വംശീയാധിക്ഷേപം; മുട്ടുകുത്തി... മുഷ്ടി ഉയര്‍ത്തി' ക്രിക്കറ്റ് താരങ്ങള്‍

Published : Jul 09, 2020, 06:50 PM ISTUpdated : Jul 09, 2020, 06:53 PM IST

സതാംപ്ടണ്‍: വംശീയാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു 116 ദിവസത്തെ കൊവിഡ്  ഇടവേളക്കുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ വീണ്ടും ആദ്യ പന്തെറിഞ്ഞത്. ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തിയാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഇംഗ്ലണ്ട് ഓപ്പണർമാരും അംപയർമാരും പിച്ചിൽ മുട്ടുകുത്തി നിന്നപ്പോൾ വിൻഡീസ് താരങ്ങൾ കറുത്ത ഗ്ലൗസ് അണിഞ്ഞ മുഷ്ടി ഉയർത്തി.  

PREV
19
വംശീയാധിക്ഷേപം; മുട്ടുകുത്തി... മുഷ്ടി ഉയര്‍ത്തി' ക്രിക്കറ്റ് താരങ്ങള്‍

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

29

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

39

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

49

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

59

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

69

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

79

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ പേരെഴുതിയ ജഴ്സി അണിഞ്ഞാണു മത്സരത്തിനു മുൻപ് ഇംഗ്ലണ്ട് താരങ്ങൾ പരിശീലനം നടത്തിയത്. ഇന്ത്യൻ വംശജനായ ഡോ. വികാസ് കുമാറിന്റെ പേരായിരുന്നു ക്യാപ്റ്റൻ സ്റ്റോക്സിന്റെ ജഴ്സിയിൽ. ഡാൽലിങ്ടൻ മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീസ്യ സ്പെഷ്യലിസ്റ്റാണു ഡൽഹിയിൽ ജനിച്ച വികാസ് കുമാർ. ഒരു വർഷം മുൻപാണു യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) ഭാഗമായത്.

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ പേരെഴുതിയ ജഴ്സി അണിഞ്ഞാണു മത്സരത്തിനു മുൻപ് ഇംഗ്ലണ്ട് താരങ്ങൾ പരിശീലനം നടത്തിയത്. ഇന്ത്യൻ വംശജനായ ഡോ. വികാസ് കുമാറിന്റെ പേരായിരുന്നു ക്യാപ്റ്റൻ സ്റ്റോക്സിന്റെ ജഴ്സിയിൽ. ഡാൽലിങ്ടൻ മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീസ്യ സ്പെഷ്യലിസ്റ്റാണു ഡൽഹിയിൽ ജനിച്ച വികാസ് കുമാർ. ഒരു വർഷം മുൻപാണു യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) ഭാഗമായത്.

89

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ പേരെഴുതിയ ജഴ്സി അണിഞ്ഞാണു മത്സരത്തിനു മുൻപ് ഇംഗ്ലണ്ട് താരങ്ങൾ പരിശീലനം നടത്തിയത്.

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ പേരെഴുതിയ ജഴ്സി അണിഞ്ഞാണു മത്സരത്തിനു മുൻപ് ഇംഗ്ലണ്ട് താരങ്ങൾ പരിശീലനം നടത്തിയത്.

99

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ പേരെഴുതിയ ജഴ്സി അണിഞ്ഞാണു മത്സരത്തിനു മുൻപ് ഇംഗ്ലണ്ട് താരങ്ങൾ പരിശീലനം നടത്തിയത്.

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ പേരെഴുതിയ ജഴ്സി അണിഞ്ഞാണു മത്സരത്തിനു മുൻപ് ഇംഗ്ലണ്ട് താരങ്ങൾ പരിശീലനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories