<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 15 Feb 2026 15:10:21 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/world-cup" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[മെസ്സി വിളിച്ചു, മുത്തപ്പൻ കേട്ടു; മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തി ആരാധകര്‍!]]></title>
            <link>https://www.asianetnews.com/culture-magazine/muthappan-vellattam-by-argentina-fans-kuthirummal-kunhimangalam-payyanur-rnagxp</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/muthappan-vellattam-by-argentina-fans-kuthirummal-kunhimangalam-payyanur-rnagxp</guid>
            <pubDate>Sat, 07 Jan 2023 10:49:47 +0530</pubDate>
            <description><![CDATA[&lt;p&gt;പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്താണ് അര്&zwj;ജ്ജന്&zwj;റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാൻ ആരാധകര്&zwj; മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിക്കുകയും ആയിരങ്ങള്&zwj;ക്ക് അന്നദാനം നടത്തുകയും ചെയ്&zwj;ത് വേറിട്ട കാഴ്&zwj;ചയായി മാറിയത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gmwq9r6crz32qzrdae99vzw8,imgname-thumb.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;&quot;ഈ ആറ്റില്&zwj; ഒഴുകിപ്പോകേയുള്ളൂ എന്നു തോന്നുന്ന കാലങ്ങളില്&zwj; മുതുതലയ്ക്കിരുന്ന് മുന്തണ്ട് പിടിച്ച് നേര്&zwj;സൂത്രമായിരിക്കുന്ന കടവിന്ന് കൊണ്ട് അടുപ്പിച്ചു തരും മുത്തപ്പൻ.. സങ്കടം വേണ്ട..&quot; &lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;പ&lt;/strong&gt;റയുന്നത് സാക്ഷാല്&zwj; മുത്തപ്പൻ. മനസും നിറച്ച് കണ്ണും നനച്ച് കയ്യും കൂപ്പി കേട്ടു നില്&zwj;ക്കുകയാണ് ഭക്തര്&zwj;. &amp;nbsp;ഈ ഭക്തജനക്കൂട്ടം മറ്റാരുമല്ല, അര്&zwj;ജന്&zwj;റീനയുടെയും മെസ്സിയുടെയും ആരാധകരാണ്. മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇഷ്&zwj;ട ടീം ലോകകിരീടം നേടിയിരിക്കുന്നു. അതുവരെ മനസിന്&zwj;റെ മുന്തണ്ട് പിടിച്ച് ബലം പകര്&zwj;ന്ന് കടവിലടുപ്പിച്ച ഇഷ്&zwj;ടദൈവത്തെ&amp;nbsp;അപ്പോള്&zwj; അവരെങ്ങനെ ഓര്&zwj;ക്കാതിരിക്കും? ആ ദൈവത്തെ കെട്ടിയാടിച്ചതിനൊപ്പം ആയിരങ്ങള്&zwj;ക്ക് ഭക്ഷണം വിളമ്പി നല്&zwj;കി വേറിട്ടൊരു കൂട്ടമായി മാറി ഈ ആരാധകര്&zwj;. &amp;nbsp;പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്താണ് മൂന്നരപ്പതിറ്റാണ്ടുകള്&zwj;ക്ക് ശേഷമുള്ള അര്&zwj;ജ്ജന്&zwj;റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാൻ ആരാധകര്&zwj; മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിക്കുകയും ആയിരങ്ങള്&zwj;ക്ക് അന്നദാനം നടത്തുകയും ചെയ്&zwj;ത് വേറിട്ട കാഴ്&zwj;ചയായി മാറിയത്.&amp;nbsp;&lt;/p&gt; &lt;p&gt;കുഞ്ഞിമംഗലം കുതിരുമ്മലിലെ അര്&zwj;ജന്&zwj;റീന ഫാൻസാണ് മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തിയത്. അര്&zwj;ജന്&zwj;റീന ലോകകപ്പ് നേടിയാല്&zwj; മുത്തപ്പൻ വെള്ളാട്ടം നടത്താമെന്നും ഒപ്പം രണ്ടായിരം പേര്&zwj;ക്ക് അന്നദാനം വിളമ്പി നല്&zwj;കാമെന്നുമുള്ള നേര്&zwj;ച്ചയുടെ ഭാഗമായിട്ടാണ് കുതിരുമ്മല്&zwj; ഫാൻസ് ഇന്ന് വെള്ളാട്ടവും അന്നദാനവും നടത്തിയത്. കുതിരുമ്മലിലെ പി വി ഷിബുവും സുഹൃത്തുക്കളുമാണ് ഈ വേറിട്ട വിജയാഘോഷത്തിന് പിന്നില്&zwj;.&amp;nbsp;&lt;/p&gt; &lt;p&gt;ഈ ആഘോഷത്തെക്കുറിച്ച് ഷിബു പറയുന്നത് ഇങ്ങനെ. കുട്ടിക്കാലം മുതല്&zwj; അര്&zwj;ജന്&zwj;റീനയുടെ കടുത്ത ആരാധകരായിരുന്നു ഷിബുവും കൂട്ടുകാരും. കുഞ്ഞിമഗംലം ഉള്&zwj;പ്പെടെയുള്ള ഈ പ്രദേശവും അര്&zwj;ജന്&zwj;റീന ആരാധകരുടെ ശക്തികേന്ദ്രങ്ങളാണ്. പയ്യന്നൂര്&zwj; ഭാഗത്തെ മെസ്സിയുടെ ഏറ്റവും വലിയ കട്ടൌട്ട് കുതിരുമ്മലില്&zwj; ആയിരുന്നു സ്ഥാപിച്ചതെന്നും ഷിബു പറയുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&quot;ഏകദേശം 55 അടിയോളം ഉയരമുള്ള കട്ടൌട്ടായിരുന്നു അത്. വയലില്&zwj; ആയിരുന്നു അത് ഉയര്&zwj;ത്തിയത്. കട്ടൌട്ട് ഉയര്&zwj;ത്താൻ ഏറെ പ്രയാസപ്പെട്ടിരുന്നു. അപ്പോഴാണ് ഞാൻ മുത്തപ്പനെ വിളിക്കുന്നത്..&quot; കടുത്ത മുത്തപ്പൻ വിശ്വാസിയായ ഷിബു പറയുന്നു. എന്ത് പ്രയാസം നേരിട്ടാലും ആദ്യം വിളിക്കുന്നത് മുത്തപ്പനെയാണെന്ന് ഷിബു പറയും. അങ്ങനെ കട്ടൌട്ട് ഉയര്&zwj;ത്തുമ്പോഴും പ്രാര്&zwj;ത്ഥിച്ചിരുന്നു. മെസി കപ്പടിച്ചാല്&zwj; ഇവിടെ വച്ച് വെള്ളാട്ടം കെട്ടിയാടിക്കാമെന്നും ചുരുങ്ങിയത് 2000 പേര്&zwj;ക്കെങ്കിലും ഭക്ഷണം നല്&zwj;കാമെന്നുമായിരുന്നു നേര്&zwj;ച്ച. സുഹൃത്തുക്കളോടും ഷിബു ഇക്കാര്യം പറഞ്ഞിരുന്നു. അവരും സമ്മതിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;നെഞ്ചുരുകി വിളിച്ച ആ വിളി മുത്തപ്പൻ കേട്ടെന്നും ഷിബുവും കൂട്ടുകാരും പറയുന്നു. &amp;nbsp;അങ്ങനെയാണ് ഇന്ന് കുതിരുമ്മല്&zwj; തെരുവിലെ റേഷൻ കടയ്ക്ക് സമീപം മുത്തപ്പൻ വെള്ളാട്ടത്തെ കെട്ടിയാടിച്ചത്. കുഞ്ഞിമഗംലത്തെ സജീവൻ പെരുവണ്ണാനായിരുന്നു കോലധാരി. അര്&zwj;ജന്&zwj;റീനയുടെ ആരാധകര്&zwj;ക്ക് പുറമെ നിരവധി ഭക്തരാണ് മുത്തപ്പനെ തൊഴാനും അനുഗ്രഹം നേടാനും എത്തിയത്. അര്&zwj;ജ്ജന്&zwj;റീനയുടെ ആരാധകരുടെ ആഗ്രഹം പോലെ സ്&zwj;കൂള്&zwj; കുട്ടികളും വയോധികരുമൊക്കെ ഉള്&zwj;പ്പെടെയുള്ള ആയിരങ്ങള്&zwj; അന്നദാനത്തിലും ഭാഗമായി. &amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;വീഡിയോ കാണാം&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;തെയ്യം കഥകള്&zwj; കേള്&zwj;ക്കണോ? താഴെയുള്ള ലിങ്കുകളില്&zwj; ക്ലിക്ക് ചെയ്യുക&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;തുലാപ്പത്ത് പിറന്നു, ദൈവങ്ങള്&zwj; മണ്ണിലേക്ക്; വടക്കൻ കേരളത്തില്&zwj; ഇനി തെയ്യക്കാലം!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;നോക്കിനില്&zwj;ക്കെ മുതലയായി മാറിയ കന്യക, അപൂര്&zwj;വ്വകാഴ്&zwj;ചയായി മുതലത്തെയ്യം!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്&zwj;!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്&zwj;കരിച്ച് മാപ്പിളത്തെയ്യം!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്&zwj;ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;&amp;nbsp;ഇതാ അപൂര്&zwj;വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;നടവഴി പലവഴി താണ്ടി റെയില്&zwj;പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്&zwj;ക്കുന്നില്&zwj; ആറാടുന്ന തീച്ചാമുണ്ഡിക്ക്!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;തീരത്തൊരു കപ്പലുകണ്ടു, കനല്&zwj;ക്കുന്നില്&zwj; നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;മൂന്നാള്&zwj; കുഴിയില്&zwj; നിന്നും ഉയിര്&zwj;ത്ത പെണ്&zwj;കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്&zwj; അടിയുറപ്പ്!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ചെത്തുകാരന്&zwj;റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്&zwj; ചതിച്ചുകൊന്നപ്പോള്&zwj; തെയ്യവും!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;തുണി തല്ലിയലക്കും, നേര്&zwj;ച്ചയായി വസ്&zwj;ത്രങ്ങള്&zwj;; ഇതാ അപൂര്&zwj;വ്വമായൊരു അമ്മത്തെയ്യം!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;&quot;നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര, നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര..?&quot; സര്&zwj;വ്വജ്ഞനെ പാഠം പഠിപ്പിച്ച പൊട്ടൻ!&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ഇതാ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ എന്ന കാവല്&zwj;ക്കാരൻ!&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/muthappan-vellattam-by-argentina-fans-kuthirummal-kunhimangalam-payyanur-rnagxp"/>
        </item>
        <item>
            <title><![CDATA[തിരികെ മടങ്ങിയ പോരാളികൾ; എങ്ങനെ മറക്കും  ഈ കാഴ്ചകള്‍]]></title>
            <link>https://www.asianetnews.com/video/world-cup/fifa-world-cup-2022-pre-quarter-key-moments-rmkkxw</link>
            <guid isPermaLink="true">https://www.asianetnews.com/video/world-cup/fifa-world-cup-2022-pre-quarter-key-moments-rmkkxw</guid>
            <pubDate>Thu, 08 Dec 2022 16:52:44 +0530</pubDate>
            <description><![CDATA[&lt;p&gt;ഖത്തറിലെ അത്ഭുതങ്ങള്&zwj;, പോരാട്ടങ്ങള്&zwj;, നൊമ്പരങ്ങള്&zwj;; എങ്ങനെ മറക്കും &amp;nbsp;ഈ കാഴ്ചകള്&zwj;&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=k19YkNL4vfqO8xyzADp" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഖത്തറിലെ അത്ഭുതങ്ങള്&zwj;, പോരാട്ടങ്ങള്&zwj;, നൊമ്പരങ്ങള്&zwj;; എങ്ങനെ മറക്കും &amp;nbsp;ഈ കാഴ്ചകള്&zwj;&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/video/world-cup/fifa-world-cup-2022-pre-quarter-key-moments-rmkkxw"/>
