മലയാള നാടിന് ഇന്ന് ഷഷ്‌ടിപൂര്‍ത്തി

Published : Nov 01, 2016, 02:12 AM ISTUpdated : Oct 05, 2018, 01:21 AM IST
മലയാള നാടിന് ഇന്ന് ഷഷ്‌ടിപൂര്‍ത്തി

Synopsis

മലയാള നാടിന് ഇന്ന് ഷഷ്‌ടിപൂര്‍ത്തി. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം  നിലവില്‍ വന്നിട്ട് ഇന്നേയ്‌ക്ക് അറുപത് വര്‍ഷം തികയുന്നു.

അശോക ശാസനങ്ങളിലും , പുരാണ ഇതിഹാസങ്ങളിലും കേരള പരാമര്‍ശങ്ങളുണ്ട്. പക്ഷേ സംഘകാലത്തോളമെങ്കിലും കേരളം വിശാല തമിഴകത്തിന്റേതായിരുന്നു . പിന്നീട് എപ്പോഴോ ആണ് സഹ്യനിപ്പുറം പുതിയൊരു ഭാഷ രൂപമെടുത്തത്. മലയാളദേശത്തെ ഭാഷസംസാരിച്ചവര്‍ അങ്ങനെ  മലയാളികളായി. കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങള്‍ക്ക് കീഴിയല്‍ പോരടിച്ചു കഴിഞ്ഞിരുന്ന മലയാളികളെ തേടി അധിനിവേഷത്തിന്റെ നുകവുമായി 1498ല്‍ വാസകോഡ ഗാമയെത്തി.  1947 ല്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും 56 വരെ കാത്തിരിക്കേണ്ടി വന്നു മലയാളികള്‍ക്ക്  സ്വന്തം മാതൃഭൂമി പതിച്ച് കിട്ടാന്‍.  ആ പുനര്‍ജന്മത്തിനാണ് ഇന്ന് അറുപതാണ്ടിന്റെ തിളക്കമേറുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