Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറിയ നിലയില്‍; കണ്ണില്ലാത്ത ക്രൂരത

ഈസ്റ്റ് ലണ്ടനിലുള്ള ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു എന്ന മാനേജ്മെന്റിന്റെ പരാതിയെത്തുടര്‍ന്ന്, അതിനുള്ളില്‍ യൂനുസ് ജീവനോടുണ്ടോ എന്നന്വേഷിക്കാനാണ് അവിടേക്ക് പൊലീസ് വന്നത്. പക്ഷേ, യൂനുസിന്റെ ക്രിമിനല്‍ പശ്ചാത്തലം കാരണം അത്ര പെട്ടെന്നെ പൊലീസ് തിരിച്ചു പോയില്ല. അവര്‍ ആ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്നു. അവിടെ ഈച്ചകള്‍ പൊതിഞ്ഞു പാറിക്കൊണ്ടിരുന്ന ഒരു ലോക്കബിള്‍ ഫ്രീസര്‍അവര്‍ കണ്ടു.  ആ ഫ്രീസറിന്റെ ഡോര്‍ തുറന്ന അവര്‍ അകത്തു കണ്ടത് രണ്ടു യുവതികളുടെ മരവിച്ച മൃതദേഹങ്ങളാണ്. 

ഈസ്റ്റ് ലണ്ടനിലുള്ള ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു എന്ന മാനേജ്മെന്റിന്റെ പരാതിയെത്തുടര്‍ന്ന്, അതിനുള്ളില്‍ യൂനുസ് ജീവനോടുണ്ടോ എന്നന്വേഷിക്കാനാണ് അവിടേക്ക് പൊലീസ് വന്നത്. പക്ഷേ, യൂനുസിന്റെ ക്രിമിനല്‍ പശ്ചാത്തലം കാരണം അത്ര പെട്ടെന്നെ പൊലീസ് തിരിച്ചു പോയില്ല. അവര്‍ ആ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്നു. അവിടെ ഈച്ചകള്‍ പൊതിഞ്ഞു പാറിക്കൊണ്ടിരുന്ന ഒരു ലോക്കബിള്‍ ഫ്രീസര്‍അവര്‍ കണ്ടു.  ആ ഫ്രീസറിന്റെ ഡോര്‍ തുറന്ന അവര്‍ അകത്തു കണ്ടത് രണ്ടു യുവതികളുടെ മരവിച്ച മൃതദേഹങ്ങളാണ്.