        </item>
        <item>
            <title><![CDATA[നിക്കോ ഗോണ്‍സാലസിന് പകരം ഗര്‍നാച്ചോ? അര്‍ജന്റൈന്‍ ടീമില്‍ മാറ്റമുണ്ടായേക്കുമെന്ന് സ്‌കലോണി]]></title>
            <link>https://www.asianetnews.com/football-sports/argentine-coach-lionel-scaloni-may-change-world-cup-squad-because-of-injury-rlh6d2</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/argentine-coach-lionel-scaloni-may-change-world-cup-squad-because-of-injury-rlh6d2</guid>
            <pubDate>Thu, 17 Nov 2022 10:16:37 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പില്&zwj; സൗദിക്കെതിരായ ആദ്യ മത്സരത്തിന് മുമ്പ് റൊമോറോ പൂര്&zwj;ണ കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പുറത്തുവരുന്ന വാര്&zwj;ത്തകള്&zwj;. അതേസമയം ഫിയോന്റിന താരം ഗോണ്&zwj;സാലസിന്റെ കാര്യത്തിലാണ് സംശയം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gj1y2tdhxngajnv8dnpfzjw6,imgname-messsi.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: ഫിഫ ലോകകപ്പിന് മുന്നോടിയായുളള സന്നാഹ മത്സരത്തില്&zwj; യുഎഇയെ തകര്&zwj;ത്തതിന് പിന്നാലെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്&zwj;ത്തയുമായി അര്&zwj;ജന്റൈന്&zwj; കോച്ച് ലിയോണല്&zwj; സ്&zwnj;കലോണി. ലോകകപ്പ് ടീമില്&zwj; മാറ്റമുണ്ടായേക്കാമെന്ന വളരെ നിര്&zwj;ണായകമായ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. യുഎഇക്കെതിരെ അര്&zwj;ജന്റീന എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ചിരുന്നു. അതിന് പിന്നാലെയാണ് പരിശീലകന്&zwj; ഇക്കാര്യം പറഞ്ഞത്.&lt;/p&gt; &lt;p&gt;പരിക്കിന്റെ പിടിയിലുള്ള പൌളോ ഡിബാല, ക്രിസ്റ്റ്യന്&zwj; റൊമേറോ, അലസാന്ദ്രോ പപ്പു ഗോമസ്, നിക്കോളാസ് ഗോണ്&zwj;സാലസ് എന്നിവര്&zwj; യു എഇക്കെതിരെ കളിച്ചിരുന്നില്ല. പിന്നാലെ സ്&zwnj;കലോണി പറഞ്ഞതിങ്ങനെ... ''ടീമില്&zwj; ഇപ്പോഴും ചില പ്രശ്&zwnj;നങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ സ്&zwnj;ക്വാഡില്&zwj; മാറ്റത്തിന് സാധ്യതയുണ്ട്. യു എ ഇക്കെതിരെ ഫിറ്റ്&zwnj;നസ് ഇല്ലാത്തതിനാല്&zwj; പലരേയും കളിപ്പിക്കാനായില്ല. പരിക്കുള്ളവരെ കളിപ്പിക്കുന്നത് റിസ്&zwnj;കാണ്. നിലവില്&zwj; അവരെല്ലാം ടീമിന്റെ ഭാഗം തന്നെയാണ്. പക്ഷേ അവര്&zwj;ക്ക് പൂര്&zwj;ണ ആരോഗ്യത്തോടെ കളിക്കാന്&zwj; കഴിയുമോയെന്ന് എനിക്കുറപ്പില്ല. ഒരുപക്ഷേ കളിക്കാന്&zwj; കഴിഞ്ഞേക്കാം. പക്ഷേ, വളരെയധികം കരുതല്&zwj; വേണ്ട കാര്യമാണിത്.'' സ്&zwnj;കലോണി പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;സണ്&zwj;റൈസേഴ്&zwnj;സ് കൈവിട്ടപ്പോള്&zwj; വിഷമം തോന്നിയോ? ഒടുവില്&zwj; മനസുതുറന്ന് കെയ്&zwnj;ന്&zwj; വില്യംസണ്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;എന്നാല്&zwj; ലോകകപ്പില്&zwj; സൗദിക്കെതിരായ ആദ്യ മത്സരത്തിന് മുമ്പ് റൊമോറോ പൂര്&zwj;ണ കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പുറത്തുവരുന്ന വാര്&zwj;ത്തകള്&zwj;. അതേസമയം ഫിയോന്റിന താരം ഗോണ്&zwj;സാലസിന്റെ കാര്യത്തിലാണ് സംശയം. അദ്ദേഹത്തിന് പകരം മാഞ്ചസ്റ്റര്&zwj; യുനൈറ്റഡിന്റെ യുവതാരം അലസാന്ദ്രോ ഗര്&zwj;നാച്ചോയെ ടീമിലെത്തിക്കുമെന്നും വാര്&zwj;ത്തകള്&zwj; പുറത്തുവരുന്നു.&lt;/p&gt; &lt;p&gt;ഇന്നലെ യുഎഇക്കെതിരെ എയ്ഞ്ചല്&zwj; ഡി മരിയയുടെ ഇരട്ട ഗോളാണ് അര്&zwj;ജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. ലിയോണല്&zwj; മെസി, ജൂലിയന്&zwj; അല്&zwj;വാരസ്, ജ്വാകിം കോറേയ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്&zwj;. മെസി, ഡി മരിയ എന്നിവര്&zwj; ഓരോ അസിസ്റ്റും നല്&zwj;കി. മാര്&zwj;കോസ് അക്യൂന, അലക്സിസ് മാക് അലിസ്റ്റര്&zwj;, റോഡ്രിഗോ ഡി പോള്&zwj; എന്നിവരും ഓരോ ഗോളിന് വഴിയൊരുക്കി.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/football-sports/argentine-coach-lionel-scaloni-may-change-world-cup-squad-because-of-injury-rlh6d2"/>
        </item>
        <item>
            <title><![CDATA[ഖത്തറില്‍ മെസിയുടെ മികവില്‍ അര്‍ജന്റീന കപ്പുയര്‍ത്തും; കാരണം വിശദീകരിച്ച് മുന്‍ ഇറ്റാലിയന്‍ പ്രതിരോധതാരം]]></title>
            <link>https://www.asianetnews.com/football-sports/former-italian-defender-on-chances-of-argentina-and-lionel-messi-in-qatar-wc-rlg0xm</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/former-italian-defender-on-chances-of-argentina-and-lionel-messi-in-qatar-wc-rlg0xm</guid>
            <pubDate>Wed, 16 Nov 2022 19:17:44 +0530</pubDate>
            <description><![CDATA[&lt;p&gt;ഇപ്പോള്&zwj; മുന്&zwj; ഇറ്റാലിയന്&zwj; താരം ക്രിസ്റ്റിയാന്&zwj; പനൂച്ചിയും പറയുന്നു ഖത്തറില്&zwj; അര്&zwj;ജന്റീന കിരീടം നേടുമെന്ന്. എറണാകുളത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ge17k4nq40ewbrmch2ycm5zz,imgname-messi.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദോഹ: ഖത്തര്&zwj; ലോകകപ്പിലെ ഫേവറൈറ്റ് ടീമുകളില്&zwj; ഒന്ന് അര്&zwj;ജന്റീനയാണെന്നുള്ളതില്&zwj; സംശയമില്ല. 35 മത്സരങ്ങളില്&zwj; തോല്&zwj;വി അറിയാതെയാണ് ടീം ഖത്തറിലെത്തുന്നത്. ഇതിഹാസതാരം ലിയോണല്&zwj; മെസിയുടെ ഫോം തന്നെയാണ് ടീമിന്റെ പ്രതീക്ഷ. നേരത്തെ ഫ്രഞ്ച് താരം കരിം ബെന്&zwj;സേമ, ക്രോയേഷ്യന്&zwj; താരം ലൂക്ക മോഡ്രിച്ച്, സ്പാനിഷ് പരിശീലകന്&zwj; ലൂയിസ് എന്റ്വികെ എന്നിവരെല്ലാം അര്&zwj;ജന്റീനയുടെ സാധ്യകള്&zwj; വിലയിരുത്തിയിരുന്നു. ഖത്തറില്&zwj; മെസി കപ്പുയര്&zwj;ത്തുമെന്നാണ് ഇവരെല്ലാം അഭിപ്രായപ്പെട്ടത്. അതിന്റെ പ്രധാന കാരണം മെസിയുടെ ഫോം പരിശീലകന്&zwj; ലിയോണല്&zwj; സ്&zwnj;കലോണിയുടെ ത്ന്ത്രങ്ങളുമാണെണ് എല്ലാാവരുടേയും പക്ഷം.&amp;nbsp;&lt;/p&gt; &lt;p&gt;ഇപ്പോള്&zwj; മുന്&zwj; ഇറ്റാലിയന്&zwj; താരം ക്രിസ്റ്റിയാന്&zwj; പനൂച്ചിയും പറയുന്നു ഖത്തറില്&zwj; അര്&zwj;ജന്റീന കിരീടം നേടുമെന്ന്. എറണാകുളത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഖത്തര്&zwj; ലോകകപ്പില്&zwj; അര്&zwj;ജന്റീനയ്ക്കാണ് കിരീട സാധ്യതയെന്നാണ് ഞാന്&zwj; കരുതുന്നത്. ലിയോണല്&zwj; മെസി അപൂര്&zwj;വ പ്രതിഭയാണ്. അര്&zwj;ജന്റീനയുടെ കിരീടസാധ്യത വര്&zwj;ധിപ്പിക്കുന്നതും ഇക്കാര്യമാണ്. ഇറ്റലി ലോകകപ്പിന് യോഗ്യത നേടാത്തതില്&zwj; വിഷമമുണ്ട്. എന്നാല്&zwj; ശക്തമായി തിരിച്ചെത്തും. ജര്&zwj;മനി, സ്&zwnj;പെയിന്&zwj;, ഫ്രാന്&zwj;സ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. സമ്മര്&zwj;ദമില്ലാതെ ആസ്വദിച്ച് കളിക്കുന്നവര്&zwj; കിരീടത്തിലെത്തും.'' 2002 ലോകകപ്പില്&zwj; അസൂറിപ്പടയിലെ അംഗമായിരുന്ന പനൂച്ചി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;ബ്രസീലിന് ആരാധകപിന്തുണയുണ്ടെന്നും പനൂച്ചി വ്യക്തമാക്കി. ''ബ്രസീലും ശക്തമായ പോരാട്ടം നടത്തുമെന്ന് ഉറപ്പാണ്. ആരാധക പിന്തുണയും ബ്രസീലിനുണ്ട്. അതോടൊപ്പം ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയുടെ സാന്നിധ്യം പോര്&zwj;ച്ചുഗലിനെ വേറിട്ടതാക്കുന്നു. 37 വയസായെങ്കിലും ക്രിസ്റ്റിയാനോയുടെ കഴിവില്&zwj; സംശയമില്ല.'' ഇറ്റലിക്കായി 57 മത്സരങ്ങളില്&zwj; കളിച്ചിട്ടുള്ള പ്രതിരോധതാരം പറഞ്ഞു. ഇന്ത്യന്&zwj; ഫുട്&zwnj;ബോള്&zwj; മികച്ച പാതയിലാണെന്നും ഭാവി ശോഭനമാണെന്നും പനൂച്ചി കൂട്ടിചേര്&zwj;ത്തു. വീഡിയോ കാണാം...&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/football-sports/former-italian-defender-on-chances-of-argentina-and-lionel-messi-in-qatar-wc-rlg0xm"/>
        </item>
        <item>
            <title><![CDATA[ബൗളർമാരെ അടിച്ചു പറത്തിയവർ; ബാറ്റിങ്ങിന്റെ നെടുന്തൂൺ ഇളക്കിയവർ, ലോകകപ്പിലെ മിടുക്കന്മാർ]]></title>
            <link>https://www.asianetnews.com/video/iffk2018-videos/meet-the-evergreen-world-cup-stars-s2bn6y</link>
            <guid isPermaLink="true">https://www.asianetnews.com/video/iffk2018-videos/meet-the-evergreen-world-cup-stars-s2bn6y</guid>
            <pubDate>Tue, 10 Oct 2023 22:00:35 +0530</pubDate>
            <description><![CDATA[&lt;p&gt;ബൗളർമാരെ അടിച്ചു പറത്തിയവർ; ബാറ്റിങ്ങിന്റെ നെടുന്തൂൺ ഇളക്കിയവർ, ലോകകപ്പിലെ മിടുക്കന്മാർ &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=kArZAsmSShsyFUzxUGP" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ലോകകപ്പിൽ മാസ്മരിക പ്രകടനംകൊണ്ട് എക്കാലവും ഓർമ്മിക്കപ്പെടുന്ന എവർ ഗ്രീൻ താരങ്ങൾ &amp;nbsp;&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Divya Joseph</dc:creator>
            <atom:link href="https://www.asianetnews.com/video/iffk2018-videos/meet-the-evergreen-world-cup-stars-s2bn6y"/>
        </item>
        <item>
            <title><![CDATA[ലോകകപ്പില്‍ അമേരിക്കയോടുള്ള തോല്‍വി ആഘോഷമാക്കി ഇറാനികള്‍ ]]></title>
            <link>https://www.asianetnews.com/football-sports/iranians-celebrated-their-defeat-to-the-united-states-in-the-world-cup-rm5e33</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/iranians-celebrated-their-defeat-to-the-united-states-in-the-world-cup-rm5e33</guid>
            <pubDate>Wed, 30 Nov 2022 12:00:38 +0530</pubDate>
            <description><![CDATA[&lt;p&gt;പടക്കം പൊട്ടിച്ചും തെരുവുകളില്&zwj; നൃത്തം ചവിട്ടിയും വാഹനങ്ങളുടെ ഹോണുകള്&zwj; മുഴക്കിയുമാണ് ഇറാനികള്&zwj; സ്വന്തം രാജ്യത്തിന്&zwj;റെ തോല്&zwj;വിയെ വരവേറ്റത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gk3kng5mpb3vwctfrknmk20c,imgname-collage-maker-30-nov-2022-11-57-am.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇറാന്&zwj;: &lt;/strong&gt;അമേരിക്കയോടുള്ള ഇറാന്&zwj;റെ വിരോധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കയ്ക്കെതിരെ ഏറ്റവും കൂടുതല്&zwj; തവണ കടുത്ത ഭാഷയില്&zwj; സംസാരിച്ചിട്ടുള്ള മറ്റ് രാഷ്ട്രങ്ങളുടെ ഭരണാധികാരികളില്&zwj; ഏറ്റവും മുന്നില്&zwj; നില്&zwj;ക്കുന്നതും ഇറാന്&zwj;റെ ഭരണകൂടവും ഭരണത്തലവന്മാരുമായിരിക്കും. എന്നാല്&zwj;, ഇന്ന് ചരിത്രത്തിന്&zwj;റെ വിധിവൈപരിത്യം പോലെ അമേരിക്കയോട് ലോകകപ്പ് ഫുട്ബോളില്&zwj; സ്വന്തം രാജ്യം തോറ്റതിന് പിന്നാലെ ഇറാനികള്&zwj; പടക്കം പൊട്ടിച്ച് ആഘോഷമാക്കിയെന്ന് വാര്&zwj;ത്തകള്&zwj; പുറത്ത് വരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;അമേരിക്കയോട് തോറ്റതോടെ ഇറാന്&zwj; ലോകകപ്പില്&zwj; നിന്ന് പുറത്ത് പോവുകയും ബദ്ധശത്രുക്കളായ അമേരിക്ക നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. ഒരു ഗോളിനായിരുന്നു ഇറാന്&zwj;റെ തേല്&zwj;വി. എന്നാല്&zwj;, ഈ തോല്&zwj;വിയില്&zwj; ഏറ്റവും കൂടുതല്&zwj; സന്തോഷിക്കുന്നത് ഇറാനികളാണെന്ന് സാമൂഹിക മാധ്യമങ്ങളില്&zwj; പ്രചരിക്കുന്ന വീഡിയോകളില്&zwj; കാണാം. പടക്കം പൊട്ടിച്ചും തെരുവുകളില്&zwj; നൃത്തം ചവിട്ടിയും വാഹനങ്ങളുടെ ഹോണുകള്&zwj; മുഴക്കിയുമാണ് ഇറാനികള്&zwj; സ്വന്തം രാജ്യത്തിന്&zwj;റെ തോല്&zwj;വിയെ വരവേറ്റത്.&amp;nbsp;&lt;/p&gt; &lt;p&gt;കുർദിസ്ഥാനിലെ മഹബാദില്&zwj; പടക്കങ്ങൾ പൊട്ടിച്ചും വാഹനങ്ങളുടെ ഹോണ്&zwj; മുഴക്കിയും ആളുകള്&zwj; രാജ്യത്തിന്&zwj;റെ തോല്&zwj;വി ആഘോഷിച്ചു. &amp;nbsp;മാരിവാനില്&zwj; ആകാശത്തേക്ക് പടക്കങ്ങള്&zwj; പൊട്ടിച്ചായിരുന്നു ആഘോഷം. കെർമാൻഷാ പ്രവിശ്യയിലെ പാവേയിലും സർപോൾ-ഇ സഹാബിലും വെടിക്കെട്ടുയര്&zwj;ന്നു. &quot;ഞാൻ മൂന്ന് മീറ്റർ ചാടി അമേരിക്കയുടെ ഗോൾ ആഘോഷിക്കുമെന്ന് ആരാണ് കരുതിയിരുന്നത്!&quot; തോൽവിക്ക് ശേഷം ഇറാനിയൻ ഫുട്ബോള്&zwj; ജേണലിസ്റ്റ് സയീദ് സഫറാനി ട്വീറ്റ് ചെയ്തു. &amp;nbsp;&quot;ഇതാണ് മധ്യത്തിൽ കളിക്കുന്നത്, അവർ ജനങ്ങളോടും എതിരാളികളോടും എന്തിന് സർക്കാരിനോടും തോറ്റുപോയി&quot;. പോഡ്&zwnj;കാസ്റ്റർ ഇലാഹെ ഖോസ്രാവിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഇറാൻ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകൻ അമീർ എബ്&zwnj;തേഹാജിയുടെ ട്വീറ്റ് &amp;nbsp;'അവര്&zwj; അകത്തും പുറത്തും തോറ്റു' എന്നായിരുന്നു.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;  &lt;p&gt;لحظه پایان بازی در سقز  Saqqez pic.twitter.com/9mk8lVUTyn&lt;/p&gt; &mdash; Kaveh Ghoreishi (@KavehGhoreishi) November 29, 2022  &lt;p&gt;കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനില്&zwj; ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ സെപ്തംബര്&zwj; 22 ന് രാജ്യ തലസ്ഥാനമായ ടെഹ്റാനിലെത്തിയ കുര്&zwj;ദ്ദിഷ് യുവതി മഹ്സ അമിനി, ശരിയായ രീതിയില്&zwj; ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് ഇവരെ പിടികൂടുകയും ക്രൂരമര്&zwj;ദ്ധനത്തിന് വിധേയമാക്കി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യവ്യാപകമായി സര്&zwj;ക്കാര്&zwj; വിരുദ്ധ പ്രതിഷേധം ശക്തമായി. സര്&zwj;വ്വകലാശാലകളില്&zwj; പൊലീസും വിദ്യാര്&zwj;ത്ഥികളും ഏറ്റുമുട്ടിയപ്പോള്&zwj; സ്ത്രീകള്&zwj; തെരുവുകളില്&zwj; ഹിജാബ് കത്തിക്കുകയും പരസ്യമായി മുടി മുറിക്കുകയും ചെയ്തു.&amp;nbsp;&lt;/p&gt; &lt;p&gt;പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റമുട്ടലില്&zwj; ഇതിവരെയായി ഏതാണ്ട് 500 മുകളില്&zwj; ആളുകള്&zwj; കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതില്&zwj; അമ്പതിന് മുകളില്&zwj; കുട്ടികളും പൊലീസുകാരും ഉള്&zwj;പ്പെടുന്നു. നിരവധി സ്ത്രീകളും അതിക്രമങ്ങളെ തുടര്&zwj;ന്ന് കൊല്ലപ്പെട്ടു. എന്നാല്&zwj;, പ്രശ്നപരിഹാരത്തിനേക്കാള്&zwj; പ്രതിഷേധത്തെ അടിച്ചമര്&zwj;ത്താനായിരുന്നു ഇറാന്&zwj;റെ മതഭരണകൂടം ശ്രമിച്ചത്. ഏറ്റവും ഒടുവില്&zwj; ലോകകപ്പ് മത്സരത്തില്&zwj; ദേശീയ ഗാനം പാടിയപ്പോള്&zwj; ഹിജാബ് പ്രതിഷേധത്തോടൊപ്പം നിന്ന് ഇറാന്&zwj;റെ കളിക്കാര്&zwj; നിശബ്ദരായി നിന്നത് ഏറെ വാര്&zwj;ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്&zwj; അമേരിക്കയോടുള്ള രാജ്യത്തിന്&zwj;റെ കളിക്കളത്തിലെ തോല്&zwj;വിയെ പോലും ഇറാനികള്&zwj; ആഘോഷമാക്കി മാറ്റുന്നതും.&amp;nbsp;&lt;/p&gt;  &lt;p&gt;نقاطی ازسنندج درلحظه گل آمریکا Sanandaj pic.twitter.com/OxOnYW7Qdv&lt;/p&gt; &mdash; Kaveh Ghoreishi (@KavehGhoreishi) November 29, 2022]]></content:encoded>
            <category>world-cup</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/football-sports/iranians-celebrated-their-defeat-to-the-united-states-in-the-world-cup-rm5e33"/>
        </item>
        <item>
            <title><![CDATA[ദ്രാവിഡിന്റെ പ്രതികാരം വീട്ടാൻ ഇന്ത്യ; അട്ടിമറിക്കാൻ ബം​ഗ്ലാദേശ്]]></title>
            <link>https://www.asianetnews.com/video/world-cup/india-bangladesh-worldcup-match-s2rmzc</link>
            <guid isPermaLink="true">https://www.asianetnews.com/video/world-cup/india-bangladesh-worldcup-match-s2rmzc</guid>
            <pubDate>Thu, 19 Oct 2023 13:17:36 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പിൽ ഇന്ന് ഇന്ത്യ-ബം​ഗ്ലാദേശ് സൂപ്പർ പോരാട്ടം.&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=k7LOnyBAmrCQ96zzss5" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ലോകകപ്പിൽ ഇന്ന് ഇന്ത്യ-ബം​ഗ്ലാദേശ് സൂപ്പർ പോരാട്ടം; 4ാം ജയം തേടി ഇന്ത്യ ഇറങ്ങുമ്പോൾ 2007 ലെ അട്ടിമറി ആവർത്തിക്കാൻ ബം​ഗ്ലാദേശ് കച്ചമുറുക്കുന്നു&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Shilpa M</dc:creator>
            <atom:link href="https://www.asianetnews.com/video/world-cup/india-bangladesh-worldcup-match-s2rmzc"/>
        </item>
        <item>
            <title><![CDATA[അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് കളിക്കാമോ, ഒരു രാജ്യത്തിന്‍റെ ആവശ്യമാണ്; സ്റ്റോക്സിനോട് മൈക്കല്‍ വോണ്‍]]></title>
            <link>https://www.asianetnews.com/cricket-sports/can-you-play-50-over-world-cup-2023-michael-vaughan-asked-to-ben-stokes-rlc700</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/can-you-play-50-over-world-cup-2023-michael-vaughan-asked-to-ben-stokes-rlc700</guid>
            <pubDate>Mon, 14 Nov 2022 17:42:22 +0530</pubDate>
            <description><![CDATA[&lt;p&gt;അടുത്ത വർഷത്തെ ഏകദിന ലോകകപ്പില്&zwj; കളിക്കാമോ ബെന്&zwj; സ്റ്റേക്സേ, ഒരു രാജ്യത്തിന് വേണ്ടി ആവശ്യപ്പെടുകയാണ് എന്നാണ് വോണിന്&zwj;റെ ട്വീറ്റ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ghrk0jz3q3bfs82x1ef40psr,imgname-ben-stokes.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടന്&zwj;: &lt;/strong&gt;ജയിക്കാന്&zwj; ഒരോവറില്&zwj; 19 റണ്&zwj;സ് വേണ്ടപ്പോള്&zwj; ആദ്യ നാല് പന്തുകളില്&zwj; തുടർച്ചയായി സിക്സർ വഴങ്ങുക, 2016ലെ ട്വന്&zwj;റി 20 ലോകകപ്പ് ഫൈനലില്&zwj; വിന്&zwj;ഡീസ് താരം കാർലോസ് ബ്രാത്ത്&zwj;വെയ്റ്റിന്&zwj;റെ താണ്ഡവത്തിന് മുന്നില്&zwj; കരിയർ തന്നെ കയ്യാലപ്പുറത്തായ താരമാണ് ഇംഗ്ലണ്ട് ഓള്&zwj;റൗണ്ടര്&zwj; ബെന്&zwj; സ്റ്റോക്സ്. എന്നാല്&zwj; പിന്നീടങ്ങോട്ട് മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ടിന്&zwj;റെ നിർണായക താരമായി സ്റ്റോക്സിന്&zwj;റെ തിരിച്ചുവരവാണ് ഏവരും കണ്ടത്. ഹെഡിംഗ്&zwj;ലെ ആഷസിലെ ഐതിഹാസിക ജയവും ഏകദിന ലോകകപ്പും ഇപ്പോള്&zwj; ടി20 ലോകകപ്പും ഇംഗ്ലണ്ട് സമ്മാനിച്ചു സ്റ്റോക്സ്. ഇതോടെ അടുത്ത വർഷം ഇന്ത്യയില്&zwj; നടക്കുന്ന ഏകദിന ലോകകപ്പില്&zwj; സ്റ്റോക്സ് മടങ്ങിവരണം എന്നഭ്യർഥിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് മുന്&zwj; നായകന്&zwj; മൈക്കല്&zwj; വോണ്&zwj;.&amp;nbsp;&lt;/p&gt; &lt;p&gt;അടുത്ത വർഷത്തെ ഏകദിന ലോകകപ്പില്&zwj; കളിക്കാമോ ബെന്&zwj; സ്റ്റേക്സേ, ഒരു രാജ്യത്തിന് വേണ്ടി ആവശ്യപ്പെടുകയാണ് എന്നാണ് വോണിന്&zwj;റെ ട്വീറ്റ്.&lt;/p&gt;  &lt;p&gt;Can you play in next years 50 over World Cup please @benstokes38 !! Asking for a nation &lt;/p&gt; &mdash; Michael Vaughan (@MichaelVaughan) November 14, 2022  &lt;p&gt;ഈ വർഷം ജൂലൈയില്&zwj; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തോടെ ബെന്&zwj; സ്റ്റോക്സ് 50 ഓവർ ക്രിക്കറ്റ് മതിയാക്കിയിരുന്നു. അവസാന ഏകദിന ഇന്നിംഗ്സില്&zwj; ഗാർഡ് ഓഫ് ഹോണർ നല്&zwj;കിയാണ് സഹതാരങ്ങള്&zwj; സ്റ്റോക്സിനെ മൈതാനത്തേക്ക് ആനയിച്ചത്. ഏകദിന ഫോർമാറ്റില്&zwj; ഇംഗ്ലണ്ടിന്&zwj;റെ ഏറ്റവും മികച്ച ഓള്&zwj;റൗണ്ടര്&zwj;മാരില്&zwj; ഒരാളായി വിശേഷിപ്പിക്കപ്പെടുന്നു. മുപ്പത്തിയൊന്നുകാരനായ സ്റ്റോക്&zwnj;സ് 105 ഏകദിനങ്ങളില്&zwj; 2924 റണ്&zwj;സും 74 വിക്കറ്റും നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് കഴിഞ്ഞ ഏകദിന ലോകകപ്പിൽ ചാമ്പ്യന്മാരായപ്പോൾ ഫൈനലിൽ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബിഗ് ബെന്&zwj; ആയിരുന്നു. ഇത്തവണ പാകിസ്ഥാനെ കീഴടക്കി ടി20 ലോകകപ്പ് ഇംഗ്ലണ്ട് നേടിയപ്പോള്&zwj; സ്റ്റോക്കി 49 പന്തില്&zwj; പുറത്താവാതെ 52* റണ്&zwj;സുമായി തിളങ്ങി.&amp;nbsp;&lt;/p&gt; &lt;p&gt;സംഭവബഹുലമായിരുന്നു 2016 ട്വന്&zwj;റി 20 ലോകകപ്പിലെ ഇംഗ്ലണ്ട്-വെസ്റ്റ് ഇന്&zwj;ഡീസ് ഫൈനല്&zwj;. കൊല്&zwj;ക്കത്തയിലെ ഈഡന്&zwj; ഗാര്&zwj;ഡന്&zwj;സില്&zwj; ഇംഗ്ലണ്ടിനെതിരെ ജയിക്കാന്&zwj; അവസാന ഓവറില്&zwj; 19 റണ്&zwj;സാണ് വിന്&zwj;ഡീസിന് വേണ്ടിയിരുന്നത്. 66 പന്തില്&zwj; 85 റണ്&zwj;സുമായി ഫോമിലുണ്ടായിരുന്ന മാര്&zwj;ലോണ്&zwj; സാമുവല്&zwj;സ് നോണ്&zwj;-സ്ട്രൈക്ക് എന്&zwj;ഡിലായതോടെ ഇംഗ്ലണ്ട് ജയമുറപ്പിച്ചതാണ്. എന്നാല്&zwj; ബെന്&zwj; സ്റ്റോക്&zwnj;സിനെ തുടര്&zwj;ച്ചയായി നാല് സിക്&zwnj;സുകള്&zwj;ക്ക് പറത്തി കാര്&zwj;ലോസ് ബ്രാത്ത്&zwnj;വെയ്റ്റ് വിന്&zwj;ഡീസിന് കപ്പ് സമ്മാനിക്കുകയായിരുന്നു. നാല് വിക്കറ്റ് ജയത്തോടെ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം അന്ന് വിന്&zwj;ഡീസ് സ്വന്തമാക്കി. അന്ന് തലതാഴ്ത്തി മടങ്ങിയ സ്റ്റോക്സ് രാജകീയമായി പിന്നീട് തിരിച്ചെത്തിയപ്പോള്&zwj; ബ്രാത്ത്&zwj;വെയ്റ്റ് വിസ്മയ പ്രകടനം പിന്നീട് തുടർന്നില്ല എന്നതാണ് ചരിത്രം.&amp;nbsp;&lt;/p&gt; &lt;p&gt;തലതാഴ്ത്തിയപ്പോൾ മനസിൽ കുറിച്ചിട്ടു, പ്രതികാരം! പാക്ക് സ്വപ്നം ത&zwj;കർത്തത് ബെൻ സ്റ്റോക്സിന്&zwj;റെ രണ്ടാം പ്രതികാരം&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/can-you-play-50-over-world-cup-2023-michael-vaughan-asked-to-ben-stokes-rlc700"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ടിന് എത്ര കോടി കിട്ടി; സെമിയില്‍ പുറത്തായ ടീം ഇന്ത്യക്കോ?]]></title>
            <link>https://www.asianetnews.com/cricket-sports/icc-mens-t20-world-cup-2022-winners-england-gets-how-much-prize-money-rlc4jx</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/icc-mens-t20-world-cup-2022-winners-england-gets-how-much-prize-money-rlc4jx</guid>
            <pubDate>Mon, 14 Nov 2022 16:48:59 +0530</pubDate>
            <description><![CDATA[&lt;p&gt;ടി20 വിശ്വ കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ടിന് 13.84 കോടി ഇന്ത്യന്&zwj; രൂപയാണ് സമ്മാനത്തുകയായി ഐസിസിയില്&zwj; നിന്ന് കിട്ടിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ghrk0ktrx1dhczsyt5g9qtyp,imgname-england-team1.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മെല്&zwj;ബണ്&zwj;: &lt;/strong&gt;ട്വന്&zwj;റി 20 ലോകകപ്പിന് ഇംഗ്ലണ്ടിന്&zwj;റെ കിരീടധാരണത്തോടെ തിരശ്ശീല വീണിരിക്കുകയാണ്. മെല്&zwj;ബണ്&zwj; ക്രിക്കറ്റ് മൈതാനം സാക്ഷ്യം വഹിച്ച കലാശപ്പോരില്&zwj; പാകിസ്ഥാനെ കീഴടക്കിയായിരുന്നു ജോസ് ബട്&zwj;ലറും സംഘവും കിരീടമുയർത്തിയത്. ടൂർണമെന്&zwj;റിലെ ജേതാക്കളായ ഇംഗ്ലീഷ് ടീമിന് എത്ര ഇന്ത്യന്&zwj; രൂപ സമ്മാനത്തുകയായി കിട്ടി, സെമിയില്&zwj; പുറത്തായ ടീം ഇന്ത്യക്കോ?&lt;/p&gt; &lt;p&gt;ടി20 വിശ്വ കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ടിന് 13.84 കോടി ഇന്ത്യന്&zwj; രൂപയാണ് സമ്മാനത്തുകയായി ഐസിസിയില്&zwj; നിന്ന് കിട്ടിയത്. റണ്ണറപ്പുകളായ പാകിസ്ഥാന് 7.40 കോടി രൂപയും. സെമിയില്&zwj; ഇംഗ്ലണ്ടിന് തോറ്റ് പുറത്തായ ടീം ഇന്ത്യക്ക് 4.50 കോടിയാണ് ലോകകപ്പ് വകയായി ലഭിച്ചതെങ്കില്&zwj; മറ്റൊരു സെമി ഫൈനലിസ്റ്റായിരുന്ന ന്യൂസിലന്&zwj;ഡിന് 4.19 കോടി കിട്ടി. ഓസ്ട്രേലിയ(1.53 കോടി), ദക്ഷിണാഫ്രിക്ക(1.20 കോടി), ബംഗ്ലാദേശ്(1.20 കോടി), ശ്രീലങ്ക(1.85 കോടി), വെസ്റ്റ് ഇന്&zwj;ഡീസ്(64.40 ലക്ഷം), അഫ്ഗാനിസ്ഥാന്&zwj;(56.35 ലക്ഷം), സിംബാബ്&zwj;വെ(88.50 ലക്ഷം), അയർലന്&zwj;ഡ്(1.53 കോടി), യുഎഇ(64.40 ലക്ഷം), സ്കോട്&zwj;ലന്&zwj;ഡ്(64.40 ലക്ഷം), നമീബിയ(64.40 ലക്ഷം), നെതർലന്&zwj;ഡ്സ്(1.85 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ പ്രതിഫലം. &amp;nbsp;&lt;/p&gt; &lt;p&gt;മെല്&zwj;ബണ്&zwj; ക്രിക്കറ്റ് ഗ്രൗണ്ടില്&zwj; നടന്ന ഫൈനലില്&zwj; പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്&zwj;റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്&zwj; നിശ്ചിത ഓവറില്&zwj; എട്ട് വിക്കറ്റ് നഷ്ടത്തില്&zwj; 137 റണ്&zwj;സേ സ്വന്തമാക്കിയുള്ളൂ. 38 റണ്&zwj;സെടുത്ത ഷാന്&zwj; മസൂദാണ് ടോപ് സ്കോറർ. 4 ഓവറില്&zwj; 12 റണ്&zwj;സിന് മൂന്ന് വിക്കറ്റുമായി സാം കറന്&zwj; തിളങ്ങി. ക്രിസ് ജോർദാനും ആദില്&zwj; റഷീദും രണ്ട് വീതവും ബെന്&zwj; സ്റ്റോക്സ് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്&zwj; ഇംഗ്ലണ്ട് 19 ഓവറില്&zwj; ലക്ഷ്യം മറികടന്നു. 49 പന്തില്&zwj; 52* റണ്&zwj;സുമായി പുറത്താവാതെ നിന്ന ബെന്&zwj; സ്റ്റോക്&zwnj;സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. സാം കറന്&zwj; ഫൈനലിലെയും ടൂർണമെന്&zwj;റിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിന്&zwj;റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്.&amp;nbsp;&lt;/p&gt; &lt;p&gt;പതിവ് മുടങ്ങിയില്ല; ലോകകപ്പ് ഫൈനലിന് ശേഷം ഇത്തവണയും ധർമ്മസേനയുടെ സെല്&zwj;ഫി, കൂടെ ആര്? &amp;nbsp;&lt;/p&gt; &lt;p&gt; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/icc-mens-t20-world-cup-2022-winners-england-gets-how-much-prize-money-rlc4jx"/>
        </item>
        <item>
            <title><![CDATA[കപിലിന്റെ കണ്ണീർ വീണ മണ്ണിൽ രോഹിത്ത് ചിരിക്കുമോ?]]></title>
            <link>https://www.asianetnews.com/video/world-cup/what-will-happen-in-narendra-modi-stadium-s4d3od</link>
            <guid isPermaLink="true">https://www.asianetnews.com/video/world-cup/what-will-happen-in-narendra-modi-stadium-s4d3od</guid>
            <pubDate>Sun, 19 Nov 2023 14:01:26 +0530</pubDate>
            <description><![CDATA[&lt;p&gt;1983 ൽ കപിലിന്റെ കണ്ണീർ വീണ അഹമ്മദാബാദിന്റെ ഇന്ന് രോഹിത്തും സംഘവും; അറിയാം നരേന്ദ്ര മോദി സ്റ്റേഡിയത്തെക്കുറിച്ച്&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=k5gaWJhw3IgnU2zFcoy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;1983 ൽ കപിലിന്റെ കണ്ണീർ വീണ അഹമ്മദാബാദിന്റെ ഇന്ന് രോഹിത്തും സംഘവും; അറിയാം നരേന്ദ്ര മോദി സ്റ്റേഡിയത്തെക്കുറിച്ച്&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/video/world-cup/what-will-happen-in-narendra-modi-stadium-s4d3od"/>
        </item>
        <item>
            <title><![CDATA[പവര്‍ കാണിച്ച് ഏഷ്യന്‍ ടീമുകള്‍; ബ്രസീലും ഫ്രാന്‍സും ജയത്തോടെ അരങ്ങേറി- സംഭവബഹുലം ആദ്യറൗണ്ട്]]></title>
            <link>https://www.asianetnews.com/football-sports/qatar-world-cup-first-round-review-and-more-rlwqe9</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/qatar-world-cup-first-round-review-and-more-rlwqe9</guid>
            <pubDate>Fri, 25 Nov 2022 19:48:44 +0530</pubDate>
            <description><![CDATA[&lt;p&gt;പെനാല്&zwj;റ്റിയെ ചൊല്ലിയുള്ള പരാതികളും വിമര്&zwj;ശനങ്ങളും ആ തിളക്കത്തിന്റെ മഹിമ കുറക്കുന്നില്ല. അഞ്ച് ലോകകപ്പില്&zwj; ഗോളടിക്കുന്ന ആദ്യത്തെ താരമായ സിആര്&zwj;7, ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്&zwnj;കോററുമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gjj3my723agytbndayqgbsnx,imgname-whatsapp-image-2022-11-23-at-16-40-34--2-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗ്രൂപ്പ് മത്സരങ്ങളുടെ ആദ്യഘട്ടത്തിന്റെ അവസാനദിനം നല്ല മത്സരം കണ്ട ദിവസമായിരുന്നു. അതുവരെ നടന്ന കളികളിലെ ഏറ്റവും മനോഹരമായ ഗോള്&zwj; പിറന്ന ദിവസമായിരുന്നു. ലോകകപ്പ് ചരിത്രത്തില്&zwj; ഒരു പുതിയ റെക്കോഡ് കുറിക്കപ്പെട്ട ദിവസമായിരുന്നു. വാശിയോടെ പൊരുതിക്കളിച്ചിട്ടും നിരവധി അവസരങ്ങള്&zwj; കിട്ടിയിട്ടും ഗോളുമാത്രം വഴിനിന്ന നിര്&zwj;ഭാഗ്യത്തില്&zwj; ഓരോ പോയിന്റ് പങ്കിട്ടു ദക്ഷിണകൊറിയയും ഉറുഗ്വെയും. ഗോളുകള്&zwj; വീണുകൊണ്ടിരുന്ന രണ്ടാംപകുതിയില്&zwj; അവസാന പതിനഞ്ച് മിനിറ്റ് ഘാന പോര്&zwj;ച്ചുഗലിനെ വിറപ്പിച്ചു. നല്ല ഒന്നാന്തരം കളി. വാശി ഫുട്&zwnj;ബോളിനോട് മാത്രമല്ല, പരസ്പരം പോരുവിളിക്കാനുമുണ്ടായി. 89ആം മിനിറ്റില്&zwj; ബുകാരി നേടിയ ഗോള്&zwj; വെറുമൊരു ഗോളായിരുന്നില്ല മറിച്ച് പോരാടാന്&zwj; മടിയില്ലാത്ത ആഫ്രിക്കന്&zwj; വീര്യത്തിന്റെ തെളിവായിരുന്നു. ഒന്നാം ഗോള്&zwj; നായകന്&zwj; ആന്ദ്രേ അയേവിന്റെ വക. ഫെലിക്&zwnj;സിന്റേയും, ലിയാവോയുടേയും ഗോളുകളാണ് ജയതത്തിലേക്കുള്ള ചുവടുവെപ്പായതെങ്കിലും ആദ്യം പെനാല്&zwj;റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച നായകന്&zwj; റൊണാള്&zwj;ഡോയുടെ ഗോളിന് തിളക്കമേറെ. പെനാല്&zwj;റ്റിയെ ചൊല്ലിയുള്ള പരാതികളും വിമര്&zwj;ശനങ്ങളും ആ തിളക്കത്തിന്റെ മഹിമ കുറക്കുന്നില്ല. അഞ്ച് ലോകകപ്പില്&zwj; ഗോളടിക്കുന്ന ആദ്യത്തെ താരമായ സിആര്&zwj;7, ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്&zwnj;കോററുമായി.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;എന്തുകൊണ്ടാണ് കാനറിപ്പക്ഷികള്&zwj; ലോകത്തിന്റെ പ്രിയങ്കരര്&zwj; ആകുന്നത് എന്നതിന് ഉത്തരമായിരുന്നു ലുസെയ്&zwnj;ലില്&zwj; കണ്ടത്. സ്&zwnj;ട്രൈക്കര്&zwj; മിഡ്രോവിച്ച് ഒഴികെ ഏതാണ്ടെല്ലാ കളിക്കാരും തീര്&zwj;ത്ത സെര്&zwj;ബിയന്&zwj; പ്രതിരോധമതിലിനു മുന്നില്&zwj; ഒന്നു പെടാപാട് പെട്ട ആദ്യപകുതിക്ക് ശേഷം പുതിയ തന്ത്രവുമായി അവരെത്തി. എല്ലാവരും ഗോളടിക്കുന്ന എള്&zwnj;ലാവരും പ്രതിരോധിക്കുന്ന ബ്രസീലിയന്&zwj; ഫുട്&zwnj;ബോള്&zwj; സൗന്ദര്യശാസ്ത്രം തന്നെ പുതിയ തന്ത്രത്തിന് അടിത്തറ. വിനീഷ്യസ് ജുനിയറിന്റെ ഷോട്ടുകള്&zwj; കൊരുത്ത് റിച്ചാലിസണ്&zwj; &amp;nbsp;ഗോളുകടിച്ചു. അഭ്യാസിയുടെ മികവുള്ള രണ്ടാമത്തെ ഗോള്&zwj; അതിസുന്ദരം. ഒക്ടോബറില്&zwj; പരിക്ക് കാരണം ലോകകപ്പിലേക്ക് എത്താന്&zwj; കഴിയുമോ എന്ന് ആശങ്കപ്പെട്ടിരുന്ന 25കാരന് കിട്ടിയ ഏറ്റവും നല്ല സമ്മാനം. ഗബ്രിയേല്&zwj; ജീജസ്, റോഡ്രിഗോ, റോബര്&zwj;ട്ടോ ഫിര്&zwj;മിനോ എന്നിവരെയൈാക്കെ ഒഴിവാക്കിയിട്ടും ടീമില്&zwj; ഉള്&zwj;പെടുത്തിയ പ്രൊഫസര്&zwj; ടിറ്റെക്കുള്ള ഗുരുദക്ഷിണ.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;പക്ഷേ ഏറ്റവും നല്ല മുഹൂര്&zwj;ത്തം ഇതൊന്നുമായിരുന്നില്ല. കാമറൂണിനെതിരെ വിജയഗോളടിച്ച സ്വിസ് താരം ബ്രീല്&zwj; എംബോള ആഹ്ലാദത്തിരയിളക്കത്തില്&zwj; ആഘോഷിച്ചില്ല. പകരം രണ്ട് കയ്യുകളും ഉയര്&zwj;ത്തി നിന്നു. കാരണം അഞ്ചാം വയസ്സില്&zwj; അമ്മക്കൊപ്പം സ്വിറ്റ്&zwnj;സര്&zwj;ലന്&zwj;ഡിലേക്ക് കുടിയേറിയ എംബോള ജനിച്ചത് കാമറൂണിലാണ്. അവന്റെ അച്ഛന്&zwj; ഇപ്പോഴും അവിടെയാണ് താമസം. ആദ്യ മത്സരത്തില്&zwj; തോല്&zwj;ക്കാതിരിക്കുക എന്ന കൈനീട്ടി സ്വീകരിച്ച നാടിന്റെ പതിവിന് തുടര്&zwj;ച്ച സമ്മാനിക്കാന്&zwj; ഗോളടിച്ചെങ്കിലും എംബോളെക്ക് ആ മുഹൂര്&zwj;ത്തം &amp;nbsp;നിസ്സഹായാവസ്ഥയുടേത് കൂടിയാണ്. &amp;nbsp;അത് സ്വിസ് ടീമിലെയും ഒപ്പം കാമറൂണിന്റേയും കളിക്കാര്&zwj; മനസ്സിലാക്കിയിടത്താണ് ആ മുഹൂര്&zwj;ത്തം മാനവികതയുടെ വലിയ സന്ദേശമാകുന്നത്.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;കുടിയേറിയെത്തി സ്വിസ് ടീമിന്റെ നെടുംതൂണായ ഷാക്കയും ഷഖീരിയും എംബോളയുടെ മനസ്സ് എങ്ങനെ അറിയാതിരിക്കും? രണ്ട് ടീമുകളിലായിരിക്കും പക്ഷേ അപ്പോഴും ഞങ്ങള്&zwj; സഹോദരന്&zwj;മാര്&zwj; തന്നെയല്ലേ എന്ന് സ്&zwnj;നേഹത്തോടെ പറഞ്ഞ കാമറൂണ്&zwj; കോച്ച് റിഗോബെര്&zwj;ട്ട് സോങ്ങിന്റെ വാക്കുകളിലെ സ്&zwnj;പോര്&zwj;ട്&zwnj;സ്മാന്&zwj; സ്പിരിറ്റിന് എങ്ങനെ മൂല്യമിടും? ഫുട്&zwnj;ബോളിന്റെ സൗന്ദര്യവും മനുഷ്യരുടെ വൈകാരിക ക്ഷോഭങ്ങളും സാഹോദര്യത്തിന്റെ മഹിമയും സ്&zwnj;പോര്&zwj;ട്&zwnj;സ്മാന്&zwj; സ്പിരിറ്റിന്റെ ഗാംഭീര്യവും ഒരുമിച്ച സുന്ദരനിമിഷമായിരുന്നു അത്.&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Vandana PR</dc:creator>
            <atom:link href="https://www.asianetnews.com/football-sports/qatar-world-cup-first-round-review-and-more-rlwqe9"/>
        </item>
        <item>
            <title><![CDATA[പാലക്കാടന്‍ കാറ്റിനോട് കിടപിടിക്കാനായില്ല; ഒടുവില്‍, കൊല്ലങ്കോട്ടെ ക്രിസ്റ്റിയാനോയും വീണു]]></title>
            <link>https://www.asianetnews.com/football-sports/cristiano-s-cutout-fell-at-kollengode-rm7gf5</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/cristiano-s-cutout-fell-at-kollengode-rm7gf5</guid>
            <pubDate>Thu, 01 Dec 2022 14:50:05 +0530</pubDate>
            <description><![CDATA[&lt;p&gt;ഏറെ ആഘോഷത്തോടെ ആരാധകരുടെ ആര്&zwj;പ്പുവിളികളോടെ ഉയര്&zwj;ന്ന കട്ടൗട്ട് ഇന്ന് പകല്&zwj; പതിനൊന്ന് മണിയോടെ ശക്തയാ കാറ്റില്&zwj; തകര്&zwj;ന്നുവീഴുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gk6ffscxb2g8t022s1b1ypr2,imgname-collage-maker-01-dec-2022-02-40-pm.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt; &lt;strong&gt;പാലക്കാട്:&lt;/strong&gt; &amp;nbsp;കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് എന്ന ഖ്യാതിയോടെയായിരുന്നു പാലക്കാട്ടെ കൊല്ലങ്കോട്ട് 120 അടി ഉയരത്തില്&zwj; കഴിഞ്ഞ 27 -ാം തിയതി രാത്രിയില്&zwj; ഉയര്&zwj;ന്നത്. ഏറെ ആഘോഷത്തോടെ ആരാധകരുടെ ആര്&zwj;പ്പുവിളികളോടെ ഉയര്&zwj;ന്ന കട്ടൗട്ട് ഇന്ന് പകല്&zwj; പതിനൊന്ന് മണിയോടെ ശക്തയാ കാറ്റില്&zwj; തകര്&zwj;ന്നുവീഴുകയായിരുന്നു. കട്ടൗട്ട് തകര്&zwj;ന്നുവീണെങ്കിലും പോര്&zwj;ച്ചുഗല്&zwj; സെമിയില്&zwj; കടന്ന ആവേശത്തിലാണ് ആരാധകര്&zwj;.&amp;nbsp;&lt;/p&gt; &lt;p&gt;നേരത്തെ എടക്കരയ്ക്കടുത്ത് മുണ്ടയില്&zwj; അറുപത്തി അഞ്ച് അടി ഉയരമുള്ള മെസിയുടെ കട്ടൗട്ട് തകര്&zwj;ന്ന് വീണിരുന്നു. കേരളത്തില്&zwj; പല ജില്ലകളിലും നിരവധി ഫുട്ബോള്&zwj; കളിക്കാരുടെ കട്ടൗട്ടുകള്&zwj; ഉയര്&zwj;ന്നിരുന്നു. ഇവരില്&zwj; മെസിയും നെയ്മറും ക്രിസ്റ്റിയാനോയും തന്നെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. കേരളത്തില്&zwj; ഇതുവരെ ഉയര്&zwj;ന്ന കട്ടൗട്ടുകളില്&zwj; വച്ച് ഏറ്റവും വലിയ കട്ടൗട്ട് എന്ന പ്രത്യേകയോടേ ഏറെ &amp;nbsp;വാര്&zwj;ത്താ പ്രധാന്യം നേടിയ കട്ടൗട്ടായിരുന്നു കൊല്ലങ്കോട്ട് ഉയര്&zwj;ന്ന ക്രിസ്റ്റിയാനോയുടെ കട്ടൗട്ട്.&amp;nbsp;&lt;/p&gt; &lt;p&gt;കൊല്ലങ്കോട് - പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്ത് കൊല്ലങ്കോട് ഫിന്&zwj;മാര്&zwj;ട്ട് കമ്പനിയുടെ കോമ്പൗണ്ടിലാണ് 120 അടി ഉയരമുള്ള ക്രിസ്റ്റായാനോയുടെ കൂറ്റന്&zwj; കട്ടൗട്ട് ഉയര്&zwj;ന്നത്. കമ്പനി തന്നെയാണ് കട്ടൗട്ട് ഒരുക്കിയതിന് പിന്നില്&zwj;. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഈ കൂറ്റന്&zwj; കട്ടൗട്ട് ഉയര്&zwj;ന്നത്. നിരവധി ദിവസത്തെ ഒരുക്കങ്ങള്&zwj;ക്ക് ശേഷം രാത്രി പത്ത് മണിക്ക് ശേഷം ആഘോഷത്തോടെയാണ് ആരാധകര്&zwj; തങ്ങളുടെ ഇഷ്ട കളിക്കാരന്&zwj;റെ കട്ടൗട്ട് ഉയര്&zwj;ത്തിയത്. എന്നാല്&zwj;, ദിവസങ്ങള്&zwj;ക്ക് ശേഷം പാലക്കാടന്&zwj; കാറ്റിന് മുന്നില്&zwj; പിടിച്ച് നില്&zwj;ക്കാനാകാതെ ക്രിസ്റ്റിയാനോ നിലം പതിക്കുകയായിരുന്നു.&lt;/p&gt; &lt;p&gt;ഘാനയ്കക്കെതിരെ 3 - 2 നും ഉറൂഗ്വേയ്ക്കെതിരെ 2- 0 ത്തിനും വിജയിച്ച് പ്രീകോര്&zwj;ട്ടര്&zwj; ഉറപ്പിച്ച് കഴിഞ്ഞു പോര്&zwj;ച്ചുഗല്&zwj;. ഇന്ന് സൗത്ത് കൊറിയയെ നേരിടും മത്സരം പോര്&zwj;ച്ചുഗലിന് നിര്&zwj;ണ്ണായകമല്ല. എങ്കിലും വിജയത്തില്&zwj; കുറഞ്ഞതൊന്നും പോര്&zwj;ച്ചുഗല്&zwj; പ്രതീക്ഷിക്കുന്നില്ലെന്ന് തന്നെ പറയാം. തുടര്&zwj;ച്ചയായ അഞ്ച് ലോകകപ്പുകളില്&zwj; ഗോളടിച്ച ആദ്യ പുരുഷതാരമെന്ന റെക്കോര്&zwj;ഡും ഇതിനിടെ സ്വന്തമാക്കിയ ക്രിസ്റ്റിയാനോയുടെ പേരില്&zwj; ഈ ലോകകപ്പില്&zwj; ഇതിനകം ഒരു ഗോളും എഴുതപ്പെട്ടു. കൊല്ലങ്കോട്ട് വീണെങ്കിലും ഖത്തറില്&zwj; ക്രിസ്റ്റിയാനോ കപ്പുയര്&zwj;ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്&zwj; .&lt;/p&gt; &lt;p&gt; &lt;span&gt;&lt;strong&gt;കൂടുതല്&zwj; വായനയ്ക്ക്: ഉയര്&zwj;ന്നുയര്&zwj;ന്ന് ക്രിസ്റ്റിയാനോ; ഏറ്റവും വലിയ കട്ടൗട്ട് ഉയര്&zwj;ത്തി കൊല്ലങ്കോട്ടേ ആരാധകര്&zwj;&lt;/strong&gt;&lt;/span&gt;  &lt;span&gt;&lt;strong&gt;കൂടുതല്&zwj; വായനയ്ക്ക്: 65 അടി വലിപ്പത്തിലുള്ള മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചയുടന്&zwj; ഒടിഞ്ഞുവീണു - വീഡിയോ&lt;/strong&gt;&lt;/span&gt; &amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/football-sports/cristiano-s-cutout-fell-at-kollengode-rm7gf5"/>
