പ്രതിരോധമേഖലയെ സ്വകാര്യവൽക്കരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി: കോടിയേരി ബാലകൃഷ്‍ണൻ

Published : Jul 23, 2017, 05:11 PM ISTUpdated : Oct 04, 2018, 11:25 PM IST
പ്രതിരോധമേഖലയെ സ്വകാര്യവൽക്കരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി: കോടിയേരി ബാലകൃഷ്‍ണൻ

Synopsis

പ്രതിരോധമേഖലയെ സ്വകാര്യവൽക്കരിക്കുന്ന നടപടി രാജ്യസുരക്ഷയ്‍ക്ക് ഭീഷണിയാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. ദില്ലിയിലെ ജന്തർമന്തറിൽ പ്രതിരോധ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ആൾ ഇന്ത്യാ ഡിഫൻസ് എംപ്ലോയിസ് ഫെഡറേഷൻ നടത്തുന്ന പ്രതിഷേധസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സിപിഎം പിബി അംഗം എംഎ ബേബി പങ്കെടുത്തു. പ്രതിരോധ മേഖലയിലെ സ്വകാര്യവൽക്കരണം രാജ്യതാൽപര്യത്തിനും ദേശീയസുരക്ഷയെ ബാധിക്കും പ്രതിരോധ മേഖലയെ തക‍ർക്കും എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരുമാസമായി ആൾ ഇന്ത്യാ ഡിഫൻസ് എംപ്ലോയിസ് ഫെഡറേഷൻ ദില്ലിയിലെ ജൻന്തർ മന്തറിൽ സമരം നടത്തിവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'യുഡിഎഫിലേക്കില്ല, ആർക്കും കത്ത് നൽകിയിട്ടില്ല'; എൻഡിഎയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തനെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ
'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു