ധനുഷ് സ്വന്തം മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍

Published : Sep 30, 2016, 12:36 PM ISTUpdated : Oct 05, 2018, 01:55 AM IST
ധനുഷ് സ്വന്തം മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍

Synopsis

തമിഴ് താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് പരാതിയുമായി വൃദ്ധ ദമ്പതികള്‍. തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാലുമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരിച്ചുവേണമെന്നുമാണ് പരാതിയില്‍ പറയുന്നത്. പഠനത്തിലെ പരാജയത്തെ തുടര്‍ന്ന് ധനുഷ് വീടുവിട്ടിറങ്ങിയതാണെന്നാണ് മീനാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. കലൈയരസന്‍ എന്നാണ് ധനുഷിന്റെ യഥാര്‍ഥ പേരെന്നും പറയുന്നു. ധനുഷിനെ കാണാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും ദമ്പതികളുടെ പരാതിയില്‍ പറയുന്നു. അതേസമയം ധനുഷ് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കര്‍ത്താവ് പറയുന്നു, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ, അത് ഞാനും പറയുന്നു: രേണു സുധി
തമ്പുരാനും തമ്പുരാട്ടിയും തിരിച്ചെത്തിയോ?; വേദലക്ഷ്‍മി-ഷാനവാസ് കോമ്പോ ഏറ്റെടുത്ത് ആരാധകർ