അവര്‍ സമാധാന പാലകരാണെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അസംബന്ധമാണ്. അത് സ്വീകര്യമല്ലെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അഭിപ്രായപ്പെട്ടു. നേരത്തെ 1,20,000 -ത്തോളം സൈനീകരാണ് ഉക്രൈന്‍ അതിര്‍ത്തിയിലുണ്ടായിരുന്നത്. അത് കൂടാതെ 30,000 സൈനീകര്‍ കൂടി അതിര്‍ത്തികളിലേക്കെത്തി.