ലോകമേ കാണൂ, സിറിയയില്‍നിന്നുള്ള ഈ കൊടും ക്രൂരതയുടെ ദൃശ്യങ്ങള്‍!

Published : Nov 19, 2016, 11:41 AM ISTUpdated : Oct 05, 2018, 01:16 AM IST
ലോകമേ കാണൂ, സിറിയയില്‍നിന്നുള്ള  ഈ കൊടും ക്രൂരതയുടെ ദൃശ്യങ്ങള്‍!

Synopsis

അല്‍ജസീറ ലേഖകന്‍ അംറോ ഹലബി ആശുപത്രിയില്‍ ചിത്രീകരണം നടത്തുന്നതിനിടെയായിരുന്നു ബോംബാക്രമണം. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രിക്ക് ആക്രമണത്തില്‍ സാരമായി കേടുപാടുവന്നു. ഉപകരണങ്ങള്‍ കേടുവന്നു. തടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഒഴിപ്പിക്കുന്ന ഈ ദൃശ്യങ്ങളില്‍ കാണാം. 

വിമതര്‍ക്ക് ആധിപത്യമുണ്ടായിരുന്ന കിഴക്കന്‍ ആലപ്പോ മോചിപ്പിക്കുന്നതിന്റെ പേരിലാണ് റഷ്യയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യം ഇവിടത്തെ സാധാരണ മനുഷ്യര്‍ക്കെതിരെ കൊടും ക്രൂരതകള്‍ നടത്തുന്നത്. 

ഇതാ ആ ഞെട്ടിക്കുന്ന വീഡിയോ: 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

സം​ഗീത പരിപാടിക്ക് നേരെ കല്ലേറും അക്രമവും; പ്രശസ്ത ​ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി, ബംഗ്ലാദേശിൽ കലാകാരന്മാര്‍ക്ക് നേരെയും ആക്രമണം
സുഹാൻ എവിടെ? കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