വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്നത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം മൂലമെന്ന് റിപ്പോര്‍ട്ട്. ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്‍റെ മകൻ പ്രണവിനെ വാട്സ്ആപ്പ് ചാറ്റിങ്ങിലൂടെ വിളിച്ചു വരുത്തിയശേഷം വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിന് സമീപത്ത് ഇന്നലെ പുലര്‍ച്ചെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ ഒരാളായ ശരത്തിന്‍റെ കാമുകിയുമായി കൊല്ലപ്പെട്ട പ്രണവ് അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്നത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം മൂലമെന്ന് റിപ്പോര്‍ട്ട്. ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്‍റെ മകൻ പ്രണവിനെ വാട്സ്ആപ്പ് ചാറ്റിങ്ങിലൂടെ വിളിച്ചു വരുത്തിയശേഷം വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിന് സമീപത്ത് ഇന്നലെ പുലര്‍ച്ചെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ ഒരാളായ ശരത്തിന്‍റെ കാമുകിയുമായി കൊല്ലപ്പെട്ട പ്രണവ് അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതായാണ് പൊലീസ് വ്യക്തമാക്കുന്നത്.