നോട്ടു പ്രതിസന്ധി വിഴിഞ്ഞം പദ്ധതിക്കും പാരയായി

Published : Nov 14, 2016, 03:39 PM ISTUpdated : Oct 05, 2018, 03:12 AM IST
നോട്ടു പ്രതിസന്ധി വിഴിഞ്ഞം പദ്ധതിക്കും പാരയായി

Synopsis

ആയിരം ദിവസം കൊണ്ട് ആദ്യഘട്ടം തീര്‍ക്കുമെന്ന പ്രഖ്യാപനവുമായി പണി മുന്നേറുമ്പോഴാണ് സ്വപ്ന പദ്ധതിയെയും നോട്ട് പ്രശ്‌നം പ്രതിസന്ധിയിലാക്കിയത്. 9 കമ്പനികള്‍ക്കാണ് പുലിമുട്ടിനായുള്ള കല്ലിറക്കാനുള്ള കരാര്‍ കിട്ടിയത്. ഓരോ ദിവസവും ഓരോ കരാറുകാരന്‍ ശരാശരി 4000 ടണ്‍ കല്ലിറക്കുന്ന സ്ഥാനത്ത് ഇപ്പോള്‍ ലോഡ് 1000 ടണ്ണായി കുറഞ്ഞു.

അദാനി ഗ്രൂപ്പ് കരാറുകാര്‍ക്കുള്ള പണം ഓണ്‍ലൈനായി നല്‍കുന്നുണ്ട്. പക്ഷെ കൂലി ഇനത്തില്‍ തന്നെ ഓരോ കരാറുകാരനും തൊഴിലാളികള്‍ക്ക് ഒരു ദിവസം 50,000 രൂപയോളം  ചില്ലറയായാണ് നല്‍കുന്നത്..

പണമിടപാടുകള്‍ക്ക് വരുത്തിയ നിയന്ത്രങ്ങള്‍ക്ക് അടക്കം ഇളവ് തേടി സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കരാറുകാര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലൊരുങ്ങി; ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്
തിരിച്ചടിക്കാൻ തയ്യാറെടുത്ത് ഇറാൻ, ഇസ്രായേലിൽ മിസൈൽ സൈറണുകൾ മുഴങ്ങുന്നു; ജനങ്ങൾ കൂട്ടത്തോടെ ബോംബ് ഷെൽട്ടറുകളിലേക്ക്