200-ലധികം സ്കൂളുകളും 34 ആശുപത്രികളും 1,500 റെസിഡൻഷ്യൽ കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടെന്നും ഉക്രൈന്‍ ആരോപിച്ചു. എന്നാല്‍, 11,000 ത്തിലധികം റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി ഉക്രൈന്‍ അവകാശപ്പെട്ടു. സാധാരണക്കാരെ പുറത്തെത്തിക്കാനായി സൃഷ്ടിച്ച മാനുഷിക ഇടനാഴിക്ക് നേരെ പോലും റഷ്യന്‍ സൈന്യം വെടിയുതിര്‍ക്കുകയാണ്.