ഉക്രൈനിലേക്ക് കടക്കാന്‍ സൈന്യത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ഉക്രൈന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെയുള്ള 1,50,000 പട്ടാളക്കാര്‍ക്ക് പുറമേ 2,00,000 സൈനീകരെ കൂടി റഷ്യ വിന്യസിച്ചു. ഇതിന് പുറകെ കിഴക്കന്‍ ഉക്രൈന്‍ അതിര്‍ത്തികളില്‍ നിരവധി സ്ഫോടനങ്ങളുണ്ടായി ഉക്രൈന്‍ സമ്മതിച്ചു.