ഇന്നോവയെ വെല്ലാന്‍ ഹെക്‌സ എത്തി

Published : Jan 24, 2017, 10:12 AM ISTUpdated : Oct 05, 2018, 12:51 AM IST
ഇന്നോവയെ വെല്ലാന്‍ ഹെക്‌സ എത്തി

Synopsis

ടൊയോട്ട ഇന്നോവയെ വെല്ലാന്‍ എത്തിയിരിക്കുന്ന ഹെക്‌സയ്ക്ക് പന്ത്രണ്ടര ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. ലോകത്തിലെ അഞ്ചാമത് വലിയ കാര്‍ നിര്‍മാതാവായ ടാറ്റ പുതിയ ക്രോസോവര്‍ യൂട്ടിലിറ്റി വാഹനമായ ഹെക്‌സയുമായി വിപണിപിടിക്കാനൊരുങ്ങുകയാണ്.         

ടൊയോട്ട ഇന്നോവയോട് മത്സരിക്കാന്‍ വേണ്ടിയിറക്കിയ ആര്യ ക്ലച്ച് പിടിക്കാത്ത സാചര്യത്തിലാണ് ഹെക്‌സ എന്ന സെവന്‍സീറ്റര്‍ ക്രോസോവറിനെ ടാറ്റ രംഗത്തിറക്കിയത്. ക്രിസ്റ്റയോടാണ് ഹെക്‌സയുടെു മല്‍സരം. 

ഡേ ടൈം റണ്ണിംഗ് ലാമ്പ് ഉള്‍പ്പെടുത്തിയിട്ടുള്ള പിന്നിലേക്ക് വലിച്ചുനീട്ടിയതുപോലുള്ള ഹെഡ്‌ലാമ്പാണ് ഹെക്‌സയുടെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്ന്. വീതി കൂടിയ ഗ്രില്ല്, ക്യാരക്ടര്‍ ലൈനോടുകൂടിയ ബോണറ്റ്, ഫോഗ് ലാമ്പ് എന്നിവ മറ്റ് സവിശേഷതകള്‍. 19 ഇഞ്ച് അലോയ് വീലുകളും വീല്‍ ആര്‍ച്ചുകളും, റൂഫ് റെയിലുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?