അന്യസംസ്ഥാന തൊഴിലാളികളെ രണ്ടാംകിട പൗരൻമാരായി കാണരുതെന്ന് ഹൈക്കോടതി

Published : Jun 20, 2016, 05:20 PM ISTUpdated : Oct 05, 2018, 02:37 AM IST
അന്യസംസ്ഥാന തൊഴിലാളികളെ രണ്ടാംകിട പൗരൻമാരായി കാണരുതെന്ന് ഹൈക്കോടതി

Synopsis

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളെ രണ്ടാംകിട പൗരൻമാരായി കാണരുതെന്ന് ഹൈക്കോടതി. അങ്ങനെ കാണുന്നതുകൊണ്ടാണ്അവരിൽ അക്രമവാസന  വർദ്ധിച്ചുവരുന്നതെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ മാത്രമേ അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് ആലോചിക്കുന്നുള്ളു. അവരുടെ ലേബ‍ർ  ക്യാമ്പുകൾ മനുഷ്യന് ജീവിക്കാൻ പറ്റാത്ത തരത്തിലുള്ളതാണ്.

അതുകൊണ്ട് ലേബ‍ർ ക്യാമ്പുകളിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം. അമ്പലമേട്ടിലെ രണ്ട് ലേബർ ക്യാമ്പുകൾ  അടച്ചുപൂട്ടണമെന്നും ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ  പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതസാഹചര്യത്തെകുറിച്ചുള്ള ഹർജി സിംഗിള്‍  ബഞ്ചിൽ നിന്നും ഡിവിഷൻ ബഞ്ചിലേക്ക് റഫർ ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു