<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 15 Feb 2026 19:48:57 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/whats-new-technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ജീവനുള്ള പാറ്റയുടെ പുറത്ത് ഇത്തിരിക്കുഞ്ഞന്‍ എഐ ഉപകരണം; നിരീക്ഷണത്തിനും ചാരപ്രവൃത്തിക്കും ഒരു ജര്‍മന്‍ മോഡല്‍]]></title>
            <link>https://www.asianetnews.com/whats-new-technology/swaram-biotactics-using-cockroaches-with-ai-powered-backpacks-for-surveillance-articleshow-0gggngl</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/swaram-biotactics-using-cockroaches-with-ai-powered-backpacks-for-surveillance-articleshow-0gggngl</guid>
            <pubDate>Mon, 28 Jul 2025 14:47:00 +0530</pubDate>
            <description><![CDATA[&lt;p&gt;നിരീക്ഷണത്തിനും ചാരപ്രവൃത്തിക്കും എഐ ഉപകരണം ഘടിപ്പിച്ച ജീവനുള്ള പാറ്റകള്&zwj;, സാങ്കേതികവിദ്യ വികസിപ്പിച്ച് ജര്&zwj;മന്&zwj; സ്റ്റാര്&zwj;ട്ടപ്പായ SWARAM Biotactics&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jacvh6x1qf61y82n0hw1q4nn,imgname-How-to-get-rid-of-cockroach-1729155865505.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസ്സെൽ:&lt;/strong&gt; നിരീക്ഷണങ്ങള്&zwj;ക്കായി ജീവനുള്ള പാറ്റകളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ജര്&zwj;മന്&zwj; ടെക് സ്റ്റാര്&zwj;ട്ടപ്പായ SWARAM Biotactics. ജര്&zwj;മനിയിലെ കാസ്സെലിലുള്ള ഈ കമ്പനി പാറ്റകളുടെ മുതുകില്&zwj; ഘടിപ്പിക്കുന്ന ഭാരം കുറഞ്ഞ എഐ ഉപകരണം വഴിയാണ് വിവിധ നിരീക്ഷണങ്ങള്&zwj; നടത്താനാവുക എന്ന് തെളിയിച്ചിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണങ്ങള്&zwj;ക്കും ചാരപ്രവൃത്തിക്കും വരെ ഇത്തരത്തില്&zwj; ജീവനുള്ള പാറ്റകളെ ഈ ഉപകരണം ഘടിപ്പിച്ച് ഉപയോഗിക്കാനാകും.&lt;/p&gt;&lt;p&gt;മഡഗാസ്&zwnj;കര്&zwj; ഹിസ്സിംഗ് പാറ്റകളുടെ പുറത്താണ് SWARAM Biotactics ഈ അള്&zwj;ട്രാ-ലൈറ്റ്&zwnj;വെയിറ്റ് ഉപകരണം ഘടിപ്പിച്ച് പരീക്ഷണം നടത്തുന്നത്. ഈ ഉപകരണം എഐ അധിഷ്&zwnj;ഠിതമായുള്ളവയാണ്. ഈ ബാക്&zwnj;പാക്കില്&zwj; തത്സമയ നിരീക്ഷണത്തിനുള്ള ഇത്തിരിക്കുഞ്ഞന്&zwj; ക്യാമറകളുണ്ടാകും. വാതകങ്ങളും റേഡിയേഷനും ചൂടും തിരിച്ചറിയാനുള്ള സെന്&zwj;സറുകളാണ് മറ്റൊരു ഘടകം. പാറ്റയുടെ ചലനം നിയന്ത്രിക്കാന്&zwj; പ്രാണിയുടെ നാഡീവ്യവസ്ഥയിലേക്ക് സിഗ്നലുകള്&zwj; നല്&zwj;കാനുള്ള ന്യൂറല്&zwj; സ്റ്റിമുലേറ്ററുകളാണ് ഈ ഉപകരണത്തിലെ മറ്റൊരു ഫീച്ചര്&zwj;. ഓപ്പറേറ്റര്&zwj;ക്ക് നിയന്ത്രിക്കാനുള്ള വയര്&zwj;ലസ് കമ്മ്യൂണിക്കേഷന്&zwj; സംവിധാനവും പാറ്റകളില്&zwj; ഘടിപ്പിക്കുന്ന ചെറിയ ഉപകരണത്തില്&zwj; ഉള്&zwj;പ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;എന്തുകൊണ്ട് പാറ്റ?&lt;/strong&gt;&lt;/p&gt;&lt;p&gt;പാറ്റകള്&zwj; വളരെ ചെറുതും അതിജീവനശേഷിയുള്ളതും ഇടുങ്ങിയതും സങ്കീർണ്ണവുമായ സ്ഥലങ്ങളില്&zwj;ക്കൂടി അനായാസം സഞ്ചരിക്കാൻ കഴിവുള്ളവയുമാണ്. മൂന്ന് ഗ്രാം വരെ ഭാരം വഹിക്കാനുമാകും. നിലവില്&zwj; നിരീക്ഷണങ്ങള്&zwj;ക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഡ്രോണ്&zwj; സംവിധാനങ്ങള്&zwj;ക്ക് എത്തിപ്പെടാന്&zwj; കഴിയാത്ത സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് ഭിത്തികള്&zwj;, ഗുഹകളോ മുറികളോ ഒക്കെപ്പോലെ മറഞ്ഞിരിക്കുന്ന ഇടങ്ങളിലെല്ലാം പാറ്റയെ നിരീക്ഷണത്തിനായി ഉപയോഗിക്കാനാകും. യുദ്ധമേഖലകളിലും, ദുരന്തമേഖലകളിലും ബന്ദികളെ മോചിപ്പിക്കുന്നതിനുമെല്ലാം ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്ന് രാജ്യാന്തര വാര്&zwj;ത്ത ഏജന്&zwj;സിയായ റോയിട്ടേഴ്&zwnj;സിന്&zwj;റെ റിപ്പോര്&zwj;ട്ടില്&zwj; പറയുന്നു. പ്രതിരോധവിദഗ്&zwnj;ധരുടെ പ്രീതി ഇതിനകം ഈ ഉപകരണം പിടിച്ചുപറ്റിക്കഴിഞ്ഞു.&lt;/p&gt;&lt;p&gt;സൈന്യങ്ങളുടെ നിരീക്ഷണത്തിനുള്ള ഉപയോഗത്തിനാണ് ഈ സാങ്കേതികവിദ്യ SWARAM Biotactics പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും ദുരിതാശ്വാസ പ്രവര്&zwj;ത്തനങ്ങള്&zwj;ക്കും മറ്റും പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. തകര്&zwj;ന്നുകിടക്കുന്ന ഒരു കെട്ടിടത്തിന്&zwj;റെ അവശിഷ്&zwnj;ടങ്ങള്&zwj;ക്കിടയിലൂടെ നുഴഞ്ഞുകയറി പാറ്റകള്&zwj;ക്ക് അതില്&zwj; അകപ്പെട്ടവരെ കുറിച്ച് വിവരം പുറത്തെത്തിക്കാനാകും. ഉടന്&zwj; തന്നെ എഐ അടിസ്ഥാനത്തിലുള്ള ഉപകരണം ഘടിപ്പിച്ച പാറ്റകള്&zwj; വിവിധ മേഖലകളില്&zwj; ഉപയോഗിക്കുന്നത് നമുക്ക് കാണാനായേക്കും. റോബോട്ടിക്സ് മേഖലയില്&zwj; പുതിയൊരു സാധ്യതയുടെ തുടക്കമാണ് ജര്&zwj;മനിയില്&zwj; നിന്നുള്ള ഈ വാര്&zwj;ത്ത കാണിക്കുന്നത്. അടുത്തിടെ 13 മില്യണ്&zwj; യൂറോയുടെ സാമ്പത്തിക സഹായം ഗവേഷണത്തിനായി SWARAM Biotactics-ന് ലഭിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Jomit J</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/swaram-biotactics-using-cockroaches-with-ai-powered-backpacks-for-surveillance-articleshow-0gggngl"/>
        </item>
        <item>
            <title><![CDATA[എപ്സ്റ്റീൻ ഫയലുകൾക്കൊപ്പം ലോകം തെരയുന്നത് ജെ മെയിൽ, എന്താണ് ജെ മെയിൽ?]]></title>
            <link>https://www.asianetnews.com/whats-new-technology/what-is-j-mail-why-it-is-used-widely-after-epstein-files-release-articleshow-2bs0t3x</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/what-is-j-mail-why-it-is-used-widely-after-epstein-files-release-articleshow-2bs0t3x</guid>
            <pubDate>Sun, 15 Feb 2026 19:48:52 +0530</pubDate>
            <description><![CDATA[&lt;p&gt;എന്താണ് ജെ മെയിൽ? എപ്&zwnj;സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ തരംഗമാകുന്ന ജി മെയിലിന് സമാനമായ ടൂളിനെക്കുറിച്ച് കൂടുതൽ അറിയാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khgted3j31zg8ssk29kb3121,imgname-j-mail-1771164873842.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലിഫോർണിയ:ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്&zwnj;സ്&zwnj;റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വന്നതിന് പിന്നാലെ മുഖം മറയ്ക്കാൻ നെട്ടോടമോടുകയാണ് പല ലോക നേതാക്കളും വ്യവസായ പ്രമുഖരും അതിസമ്പന്നരും. എന്നാൽ എപ്സ്റ്റീൻ ഫയലിനൊപ്പം തരംഗമായ മറ്റൊരു സാങ്കേതിക ടൂൾ ആണ് ജെ മെയിൽ. ജിമെയിൽ, യാഹു, സോഹോ പോലെ മെയിലുകൾ അയയ്ക്കാൻ ഉള്ള ടൂളുകൾ പരിചിതമാണെങ്കിലും ജെ മെയിൽ പലർക്കും അപരിചിതം ആയിരിക്കും. എന്താണ് ജെ മെയിൽ? എപ്&zwnj;സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ തരംഗമാകുന്ന ജി മെയിലിന് സമാനമായ ടൂളിനെക്കുറിച്ച് കൂടുതൽ അറിയാം. ജെഫ്രി എപ്&zwnj;സ്റ്റീനുമായി ബന്ധപ്പെട്ട് പരസ്യപ്പെടുത്തിയ ഇമെയിൽ ശേഖരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാൻ സഹായിക്കുന്ന പുതിയ വെബ് ടൂൾ ആണ് ജെ മെയിൽ. നേരത്തെ ചിതറിക്കിടന്നിരുന്ന പിഡിഎഫ് ഫയലുകൾ, സ്കാൻ ചെയ്ത രേഖകൾ എന്നിവയ്ക്ക് പകരം പതിനായിരക്കണക്കിന് ഇമെയിലുകളെ ജിമെയിലിന് സമാനമായ രീതിയിൽ ഈ പ്ലാറ്റ്&zwnj;ഫോം ക്രമീകരിച്ചിരിക്കുകയാണ് ജെ മെയിലിൽ ചെയ്തിട്ടുള്ളത്.&lt;/p&gt;&lt;p&gt;പ്രമുഖ ഇൻറർനെറ്റ് ആർട്ടിസ്റ്റ് റൈലി വാൽസും കിനോ എന്ന എഐ വീഡിയോ എഡിറ്റിംഗ് സ്ഥാപനത്തിന്റെ സിഇഒയും സോഫ്റ്റ്&zwnj;വെയർ എൻജിനീയറുമായ ലൂക്ക് ഇഗലും ചേർന്നാണ് ജെ മെയിൽ വികസിപ്പിച്ചത്. ഈ പ്ലാറ്റ്&zwnj;ഫോം പുതിയ വിവരങ്ങളൊന്നും പുറത്തുവിടുന്നില്ലെന്നും, മറിച്ച് നിയമപരമായ മാർഗങ്ങളിലൂടെ നേരത്തെ ലഭ്യമായ ഇമെയിലുകളെ ഒരു ഇൻബോക്സ് രൂപത്തിൽ പുനക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിന്റെ സൃഷ്ടാക്കൾ വ്യക്തമാക്കുന്നത്.എപ്സ്റ്റീൻ ഫയലുകൾ പുറത്ത് വന്ന സമയത്ത് പല ഫയലുകളും വ്യക്തമല്ലാത്ത രീതിയിൽ സ്കാൻ ചെയ്തവയായതിനാൽ അവ വായിക്കാനും പരിശോധിക്കാനും പ്രയാസമായിരുന്നു. ഈ വെല്ലുവിളി പരിഹരിക്കാനാണ് ജെമെയിൽ രൂപീകരിച്ചതെന്നും ലൂക്ക് ഇഗൽ പറയുന്നത്.സാധാരണ ഇമെയിൽ സേവനങ്ങളിലേതുപോലെ ഇൻബോക്സ് , സെന്റ് ഫോൾഡറുകൾ, കീവേഡ് സെർച്ച് എന്നിവ ജെ മെയിലിലുണ്ട്. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ, എഐ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് വ്യക്തമല്ലാത്ത സ്കാനുകളെ വായിക്കാൻ കഴിയുന്ന ടെക്സ്റ്റ് രൂപത്തിലേക്ക് ജെമെയിൽ മാറ്റുന്നു. അതിനാൽ പുറത്ത് വന്ന രേഖകൾ വിശദമായി വായിക്കാൻ ജെ മെയിൽ ഉപയോഗിക്കുന്നവർക്ക് സാധിക്കും.&lt;/p&gt;&lt;p&gt;ഫയലുകളിൽ ഉൾപ്പെട്ടവരെ സുഗമമായി കണ്ടെത്താൻ ഇമെയിലുകളിൽ പേരുകളോ കീവേഡുകളോ തിരയാം. ഇമെയിൽ സംഭാഷണങ്ങൾ വർഷങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട സന്ദേശങ്ങൾ കണ്ടെത്താം. പ്രധാനപ്പെട്ട ഇമെയിലുകൾ 'സ്റ്റാർ'മാർക്ക് ചെയ്ത് വയ്ക്കാം. പുതിയ ഡാറ്റകളൊന്നും പ്രസിദ്ധീകരിക്കുന്നില്ലെന്നും, പൊതുരേഖകളെ ഉപയോക്തൃ സൗഹൃദമായ രീതിയിൽ അടുക്കി വെക്കുക മാത്രമാണ് ജെമെയിൽ ചെയ്യുന്നതെന്നും നിർമ്മാതാക്കൾ ആവർത്തിച്ച് പറയുന്നത്. വലിയ രീതിയിൽ എപ്സ്റ്റീൻ ഫയലുകളിലെ വിവരം സാധാരണക്കാരിലേക്ക് എത്തിക്കാൻ വലിയ പങ്കാണ് ജെ മെയിൽ വഹിക്കുന്നത്. എപ്സ്റ്റീനുമായുള്ള ബന്ധം ആരെയും കുറ്റവാളിയാക്കുന്നില്ലെന്ന് എടുത്തുപറയുമ്പോഴും സമ്പത്തും പ്രശസ്തിയും അധികാരവും സ്വാധീനവും കൂടി ഒരു കൂട്ടം പെൺകുട്ടികളെ എങ്ങനെ ഇരകളാക്കി ഉപയോഗിച്ചുവെന്നത് ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും വിചാരണയുണ്ടാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ഇരകൾക്ക് എങ്ങനെ നീതി കിട്ടുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇപ്പോൾ പുറത്തുവിട്ട ഫയലുകളിൽ പലതിലും ഇരകളാരെന്ന് വ്യക്തമാവുന്നത് ഇരകളെ സാരമായി ബാധിച്ചിട്ടുമുണ്ട്. സാങ്കേതിക തകരാർ എന്ന് യുഎസ് നീതിന്യായ വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും നൂറോളം പേരുടെ ജീവിതം തന്നെ താറുമാറായി എന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/what-is-j-mail-why-it-is-used-widely-after-epstein-files-release-articleshow-2bs0t3x"/>
        </item>
        <item>
            <title><![CDATA[ഒരിടവും സുരക്ഷിതമല്ല, നിരവധി പേർക്ക് വീണ്ടും പണി പോയി, പിരിച്ചുവിട്ടത് ഗൂഗിൾ, പിന്നാലെ വരുന്നു മൈക്രോസോഫ്റ്റും]]></title>
            <link>https://www.asianetnews.com/international-news/google-lays-off-hundreds-of-employees-in-android-pixel-and-chrome-teams-sukdj9</link>
            <guid isPermaLink="true">https://www.asianetnews.com/international-news/google-lays-off-hundreds-of-employees-in-android-pixel-and-chrome-teams-sukdj9</guid>
            <pubDate>Fri, 11 Apr 2025 22:51:09 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ വര്&zwj;ഷം പ്ലാറ്റ്ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ ചരുക്കി ഫലപ്രദമായി പ്രവര്&zwj;ത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dtrqek95n6cq4kx7vqem8fqe,imgname-bgggh-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ. ഡിവൈസ് യൂണിറ്റായ ആൻഡ്രോയിഡ് സോഫ്റ്റ്&zwnj;വെയർ, പിക്സൽ ഫോണുകൾ, ക്രോം ബ്രൗസർ എന്നിവയിൽ ജോലി ചെയ്യുന്നവരെയാണ് പുറത്താക്കിയതെന്നാണ് റിപ്പോര്&zwj;ട്ട്. ജനുവരിയിൽ ഈ യൂണിറ്റിലെ ജോലിക്കാർക്ക് വോളണ്ടറി എക്സിറ്റ് ഓഫർ നൽകിയതിന് ശേഷമാണ് ലേ ഓഫ് നടത്തുന്നതെന്നാണ് ദി ഇൻഫർമേഷന്റെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വര്&zwj;ഷം പ്ലാറ്റ്ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ ചരുക്കി ഫലപ്രദമായി പ്രവര്&zwj;ത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;ഇതിനായി ജനുവരിയിൽ വോളന്ററി എക്സിറ്റ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ ചില ലേ ഓഫുകൾ കൂടി ഞങ്ങൾ നടത്തി- എന്ന് ഗൂഗിൾ സ്പോക്ക്പേഴ്സൺ പറഞ്ഞതായും റിപ്പോര്&zwj;ട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷനിലും &amp;nbsp;ലേ ഓഫുകൾ നടന്നിരുന്നു. എന്നാൽ &amp;nbsp; ചില ടീമുകളെ മാത്രമായിരുന്നു ഇത് ബാധിച്ചത്. &amp;nbsp;2023 ജനുവരിയിൽ ഗൂഗിൾ 12,000 തൊഴിൽ ഒഴിവാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നതായും റിപ്പോര്&zwj;ട്ടുകൾ ഉണ്ട്. &amp;nbsp;ഇത് ആഗോള തൊഴിലാളികളുടെ 6 ശതമാനമാണെന്നാണ് കണക്ക്.&amp;nbsp;&lt;/p&gt; &lt;p&gt;അതേസമയം, ഗൂഗിളിന്റെ എതിരാളിയായ മൈക്രോസോഫ്റ്റ് മറ്റൊരു ലേ ഓഫ് &amp;nbsp;പരിഗണിക്കുന്നുണ്ടെങ്കിലും, ഇത്തവണ മിഡിൽ മാനേജർമാരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് &amp;nbsp;ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് &amp;nbsp;പറയുന്നു. പ്രോജക്ടുകളിൽ കോഡർമാരുടെയും നോൺ-കോഡർമാരുടെയും അനുപാതം വർദ്ധിപ്പിക്കലാണ് ലക്ഷ്യമെന്നാണ് റിപ്പോര്&zwj;ട്ട്.&amp;nbsp;&lt;/p&gt; &lt;p&gt;മൈക്രോസോഫ്റ്റിന്റെ ലേ ഓഫ് മേയിൽ തന്നെ വരുമെന്നും, എത്രപേര്&zwj;ക്ക് ജോലി നഷ്ടമാകുമെന്ന് വ്യക്തമല്ലെങ്കിലും, ടീമിന്റെ ഒരു വലിയ ഭാഗം ആയിരിക്കും ഇതെന്നും റിപ്പോര്&zwj;ട്ട് വ്യക്തമാക്കുന്നുണ്ട്. ഗവൺമെന്റ് സോഫ്റ്റ്&zwnj;വെയർ മാർക്കറ്റിൽ മൈക്രോസോഫ്റ്റിന് ഉള്ള സ്വാധീനം തകർക്കാനായി യു.എസ്. ഫെഡറൽ ഏജൻസികൾക്ക് ഗൂഗിൾ തന്റെ ബിസിനസ് ആപ്പ് പാക്കേജ് വൻതോതിൽ ഡിസ്കൗണ്ട് നൽകി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് ടെക് ജയന്റുകളിലും വലിയ ലേ ഓഫുകൾ വരുന്നതെന്നതും ശ്രദ്ധേയമാണ്.&lt;/p&gt; &lt;p&gt;അന്യായമായ കാരണങ്ങള്&zwj;, 600 പേരെ പിരിച്ചുവിട്ട് സൊമാറ്റോ; പാരയായത് എഐയോ?&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/google-lays-off-hundreds-of-employees-in-android-pixel-and-chrome-teams-sukdj9"/>
        </item>
        <item>
            <title><![CDATA[കുട്ടികൾ കാണില്ല, നാ​ലക്ക പി​ൻ ന​ൽ​കികൊണ്ട് ഉ​ത്പ​ന്ന​ങ്ങ​ൾ മ​റ​ച്ചുവയ്ക്കാം; പാ​രന്‍റല്‍ ക​ൺ​ട്രോ​ൾ ഫീ​ച്ച​റുമായി ബ്ലിങ്കിറ്റ്]]></title>
            <link>https://www.asianetnews.com/whats-new-technology/hide-products-by-entering-a-four-digit-pin-blinkit-parental-control-feature-articleshow-4no4wh4</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/hide-products-by-entering-a-four-digit-pin-blinkit-parental-control-feature-articleshow-4no4wh4</guid>
            <pubDate>Tue, 19 Aug 2025 20:06:50 +0530</pubDate>
            <description><![CDATA[&lt;p&gt;ബി​ങ്കി​റ്റ് ആ​പ്പി​ൽ പു​തി​യ പാ​രന്&zwj;റല്&zwj; ക​ൺ​ട്രോ​ൾ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ കാ​ണു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഈ ഫീച്ചർ സഹായിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k31c5erzeksd5xgt21rjsezh,imgname-blinkit-1755614198559.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: പ്ര​മു​ഖ ക്വി​ക്ക്-​കൊ​മേ​ഴ്&zwnj;​സ് പ്ലാ​റ്റ്&zwnj;​ഫോ​മാ​യ ബി​ങ്കി​റ്റ് ത​ങ്ങ​ളു​ടെ ആ​പ്പി​ൽ പു​തി​യ പാ​രന്&zwj;റല്&zwj; ക​ൺ​ട്രോ​ൾ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് പ്രാ​യം കു​റ​ഞ്ഞ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ ബ്രൗ​സിം​ഗ് അ​നു​ഭ​വം ന​ൽ​കു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ കാ​ണു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.&lt;/p&gt;&lt;p&gt;പു​തി​യ ഫീ​ച്ച​ർ പ്ര​കാ​രം, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​രു നാ​ലക്ക പി​ൻ ന​ൽ​കികൊണ്ട് ചില ഉ​ത്പ​ന്ന​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ ക​ഴി​യും. പ്രൊ​ഫൈ​ൽ സെ​റ്റിം​ഗ്സി​ൽ പോ​യി ഈ ​ക​ൺ​ട്രോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാം. പി​ൻ മ​റ​ന്നു​പോ​യാ​ൽ തി​രി​കെ ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു റി​ക്ക​വ​റി ഫോ​ൺ ന​മ്പ​റും ചേ​ർ​ക്കാ​വു​ന്ന​താ​ണ്.&lt;/p&gt;&lt;p&gt;പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​ടും​ബ​ത്തി​ലെ പ്രാ​യം കു​റ​ഞ്ഞ അം​ഗ​ങ്ങ​ൾ​ക്ക് പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ കാ​ണാ​തെ ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കുമെന്ന് ബി​ങ്കി​റ്റ് സിഇഒ അൽബിന്ദർ ദിൻഡ്&zwnj;സ പറഞ്ഞു. ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും കു​ടും​ബ​സൗ​ഹൃ​ദ​വു​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. മു​ഴു​വ​ൻ കു​ടും​ബ​ത്തി​നും ആ​പ്പ് കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​വെ​യ്ക്കാനും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യര്&zwj;ത്ഥിച്ചു.&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/hide-products-by-entering-a-four-digit-pin-blinkit-parental-control-feature-articleshow-4no4wh4"/>
        </item>
        <item>
            <title><![CDATA[പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്]]></title>
            <link>https://www.asianetnews.com/whats-new-technology/microsoft-launch-ai-powered-tool-for-maharashtra-police-investigation-new-level-articleshow-7lws14v</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/microsoft-launch-ai-powered-tool-for-maharashtra-police-investigation-new-level-articleshow-7lws14v</guid>
            <pubDate>Wed, 17 Dec 2025 11:59:07 +0530</pubDate>
            <description><![CDATA[&lt;p&gt;ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും നോട്ടീസ് അയയ്ക്കൽ, തെളിവുകൾ വിശകലനം ചെയ്യൽ, കേസ് ഫയലുകൾ തയ്യാറാക്കൽ എന്നിവയെല്ലാം മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hjz3nkcrw2788mm6k48jfv54,imgname-mumbai-police-1703998573976.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ വമ്പൻ ചുവടുവയ്പുമായി മഹാരാഷ്ട്ര പൊലീസ്.മഹാരാഷ്ട്രയിലെ 1100 പൊലീസ് സ്റ്റേഷനുകൾക്കുമായി ഒരു കട്ടിംഗ് എഐ-പവർ പ്ലാറ്റ്&zwnj;ഫോമായ മഹാക്രൈംഒഎസ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലല്ല. മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്&zwnj;മെന്റ് സെന്റർ (ഐഡിസി) മഹാരാഷ്ട്ര സർക്കാരുമായും അതിന്റെ പ്രത്യേക എഐ പൊലീസിംഗ് സംരംഭമായ മാർവലുമായും (മഹാരാഷ്ട്ര റിസർച്ച് ആൻഡ് വിജിലൻസ് ഫോർ എൻഹാൻസ്ഡ് ലോ എൻഫോഴ്&zwnj;സ്&zwnj;മെന്റ്) സംയുക്തമായിട്ടാണ് മഹാക്രൈം ഒഎസ് എഐ എന്നറിയപ്പെടുന്ന ഈ പ്ലാറ്റ്&zwnj;ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. നാഗ്&zwj;പൂരിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം ഈ സംവിധാനം ഇപ്പോൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ പൊലീസ് അന്വേഷണങ്ങളെ ഗണ്യമായി വേഗത്തിലാക്കും.&lt;/p&gt;&lt;h2&gt;എന്താണ് മഹാക്രൈം ഒഎസ്?&lt;/h2&gt;&lt;p&gt;മഹാരാഷ്ട്ര സർക്കാരിന്റെ മാർവൽ സംരംഭവും മൈക്രോസോഫ്റ്റും സംയുക്തമായി വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക അന്വേഷണ പ്ലാറ്റ്&zwnj;ഫോമാണ് മഹാക്രൈംഒഎസ് എഐ. പൊലീസ് ഉദ്യോഗസ്ഥർക്ക് സഹപൈലറ്റായി ഇത് പ്രവർത്തിക്കുന്നു. മൈക്രോസോഫ്റ്റ് അസൂർ ഓപ്പൺഎഐ സർവീസസിൽ പ്രവർത്തിക്കുന്ന ഈ സിസ്റ്റം ഇന്ത്യൻ പൊലീസിംഗിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്&zwnj;തിരിക്കുന്നു.&lt;/p&gt;&lt;h2&gt;പൊലീസിന് എങ്ങനെ സഹായം ലഭിക്കും?&lt;/h2&gt;&lt;p&gt;വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റുകൾ തുടങ്ങിയ കേസുകൾ പരിഹരിക്കാൻ പൊലീസിനെ ഈ എഐ സിസ്റ്റം സഹായിക്കും. വ്യത്യസ്&zwj;ത ഭാഷകളിലുള്ള ഡാറ്റ മനസിലാക്കാനും പ്രോസസ് ചെയ്യാനും ബഹുഭാഷാ പിന്തുണയുള്ള ഈ സിസ്റ്റത്തിന് കഴിയും. അതുവഴി ഭാഷാ തടസങ്ങൾ ഇല്ലാതാക്കാം. ഒരു കേസ് രജിസ്റ്റർ ചെയ്യുമ്പോൾ, പ്രസക്തമായ ഇന്ത്യൻ നിയമങ്ങളെയും വിഭാഗങ്ങളെയും കുറിച്ച് സിസ്റ്റം തൽക്ഷണം പൊലീസിനെ അറിയിക്കും. ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും നോട്ടീസ് അയയ്ക്കൽ, തെളിവുകൾ വിശകലനം ചെയ്യൽ, കേസ് ഫയലുകൾ തയ്യാറാക്കൽ എന്നിവയെല്ലാം മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കും. അതായത് മുമ്പ് മണിക്കൂറുകൾ എടുത്തിരുന്ന ജോലികൾ ഇപ്പോൾ ഓട്ടോമേറ്റഡ് വർക്ക്ഫ്ലോ വളരെ വേഗത്തിൽ ചെയ്തു തീർക്കും.&lt;/p&gt;&lt;h2&gt;എന്തുകൊണ്ടാണ് ഇത് ആവശ്യമായി വരുന്നത്?&lt;/h2&gt;&lt;p&gt;2024-ൽ ഇന്ത്യയിൽ 3.6 ദശലക്ഷത്തിലധികം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിതി വിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. നിക്ഷേപ തട്ടിപ്പുകളാണ് ഏറ്റവും സാധാരണമായത്. ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. അതുകൊണ്ടുതന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്&zwnj;നാവിസ് മഹാക്രൈംഒഎസ് പ്രഖ്യാപനത്തെ സംസ്ഥാനത്തിന് ഒരു നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരായാണ് നിലവിൽ ഈ സംരംഭം ആരംഭിച്ചതെങ്കിലും ഭാവിയിൽ ഇത് മറ്റ് ഭരണ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്ന് ദേവേന്ദ്ര ഫഡ്&zwnj;നാവിസ് വിശദമാക്കി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/microsoft-launch-ai-powered-tool-for-maharashtra-police-investigation-new-level-articleshow-7lws14v"/>
        </item>
        <item>
            <title><![CDATA[വെല്ലുവിളിച്ചെത്തിയ ഡീപ് സീക്കിനെ നേരിടുക തന്നെ ലക്ഷ്യം; പുതിയ എഐ മോഡലുകൾ പുറത്തിറക്കി മെറ്റ]]></title>
            <link>https://www.asianetnews.com/whats-new-technology/meta-launches-new-ai-models-to-counter-deepseek-sub3wi</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/meta-launches-new-ai-models-to-counter-deepseek-sub3wi</guid>
            <pubDate>Sun, 06 Apr 2025 22:47:54 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ, ലാമ 4 എഐ മോഡലുകൾ പുറത്തിറക്കി. ലാമ സ്&zwnj;കൗട്ട്, ലാമ 4 മാവെറിക്, ലാമ 4 ബെഹമോത്ത് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് സീരീസിലുള്ളത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jnnetyaqgh555g1p3zx92fe3,imgname-meta-ai-logo.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്തെ ഏറ്റവും വലിയ സോഷ്യല്&zwj; മീഡിയ കമ്പനിയാണ് മെറ്റ. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്&zwj;സ്റ്റഗ്രാം, ത്രഡ്&zwnj;സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി. ലാമ സ്&zwnj;കൗട്ട്, ലാമ 4 മാവെറിക്, ലാമ 4 ബെഹമോത്ത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകള്&zwj; അടങ്ങിയതാണ് ലാമ 4 സീരീസ്.&amp;nbsp;&lt;/p&gt; &lt;p&gt;ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്റെ എഐ മോഡലുകളെ നേരിടാന്&zwj; വേണ്ടിയാണ് മെറ്റ ഈ പുതിയ എഐ സീരീസ് അവതരിപ്പിച്ചതെന്നാണ് റിപ്പോര്&zwj;ട്ടുകൾ. ആര്&zwj;1, വി3 എന്നിങ്ങനെ വളരെ കുറഞ്ഞ മുതല്&zwj;മുടക്കിലുള്ള എഐ മോഡലുകള്&zwj; ഡീപ്സീക്ക് അവതരിപ്പിച്ചിരുന്നു. എഐ മോഡലുകള്&zwj; വികസിപ്പിക്കുന്നതില്&zwj; വന്&zwj; നിക്ഷേപം നടത്തിയ &amp;nbsp;ഓപ്പണ്&zwj; എഐ, മെറ്റ, ഗൂഗിള്&zwj; എന്നിവര്&zwj;ക്കെല്ലാം വൻ തിരിച്ചടിയായിരുന്നു ഡീപ് സീക്കിന്&zwj;റെ വരവ്.&lt;/p&gt; &lt;p&gt;മെറ്റയുടെ നിലവിലുണ്ടായിരുന്ന എഐ മോഡലുകളെ അപേക്ഷിച്ച് വലിയ മുന്നേറ്റം നടത്താൻ ഡീപ്സീക്കിന്റെ മോഡലുകള്&zwj;ക്ക് കഴിഞ്ഞിരുന്നു. ഇതോടെ കൂടുതല്&zwj; ശക്തമായ എഐ മോഡലുകള്&zwj; അവതരിപ്പിക്കാന്&zwj; മെറ്റ വലിയ പ്രാധാന്യത്തോടെ പ്രവര്&zwj;ത്തിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോര്&zwj;ട്ടുകൾ. ലാമ 4 സീരീസില്&zwj; സ്&zwnj;കൗട്ടും മാവെറിക്കും മാത്രമാണ് മെറ്റ ഇതുവരെ പുറത്തിറക്കിയത്.&amp;nbsp;&lt;/p&gt; &lt;p&gt;ഹഗ്ഗിങ് ഫേസ് പോലുള്ള മെറ്റയുടെ പങ്കാളി പ്ലാറ്റ്ഫോമുകളിലും ഇവ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്&zwj;, ലാമ 4 ബെഹമോത്ത് മോഡല്&zwj; ഇപ്പോഴും നിര്&zwj;മാണ ഘട്ടത്തിലാണ്. 40 രാജ്യങ്ങളില്&zwj; ലഭ്യമായ വാട്&zwnj;സാപ്പ്, ഇന്&zwj;സ്റ്റാഗ്രാം, മെസഞ്ചര്&zwj; എന്നിവയുള്&zwj;പ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളില്&zwj; ലാമ 4 ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.&lt;/p&gt; &lt;p&gt;ഒന്നരമാസം, കെഎസ്ആർടിസിക്ക് ശല്യമായി മാറിയ 66,410 കിലോ മാലിന്യം നീക്കം ചെയ്തു, സിമന്&zwj;റ് ഫാക്ടറികളിൽ എത്തിക്കും&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/meta-launches-new-ai-models-to-counter-deepseek-sub3wi"/>
        </item>
        <item>
            <title><![CDATA['ദൈനംദിന ജോലികളിൽ എഐ ഉപയോഗിക്കണം, ഇല്ലെങ്കിൽ എതിരാളികൾ മുന്നേറും', ജീവനക്കാർക്കെല്ലാം ടെക് ഭീമൻ ഗൂഗിളിന്‍റെ മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/whats-new-technology/google-urges-staff-to-embrace-ai-in-daily-work-to-stay-competitive-articleshow-by6cmla</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/google-urges-staff-to-embrace-ai-in-daily-work-to-stay-competitive-articleshow-by6cmla</guid>
            <pubDate>Mon, 25 Aug 2025 00:04:59 +0530</pubDate>
            <description><![CDATA[&lt;p&gt;ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ നിരന്തരം എ ഐ ഉപയോഗിക്കാൻ കമ്പനി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k1fy3hm2b2a3gmh66rhzszsr,imgname-artificial-intelligence-1753955288706.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദൈനംദിന ജോലികളിൽ എ ഐ ഉപയോഗിക്കാൻ തങ്ങളുടെ ജീവനക്കാരോട് ആവശ്യപ്പെട്ട് ടെക് ഭീമനായ ഗൂഗിൾ. അല്ലെങ്കിൽ കടുത്തമത്സരത്തിൽ, കമ്പനി എതിരാളികളേക്കാൾ പിന്നോക്കം പോകുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ നിരന്തരം എ ഐ ഉപയോഗിക്കാൻ കമ്പനി ആവശ്യപ്പെട്ടതായി ബിസിനസ് ഇൻസൈഡറിനെ ഉദ്ദരിച്ച് ഇന്ത്യാ ടു ഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ഓൾ-ഹാൻഡ്&zwj;സ് മീറ്റിംഗിൽ എതിരാളികൾ എ ഐയുമായി മുന്നോട്ട് പോകുകയാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ഗൂഗിൾ പിന്നോട്ട് പോകേണ്ടിവരുമെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചൈ വ്യക്തമാക്കിയിരുന്നു. എ ഐ വഴി കാര്യക്ഷമത വർദ്ധിപ്പിക്കുന്നവർ മാത്രമേ മത്സരക്ഷമത നിലനിർത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കമ്പനി എ ഐ ഡിവൈസുകൾ പുറത്തിറക്കിയതിനുശേഷം എഞ്ചിനീയർമാരുടെ ആഴ്ചതോറുമുള്ള ഉൽപ്പാദനക്ഷമത സമയം ഇതിനകം 10 ശതമാനം വർദ്ധിച്ചതായി കാണിക്കുന്ന ഡാറ്റകളും സുന്ദർ പിച്ചൈ മീറ്റിംഗിൽ എടുത്തുകാണിച്ചിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം ആർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസിന്&zwj;റെ ഉപയോഗം സംബന്ധിച്ച് മറ്റ് ടെക് സ്ഥാപനങ്ങളും സമാനമായ സന്ദേശങ്ങൾ ജീവനക്കാർക്ക് നൽകിത്തുടങ്ങിയിട്ടുണ്ട്. എ ഐ ഉപയോഗിക്കുന്നത് ഇനി ഓപ്ഷണൽ അല്ല എന്ന് ജൂണിൽ മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാരോട് പറഞ്ഞിരുന്നു. എ ഐയുടെ പ്രധാന്യത്തെക്കുറിച്ച് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസി ജീവനക്കാർക്ക് കത്തെഴുതി. എ ഐ ഏജന്റുമാർ കൂടുതൽ ജോലികൾ കൈകാര്യം ചെയ്യുന്നതിനാൽ കോർപ്പറേറ്റ് ജീവനക്കാരുടെ എണ്ണം കുറയുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;മെറ്റയുടെ ചീഫ് ടെക്&zwnj;നോളജി ഓഫീസറും ഇതേ കാര്യം തന്നെയാണ് ആവർത്തിച്ചത്. എ ഐ ടൂളുകൾ നിങ്ങളെ മാറ്റിസ്ഥാപിക്കുന്നത് ഒഴിവാക്കാൻ കഴിയുന്നത്ര നന്നായി ജോലി ചെയ്യാൻ അദ്ദേഹം അടുത്തിടെ ജീവനക്കാരോട് പറഞ്ഞു. അതേസമയം ഡെവലപ്പർമാരോട് എ ഐ സ്വീകരിക്കാനോ അല്ലെങ്കിൽ കരിയർ ഉപേക്ഷിക്കാനോ ആണ് ഗിറ്റ്&zwj;ഹബ്ബിന്&zwj;റെ സി ഇ ഒ തോമസ് ഡോംകെയുടെ മുന്നറിയിപ്പ്. അടുത്ത രണ്ടോ അഞ്ചോ വർഷത്തിനുള്ളിൽ എല്ലാ കോഡുകളുടെയും 90 ശതമാനവും എ ഐ എഴുതുമെന്നാണ് ഡോംകെ വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;ഗൂഗിളിൽ ഇൻ-ഹൗസ് എ ഐ ടൂളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്&zwnj;വെയർ എഞ്ചിനീയറിംഗിൽ എ ഐ ഉൾപ്പെടുത്താൻ കമ്പനി കഠിനമായി പരിശ്രമിക്കുകയാണെന്ന് ഗൂഗിളിന്റെ മുൻനിര ഉൽപ്പന്നങ്ങൾക്ക് അടിത്തറയിടുന്ന ടീമുകളെ നയിക്കുന്ന ബ്രയാൻ സലുസോ പറഞ്ഞു. 'AI Savvy Google' എന്ന ആന്തരിക സംരംഭവും Cider എന്ന കോഡിംഗ് അസിസ്റ്റന്റും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ടൂളുകൾ കോഴ്&zwnj;സുകൾ, ടൂൾകിറ്റുകൾ, പരിശീലന സെഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഗൂഗിളിന്റെ ആന്തരിക എ ഐ ടൂളുകൾ ഇനിയും മെച്ചപ്പെടുമെന്നും താമസിയാതെ മിക്ക സോഫ്റ്റ്&zwnj;വെയർ എഞ്ചിനീയറിംഗ് ജോലികളുടെയും അവിഭാജ്യ ഘടകമായി അവ മാറുമെന്നും സലുസ്സോ ജീവനക്കാരോട് പറഞ്ഞു. അതേസമയം തങ്ങളുടെ എ ഐ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിൾ തന്ത്രപരമായ നിയമനങ്ങൾ നടത്തുന്നുണ്ട്. ഈ മാസം ആദ്യം സ്റ്റാർട്ടപ്പായ വിൻഡ്&zwnj;സർഫിനെ ഗൂഗിൾ ഏറ്റെടുത്തു. 2.4 ബില്യൺ ഡോളറിന്റെ കരാറിൽ ആണ് ഈ ഏറ്റെടുക്കൽ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/google-urges-staff-to-embrace-ai-in-daily-work-to-stay-competitive-articleshow-by6cmla"/>
        </item>
        <item>
            <title><![CDATA[ഇനി മനുഷ്യരെപ്പോലെ റോബോട്ടുകളും ഗർഭിണികളാകും, കുഞ്ഞുങ്ങൾക്ക് ജന്മം നൽകും! അമ്പരപ്പിച്ച് ചൈന- റിപ്പോര്‍ട്ട്]]></title>
            <link>https://www.asianetnews.com/whats-new-technology/chinese-scientists-developing-a-robot-that-could-give-birth-to-human-baby-report-articleshow-d3c52r1</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/chinese-scientists-developing-a-robot-that-could-give-birth-to-human-baby-report-articleshow-d3c52r1</guid>
            <pubDate>Sun, 17 Aug 2025 13:18:48 +0530</pubDate>
            <description><![CDATA[&lt;p&gt;വയറ്റില്&zwj; ഘടിപ്പിക്കുന്ന കൃത്രിമ ഗർഭപാത്രത്തിലൂടെ ഭ്രൂണത്തെ 10 മാസം റോബോട്ട് ഉദരത്തില്&zwj; വഹിക്കും, ഗർഭാശയത്തിൽ കൃത്രിമ അമ്&zwnj;നിയോട്ടിക് ദ്രാവകം ഉണ്ടായിരിക്കും!&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k2vfy4dd65d9vsqvaxk58n0p,imgname-robot-1755416826285.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെക് ലോകത്തുനിന്നും ഓരോ ദിവസവും അമ്പരപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മനുഷ്യരെപ്പോലെ കുട്ടികളെ പ്രസവിക്കാൻ റോബോട്ടുകൾക്ക് കഴിയുന്ന ദിവസവും ഇനി വിദൂരമല്ലെന്നാണ് ഒരു ചൈനീസ് അവകാശവാദം. സ്ത്രീയെപ്പോലെ ഗർഭം ധരിച്ച് കുഞ്ഞിനെ പ്രസവിക്കുന്ന ഒരു റോബോട്ടിനെ വികസിപ്പിക്കുന്നതായുള്ള അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഗ്വാങ്&zwnj;ഷൂ ആസ്ഥാനമായുള്ള കൈവ ടെക്&zwnj;നോളജി എന്ന കമ്പനി. ഒരു കൃത്രിമ ഗർഭപാത്രം വയറ്റിൽ ഘടിപ്പിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത ഒരു ഹ്യൂമനോയിഡാണ് കമ്പനി നിർമ്മിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്ത് മാസത്തെ ഗർഭകാലം മുഴുവൻ ഭ്രൂണത്തെ വഹിക്കാനും ഒരു കുഞ്ഞിന് ജന്മം നൽകാനും റോബോട്ടിന് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;ഈ ഹ്യൂമനോയിഡ് റോബോട്ടിൽ ഒരു കൃത്രിമ ഗർഭാശയം ഘടിപ്പിക്കാൻ സാധിക്കുമെന്ന് കൈവ ടെക്നോളജിയുടെ സ്ഥാപകനും സിഇഒയുമായ ഷാങ് ചിഫെങ് പറയുന്നു. അതിൽ ഭ്രൂണത്തിന് ഗർഭം മുതൽ ജനനം വരെ വികസിക്കാൻ കഴിയും. 2026-ൽ വിപണിയിൽ അവതരിപ്പിക്കാനും 100,000 യുവാനിൽ (ഏകദേശം 13,900 ഡോളർ) താഴെ വിലയ്ക്ക് ഈ റോബോട്ടിനെ വിൽക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. മനുഷ്യ ഗർഭകാലത്തിന്&zwj;റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഗർഭധാരണ ബദൽ വാഗ്&zwnj;ദാനം ചെയ്യുക എന്നതാണ് കൈവ ടെക്നോളജിയുടെ ലക്ഷ്യം.&amp;nbsp;&lt;/p&gt;&lt;p&gt;കൃത്രിമ ഗർഭപാത്ര സാങ്കേതികവിദ്യ ഇപ്പോൾ പൂർണ്ണ പക്വത പ്രാപിച്ചിട്ടുണ്ടെന്നും, ഇത് റോബോട്ടിന്&zwj;റെ വയറ്റിൽ ഘടിപ്പിക്കുന്നതിലൂടെ ഭ്രൂണത്തിന്&zwj;റെ വികാസത്തിലേക്ക് നയിക്കുമെന്നും ഷാങ് പറഞ്ഞു. ഈ സംവിധാനം ഇൻകുബേറ്ററിൽ നിന്ന് വ്യത്യസ്&zwnj;തമായിരിക്കും. ഗർഭാശയത്തിൽ കൃത്രിമ അമ്&zwnj;നിയോട്ടിക് ദ്രാവകം ഉണ്ടായിരിക്കും. ഒരു ട്യൂബ് വഴി ഭ്രൂണത്തിന് പോഷണം നൽകുകയും ചെയ്യും.&lt;/p&gt;&lt;p&gt;വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്ത, അല്ലെങ്കിൽ ഗർഭധാരണം എന്ന ജൈവിക പ്രക്രിയ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായിട്ടാണ് ഈ സാങ്കേതികവിദ്യ പ്രത്യേകമായി വികസിപ്പിച്ചെടുത്തതെന്നും ജനസംഖ്യാ കുറവിന്&zwj;റെ പ്രശ്&zwj;നം പരിഹരിക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചതെന്നും ഷാങ് പറയുന്നു. ഇതുസംബന്ധിച്ച് ഗ്വാങ്&zwnj;ഡോംഗ് പ്രവിശ്യാ അധികാരികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും നയങ്ങളുടെയും നിയമനിർമ്മാണത്തിന്&zwj;റെയും കരടുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഷാങ് ചിഫെങ് പറഞ്ഞതായി ചോസുൻ ബിസ് റിപ്പോർട്ട് ചെയ്യുന്നു. 2015ൽ സ്ഥാപിതമായ കൈവ ടെക്നോളജി ഇതിനകം നിരവധി റോബോട്ടുകൾ നിർമ്മിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം, പലരും ഈ പദ്ധതിയെ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് ഗർഭധാരണത്തിന്&zwj;റെ ശാരീരിക ഭാരം ഇല്ലാതാക്കാനുള്ള ഒരു നടപടിയാണിതെന്ന് ചിലർ ഇതിനെ വിശേഷിപ്പിച്ചു. താങ്ങാനാവുന്ന വിലയുള്ളതാണെങ്കിൽ ഉടൻ തന്നെ ഈ റോബോട്ടിനെ വാങ്ങുമെന്നും പലരും വ്യക്തമാക്കി. ഈ ഹ്യൂമനോയിഡ് മനുഷ്യ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്. ഈ ഹ്യൂമനോയിഡ് നിര്&zwj;മ്മാണം ധാർമ്മികവും നിയമപരവുമായ പ്രശ്&zwnj;നങ്ങൾക്ക് കാരണമാകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. റോബോട്ടുകളിൽ നിന്നുള്ള കുഞ്ഞുങ്ങളെ സമൂഹം സ്വാഗതം ചെയ്യുമോ എന്ന ചോദ്യവും ഉയരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Jomit J</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/chinese-scientists-developing-a-robot-that-could-give-birth-to-human-baby-report-articleshow-d3c52r1"/>
        </item>
        <item>
            <title><![CDATA[മെസേജുകള്‍ ആരെങ്കിലും എത്തിനോക്കുന്നോ? ഗാലക്‌സി ഫോണുകള്‍ക്ക് പുത്തന്‍ പ്രൈവസി ഫീച്ചറുമായി സാംസങ്]]></title>
            <link>https://www.asianetnews.com/whats-new-technology/samsung-is-introducing-a-new-privacy-layer-to-galaxy-smartphones-to-combat-shoulder-surfing-articleshow-egrcrlc</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/samsung-is-introducing-a-new-privacy-layer-to-galaxy-smartphones-to-combat-shoulder-surfing-articleshow-egrcrlc</guid>
            <pubDate>Sat, 07 Feb 2026 16:33:28 +0530</pubDate>
            <description><![CDATA[&lt;p&gt;സാംസങ് ഗാലക്&zwnj;സി ഉപയോക്താക്കൾക്കായി പുതിയ സ്വകാര്യതാ സംരക്ഷണ സംവിധാനം അവതരിപ്പിക്കുന്നു. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർ ഫോൺ സ്ക്രീനിലേക്ക് നോക്കുന്നത് ('ഷോൾഡർ സർഫിംഗ്') തടയുകയാണ് ഇതിന്&zwj;റെ ലക്ഷ്യം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgvw5vabet4f0fj7e9pcg2n7,imgname-samsung-galaxy-1770462047563.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സാംസങ് ഗാലക്&zwnj;സി ഉപയോക്താക്കള്&zwj;ക്കായി പുതിയൊരു സ്വകാര്യതാ സംരക്ഷണ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു. സ്മാര്&zwj;ട്ട്&zwnj;ഫോണുകള്&zwj; നമ്മുടെ ഏറ്റവും സ്വകാര്യ ഇടമായിരിക്കുമ്പോഴും, പൊതുസ്ഥലങ്ങളിലാണ് അവയെ കൂടുതലായി ഉപയോഗിക്കുന്നത്. ബസുകളിലും ലിഫ്റ്റുകളിലും ക്യൂവില്&zwj; നില്&zwj;ക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണുകള്&zwj; നമ്മുടെ ഫോണ്&zwj; സ്&zwnj;ക്രീനിലേക്കു പതിയുന്നത് സ്വകാര്യതാ ആശങ്കകള്&zwj; ലോക വ്യാപകമായി ഉയര്&zwj;ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗാലക്&zwnj;സി ഫോണ്&zwj; ഉപഭോക്താക്കള്&zwj;ക്കായി സാംസങ് പുതിയ സംവിധാനമൊരുക്കുന്നത്.&lt;/p&gt;&lt;h2&gt;സാംസങ്ങിന്&zwj;റെ പുത്തന്&zwj; സാങ്കേതികവിദ്യ&lt;/h2&gt;&lt;p&gt;സ്&zwnj;മാര്&zwj;ട്ട്&zwnj;ഫോണിലെ സന്ദേശങ്ങള്&zwj; പരിശോധിക്കുകയോ പാസ്&zwnj;വേഡുകള്&zwj; നല്&zwj;കുകയോ ചെയ്യുന്ന സമയത്ത് 'ഷോള്&zwj;ഡര്&zwj; സര്&zwj;ഫിംഗ്' ഒഴിവാക്കാന്&zwj; സഹായിക്കുന്ന ഈ പുതിയ ലെയര്&zwj;, ഉപയോക്താവിന് ആവശ്യമായത്ര സ്വകാര്യത തിരഞ്ഞെടുക്കാന്&zwj; അവസരം നല്&zwj;കും. പ്രത്യേക ആപ്പുകള്&zwj;ക്കും നോട്ടിഫിക്കേഷന്&zwj; പോപ്അപ്പുകള്&zwj;ക്കും പോലും സംരക്ഷണം നല്&zwj;കുന്ന രീതിയില്&zwj; ഇത് കസ്റ്റമൈസ് ചെയ്യാനാകും. അഞ്ച് വര്&zwj;ഷത്തിലേറെ നീണ്ട ഗവേഷണത്തിനും പരീക്ഷണങ്ങള്&zwj;ക്കും ശേഷമാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്ന് സാംസങ് അറിയിച്ചു. ഹാര്&zwj;ഡ്&zwnj;വെയറും സോഫ്റ്റ്&zwnj;വെയറും സംയോജിപ്പിച്ചുള്ള ഈ സംവിധാനം, ഉപയോക്താവിനെ അലട്ടാതെ തന്നെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് രൂപകല്&zwj;പ്പന ചെയ്&zwnj;തിരിക്കുന്നത്.&lt;/p&gt;&lt;p&gt;സാംസങ് നോക്&zwnj;സ് പോലുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ പുതിയ സവിശേഷത, 'പിക്&zwnj;സല്&zwj; തലത്തിലുള്ള' സ്വകാര്യതയാണ് വാഗ്&zwnj;ദാനം ചെയ്യുന്നത്. ഗാലക്&zwnj;സി ഉപകരണങ്ങളില്&zwj; മൊബൈല്&zwj; സ്വകാര്യതയ്ക്ക് പുതിയ മാനദണ്ഡം സ്ഥാപിക്കുന്ന ഈ സംവിധാനം ഉടന്&zwj; പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/samsung-is-introducing-a-new-privacy-layer-to-galaxy-smartphones-to-combat-shoulder-surfing-articleshow-egrcrlc"/>
        </item>
        <item>
            <title><![CDATA[നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട]]></title>
            <link>https://www.asianetnews.com/whats-new-technology/bizarre-robot-chair-of-toyota-revealed-at-the-japan-mobility-show-2025-articleshow-gsmy4hc</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/bizarre-robot-chair-of-toyota-revealed-at-the-japan-mobility-show-2025-articleshow-gsmy4hc</guid>
            <pubDate>Mon, 10 Nov 2025 10:32:01 +0530</pubDate>
            <description><![CDATA[&lt;p&gt;അനായാസം ചലിക്കുന്ന നാല് കാലുകളുള്ളതും പടികള്&zwj; മുതല്&zwj; എവിടവും കയറിയിറങ്ങാന്&zwj; ശേഷിയുള്ളതുമായ റോബോട്ടിക് കസേരയാണ് ടൊയോട്ട അവതരിപ്പിച്ചത്. ഒരു ഞണ്ടിനോട് സാമ്യമുണ്ട് 'വാക്ക് മി' എന്ന റോബോട്ടിക് കസേരയ്&zwnj;ക്ക്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k9p26mrjn6tcmz0mcdd1w95t,imgname-robot-chair-1762750845714.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടോക്കിയോ:&lt;/strong&gt; സാങ്കേതിക ഭാവനയുടെ അതിരുകൾ പുനര്&zwj;നിശ്ചയിക്കുന്ന ഒരു ആശയവുമായി പ്രശസ്&zwj;ത ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട. ചക്രങ്ങൾക്ക് എത്താൻ പറ്റാത്തിടങ്ങളിലേക്ക് പോകാൻ കഴിയുന്ന നാല് കാലുകളുള്ള ഓട്ടോണമസ് മൊബിലിറ്റി ചെയർ ആണിത്. 'വാക്ക് മി' എന്നാണ് ഈ യന്ത്രക്കസേരയുടെ പേര്. നടക്കാൻ ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾക്കായിട്ടാണ് ടൊയോട്ട ഈ റോബോട്ടിക് ചെയർ രൂപകൽപ്പന ചെയ്&zwnj;തിരിക്കുന്നത്. പരിമിതികളെ സാങ്കേതികവിദ്യ കൊണ്ട് മറികടക്കുന്ന വിസ്&zwnj;മയമായി ഈ ഉപകരണം ഇപ്പോള്&zwj; തന്നെ വിശേഷിപ്പിക്കപ്പെടുന്നു. 'വാക്ക് മി' ആളുകളെ പടികൾ കയറാനോ, നിരപ്പല്ലാത്ത ഇടങ്ങളില്&zwj; നടക്കാനോ, പരസഹായമില്ലാതെ കാറിൽ കയറാനോ ഒക്കെ അനുവദിക്കുന്നു.&lt;/p&gt;&lt;h2&gt;'വാക്ക് മി': റോബോട്ടിക്&zwnj;സ് സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, എർഗണോമിക് ഡിസൈൻ എന്നിവയുടെ കൂടിച്ചേരല്&zwj;&lt;/h2&gt;&lt;p&gt;'വാക്ക് മി' വെറുമൊരു കസേരയല്ല. ടൊയോട്ടയുടെ റോബോട്ടിക്&zwnj;സ് സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, എർഗണോമിക് ഡിസൈൻ എന്നിവയുടെ സങ്കലനത്തിന് ഒരു മികച്ച ഉദാഹരണമാണിത്. ചക്രങ്ങൾക്ക് പകരം, വ്യത്യസ്&zwnj;ത ദിശകളിലേക്ക് യാന്ത്രികമായി ചരിക്കാനും ഉയർത്താനും ക്രമീകരിക്കാനും കഴിയുന്ന നാല് റോബോട്ടിക് കാലുകൾ ഈ യന്ത്രക്കസേരയ്&zwnj;ക്കുണ്ട്. ഉപയോക്താക്കൾക്ക് സുരക്ഷിതവും സുഖകരവുമായ അനുഭവം നൽകുന്നതിന് ഓരോ കാലും മൃദുവായ പുറം കവചം കൊണ്ട് ആവരണം ചെയ്&zwnj;തിരിക്കുന്നു.&lt;/p&gt;&lt;p&gt;മൃഗങ്ങളുടെ നടത്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സാങ്കേതികവിദ്യ നിർമ്മിച്ചിരിക്കുന്നതെന്ന് ടൊയോട്ട പറയുന്നു. ആടുകളുടെയും ഞണ്ടുകളുടെയും ചലനം പോലെ പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടൊയോട്ട ഈ യന്ത്രക്കസേരയുടെ ചലന രീതികള്&zwj; ഡിസൈന്&zwj; ചെയ്&zwnj;തിരിക്കുന്നത്. ഇത് നിരപ്പല്ലാത്ത പ്രതലങ്ങളിലും, ചരിവുകളിലും, പടവുകളിലും, പാറക്കെട്ടുകളുള്ള പാതകളിലും ഉപകരണം നിലതെറ്റി വീഴാതെ സന്തുലിതാവസ്ഥ നിലനിർത്താൻ അനുവദിക്കുന്നു. എല്ലാത്തരം പ്രതലങ്ങളിലും എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്&zwnj;തിരിക്കുന്നതെന്നും കമ്പനി പറയുന്നു.&lt;/p&gt;&lt;p&gt;ടൊയോട്ട 'വാക്ക് മി'യുടെ മുൻകാലുകൾ ആദ്യം പടിക്കെട്ടുകളുടെ ഉയരം വിലയിരുത്തുകയും കസേര മുകളിലേക്ക് വലിക്കുകയും ചെയ്യുന്നു. അതേസമയം, പിൻകാലുകൾ അതിനെ തള്ളുന്നു. കസേര ഏതെങ്കിലും വസ്&zwnj;തുക്കളുമായോ ആളുകളുമായോ കൂട്ടിയിടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ LiDAR സെൻസറുകള്&zwj; ചുറ്റുപാടുകൾ നിരന്തരം സ്&zwnj;കാൻ ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളിൽ സ്വയം സന്തുലിതമാക്കാൻ പരമാവധി ശ്രമിക്കുന്ന ബാലൻസിംഗ് സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;h3&gt;ഇപ്പോള്&zwj; തയ്യാറായത് പ്രോട്ടോടൈപ്പ്, ഒറിജിനല്&zwj; വരാനിരിക്കുന്നു&lt;/h3&gt;&lt;p&gt;'വാക്ക് മി'യുടെ സീറ്റ് ഡിസൈൻ പൂർണ്ണമായും ഉപയോക്തൃ കേന്ദ്രീകൃതമാണ്. പിൻഭാഗം നട്ടെല്ലുമായി യോജിപ്പിക്കാൻ വളയുന്നു, കൂടാതെ സൈഡ് ഹാൻഡിലുകൾ മാനുവൽ നിയന്ത്രണം വാഗ്&zwnj;ദാനം ചെയ്യുന്നു. ഹാൻഡിൽ തിരിക്കുന്നതിലൂടെ നിങ്ങൾക്ക് ദിശ മാറ്റാം അല്ലെങ്കിൽ ഒരു ബട്ടൺ അമർത്തി കസേര മുന്നോട്ടും പിന്നോട്ടും നീക്കാം. വോയ്&zwnj;സ് കമാൻഡുകൾ ഉപയോഗിച്ചും ഇത് നിയന്ത്രിക്കാനാകും എന്നതാണ് ശ്രദ്ധേയം. &quot;കിച്ചൻ&quot; അല്ലെങ്കിൽ &quot;ഫാസ്റ്റർ&quot; പോലുള്ള വോയ്&zwnj;സ് കമാൻഡുകളോട് പ്രതികരിക്കുന്നതിലൂടെ, വാക്ക് മി അതിന്&zwj;റെ റൂട്ട് യാന്ത്രികമായി പ്ലോട്ട് ചെയ്യുകയും വേഗത ക്രമീകരിക്കുകയും ചെയ്യുന്നു. വാഹനത്തിൽ ആഗോള ഭാഷകൾ സംയോജിപ്പിക്കുന്നതിൽ കമ്പനി പ്രവർത്തിക്കുന്നു. നിലവിൽ, ഇതൊരു പ്രോട്ടോടൈപ്പാണ്, അതിനാൽ ഉൽപ്പാദനത്തിലേക്ക് എത്തുന്നതിനുമുമ്പ് നിരവധി മാറ്റങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;ടോക്കിയോ മൊബിലിറ്റി ഷോയിൽ ടൊയോട്ട പ്രദർശിപ്പിച്ച വിശാലമായ നിരവധി ഉൽപ്പന്ന നിരയുടെ ഭാഗമായിരുന്നു വാക്ക് മി. കുട്ടികൾക്കായുള്ള ഒരു ഓട്ടോണമസ് സെൽഫ്-ഡ്രൈവിംഗ് കാർ, ഓൾ-ടെറൈൻ ടയറുകളും ഈടുനിൽക്കുന്ന ഫ്രെയിമും ഉള്ള ലാൻഡ് ക്രൂയിസർ ഓഫ് വീൽചെയറുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/bizarre-robot-chair-of-toyota-revealed-at-the-japan-mobility-show-2025-articleshow-gsmy4hc"/>
        </item>
        <item>
            <title><![CDATA[ഉപഭോക്താക്കളുടെ സംസാരം അനുവാദമില്ലാതെ റെക്കോർഡ് ചെയ്തു, 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ]]></title>
            <link>https://www.asianetnews.com/whats-new-technology/secretly-recording-smart-device-users-google-agreed-570-crore-lawsuit-settlement-articleshow-ik9py4v</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/secretly-recording-smart-device-users-google-agreed-570-crore-lawsuit-settlement-articleshow-ik9py4v</guid>
            <pubDate>Wed, 28 Jan 2026 05:03:27 +0530</pubDate>
            <description><![CDATA[&lt;p&gt;ഓൺലൈനിൽ തിരയാതെ, വെറുതെ സംസാരിച്ച കാര്യങ്ങളുടെ പരസ്യങ്ങൾ കാണിച്ചതായി പലരും അവകാശപ്പെട്ടു. ഇത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമായി കണക്കാക്കപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kby7g4qvjjevq53n91xd4jww,imgname-4-1765172318971.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലിഫോർണിയ: സ്വകാര്യതാ ലംഘന കേസിൽ 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് ടെക് ഭീമനായ ഗൂഗിൾ. &amp;nbsp;കമ്പനിയുടെ വോയ്&zwnj;സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ സമ്മതമില്ലാതെ രഹസ്യമായി റെക്കോർഡ് ചെയ്യുന്നുണ്ടെന്നും പിന്നീട് അവ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നുമുള്ള കേസിലാണ് ഗൂഗിളിന്റെ നടപടി. കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഒരു ക്ലാസ് ആക്ഷൻ കേസിൽ, ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ ആരുടെയും അനുമതിയില്ലാതെ ഗൂഗിൾ അസിസ്റ്റന്റ് റെക്കോർഡ് ചെയ്തെന്നാണ പരാതിക്കാർ ആരോപിച്ചത്. സാധാരണയായി, ഉപയോക്താവ് 'ഹേ ഗൂഗിൾ' അല്ലെങ്കിൽ 'ഓകെ ഗൂഗിൾ' പോലുള്ള വാക്കുകൾ പറയുമ്പോഴോ ഒരു ബട്ടൺ സ്വമേധയാ അമർത്തുമ്പോഴോ മാത്രമേ ഗൂഗിൾ അസിസ്റ്റന്റ് ഓണാകുകയുള്ളൂ. എന്നാൽ ഗൂഗിളിന്റെ സ്&zwj;മാർട്ട്&zwnj;ഫോണുകൾ, ഹോം സ്പീക്കറുകൾ, ലാപ്&zwnj;ടോപ്പുകൾ, ടാബ്&zwnj;ലെറ്റുകൾ, വയർലെസ് ഇയർഫോണുകൾ തുടങ്ങിയവ ഈ വാക്കുകൾ ഉപയോഗിക്കാത്തപ്പോഴും ആക്ടീവാകുന്നുണ്ടെന്ന് കേസ് അവകാശപ്പെടുന്നത്.&lt;/p&gt;&lt;p&gt;സ്വകാര്യ സംഭാഷണ ഡാറ്റ ഗൂഗിൾ പരസ്യദാതാക്കൾക്ക് അയച്ചിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത് . ഓൺലൈനിൽ തിരയാതെ, വെറുതെ സംസാരിച്ച കാര്യങ്ങളുടെ പരസ്യങ്ങൾ കാണിച്ചതായി പലരും അവകാശപ്പെട്ടു. ഇത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമായി കണക്കാക്കപ്പെട്ടു. എന്നാൽ ഗൂഗിൾ ഒരു തെറ്റും സമ്മതിച്ചിട്ടില്ല. എങ്കിലും കോടതി രേഖകൾ പ്രകാരം, ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജില്ലാ ജഡ്&zwj;ജി ബെത്ത് ലാബ്സൺ ഫ്രീമാനിൽ നിന്ന് ഈ ഒത്തുതീർപ്പിന് ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗൂഗിൾ ഒറ്റയ്ക്കല്ല. 2024 ഡിസംബറിൽ, തങ്ങളുടെ വെർച്വൽ അസിസ്റ്റന്റ് 'സിരി' വഴി സമാനമായ റെക്കോർഡിംഗ് നടത്തിയതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ആപ്പിളും 95 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി. ഗൂഗിളിൽ ഇത് ആദ്യമായല്ല സംഭവിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഡാറ്റ മോഷണത്തിനും ലൊക്കേഷൻ ട്രാക്കിംഗിനും കമ്പനിക്ക് പലതവണ കനത്ത വില നൽകേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ, അനുമതിയില്ലാതെ ഡാറ്റ ശേഖരിച്ചതിന് ടെക്സാസിൽ ഗൂഗിൾ 1.4 ബില്യൺ ഡോളർ പിഴ അടച്ചിരുന്നു, അതേസമയം സെപ്റ്റംബറിൽ, ട്രാക്കിംഗ് ഫീച്ചർ ഓഫാക്കിയിട്ടും ഡാറ്റ എടുത്തതിന് 425.7 മില്യൺ ഡോളർ പിഴ ചുമത്തി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/secretly-recording-smart-device-users-google-agreed-570-crore-lawsuit-settlement-articleshow-ik9py4v"/>
        </item>
        <item>
            <title><![CDATA[ചാറ്റ്ജിപിടി ഗിബ്ലിയെ വെല്ലുവിളിക്കാൻ പുതിയ തന്ത്രവുമായി ഗൂഗിൾ ജെമിനി; സുപ്രധാന പ്രഖ്യാപനവുമായി ഗൂഗിൾ]]></title>
            <link>https://www.asianetnews.com/whats-new-technology/google-announces-new-addition-in-gemini-for-creating-high-defenition-videos-through-simple-prompts-sv0ssm</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/google-announces-new-addition-in-gemini-for-creating-high-defenition-videos-through-simple-prompts-sv0ssm</guid>
            <pubDate>Mon, 21 Apr 2025 09:47:13 +0530</pubDate>
            <description><![CDATA[&lt;p&gt;Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകളുടെ എണ്ണത്തിൽ ഗൂഗിൾ പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jd1m8bwhnj2hdq53a4z76q1x,imgname-untitled-design.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ ടൂളായ ഗിബ്ലി-സ്റ്റൈൽ ഇമേജുകൾക്ക് വൻ ജനപ്രിയതയാണുള്ളത്. ഇപ്പോഴിതാ ഗിബ്ലിക്ക് പുതിയൊരു എതിരാളി വരുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജെമിനി എഐയിൽ ഹൈ-ഡെഫനിഷൻ വീഡിയോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അവതരിപ്പിക്കാനാണ് ഗൂഗിളിന്&zwj;റെ നീക്കം എന്നാണ് പുതിയ റിപ്പോർട്ടുകൾ. &amp;nbsp;ഗൂഗിളിന്റെ അഡ്വാൻസ്ഡ് വീഡിയോ ജനറേഷൻ മോഡലായ വിയോ2 പ്രയോജനപ്പെടുത്തിയായിരിക്കും ഈ നീക്കം.&lt;/p&gt; &lt;p&gt;ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കൾക്കായി എല്ലാ ഭാഷകളിലും പ്രവർത്തിക്കുന്ന നൂതന വിയോ2 (Veo2) വീഡിയോ ജനറേഷൻ സവിശേഷത അവതരിപ്പിച്ചുകഴിഞ്ഞു. എങ്കിലും, ജെമിനിയുടെ സൗജന്യ നിരക്കിലുള്ള ഉപയോക്താക്കൾക്ക് ഈ ടൂൾ ആക്&zwnj;സസ് ചെയ്യാൻ കഴിയില്ല. Veo2 ഇപ്പോൾ ജെമിനി വെബ്, മൊബൈൽ ആപ്ലിക്കേഷനുകളിൽ സംയോജിപ്പിച്ചിരിക്കുന്നു.&lt;/p&gt; &lt;p&gt;ഗൂഗിൾ ജെമിനിയിലെ Veo2 സവിശേഷത മോഡൽ പിക്കർ മെനുവിലൂടെ എളുപ്പത്തിൽ ആക്&zwnj;സസ് ചെയ്യാൻ കഴിയും. ഇതുപയോഗിച്ച്, അടിസ്ഥാന ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകിക്കൊണ്ട് ഉപയോക്താക്കൾക്ക് എട്ട് സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ സൃഷ്ടിക്കാൻ കഴിയും. Veo2 നിർമ്മിക്കുന്ന വീഡിയോകൾക്ക് 720p റെസല്യൂഷനുണ്ട്, കൂടാതെ MP4 ഫോർമാറ്റിൽ സൗകര്യപ്രദമായി ഡൗൺലോഡ് ചെയ്യാനും കഴിയും. ഒപ്പം ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ക്യാമറ ലെൻസുകൾ, സങ്കീർണ്ണമായ ക്യാമറ ചലനങ്ങൾ, വിവിധ സിനിമാറ്റിക് ഇഫക്റ്റുകൾ എന്നിവ അവരുടെ വീഡിയോകളിൽ ഉൾപ്പെടുത്താനുള്ള ഫീച്ചറും നൽകുന്നു.&lt;/p&gt; &lt;p&gt;അതേസമയം Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകളുടെ എണ്ണത്തിൽ ഗൂഗിൾ പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾ ഈ പരിധിയിൽ എത്തിക്കഴിഞ്ഞാൽ, അവർക്ക് ഗൂഗിളിൽ നിന്ന് ഒരു അറിയിപ്പ് ലഭിക്കും. &amp;nbsp;ടിക് ടോക്ക്, യൂട്യൂബ് പോലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമുകളിൽ അവർ സൃഷ്ടിച്ച വീഡിയോകൾ നേരിട്ട് പങ്കിടാനും ജെമിനി എഐ ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ വീഡിയോ ജനറേഷൻ സവിശേഷതയുടെ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാകാൻ കുറച്ച് സമയമെടുക്കുമെന്ന് ഗൂഗിൾ പറയുന്നു.&lt;/p&gt; &lt;p&gt;Read also:&amp;nbsp;മികച്ച ക്യാമറയുള്ള ബജറ്റ് ഫോണിനായി കാത്തിരിക്കുന്നവർക്ക് മോട്ടോറോളയുടെ സന്തോഷവാർത്ത; ബുധനാഴ്ച മുതൽ വിപണിയിൽ&lt;/p&gt; &lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/google-announces-new-addition-in-gemini-for-creating-high-defenition-videos-through-simple-prompts-sv0ssm"/>
        </item>
        <item>
            <title><![CDATA[ 'ഭാവി' ലോകം ഭരിക്കാൻ ലക്ഷ്യമിട്ട് ചൈനയുടെ സൂപ്പര്‍ സ്ട്രോക്ക്; ഒന്നാം ക്ലാസ് മുതൽ തന്നെ കുട്ടികൾക്ക് എഐ പഠനം ]]></title>
            <link>https://www.asianetnews.com/international-news/china-s-super-stroke-aiming-to-rule-the-future-world-china-mandates-ai-education-from-primary-students-suifpg</link>
            <guid isPermaLink="true">https://www.asianetnews.com/international-news/china-s-super-stroke-aiming-to-rule-the-future-world-china-mandates-ai-education-from-primary-students-suifpg</guid>
            <pubDate>Thu, 10 Apr 2025 21:42:51 +0530</pubDate>
            <description><![CDATA[&lt;p&gt;2025 സെപ്റ്റംബർ 1 മുതൽ ചൈനയിലെ പ്രാഥമിക വിദ്യാഭ്യസാ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കടക്കം AI പഠനം നിർബന്ധമാക്കും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jrg7dy5ewpfrx16456j12t4p,imgname-ai-school.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബീജിംഗ്: 2025 സെപ്റ്റംബർ ഒന്നു മുതൽ ചൈനയിൽ എല്ലാ പ്രാഥമിക- ഹൈസ്കൂൾ വിദ്യാലയങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച പാഠങ്ങൾ നിർബന്ധമാക്കുന്നതായി ചൈന. വർഷത്തിൽ എട്ട് മണിക്കൂറെങ്കിലും എഐയെ കുറിച്ച് പഠിക്കണമെന്നാണ് നിർദേശം. കുട്ടികൾക്ക് രസകരവും ലളിതവുമായ പ്രൊജക്ടുകളിലൂടെയും &amp;nbsp;മുതിര്&zwj;ന്ന വിദ്യാർത്ഥികൾക്ക് ഗൗരവമായ വിഷയങ്ങളിലൂടെയും ആയിരിക്കും പാഠ്യക്രമം. ഇത് നിലവിലുള്ള വിഷയങ്ങളുടെ ഭാഗമായോ പ്രത്യേകമായോ പഠിപ്പിക്കാം.&lt;/p&gt; &lt;p&gt;എഐയിൽ ലോകത്തിന്റെ ഭാവിയായി മാറാനുള്ള ചൈനയുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ നിര്&zwj;ദേശം. ദൈനംദിന ജീവിതത്തിൽ എഐയുടെ പ്രാധാന്യം വർദ്ധിക്കുന്നുവെന്നും അധികൃതർ പറയുന്നു. ഇതിനായി സ്കൂളുകളെ പ്രാപ്തമാക്കാൻ ദേശീയ പദ്ധതി തയ്യാറാക്കുകയാണ്. അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സമാന നീക്കങ്ങൾ നടത്തുന്നതോടെ, എഐ വിദ്യാഭ്യാസം ലോകമെമ്പാടും വലിയ പ്രാധാന്യമുള്ള വിഷയമായി മാറും &amp;nbsp; &lt;strong&gt;ചൈന ഉദ്ദേശിക്കുന്ന പദ്ധതികൾ&lt;/strong&gt;&lt;/p&gt; &lt;p&gt;2025 സെപ്റ്റംബർ ഒന്ന് മുതൽ എഐ പഠനം നിർബന്ധം. വർഷത്തിൽ എട്ട് മണിക്കൂർ എങ്കിലും എഐ പഠിച്ചിരിക്കണം ചെറിയ കുട്ടികൾക്ക് ഗെയിമുകളിലൂടെയും ലളിത പ്രോജക്ടുകളിലൂടെയും പഠനം. മൂത്ത വിദ്യാർത്ഥികൾക്ക് കോഡിംഗ്, ഐ എത്തിക്സ് തുടങ്ങിയ പാഠ്യവിഷയങ്ങൾ.&lt;/p&gt; &lt;p&gt;ചൈനയുടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവത്തിനാണ് പുതിയ നയം വഴിവെക്കുക. വിദ്യാർത്ഥികളെ ഭാവിയിലെ എഐ കേന്ദ്രീകൃത ലോകത്തിനായി തയ്യാറാക്കുക എന്നതാണ് ലക്ഷ്യം.&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/china-s-super-stroke-aiming-to-rule-the-future-world-china-mandates-ai-education-from-primary-students-suifpg"/>
        </item>
        <item>
            <title><![CDATA['പറക്കും ഇന്‍റർനെറ്റ്' വന്നാൽ എത്ര വില കൊടുക്കണം; മസ്കിന്‍റെ സ്റ്റാര്‍ലിങ്കിന്‍റെ കിറ്റും വാങ്ങേണ്ടി വരും!]]></title>
            <link>https://www.asianetnews.com/whats-new-technology/how-much-will-you-have-to-pay-to-high-speed-internet-also-have-to-buy-musk-starlink-kit-swt0s6</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/how-much-will-you-have-to-pay-to-high-speed-internet-also-have-to-buy-musk-starlink-kit-swt0s6</guid>
            <pubDate>Sun, 25 May 2025 12:01:17 +0530</pubDate>
            <description><![CDATA[&lt;p&gt;സ്&zwnj;പേസ് എക്&zwnj;സിന്&zwj;റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്&zwj;റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഈ മാസം ആദ്യം കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതായി റിപ്പോർട്ടുകൾ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jw324czvgsg3gzxwpr8xy8q7,imgname-starlink-internet.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശതകോടീശ്വരൻ ഇലോൺ മസ്കിന്&zwj;റെ സ്&zwnj;പേസ് എക്&zwnj;സിന്&zwj;റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്&zwj;റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഈ മാസം ആദ്യം കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമായ സ്റ്റാർലിങ്ക്, ലോകത്തിലെ നഗരങ്ങളിലും വിദൂര പ്രദേശങ്ങളിലും കുറഞ്ഞ ലേറ്റൻസിയോടെ അതിവേഗ ഇന്&zwj;റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിടുന്നു.&lt;/p&gt; &lt;p&gt;ഇന്ത്യയിലെ നിയന്ത്രണ തടസങ്ങൾ സ്റ്റാർലിങ്ക് നീക്കിയതോടെ, ഉപഗ്രഹ ഇന്&zwj;റർനെറ്റ് സേവനത്തിനായി ഉപയോക്താക്കൾ എത്രമാത്രം ചെലവഴിക്കേണ്ടിവരുമെന്നതാണ്. പ്ലാനും ഭൂമിശാസ്ത്രപരമായ സ്ഥാനവും അനുസരിച്ച്, ഇന്ത്യക്കാർ പ്രതിമാസം 3,000 മുതൽ 7,000 രൂപ വരെ നൽകേണ്ടിവരുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.&amp;nbsp;എന്നാൽ ഇത് പ്രതിമാസ സബ്&zwnj;സ്&zwnj;ക്രിപ്&zwnj;ഷൻ വില മാത്രമാണ്. പ്രതിമാസ ഫീസിനു പുറമേ, ഉപയോക്താക്കൾ ഒരു വൈ-ഫൈ റൂട്ടറും ഒരു സാറ്റലൈറ്റ് ഡിഷും ഉൾപ്പെടുന്ന സ്റ്റാർലിങ്ക് കിറ്റും വാങ്ങേണ്ടിവരും എന്ന് ഇന്ത്യ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;യുണൈറ്റഡ് സ്റ്റേറ്റ്സിൽ, സ്റ്റാൻഡേർഡ് സ്റ്റാർലിങ്കിന് 349 ഡോളർ വിലവരും, അതായത് ഏകദേശം 30,000 രൂപ. അതേസമയം യാത്രയ്ക്കിടെ ഇന്&zwj;റർനെറ്റ് ആക്&zwnj;സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന സ്റ്റാർലിങ്ക് മിനി കിറ്റിന് 599 ഡോളർ അല്ലെങ്കിൽ ഏകദേശം 43,000 രൂപ വിലവരും. ഈ കിറ്റുകൾക്ക് ഇന്ത്യയിലും സമാനമായ വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.&lt;/p&gt; &lt;p&gt;സ്റ്റാൻഡേർഡ് സ്റ്റാർലിങ്ക് പ്ലാനുകൾ സാധാരണയായി പ്രതിമാസം 120 ഡോളറിൽ ആരംഭിക്കുമ്പോൾ, സ്റ്റാർലിങ്ക് മിനി രണ്ട് ഓപ്ഷനുകൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. 50 ജിബി ഡാറ്റയുള്ള 120 ഡോളർ (ഏകദേശം 10,300 രൂപ) പ്ലാനും പ്രതിമാസം 165 ഡോളർ (ഏകദേശം 14,100 രൂപ) വിലയുള്ള അൺലിമിറ്റഡ് ഡാറ്റ പ്ലാനും. എങ്കിലും, നിങ്ങൾക്ക് സ്റ്റാർലിങ്ക് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഹാർഡ്&zwnj;വെയറിന് 2,500 ഡോളർ (ഏകദേശം 2,14,000 രൂപ) നൽകിയാൽ മതി. പൈപ്പ് അഡാപ്റ്റർ, ജെൻ 3 വൈ-ഫൈ റൂട്ടർ പോലുള്ള ഓപ്ഷണൽ ആക്&zwnj;സസറികൾ യഥാക്രമം 120 ഡോളർ (10,300രൂപ ), 199 ഡോളർ (ഏകദേശം 17,000) വിലവരും.&lt;/p&gt; &lt;p&gt;&lt;strong&gt;സ്റ്റാർലിങ്ക് എപ്പോഴാണ് ഇന്ത്യയിൽ വരുന്നത്?&lt;/strong&gt;&lt;/p&gt; &lt;p&gt;കേന്ദ്ര സർക്കാര്&zwj; ഒരു ലെറ്റർ ഓഫ് ഇന്&zwj;റന്&zwj;റ്, സ്റ്റാർലിങ്കിന് നൽകിയതായി ഈ മാസം ആദ്യം പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്&zwnj;പേസ് എക്&zwnj;സിന്&zwj;റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നതിനുള്ള വഴിയൊരുക്കി. എങ്കിലും, സ്റ്റാർലിങ്ക് ഇന്ത്യയിലുടനീളം സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, അതിന് ഇന്ത്യൻ നാഷണൽ സ്&zwnj;പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്&zwj;ററിന്&zwj;റെ (IN-SPACe) അനുമതി ആവശ്യമാണ്. കൂടാതെ സർക്കാർ ഒരു സ്&zwnj;പെക്ട്രം അനുവദിക്കുകയും വേണം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സ്&zwnj;പെക്ട്രം അനുവദിക്കുന്നതിനുള്ള ശുപാർശ തയ്യാറാക്കുന്നതിന്&zwj;റെ അവസാന ഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt; &lt;p&gt;ഇലോൺ മസ്&zwnj;കിന്&zwj;റെ ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യൻ ടെലികോം വിപണിയുടെ 70 ശതമാനത്തിലധികവും വഹിക്കുന്ന റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ പ്രമുഖ ടെലികോം നെറ്റ്&zwnj;വർക്കുകളുമായും കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ ഈ പങ്കാളിത്തങ്ങൾ ഇന്ത്യയിലെ സ്റ്റാർലിങ്കിന്&zwj;റെ സേവനങ്ങളുടെ വിലയെയും ലഭ്യതയെയും എങ്ങനെ ബാധിക്കുമെന്ന് നമ്മൾ കണ്ടറിയേണ്ടതുണ്ട്.&lt;/p&gt; &lt;p&gt;റീട്ടെയിൽ ഔട്ട്&zwnj;ലെറ്റുകൾ വഴി സ്റ്റാർലിങ്ക് ഉപകരണങ്ങൾ വിൽക്കുമെന്നും സേവനങ്ങളുടെ ഉപഭോക്തൃ സേവന ഇൻസ്റ്റാളേഷനും സജീവമാക്കലും പിന്തുണയ്ക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുമെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ, സ്റ്റാർലിങ്ക് ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല, പക്ഷേ ഈ വർഷം അവസാനമോ അടുത്ത വർഷമോ ടെലികോം ഓപ്പറേറ്റർമാർ വഴി സേവനം ലഭ്യമാകാൻ സാധ്യതയുണ്ട്.&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/how-much-will-you-have-to-pay-to-high-speed-internet-also-have-to-buy-musk-starlink-kit-swt0s6"/>
        </item>
        <item>
            <title><![CDATA[ചാറ്റ്ജിപിടിക്ക് സമാനമായ 'വെരിറ്റാസ്'; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ 'സിരി']]></title>
            <link>https://www.asianetnews.com/whats-new-technology/apple-reportedly-builds-a-chatgpt-like-app-to-test-next-gen-siri-articleshow-pnoverz</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/apple-reportedly-builds-a-chatgpt-like-app-to-test-next-gen-siri-articleshow-pnoverz</guid>
            <pubDate>Sun, 28 Sep 2025 18:22:54 +0530</pubDate>
            <description><![CDATA[&lt;p&gt;ചാറ്റ്ജിപിടിക്ക് സമാനമായ 'വെരിറ്റാസ്' എന്ന കോഡ് നാമത്തിൽ ആപ്പിൾ ഒരു പുതിയ ആപ്ലിക്കേഷനിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. അടുത്ത തലമുറ സിരിയുടെ എഐ സവിശേഷതകൾ പരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു ആന്തരിക ഉപകരണമാണിത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01djfy9zrt514d83b70res8xqy,imgname-pjimage--66--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ചാറ്റ്ജിപിടിക്ക് സമാനമായ ഒരു പുതിയ ആപ്ലിക്കേഷനിൽ ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അടുത്ത തലമുറ സിരിയുടെ സവിശേഷതകൾ പരീക്ഷിക്കുന്നതിനായി 'വെരിറ്റാസ്' എന്ന കോഡ് നാമത്തിലാണ് ആപ്പിൾ ഈ ചാറ്റ്ബോട്ടിനെ ഒരുക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.അടുത്ത വർഷം പ്രതീക്ഷിക്കുന്ന ലോഞ്ചിനായി സിരിയെ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി, അതിൻ്റെ എഐ സവിശേഷതകൾ പരീക്ഷിക്കാനും ബഗുകൾ പരിഹരിക്കാനുമുള്ള ആന്തരിക ഉപയോഗത്തിനാണ് ആപ്പിൾ ഈ ആപ്പ് തയ്യാറാക്കുന്നത്.&lt;/p&gt;&lt;h2&gt;'&lt;strong&gt;വെരിറ്റാസ്' എന്നാൽ സത്യം&lt;/strong&gt;&lt;/h2&gt;&lt;p&gt;'വെരിറ്റാസ്' എന്ന ലാറ്റിൻ വാക്കിൻ്റെ അർത്ഥം സത്യം എന്നാണ്. ഈ ആപ്ലിക്കേഷൻ കമ്പനിയുടെ ആന്തരിക ഉപയോഗത്തിനുള്ളതാണെന്നും പൊതുജനങ്ങൾക്കായി ഇത് അവതരിപ്പിക്കാൻ ആപ്പിളിന് നിലവിൽ പദ്ധതിയില്ലെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിൻ്റെ എഐ വിഭാഗത്തിന് അടുത്ത തലമുറ സിരി കൂടുതൽ കാര്യക്ഷമമായി പരീക്ഷിക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;മാർക്കറ്റിൽ ലഭ്യമായ മിക്ക ചാറ്റ്ബോട്ടുകളെയും പോലെയാണ് ഈ ആപ്ലിക്കേഷനും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒന്നിലധികം ചാറ്റുകൾ കൈകാര്യം ചെയ്യാനും അന്വേഷണങ്ങൾ പിന്തുടരാനും ഇത് ഉപയോക്താക്കളെ സഹായിക്കും. ഈ ടെസ്റ്റുകളിൽ നിന്നുള്ള ഫീഡ്&zwnj;ബാക്ക് ഉപയോഗിച്ച് പ്രോംപ്റ്റ് തന്ത്രങ്ങൾ, പ്രതികരണ ജനറേഷൻ ലെയറുകൾ, തെറ്റുകൾ കൈകാര്യം ചെയ്യൽ, ലോജിക് എന്നിവ പരിഷ്കരിക്കാനാണ് ആപ്പിൾ എഞ്ചിനീയർമാർ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h3&gt;&lt;strong&gt;'ലിൻവുഡ്' സിസ്റ്റത്തിന് കരുത്ത്&lt;/strong&gt;&lt;/h3&gt;&lt;p&gt;ലിൻവുഡ് എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പുതുക്കിയ അടിസ്ഥാന സിസ്റ്റം പരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. പുതിയ സിരിക്ക് ശക്തി പകരാൻ ആപ്പിൾ നിർമ്മിച്ച അതേ സിസ്റ്റമാണിത്. ഈ സോഫ്റ്റ്&zwnj;വെയർ വലിയ ഭാഷാ മോഡലുകളെ (LLMs) വളരെയധികം ആശ്രയിക്കുന്നു. ആപ്പിളിന്റെ സ്വന്തം ഫൗണ്ടേഷൻ മോഡൽസ് ടീമിൻ്റെ പ്രവർത്തനങ്ങൾ ഒരു തേർഡ് പാർട്ടി മോഡലുമായി സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുകയെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;സിരിയുടെ ലോഞ്ച് നീണ്ടു; ലക്ഷ്യം 2026&lt;/strong&gt;&lt;/h3&gt;&lt;p&gt;പുതിയ സിരി iOS 18-ന്റെ റോൾഔട്ടോടെ അവതരിപ്പിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും, തടസ്സങ്ങൾ നേരിട്ടതിനാൽ ലോഞ്ച് നീണ്ടുപോയി. ആപ്പിൾ 2026 മാർച്ചോടെ സിരിയുടെ നവീകരിച്ച പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. അടുത്ത വർഷം അവസാനത്തോടെ പേഴ്&zwnj;സണൽ വോയ്&zwnj;സ് അസിസ്റ്റന്റിനെ പൂർണ്ണമായി പുനർരൂപകൽപ്പന ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു.&lt;/p&gt;&lt;p&gt;എല്ലാ മേഖലകളിലും എഐ ഉപയോഗിക്കാത്ത ഏറ്റവും വലിയ ടെക് കമ്പനിയാണ് ആപ്പിൾ. എങ്കിലും അടുത്തിടെ പുറത്തിറക്കിയ ആപ്പിൾ ഇൻ്റലിജൻസ് പോലുള്ള എഐ സവിശേഷതകളിൽ ആപ്പിളിൻ്റെ സ്വന്തം സാങ്കേതികവിദ്യയുടെയും പങ്കാളിത്ത കമ്പനികളുടെ സാങ്കേതികവിദ്യയുടെയും സംയോജനമാണ് കരുത്ത് പകരുന്നത്. ഇതിനുപുറമെ, നിരവധി എഐ പവർഡ് സ്മാർട്ട് ഹോം ഉപകരണങ്ങളിലും വെബ് സെർച്ചിംഗിനായി കൂടുതൽ എഐ സവിശേഷതകൾ ചേർക്കുന്നതിലും ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/apple-reportedly-builds-a-chatgpt-like-app-to-test-next-gen-siri-articleshow-pnoverz"/>
        </item>
        <item>
            <title><![CDATA['സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ]]></title>
            <link>https://www.asianetnews.com/whats-new-technology/zero-day-attack-millions-of-apple-and-google-devices-at-hacking-risk-articleshow-rrfbhaq</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/zero-day-attack-millions-of-apple-and-google-devices-at-hacking-risk-articleshow-rrfbhaq</guid>
            <pubDate>Sun, 14 Dec 2025 22:34:44 +0530</pubDate>
