2022 വരെ രാജ്യത്ത് എല്ലാവിധത്തിലുമുള്ള നീര്‍നായ പ്രജനനത്തിനും സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തി. 6,000 ത്തോളം തൊഴിലാളികളുള്ള, രാജ്യത്തിന് പ്രതിവർഷം 5903 കോടി രൂപ ( 800 മില്യൺ ഡോളർ ) നേടിതന്നിരുന്ന രോമക്കുപ്പായ കയറ്റുമതി വ്യവസായം ഇതോടെ നിശ്ചലമായെന്ന് ഡെന്മാര്‍ക്ക് നീര്‍നായ പ്രജനന അസോസിയേഷൻ മേധാവി ടാഗ് പെഡെർസൺ പറഞ്ഞു
2022 വരെ രാജ്യത്ത് എല്ലാവിധത്തിലുമുള്ള നീര്‍നായ പ്രജനനത്തിനും സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തി. 6,000 ത്തോളം തൊഴിലാളികളുള്ള, രാജ്യത്തിന് പ്രതിവർഷം 5903 കോടി രൂപ ( 800 മില്യൺ ഡോളർ ) നേടിതന്നിരുന്ന രോമക്കുപ്പായ കയറ്റുമതി വ്യവസായം ഇതോടെ നിശ്ചലമായെന്ന് ഡെന്മാര്‍ക്ക് നീര്‍നായ പ്രജനന അസോസിയേഷൻ മേധാവി ടാഗ് പെഡെർസൺ പറഞ്ഞു