Asianet News MalayalamAsianet News Malayalam

കെഎസ്എഫ്ഇക്ക് പിരിഞ്ഞു കിട്ടാനുള്ളത് 2517 കോടി രൂപ, പക്ഷെ ആരൊക്കെ തരാനുണ്ടെന്ന വിവരം കയ്യിലില്ല

വന്‍തുക കുടിശ്ശിക വരുത്തിയവരുടെ പേരു വിവരങ്ങല്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്ന വിചിത്ര മറുപടിയാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് കെഎസ്എഫ്ഇ നല്‍കുന്നത്. 2007ല്‍ 155.14 കോടി രൂപയായിരുന്ന കുടിശ്ശിക 2018ല്‍ 2517 കോടിയായാണ് വര്‍ദ്ധിച്ചത്. 

വന്‍തുക കുടിശ്ശിക വരുത്തിയവരുടെ പേരു വിവരങ്ങല്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്ന വിചിത്ര മറുപടിയാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് കെഎസ്എഫ്ഇ നല്‍കുന്നത്. 2007ല്‍ 155.14 കോടി രൂപയായിരുന്ന കുടിശ്ശിക 2018ല്‍ 2517 കോടിയായാണ് വര്‍ദ്ധിച്ചത്.