshow-g8p3zog"/>
        </item>
        <item>
            <title><![CDATA[ടിസി സർട്ടിഫിക്കറ്റ് ചോദിച്ച രക്ഷിതാവിനോട് 200 രൂപ കൈക്കൂലി ആവശ്യപ്പെട്ട് പ്രിൻസിപ്പാൾ, ചോദ്യം ചെയ്തപ്പോൾ പണം തിരികെ നൽകി; വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/viral-video-principal-demands-rs-200-bribe-from-parent-who-asked-for-tc-certificate-articleshow-hh0nn6i</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/viral-video-principal-demands-rs-200-bribe-from-parent-who-asked-for-tc-certificate-articleshow-hh0nn6i</guid>
            <pubDate>Tue, 19 May 2026 22:18:48 +0530</pubDate>
            <description><![CDATA[ദില്ലിയിലെ ഒരു സ്വകാര്യ സ്കൂളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനായി പ്രിൻസിപ്പാൾ 200 രൂപ അധികം ആവശ്യപ്പെട്ട സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. എല്ലാ ഫീസും അടച്ചിട്ടും അധിക പണം ചോദിച്ചതിനെ തുടർന്നുണ്ടായ ചർച്ചകൾ, സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നു എന്ന ആരോപണത്തിന് ശക്തി പകർന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks0j7hdvvmcs38a5mghzv169,imgname-delhi-school-tc-issude-1779209323962.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ദി&lt;/strong&gt;ല്ലിയിലെ ഒരു സ്കൂളിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ വിദ്യാർത്ഥിയോട് പ്രിൻസിപ്പാൾ 200 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ സ്വകാര്യ സ്കൂളുകൾ അമിതമായി പണം തട്ടുന്നെന്ന് നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നൽകുന്നതിന് സ്കൂൾ പ്രിൻസിപ്പൽ അധിക പണം ആവശ്യപ്പെട്ടതായി ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;ടിസി വേണമെങ്കിൽ 200 രൂപ അടയ്ക്കണം&lt;/strong&gt;&lt;/h2&gt;&lt;p&gt;രമാനന്ദ് എന്ന് എക്സ് ഹാന്&zwj;റിലിൽ നിന്നാണ് ഇതുസംബന്ധിച്ച് കുറിച്ചും ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടത്. സ്കൂളിൽ കുടിശ്ശികയുള്ള എല്ലാ ഫീസുകളും അടച്ചതിന് ശേഷം മകന്&zwj;റെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങാൻ എത്തിയപ്പോൾ, സ്കൂളിലെ പ്രിൻസിപ്പാൾ ടിസി കൈമാറുന്നതിന് മുമ്പ് 200 രൂപ കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവം ഓൺലൈനിൽ പങ്കുവെച്ചുകൊണ്ട് രമാനന്ദ് എഴുതി, &quot;ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് 200 രൂപ? ഒരു പിതാവ് മകന്&zwj;റെ ടിസി വാങ്ങാൻ ദില്ലിയിലെ ഒരു സ്വകാര്യ സ്കൂളിൽ പോയി, പക്ഷേ പ്രിൻസിപ്പൽ ആദ്യം 200 രൂപ ആവശ്യപ്പെട്ടു, അതിനുശേഷം മാത്രമേ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കൂ. പണം നൽകിയ ശേഷം, എല്ലാ ഫീസും ഇതിനകം തീർന്നിരിക്കെ, ടിസിക്ക് എന്തിനാണ് അധിക തുക ഈടാക്കിയത്?&quot; എന്നായിരുന്നു പിതാവിന്&zwj;റെ ചോദ്യം. ഇതോടെ പ്രിൻസിപ്പാൾ പണം തിരികെ നൽകി. പക്ഷേ അപ്പോഴേക്കും തെളിവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ആളുകൾ ചോദിക്കുന്നു, ചില സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസത്തിനുള്ള സ്ഥലത്തിനു പകരം പണമായി മാറുകയാണോ, ബിസിനസുകൾ ഉണ്ടാക്കുകയാണോ?&quot;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;200₹ for a transfer certificate?A father visited a private school in Delhi to collect his son&rsquo;s TC , but the principal allegedly demanded ₹200 first, only then you&rsquo;ll get the certificate .After paying the father&rsquo;s question when all fees are already cleared, why charged&hellip; pic.twitter.com/Rcasa0P7wJ&lt;/p&gt;&lt;p&gt;&mdash; Ramanand (@Ramanand06X) May 15, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;വിദ്യാഭ്യാസവും കച്ചവടം&lt;/strong&gt;&lt;/h3&gt;&lt;p&gt;രമാനന്ദിന്&zwj;റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ നിരവധി പേർ സ്വകാര്യ സ്കൂൾ കൊള്ളയ്ക്കെതിരെ രംഗത്തെത്തി. പണമുണ്ടാക്കാനുള്ള സ്ഥാപനങ്ങളായി സ്കൂളുകൾ മാറിയെന്ന് നിരവധി പേരാണ് എഴുതിയത്. വിദ്യാഭ്യാസം ഇന്ന് ഒരു കച്ചവടം മാത്രമാണെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. പ്രിൻസിപ്പാളിലും കൈക്കൂലി വാങ്ങാൻ ആഗ്രഹം കാണില്ലേയെന്നായിരുന്നു മറ്റ് ചിലരുടെ കളിയാക്കൽ. വിദ്യാഭ്യാസം ഒരു സേവനമായി കണ്ടിരുന്നത് പണ്ടാണെന്നും ഇന്ന് ഇന്ത്യയിൽ മറ്റെല്ലാറ്റിനെ പോലെ വിദ്യാഭ്യാസവും വെറും കച്ചവടമായി മാറിയെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/viral-video-principal-demands-rs-200-bribe-from-parent-who-asked-for-tc-certificate-articleshow-hh0nn6i"/>
        </item>
        <item>
            <title><![CDATA[യുഎസിൽ വിമാനയാത്രക്കാർക്ക് ഇനി കഞ്ചാവ് ഉൽപ്പന്നങ്ങളും കരുതാം; പക്ഷേ ഒരു നിബന്ധനയുണ്ട്!]]></title>
            <link>https://www.asianetnews.com/web-specials-magazine/update-in-us-tsa-rules-allow-passengers-to-carry-medical-marijuana-on-flights-articleshow-i6rsnto</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/update-in-us-tsa-rules-allow-passengers-to-carry-medical-marijuana-on-flights-articleshow-i6rsnto</guid>
            <pubDate>Thu, 21 May 2026 12:30:57 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിൽ ആഭ്യന്തര വിമാനയാത്രക്കാർക്ക് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള കഞ്ചാവ് ഉൽപ്പന്നങ്ങൾ കൈവശം വെക്കാൻ അനുമതി? എയർപോർട് സെക്യൂരിറ്റി ചട്ടങ്ങൾ പുതുക്കിയതോടെയാണ് മാറ്റങ്ങളെന്ന് റിപ്പോര്&zwj;ട്ടുകള്&zwj;. അപ്പോഴും ചില നിബന്ധനകള്&zwj; പാലിക്കേണ്ടതുണ്ട്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4nca6schwfqa3mt0vve1cr,imgname-new-project---2026-05-21t122636.646-1779346843865.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കയിൽ ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ കഞ്ചാവ് ഉത്പ്പന്നങ്ങൾ കൂടി കരുതാൻ അനുമതി? വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കുള്ള കഞ്ചാവ് ഉൽപ്പന്നങ്ങൾ അഥവാ മെഡിക്കൽ മരിജുവാന കൈവശം കരുതാൻ അനുമതി നൽകിയേക്കുമെന്നാണ് ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. എയർപോർട് സെക്യൂരിറ്റി ചട്ടങ്ങൾ പുതുക്കിയതോടെയാണിത്. മെഡിക്കൽ ആവശ്യങ്ങൾക്കായി നിർദ്ദേശിച്ചിട്ടുള്ള കഞ്ചാവ് ഉൽപ്പന്നങ്ങൾ ഹാൻഡ് ബാഗേജിലും ചെക്ക്-ഇൻ ലഗേജിലും സൂക്ഷിക്കാമെന്നാണ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ തങ്ങളുടെ മാർ​ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. കഞ്ചാവിന് മെഡിക്കൽ രംഗത്ത് അംഗീകൃത ഉപയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി, അതിനെ ഷെഡ്യൂൾ III ഗണത്തിലുള്ള മരുന്നുകളുടെ വിഭാഗത്തിലേക്ക് മാറ്റാൻ യുഎസ് സർക്കാർ നീക്കം നടത്തിയതിന് പിന്നാലെയാണ് ഈ മാറ്റം. എങ്കിലും ഈ നയത്തിൽ ഇപ്പോഴും പ്രധാനപ്പെട്ട ഒരു നിബന്ധന നിലനിൽക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;മുൻപ് യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ കഞ്ചാവ് നിയമങ്ങൾ വ്യത്യസ്തമായിരുന്നതിനാൽ യാത്രക്കാർ വലിയ ആശയക്കുഴപ്പം നേരിട്ടിരുന്നു. പല സംസ്ഥാനങ്ങളും മെഡിക്കൽ അല്ലെങ്കിൽ വിനോദാവശ്യങ്ങൾക്കുള്ള കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും, ഫെഡറൽ നിയമപ്രകാരം ഇത് ഇപ്പോഴും നിയമവിരുദ്ധമാണ്. വിമാനത്താവളങ്ങളും വ്യോമയാന മേഖലയും ഫെഡറൽ ഭരണത്തിന് കീഴിൽ വരുന്നതിനാൽ, സെക്യൂരിറ്റി പരിശോധനകളിൽ കഞ്ചാവ് കൈവശം വെക്കുന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കിയിരുന്നുവെന്ന് ദി ന്യൂയോർക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;പുതുക്കിയ ടിഎസ്എ മാർ​ഗനിർദ്ദേശം അനുസരിച്ച്, സാധാരണ സുരക്ഷാ പരിശോധനകൾക്കിടയിൽ ഉദ്യോഗസ്ഥർ പ്രത്യേകം കഞ്ചാവിനായി പരിശോധന നടത്തില്ല. എന്നാൽ, പരിശോധനയ്ക്കിടയിൽ കഞ്ചാവ് കണ്ടെത്തുകയും അത് ഫെഡറൽ നിയമങ്ങളുടെയോ പ്രാദേശിക നിയമങ്ങളുടെയോ ലംഘനമാണെന്ന് കരുതുകയും ചെയ്താൽ, ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ടവരെ വിവരമറിയിക്കാവുന്നതാണ്.&lt;/p&gt;&lt;p&gt;കഞ്ചാവ് നിയമവിധേയമാക്കിയ സംസ്ഥാനങ്ങളിൽ, മെഡിക്കൽ അംഗീകാരമുള്ള ചെറിയ അളവിലുള്ള കഞ്ചാവ് കൈവശം വെക്കുന്ന യാത്രക്കാർ നിയമനടപടികൾ നേരിടാൻ സാധ്യതയില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. എങ്കിലും, സംസ്ഥാനങ്ങൾക്കനുസരിച്ച് നിയമങ്ങൾ മാറുന്നതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് പ്രാദേശിക നിയമങ്ങൾ കൃത്യമായി പരിശോധിക്കാനും യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/update-in-us-tsa-rules-allow-passengers-to-carry-medical-marijuana-on-flights-articleshow-i6rsnto"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'കോക്രോച്ച് ജനത പാർട്ടി'; 3 ദിവസത്തിനുള്ളിൽ 1 ലക്ഷം അംഗങ്ങൾ]]></title>
            <link>https://www.asianetnews.com/web-specials-magazine/cockroach-janata-party-makes-waves-on-indian-social-media-articleshow-l0mz18w</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/cockroach-janata-party-makes-waves-on-indian-social-media-articleshow-l0mz18w</guid>
            <pubDate>Wed, 20 May 2026 11:09:35 +0530</pubDate>
            <description><![CDATA[സുപ്രീംകോടതി ജഡ്ജിയുടെ പരാമർശത്തിൽ നിന്ന് ഉടലെടുത്ത 'കോക്രോച്ച് ജനത പാർട്ടി' എന്ന സമൂഹ മാധ്യമ പ്രസ്ഥാനം യുവജന പ്രതിഷേധത്തിന്&zwj;റെ പുതിയ മുഖമാവുകയാണ്. അഭിജീത് ദിപ് കെ സ്ഥാപിച്ച ഈ കൂട്ടായ്മ, രാഷ്ട്രീയ പരിഹാസത്തിലൂടെ തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ദേശീയ ശ്രദ്ധ നേടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1yat4tcbstgay6wshc3m10,imgname-cockroach-janata-party--1--1779255568537.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ചു&lt;/strong&gt;രുക്കം ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ സമൂഹ മാധ്യമങ്ങളിൽ വൈറലായി 'കോക്രോച്ച് ജനത പാർട്ടി'. സുപ്രീംകോടതി (സിജെഐ) ജഡ്ജി സൂര്യകാന്ത്, ഇന്ത്യൻ യുവാക്കളെ പാറ്റകളെന്നും പരാന്നഭോജികളെന്നും വിളിച്ചെന്ന് ആരോപിച്ചാണ് സമൂഹ മാധ്യമങ്ങളിൽ പുതിയ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. എന്നാൽ, തന്&zwj;റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് അവകാശപ്പെട്ടു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പുതിയ പ്രസ്ഥാനം സമൂഹ മാധ്യമങ്ങളിൽ ശക്തമായ ജനപിന്തുണയാണ് നേടിയെടുത്തത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'കോക്രോച്ച് ജനത പാർട്ടി'&lt;/strong&gt;&lt;/h2&gt;&lt;p&gt;സാമൂഹിക - രാഷ്ട്രീയ പരിഹാസത്തിന്&zwj;റെ രൂപത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിലെ യുവജന പ്രതിഷേധത്തിന്&zwj;റെ വേദിയായി മാറി. '&lt;strong&gt;കോക്രോച്ച് ജനത പാർട്ടി&lt;/strong&gt;' അഥവാ സിജെപി. എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ എക്സ്, ഇന്&zwj;സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാപക പ്രചാരം നേടിയത്. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാർട്ടിയിൽ അംഗമായതെന്ന് 'കോക്രോച്ച് ജനത പാർട്ടി' അവകാശപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  -     (@cockroachjanata.party)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അഭിജീത് ദിപ്കെ&lt;/strong&gt;&lt;/p&gt;&lt;p&gt;ആം ആദ്മി പാർട്ടിയുടെ സമൂഹ മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന അഭിജീത് ദിപ്കെ ആണ് ഈ പ്രസ്ഥാനത്തിന്&zwj;റെ സ്ഥാപകനായി അറിയപ്പെടുന്നതെന്ന് ദി ഹിന്ദു റിപ്പോര്&zwj;ട്ട് ചെയ്യുന്നു. രാഷ്ട്രീയ വിമർശനങ്ങളും മീമുകളും ഉപയോഗിച്ചാണ് 'കോക്രോച്ച് ജനത പാർട്ടി' സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകൾ, രാഷ്ട്രീയ അഴിമതി, ഭരണ സംവിധാനങ്ങളിലെ വിശ്വാസ നഷ്ടം എന്നീ വിഷയങ്ങളാണ് സിജെപി തങ്ങളുടെ സമൂഹ മാധ്യമ പോസ്റ്റുകളിലീടെ ഉന്നയിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Spreading like Join now : https://t.co/2BdBYMQhl8 pic.twitter.com/ETKlXyr5tP&lt;/p&gt;&lt;p&gt;&mdash; Cockroach Janta Party (@CJP_2029) May 18, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;അഞ്ചംഗ നയ പ്രഖ്യാപനം&lt;/strong&gt;&lt;/h3&gt;&lt;p&gt;&ldquo;സെക്യുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി&rdquo; എന്ന് സ്വയം വിശേഷിപ്പിച്ച് കൊണ്ടുള്ള പാർട്ടിയുടെ അവതരണം സമൂഹ മാധ്യമ ഉപയോക്താക്കളിൽ വ്യാപക ശ്രദ്ധ നേടി. പരിഹാസത്തിന്&zwj;റെ ഭാഷയും മീമുകളും ഇവരുടെ രാഷ്ട്രീയ ആഭിമുഖ്യം വ്യാപിപ്പിക്കാൻ സഹായകമായി. പാർട്ടിയുടെ അഞ്ചംഗ നയ പ്രഖ്യാപനത്തിൽ സ്ത്രീകൾക്ക് കൂടുതൽ രാഷ്ട്രീയ പ്രതിനിധാനം, പാർട്ടികളിൽ നിന്ന് പാർട്ടികളിലേക്ക് ചാടുന്ന ജനപ്രതിനിധികൾക്ക് വിലക്ക്, വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടൽ തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുകൾക്കെതിരെയും യുവജന തൊഴിലില്ലായ്മയ്&zwnj;ക്കെതിരെയും പാർട്ടി ശക്തമായ നിലപാടാണ് ആവർത്തിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;The Cockroach Janta Party is a platform for the youth to shape the future of Indian politics.&amp;nbsp;CJP will launch a nationwide initiative inviting suggestions, ideas, and feedback from young citizens on the issues the party should focus on and the change they wish to see. #CJP&lt;/p&gt;&lt;p&gt;&mdash; Cockroach Janta Party (@CJP_2029) May 18, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ദേശീയ ശ്രദ്ധയിലേക്ക്&lt;/strong&gt;&lt;/h3&gt;&lt;p&gt;തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും 'കോക്രോച്ച് ജനത പാർട്ടി'യുടെ മീമുകളെ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതോടെ പാർട്ടി ദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടി. രാഷ്ട്രീയ പരിഹാസമെന്ന നിലയിൽ തുടങ്ങിയ ഈ കൂട്ടായ്മ ഇന്ത്യയിലെ യഥാർത്ഥ രാഷ്ട്രീയ ശക്തിയായി വളരുമോയെന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ച. അതേസമയം ഇന്ത്യയിലെ ഡിജിറ്റൽ തലമുറ രാഷ്ട്രീയ അഭിപ്രായപ്രകടനത്തിന് കണ്ടെത്തിയ പുതിയ മാർഗങ്ങമാണ് 'കോക്രോച്ച് ജനത പാർട്ടി' എന്ന് വിദഗ്&zwj;ദ&zwj;ർ ചൂണ്ടിക്കാട്ടുന്നു. നേപ്പാളിലെ ജെൻസി വിപ്ലവത്തിന്&zwj;റെ മറ്റൊരു മുഖമായി ഇന്ത്യയിലെ 'കോക്രോച്ച് ജനത പാർട്ടി' മാറുമോയെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുന്നു.അതേസമയം മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷം പേർ പാർട്ടിയിൽ അംഗങ്ങളായെന്നും സിജെപി അവകാശപ്പെടുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/cockroach-janata-party-makes-waves-on-indian-social-media-articleshow-l0mz18w"/>
        </item>
        <item>
            <title><![CDATA[പാന്‍റിന്‍റെ പോക്കറ്റിൽ മറന്ന് വച്ചത് 57 കോടിയുടെ ഭാഗ്യം; ലോട്ടറി അടിച്ചിട്ടും വിവരമറിഞ്ഞില്ല, ഒടുവിൽ സംഭവിച്ചത്!]]></title>
            <link>https://www.asianetnews.com/web-specials-magazine/fortune-worth-57-crores-was-forgotten-in-the-pocket-of-his-pants-articleshow-pq1negd</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/fortune-worth-57-crores-was-forgotten-in-the-pocket-of-his-pants-articleshow-pq1negd</guid>
            <pubDate>Wed, 20 May 2026 11:52:44 +0530</pubDate>
            <description><![CDATA[യുഎസ് സ്വദേശിക്ക് പഴയ പാന്&zwj;റിന്&zwj;റെ പോക്കറ്റിൽ നിന്ന് 57.11 കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് ലഭിച്ചു. ഒരു വർഷം മുൻപെടുത്ത ടിക്കറ്റിന്&zwj;റെ കാലാവധി തീരാൻ എട്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ്, അവകാശികളെ തേടിയുള്ള പരസ്യം കണ്ട് നടത്തിയ തിരച്ചിലിൽ അദ്ദേഹം ഭാഗ്യം കണ്ടെത്തിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khb0hqwhcq5tteyaaga7q44j,imgname-lottery-1770969948049.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;ലമാരയിൽ കിടന്ന പഴയൊരു പാന്&zwj;റിന്&zwj;റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത ലോട്ടറി ടിക്കറ്റിലൂടെ യുഎസ് സ്വദേശിക്ക് ലഭിച്ചത് 5.9 മില്യൺ ഡോളർ (ഏകദേശം 57.11 കോടി രൂപ). ടിക്കറ്റിന്&zwj;റെ കാലാവധി അവസാനിക്കാൻ വെറും എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ അത്ഭുത ഭാഗ്യം യുവാവിനെ തേടിയെത്തിയത്. 'പീപ്പിൾ മാഗസിൻ' ആണ് ഈ അപൂർവ വാർത്ത റിപ്പോർട്ട് ചെയ്തത്.&lt;/p&gt;&lt;h2&gt;&lt;strong&gt;അവകാശികളെത്തിയില്ലെന്ന് പരസ്യം&lt;/strong&gt;&lt;/h2&gt;&lt;p&gt;അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള ഒരു പെട്രോൾ പമ്പിൽ നിന്നാണ് ഇയാൾ കഴിഞ്ഞ വർഷം മെയ് മാസത്തിൽ 'പിക്ക്-6' (Pick-6) എന്ന ലോട്ടറി ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ പാന്&zwj;റിന്&zwj;റെ പോക്കറ്റിൽ ഇട്ടെങ്കിലും പിന്നീടത് എവിടെ വച്ചെന്ന് ഓർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് ഒരു വർഷത്തോളം ഇതിനെക്കുറിച്ച് ഇയാൾ മറന്ന് പോവുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞ മാസം, ജാക്ക്പോട്ട് അടിച്ച ടിക്കറ്റിന്&zwj;റെ അവകാശികൾ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും കാലാവധി ഉടൻ അവസാനിക്കുമെന്നും ലോട്ടറി വകുപ്പ് അധികൃതർ പരസ്യം നൽകി. ഈ പരസ്യത്തിലൂടെ താൻ സ്ഥിരമായി പോകാറുള്ള പെട്രോൾ പമ്പിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റുപോയതെന്ന് അദ്ദേഹം മനസിലാക്കി. അപ്പോഴാണ് താനും ഒരു ടിക്കറ്റ് അതേ പെട്രോൾ പമ്പിൽ നിന്നും എടുത്ത കാര്യം അയാൾ ഓർത്തത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;This NJ guy almost lost out on a $5.9M jackpot after forgetting the winning Pick-6 ticket in pants pocket was set to expire on May 22nd!Could you imagine finding that the day after and not being able to claim it https://t.co/hSXAyIO2nH https://t.co/u22wXv0kVe pic.twitter.com/u48q3CEy7S&lt;/p&gt;&lt;p&gt;&mdash; Wake Up NJ  New Jersey (@wakeupnj) May 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;പഴയൊരു പാന്&zwj;റിന്&zwj;റെ പോക്കറ്റിൽ&lt;/strong&gt;&lt;/h3&gt;&lt;p&gt;പിന്നാലെ പെട്രോൾ പമ്പിലെത്തി അവിടുത്തെ ജീവനക്കാരുമായി സംസാരിച്ചപ്പോൾ, വളരെ കുറച്ച് ഉപഭോക്താക്കൾ മാത്രമാണ് ഈ 'പിക്ക്-6' ലോട്ടറി എടുക്കാറുള്ളതെന്നും, അതിനാൽ വീട്ടിൽ പോയി സൂക്ഷ്മമായി പരിശോധിക്കാനും അവർ നിർദ്ദേശിച്ചു. വീട്ടിലെത്തിയ യുവാവ് മേശവലിപ്പുകളും ഷെൽഫുകളും സ്റ്റോറേജ് റൂമുകളുമെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ, അലമാരയിൽ കിടന്ന പഴയ വസ്ത്രങ്ങൾ പരിശോധിക്കുന്നതിനിടയിലാണ്, ഒരു പഴയ പാന്&zwj;റിന്&zwj;റെ പോക്കറ്റിൽ ചുരുട്ടി കൂടിയ നിലയിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഒടുവിൽ, സമ്മാനം അക്കൗണ്ടിൽ&lt;/strong&gt;&lt;/h3&gt;&lt;p&gt;ടിക്കറ്റിലെ നമ്പറുകൾ ഒത്തുനോക്കിയപ്പോഴാണ് 5.9 മില്യൺ ഡോളറിന്&zwj;റെ ബമ്പർ സമ്മാനം അടിച്ച ടിക്കറ്റാണ് തന്&zwj;റെ കൈയ്യിലിരിക്കുന്നതെന്ന് ഇയാൾ മനസിലാക്കി. ഒട്ടും സമയം കളയാതെ ഇയാൾ ലോട്ടറി ആസ്ഥാനത്തെത്തി സമ്മാനത്തുക കൈപ്പറ്റുകയായിരുന്നു. ലോട്ടറിയുടെ കാലാവധി തീരാൻ വെറും എട്ട് ദിവസങ്ങൾ മാത്രമായിരുന്നു അപ്പോൾ ബാക്കിയുണ്ടായിരുന്നത്. പലപ്പോഴും ആളുകൾ ലോട്ടറി ടിക്കറ്റുകൾ വാങ്ങി എവിടെയെങ്കിലും വെച്ച് മറന്നുപോകുന്നതുകൊണ്ട് വൻ തുകകളുടെ സമ്മാനങ്ങൾ അവകാശികളില്ലാതെ പോകാറുണ്ടെന്നും, അതിനാൽ പഴയ ടിക്കറ്റുകൾ കൃത്യമായി പരിശോധിക്കാൻ മടിക്കരുതെന്നും ലോട്ടറി അധികൃതർ ഇതിന് പിന്നാലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/fortune-worth-57-crores-was-forgotten-in-the-pocket-of-his-pants-articleshow-pq1negd"/>
        </item>
        <item>
            <title><![CDATA[നാസയുടെ സൈറ്റിലെ തെറ്റ് കണ്ടുപിടിച്ച് എട്ട് വയസ്സുകാരൻ; ‘അക്ഷരം തിരയാൻ’ നാസയിറങ്ങി, സംഭവം വൈറൽ!]]></title>
            <link>https://www.asianetnews.com/web-specials-magazine/viral-note-8-year-old-spots-error-on-space-agencys-website-articleshow-qsc6889</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/viral-note-8-year-old-spots-error-on-space-agencys-website-articleshow-qsc6889</guid>
            <pubDate>Wed, 20 May 2026 12:47:51 +0530</pubDate>
            <description><![CDATA[&lt;p&gt;നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി ഒരു എട്ട് വയസ്സുകാരൻ സോഷ്യൽ മീഡിയയിൽ താരമായി. കുട്ടിയുടെ പിതാവ് ഇതൊരു 'ക്രിറ്റിക്കൽ മിഷൻ അപ്&zwnj;ഡേറ്റ്' ആണെന്ന് എക്സിൽ കുറിച്ചപ്പോൾ, രസകരമായ മറുപടിയുമായി നാസയും രംഗത്തെത്തി. ഈ സംഭവം ഇന്റർനെറ്റിൽ വൈറലാവുകയും കുട്ടിയുടെ നിരീക്ഷണ പാടവത്തിന് അഭിനന്ദന പ്രവാഹമുണ്ടാവുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks23yrchzyv3dazabp3z4hv9,imgname-nasa-1779261464971.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) ഔദ്യോഗിക വെബ്&zwnj;സൈറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു എട്ട് വയസ്സുകാരൻ. ബഹിരാകാശ ഗവേഷണങ്ങളെയും റോക്കറ്റുകളെയും ഏറെ ഇഷ്ടപ്പെടുന്ന ഈ കൊച്ചുമിടുക്കന്&zwj;റെ കണ്ടെത്തൽ ഒരു &lsquo;ക്രിറ്റിക്കൽ മിഷൻ അപ്&zwnj;ഡേറ്റ്&rsquo; ആണെന്ന് തമാശയായി വിശേഷിപ്പിച്ച് കൊണ്ട് പിതാവ് പങ്കുവെച്ച പോസ്റ്റും, അതിന് നാസ നൽകിയ രസകരമായ മറുപടിയുമാണ് ഇപ്പോൾ ഇന്&zwj;റർനെറ്റിൽ തരംഗമാകുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;&lsquo;ക്രിറ്റിക്കൽ മിഷൻ അപ്&zwnj;ഡേറ്റ്&rsquo;&lt;/strong&gt;&lt;/h2&gt;&lt;p&gt;@musaratali എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിൽ നിന്നാണ് കുട്ടിയുടെ പിതാവ് ഈ വിവരം പങ്കുവെച്ചത്. &quot;ഹേയ് നാസ, എന്&zwj;റെ എട്ട് വയസ്സുകാരൻ മകൻ നിങ്ങളുടെ വെബ്&zwnj;സൈറ്റിൽ ഒരു അക്ഷരത്തെറ്റ് കണ്ടെത്തിയിരിക്കുന്നു. ഇതൊരു &lsquo;ക്രിറ്റിക്കൽ മിഷൻ അപ്&zwnj;ഡേറ്റ്&rsquo; ആണെന്നാണ് അവൻ വാശിപിടിക്കുന്നത്,&quot; എന്ന് അദ്ദേഹം കുറിച്ചു. കുട്ടിയുടെ കൗതുകത്തെ പ്രശംസിച്ച് കൊണ്ട് നാസയും ഉടൻ തന്നെ മറുപടിയുമായി രംഗത്തെത്തി. കാണാതായ അക്ഷരം തിരികെ കൊണ്ടുവരാൻ തങ്ങൾ ദൗത്യം ആരംഭിച്ചു കഴിഞ്ഞു എന്നായിരുന്നു നാസയുടെ രസകരമായ പ്രതികരണം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;hey @NASAmy 8-year old just found a spelling mistake on your website.he insists this is a &quot;critical mission update&quot; :) pic.twitter.com/QD4QQFm4sP&lt;/p&gt;&lt;p&gt;&mdash; musarat (@musaratali) May 18, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;'കാണാതായ അക്ഷരം തേടി ഞങ്ങളിറങ്ങി'&lt;/strong&gt;&lt;/h3&gt;&lt;p&gt;&quot;ഓഹ്! അത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. കാണാതായ ആ അക്ഷരം വീണ്ടെടുക്കാനായി ഞങ്ങൾ ഇതാ പുറപ്പെട്ടു കഴിഞ്ഞു,&quot; നാസ ഔദ്യോഗിക ഹാൻഡിലിലൂടെ കുറിച്ചു. നാസയുടെ മറുപടി കണ്ടാൽ മകൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുമെന്ന് പിതാവ് പിന്നീട് പ്രതികരിച്ചു. അവൻ റോക്കറ്റ് വിക്ഷേപണങ്ങളുടെ വലിയൊരു ആരാധകനാണെന്നും ഭാവിയിൽ ഒരു 'അപ്&zwnj;സൈഡ് - ഡൗൺ അസ്&zwnj;ട്രോണറ്റ്' ആകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ സ്കൂളിലെ ക്ലാസ് മുറിയിൽ മകന് കൂട്ടുകാരോട് പറയാൻ വലിയൊരു കഥയായെന്നും അദ്ദേഹം സന്തോഷത്തോടെ പങ്കുവെച്ചു. ഈ കുറിപ്പുകൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. കുട്ടിയുടെ സൂക്ഷ്മ നിരീക്ഷണത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.&lt;/p&gt;&lt;h3&gt;&lt;strong&gt;അഭിനന്ദന പ്രവാഹം&lt;/strong&gt;&lt;/h3&gt;&lt;p&gt;&quot;ഇന്ന് അവൻ ഒരു അക്ഷരത്തെറ്റാണ് തിരുത്തുന്നത്, ഭാവിയിൽ അവൻ ചൊവ്വയിലെ മനുഷ്യവാസ കേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന ആളായേക്കാം. അവന്&zwj;റെ ഈ ജിജ്ഞാസ എന്നും നിലനിൽക്കട്ടെ,&quot; എന്ന് ഒരു ഉപയോക്താവ് ആശംസിച്ചു. കുട്ടിയുടെ കണ്ടെത്തൽ വൈറലായതോടെ, മുൻപ് നാസയുടെ വെബ്&zwnj;സൈറ്റിൽ തങ്ങൾ കണ്ടെത്തിയ തിരുത്താത്ത തെറ്റുകളുടെ സ്ക്രീൻഷോട്ടുകൾ മറ്റ് പലരും കമന്&zwj;റ് ബോക്സിൽ പങ്കുവെക്കാൻ തുടങ്ങി. എങ്കിലും, തെറ്റ് ചൂണ്ടിക്കാണിച്ച കൊച്ചുമിടുക്കന് അടുത്ത ചൊവ്വാ ദൗത്യത്തിലെ റോവറിന് (Rover) പേരിടാനുള്ള അവസരം നൽകണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ഏക സ്വരത്തിൽ ആവശ്യപ്പെടുന്നു .&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/viral-note-8-year-old-spots-error-on-space-agencys-website-articleshow-qsc6889"/>
        </item>
        <item>
            <title><![CDATA['ആണുങ്ങൾ കരഞ്ഞാൽ മീശ വടിക്കണം', 'കൈയക്ഷരം മോശമായാൽ മഷി കുടിക്കണം'; പുരാതന ചൈനയിലെ വിചിത്ര ശിക്ഷകൾ!]]></title>
            <link>https://www.asianetnews.com/web-specials-magazine/strange-punishments-in-ancient-china-men-had-to-shave-their-mustaches-if-they-cried-in-public-articleshow-uvaeduk</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/strange-punishments-in-ancient-china-men-had-to-shave-their-mustaches-if-they-cried-in-public-articleshow-uvaeduk</guid>
            <pubDate>Wed, 20 May 2026 13:33:28 +0530</pubDate>
            <description><![CDATA[പുരാതന ചൈനയിൽ പരസ്യമായി കരയുക, മോശം കൈയക്ഷരം തുടങ്ങിയ നിസ്സാര കാര്യങ്ങൾക്ക് പോലും കഠിനമായ ശിക്ഷകൾ നിലവിലുണ്ടായിരുന്നു. ക്വിൻ, സുയി രാജവംശങ്ങളുടെ കാലത്തെ ഈ വിചിത്ര നിയമങ്ങൾ സാമൂഹിക അച്ചടക്കം ഉറപ്പാക്കാനും കുറ്റവാളികളെ അപമാനിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks26ja6azh86bextzajkr1sa,imgname-ancient-chinese-punishment-1779264202954.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ആ&lt;/strong&gt;ധുനിക സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള വിചിത്രവും കഠിനവുമായ ശിക്ഷാ വിധികളാൽ നിറഞ്ഞതായിരുന്നു പുരാതന ചൈനയിലെ നിയമവ്യവസ്ഥ. ഇന്ന് നാം തികച്ചും നിസ്സാരമെന്ന് കരുതുന്ന പരസ്യമായി കരയുക, മോശം കൈയക്ഷരം എന്നിവയ്ക്ക് പോലും അക്കാലത്ത് കടുത്ത ശിക്ഷകൾ നൽകിയിരുന്നതായി ചരിത്ര രേഖകളെ ഉദ്ധരിച്ച് 'ദി സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക അച്ചടക്കവും ക്രമസമാധാനവും ഭരണാധികാരിയോടുള്ള വിശ്വസ്തതയും നിലനിർത്താനാണ് പുരാതന ചൈനീസ് ഭരണാധികാരികൾ ഇത്തരം കർശനമായ നിയമങ്ങൾ നടപ്പിലാക്കിയിരുന്നതെന്ന് ചരിത്രകാരന്മാർ പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;കരയുന്നത് 'ബലഹീനത', ശിക്ഷ മീശ വടിക്കൽ!&lt;/strong&gt;&lt;/h2&gt;&lt;p&gt;'ക്വിൻ' രാജവംശത്തിന്&zwj;റെ ഭരണകാലത്ത്, പ്രായപൂർത്തിയായ പുരുഷന്മാർ പരസ്യമായി കരയുന്നത് കടുത്ത കുറ്റമായാണ് കണക്കാക്കിയിരുന്നത്. കണ്ണീർ പുരുഷന്മാരുടെ ബലഹീനതയെ കാണിക്കുന്നുവെന്നും, അത് അവർക്കുണ്ടാകേണ്ട വീര്യത്തിന്&zwj;റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും ഭരണാധികാരികൾ വിശ്വസിച്ചു. നിയമം ലംഘിച്ച് പരസ്യമായി കരയുന്ന പുരുഷന്മാരുടെ മീശയും താടിയും പുരികവും പൂർണ്ണമായി വടിച്ചുകളയുകയായിരുന്നു ഇതിനുള്ള ശിക്ഷ.&lt;/p&gt;&lt;h3&gt;&lt;strong&gt;മോശം കൈയക്ഷരത്തിന് 'മഷി കുടിപ്പിക്കൽ'&lt;/strong&gt;&lt;/h3&gt;&lt;p&gt;'സുയി' രാജവംശത്തിന്&zwj;റെ കാലത്താണ് മറ്റൊരു വിചിത്ര നിയമം നിലവിലിരുന്നത്. ചൈനയിൽ സിവിൽ സർവീസ് പരീക്ഷാ സമ്പ്രദായം വികസിച്ച് വരുന്ന കാലഘട്ടമായിരുന്നു അത്. സാധാരണക്കാർക്ക് സർക്കാർ ഉദ്യോഗസ്ഥരാകാനുള്ള വലിയൊരു അവസരമായിരുന്നതിനാൽ ഈ പരീക്ഷകൾ അതീവ പ്രാധാന്യമുള്ളതായിരുന്നു. എന്നാൽ, പരീക്ഷയിലെ വൃത്തിയുള്ള കൈയക്ഷരം ചക്രവർത്തിയോടുള്ള ബഹുമാനത്തിന്&zwj;റെ അടയാളമായാണ് അന്ന് കണക്കാക്കപ്പെട്ടിരുന്നത്. പരീക്ഷാ പേപ്പറിലെ കൈയക്ഷരം മോശമായ ഉദ്യോഗാർത്ഥികളെ ശിക്ഷയായി മഷി കുടിപ്പിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ക്രൂരമായ പരസ്യ ശിക്ഷകൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ചില കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ ഇതിലും ക്രൂരമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖത്ത് പച്ചകുത്തുക, ശരീരഭാഗങ്ങൾ വെട്ടിമാറ്റുക, പരസ്യമായി വധശിക്ഷ നടപ്പാക്കുക തുടങ്ങിയ കഠിനമായ ശിക്ഷാവിധികളെക്കുറിച്ചും പുരാതന ചൈനീസ് ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.&lt;/p&gt;&lt;h3&gt;&lt;strong&gt;പ്രധാന ലക്ഷ്യം അപമാനം&lt;/strong&gt;&lt;/h3&gt;&lt;p&gt;മിക്ക ശിക്ഷകളും കുറ്റവാളികളെ ശാരീരികമായി വേദനിപ്പിക്കാൻ മാത്രമല്ല, ജീവിതകാലം മുഴുവൻ സമൂഹത്തിന് മുന്നിൽ അവരെ അപമാനിതരാക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു. അച്ചടക്കവും അനുസരണയും ഭരണാധികാരികളോടുള്ള ബഹുമാനവും സമൂഹത്തിന്&zwj;റെ നിയന്ത്രണത്തിന് അത്യാവശ്യമാണെന്ന് കരുതിയിരുന്ന സാമ്രാജ്യത്വ ചൈനയുടെ മൂല്യങ്ങളാണ് ഈ നിയമങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ ശിക്ഷാ രീതികൾ നിർത്തലാക്കപ്പെട്ടെങ്കിലും, ഇന്നത്തെ ആധുനിക നിയമവ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഇവ ഇന്നും ആളുകളിൽ വലിയ അത്ഭുതവും കൗതുകവും ഉണർത്തുന്നു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/strange-punishments-in-ancient-china-men-had-to-shave-their-mustaches-if-they-cried-in-public-articleshow-uvaeduk"/>
        </item>
        <item>
            <title><![CDATA[ഇത്തരം നായകളെ വാങ്ങുന്നത് വെറും ഷോ ഓഫിന്, ഇന്ത്യയിലെ ചൂടില്‍ നരകിക്കുകയാണ്; ഹസ്കിയെ വാങ്ങുന്നതിനെതിരെ യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/man-questioning-keeping-huskies-and-other-arctic-breeds-in-indias-extreme-heat-articleshow-v02xerm</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/man-questioning-keeping-huskies-and-other-arctic-breeds-in-indias-extreme-heat-articleshow-v02xerm</guid>
            <pubDate>Thu, 21 May 2026 13:13:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ കനത്ത ചൂടിൽ സൈബീരിയൻ ഹസ്കി പോലുള്ള വിദേശയിനം നായകളെ വളര്&zwj;ത്തുന്നത് വെറും സ്റ്റാറ്റസിനും ഷോ ഓഫിനുമെന്ന് യുവാവിന്&zwj;റെ പോസ്റ്റ്. അവ ഈ ചൂടില്&zwj; കിടന്ന് കഷ്ടപ്പെടുകയാണ് എന്നും യുവാവ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4qqnqsvsn1qw635d03y4sz,imgname-new-project---2026-05-21t130915.746-1779349313273.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലെ പല ന​ഗരങ്ങളിലും ഇപ്പോൾ മഴയില്ലെങ്കിൽ കനത്ത ചൂടാണ്. ഇത്തരം കാലാവസ്ഥയിൽ തണുപ്പുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന വിദേശയിനം നായകളെ ഇവിടെ വളർത്തുന്നത് ശരിയാണോ എന്നതിനെച്ചൊല്ലിയുള്ള ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ് ഒരു സോഷ്യൽ മീഡിയാ പോസ്റ്റ്. വേനൽക്കാലത്ത് താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുന്ന ഇന്ത്യയിൽ, അയൽക്കാരൻ സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട നായയെ വാങ്ങിയതിനെ വിമർശിച്ച് പ്രതിഷ് ശർമ്മ എന്നയാളാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഹസ്കികളെപ്പോലെയുള്ള ആർട്ടിക് പ്രദേശങ്ങളിൽ ജീവിക്കുന്ന നായകളെ ഇന്ത്യൻ കാലാവസ്ഥയിൽ വളർത്തുന്നത് മൃഗങ്ങളോടുള്ള ക്രൂരതയല്ലേ എന്നാണ് പ്രതിഷ് ശർമ്മ ചോദിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ തൻ്റെ അയൽക്കാരൻ കഴിഞ്ഞ വർഷം ഏകദേശം 1 ലക്ഷം രൂപയ്ക്കാണ് സൈബീരിയൻ ഹസ്കിയെ വാങ്ങിയതെന്നും എന്നാൽ ഇപ്പോൾ ഈ കടുത്ത ചൂട് താങ്ങാൻ കഴിയാതെ നായ കഷ്ടപ്പെടുകയാണെന്നും പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;p&gt;'45 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ഈ വേനൽക്കാലത്ത്, ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഈ നായയ്ക്ക് എസി മുറിക്കുള്ളിൽ കഴിയേണ്ടി വരുന്നു. വൈകുന്നേരങ്ങളിൽ പോലും പുറത്തെ ചൂടിൽ ഇത് കഷ്ടപ്പെടുകയാണ്. ആളുകൾ തങ്ങൾ നായകളെ സ്നേഹിക്കുന്നു എന്ന് പറയുന്നു, എന്നാൽ ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഒട്ടും ചേരാത്ത ഇനങ്ങളെയാണ് അവർ വാങ്ങുന്നത്, ഇത് കൂടുതലും സ്റ്റാറ്റസിനും ഷോ ഓഫിനും വേണ്ടിയാണ്. നിങ്ങൾക്ക് നായകളോട് ശരിക്കും സ്നേഹമുണ്ടെങ്കിൽ തെരുവ് നായകളെ അഡോപ്റ്റ് ചെയ്യൂ. ഈ കാലാവസ്ഥയുമായി സ്വാഭാവികമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന മില്ല്യൺ കണക്കിന് നായകൾ ഇന്ത്യയിലുണ്ട്' എന്ന് പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ തെരുവുകളിൽ നിരവധി നായകളുണ്ടെങ്കിലും സ്റ്റാറ്റസ് സിംബലായി കണ്ട് ഇവിടുത്തെ കാലാവസ്ഥയുമായി യോജിക്കാത്ത നായകളെയാണ് പലരും വാങ്ങുന്നതെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Neighbour who is a government officer bought a Husky last year for around ₹1 lakh.Now during 45&deg;C summers, the dog has to stay inside an AC room just to survive. Even in the evening, it struggles with the heat outside.People say they love dogs, but then buy breeds that are&hellip;&lt;/p&gt;&lt;p&gt;&mdash; Paritsh Sharrma (@Paritolkks) May 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഹസ്കികളെ പോലെയുള്ള നായകളെ വളർത്താനുള്ള ചെലവ് താങ്ങാനാവാതെയും പരിചരിക്കാനാവാതെയും ഉടമകൾ അവയെ ഉപേക്ഷിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിൽ ഏകദേശം 40 ഡിഗ്രി സെൽഷ്യസ് ചൂടിൽ, വിജനമായ ഒരു റോഡിൽ ട്രക്കിൽ നിന്ന് നാൽപ്പതിലധികം സൈബീരിയൻ ഹസ്കികളെ ഭക്ഷണവും വെള്ളവുമില്ലാതെ തള്ളിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതുപോലെ, ഗുരുഗ്രാമിൽ കടുത്ത ചൂടും ഹ്യുമിഡിറ്റിയുമുള്ള കാലാവസ്ഥയിൽ നടക്കാൻ കൊണ്ടുപോയപ്പോൾ അക്രമാസക്തനായ ഒരു ഹസ്കി നായ പ്രദേശവാസിക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.&lt;/p&gt;&lt;p&gt;ഇത്തരം നായകളെ ഇന്ത്യയിൽ വളർത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വെറ്ററിനറി ഡോക്ടർമാരും മൃഗസംരക്ഷണ സംഘടനകളും മുന്നറിയിപ്പ് നൽകുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/man-questioning-keeping-huskies-and-other-arctic-breeds-in-indias-extreme-heat-articleshow-v02xerm"/>
        </item>
        <item>
            <title><![CDATA[ജോലി കിട്ടി, 75000 മുടക്കി ഡെല്‍ഹിയിലെത്തി തൗമസസൗകര്യം വരെയൊരുക്കി, ഓഫീസുമില്ല, ആളുമില്ല!]]></title>
            <link>https://www.asianetnews.com/web-specials-magazine/moved-to-delhi-for-job-no-office-nothing-iim-graduate-shares-experience-articleshow-w2zr6b5</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/moved-to-delhi-for-job-no-office-nothing-iim-graduate-shares-experience-articleshow-w2zr6b5</guid>
            <pubDate>Thu, 21 May 2026 15:16:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഐഐഎം-ൽ നിന്ന് എംബിഎ പൂർത്തിയാക്കിയ സ്വാതി എന്ന യുവതിക്ക് പങ്കുവച്ച അനുഭവമാണ് ഇപ്പോള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; ശ്രദ്ധിക്കപ്പെടുന്നത്. ജോലിയിൽ പ്രവേശിക്കാനായി 75,000 രൂപ മുടക്കി ഡൽഹിയിലെത്തിയപ്പോള്&zwj; ഓഫീസില്ലെന്ന സത്യമറിഞ്ഞ് യുവതി ആകെ തകര്&zwj;ന്നുപോവുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke8s533t3w09tgj1zxs4pe6k,imgname-new-project--100--1767673859194.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബോധ് ഗയയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്&zwnj;മെന്റിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ സ്വാതി എന്ന യുവതിയുടെ ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജോലി കിട്ടിയതിന്റെ പശ്ചാത്തലത്തിൽ ഡെൽഹിയിലെത്തിയപ്പോഴാണ് അവിടെ അങ്ങനെ ഒരു ഓഫീസ് പോലുമില്ലെന്ന് സ്വാതിക്ക് മനസിലായത്. സാമ്പത്തികമായും മാനസികമായും ഇത് തന്നെ തകർത്തുവെന്നും സ്വാതി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;p&gt;'പിഐബി ഇൻഷുറൻസ് ബ്രോക്കേഴ്സ്' എന്ന കമ്പനിയിൽ നിന്നും ഓഫർ ലെറ്ററും ജോലിയിൽ പ്രവേശിക്കേണ്ട തീയതിയും ലഭിച്ചതിനെ തുടർന്നാണ് സ്വാതി ഡൽഹിയിലേക്ക് മാറിയത്. പുതിയ നഗരത്തിൽ താമസ സൗകര്യം കണ്ടെത്തുന്നതിനും യാത്രയ്ക്കുമായി 75,000 രൂപയോളം ഇവർക്ക് ചിലവഴിക്കേണ്ടി വന്നു. മെയ് 4-ന് ജോലിയിൽ പ്രവേശിക്കാനായി കമ്പനി നൽകിയ വിലാസത്തിൽ എത്തിയപ്പോഴാണ് അവിടെ കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് മനസിലാവുന്നത്. രണ്ടു മണിക്കൂറിലധികം ഓഫീസിന് മുന്നിൽ കാത്തുനിന്ന സ്വാതി കമ്പനി പ്രതിനിധികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആ കെട്ടിടത്തിന്റെ ലീസ് കാലാവധി കഴിഞ്ഞതാണെന്ന് വ്യക്തമായത്.&lt;/p&gt;&lt;p&gt;എന്നാൽ, ഇതിനുശേഷവും ജീവനക്കാരുടെ ഐഡി കാർഡ് തയ്യാറാക്കുകയാണെന്നും, താല്ക്കാലികമായി 'വർക്ക് ഫ്രം ഹോം' നൽകാമെന്നും പറഞ്ഞ് കമ്പനി ഇവരെ വിശ്വസിപ്പിച്ചു. ആഴ്ചകളോളം ജോയിനിങ് തീയതി നീട്ടിക്കൊണ്ടുപോയ കമ്പനി ഒടുവിൽ ജൂലൈ മാസം വരെയെങ്കിലും കാത്തിരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡെൽഹിയിലെ താമസച്ചെലവുകൾക്കായി തന്റെ സമ്പാദ്യം മുഴുവൻ തീർന്നതോടെ, യാത്രയ്ക്കായി ചിലവായ തുക തിരികെ നൽകണമെന്ന് സ്വാതി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ കമ്പനിയുടെ സിഇഒ സ്വാതിയുടെ ഫോൺ നമ്പറുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുകയായിരുന്നു എന്ന് പോസ്റ്റിൽ ആരോപിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Just opened the link and saw this. Feel for the poor girl. Never trust these fraud startups. pic.twitter.com/wxMKktajEZ&lt;/p&gt;&lt;p&gt;&mdash; jacks smirking revenge (@S0NNYH4Y3S) May 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സ്വാതിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും, ഇതിന്റെ സ്ക്രീൻഷോട്ടുകൾ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരിയറിന്റെ തുടക്കത്തിൽ ഒരു പുതിയ നഗരത്തിൽ ഒറ്റയ്ക്ക് വന്ന് ഇത്തരമൊരു ചതിക്കൂട്ടിൽ അകപ്പെട്ടത് തന്നെ മാനസികമായി തളർത്തിയെന്ന് സ്വാതി പറയുന്നു. യുവതിയുടെ പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് കമ്പനിക്കെതിരെ ഉയരുന്നത്. സമാനമായ രീതിയിൽ പെരുമാറുന്ന വേറെയും കമ്പനികളുണ്ട് എന്നും പലരും കമന്റിൽ വെളിപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/moved-to-delhi-for-job-no-office-nothing-iim-graduate-shares-experience-articleshow-w2zr6b5"/>
        </item>
        <item>
