ഉക്രൈനില്‍ മരിച്ച് വീഴുന്ന റഷ്യന്‍ സൈനീകരുടെ മൃതദേഹമെങ്കിലും അയാളുടെ അമ്മയെ കാണിക്കൂവെന്നായിരുന്നു സെലന്‍സ്കി, പുടിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ റഷ്യ ഇതുവരെ നിപലാട് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന സൈനീകന്‍ തനിക്ക് പുറകെ ഒരു ക്രിമിറ്റോറിയം കൂടി വരുന്നുണ്ടെന്നറിഞ്ഞാല്‍ ഏങ്ങനെ യുദ്ധം ചെയ്യുമെന്നായിരുന്നു മുന്‍ നാറ്റോ അംഗം അഭിപ്രായപ്പെട്ടത്.