മുത്തലാക്ക് ബില്ലിനെ എതിര്‍ത്തത് പാര്‍ട്ടി നിലപാട് തന്നെയാണെന്ന് എംഎം ഹസന്‍

Published : Jan 01, 2018, 11:04 AM ISTUpdated : Oct 05, 2018, 03:56 AM IST
മുത്തലാക്ക് ബില്ലിനെ എതിര്‍ത്തത് പാര്‍ട്ടി നിലപാട് തന്നെയാണെന്ന് എംഎം ഹസന്‍

Synopsis

കോഴിക്കോട്: മുത്തലാക്കിൽ വ്യക്തമാക്കിയത് പാർട്ടി നിലപാട് തന്നെയെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ. കേന്ദ്രത്തിന്റെ നീക്കം ഏക  സിവിൽകോഡ് നടപ്പാക്കാനാണ്. ശരി അത്തിൽ ഊന്നിയുള്ള നിയമ നിർമ്മാണമാണ് വേണ്ടത്. കേന്ദ്ര നീക്കം ദുരുദ്ദേശ പരമാണെന്നും അദ്ദേഹം പറഞ്ഞു. 

ലോകസഭ പാസാക്കിയ മുത്തലാഖ് നിരോധന ബില്ലിനെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ രംഗത്തെത്തിയിരുന്നു. ബില്ലിനെ വ്യക്തിപരമായി എതിര്‍ക്കുന്നതായാണ് ഹസന്‍ അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അത് പാര്‍ട്ടി നിലപാടാണെന്നാണ് ഹസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടേതിന് വിരുദ്ധമായ നിലപാടാണ് ഹസന്റേത്. ബില്ലിലെ വ്യവവസ്ഥകളില്‍ അതൃപ്തി അറിയിച്ചെങ്കിലും മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെ  കോണ്‍ഗ്രസ് അനുകൂലിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരമാർശങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ
മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും