
പ്രതിരോധ സഹമന്ത്രി പ്രകാശ് ആംറെയാണ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയെന്ന് രാവിലെയാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ അധികം വൈകാതെ അത് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. ഇന്നലെ 17 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാമ്നാരെ ഹെലികോപ്റ്ററില്‍ ശ്രീനഗറിലെ ബെയ്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചിലരുടെ നില ഗുരുതരമായിരുന്നെന്ന് സൈന്യം അറിയിച്ചു. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ഉന്നതതല യോഗങ്ങള്‍ ഇന്ന് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam