
2011ന് അംബോളിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഇരുപത്തിനാല് വയസുണ്ടായിരുന്ന കീനന്‍ സാന്റസ്, ഇരുപത്തൊമ്പതുകാരനായ റൂബേന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്ര റാണ, സുനില്‍ ബോധ്. സതീഷ് ദുല്‍ഹജ്, ദീപക് തിവാല്‍ എന്നിവരെ സംഭവം നടന്നതിന് അടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, പീഡനം, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രത്യേക വനിതാ കോടതി ശിക്ഷ വിധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam