Asianet News MalayalamAsianet News Malayalam

'ജയില്‍ രജിസ്റ്ററില്‍ എഴുതിയ ശേഷമാണ് ജോളിയെ വിളിക്കാന്‍ അനുവദിച്ചത്': ഋഷിരാജ് സിംഗ്

കൂടത്തായി കേസ് പ്രതി ജോളി മൂത്ത മകനെ ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചുവെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ജോളി വിളിച്ചത് തടവുകാര്‍ക്ക് അനുവദിച്ച നമ്പറില്‍ നിന്നാണ്. ജയില്‍ രജിസ്റ്ററില്‍ എഴുതിയ ശേഷമാണ് വിളിക്കാന്‍ അനുവദിച്ചതെന്നും ഡിജിപി പറഞ്ഞു.എല്ലാ തടവുകാര്‍ക്കും ബന്ധുക്കളെയും അഭിഭാഷകരെയും വിളിക്കാന്‍ സൗകര്യമുണ്ട്
 

കൂടത്തായി കേസ് പ്രതി ജോളി മൂത്ത മകനെ ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചുവെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ജോളി വിളിച്ചത് തടവുകാര്‍ക്ക് അനുവദിച്ച നമ്പറില്‍ നിന്നാണ്. ജയില്‍ രജിസ്റ്ററില്‍ എഴുതിയ ശേഷമാണ് വിളിക്കാന്‍ അനുവദിച്ചതെന്നും ഡിജിപി പറഞ്ഞു.എല്ലാ തടവുകാര്‍ക്കും ബന്ധുക്കളെയും അഭിഭാഷകരെയും വിളിക്കാന്‍ സൗകര്യമുണ്ട്