രണ്ട് മലയാളികൾ ഉൾപ്പടെ 20 ജീവനക്കാരുള്ള എണ്ണകപ്പൽ കടൽകൊള്ളക്കാർ റാഞ്ചി

Published : Feb 04, 2018, 09:00 AM ISTUpdated : Oct 04, 2018, 04:39 PM IST
രണ്ട് മലയാളികൾ ഉൾപ്പടെ 20 ജീവനക്കാരുള്ള എണ്ണകപ്പൽ കടൽകൊള്ളക്കാർ റാഞ്ചി

Synopsis

പനാമ: രണ്ട് മലയാളികൾ ഉൾപ്പടെ 20 ജീവനക്കാരുള്ള എണ്ണകപ്പൽ നൈജീരിയൻ കടൽ കൊള്ളക്കാർ റാഞ്ചി. കാസർഗോഡ് ഉദുമ സ്വദേശി പെരിലാവളപ്പ് അശോകന്റെ മകൻ ഉണ്ണിയും കൊഴിക്കോട് സ്വദേശിയായ യുവാവുമാണ് കടൽ കൊള്ളക്കാരുടെ പിടിയിലായത്. 

കോഴിക്കോട് സ്വദേശിയുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല. വീട്ടുകാർക്കും സംഭവത്തെകുറിച്ച് വിവരങ്ങളില്ല. ഉദുമ സ്വദേശി ഉണ്ണി വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ അറിയിച്ചതാണ് ഇക്കാര്യം. പനാമയിലെ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിംഗ് മാനേജ്മന്റിന് കീഴിലുള്ള എം.ടി മറീന എക്സപ്രസ് എന്ന എണ്ണ കപ്പലാണ് റാഞ്ചിയത്. ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗത്തിന് കഴിഞ്ഞ ദിവസമാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. നാലുവർഷമായി കപ്പൽ ജീവനക്കാരനാണ് ഉണ്ണി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