        </item>
        <item>
            <title><![CDATA[പതിവ് മുടങ്ങിയില്ല; ലോകകപ്പ് ഫൈനലിന് ശേഷം ഇത്തവണയും ധർമ്മസേനയുടെ സെല്‍ഫി, കൂടെ ആര്? ]]></title>
            <link>https://www.asianetnews.com/cricket-sports/t20-world-cup-2022-history-repeats-kumar-dharmasena-took-selfie-with-jos-buttler-after-final-at-mcg-rlc341</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/t20-world-cup-2022-history-repeats-kumar-dharmasena-took-selfie-with-jos-buttler-after-final-at-mcg-rlc341</guid>
            <pubDate>Mon, 14 Nov 2022 16:17:22 +0530</pubDate>
            <description><![CDATA[&lt;p&gt;2019ല്&zwj; ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയ ലോര്&zwj;ഡ്&zwnj;സിലെ ഇംഗ്ലണ്ട്-ന്യൂസിലന്&zwj;ഡ് ഏകദിന ലോകകപ്പ് ഫൈനല്&zwj; നിയന്ത്രിച്ചത് കുമാർ സംഗക്കാരയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01eddsnvsb5d0mzbmf5nfa37js,imgname-kumar-dharmasena-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മെല്&zwj;ബണ്&zwj;: &lt;/strong&gt;ഐസിസി ടൂർണമെന്&zwj;റുകളുടെ ഫൈനലിലെ അംപയർമാരിലെ സ്ഥിരസാന്നിധ്യമാണ് ശ്രീലങ്കയുടെ കുമാർ ധർമ്മസേന. 2019ല്&zwj; വിവാദമായ ഏകദിന ലോകകപ്പ് ഫൈനലും 2021ലെ ട്വന്&zwj;റി 20 ലോകകപ്പ് ഫൈനലും 2022ലെ ട്വന്&zwj;റി 20 ലോകകപ്പ് ഫൈനലും നിയന്ത്രിച്ച അംപയർമാരില്&zwj; ഒരാളായ ധർമ്മസേനയ്ക്ക് ഒരു സവിശേഷതയുണ്ട്. ഫൈനലിന് ശേഷമുള്ള ധർമ്മസേനയുടെ സെല്&zwj;ഫികള്&zwj; വിഖ്യാതമാണ്.&amp;nbsp;&lt;/p&gt; &lt;p&gt;2019ല്&zwj; ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയ ലോര്&zwj;ഡ്&zwnj;സിലെ ഇംഗ്ലണ്ട്-ന്യൂസിലന്&zwj;ഡ് ഏകദിന ലോകകപ്പ് ഫൈനല്&zwj; നിയന്ത്രിച്ചത് കുമാർ സംഗക്കാരയായിരുന്നു. സമനിലയും സൂപ്പർ ഓവർ ടൈയും കണ്ട മത്സരത്തില്&zwj; ബൗണ്ടറികളുടെ എണ്ണത്തിന്&zwj;റെ കരുത്തില്&zwj; ഇംഗ്ലണ്ട് ജേതാക്കളായി. ഇതിന് ശേഷം ഇംഗ്ലീഷ്-ന്യൂസിലന്&zwj;ഡ് താരങ്ങളെ സാക്ഷിയാക്കി സെല്&zwj;ഫി എടുത്തിരുന്നു ധർമ്മസേന. കിവീസ് പേസർ ട്രെന്&zwj;റ് ബോള്&zwj;ട്ട് ധർമ്മസേനയുടെ സെല്&zwj;ഫിയിലേക്ക് നോക്കുന്നത് കാണാം. 2021ല്&zwj; യുഎഇയില്&zwj; നടന്ന ടി20 ലോകകപ്പിന്&zwj;റെ കലാശപ്പോരില്&zwj; കിവികളെ കീഴടക്കി ഓസീസ് കപ്പുയർത്തിയപ്പോഴും ധർമ്മസേന സെല്&zwj;ഫിയെടുത്തു. അന്ന് ഓസീസ് സ്&zwj;ക്വാഡിനെ ഒന്നാകെ തന്&zwj;റെ സെല്&zwj;ഫിയില്&zwj; അദേഹം ഉള്&zwj;ക്കൊള്ളിച്ചു. മത്സരത്തിലെ ഫോർത് അംപയറായിരുന്നു ധർമ്മസേന. ഇക്കുറി ഓസ്ട്രേലിയ വേദിയായ ലോകകപ്പിലാവട്ടെ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയ ഇംഗ്ലീഷ് നായകന്&zwj; ജോസ് ബട്&zwj;ലറെ ചേർത്തുനിർത്തിയായിരുന്നു കുമാർ ധർമ്മസേനയുടെ സെല്&zwj;ഫി.&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;2019ലെ ഏകദിന ലോകകപ്പ് ഫൈനല്&zwj; കുമാർ ധർമ്മസേനയുടെ വിവാദ തീരുമാനം കൊണ്ട് കുപ്രസിദ്ധമാണ്. ഫൈനലില്&zwj; മാര്&zwj;ട്ടിന്&zwj; ഗപ്&zwnj;റ്റിലിന്&zwj;റെ ത്രോയില്&zwj; ആറ് റണ്&zwj;സ് അനുവദിച്ച കുമാര്&zwj; ധര്&zwj;മ്മസേനയുടെ തീരുമാനം വലിയ വിവാദമായിരുന്നു. ഗുപ്റ്റിലിന്&zwj;റെ ത്രോ ബെന്&zwj; സ്റ്റോക്സിന്&zwj;റെ ബാറ്റില്&zwj; തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞതോടെ ആറ് റണ്&zwj;സ് അനുവദിച്ച തീരുമാനമാണ് വിവാദമായത്. ഇതോടെയാണ് മത്സരം സമനിലയിലേക്കും സൂപ്പർ ഓവറിലേക്കും നീങ്ങുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.&amp;nbsp;&lt;/p&gt; &lt;p&gt;കുറ്റക്കാർ താരങ്ങളല്ല, ബിസിസിഐ; ഇന്ത്യയുടെ ലോകകപ്പ് തോല്&zwj;വിയുടെ കാരണവുമായി ഡാരന്&zwj; സമി&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/t20-world-cup-2022-history-repeats-kumar-dharmasena-took-selfie-with-jos-buttler-after-final-at-mcg-rlc341"/>
        </item>
        <item>
            <title><![CDATA[ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ കാലം കഴിഞ്ഞു; രൂക്ഷവിമര്‍ശനവുമായി മുന്‍ താരം]]></title>
            <link>https://www.asianetnews.com/cricket-sports/atul-wassan-says-rohit-sharma-s-time-is-over-as-indian-captain-rlc4qg</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/atul-wassan-says-rohit-sharma-s-time-is-over-as-indian-captain-rlc4qg</guid>
            <pubDate>Mon, 14 Nov 2022 16:48:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യ തോറ്റതിലല്ല, ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ ഒരു പോരാട്ടം പോലും കാഴ്ചവെക്കാതെ തോറ്റതിലാണ് എനിക്ക് ആശങ്ക. അതൊരു മുന്നറിയിപ്പാണ്. ആ യാഥാര്&zwj;ത്ഥ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഫീല്&zwj;ഡില്&zwj; ആധികാരികമായി തീരുമാനമെടുക്കാന്&zwj; രോഹിത്തിന് കഴിഞ്ഞില്ല. എല്ലാം ടീം മാനേജ്മെന്&zwj;റാണ് തീരുമാനിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ge3qm7et6f6pat8cc1997ar2,imgname-pti09-28-2022-000332b.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ:&lt;/strong&gt; ടി20 ലോകകപ്പ് സെമിയില്&zwj; ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്&zwj; ക്യാപ്റ്റന്&zwj; രോഹിത് ശര്&zwj;മക്കെതിരെ രൂക്ഷവിമര്&zwj;ശനവുമായി മുന്&zwj; ഇന്ത്യന്&zwj; താരം അതുല്&zwj; വാസന്&zwj;. ഫീല്&zwj;ഡില്&zwj; ഒറ്റ തീരുമാനം പോലും എടുക്കാതെ രോഹിത് ഒളിച്ചോടുകയായിരുന്നുവെന്ന് അതുല്&zwj; വാസന്&zwj; പറഞ്ഞു.&lt;/p&gt; &lt;p&gt;ക്യാപ്റ്റനെന്ന നിലയില്&zwj; ഇന്ത്യന്&zwj; ക്രിക്കറ്റില്&zwj; രോഹിത്തിന്&zwj;റെ കാലം കഴിഞ്ഞുവെന്നും അതുല്&zwj; വാസന്&zwj; ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രണ്ട് ലോകകപ്പുകള്&zwj;ക്കിടയിലാണ് ടീമിനെ കെട്ടിപടുക്കേണ്ടത്. ക്യാപ്റ്റനെന്ന നിലയില്&zwj; ഇനി രോഹിത്തില്&zwj; വിശ്വാസമര്&zwj;പ്പിച്ചിട്ട് പ്രത്യേകിച്ച് കാര്യമില്ല. അതുകൊണ്ട് ഇന്ത്യന്&zwj; ക്രിക്കറ്റിന് യാതൊരു നേട്ടവുമില്ല. രണ്ട് ചോയ്സുകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. റിഷഭ് പന്തിനെയോ ഹാര്&zwj;ദ്ദിക് പാണ്ഡ്യയെയോ ക്യാപ്റ്റനാക്കുക. അഡ്&zwnj;ലെയ്ഡില്&zwj; സംഭവിച്ചതിനെക്കുറിച്ച് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഇന്ത്യ ബാറ്റ് ചെയ്തത് അഡ്&zwnj;ലെയ്ഡിലും ഇംഗ്ലണ്ട് ബാറ്റ് ചെയ്തത് ഷാര്&zwj;ജയിലുമാണെന്നാണ് എനിക്ക് തോന്നിയത്.&lt;/p&gt; &lt;p&gt;&lt;strong&gt;ടി20 ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ടിന് എത്ര കോടി കിട്ടി; സെമിയില്&zwj; പുറത്തായ ടീം ഇന്ത്യക്കോ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഇന്ത്യ തോറ്റതിലല്ല, ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ ഒരു പോരാട്ടം പോലും കാഴ്ചവെക്കാതെ തോറ്റതിലാണ് എനിക്ക് ആശങ്ക. അതൊരു മുന്നറിയിപ്പാണ്. ആ യാഥാര്&zwj;ത്ഥ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഫീല്&zwj;ഡില്&zwj; ആധികാരികമായി തീരുമാനമെടുക്കാന്&zwj; രോഹിത്തിന് കഴിഞ്ഞില്ല. എല്ലാം ടീം മാനേജ്മെന്&zwj;റാണ് തീരുമാനിച്ചത്.&lt;/p&gt; &lt;p&gt;രണ്ട് തരത്തില്&zwj; ഇതിനെക്കാണാം. ഗ്രൗണ്ടില്&zwj; എന്ത് സംഭവിച്ചാലും ചിലപ്പോള്&zwj; നമുക്ക് ക്യാപ്റ്റനെ കുറ്റപ്പെടുത്താന്&zwj; പറ്റില്ല, അവിടെ ടീം മാനേജ്മെന്&zwj;റായിരിക്കും തീരുമാനങ്ങളെടുക്കുന്നുണ്ടാകുക. ഗ്രൗണ്ടില്&zwj; ഒറ്റ തീരുമാനം പോലും എടുക്കാതെ ഓടിയൊളിക്കാനാണ് രോഹിത് ശ്രമിച്ചതെന്നും അതുല്&zwj; വാസന്&zwj; പറഞ്ഞു. &amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;പതിവ് മുടങ്ങിയില്ല; ലോകകപ്പ് ഫൈനലിന് ശേഷം ഇത്തവണയും ധർമ്മസേനയുടെ സെല്&zwj;ഫി, കൂടെ ആര്? &lt;/strong&gt;&lt;/p&gt; &lt;p&gt;ടി20 ലോകകപ്പില്&zwj; സൂപ്പര്&zwj; 12വില്&zwj; ഗ്രൂപ്പ് ചാമ്പ്യന്&zwj;മാരായി സെമിയിലെത്തിയ ഇന്ത്യ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്&zwj;റെ ദയനീയ തോല്&zwj;വി വഴങ്ങി പുറത്താവുകയായിരുന്നു. ബാറ്ററെന്ന നിലയിലും രോഹിത്തിന് തിളങ്ങാനായിരുന്നില്ല.&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/atul-wassan-says-rohit-sharma-s-time-is-over-as-indian-captain-rlc4qg"/>
        </item>
        <item>
            <title><![CDATA[ലോകകപ്പിന്റെ താരമാകാൻ ഇന്ത്യൻ താരങ്ങൾ തമ്മിൽ മത്സരം]]></title>
            <link>https://www.asianetnews.com/video/world-cup/who-will-be-the-player-of-the-tournament-in-world-cup-2023-s4d3i6</link>
            <guid isPermaLink="true">https://www.asianetnews.com/video/world-cup/who-will-be-the-player-of-the-tournament-in-world-cup-2023-s4d3i6</guid>
            <pubDate>Sun, 19 Nov 2023 13:57:42 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പിന്റെ താരം ആരാകും? പ്ലേയർ ഓഫ് ദ ടൂർണമെന്റിനായി ഇന്ത്യൻ താരങ്ങളുടെ മത്സരം&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=k4F9pk2OouVldnzFcot" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ലോകകപ്പിന്റെ താരം ആരാകും? പ്ലേയർ ഓഫ് ദ ടൂർണമെന്റിനായി ഇന്ത്യൻ താരങ്ങളുടെ മത്സരം&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/video/world-cup/who-will-be-the-player-of-the-tournament-in-world-cup-2023-s4d3i6"/>
        </item>
        <item>
            <title><![CDATA[ക്യാപ്റ്റന്‍ മാറിയ കൊണ്ട് മാത്രം കാര്യമില്ല; ഇന്ത്യന്‍ ടീമില്‍ വരേണ്ട മാറ്റങ്ങള്‍ അക്കമിട്ട് നിരത്തി ഇർഫാന്‍ ]]></title>
            <link>https://www.asianetnews.com/cricket-sports/irfan-pathan-lists-changes-team-india-needs-after-t20-world-cup-2022-struggle-rldv22</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/irfan-pathan-lists-changes-team-india-needs-after-t20-world-cup-2022-struggle-rldv22</guid>
            <pubDate>Tue, 15 Nov 2022 15:17:13 +0530</pubDate>
            <description><![CDATA[&lt;p&gt;രോഹിത് ശർമ്മ മാറി ഹാർദിക് പാണ്ഡ്യ ഇന്ത്യന്&zwj; ടി20 ക്യാപ്റ്റനാകുമെന്ന റിപ്പോർട്ടുകള്&zwj; നേരത്തെ പുറത്തുവന്നിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01g6q2z2pt7xetp66vtkdtd36a,imgname-irfan-pathan-tweet-on-kanhaiya-lal-murder.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;ട്വന്&zwj;റി 20 ലോകകപ്പില്&zwj; ടീം ഇന്ത്യക്കേറ്റ തോല്&zwj;വിയെ ചൊല്ലിയുള്ള ചർച്ചകള്&zwj; അവസാനിക്കുന്നില്ല. രോഹിത് ശർമ്മയെ ക്യാപ്റ്റന്&zwj; സ്ഥാനത്തുനിന്ന് നീക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്&zwj; പല കോണുകളില്&zwj; നിന്നും ഉയരുന്നുണ്ട്. ഇതിനിടെ ഇന്ത്യയുടെ തോല്&zwj;വിയില്&zwj; തന്&zwj;റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്&zwj; മുന്&zwj;താരം ഇർഫാന്&zwj; പത്താന്&zwj;. ഓസ്ട്രേലിയ വേദിയായ ടി20 ലോകകപ്പില്&zwj; സെമിയില്&zwj; ഇംഗ്ലണ്ടിനോട് തോറ്റായിരുന്നു ഇന്ത്യന്&zwj; ടീം പുറത്തായത്. 2021ല്&zwj; യുഎഇയില്&zwj; നടന്ന ലോകകപ്പിലും ഇന്ത്യക്ക് തോല്&zwj;വിയായിരുന്നു ഫലം.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ഏറെ മാറ്റങ്ങള്&zwj; നിർദേശിച്ച് പത്താന്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;ക്യാപ്റ്റന്&zwj;സി മാറ്റം മത്സരം ഫലത്തില്&zwj; മാറ്റം കൊണ്ടുവരും എന്ന് ചിന്തിക്കരുത്. ടീമിന്&zwj;റെ സമീപനമാണ് മാറേണ്ടത്. ഇന്ത്യന്&zwj; ക്രിക്കറ്റ് മുന്നോട്ടുപോകണം, ഓപ്പണർമാർ സ്വതന്ത്രമായി കളിക്കണം(ഒരാളെങ്കിലും). വിക്കറ്റെടുക്കുന്ന റിസ്റ്റ് സ്പിന്നർ ടീമില്&zwj; വേണം, പേസർമാരിലും മാറ്റം വേണമെന്നും ഇർഫാന്&zwj; പത്താന്&zwj; ട്വീറ്റ് ചെയ്തു.&amp;nbsp;&lt;/p&gt;  &lt;p&gt;Indian cricket going forward 1) Openers playing freely, At least one of them. 2) Wrist spinner (wicket taker ) is must. 3) Tear away fast bowler. 4) please don&rsquo;t think changing captaincy will give us changed result. It&rsquo;s the approach what needs to change.&lt;/p&gt; &mdash; Irfan Pathan (@IrfanPathan) November 15, 2022  &lt;p&gt; രോഹിത് ശർമ്മ മാറി ഹാർദിക് പാണ്ഡ്യ ഇന്ത്യന്&zwj; ടി20 ക്യാപ്റ്റനാകുമെന്ന റിപ്പോർട്ടുകള്&zwj; നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്&zwj; ക്യാപ്റ്റനായി പാണ്ഡ്യയെ മാത്രം പരിഗണിക്കരുത് എന്നാണ് പത്താന്&zwj;റെ നിലപാട്. 'ഹാർദിക് പാണ്ഡ്യ പേസ് ഓള്&zwj;റൗണ്ടറാണ്. അദേഹത്തിന് പരിക്ക് പ്രശ്നങ്ങളുമുണ്ട്. ലോകകപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റന് പരിക്കേറ്റാല്&zwj; എന്ത് ചെയ്യും. ക്യാപ്റ്റന്&zwj; സ്ഥാനത്ത് മറ്റൊരു താരത്തെ കൂടി തയ്യാറാക്കി നിർത്തിയില്ലെങ്കില്&zwj; ടീം പ്രതിസന്ധിയിലാവും. ഐപിഎല്ലില്&zwj; ഗുജറാത്ത് ടൈറ്റന്&zwj;സിനായി ഹാർദിക് മികച്ച ക്യാപ്റ്റന്&zwj;സ് കാഴ്ചവെച്ചിരുന്നു. ഐപിഎല്&zwj; കിരീടം നേടി. മുന്നോട്ട് ടീമിനെ നയിക്കാന്&zwj; രണ്ട് പേർ വേണം. ഓപ്പണർമാരുടെ കാര്യത്തില്&zwj; പറയുന്ന പോലെ ഒരു കൂട്ടം നേതാക്കളും ടീമിലുണ്ടാവണം' എന്നും ഇർഫാന്&zwj; സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;മുംബൈക്കെതിരെ ഒരിക്കലും കളിക്കില്ല,ഐപിഎല്ലില്&zwj; നിന്ന് വിരമിക്കല്&zwj; പ്രഖ്യാപിച്ച് പൊള്ളാര്&zwj;ഡ്; ഇനി പുതിയ റോളില്&zwj;&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/irfan-pathan-lists-changes-team-india-needs-after-t20-world-cup-2022-struggle-rldv22"/>
        </item>
        <item>
            <title><![CDATA[ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ കളി മറന്നോ താരങ്ങൾ?]]></title>
            <link>https://www.asianetnews.com/video/world-cup/orget-the-game-after-joining-the-world-cup-team--scv3tx</link>
            <guid isPermaLink="true">https://www.asianetnews.com/video/world-cup/orget-the-game-after-joining-the-world-cup-team--scv3tx</guid>
            <pubDate>Thu, 02 May 2024 19:50:22 +0530</pubDate>
            <description><![CDATA[&lt;p&gt;ക്യാപ്റ്റൻ രോഹിത് ശര്&zwj;മ നാല്, സൂര്യകുമാര്&zwj; യാദവ് പത്ത്, ശിവം ദുബെയും രവീന്ദ്ര ജഡേജയും സംപൂജ്യർ&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=k2OUsELT2uULNqAA6lI" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ കളി &amp;nbsp;മറന്നോ താരങ്ങൾ?&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Reshma Mohan</dc:creator>
            <atom:link href="https://www.asianetnews.com/video/world-cup/orget-the-game-after-joining-the-world-cup-team--scv3tx"/>
        </item>
        <item>
            <title><![CDATA[സാധാരണക്കാര്‍ക്ക് പ്രവേശനമില്ല; 24 മണിക്കൂറും കനത്ത സുരക്ഷ; ലോകത്തിലെ ഏറ്റവും നിഗൂഢമായ സീക്രട്ട് സ്ഥലങ്ങൾ]]></title>
            <link>https://www.asianetnews.com/gallery/world-cup/most-secret-locations-and-high-security-zones-in-the-world-vhiy9qg</link>
            <guid isPermaLink="true">https://www.asianetnews.com/gallery/world-cup/most-secret-locations-and-high-security-zones-in-the-world-vhiy9qg</guid>
            <pubDate>Sun, 15 Feb 2026 15:10:18 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകത്ത് സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ചില സ്ഥലങ്ങളുണ്ട്. സുരക്ഷാ കാരണങ്ങൾ മാത്രമല്ല, ലോകത്തിൻ്റെ തന്നെ സുരക്ഷ, പ്രതിരോധ സംവിധാനങ്ങൾ, നിർണായക വിവരങ്ങൾ എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നതുകൊണ്ടാണ് ഈ സ്ഥലങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khg5ey1q0s74s87y374rdsk5,imgname-high-security-places-1771142871095.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്ത് സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ചില സ്ഥലങ്ങളുണ്ട്. സുരക്ഷാ കാരണങ്ങൾ മാത്രമല്ല, ലോകത്തിൻ്റെ തന്നെ സുരക്ഷ, പ്രതിരോധ സംവിധാനങ്ങൾ, നിർണായക വിവരങ്ങൾ എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നതുകൊണ്ടാണ് ഈ സ്ഥലങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുന്നത്.&lt;/p&gt;&lt;img&gt;അമേരിക്കയിലെ നെവാഡ മരുഭൂമിയിലാണ് അതീവ രഹസ്യമായ ഏരിയ 51 സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രത്യേകതരം യുദ്ധവിമാനങ്ങളും ആധുനിക സാങ്കേതികവിദ്യകളും പരീക്ഷിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ആയുധധാരികളായ സൈനികരും ഡ്രോണുകളും സാറ്റലൈറ്റ് നിരീക്ഷണ സംവിധാനങ്ങളും ഈ പ്രദേശം മുഴുവൻ സമയവും നിരീക്ഷിക്കുന്നു. അനുമതിയില്ലാതെ ആരെങ്കിലും അടുത്തേക്ക് പോയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും.&lt;img&gt;ചൈനയിലെ ഏറ്റവും ആധുനികമായ വൈദ്യുതി വിതരണ ശൃംഖലയാണ് ഷാങ്ഹായ് സ്മാർട്ട് ഗ്രിഡ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റാ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ലക്ഷക്കണക്കിന് സിസിടിവി ക്യാമറകൾ ഇവിടെയുണ്ട്. ഓരോ ചലനവും നിരീക്ഷിക്കപ്പെടുന്നു. സിസ്റ്റത്തിൽ ചെറിയൊരു പിഴവ് വന്നാൽ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നതിനാൽ സുരക്ഷ അതി ശക്തമാണ്.&lt;img&gt;അമേരിക്കയിലെ ഒരു പ്രധാന ആണവ പ്രതിരോധ കേന്ദ്രമാണ് ഷൈൻ മൗണ്ടൻ കോംപ്ലക്സ്. ആണവ ആക്രമണങ്ങളെപ്പോലും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ഭൂമിക്കടിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ കേന്ദ്രത്തിൻ്റെ ഗേറ്റുകൾക്ക് ഏകദേശം 25 ടൺ ഭാരമുണ്ട്. പുറംലോകവുമായി പൂർണ്ണമായും ബന്ധം വിച്ഛേദിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിൻ്റെ നിർമ്മാണം. അനുമതിയില്ലാതെ ഇവിടേക്ക് പ്രവേശിക്കുന്നത് അസാധ്യമാണ്.&lt;img&gt;ലോകത്തിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ള രേഖകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലമായാണ് വത്തിക്കാൻ സീക്രട്ട് ആർക്കൈവ്സ് അറിയപ്പെടുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മതപരമായ രേഖകളാണ് ഇവിടെ ഭദ്രമാക്കിയിരിക്കുന്നത്. വളരെ കുറച്ച് ഉദ്യോഗസ്ഥർക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. ഓരോ നീക്കവും കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കുന്നുണ്ടാകും.&lt;img&gt;ഉത്തര കൊറിയയ്ക്കും ദക്ഷിണ കൊറിയയ്ക്കും ഇടയിലുള്ള അതീവ സംഘർഷ സാധ്യതയുള്ള പ്രദേശമാണിത്. കൊറിയൻ സൈനികരഹിത മേഖല (DMZ) എന്നറിയപ്പെടുന്ന ഇവിടെ ഇരുവശത്തും സൈന്യത്തെ വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. എപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ 24 മണിക്കൂറും കനത്ത നിരീക്ഷണത്തിലാണ് ഈ പ്രദേശം.&lt;img&gt;ലോകമെമ്പാടുമുള്ള ഡിജിറ്റൽ വിവരങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് ഗൂഗിളിൻ്റെ 'ദി ഡാലസ്' ഡാറ്റാ സെൻ്റർ. ബയോമെട്രിക് ലോക്കുകൾ, മോഷൻ സെൻസറുകൾ, ക്യാമറകൾ എന്നിവ ഇവിടുത്തെ സുരക്ഷ ശക്തമാക്കുന്നു. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇവിടേക്ക് നേരിട്ട് പ്രവേശനാനുമതിയുള്ളൂ.&lt;img&gt;നോർവേയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ വിത്ത് ബാങ്കാണ് സ്വാൽബാർഡ് സീഡ് വോൾട്ട്. ലോകമെമ്പാടുമുള്ള പ്രധാന വിളകളുടെ വിത്തുകൾ ഇവിടെ സംരക്ഷിക്കുന്നു. പ്രകൃതിദുരന്തങ്ങളോ യുദ്ധങ്ങളോ ഉണ്ടായാലും ഭാവിയിൽ വിളകൾ പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കും. ഭൂമിക്കടിയിൽ നിർമ്മിച്ച ഈ കേന്ദ്രം അതീവ സുരക്ഷയോടെയാണ് പ്രവർത്തിക്കുന്നത്.]]></content:encoded>
            <category>world-cup</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/gallery/world-cup/most-secret-locations-and-high-security-zones-in-the-world-vhiy9qg"/>
        </item>
        <item>
            <title><![CDATA[കുറ്റക്കാർ താരങ്ങളല്ല, ബിസിസിഐ; ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയുടെ കാരണവുമായി ഡാരന്‍ സമി ]]></title>
            <link>https://www.asianetnews.com/cricket-sports/darren-sammy-blames-bcci-for-team-india-t20-world-cup-2022-debacle-rlc1q0</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/darren-sammy-blames-bcci-for-team-india-t20-world-cup-2022-debacle-rlc1q0</guid>
            <pubDate>Mon, 14 Nov 2022 17:15:02 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യന്&zwj; താരങ്ങള്&zwj; ഐപിഎല്&zwj; അല്ലാതെയുള്ള മറ്റ് വിദേശ ട്വന്&zwj;റി 20 ലീഗുകളില്&zwj; കളിക്കാത്തത് തിരിച്ചടിയാകുന്നു എന്നാണ് ഡാരന്&zwj; സമിയുടെ പക്ഷം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ea5911vefmfd6srcat6pncjd,imgname-gettyimages-518915270-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ:&lt;/strong&gt; ട്വന്&zwj;റി 20 ലോകകപ്പിലെ തോല്&zwj;വിയില്&zwj; ടീം ഇന്ത്യ വലിയ വിമർശനമാണ് കേള്&zwj;ക്കുന്നത്. സ്&zwj;ക്വാഡ് സെലക്ഷനാണ് ഏറെപ്പേരും വിമർശിക്കുന്നത്. സഞ്ജു സാംസണെ പോലുള്ള വെടിക്കെട്ട് ബാറ്റർമാർ പുറത്തിരിക്കുമ്പോള്&zwj; ഓസ്ട്രേലിയയിലെ ലോകകപ്പില്&zwj; തുഴയുകയായിരുന്നു പല പ്രമുഖരും എന്നാണ് ഒരു പഴി. അർഷ്&zwj;ദീപ് സിംഗിനെ പോലെ വിശ്വസ്തരായ ബൗളർമാർ ടീമിനില്ലാതെ പോയി എന്നും പലരും കുറ്റപ്പെടുത്തുന്നു. വെസ്റ്റ് ഇന്&zwj;ഡീസിന് രണ്ട് ലോകകപ്പ്(2012, 2016) നേടിക്കൊടുത്ത നായകനായ ഡാരന്&zwj; സമി ഇന്ത്യയുടെ തോല്&zwj;വിക്ക് കാരണമായി പറയുന്നത് മറ്റൊന്നാണ്.&amp;nbsp;&lt;/p&gt; &lt;p&gt;ഐപിഎല്&zwj; അല്ലാതെയുള്ള മറ്റ് വിദേശ ട്വന്&zwj;റി 20 ലീഗുകളില്&zwj; കളിക്കാത്തത്&amp;nbsp;ഇന്ത്യന്&zwj; താരങ്ങള്&zwj;ക്ക് തിരിച്ചടിയാകുന്നു എന്നാണ് ഡാരന്&zwj; സമിയുടെ പക്ഷം. ഇന്ത്യയിലെ ആക്ടീവ് ക്രിക്കറ്റർമാർ ആർക്കും വിദേശ ഫ്രാഞ്ചൈസി ലീഗുകളില്&zwj; കളിക്കാന്&zwj; ബിസിസിഐയുടെ അനുമതിയില്ല.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ഇന്ത്യക്ക് പാളിയത് അവിടെ&lt;/strong&gt;&lt;/p&gt; &lt;p&gt;'ലോകത്തെ വിവിധ ടി20 ലീഗുകളില്&zwj; കളിക്കുന്ന താരങ്ങള്&zwj; ലോകകപ്പില്&zwj; മികവ് കാട്ടി. ലോകത്തെ ഏറ്റവും വലിയ ടി20 ലീഗുള്ള ഇന്ത്യയുടെ കാര്യം നോക്കുക. ഇന്ത്യന്&zwj; താരങ്ങള്&zwj;ക്ക് മറ്റ് ആഗോള ലീഗുകളില്&zwj; കളിക്കുന്ന താരങ്ങളുടെയത്ര പരിചയസമ്പത്തില്ല. അലക്സ് ഹെയ്ല്&zwj;സ്, ക്രിസ് ജോർദാന്&zwj; എന്നിവർ ഓസ്ട്രേലിയയിലെ ബിഗ് ബാഷില്&zwj; കളിക്കുന്നവരാണ്. അതിനാല്&zwj; ഓസ്ട്രേലിയയില്&zwj; ഇംഗ്ലണ്ട് കപ്പുയർത്തിയതില്&zwj; യാദൃച്ഛികതയില്ല.ഇംഗ്ലണ്ടാണ് ടൂർണമെന്&zwj;റില്&zwj; പങ്കെടുത്ത ഏറ്റവും മികച്ച ടീം, അവർ ചാമ്പ്യന്&zwj;മാരാവുകയും ചെയ്തു. എല്ലാ സമ്മർദ മത്സരങ്ങളിലും ഏറ്റവും മികച്ച ഓൾറൗണ്ട് ടീം ഞങ്ങളുടേയാണെന്ന് അവർ തെളിയിച്ചു. സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടാന്&zwj; ഇംഗ്ലണ്ടിന് എപ്പോഴും സാധിക്കുന്നു'.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;2016ലെ ഓവർ വച്ച് സ്റ്റോക്സിനെ അളക്കരുത്...&lt;/strong&gt;&lt;/p&gt; &lt;p&gt;'ഇന്ത്യക്കെതിരെ സെമിയിലും പാകിസ്ഥാനെതിരെ ഫൈനലിലും ഇംഗ്ലണ്ട് മേധാവിത്വം കാട്ടുന്നത് നമ്മള്&zwj; കണ്ടു. ഫൈനലില്&zwj; 137 റണ്&zwj;സ് മാത്രമേ പിന്തുടരേണ്ടതുണ്ടായിരുന്നുള്ളൂ. അത് അവർ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള പക്വത ഇംഗ്ലണ്ട് ബാറ്റിംഗ് നിരയ്ക്കുണ്ട്. ബെന്&zwj; സ്റ്റോക്സിന്&zwj;റെ പ്രകടനത്തില്&zwj; അതിയായ സന്തോഷമുണ്ട്. സമ്മർദത്തെ സ്പോഞ്ച് പോലെ ഒപ്പിയെടുക്കുകയും അത് പിഴിഞ്ഞുകളയുകയും ചേസിംഗില്&zwj; സ്റ്റോക്സ് ചെയ്തു. ഇതാദ്യമായല്ല കലാശപ്പോരില്&zwj; സ്റ്റോക്സ് ഫോമിലേക്കുയരുന്നത്. ടീമിന്&zwj;റെ ഹീറോയായി മാറാന്&zwj; സ്റ്റോക്സിന് കഴിയുന്നു. 2016 ലോകകപ്പിലെ ഒരു മോശം ഓവറിന്&zwj;റെ പേരിലല്ല, മൂന്ന് ഫോർമാറ്റിലേയും വിസ്മയ പ്രകടനങ്ങളുടെ പേരിലാണ് സ്റ്റോക്സ് ഓർമ്മിക്കപ്പെടുന്നത്' എന്നും ഡാരന്&zwj; സമി ഐസിസിയോട് കൂട്ടിച്ചേർത്തു.&amp;nbsp;&lt;/p&gt; &lt;p&gt;വരുന്നു ഇന്ത്യന്&zwj; ക്രിക്കറ്റില്&zwj; വന്&zwj; മാറ്റം; ഏകദിനത്തിനും ടി20ക്കും വ്യത്യസ്ത ക്യാപ്റ്റന്&zwj;മാർ- റിപ്പോർട്ട്&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/darren-sammy-blames-bcci-for-team-india-t20-world-cup-2022-debacle-rlc1q0"/>
        </item>
        <item>
            <title><![CDATA[വലിയ ചോദ്യങ്ങളുടെ ഉത്തരം തേടി അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍]]></title>
            <link>https://www.asianetnews.com/video/world-cup/messi-argentina-to-face-netherlands-in-fifa-world-cup-pre-quarter-finals-rmd86h</link>
            <guid isPermaLink="true">https://www.asianetnews.com/video/world-cup/messi-argentina-to-face-netherlands-in-fifa-world-cup-pre-quarter-finals-rmd86h</guid>
            <pubDate>Sun, 04 Dec 2022 17:33:53 +0530</pubDate>
            <description><![CDATA[&lt;p&gt;36 വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം ഒരു ലോകകിരീടമാണ് അര്&zwj;ജന്റീന ഉറ്റുനോക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=k1ENFsf32KkxYLyyNgb" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;36 വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം ഒരു ലോകകിരീടമാണ് അര്&zwj;ജന്റീന ഉറ്റുനോക്കുന്നത്, മൂന്ന് ഫൈനല്&zwj; കളിച്ചിട്ടും നെതര്&zwj;ലന്&zwj;ഡ്&zwnj;സിന് ഒരു കിരീടം പോലുമില്ല... &amp;nbsp;&lt;/p&gt;]]></content:encoded>
            <category>world-cup</category>
            <dc:creator>Vandana PR</dc:creator>
            <atom:link href="https://www.asianetnews.com/video/world-cup/messi-argentina-to-face-netherlands-in-fifa-world-cup-pre-quarter-finals-rmd86h"/>
        </item>
    </channel>
</rss>