            <description><![CDATA[&lt;p&gt;കമ്പനി തിരിച്ചറിയുന്നതിനു മുമ്പുതന്നെ ഹാക്കർമാർ കണ്ടെത്തി ചൂഷണം ചെയ്യുന്ന ഒരു സോഫ്റ്റ്&zwnj;വെയർ പിഴവിനെയാണ് സീറോ ഡേ അറ്റാക്ക് എന്ന് പറയുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jz5x15n3wt23trbhqeytr63h,imgname-smartphone-hacking-alert-1751471134371.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നിങ്ങൾ ഒരു ഐഫോൺ, ഐപാഡ്, മാക് അല്ലെങ്കിൽ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുകയാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് വളരെ പ്രധാനമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ടെക് കമ്പനികളായ ഗൂഗിളും ആപ്പിളും അവരുടെ ഉപയോക്താക്കൾക്കായി അടിയന്തര സുരക്ഷാ അപ്&zwnj;ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു അജ്ഞാത ഹാക്കിംഗ് കാമ്പെയ്&zwnj;ൻ കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനികൾ ഈ നടപടി സ്വീകരിച്ചത്. ഇതിനെ സീറോ-ഡേ ആക്രമണം എന്ന് വിളിക്കുന്നു.&lt;/p&gt;&lt;h2&gt;ബഗുകൾ ചൂഷണം ചെയ്യുന്നതായി ഗൂഗിൾ&lt;/h2&gt;&lt;p&gt;ക്രോം ബ്രൗസറിലെ ചില സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ ഒരു പാച്ച് പുറത്തിറക്കി. ഈ ബഗുകളിലൊന്ന് ഹാക്കർമാർ ചൂഷണം ചെയ്യുന്നുണ്ടെന്ന് കമ്പനി സമ്മതിച്ചു. ആപ്പിളിന്റെ സുരക്ഷാ എഞ്ചിനീയറിംഗ് ടീമും ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പും (TAG)സംയുക്തമായാണ് ഈ ബഗ് കണ്ടെത്തിയത്. ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് സാധാരണയായി സർക്കാർ ഹാക്കർമാരെയും സ്പൈവെയറുകളെയും നിരീക്ഷിക്കുന്നു. ഇതിനർത്ഥം ഒരു പ്രധാന സർക്കാർ ഏജൻസിയോ പ്രൊഫഷണൽ ഹാക്കർമാർക്കോ ഈ ആക്രമണത്തിന് പിന്നിലുണ്ടാകാം എന്നാണ്.&lt;/p&gt;&lt;h2&gt;ആപ്പിളിനും മുന്നറിയിപ്പ്&lt;/h2&gt;&lt;p&gt;ഗൂഗിളിനൊപ്പം, ആപ്പിൾ തങ്ങളുടെ മുൻനിര ഉൽപ്പന്നങ്ങളായ ഐഫോൺ, ഐപാഡ്, മാക്, വിഷൻ പ്രോ, ആപ്പിൾ ടിവി, ആപ്പിൾ വാച്ച്, സഫാരി ബ്രൗസർ എന്നിവയ്&zwnj;ക്കായുള്ള സുരക്ഷാ അപ്&zwnj;ഡേറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഐഫോണിനും ഐപാഡിനുമുള്ള രണ്ട് അപകടകരമായ ബഗുകൾ ആപ്പിൾ പരിഹരിച്ചു. പഴയ iOS പതിപ്പുകൾ പ്രവർത്തിപ്പിക്കുന്ന ചില പ്രിവിലേജ്ഡ് വ്യക്തികൾക്കെതിരായ അതിസങ്കീർണ്ണമായ ആക്രമണത്തിനായി ഈ പ്രശ്&zwnj;നം ഉപയോഗപ്പെടുത്തിയേക്കുന്ന് കമ്പനി മുന്നറിയിപ്പ് സന്ദേശത്തിൽ പറഞ്ഞു.&lt;/p&gt;&lt;h2&gt;എന്താണ് സീറോ-ഡേ അറ്റാക്ക് ?&lt;/h2&gt;&lt;p&gt;'സീറോ-ഡേ' എന്നത് കമ്പനി തിരിച്ചറിയുന്നതിനു മുമ്പുതന്നെ ഹാക്കർമാർ കണ്ടെത്തി ചൂഷണം ചെയ്യുന്ന ഒരു സോഫ്റ്റ്&zwnj;വെയർ പിഴവിനെയാണ് സൂചിപ്പിക്കുന്നത്. അത്തരം ആക്രമണങ്ങൾ പലപ്പോഴും എൻഎസ്ഒ ഗ്രൂപ്പ് (പെഗാസസിന്റെ നിർമ്മാതാവ്) അല്ലെങ്കിൽ പാരഗൺ സൊല്യൂഷൻസ് പോലുള്ള കമ്പനികളിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു. അവരുടെ ലക്ഷ്യം സാധാരണ ഉപയോക്താക്കളെ ചാരപ്പണി ചെയ്യുകയല്ല. മറിച്ച് പത്രപ്രവർത്തകരെയോ മനുഷ്യാവകാശ പ്രവർത്തകരെയോ പ്രമുഖ രാഷ്ട്രീയക്കാരെയോ ആണ് ഈ ഹാക്കർമാർ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;പരിഹാരമെന്ത്?&lt;/h2&gt;&lt;p&gt;ഗൂഗിളും ആപ്പിളും ഈ പ്രശ്നം പരിഹരിക്കാൻ വേഗത്തിൽ നീങ്ങുന്നതിനാൽ, സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ഉപകരണങ്ങൾ അപ്&zwnj;ഡേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/zero-day-attack-millions-of-apple-and-google-devices-at-hacking-risk-articleshow-rrfbhaq"/>
        </item>
        <item>
            <title><![CDATA[വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് ബിയോണ്ട് 2025 നാളെ കൊച്ചിയില്‍]]></title>
            <link>https://www.asianetnews.com/whats-new-technology/wac-beyond-2025-tomorrow-at-kochi-articleshow-rwocz1a</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/wac-beyond-2025-tomorrow-at-kochi-articleshow-rwocz1a</guid>
            <pubDate>Sat, 16 Aug 2025 18:44:41 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യവസായമന്ത്രി പി. രാജീവ്, ഹൈബി ഈഡന്&zwj; എംപി തുടങ്ങി നിരവധി പ്രമുഖര്&zwj; പരിപാടിയില്&zwj; പങ്കെടുക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k2sg8gtn822cza5ess7qw3fs,imgname-wac-summit-1755350057813.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;കൊരട്ടി ഇന്&zwj;ഫോപാര്&zwj;ക്ക് ആസ്ഥാനമായി പ്രവര്&zwj;ത്തിക്കുന്ന ആഗോള ഡിജിറ്റല്&zwj; പരിവര്&zwj;ത്തന കമ്പനിയായ വെബ് ആന്&zwj;ഡ് ക്രാഫ്റ്റ്സ് (WAC), സംഘടിപ്പിക്കുന്ന WAC ബിയോണ്ട് - ടെക്നോളജി ആന്&zwj;ഡ് മാര്&zwj;ക്കറ്റിംഗ് സമ്മിറ്റ് നാളെ ഉച്ചയ്ക്ക് 2 മണി മുതല്&zwj; കൊച്ചി ഗ്രാന്&zwj;ഡ് ഹയാത്തില്&zwj; നടക്കും. WAC-യുടെ പതിമൂന്നാം വാര്&zwj;ഷികത്തിന്&zwj;റെ ഭാഗമായുള്ള സമ്മിറ്റ്, നൂതനാശയങ്ങള്&zwj;ക്കും ബിസിനസ് പരിവര്&zwj;ത്തനത്തിനുമുള്ള കേരളത്തിലെ ഏറ്റവും വലിയ പ്ലാറ്റ്&zwnj;ഫോമുകളിലൊന്നായി വിഭാവനം ചെയ്യപ്പെടുന്ന WAC ബിയോണ്ട് 2026-ന് മുന്നോടിയായാണ് സംഘടിപ്പിക്കുന്നത്. വ്യവസായമന്ത്രി പി. രാജീവ്, ഹൈബി ഈഡന്&zwj; എംപി തുടങ്ങി നിരവധി പ്രമുഖര്&zwj; പരിപാടിയില്&zwj; പങ്കെടുക്കും.&lt;/p&gt;&lt;p&gt;നിര്&zwj;മിതബുദ്ധി, ഓട്ടോമേഷന്&zwj;, ക്ലൗഡ് സാങ്കേതികവിദ്യകള്&zwj;, പുതുതലമുറ മാര്&zwj;ക്കറ്റിംഗ് തന്ത്രങ്ങള്&zwj; എന്നീ രംഗങ്ങളിലെ പരിവര്&zwj;ത്തന സാധ്യതകള്&zwj; കണ്ടെത്താനായി ബിസിനസ്സ് തലവന്മാര്&zwj;, നയരൂപീകര്&zwj;ത്താക്കള്&zwj;, സംരംഭകര്&zwj;, നൂതനാശയങ്ങളുള്ളവര്&zwj; ഉള്&zwj;പ്പെടെ 1,000-ത്തിലധികം പേര്&zwj; സമ്മിറ്റില്&zwj; പങ്കെടുക്കും. ഗൂഗിളുമായുള്ള കമ്പനിയുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്ന ഗൂഗിള്&zwj; സ്&zwnj;പോട്ട്&zwnj;ലൈറ്റ് സെഷന് പുറമേ പ്രമുഖര്&zwj; നയിക്കുന്ന സെഷനുകളും സമ്മിറ്റിന്റെ ഭാഗമായി നടക്കും.&lt;/p&gt;&lt;p&gt;രാജ്യത്തെ പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥാപനമായ സിന്തൈറ്റ് ഇന്&zwj;ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ജെയിന്&zwj; സര്&zwj;വകലാശാലയുടെയും ഔദ്യോഗിക വെബ്സൈറ്റുകളുടെ പ്രകാശനവും ചടങ്ങില്&zwj; നടക്കും. 2012-ല്&zwj; കൊരട്ടി ഇന്&zwj;ഫോപാര്&zwj;ക്കില്&zwj; സ്ഥാപിതമായ വെബ് ആന്&zwj;ഡ് ക്രാഫ്റ്റ്സ്, ഒരു സിംഗിള്&zwj; കമ്പ്യൂട്ടര്&zwj; സ്റ്റാര്&zwj;ട്ടപ്പില്&zwj; നിന്ന് ലോകമെമ്പാടുമുള്ള 500-ലധികം ക്ലയന്&zwj;റുകളുടെ വിശ്വസ്ത പങ്കാളിയായി വളര്&zwj;ന്നുകഴിഞ്ഞിട്ടുണ്ട്. വെബ്, മൊബൈല്&zwj; ആപ്പ് വികസനം, ഇ-കൊമേഴ്സ് സൊല്യൂഷനുകള്&zwj;, എഐ-പവര്&zwj;ഡ് പ്ലാറ്റ്ഫോമുകള്&zwj;, ബ്രാന്&zwj;ഡിംഗ്, ക്ലൗഡ് ഇന്റഗ്രേഷന്&zwj;, ഡിജിറ്റല്&zwj; മാര്&zwj;ക്കറ്റിംഗ് എന്നീ മേഖലകളില്&zwj; വൈദഗ്ദ്ധ്യമുള്ള കമ്പനി ഇതിനോടകം റീട്ടെയില്&zwj;, നിര്&zwj;മ്മാണം, ധനകാര്യം, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളില്&zwj; 1,500-ലധികം പ്രോജക്ടുകള്&zwj;ക്ക് സേവനം ലഭ്യമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;മികച്ചയാളുകള്&zwj;, മൂല്യങ്ങള്&zwj;, ദര്&zwj;ശനം എന്നിവയിലൂടെ ഏറ്റവും ചെറിയ തുടക്കങ്ങള്&zwj; പോലും ഏറ്റവും വലിയ സ്വാധീനം സൃഷ്ടിക്കുമെന്ന് തെളിയിക്കുന്നതാണ് WAC-യുടെ യാത്രയെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ എബിന്&zwj; ജോസ് ടോം പറഞ്ഞു. സാങ്കേതികവിദ്യ, ആളുകള്&zwj;, പങ്കാളിത്തം, സാധ്യതകള്&zwj; എന്നിവയുടെ ആഘോഷമായിരിക്കും ഈ സമ്മിറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;പതിമൂന്നാം വാര്&zwj;ഷികത്തിന്റെ ഭാഗമായി കമ്പനിയില്&zwj; ദീര്&zwj;ഘകാലമായി മികച്ച സേവനം നല്&zwj;കിവരുന്ന മാര്&zwj;ക്കറ്റിംഗ് ഹെഡ് ശ്രീവേദ് എംപി; പിഎച്ച്പി വിഭാഗം ഹെഡ് മിഥുന്&zwj; രാജ് കെ ആര്&zwj;; WAC-യുടെ അന്താരാഷ്ട്ര ബിസിനസ്സ് വളര്&zwj;ച്ചയ്ക്ക് നേതൃത്വം നല്&zwj;കുന്ന ഗ്ലോബല്&zwj; സെയില്&zwj;സ് ഹെഡ് അനൂപ് കെ ജോസഫ് എന്നിവരെ പുതിയ മഹീന്ദ്ര എക്&zwnj;സ് ഇ വി 9ഇ കാറുകള്&zwj; നല്&zwj;കി ചടങ്ങില്&zwj; ആദരിക്കും. കമ്പനിയിലെ ജീവനക്കാരാണ് WAC-യുടെ ഏറ്റവും വലിയ കരുത്തെന്ന് സിഇഒ ജിലു ജോസഫ് പറഞ്ഞു. പതിമൂന്നാം വാര്&zwj;ഷികം ആഘോഷിക്കുകയെന്നത് ഒരു കമ്പനി എന്ന നിലയിലുള്ള വളര്&zwj;ച്ചയ്ക്ക് പുറമേ അവരെ ആദരിക്കുകയെന്നത് കൂടിയാണെന്നും അവര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;സംഗീതജ്ഞന്&zwj; അല്&zwj;ഫോണ്&zwj;സ് ജോസഫ് പങ്കെടുക്കുന്ന മദ്രാസ് മെയില്&zwj; ബാന്&zwj;ഡിന്&zwj;റെ സംഗീത പരിപാടിയും അത്താഴവിരുന്നോടും കൂടി സമ്മിറ്റ് സമാപിക്കും. സമ്മിറ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്, എന്നാല്&zwj; https://webandcrafts.com/13th-anniversary എന്ന വെബ്സൈറ്റില്&zwj; മുന്&zwj;കൂട്ടി രജിസ്റ്റര്&zwj; ചെയ്യേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/wac-beyond-2025-tomorrow-at-kochi-articleshow-rwocz1a"/>
        </item>
        <item>
            <title><![CDATA[അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ]]></title>
            <link>https://www.asianetnews.com/whats-new-technology/oppo-pad-5-with-coloros-16-confirmed-to-launch-globally-on-october-16-articleshow-s4h7rmg</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/oppo-pad-5-with-coloros-16-confirmed-to-launch-globally-on-october-16-articleshow-s4h7rmg</guid>
            <pubDate>Sun, 28 Sep 2025 19:36:32 +0530</pubDate>
            <description><![CDATA[&lt;p&gt;ഒക്ടോബർ 16 ന് ആഗോളതലത്തിൽ ഓപ്പോ പാഡ് 5 പുറത്തിറക്കുമെന്ന് ബ്രാൻഡ് വെളിപ്പെടുത്തി. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ വെയ്&zwnj;ബോയിലെ ഔദ്യോഗിക ഹാൻഡിലിലാണ് കമ്പനി ഈ വിവരം വെളിപ്പെടുത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3zxfat34cqz5965cgm88c1n,imgname-oppo-1756638980931.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഓ&lt;/strong&gt;പ്പോ തങ്ങളുടെ അടുത്ത തലമുറ ടാബ്&zwnj;ലെറ്റ് അടുത്ത മാസം പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചു. ഒക്ടോബർ 16 ന് ആഗോളതലത്തിൽ ഓപ്പോ പാഡ് 5 പുറത്തിറക്കുമെന്ന് ബ്രാൻഡ് വെളിപ്പെടുത്തി. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ വെയ്&zwnj;ബോയിലെ ഔദ്യോഗിക ഹാൻഡിലിലാണ് കമ്പനി ഈ വിവരം വെളിപ്പെടുത്തിയത്. കമ്പനിയുടെ ഏറ്റവും പുതിയ ടാബ്&zwnj;ലെറ്റ് ചൈനയിൽ ഓപ്പോ ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നിവയുടെ ലോഞ്ചിനോട് അനുബന്ധിച്ചായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിവൈസിന്&zwj;റെ മുൻ പാനൽ കാണിക്കുന്ന ഒരു ടീസർ വീഡിയോയും കമ്പനി പങ്കിട്ടു.&lt;/p&gt;&lt;p&gt;ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ലാണ് ടാബ്&zwnj;ലെറ്റ് പ്രവർത്തിക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചു. കമ്പനി പുറത്തുവിട്ട വരാനിരിക്കുന്ന ഡിവൈസിന്&zwj;റെ ടീസർ വീഡിയോയിൽ അതിന്&zwj;റെ ഫ്രണ്ട് പാനലും കളർഒഎസ് 16-ന്&zwj;റെ പ്രധാന സവിശേഷതകളും വെളിപ്പെടുത്തുന്നു. മൾട്ടി-സ്&zwnj;ക്രീൻ പിന്തുണ, ആപ്പുകൾ വേഗത്തിൽ മാറ്റൽ, മൾട്ടി-ജെസ്റ്റർ പിന്തുണ തുടങ്ങിയ ഘടകങ്ങൾ ടീസർ വീഡിയോയിൽ കാണിക്കുന്നു.&lt;/p&gt;&lt;p&gt;ബ്രാൻഡിൽ നിന്നുള്ള ഈ ഏറ്റവും പുതിയ ടാബ്&zwnj;ലെറ്റ് അടുത്തിടെ ക്രോസ്-പ്ലാറ്റ്ഫോം ബെഞ്ച്മാർക്ക് ടൂളായ ഗീക്ക്ബെഞ്ചിലെ ലിസ്റ്റിംഗിൽ കണ്ടെത്തിയിരുന്നു. ഈ ലിസ്റ്റിംഗ് അതിന്&zwj;റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി. ടാബ്&zwnj;ലെറ്റ് ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നുവെന്നും 12 ജിബി റാം ഉണ്ടെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തി. മീഡിയടെക് ഡൈമെൻസിറ്റി 9400+ അല്ലാതെ മറ്റൊന്നുമല്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒക്ടാ കോർ പ്രോസസറാണ് ടാബ്&zwnj;ലെറ്റിന് കരുത്ത് പകരുന്നതെന്നും ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. മാത്രമല്ല സിംഗിൾ-കോർ, മൾട്ടി-കോർ ബെഞ്ച്മാർക്ക് ടെസ്റ്റുകളിൽ മോഡൽ യഥാക്രമം 2,673 പോയിന്റുകളും 7,839 പോയിന്റുകളും നേടിയതായും ലിസ്റ്റിംഗ് വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;ടാബ്&zwnj;ലെറ്റിൽ 12.1 ഇഞ്ച് വലിയ 3K+ LCD ഡിസ്&zwnj;പ്ലേയും 144Hz സ്&zwnj;ക്രീൻ റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഗ്രേ, പർപ്പിൾ, സിൽവർ എന്നീ നിറങ്ങളിലും ഈ ഡിവൈസ് ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മാത്രമല്ല, ഓപ്പോ പാഡ് 5 8GB/12GB/16GB റാമും 128GB/256GB/512GB സ്റ്റോറേജും ലഭ്യമാകുമെന്ന് റിപ്പോർട്ടുണ്ട്. വരാനിരിക്കുന്ന ടാബ്&zwnj;ലെറ്റിൽ 8 മെഗാപിക്സൽ പിൻ ക്യാമറ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാബ്&zwnj;ലെറ്റിൽ 10,300mAh ബാറ്ററിയും ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. 67W വയർഡ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. 579 ഗ്രാം ഭാരം മാത്രമുള്ള ഈ ടാബ്&zwnj;ലെറ്റ് സെഗ്&zwnj;മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ ടാബ്&zwnj;ലെറ്റുകളിൽ ഒന്നാണെന്നും റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/oppo-pad-5-with-coloros-16-confirmed-to-launch-globally-on-october-16-articleshow-s4h7rmg"/>
        </item>
        <item>
            <title><![CDATA[കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്]]></title>
            <link>https://www.asianetnews.com/whats-new-technology/epic-games-vs-apple-appeals-court-upholds-contempt-sanctions-against-apple-articleshow-w5r82do</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/epic-games-vs-apple-appeals-court-upholds-contempt-sanctions-against-apple-articleshow-w5r82do</guid>
            <pubDate>Sun, 14 Dec 2025 22:22:29 +0530</pubDate>
            <description><![CDATA[&lt;p&gt;കോടതി ഉത്തരവ് ലംഘിച്ചതിന് ആപ്പിളിനെതിരെ സിവിൽ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയ വിധി യുഎസ് ഫെഡറൽ അപ്പീൽ കോടതി ശരിവച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jvh51bj6pyj3btg2sjc8xvn3,imgname-untitled-design---2025-05-18t125859.191-1747553660486.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: മൊബൈൽ ഗെയിമിംഗ് ലോകത്ത് നാല് വർഷം പഴക്കമുള്ള പോരാട്ടം ഒടുവിൽ ഒരു പുതിയ വഴിത്തിരിവിലെത്തി. ആപ്പിളും വീഡിയോ ഗെയിം കമ്പനിയായ എപ്പിക് ഗെയിംസും തമ്മിൽ യുഎസ് കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടമാണ് ഇപ്പോൾ ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുന്നത്. കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ആപ്പിൾ കുറ്റക്കാരനാണെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി കണ്ടെത്തി. എങ്കിലും ഈ തീരുമാനം ആപ്പിളിന് അൽപ്പം ആശ്വാസവും നൽകുന്നതാണ് എന്നതാണ് ശ്രദ്ധേയം. കോടതി ഉത്തരവ് ലംഘിച്ചതിന് ആപ്പിളിനെതിരെ സിവിൽ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയ വിധി യുഎസ് ഫെഡറൽ അപ്പീൽ കോടതി ശരിവച്ചു. ആപ്പിളിന്റേതല്ലാത്ത മറ്റ് പേയ്&zwnj;മെന്റ് സംവിധാനങ്ങൾ ഐഫോൺ ആപ്പ് സ്റ്റോറിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഉത്തരവ് ആപ്പിൾ മനപൂർവ്വം അവഗണിച്ചു എന്നായിരുന്നു ആരോപണം. എങ്കിലും ഈ വിധി ആപ്പിളിന് ഒരു ഇളവ് കൂടി നൽകുന്നു. അതായത് ബാഹ്യ പേയ്&zwnj;മെന്റ് സംവിധാനങ്ങൾ വഴി നടത്തുന്ന വാങ്ങലുകൾക്ക് ഇപ്പോൾ കമ്മീഷൻ ഈടാക്കാൻ കോടതി ഉത്തരവനുസരിച്ച് ആപ്പിളിന് കഴിയും.&lt;/p&gt;&lt;h2&gt;എന്താണ് കേസ്?&lt;/h2&gt;&lt;p&gt;ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഡെവലപ്പർമാർക്ക് ബാഹ്യ പേമെന്&zwj;റ് സംവിധാനങ്ങൾ (ആപ്പിളിന്റേതല്ലാത്ത പേമെന്&zwj;റ് രീതികൾ) ഉപയോഗിക്കാൻ അനുവദിക്കണമെന്ന് കോടതി മുമ്പ് ആപ്പിളിനോട് ഉത്തരവിട്ടിരുന്നു. പക്ഷേ ഈ ഉത്തരവ് ശരിയായി നടപ്പിലാക്കുന്നതിൽ ആപ്പിൾ പരാജയപ്പെട്ടു. തങ്ങളുടെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ആപ്പിൾ മനപൂർവ്വമായിരുന്നു ആപ്പിളിന്റെ തീരുമാം. ആപ്പിളിന്&zwj;റെ ഒരു നാടകം എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്.&lt;/p&gt;&lt;h2&gt;ആപ്പിളിന് എന്താണ് ആശ്വാസം?&lt;/h2&gt;&lt;p&gt;ആപ്പിളിന് ബാഹ്യ പേയ്&zwnj;മെന്റുകൾക്ക് കമ്മീഷൻ ഈടാക്കാൻ കഴിയില്ലെന്ന് കീഴ്&zwnj;ക്കോടതി മുമ്പ് വിധിച്ചിരുന്നു. എങ്കിലും അപ്പീൽ കോടതി ഇപ്പോൾ ഈ നിയന്ത്രണം റദ്ദാക്കി. പുതിയ ഉത്തരവനുസരിച്ച്, ആപ്പിളിന് ബാഹ്യ പേയ്&zwnj;മെന്റ് ഓപ്ഷനുകളിൽ ന്യായമായ കമ്മീഷൻ ഈടാക്കാമെന്ന് കോടതി പ്രസ്&zwj;താവിച്ചു. അതേസമയം ആപ്പിളിന് എത്ര കമ്മീഷൻ ഈടാക്കാമെന്ന് ഇനി കീഴ്&zwnj;ക്കോടതി ജഡ്&zwj;ജി തീരുമാനിക്കേണ്ടിവരും.&lt;/p&gt;&lt;h2&gt;പഴയ തർക്കം എന്താണ്?&lt;/h2&gt;&lt;p&gt;2020-ൽ എപ്പിക് ഗെയിംസാണ് ഈ പോരാട്ടത്തിന് തുടക്കമിട്ടത്. ആപ്പിൾ തങ്ങളുടെ ഐഫോണുകൾ ഒരു പൂട്ടിയ കോട്ട പോലെയാണ് പ്രവർത്തിപ്പിക്കുന്നതെന്ന് എപ്പിക് ഗെയിംസ് ആരോപിച്ചു. ആപ്പ് സ്റ്റോറിൽ നിന്നുള്ള ഓരോ വാങ്ങലിനും ആപ്പിൾ 15 ശതമാനം മുതൽ 30 ശതമാനം വരെ ഉയർന്ന കമ്മീഷൻ ഈടാക്കുന്നു. അതേസമയം 2021-ൽ, ആപ്പിളിന് അതിന്റെ ആപ്പ് സ്റ്റോറിൽ ബാഹ്യ പേയ്&zwnj;മെന്റ് ഓപ്ഷനുകളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടുത്താൻ ഉത്തരവിട്ടു. ആപ്പിൾ ഈ ഉത്തരവിനെ ചോദ്യം ചെയ്തു, പക്ഷേ 2024 ജനുവരിയിൽ സുപ്രീം കോടതി ആപ്പിളിന്&zwj;റെ അപ്പീൽ തള്ളി. തുടർന്ന് ആപ്പിൾ ബാഹ്യ പേയ്&zwnj;മെന്റ് സിസ്റ്റങ്ങളിൽ 12-27% കമ്മീഷൻ ഈടാക്കാൻ തുടങ്ങി. ഇത് വളരെ ചെലവേറിയതായതിനാൽ ഡെവലപ്പർമാർക്ക് ലാഭമൊന്നും ലഭിച്ചില്ല. ഇതിനെത്തുടർന്ന്, എപ്പിക് വീണ്ടും ആപ്പിളിനെതിരെ കോടതിയലക്ഷ്യ കുറ്റം ചുമത്തി പരാതി നൽകി. വാദം കേൾക്കലിനുശേഷം ആപ്പിളിന്റെ സമീപനം വെറും കപടമാണെന്നും കോടതി വിലയിരുത്തിയിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/epic-games-vs-apple-appeals-court-upholds-contempt-sanctions-against-apple-articleshow-w5r82do"/>
        </item>
        <item>
            <title><![CDATA[വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചർ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങള്‍ നേരിട്ട് ഡിപിയാക്കാം]]></title>
            <link>https://www.asianetnews.com/whats-new-technology/whatsapp-might-soon-let-you-import-profile-pic-from-instagram-or-facebook-articleshow-yz8u8zd</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/whatsapp-might-soon-let-you-import-profile-pic-from-instagram-or-facebook-articleshow-yz8u8zd</guid>
            <pubDate>Fri, 01 Aug 2025 10:36:18 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ നിന്നോ ഫേസ്ബുക്കിൽ നിന്നോ നേരിട്ട് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ഇംപോർട്ട് ചെയ്യാൻ സാധിക്കും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-ani20250412145318,imgname-image-9f79d1a0-81db-49bf-83d9-621b11ace53d.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്&zwnj;സ്ആപ്പ് അടുത്ത ഫീച്ചർ അപ്&zwnj;ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്&zwnj;സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്&zwnj;സ്ആപ്പ് അധികൃതര്&zwj;. ആൻഡ്രോയ്&zwnj;ഡിനുള്ള വാട്സ്ആപ്പ് ബീറ്റയിൽ (പതിപ്പ് 2.25.21.23) പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടതായി WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഈ അപ്&zwnj;ഡേറ്റ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്കായി പുത്തന്&zwj; ഫീച്ചര്&zwj; പുറത്തിറക്കും എന്നാണ് വിവരം.&lt;/p&gt;&lt;p&gt;നിങ്ങളുടെ വാട്&zwnj;സ്ആപ്പ് പ്രൊഫൈൽ ഫോട്ടോ മാറ്റാൻ എഡിറ്റ് ഓപ്ഷനിലേക്ക് പോകുമ്പോൾ, ഇപ്പോൾ നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഫോട്ടോകൾ ഇംപോർട്ട് ചെയ്യാനുള്ള ഓപ്ഷന്&zwj; വൈകാതെ എല്ലാവര്&zwj;ക്കും ലഭിക്കും. ഇതുവരെ ഉപയോക്താക്കൾക്ക് ഗാലറിയിൽ നിന്ന് ഫോട്ടോകൾ തിരഞ്ഞെടുക്കാനോ, ക്യാമറയിൽ നിന്ന് ക്ലിക്ക് ചെയ്യാനോ, അവതാർ ചേർക്കാനോ അല്ലെങ്കിൽ എഐ ജനറേറ്റഡ് ഇമേജുകൾ ഉപയോഗിക്കാനോ മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാൽ പുതിയ ഫീച്ചർ ഉപയോഗിച്ച് വാട്സ്ആപ്പില്&zwj; ഡിസ്പ്ലേ പിക്&zwnj;ചറായി ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം ഉപയോഗിക്കാനുള്ള ഓപ്ഷന്&zwj; ഉടനടി എല്ലാ വാട്&zwnj;സ്ആപ്പ് ഉപയോക്താക്കള്&zwj;ക്കും ലഭിക്കും.&lt;/p&gt;&lt;p&gt;ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്, ആദ്യം മെറ്റ അക്കൗണ്ട്സ് സെന്&zwj;ററിലെ നിങ്ങളുടെ വാട്&zwnj;സ്ആപ്പ് അക്കൗണ്ട് ഫേസ്ബുക്കുമായും ഇൻസ്റ്റഗ്രാം അക്കൗണ്ടുമായും ലിങ്ക് ചെയ്യണം. ഈ വർഷം ആദ്യം മെറ്റ അക്കൗണ്ട്സ് സെന്&zwj;ററിലേക്ക് വാട്&zwnj;സ്ആപ്പും ചേർക്കാനുള്ള മെറ്റ ഓപ്ഷൻ നൽകിയിരുന്നു. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ഇടയിൽ മികച്ച സംയോജനം കൊണ്ടുവരുന്ന നിരവധി സവിശേഷതകൾ മെറ്റ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് നേരിട്ട് വാട്&zwnj;സ്ആപ്പിലേക്ക് പങ്കിടാം. കൂടാതെ ബിസിനസ് അക്കൗണ്ടുകൾക്ക് അവരുടെ ഇൻസ്റ്റ പ്രൊഫൈലിലേക്ക് ഒരു വാട്&zwnj;സ്ആപ്പ് ബട്ടൺ ചേർക്കാനും കഴിയും. അതുവഴി ഉപഭോക്താക്കൾക്ക് അവരെ നേരിട്ട് വാട്&zwnj;സ്ആപ്പില്&zwj; ബന്ധപ്പെടാൻ കഴിയും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Jomit J</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/whatsapp-might-soon-let-you-import-profile-pic-from-instagram-or-facebook-articleshow-yz8u8zd"/>
        </item>
    </channel>
</rss>
