ഗ്വാണ്ടനാമോ ബേ അഥവാ അമേരിക്കയുടെ പീഡന തടവറ; കുറ്റാരോപിതന്‍ വരച്ച ചിത്രങ്ങള്‍ പുറത്ത്
First Published Dec 7, 2019, 11:25 AM IST
ഗ്വാണ്ടനാമോ ബേ, ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന അമേരിക്കയുടെ കൈവശമുള്ള തടക്കല്‍ പാളയം. മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശത്തെ കുറിച്ച് ആദി കൊള്ളുന്ന അമേരിക്ക, പക്ഷേ തങ്ങളുടെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുന്നു. 2011 സെപ്തംബര്‍ 9 ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം പിടിയിലായവരെ പാര്‍പ്പിച്ചിരുന്ന ഗ്വാണ്ടനാമോ ബേയില്‍ നിന്ന് പുറത്തിറങ്ങിയ അബു സുബൈദ ഈ വർഷം വരച്ച ചിത്രങ്ങള്‍ ഗ്വാണ്ടനാമോ ബേയിലെ തടവ് രീതികളെ കുറിച്ച് ലോകത്തിന് കാണിച്ചു കൊടുക്കുന്നു. കാണാം ആ തടവറ ചിത്രങ്ങള്‍.