ഗുണ്ടാ അക്രമണം: പരിക്കേറ്റ യുവാവ് മരിച്ചു

Published : May 10, 2017, 05:43 PM ISTUpdated : Oct 04, 2018, 04:27 PM IST
ഗുണ്ടാ അക്രമണം: പരിക്കേറ്റ യുവാവ് മരിച്ചു

Synopsis

തിങ്കളാഴ്ച വൈകിട്ടായിരുന്നു ബിജുവിന് ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റത്. വിഴിഞ്ഞം പയറ്റുവിളയിലെ വെയിറ്റിങ് ഷെഡ്ഡില്‍ ഇരിക്കുകയായിരുന്ന ബിജുവിനെയും സുഹൃത്ത് സതീശനെയും മാരകായുധങ്ങളുമായി മൂന്നു ബൈക്കുകളില്‍ എത്തിയ ഒമ്പതംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബിജുവിന്റെ രണ്ടു കാല്‍പാദങ്ങളും ഒരു കൈയ്യും അറ്റുതൂങ്ങിയ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.  സംഭവത്തില്‍ ഏഴുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തിരുന്നു. രണ്ടു പേരെക്കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്.

ബിജുവിന്റെ അമ്മാവന്‍  അമ്പിളിയെ പ്രതികളിലൊരാള്‍ മര്‍ദ്ദിച്ചത് ബിജു ചോദ്യം ചെയ്തിലും ഉള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് വിശദീകരണം.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം  ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കൂടുതൽ സീറ്റ് ചോദിക്കുമോ മുസ്ലിം ലീഗ്, നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ നിർണായക സംസ്ഥാന നേതൃയോഗം; 'മുന്നണിയെ സമ്മർദ്ദത്തിലാക്കില്ല'
അഞ്ചാറ് പേരില്ലേ? യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കമാകില്ലേയെന്ന് ചോദ്യം; മറുപടിയുമായി ഡോ എസ് എസ് ലാൽ