            <title><![CDATA[31 -കാരി അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി, സംഭവം യുപിയിൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/31-year-old-woman-gives-birth-to-four-children-in-five-days-incident-in-up-articleshow-wzfpymr</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/31-year-old-woman-gives-birth-to-four-children-in-five-days-incident-in-up-articleshow-wzfpymr</guid>
            <pubDate>Tue, 19 May 2026 21:39:03 +0530</pubDate>
            <description><![CDATA[ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീ അഞ്ച് ദിവസത്തെ ഇടവേളയിൽ സാധാരണ പ്രസവത്തിലൂടെ നാല് കുട്ടികൾക്ക് ജന്മം നൽകി. ഉയർന്ന അപകടസാധ്യതയുള്ള ഈ ഗർഭധാരണം ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. അമ്മയും രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്ന നാല് നവജാതശിശുക്കളും ആരോഗ്യത്തോടെയിരിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks0fyp4g9hnqh0eza70r73d3,imgname-four-children-1779206936720.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഉ&lt;/strong&gt;ത്തർപ്രദേശിലെ തീർത്ഥങ്കർ മഹാവീർ യൂണിവേഴ്സിറ്റി ആശുപത്രിയിൽ അഞ്ച് ദിവസത്തിനുള്ളിൽ അപൂർവമായ സാധാരണ പ്രസവങ്ങളിലൂടെ സാംബാൽ ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീ നാല് കുട്ടികൾക്ക് ജന്മം നൽകി. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികൾക്കുമാണ് യുവതി ജന്മം നൽകിയത്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. മുൻകരുതൽ എന്ന നിലയിൽ എല്ലാ നവജാതശിശുക്കളെയും വെന്&zwj;റിലേറ്ററിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു. കുട്ടികളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;നിരീക്ഷിച്ച് പ്രത്യേക സംഘം&lt;/strong&gt;&lt;/h2&gt;&lt;p&gt;സാംബാൽ ജില്ലയിലെ ഒവാരി ഗ്രാമത്തിൽ താമസിക്കുന്ന ആമിന, ഗർഭാവസ്ഥയുടെ ആദ്യഘട്ടം മുതൽ ലോധിപൂർ പ്രദേശത്തെ തീർത്ഥങ്കർ മഹാവീർ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ചികിത്സയിലാണ്. ഗർഭധാരണത്തിന് ശേഷം മൂന്നാം മാസത്തിൽ നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിലാണ് നാല് ഗർഭസ്ഥ ശിശുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഉയർന്ന അപകടസാധ്യതയുള്ളതിനാൽ ഇവർ പ്രത്യേക പരിചരണത്തിലായിരുന്നു. നേരത്തെയുള്ള ജനനം, കുറഞ്ഞ ഭാരം, മാതൃ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കാരണം ക്വാഡ്രപ്ലെറ്റ് ഗർഭധാരണം വളരെ അപൂർവവും വൈദ്യശാസ്ത്രപരമായി സങ്കീർണ്ണവുമാണെന്ന് മെഡിക്കൽ വിദഗ്ധർ വിശദീകരിക്കുന്നു. സങ്കീർണതകൾ കുറയ്ക്കുന്നതിന് ഗർഭപിണ്ഡത്തിന്&zwj;റെ വലുപ്പം കുറയ്ക്കണമെന്ന് ഡോക്ടർമാർ ആദ്യം നിർദ്ദേശിച്ചിരുന്നു, എന്നാൽ കുടുംബം ഗർഭം തുടരാൻ തീരുമാനിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Amina (31) from Sambhal, UP delivered quadruplets (2 boys &amp;amp; 2 girls) over 5 days at TMU Hospital.Amina got married to Muhammad Alim two years ago. pic.twitter.com/KbTrL9dMFX&lt;/p&gt;&lt;p&gt;&mdash; Megh Updates &trade; (@MeghUpdates) May 16, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ആദ്യ കുഞ്ഞിന് അഞ്ച് ദിവസം കഴിഞ്ഞ് മറ്റ് മൂന്ന് പേരും&lt;/strong&gt;&lt;/h3&gt;&lt;p&gt;മെയ് 9 -നാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പിന്നീട് മെയ് 14 -നാണ് മറ്റ് മൂന്ന് കുഞ്ഞുങ്ങൾ കൂടി ജനിച്ചതെന്ന് ആശുപത്രി രേഖകൾ വെളിപ്പെടുത്തുന്നു. സിസേറിയന്&zwj;റെ സഹായമില്ലാതെ തന്നെ യുവതി നാല് കുഞ്ഞുങ്ങളെയും പ്രസവിച്ചു. ആശുപത്രിയിൽ ഒരു സാധാരണ പ്രസവത്തിലൂടെ നാല് കുട്ടികൾ ജനിക്കുന്നത് ഇതാദ്യമായാണെന്ന് മെഡിക്കൽ സംഘത്തെ നയിച്ച ഡോ. ശുഭ്ര അഗർവാൾ മാധ്യമങ്ങളോട് പറ&zwnj;&zwj;ഞ്ഞു. ഗർഭാവസ്ഥയിലുടനീളം അമ്മയുടെ ആരോഗ്യവും ഗർഭപിണ്ഡത്തിന്&zwj;റെ വികാസവും ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫിന്&zwj;റെയും പ്രത്യേക സംഘം തുടർച്ചയായി നിരീക്ഷിച്ചിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. പ്രസവശേഷം, നവജാതശിശുക്കളുടെ ജനനം നേരത്തെ ആയതിനാൽ മുൻകരുതലായി വെൻറിലേറ്ററിലേക്ക് മാറ്റി. നാല് കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/31-year-old-woman-gives-birth-to-four-children-in-five-days-incident-in-up-articleshow-wzfpymr"/>
        </item>
        <item>
            <title><![CDATA[വാടകക്കൊലയാളിയെ കണ്ടെത്തിയത് ഡാർക് വെബ്ബില്‍, ഇൻഫ്ലുവൻസറിനും സംഘത്തിനും പിഴച്ചു, പൊലീസൊരുക്കിയ ട്രാപ്പിൽ വീണു]]></title>
            <link>https://www.asianetnews.com/web-specials-magazine/who-is-influencer-gabriela-gonzalez-arrested-for-plotting-to-murder-boy-band-singer-jack-avery-articleshow-xzpusbn</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/who-is-influencer-gabriela-gonzalez-arrested-for-plotting-to-murder-boy-band-singer-jack-avery-articleshow-xzpusbn</guid>
            <pubDate>Thu, 21 May 2026 11:43:23 +0530</pubDate>
            <description><![CDATA[&lt;p&gt;'വൈ ഡോണ്ട് വി' താരം ജാക് അവേരിയെ വധിക്കാൻ ഡാർക്ക് വെബ് വഴി വാടകക്കൊലയാളിയെ ഏർപ്പെടുത്താൻ ശ്രമിച്ച ഇൻഫ്ലുവൻസർ അറസ്റ്റില്&zwj;. ഗബ്രിയേല ഗോൺസാലസ്, പിതാവ്, മുന്&zwj; കാമുകന്&zwj; എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് കൊലപാതകശ്രമം പൊളിച്ചത് ഇങ്ങനെ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4jhh377ayw0s0kky3044mp,imgname-new-project---2026-05-21t113246.015-1779343869031.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രശസ്ത ബോയ് ബാൻഡ് ഗ്രൂപ്പായ 'വൈ ഡോണ്ട് വി' താരം ജാക് അവേരിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻ കാമുകിയും പിതാവും, മുൻ കാമുകനും അറസ്റ്റിൽ. വടക്കൻ കരോലിന സ്വദേശിയും ഇൻഫ്ലുവൻസറുമായ ഗബ്രിയേല ഗോൺസാലസ് (ഗാബി -24), പിതാവ് ഫ്രാൻസിസ്കോ ഗോൺസാലസ് (59), മുൻ കാമുകൻ കൈ ഫാരൻ കോർഡ്രെ (26) എന്നിവരാണ് കേസിലെ പ്രതികൾ. ജാക് അവേരിയെ വധിക്കാൻ ഇവർ ഡാർക്ക് വെബ് വഴി കൊലയാളിയെ വാടകയ്&zwnj;ക്കെടുക്കാൻ ശ്രമിച്ചതായാണ് കേസ്. ജാക് അവേരിയും ഗാബിയും തമ്മിലുള്ള ബന്ധത്തിൽ 7 വയസ്സുള്ള ഒരു മകളുണ്ട്. മകളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;കെണിയൊരുക്കി പൊലീസ്&lt;/strong&gt;&lt;/p&gt;&lt;p&gt;എന്നാൽ, ഡാർക്ക് വെബിലൂടെ കൊലയാളിയെ തിരഞ്ഞിറങ്ങിയ പ്രതികൾക്ക് പിഴച്ചു. ഇവർ ചെന്നെത്തിയത് ഒരു പൊലീസ് ഏജന്റിന്റെ മുന്നിലായിരുന്നു. വാടകക്കൊലയാളി എന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ട പൊലീസ്, കൊലപാതകം നടത്തുന്നതിനുള്ള തുക, സമയം, കൊലപ്പെടുത്തിയെന്നതിനുള്ള തെളിവ് എന്നിവയെക്കുറിച്ചെല്ലാം കൈ ഫാരൻ കോർഡ്രെയുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ പഴുതടച്ച നീക്കത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.