പത്തൊമ്പതുകാരൻ ജീവനൊടുക്കി; ആത്മഹത്യാകാരണം വിശദീകരിക്കുന്ന വീഡിയോ മാതാപിതാക്കൾക്ക്

Published : Jul 08, 2017, 12:24 PM ISTUpdated : Oct 05, 2018, 02:44 AM IST
പത്തൊമ്പതുകാരൻ ജീവനൊടുക്കി; ആത്മഹത്യാകാരണം വിശദീകരിക്കുന്ന വീഡിയോ മാതാപിതാക്കൾക്ക്

Synopsis

ഹൈദരാബാദ്:   ​ആത്മഹത്യാകാരണം വിശദീകരിക്കുന്ന വീഡിയോ ചിത്രീകരിച്ച്​ പത്തൊമ്പതുകാരൻ ജീവനൊടുക്കി. വാതുവെപ്പിൽ കുരുങ്ങിയാണ്​ ജീവിതം അവസാനിപ്പിക്കുന്നതെന്ന്​ പറയുന്ന വീഡിയോയിൽ, ഇനിയാരും വാതുവെപ്പില്‍ പങ്കെടുക്കരുതെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. ഹൈദരാബാദിനടുത്ത ദോഫാൻപള്ളി ഗ്രാമത്തിലെ വിജയ്(19)​ എന്ന നരസിങാണ് മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചത്​.

വാട്​സാപ്പിലൂടെ രണ്ട്​ ദിവസം മുമ്പാണ്​ വിജയിന്റെ മാതാപിതാക്കൾക്ക്​ ഇൗ വീഡിയോ ലഭിച്ചത്. എന്നാൽ വിജയ് ഒരിക്കലും വാതുവെപ്പിൽ ഏർപ്പിടില്ലെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാല്‍ മാതാപിതാക്കള്‍ പണം കൊടുക്കാത്തതിൽ വിജയ് വളരെ ദു:ഖിതനായിരുന്നുവെന്നും ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്