&lt;/p&gt;&lt;p&gt;കൊലപാതകം നടത്തുന്നതിനായി ഫ്രാൻസിസ്കോ ഗോൺസാലസ് രണ്ട് തവണകളായി 14,000 ഡോളർ കോർഡ്രെയ്ക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി. 2020-നും 2021-നും ഇടയിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഫ്ലോറിഡയിൽ നിന്ന് അറസ്റ്റ് ചെയ്ത ഫ്രാൻസിസ്കോ ഗോൺസാലസിനെ പിന്നീട് ലോസ് ആഞ്ചലസിലേക്ക് മാറ്റി. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ആരാണ് ഗബ്രിയേല ഗോൺസാലസ്?&lt;/strong&gt;&lt;/p&gt;&lt;p&gt;ഫാഷൻ, ലൈഫ് സ്റ്റൈൽ രംഗങ്ങളിൽ സജീവമായ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഗാബി ഗോൺസാലസ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇവർക്ക് 4.69 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. പ്രമുഖ സംഗീതജ്ഞൻ ജാക് അവേരിയുമായുള്ള പ്രണയത്തിലൂടെയാണ് ഗാബി കൂടുതൽ ജനശ്രദ്ധ നേടുന്നത്.&lt;/p&gt;&lt;p&gt;2018 ഫെബ്രുവരി മുതൽ 2019 പകുതി വരെയായിരുന്നു ജാക്കും ഗാബിയും ഒന്നിച്ച് ജീവിച്ചിരുന്നത്. 2019 ഏപ്രിലിൽ ഇവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. എന്നാൽ മാസങ്ങൾക്കകം ഇവർ വേർപിരിഞ്ഞു. തുടർന്ന് മകളുടെ കസ്റ്റഡിക്കായി ഇരുവരും തമ്മിൽ കോടതിയിൽ ദീർഘകാലമായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഈ തർക്കങ്ങൾക്കിടയിലാണ് 2021-ന്റെ തുടക്കത്തിൽ ജാക് അവേരിയെ വധിക്കാനുള്ള ഗൂഢാലോചന പ്രതികൾ ആസൂത്രണം ചെയ്തതത്രെ.&lt;/p&gt;&lt;p&gt;നിലവിൽ കുഞ്ഞിന്റെ കസ്റ്റഡി ആർക്കാണെന്നതിൽ വ്യക്തതയില്ലെങ്കിലും, ഗാബി ഗോൺസാലസ് തന്റെ മകളോടൊപ്പമുള്ള ചിത്രങ്ങൾ നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/who-is-influencer-gabriela-gonzalez-arrested-for-plotting-to-murder-boy-band-singer-jack-avery-articleshow-xzpusbn"/>
        </item>
        <item>
            <title><![CDATA[ജപ്പാനിൽ വൈറൽ കുരങ്ങിന്റെ കൂട്ടിൽ ചാടിക്കയറി അമേരിക്കൻ യുവാക്കൾ, അറസ്റ്റ്]]></title>
            <link>https://www.asianetnews.com/web-specials-magazine/americans-arrested-after-broke-into-the-punch-the-monkeys-zoo-enclosure-articleshow-z0u0vyk</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/americans-arrested-after-broke-into-the-punch-the-monkeys-zoo-enclosure-articleshow-z0u0vyk</guid>
            <pubDate>Tue, 19 May 2026 14:41:14 +0530</pubDate>
            <description><![CDATA[&lt;p&gt;ജപ്പാനിലെ ഇച്ചികാവ മൃഗശാലയിൽ, വൈറൽ കുരങ്ങായ 'പഞ്ചി'ന്റെ കൂട്ടിൽ അതിക്രമിച്ചു കയറിയ രണ്ട് അമേരിക്കൻ യുവാക്കൾ അറസ്റ്റിലായി. ഒരാൾ മുഖംമൂടി ധരിച്ച് കൂട്ടിൽ പ്രവേശിക്കുകയും സുഹൃത്ത് അത് വീഡിയോ എടുക്കുകയുമായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krzpvvk87c039ew0r150gz43,imgname-new-project---2026-05-19t141720.464-1779180629608.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നവമാധ്യമങ്ങളിൽ തരംഗമായി മാറിയ 'പഞ്ച്' എന്ന കുട്ടിക്കുരങ്ങന്റെ കൂട്ടിലേക്ക് അതിക്രമിച്ചു കയറിയ രണ്ട് അമേരിക്കൻ യുവാക്കൾ ജപ്പാനിൽ അറസ്റ്റിലായി. ടോക്കിയോയിലെ ചിബയിലെ ഇച്ചികാവ സിറ്റി മൃഗശാലയിലാണ് സംഭവം. 24 കാരനായ റെയ്ഡ് ജഹാനായി ഡേസൺ വേലിക്കെട്ട് ചാടിക്കടന്ന് കൂട്ടിൽ പ്രവേശിക്കുകയായിരുന്നു, സുഹൃത്തായ നീൽ ജബഹ്രി ഡുവാൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇവരെ നിലവിൽ ജാപ്പനീസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;നീല നിറത്തിലുള്ള സ്യൂട്ടും ചിരിക്കുന്ന ഇമോജി മുഖംമൂടിയും ധരിച്ചാണ് ഡേസൺ കൂട്ടിലേക്ക് കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിപ്റ്റോകറൻസിയിലെ 'മീംകോയിൻ' (memecoin) പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്ന ഇമോജിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇയാളുടെ വേഷം. കയ്യിൽ ഒരു പാവയും കരുതിയിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മൃഗശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ പിടികൂടിയതിനാൽ പഞ്ചിനോ മറ്റ് കുരങ്ങുകൾക്കോ അടുത്തേക്ക് പോകാൻ ഇവർക്ക് സാധിച്ചില്ല.&lt;/p&gt;&lt;p&gt;സംഭവത്തിൽ മൃഗശാല അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. മൃഗശാലയുടെ പ്രവർത്തനങ്ങളെ ബലപ്രയോഗത്തിലൂടെ തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ യുവാക്കൾ ഈ കുറ്റം നിഷേധിച്ചു.&lt;/p&gt;&lt;p&gt;'മൃഗശാലയിലെ കുരങ്ങുകളുടെ കൂട്ടിൽ ഇന്നലെയുണ്ടായ അതിക്രമത്തിൽ ഖേദിക്കുന്നു. മൃഗങ്ങൾക്ക് യാതൊരുവിധ പരിക്കുകളോ മറ്റ് അസ്വാഭാവികതകളോ സംഭവിച്ചിട്ടില്ല. ഞങ്ങൾ ഇച്ചികാവ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മൃഗങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായിരിക്കും മുൻഗണന. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും' മൃഗശാല അധികൃതർ എക്സ് (ട്വിറ്റർ) പ്ലാറ്റ്&zwnj;ഫോമിൽ കുറിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;പഞ്ച്&lt;/strong&gt;&lt;/p&gt;&lt;p&gt;അമ്മ കുരങ്ങൻ ഉപേക്ഷിച്ചതിനെ തുടർന്ന് മൃഗശാല അധികൃതർ നൽകിയ ഒറംഗുട്ടാൻ പാവ കെട്ടിപ്പിടിച്ചു കിടക്കുന്ന പഞ്ചിന്റെ ചിത്രങ്ങൾ ഫെബ്രുവരിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മറ്റ് കുരങ്ങുകൾ അവനെ കൂട്ടത്തിൽ കൂട്ടാതിരിക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതോടെയാണ് മൃഗശാല ജീവനക്കാർ അവന് പാവയെ നൽകിയത്.&lt;/p&gt;&lt;p&gt;പഞ്ചിന്റെ കഥ ലോകമെമ്പാടും വൈറലായതോടെ ഈ കുട്ടി മക്കാക്ക് (macaque) കുരങ്ങനെ കാണാൻ വിദേശത്തുനിന്നുൾപ്പെടെ വൻ സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, പഞ്ച് മറ്റ് കുരങ്ങുകളാൽ ആക്രമിക്കപ്പെടുന്നു എന്ന തരത്തിലുള്ള വാർത്തകൾ മൃഗശാല അധികൃതർ നിഷേധിച്ചു. കുരങ്ങുകൾക്കിടയിൽ കർശനമായ ഒരു സാമൂഹിക ശ്രേണി നിലനിൽക്കുന്നുണ്ടെന്നും, കൂട്ടത്തിലെ മുൻനിരക്കാർ മറ്റുള്ളവരെ നിയന്ത്രിക്കാൻ ഇത്തരം പെരുമാറ്റങ്ങൾ കാണിക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/americans-arrested-after-broke-into-the-punch-the-monkeys-zoo-enclosure-articleshow-z0u0vyk"/>
        </item>
    </channel>
</rss>
